Contents
Displaying 17421-17430 of 25107 results.
Content:
17793
Category: 13
Sub Category:
Heading: നാസികള്‍ തലയറുത്ത് കൊലപ്പെടുത്തിയ ഫാ. ജാന്‍ മച്ചാ വാഴ്ത്തപ്പെട്ട പദവിയില്‍
Content: കാടോവിസ്: 1942-ല്‍ നാസികളില്‍ ഗില്ലറ്റിന്‍ കൊണ്ട് തലയറുത്ത് കൊലപ്പെടുത്തിയ കത്തോലിക്ക വൈദികന്‍ ഫാ. ജാന്‍ മാച്ചാനേ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. നവംബര്‍ 20ന് തെക്ക്-പടിഞ്ഞാറന്‍ പോളണ്ടിലെ കാടോവിസിലെ ക്രൈസ്റ്റ് ദി കിംഗ് കത്തീഡ്രലില്‍വെച്ച് വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ മാര്‍സെല്ലോയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കിടയിലാണ് ഫാ. ജാന്‍ ഫ്രാന്‍സിസെക് മച്ചായെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. നന്മയുള്ളവരോട് വിദ്വേഷംവെച്ചു പുലര്‍ത്തിയ നാസി സമ്പ്രദായത്തിന്റെ ഇരയാണ് ജാന്‍ മാച്ചായെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. വൈദികന്റെ ജീവിതസാക്ഷ്യം സഭാ ചരിത്രത്തിലെ വിശ്വാസത്തിന്റേ ധീരമായ ഏടായിരിക്കുമെന്നു വിശുദ്ധ കുര്‍ബാനക്കിടെ നടത്തിയ പ്രസംഗത്തില്‍ കര്‍ദ്ദിനാള്‍ മാര്‍സെല്ലോ പറഞ്ഞു. 1914 ജനുവരി 18ന് പോളണ്ടിലെ സിലേസിയ പ്രവിശ്യയിലെ ചോര്‍സോ സ്റ്റാറി ഗ്രാമത്തിലാണ് ഹാനിക് എന്നറിയപ്പെടുന്ന ജാന്‍ ഫ്രാന്‍സിസേക് (ജോണ്‍ ഫ്രാന്‍സിസ്) ജനിച്ചത്. 1934-ല്‍ അദ്ദേഹം സിലേസിയയിലെ തിയോളജിക്കല്‍ സെമിനാരിയില്‍ ചേര്‍ന്നു. നാസികള്‍ പോളണ്ട് ആക്രമിക്കുന്നതിന് വെറും മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് 1939 ജൂണ്‍ 25-നാണ് കാടോവിസ് അതിരൂപതയില്‍വെച്ചായിരുന്നു അദ്ദേഹത്തിന്റെ തിരുപ്പട്ട സ്വീകരണം. കാടോവിസിനു സമീപമുള്ള റുടാ സ്ലാസ്കായിലെ സെന്റ് ജോസഫ് ദേവാലയത്തിലായിരുന്നു ഫാ. ജാന്‍ മാച്ചായുടെ നിയമനം. പാവപ്പെട്ടവരെ സഹായിക്കുന്ന കോണ്‍വാലിയ (ലില്ലി ഓഫ് ദി വാലി) എന്ന രഹസ്യ സംഘടനയില്‍ അംഗമായിരുന്നു അദ്ദേഹം. സ്വിറ്റ് (പ്രഭാതം) എന്ന രഹസ്യ വാര്‍ത്താപത്രവും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. 1941 സെപ്റ്റംബര്‍ 5-നു നാസി ജര്‍മ്മനിയുടെ രഹസ്യ പോലീസായ ഗെസ്റ്റപ്പോ ഫാ. മാച്ചായെ അറസ്റ്റ് ചെയ്യുന്നത്. നിരവധി അപമാനങ്ങള്‍ക്കും ക്രൂരമായ ചോദ്യം ചെയ്യലിനും ശേഷം അദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിക്കുകയായിരുന്നു. 1942 ഡിസംബര്‍ 3-ന് കാടോവിസിലെ ജയിലില്‍വെച്ച് അദ്ദേഹത്തെ ഗില്ലറ്റിന്‍ (വധശിക്ഷ നടപ്പിലാക്കുന്നതിനായി ശിരഛേദം ചെയ്യാനുള്ള യന്ത്രം) കൊണ്ട് ശിരഛേദം ചെയ്ത് കൊലപ്പെടുത്തി. കൊല ചെയ്യപ്പെടുമ്പോള്‍ 28 വയസ്സായിരുന്നു അദ്ദേഹത്തിനു പ്രായം. പിന്നീട് മൃതദേഹം എന്ത് ചെയ്തുവെന്ന് പോലും അറിയുവാന്‍ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം 2013-ലാണ് ഫാ. ജാന്‍ മച്ചായുടെ നാമകരണ നടപടികള്‍ക്ക് തുടക്കമാവുന്നത്. 2015-ല്‍ രൂപതാതല നടപടികള്‍ പൂര്‍ത്തിയായി. 2020 ഒക്ടോബര്‍ 17-നായിരുന്നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ നീട്ടിവെക്കുകയായിരുന്നു. നാസികളാല്‍ കൊലചെയ്യപ്പെട്ട ആയിരകണക്കിന് കത്തോലിക്ക വൈദീകരില്‍ ഒരാളാണ് ഫാ. ജാന്‍ മച്ചാ. 'ലോകത്തെ ഏറ്റവും വലിയ പുരോഹിതരുടെ സെമിത്തേരി' എന്ന് ഒരിക്കല്‍ വിശേഷിപ്പിച്ചിരുന്ന ഡാച്ചാന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ 868 പോളിഷ് വൈദികരെ നാസികള്‍ കൊലപ്പെടുത്തിയിരുന്നു. ഹാനിക് 1257 എന്ന നാടകവും, 2011-ല്‍ പുറത്തിറങ്ങിയ “വിതൌട്ട് വണ്‍ ട്രീ, എ ഫോറസ്റ്റ് വില്‍ സ്റ്റേ എ ഫോറസ്റ്റ്” എന്ന ഡോക്യുമെന്ററി സിനിമയും ഫാ. ജാന്‍ മച്ചായുടെ ജീവതത്തെ ആസ്പദമാക്കി നിര്‍മ്മിച്ചതാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-22-11:21:01.jpg
Keywords: നാസി
Category: 13
Sub Category:
Heading: നാസികള്‍ തലയറുത്ത് കൊലപ്പെടുത്തിയ ഫാ. ജാന്‍ മച്ചാ വാഴ്ത്തപ്പെട്ട പദവിയില്‍
Content: കാടോവിസ്: 1942-ല്‍ നാസികളില്‍ ഗില്ലറ്റിന്‍ കൊണ്ട് തലയറുത്ത് കൊലപ്പെടുത്തിയ കത്തോലിക്ക വൈദികന്‍ ഫാ. ജാന്‍ മാച്ചാനേ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. നവംബര്‍ 20ന് തെക്ക്-പടിഞ്ഞാറന്‍ പോളണ്ടിലെ കാടോവിസിലെ ക്രൈസ്റ്റ് ദി കിംഗ് കത്തീഡ്രലില്‍വെച്ച് വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ മാര്‍സെല്ലോയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കിടയിലാണ് ഫാ. ജാന്‍ ഫ്രാന്‍സിസെക് മച്ചായെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. നന്മയുള്ളവരോട് വിദ്വേഷംവെച്ചു പുലര്‍ത്തിയ നാസി സമ്പ്രദായത്തിന്റെ ഇരയാണ് ജാന്‍ മാച്ചായെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. വൈദികന്റെ ജീവിതസാക്ഷ്യം സഭാ ചരിത്രത്തിലെ വിശ്വാസത്തിന്റേ ധീരമായ ഏടായിരിക്കുമെന്നു വിശുദ്ധ കുര്‍ബാനക്കിടെ നടത്തിയ പ്രസംഗത്തില്‍ കര്‍ദ്ദിനാള്‍ മാര്‍സെല്ലോ പറഞ്ഞു. 1914 ജനുവരി 18ന് പോളണ്ടിലെ സിലേസിയ പ്രവിശ്യയിലെ ചോര്‍സോ സ്റ്റാറി ഗ്രാമത്തിലാണ് ഹാനിക് എന്നറിയപ്പെടുന്ന ജാന്‍ ഫ്രാന്‍സിസേക് (ജോണ്‍ ഫ്രാന്‍സിസ്) ജനിച്ചത്. 1934-ല്‍ അദ്ദേഹം സിലേസിയയിലെ തിയോളജിക്കല്‍ സെമിനാരിയില്‍ ചേര്‍ന്നു. നാസികള്‍ പോളണ്ട് ആക്രമിക്കുന്നതിന് വെറും മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് 1939 ജൂണ്‍ 25-നാണ് കാടോവിസ് അതിരൂപതയില്‍വെച്ചായിരുന്നു അദ്ദേഹത്തിന്റെ തിരുപ്പട്ട സ്വീകരണം. കാടോവിസിനു സമീപമുള്ള റുടാ സ്ലാസ്കായിലെ സെന്റ് ജോസഫ് ദേവാലയത്തിലായിരുന്നു ഫാ. ജാന്‍ മാച്ചായുടെ നിയമനം. പാവപ്പെട്ടവരെ സഹായിക്കുന്ന കോണ്‍വാലിയ (ലില്ലി ഓഫ് ദി വാലി) എന്ന രഹസ്യ സംഘടനയില്‍ അംഗമായിരുന്നു അദ്ദേഹം. സ്വിറ്റ് (പ്രഭാതം) എന്ന രഹസ്യ വാര്‍ത്താപത്രവും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. 1941 സെപ്റ്റംബര്‍ 5-നു നാസി ജര്‍മ്മനിയുടെ രഹസ്യ പോലീസായ ഗെസ്റ്റപ്പോ ഫാ. മാച്ചായെ അറസ്റ്റ് ചെയ്യുന്നത്. നിരവധി അപമാനങ്ങള്‍ക്കും ക്രൂരമായ ചോദ്യം ചെയ്യലിനും ശേഷം അദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിക്കുകയായിരുന്നു. 1942 ഡിസംബര്‍ 3-ന് കാടോവിസിലെ ജയിലില്‍വെച്ച് അദ്ദേഹത്തെ ഗില്ലറ്റിന്‍ (വധശിക്ഷ നടപ്പിലാക്കുന്നതിനായി ശിരഛേദം ചെയ്യാനുള്ള യന്ത്രം) കൊണ്ട് ശിരഛേദം ചെയ്ത് കൊലപ്പെടുത്തി. കൊല ചെയ്യപ്പെടുമ്പോള്‍ 28 വയസ്സായിരുന്നു അദ്ദേഹത്തിനു പ്രായം. പിന്നീട് മൃതദേഹം എന്ത് ചെയ്തുവെന്ന് പോലും അറിയുവാന്‍ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം 2013-ലാണ് ഫാ. ജാന്‍ മച്ചായുടെ നാമകരണ നടപടികള്‍ക്ക് തുടക്കമാവുന്നത്. 2015-ല്‍ രൂപതാതല നടപടികള്‍ പൂര്‍ത്തിയായി. 2020 ഒക്ടോബര്‍ 17-നായിരുന്നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ നീട്ടിവെക്കുകയായിരുന്നു. നാസികളാല്‍ കൊലചെയ്യപ്പെട്ട ആയിരകണക്കിന് കത്തോലിക്ക വൈദീകരില്‍ ഒരാളാണ് ഫാ. ജാന്‍ മച്ചാ. 'ലോകത്തെ ഏറ്റവും വലിയ പുരോഹിതരുടെ സെമിത്തേരി' എന്ന് ഒരിക്കല്‍ വിശേഷിപ്പിച്ചിരുന്ന ഡാച്ചാന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ 868 പോളിഷ് വൈദികരെ നാസികള്‍ കൊലപ്പെടുത്തിയിരുന്നു. ഹാനിക് 1257 എന്ന നാടകവും, 2011-ല്‍ പുറത്തിറങ്ങിയ “വിതൌട്ട് വണ്‍ ട്രീ, എ ഫോറസ്റ്റ് വില്‍ സ്റ്റേ എ ഫോറസ്റ്റ്” എന്ന ഡോക്യുമെന്ററി സിനിമയും ഫാ. ജാന്‍ മച്ചായുടെ ജീവതത്തെ ആസ്പദമാക്കി നിര്‍മ്മിച്ചതാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-22-11:21:01.jpg
Keywords: നാസി
Content:
17794
Category: 14
Sub Category:
Heading: യുഎസ് മെത്രാന്‍ സമിതി തലവന് ഹാഗിയ സോഫിയയിലെ കുരിശ് സമ്മാനിച്ച് ഗ്രീക്ക് മെത്രാപ്പോലീത്ത
Content: ബാള്‍ട്ടിമോര്‍: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍വെച്ച് നവംബര്‍ 15 മുതല്‍ 18 വരെ നടന്ന അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ശൈത്യകാല ജനറല്‍ അസ്സംബ്ലിയില്‍ പങ്കെടുത്ത അമേരിക്കയിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാ മെത്രാപ്പോലീത്ത എല്‍പ്പിഡോഫോറോസ് അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും ലോസ് ആഞ്ചലസ് മെത്രാപ്പോലീത്തയുമായ ജോസ് എച്ച് ഗോമസിന് ഐക്യത്തിന്റെ അടയാളമെന്ന നിലയില്‍ വിശേഷപ്പെട്ട കുരിശ് സമ്മാനിച്ചു. ഹാഗിയ സോഫിയയിലെ കുരിശ് എന്നറിയപ്പെടുന്ന ജസ്റ്റീനിയന്‍ കുരിശിന്റെ മാതൃകയിലുള്ള ഒരു വെള്ളി കുരിശാണ് സമ്മാനമായി നല്‍കിയത്. ഇസ്താംബൂളിലെ ഒരു ഓര്‍ത്തഡോക്സ് ക്രൈസ്തവ വിശ്വാസിയായ ആഭരണ നിര്‍മ്മാതാവാണ് ഈ കുരിശ് നിര്‍മ്മിച്ചത്. അമേരിക്കന്‍ മെത്രാന്‍സമിതിയുടെ ശൈത്യകാല ജനറല്‍ അസ്സംബ്ലിയെ അഭിസംബോധന ചെയ്തതിനു ശേഷം തന്റെ സ്നേഹത്തിന്റേയും ഐക്യത്തിന്റേയും അടയാളമായ കുരിശ് കൈമാറുകയായിരിന്നു. ‘ക്രോസ് ഓഫ് ഹാഗിയ സോഫിയ’ എന്നറിയപ്പെടുന്ന ജസ്റ്റീനിയന്‍ കുരിശിന്റെ ആകൃതിയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് നിര്‍മ്മിച്ച കുരിശാണ് ഇസ്താംബൂള്‍ സ്വദേശി കൂടിയായ മെത്രാപ്പോലീത്ത എല്‍പ്പിഡോഫോറോസ് വ്യക്തിപരമായ സമ്മാനമായി നല്‍കിയതെന്ന് ഗ്രീക്ക് ഓര്‍ത്തഡോക്സ് വക്താവ് പറഞ്ഞു. തനിക്ക് സമ്മാനമായി ലഭിച്ച കുരിശ് അപ്പോള്‍ തന്നെ മെത്രാപ്പോലീത്ത ഗോമസ് കഴുത്തില്‍ അണിഞ്ഞു. കുരിശ് സമ്മാനമായി നല്‍കിയതിനും മെത്രാന്‍ സമിതിയുടെ ജനറല്‍ അസ്സംബ്ലിയില്‍ പങ്കെടുത്തതിനും അദ്ദേഹം മെത്രാപ്പോലീത്ത എല്‍പ്പിഡോഫോറോസിന് നന്ദി അറിയിച്ചു. സഭക്കും ലോകത്തിനും വേണ്ടി തങ്ങളുടെ സൌഹൃദവും, ബന്ധവും തുടരുവാന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. അമേരിക്കയിലെ കാനോനിക്കല്‍ ഓര്‍ത്തഡോക്സ് മെത്രാന്മാരുടെ അസംബ്ലിയുടെ ചെയര്‍മാന്‍ എന്ന നിലയിലാണ് അന്‍പത്തിമൂന്നുകാരനായ മെത്രാപ്പോലീത്ത എല്‍പ്പിഡോഫോറോസ് അമേരിക്കന്‍ മെത്രാന്‍സമിതിയുടെ ജനറല്‍ അസ്സംബ്ലിയില്‍ പങ്കെടുത്തത്. വടക്കന്‍ അമേരിക്കയിലെ മറ്റ് ഓര്‍ത്തഡോക്സ് സഭകളില്‍ നിന്നുള്ള പ്രതിനിധികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇരുസഭകളും തമ്മിലുള്ള ഐക്യത്തിന്റേയും പരസ്പര സഹകരണത്തിന്റേയും ആവശ്യകതയെക്കുറിച്ചും മെത്രാപ്പോലീത്ത എല്‍പ്പിഡോഫോറോസ് പറഞ്ഞു. അമേരിക്കയിലെ കത്തോലിക്കാ മെത്രാന്മാരും, ഓര്‍ത്തഡോക്സ് മെത്രാന്‍മാരും സംയുക്തമായാണ് ഓരോ വര്‍ഷത്തേയും ‘മാര്‍ച്ച് ഫോര്‍ ലൈഫ് റാലി’യുടെ പ്രാരംഭ പ്രാര്‍ത്ഥന ചൊല്ലുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ ആഗോള ദേവാലയം എന്ന് അറിയപ്പെടുന്ന തുര്‍ക്കിയുടെ പൈതൃകം കൂടിയായ ഹാഗിയ സോഫിയ മുസ്ലീം പള്ളി ആക്കി മാറ്റിയ തുര്‍ക്കി സര്‍ക്കാര്‍ നടപടി ആഗോളതലത്തില്‍ വന്‍ പ്രതിഷേധത്തിന് കാരണമാവുകയും തുര്‍ക്കിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിലെ കുരിശിന്റെ മാതൃക തന്നെ സമ്മാനിച്ചതോടെ ഹാഗിയ സോഫിയ വിഷയം വീണ്ടും മാധ്യമ ശ്രദ്ധ നേടുകയാണ്.
Image: /content_image/News/News-2021-11-22-14:58:03.jpg
Keywords: ജോസഫ്, യൗസേ
Category: 14
Sub Category:
Heading: യുഎസ് മെത്രാന്‍ സമിതി തലവന് ഹാഗിയ സോഫിയയിലെ കുരിശ് സമ്മാനിച്ച് ഗ്രീക്ക് മെത്രാപ്പോലീത്ത
Content: ബാള്‍ട്ടിമോര്‍: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍വെച്ച് നവംബര്‍ 15 മുതല്‍ 18 വരെ നടന്ന അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ശൈത്യകാല ജനറല്‍ അസ്സംബ്ലിയില്‍ പങ്കെടുത്ത അമേരിക്കയിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാ മെത്രാപ്പോലീത്ത എല്‍പ്പിഡോഫോറോസ് അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും ലോസ് ആഞ്ചലസ് മെത്രാപ്പോലീത്തയുമായ ജോസ് എച്ച് ഗോമസിന് ഐക്യത്തിന്റെ അടയാളമെന്ന നിലയില്‍ വിശേഷപ്പെട്ട കുരിശ് സമ്മാനിച്ചു. ഹാഗിയ സോഫിയയിലെ കുരിശ് എന്നറിയപ്പെടുന്ന ജസ്റ്റീനിയന്‍ കുരിശിന്റെ മാതൃകയിലുള്ള ഒരു വെള്ളി കുരിശാണ് സമ്മാനമായി നല്‍കിയത്. ഇസ്താംബൂളിലെ ഒരു ഓര്‍ത്തഡോക്സ് ക്രൈസ്തവ വിശ്വാസിയായ ആഭരണ നിര്‍മ്മാതാവാണ് ഈ കുരിശ് നിര്‍മ്മിച്ചത്. അമേരിക്കന്‍ മെത്രാന്‍സമിതിയുടെ ശൈത്യകാല ജനറല്‍ അസ്സംബ്ലിയെ അഭിസംബോധന ചെയ്തതിനു ശേഷം തന്റെ സ്നേഹത്തിന്റേയും ഐക്യത്തിന്റേയും അടയാളമായ കുരിശ് കൈമാറുകയായിരിന്നു. ‘ക്രോസ് ഓഫ് ഹാഗിയ സോഫിയ’ എന്നറിയപ്പെടുന്ന ജസ്റ്റീനിയന്‍ കുരിശിന്റെ ആകൃതിയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് നിര്‍മ്മിച്ച കുരിശാണ് ഇസ്താംബൂള്‍ സ്വദേശി കൂടിയായ മെത്രാപ്പോലീത്ത എല്‍പ്പിഡോഫോറോസ് വ്യക്തിപരമായ സമ്മാനമായി നല്‍കിയതെന്ന് ഗ്രീക്ക് ഓര്‍ത്തഡോക്സ് വക്താവ് പറഞ്ഞു. തനിക്ക് സമ്മാനമായി ലഭിച്ച കുരിശ് അപ്പോള്‍ തന്നെ മെത്രാപ്പോലീത്ത ഗോമസ് കഴുത്തില്‍ അണിഞ്ഞു. കുരിശ് സമ്മാനമായി നല്‍കിയതിനും മെത്രാന്‍ സമിതിയുടെ ജനറല്‍ അസ്സംബ്ലിയില്‍ പങ്കെടുത്തതിനും അദ്ദേഹം മെത്രാപ്പോലീത്ത എല്‍പ്പിഡോഫോറോസിന് നന്ദി അറിയിച്ചു. സഭക്കും ലോകത്തിനും വേണ്ടി തങ്ങളുടെ സൌഹൃദവും, ബന്ധവും തുടരുവാന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. അമേരിക്കയിലെ കാനോനിക്കല്‍ ഓര്‍ത്തഡോക്സ് മെത്രാന്മാരുടെ അസംബ്ലിയുടെ ചെയര്‍മാന്‍ എന്ന നിലയിലാണ് അന്‍പത്തിമൂന്നുകാരനായ മെത്രാപ്പോലീത്ത എല്‍പ്പിഡോഫോറോസ് അമേരിക്കന്‍ മെത്രാന്‍സമിതിയുടെ ജനറല്‍ അസ്സംബ്ലിയില്‍ പങ്കെടുത്തത്. വടക്കന്‍ അമേരിക്കയിലെ മറ്റ് ഓര്‍ത്തഡോക്സ് സഭകളില്‍ നിന്നുള്ള പ്രതിനിധികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇരുസഭകളും തമ്മിലുള്ള ഐക്യത്തിന്റേയും പരസ്പര സഹകരണത്തിന്റേയും ആവശ്യകതയെക്കുറിച്ചും മെത്രാപ്പോലീത്ത എല്‍പ്പിഡോഫോറോസ് പറഞ്ഞു. അമേരിക്കയിലെ കത്തോലിക്കാ മെത്രാന്മാരും, ഓര്‍ത്തഡോക്സ് മെത്രാന്‍മാരും സംയുക്തമായാണ് ഓരോ വര്‍ഷത്തേയും ‘മാര്‍ച്ച് ഫോര്‍ ലൈഫ് റാലി’യുടെ പ്രാരംഭ പ്രാര്‍ത്ഥന ചൊല്ലുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ ആഗോള ദേവാലയം എന്ന് അറിയപ്പെടുന്ന തുര്‍ക്കിയുടെ പൈതൃകം കൂടിയായ ഹാഗിയ സോഫിയ മുസ്ലീം പള്ളി ആക്കി മാറ്റിയ തുര്‍ക്കി സര്‍ക്കാര്‍ നടപടി ആഗോളതലത്തില്‍ വന്‍ പ്രതിഷേധത്തിന് കാരണമാവുകയും തുര്‍ക്കിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിലെ കുരിശിന്റെ മാതൃക തന്നെ സമ്മാനിച്ചതോടെ ഹാഗിയ സോഫിയ വിഷയം വീണ്ടും മാധ്യമ ശ്രദ്ധ നേടുകയാണ്.
Image: /content_image/News/News-2021-11-22-14:58:03.jpg
Keywords: ജോസഫ്, യൗസേ
Content:
17795
Category: 13
Sub Category:
Heading: ലൈംഗീക തൊഴിലാളികൾക്ക് പുതുജീവിതം സമ്മാനിച്ച് നൈജീരിയൻ സന്യാസിനികൾ
Content: അനമ്പ്ര: ലൈംഗീക തൊഴിലാളികൾക്ക് ജീവിതമാർഗം ക്രമീകരിച്ച് നൽകി അവർക്ക് പുതുജീവിതം സമ്മാനിക്കുന്ന നൈജീരിയൻ കത്തോലിക്ക സന്യാസിനികളുടെ സേവനം മാധ്യമ ശ്രദ്ധ നേടുന്നു. അനമ്പ്ര സംസ്ഥാനത്ത് സാന്നിധ്യമുള്ള മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോൺ പോൾ ടു ഓഫ് മേരി എന്ന സന്യാസിനി സഭയിലെ അംഗങ്ങളാണ് സ്ത്രീകളെ ലൈംഗിക തൊഴിലിൽ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് പ്രവർത്തിക്കുന്നത്. കോൺഗ്രിഗേഷന്റെ സുപ്പീരിയർ ജനറലായ ഡൊറോത്തി ഒക്കോളി എന്ന സന്യാസിനിയാണ് ഇതിന് നേതൃത്വം നൽകുന്നത്. മൂന്ന് സന്യാസിനികൾ സഹായവുമായി ഒപ്പമുണ്ട്. ജൂലൈ മാസം സേവ് യംഗ് ഗേൾസ് മദർഹുഡ് ഫൗണ്ടേഷൻ എന്ന സംഘടനയ്ക്ക് ഇവർ തുടക്കമിട്ടിരുന്നു. ലൈംഗീക തൊഴിൽ രാജ്യത്തു നിയമവിരുദ്ധമാണെങ്കിലും നിരവധിപേരാണ് ഇതില്‍ ഏർപ്പെട്ടിരിക്കുന്നത്. മേഖലയിൽ പ്രവർത്തിക്കുന്നവർ അനവധിയുള്ള ദക്ഷിണ നൈജീരിയയിലാണ് സിസ്റ്റര്‍ ഒക്കോളിയും കൂട്ടരും പ്രവർത്തിക്കുന്നത്. ലൈംഗിക തൊഴിലാളികളിൽ പലരും എച്ച്ഐവി ബാധിതരും കൂടിയാണ്. ഇവര്‍ക്കിടയില്‍ സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലും, കൗൺസിലിംഗ് അടക്കമുള്ളവയിലും വൈദഗ്ധ്യം ഉണ്ടെങ്കിൽ മാത്രമേ ഇങ്ങനെയൊരു കർത്തവ്യം ഏറ്റെടുക്കാൻ സാധിക്കുകയുള്ളൂവെന്ന് സിസ്റ്റർ ഒക്കോളി കാത്തലിക്ക് ന്യൂസ് സർവീസ് എന്ന മാധ്യമത്തോട് പറഞ്ഞു. പ്രാർത്ഥനയാണ് തങ്ങളുടെ ശക്തിയെന്നും, ലൈംഗീക തൊഴിലാളികൾ ഉള്ള സ്ഥലത്തേക്ക് പോകുന്നതിന് മുമ്പ് പ്രാർത്ഥിക്കാറുണ്ടെന്നും അവർ വിശദീകരിച്ചു. ജൂലൈ മാസത്തിന് ശേഷം ഏകദേശം നൂറോളം ലൈംഗിക തൊഴിലാളികളുമായി സന്യാസിനികൾ തുടര്‍ച്ചയായി സമ്പർക്കം പുലർത്തി വരുന്നുണ്ട്. ഇവരിൽ ചിലര്‍ക്ക് വീടും, അതോടൊപ്പം തയ്യൽ ജോലിയും ക്രമീകരിച്ച് നൽകാൻ സിസ്റ്റേഴ്സിനു സാധിച്ചു. ലൈംഗിക തൊഴിൽ ഉപേക്ഷിക്കാൻ തയ്യാറാകുന്ന സ്ത്രീകൾക്ക് പുനരധിവാസം നൽകുക എന്നത് സമയമെടുത്ത് നടക്കുന്ന ഒരു പ്രക്രിയയാണെന്നും, ഇതിനു വേണ്ടിയുള്ള സാമ്പത്തികം ഇല്ലാത്തതാണ് പ്രവർത്തനങ്ങളെ മന്ദഗതിയിൽ ആക്കുന്നതെന്നും സിസ്റ്റർ ഡൊറോത്തി ഒക്കോളി ചൂണ്ടിക്കാട്ടി. പ്രതികൂലമായ നിരവധി സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടവര്‍ക്ക് പുതുജീവിതം ഒരുക്കാന്‍ രാവും പകലും പ്രവര്‍ത്തിക്കുകയാണ് ഈ സന്യാസിനികള്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-22-16:55:38.jpg
Keywords: ലൈംഗീ
Category: 13
Sub Category:
Heading: ലൈംഗീക തൊഴിലാളികൾക്ക് പുതുജീവിതം സമ്മാനിച്ച് നൈജീരിയൻ സന്യാസിനികൾ
Content: അനമ്പ്ര: ലൈംഗീക തൊഴിലാളികൾക്ക് ജീവിതമാർഗം ക്രമീകരിച്ച് നൽകി അവർക്ക് പുതുജീവിതം സമ്മാനിക്കുന്ന നൈജീരിയൻ കത്തോലിക്ക സന്യാസിനികളുടെ സേവനം മാധ്യമ ശ്രദ്ധ നേടുന്നു. അനമ്പ്ര സംസ്ഥാനത്ത് സാന്നിധ്യമുള്ള മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോൺ പോൾ ടു ഓഫ് മേരി എന്ന സന്യാസിനി സഭയിലെ അംഗങ്ങളാണ് സ്ത്രീകളെ ലൈംഗിക തൊഴിലിൽ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് പ്രവർത്തിക്കുന്നത്. കോൺഗ്രിഗേഷന്റെ സുപ്പീരിയർ ജനറലായ ഡൊറോത്തി ഒക്കോളി എന്ന സന്യാസിനിയാണ് ഇതിന് നേതൃത്വം നൽകുന്നത്. മൂന്ന് സന്യാസിനികൾ സഹായവുമായി ഒപ്പമുണ്ട്. ജൂലൈ മാസം സേവ് യംഗ് ഗേൾസ് മദർഹുഡ് ഫൗണ്ടേഷൻ എന്ന സംഘടനയ്ക്ക് ഇവർ തുടക്കമിട്ടിരുന്നു. ലൈംഗീക തൊഴിൽ രാജ്യത്തു നിയമവിരുദ്ധമാണെങ്കിലും നിരവധിപേരാണ് ഇതില്‍ ഏർപ്പെട്ടിരിക്കുന്നത്. മേഖലയിൽ പ്രവർത്തിക്കുന്നവർ അനവധിയുള്ള ദക്ഷിണ നൈജീരിയയിലാണ് സിസ്റ്റര്‍ ഒക്കോളിയും കൂട്ടരും പ്രവർത്തിക്കുന്നത്. ലൈംഗിക തൊഴിലാളികളിൽ പലരും എച്ച്ഐവി ബാധിതരും കൂടിയാണ്. ഇവര്‍ക്കിടയില്‍ സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലും, കൗൺസിലിംഗ് അടക്കമുള്ളവയിലും വൈദഗ്ധ്യം ഉണ്ടെങ്കിൽ മാത്രമേ ഇങ്ങനെയൊരു കർത്തവ്യം ഏറ്റെടുക്കാൻ സാധിക്കുകയുള്ളൂവെന്ന് സിസ്റ്റർ ഒക്കോളി കാത്തലിക്ക് ന്യൂസ് സർവീസ് എന്ന മാധ്യമത്തോട് പറഞ്ഞു. പ്രാർത്ഥനയാണ് തങ്ങളുടെ ശക്തിയെന്നും, ലൈംഗീക തൊഴിലാളികൾ ഉള്ള സ്ഥലത്തേക്ക് പോകുന്നതിന് മുമ്പ് പ്രാർത്ഥിക്കാറുണ്ടെന്നും അവർ വിശദീകരിച്ചു. ജൂലൈ മാസത്തിന് ശേഷം ഏകദേശം നൂറോളം ലൈംഗിക തൊഴിലാളികളുമായി സന്യാസിനികൾ തുടര്‍ച്ചയായി സമ്പർക്കം പുലർത്തി വരുന്നുണ്ട്. ഇവരിൽ ചിലര്‍ക്ക് വീടും, അതോടൊപ്പം തയ്യൽ ജോലിയും ക്രമീകരിച്ച് നൽകാൻ സിസ്റ്റേഴ്സിനു സാധിച്ചു. ലൈംഗിക തൊഴിൽ ഉപേക്ഷിക്കാൻ തയ്യാറാകുന്ന സ്ത്രീകൾക്ക് പുനരധിവാസം നൽകുക എന്നത് സമയമെടുത്ത് നടക്കുന്ന ഒരു പ്രക്രിയയാണെന്നും, ഇതിനു വേണ്ടിയുള്ള സാമ്പത്തികം ഇല്ലാത്തതാണ് പ്രവർത്തനങ്ങളെ മന്ദഗതിയിൽ ആക്കുന്നതെന്നും സിസ്റ്റർ ഡൊറോത്തി ഒക്കോളി ചൂണ്ടിക്കാട്ടി. പ്രതികൂലമായ നിരവധി സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടവര്‍ക്ക് പുതുജീവിതം ഒരുക്കാന്‍ രാവും പകലും പ്രവര്‍ത്തിക്കുകയാണ് ഈ സന്യാസിനികള്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-22-16:55:38.jpg
Keywords: ലൈംഗീ
Content:
17796
Category: 18
Sub Category:
Heading: ജെ. ബി കോശി കമ്മീഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു
Content: കാക്കനാട്: കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കുന്നതിനു സംസ്ഥാന സർക്കാർ നിയമിച്ച ജെ. ബി. കോശി കമ്മീഷൻ സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിലെത്തി മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു. കമ്മീഷൻ അംഗങ്ങളായ ഡോ. ക്രിസ്റ്റി ഫെർണ്ണാണ്ടസ്, ഡോ. ജേക്കബ് പുന്നൂസ്, സെക്രട്ടറി സി. വി. ഫ്രാൻസിസ് (റിട്ട. ജഡ്ജ്) എന്നിവരും ചെയർമാർ ജസ്റ്റിസ് ജെ. ബി. കോശിയോടൊപ്പം ഉണ്ടായിരുന്നു. സീറോമലബാർസഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത്, കൺവീനർ ബിഷപ്പ് തോമസ് തറയിൽ, മെമ്പർ ബിഷപ്പ് ജോസഫ് പാംബ്ലാനി, പറോക് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ബിഷപ്പ് ടോണി നീലങ്കാവിൽ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. കൂടിക്കാഴ്ചയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തിൽവച്ച് സീറോമലബാർസഭയുടെ നിവേദനം മേജർ ആർച്ചുബിഷപ്പിന്റെ സാന്നിധ്യത്തിൽ ആർച്ചു ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ജസ്റ്റിസ് ജെ. ബി. കോശിക്കു സമർപ്പിച്ചു. തൃശൂർ അതിരൂപതയിൽ പ്രവർത്തിക്കുന്ന പറോക്ക് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ പഠന റിപ്പോർട്ടും കമ്മീഷന് സമർപ്പിച്ചു. കത്തോലിക്കാ കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. ബിജു പറയനിലം, ദിവ്യകാരുണ്യ സന്യാസിനി സമൂഹത്തിന്റെ മദർ ജനറൽ സി. ഗ്രേസ് പെരുമ്പനാനി, ഡോ. മേരി റെജിന, പ്രഫ. കെ. പി. മാണി, ഫാ. ജയിംസ് കൊക്കാവയലിൽ, ഫാ. സൈജോ തൈക്കാട്ടിൽ, ഫാ. സാജൻ മാറോക്കി, ബിബിൻ അലക്സ് എന്നിവരോടൊപ്പം സഭാകാര്യാലയത്തിലെ വൈദികരും സിസ്റ്റേഴ്സും ചടങ്ങിൽ പങ്കെടുത്തു. സീറോമലബാർസഭയുടെ നിവേദനം പബ്ലിക് അഫയേഴ്സ് കമ്മീഷന്റെ നേതൃത്വത്തിലാണ് തയ്യാറാക്കിയത്. കേരളത്തിലെ രൂപതകളിൽ പറോക് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലും വിവിധ രൂപതകളിൽ നിന്നു ലഭിച്ച വിവരങ്ങളും പ്രാദേശിക പ്രശ്നങ്ങളും പ്രതിസന്ധികളും ശാസ്ത്രീയമായി അപഗ്രഥിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പബ്ലിക് അഫയേഴ്സ് കമ്മീഷന്റെ മേൽനോട്ടത്തിൽ ഡോ. ചാക്കോ കാളാംപറമ്പിൽ, ഡോ. മേരി റെജീന, അഡ്വ. ജോജി ചിറയിൽ, ബിബിൻ അലക്സ്, ഫാ. നോബിൾ പാറയ്ക്കൽ, ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവരാണ് സീറോമലബാർസഭയ്ക്കുവേണ്ടി നിവേദനം തയ്യാറാക്കിയത്. പറോക് ഗവേഷ കേന്ദ്രം സമർപ്പിച്ച പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് കേരളത്തിലെ സീറോമലബാർ രൂപതകളിലെ ഏഴായിരത്തോളം കുടുംബങ്ങളുടെ സാമൂഹിക - സാമ്പത്തിക - വിദ്യാഭ്യാസ സ്ഥിതിവിവരകണക്കുകളുടെയും കേരള സർക്കാർ നടത്തിയിട്ടുള്ള കേരള മൈഗ്രേഷൻ സർവേയുടെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഫലങ്ങളുടെയും അടിസ്ഥാനത്തിലുമാണ്. ഈ രണ്ട് പഠനങ്ങളും സഭാംഗങ്ങളുടെ ആസ്തി, സാമ്പത്തിക നിലവാരം, വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ പങ്കാളിത്തം എന്നിവയിലെ പിന്നോക്കാവസ്ഥയും ഇതു മൂലമുണ്ടായിട്ടുള്ള സാമൂഹ്യ പിന്നോക്കാവസ്ഥയും വെളിപ്പെടുത്തുന്നതാണ്. വിവിധ മേഖലകളിലെ പ്രതിസന്ധികളും പ്രത്യേകിച്ചു ദുർബല വിഭാഗങ്ങളുടെ പ്രശ്നങ്ങളും അവയുടെ പരിഹാര മാർഗങ്ങളും പഠന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Image: /content_image/India/India-2021-11-22-17:53:38.jpg
Keywords: ന്യൂനപക്ഷ
Category: 18
Sub Category:
Heading: ജെ. ബി കോശി കമ്മീഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു
Content: കാക്കനാട്: കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കുന്നതിനു സംസ്ഥാന സർക്കാർ നിയമിച്ച ജെ. ബി. കോശി കമ്മീഷൻ സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിലെത്തി മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു. കമ്മീഷൻ അംഗങ്ങളായ ഡോ. ക്രിസ്റ്റി ഫെർണ്ണാണ്ടസ്, ഡോ. ജേക്കബ് പുന്നൂസ്, സെക്രട്ടറി സി. വി. ഫ്രാൻസിസ് (റിട്ട. ജഡ്ജ്) എന്നിവരും ചെയർമാർ ജസ്റ്റിസ് ജെ. ബി. കോശിയോടൊപ്പം ഉണ്ടായിരുന്നു. സീറോമലബാർസഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത്, കൺവീനർ ബിഷപ്പ് തോമസ് തറയിൽ, മെമ്പർ ബിഷപ്പ് ജോസഫ് പാംബ്ലാനി, പറോക് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ബിഷപ്പ് ടോണി നീലങ്കാവിൽ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. കൂടിക്കാഴ്ചയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തിൽവച്ച് സീറോമലബാർസഭയുടെ നിവേദനം മേജർ ആർച്ചുബിഷപ്പിന്റെ സാന്നിധ്യത്തിൽ ആർച്ചു ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ജസ്റ്റിസ് ജെ. ബി. കോശിക്കു സമർപ്പിച്ചു. തൃശൂർ അതിരൂപതയിൽ പ്രവർത്തിക്കുന്ന പറോക്ക് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ പഠന റിപ്പോർട്ടും കമ്മീഷന് സമർപ്പിച്ചു. കത്തോലിക്കാ കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. ബിജു പറയനിലം, ദിവ്യകാരുണ്യ സന്യാസിനി സമൂഹത്തിന്റെ മദർ ജനറൽ സി. ഗ്രേസ് പെരുമ്പനാനി, ഡോ. മേരി റെജിന, പ്രഫ. കെ. പി. മാണി, ഫാ. ജയിംസ് കൊക്കാവയലിൽ, ഫാ. സൈജോ തൈക്കാട്ടിൽ, ഫാ. സാജൻ മാറോക്കി, ബിബിൻ അലക്സ് എന്നിവരോടൊപ്പം സഭാകാര്യാലയത്തിലെ വൈദികരും സിസ്റ്റേഴ്സും ചടങ്ങിൽ പങ്കെടുത്തു. സീറോമലബാർസഭയുടെ നിവേദനം പബ്ലിക് അഫയേഴ്സ് കമ്മീഷന്റെ നേതൃത്വത്തിലാണ് തയ്യാറാക്കിയത്. കേരളത്തിലെ രൂപതകളിൽ പറോക് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലും വിവിധ രൂപതകളിൽ നിന്നു ലഭിച്ച വിവരങ്ങളും പ്രാദേശിക പ്രശ്നങ്ങളും പ്രതിസന്ധികളും ശാസ്ത്രീയമായി അപഗ്രഥിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പബ്ലിക് അഫയേഴ്സ് കമ്മീഷന്റെ മേൽനോട്ടത്തിൽ ഡോ. ചാക്കോ കാളാംപറമ്പിൽ, ഡോ. മേരി റെജീന, അഡ്വ. ജോജി ചിറയിൽ, ബിബിൻ അലക്സ്, ഫാ. നോബിൾ പാറയ്ക്കൽ, ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവരാണ് സീറോമലബാർസഭയ്ക്കുവേണ്ടി നിവേദനം തയ്യാറാക്കിയത്. പറോക് ഗവേഷ കേന്ദ്രം സമർപ്പിച്ച പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് കേരളത്തിലെ സീറോമലബാർ രൂപതകളിലെ ഏഴായിരത്തോളം കുടുംബങ്ങളുടെ സാമൂഹിക - സാമ്പത്തിക - വിദ്യാഭ്യാസ സ്ഥിതിവിവരകണക്കുകളുടെയും കേരള സർക്കാർ നടത്തിയിട്ടുള്ള കേരള മൈഗ്രേഷൻ സർവേയുടെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഫലങ്ങളുടെയും അടിസ്ഥാനത്തിലുമാണ്. ഈ രണ്ട് പഠനങ്ങളും സഭാംഗങ്ങളുടെ ആസ്തി, സാമ്പത്തിക നിലവാരം, വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ പങ്കാളിത്തം എന്നിവയിലെ പിന്നോക്കാവസ്ഥയും ഇതു മൂലമുണ്ടായിട്ടുള്ള സാമൂഹ്യ പിന്നോക്കാവസ്ഥയും വെളിപ്പെടുത്തുന്നതാണ്. വിവിധ മേഖലകളിലെ പ്രതിസന്ധികളും പ്രത്യേകിച്ചു ദുർബല വിഭാഗങ്ങളുടെ പ്രശ്നങ്ങളും അവയുടെ പരിഹാര മാർഗങ്ങളും പഠന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Image: /content_image/India/India-2021-11-22-17:53:38.jpg
Keywords: ന്യൂനപക്ഷ
Content:
17797
Category: 1
Sub Category:
Heading: അമേരിക്കയില്‍ ക്രിസ്തുമസ് പരേഡിലേക്ക് വാഹനം ഇടിച്ചുകയറി: 5 മരണം, പരിക്കേറ്റവരില്‍ വൈദികനും ഇടവകാംഗങ്ങളും
Content: മില്‍വോക്കീ: അമേരിക്കയിലെ വിസ്കോണ്‍സിനിലെ വൊക്കേഷനില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് പരേഡിലേക്ക് എസ്.യു.വി വാഹനം പാഞ്ഞുകയറി അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ കത്തോലിക്ക വൈദികനും നാല്‍പ്പതോളം പേരും ഉള്‍പ്പെടുന്നു. മില്‍വോക്കീ അതിരൂപത ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെ നവംബര്‍ 21ന് മില്‍വോക്കീ നഗരത്തിന് പുറത്ത് സംഘടിപ്പിച്ച പരമ്പരാഗത ക്രിസ്തുമസ് പരേഡിലേക്കാണ് അമിതവേഗത്തില്‍ വന്ന ചുവന്ന നിറത്തിലുള്ള എസ്.യു.വി ബാരിക്കേഡ് തകര്‍ത്ത ശേഷം പാഞ്ഞുകയറിയത്. വൌക്കേഷനിലെ കത്തോലിക്ക നേതൃത്വം തങ്ങളുടെ സമൂഹത്തിലെ പലരും പരിക്ക് പറ്റി ആശുപത്രിയിലാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന്‍ വൌക്കേഷനിലെ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചിട്ടുണ്ട്. ദി മില്‍വോക്കീ ഡാന്‍സിംഗ് ഗ്രാന്നീസ്, ദി വൌക്കേഷ എക്സ്ട്രീം ഡാന്‍സ് ടീം, മാര്‍ച്ചിംഗ് ബാന്‍ഡ് തുടങ്ങിയവരുടെ അകമ്പടിയോടെ നീങ്ങിയ പരേഡിലേക്കാണ് എസ്.യു.വി ഇടിച്ചു കയറിയത്. സംഭവത്തിന് ദൃക്സാക്ഷികളായവര്‍ ഇനിയും അതിന്റെ ഞെട്ടലില്‍ നിന്നും മോചിതരായിട്ടില്ല. ദുരന്തത്തിന് ഇരയായവര്‍ക്ക് വേണ്ടി വൌക്കേഷനിലെ കത്തോലിക്ക സമൂഹം ഇന്നു നവംബര്‍ 22ന് സെന്റ് വില്ല്യം ദേവാലയത്തില്‍ വെച്ച് പ്രാര്‍ത്ഥന ക്രമീകരിച്ചിട്ടുണ്ട്. ദുരന്തത്തിന് ഇരയായവര്‍ക്കും, സാക്ഷ്യം വഹിച്ചവര്‍ക്കും കൗണ്‍സലിംഗ് സേവനങ്ങള്‍ ലഭ്യമാക്കുവാനും കത്തോലിക്ക സമൂഹം പദ്ധതിയിടുന്നുണ്ടെന്ന്‍ മില്‍വോക്കീ അതിരൂപതയുടെ ഔദ്യോഗിക വക്താവായ സാന്ദ്ര പീറ്റേഴ്സണ്‍ അറിയിച്ചു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">This was recorded from the City of Waukesha’s Facebook account, which was streaming the parade.<br><br>You can see a red SUV speed right past these band members, hear screams and then a law enforcement officer running. <a href="https://twitter.com/fox6now?ref_src=twsrc%5Etfw">@fox6now</a> <a href="https://t.co/8lO5oRuP1I">pic.twitter.com/8lO5oRuP1I</a></p>— Sam Kraemer (@SamKraemerTV) <a href="https://twitter.com/SamKraemerTV/status/1462560504208146438?ref_src=twsrc%5Etfw">November 21, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> സംശയിക്കപ്പെടുന്ന വ്യക്തിയെ കസ്റ്റഡിയിലെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്ന്‍ പോലീസ് ചീഫ് ഡാന്‍ തോംപ്സണ്‍ അറിയിച്ചു. ഇതൊരു തീവ്രവാദി ആക്രമണമാണോ എന്ന കാര്യത്തില്‍ ഇതുവരെ യാതൊരു വ്യക്തതയും വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തിന് ശേഷം നഗരത്തിലെ നാല് കത്തോലിക്കാ ഇടവകകളും സംയുക്തമായി ജപമാല അര്‍പ്പണവും, ദിവ്യകാരുണ്യ ആരാധനയും സംഘടിപ്പിക്കുകയും അത് തത്സമയ സംപ്രേഷണം ചെയ്യുന്നുമുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-22-18:49:12.jpg
Keywords: ആക്രമ
Category: 1
Sub Category:
Heading: അമേരിക്കയില്‍ ക്രിസ്തുമസ് പരേഡിലേക്ക് വാഹനം ഇടിച്ചുകയറി: 5 മരണം, പരിക്കേറ്റവരില്‍ വൈദികനും ഇടവകാംഗങ്ങളും
Content: മില്‍വോക്കീ: അമേരിക്കയിലെ വിസ്കോണ്‍സിനിലെ വൊക്കേഷനില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് പരേഡിലേക്ക് എസ്.യു.വി വാഹനം പാഞ്ഞുകയറി അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ കത്തോലിക്ക വൈദികനും നാല്‍പ്പതോളം പേരും ഉള്‍പ്പെടുന്നു. മില്‍വോക്കീ അതിരൂപത ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെ നവംബര്‍ 21ന് മില്‍വോക്കീ നഗരത്തിന് പുറത്ത് സംഘടിപ്പിച്ച പരമ്പരാഗത ക്രിസ്തുമസ് പരേഡിലേക്കാണ് അമിതവേഗത്തില്‍ വന്ന ചുവന്ന നിറത്തിലുള്ള എസ്.യു.വി ബാരിക്കേഡ് തകര്‍ത്ത ശേഷം പാഞ്ഞുകയറിയത്. വൌക്കേഷനിലെ കത്തോലിക്ക നേതൃത്വം തങ്ങളുടെ സമൂഹത്തിലെ പലരും പരിക്ക് പറ്റി ആശുപത്രിയിലാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന്‍ വൌക്കേഷനിലെ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചിട്ടുണ്ട്. ദി മില്‍വോക്കീ ഡാന്‍സിംഗ് ഗ്രാന്നീസ്, ദി വൌക്കേഷ എക്സ്ട്രീം ഡാന്‍സ് ടീം, മാര്‍ച്ചിംഗ് ബാന്‍ഡ് തുടങ്ങിയവരുടെ അകമ്പടിയോടെ നീങ്ങിയ പരേഡിലേക്കാണ് എസ്.യു.വി ഇടിച്ചു കയറിയത്. സംഭവത്തിന് ദൃക്സാക്ഷികളായവര്‍ ഇനിയും അതിന്റെ ഞെട്ടലില്‍ നിന്നും മോചിതരായിട്ടില്ല. ദുരന്തത്തിന് ഇരയായവര്‍ക്ക് വേണ്ടി വൌക്കേഷനിലെ കത്തോലിക്ക സമൂഹം ഇന്നു നവംബര്‍ 22ന് സെന്റ് വില്ല്യം ദേവാലയത്തില്‍ വെച്ച് പ്രാര്‍ത്ഥന ക്രമീകരിച്ചിട്ടുണ്ട്. ദുരന്തത്തിന് ഇരയായവര്‍ക്കും, സാക്ഷ്യം വഹിച്ചവര്‍ക്കും കൗണ്‍സലിംഗ് സേവനങ്ങള്‍ ലഭ്യമാക്കുവാനും കത്തോലിക്ക സമൂഹം പദ്ധതിയിടുന്നുണ്ടെന്ന്‍ മില്‍വോക്കീ അതിരൂപതയുടെ ഔദ്യോഗിക വക്താവായ സാന്ദ്ര പീറ്റേഴ്സണ്‍ അറിയിച്ചു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">This was recorded from the City of Waukesha’s Facebook account, which was streaming the parade.<br><br>You can see a red SUV speed right past these band members, hear screams and then a law enforcement officer running. <a href="https://twitter.com/fox6now?ref_src=twsrc%5Etfw">@fox6now</a> <a href="https://t.co/8lO5oRuP1I">pic.twitter.com/8lO5oRuP1I</a></p>— Sam Kraemer (@SamKraemerTV) <a href="https://twitter.com/SamKraemerTV/status/1462560504208146438?ref_src=twsrc%5Etfw">November 21, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> സംശയിക്കപ്പെടുന്ന വ്യക്തിയെ കസ്റ്റഡിയിലെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്ന്‍ പോലീസ് ചീഫ് ഡാന്‍ തോംപ്സണ്‍ അറിയിച്ചു. ഇതൊരു തീവ്രവാദി ആക്രമണമാണോ എന്ന കാര്യത്തില്‍ ഇതുവരെ യാതൊരു വ്യക്തതയും വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തിന് ശേഷം നഗരത്തിലെ നാല് കത്തോലിക്കാ ഇടവകകളും സംയുക്തമായി ജപമാല അര്‍പ്പണവും, ദിവ്യകാരുണ്യ ആരാധനയും സംഘടിപ്പിക്കുകയും അത് തത്സമയ സംപ്രേഷണം ചെയ്യുന്നുമുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-22-18:49:12.jpg
Keywords: ആക്രമ
Content:
17798
Category: 14
Sub Category:
Heading: സന്ദർശകരെ വരവേൽക്കാൻ ഡബ്ലിനില്‍ 'ചലിക്കുന്ന പുല്‍ക്കൂട്' തയാര്‍
Content: ഡബ്ലിന്‍: ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലെ പാർനൽ സ്ക്വയറിൽ സെന്റ് മാർട്ടിൻ അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന മൂവിങ് ക്രിബ് പരിപാടി സന്ദർശകരെ സ്വീകരിക്കാനുള്ള ഒരുക്കത്തില്‍. വിവിധ ബൈബിൾ കഥാപാത്രങ്ങൾക്ക് ചലനം നൽകി 1956ലാണ് മൂവിങ് ക്രിബ് പരിപാടി ആരംഭിക്കുന്നത്. തുടര്‍ച്ചയായി ശ്രദ്ധ നേടിയിരിന്ന ഈ പരിപാടി കഴിഞ്ഞവർഷം കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സംഘാടകർക്ക് പരിപാടി നിർത്തിവെക്കേണ്ട സാഹചര്യം വരികയായിരിന്നു. ക്രിസ്തു കാലിത്തൊഴുത്തിൽ ജനിച്ചപ്പോൾ സമീപത്തുണ്ടായിരുന്നവർക്കും, മൃഗങ്ങൾക്കും വരെ ചലനാത്മക രൂപം നല്‍കിക്കൊണ്ടാണ് മൂവിങ് ക്രിബ് ശ്രദ്ധ നേടുന്നത്. കോവിഡ് നിയന്ത്രണങ്ങൾ ഐറിഷ് സർക്കാർ എടുത്തുമാറ്റുന്ന സാഹചര്യത്തിലാണ് മൂവിങ് ക്രിബ് പരിപാടിക്ക് ഈ വർഷം ജീവൻ വെച്ചത്. വൈറസ് വ്യാപനം പലതരത്തിൽ പരീക്ഷിച്ചെന്നും, അതോടൊപ്പം മറ്റുള്ളവരുടെ സഹായം എന്ത് മാത്രം ആവശ്യമാണെന്ന ബോധ്യം നമുക്ക് നൽകിയെന്നും സെന്റ് മാർട്ടിൻ അപ്പസ്തോലേറ്റിന്റെ ജനറൽ മാനേജർ ഡറാഗ് മർഫി പറഞ്ഞു. സമൂഹമെന്നത് ക്രൈസ്തവ സന്ദേശത്തിന്റെ ഹൃദയം ആണെന്നും, അറുപതിന് മുകളിൽ വർഷങ്ങളായി തങ്ങൾ സമൂഹത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞവർഷം ജോലിക്കാരുടെയും, സന്ദർശകരുടെയും, സുരക്ഷയെ മാനിച്ചാണ് പരിപാടി നിർത്തി വെച്ചത്. മൂവിങ് ക്രിബ് പരിപാടി ആസ്വദിക്കാൻ സന്ദർശകരെ സ്വീകരിക്കുക എന്നതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. നാളെ നവംബർ 23നു ആരംഭിക്കുന്ന പരിപാടി ജനുവരി 9 വരെ നീണ്ടുനിൽക്കും. സന്ദർശകർക്ക് തീർത്തും സൗജന്യമായി തന്നെ ചലിക്കുന്ന ബൈബിൾ കഥാപാത്രങ്ങളെ കാണാൻ സാധിക്കുമെന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-22-20:35:12.jpg
Keywords: ക്രിസ്തുമ, പുല്‍ക്കൂ
Category: 14
Sub Category:
Heading: സന്ദർശകരെ വരവേൽക്കാൻ ഡബ്ലിനില്‍ 'ചലിക്കുന്ന പുല്‍ക്കൂട്' തയാര്‍
Content: ഡബ്ലിന്‍: ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലെ പാർനൽ സ്ക്വയറിൽ സെന്റ് മാർട്ടിൻ അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന മൂവിങ് ക്രിബ് പരിപാടി സന്ദർശകരെ സ്വീകരിക്കാനുള്ള ഒരുക്കത്തില്‍. വിവിധ ബൈബിൾ കഥാപാത്രങ്ങൾക്ക് ചലനം നൽകി 1956ലാണ് മൂവിങ് ക്രിബ് പരിപാടി ആരംഭിക്കുന്നത്. തുടര്‍ച്ചയായി ശ്രദ്ധ നേടിയിരിന്ന ഈ പരിപാടി കഴിഞ്ഞവർഷം കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സംഘാടകർക്ക് പരിപാടി നിർത്തിവെക്കേണ്ട സാഹചര്യം വരികയായിരിന്നു. ക്രിസ്തു കാലിത്തൊഴുത്തിൽ ജനിച്ചപ്പോൾ സമീപത്തുണ്ടായിരുന്നവർക്കും, മൃഗങ്ങൾക്കും വരെ ചലനാത്മക രൂപം നല്‍കിക്കൊണ്ടാണ് മൂവിങ് ക്രിബ് ശ്രദ്ധ നേടുന്നത്. കോവിഡ് നിയന്ത്രണങ്ങൾ ഐറിഷ് സർക്കാർ എടുത്തുമാറ്റുന്ന സാഹചര്യത്തിലാണ് മൂവിങ് ക്രിബ് പരിപാടിക്ക് ഈ വർഷം ജീവൻ വെച്ചത്. വൈറസ് വ്യാപനം പലതരത്തിൽ പരീക്ഷിച്ചെന്നും, അതോടൊപ്പം മറ്റുള്ളവരുടെ സഹായം എന്ത് മാത്രം ആവശ്യമാണെന്ന ബോധ്യം നമുക്ക് നൽകിയെന്നും സെന്റ് മാർട്ടിൻ അപ്പസ്തോലേറ്റിന്റെ ജനറൽ മാനേജർ ഡറാഗ് മർഫി പറഞ്ഞു. സമൂഹമെന്നത് ക്രൈസ്തവ സന്ദേശത്തിന്റെ ഹൃദയം ആണെന്നും, അറുപതിന് മുകളിൽ വർഷങ്ങളായി തങ്ങൾ സമൂഹത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞവർഷം ജോലിക്കാരുടെയും, സന്ദർശകരുടെയും, സുരക്ഷയെ മാനിച്ചാണ് പരിപാടി നിർത്തി വെച്ചത്. മൂവിങ് ക്രിബ് പരിപാടി ആസ്വദിക്കാൻ സന്ദർശകരെ സ്വീകരിക്കുക എന്നതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. നാളെ നവംബർ 23നു ആരംഭിക്കുന്ന പരിപാടി ജനുവരി 9 വരെ നീണ്ടുനിൽക്കും. സന്ദർശകർക്ക് തീർത്തും സൗജന്യമായി തന്നെ ചലിക്കുന്ന ബൈബിൾ കഥാപാത്രങ്ങളെ കാണാൻ സാധിക്കുമെന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-22-20:35:12.jpg
Keywords: ക്രിസ്തുമ, പുല്‍ക്കൂ
Content:
17799
Category: 22
Sub Category:
Heading: യൗസേപ്പിതാവും വിശ്വാസ പരിശീലനവും
Content: വിശ്വാസം വരും തലമുറയ്ക്കു പകർന്നു കൊടുക്കുന്നതിലെ സുപ്രധാനമായ ഒരു കണ്ണികളാണ് മതാദ്ധ്യാപകർ.ഇടവകാതലത്തിൽ ഒരു വിശ്വാസിക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും മഹത്തായ ഒരു പ്രേഷിത വേലയാണ് വിശ്വാസ പരിശീലനം നല്‍കുക എന്നത്. കുട്ടികളിൽ ദൈവികസ്മരണ ഉണർത്തുകയും അത് അവരിൽ എന്നും നിലനിർത്തുകയും ചെയ്യുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നവരാണ് വിശ്വാസ പരിശീലകർ. ചുരുക്കത്തിൽ ദൈവത്തെ പകർന്നു നൽകുന്ന വിശുദ്ധ കർമ്മമാണത്. രക്ഷാകര ചരിത്രം അതിൻ്റെ പൂർണ്ണതയിൽ ഇളം തലമുറയ്ക്കു മനസ്സിലാക്കി കൊടുക്കുന്ന വിശുദ്ധ പാരമ്പര്യത്തിൻ്റെ സൂക്ഷിപ്പുകാരും സംരക്ഷകരുമാണ് മതാദ്ധ്യാപകർ. മനുഷ്യരിൽ ദൈവീക സ്മരണ ഉണർത്തുകയും നില നിർത്തുകയും ചെയ്യുന്ന ദൈവീക സാന്നിധ്യമാണ് വിശുദ്ധ യൗസേപ്പിതാവ് .ആ നല്ല പിതാവിനെ ആഗ്രഹത്തോടെ സമീപിക്കുന്ന ആരിലും ദൈവീക സ്മരണ ഉണരുകയും അവ അവരിൽ നിലനിൽക്കുകയും ചെയ്യും. യൗസേപ്പിൻ്റെ പക്കൽ ചെന്നാൻ അവനെപ്പറ്റി സംസാരമില്ല മറിച്ച് ദൈവത്തെക്കുറിച്ചും ദൈവിക ഇടപെടലുകളെക്കുറിച്ചുമാണ് നാം കേൾക്കുന്നത്. ദൈവത്തിൻ്റെ മായാത്ത മുദ്ര തന്നെ സമീപിക്കുന്നവരിൽ പതിപ്പിക്കുക എന്നത് അവൻ്റെ ജീവിത നിയോഗമായിരുന്നു. സ്വർഗ്ഗത്തിൽ നിന്നും ഇന്നും അവനതു തുടരുന്നു. വിശ്വാസ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ തീർച്ചയായും മാതൃകയാക്കേണ്ട ഒരു വ്യക്തിയാണ് യൗസേപ്പിതാവ്. ദൈവീക സ്മരണ ഉണർത്തുകയും നില നിർത്തുകയും ചെയ്യുന്ന സാന്നിധ്യം മാത്രമായിരുന്നില്ല അവൻ, ബാലനായ യേശുവിനു യഹൂദ നിയമത്തിൻ്റെ ചട്ടങ്ങളും പാരമ്പര്യങ്ങളും വിശ്വസ്തതയോടെ പകർന്നു കൊടുത്ത തീക്ഷ്ണമതിയായ ഒരു വിശ്വാസ പരിശീലകനും ആയിരുന്നു. ഒരു വിശ്വാസ പരിശീലകനു ഉണ്ടായിരിക്കേണ്ട ഗുണങ്ങളായ ദൈവഭക്തിയും തീക്ഷ്ണതും വിശുദ്ധ പാരമ്പര്യങ്ങളോടുള്ള വിശ്വസ്തതയും യൗസേപ്പിതാവിൽ രൂഢമൂലമായിരുന്നു. യൗസേപ്പിതാവിന്റെ പക്കലെത്തി വിശ്വാസ പരിശീലനത്തെ ചിട്ടപ്പെടുത്തുവാനും മാതൃകയാക്കാനും മതാദ്ധ്യാപകർക്കു സാധിക്കട്ടെ.
Image: /content_image/SeasonalReflections/SeasonalReflections-2021-11-22-20:39:28.jpg
Keywords: ജോസഫ്, യൗസേ
Category: 22
Sub Category:
Heading: യൗസേപ്പിതാവും വിശ്വാസ പരിശീലനവും
Content: വിശ്വാസം വരും തലമുറയ്ക്കു പകർന്നു കൊടുക്കുന്നതിലെ സുപ്രധാനമായ ഒരു കണ്ണികളാണ് മതാദ്ധ്യാപകർ.ഇടവകാതലത്തിൽ ഒരു വിശ്വാസിക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും മഹത്തായ ഒരു പ്രേഷിത വേലയാണ് വിശ്വാസ പരിശീലനം നല്‍കുക എന്നത്. കുട്ടികളിൽ ദൈവികസ്മരണ ഉണർത്തുകയും അത് അവരിൽ എന്നും നിലനിർത്തുകയും ചെയ്യുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നവരാണ് വിശ്വാസ പരിശീലകർ. ചുരുക്കത്തിൽ ദൈവത്തെ പകർന്നു നൽകുന്ന വിശുദ്ധ കർമ്മമാണത്. രക്ഷാകര ചരിത്രം അതിൻ്റെ പൂർണ്ണതയിൽ ഇളം തലമുറയ്ക്കു മനസ്സിലാക്കി കൊടുക്കുന്ന വിശുദ്ധ പാരമ്പര്യത്തിൻ്റെ സൂക്ഷിപ്പുകാരും സംരക്ഷകരുമാണ് മതാദ്ധ്യാപകർ. മനുഷ്യരിൽ ദൈവീക സ്മരണ ഉണർത്തുകയും നില നിർത്തുകയും ചെയ്യുന്ന ദൈവീക സാന്നിധ്യമാണ് വിശുദ്ധ യൗസേപ്പിതാവ് .ആ നല്ല പിതാവിനെ ആഗ്രഹത്തോടെ സമീപിക്കുന്ന ആരിലും ദൈവീക സ്മരണ ഉണരുകയും അവ അവരിൽ നിലനിൽക്കുകയും ചെയ്യും. യൗസേപ്പിൻ്റെ പക്കൽ ചെന്നാൻ അവനെപ്പറ്റി സംസാരമില്ല മറിച്ച് ദൈവത്തെക്കുറിച്ചും ദൈവിക ഇടപെടലുകളെക്കുറിച്ചുമാണ് നാം കേൾക്കുന്നത്. ദൈവത്തിൻ്റെ മായാത്ത മുദ്ര തന്നെ സമീപിക്കുന്നവരിൽ പതിപ്പിക്കുക എന്നത് അവൻ്റെ ജീവിത നിയോഗമായിരുന്നു. സ്വർഗ്ഗത്തിൽ നിന്നും ഇന്നും അവനതു തുടരുന്നു. വിശ്വാസ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ തീർച്ചയായും മാതൃകയാക്കേണ്ട ഒരു വ്യക്തിയാണ് യൗസേപ്പിതാവ്. ദൈവീക സ്മരണ ഉണർത്തുകയും നില നിർത്തുകയും ചെയ്യുന്ന സാന്നിധ്യം മാത്രമായിരുന്നില്ല അവൻ, ബാലനായ യേശുവിനു യഹൂദ നിയമത്തിൻ്റെ ചട്ടങ്ങളും പാരമ്പര്യങ്ങളും വിശ്വസ്തതയോടെ പകർന്നു കൊടുത്ത തീക്ഷ്ണമതിയായ ഒരു വിശ്വാസ പരിശീലകനും ആയിരുന്നു. ഒരു വിശ്വാസ പരിശീലകനു ഉണ്ടായിരിക്കേണ്ട ഗുണങ്ങളായ ദൈവഭക്തിയും തീക്ഷ്ണതും വിശുദ്ധ പാരമ്പര്യങ്ങളോടുള്ള വിശ്വസ്തതയും യൗസേപ്പിതാവിൽ രൂഢമൂലമായിരുന്നു. യൗസേപ്പിതാവിന്റെ പക്കലെത്തി വിശ്വാസ പരിശീലനത്തെ ചിട്ടപ്പെടുത്തുവാനും മാതൃകയാക്കാനും മതാദ്ധ്യാപകർക്കു സാധിക്കട്ടെ.
Image: /content_image/SeasonalReflections/SeasonalReflections-2021-11-22-20:39:28.jpg
Keywords: ജോസഫ്, യൗസേ
Content:
17800
Category: 1
Sub Category:
Heading: രണ്ടു മിഷ്ണറിമാര്‍ക്ക് മോചനം: ഹെയ്തിയില്‍ കൊള്ള സംഘത്തിന്റെ തടങ്കലില്‍ ഇനിയുള്ളത് 15 പേര്‍
Content: പോര്‍ട്ട് ഓ പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ കൊള്ളസംഘം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ 17 അംഗ യുഎസ് മിഷ്ണറി സംഘത്തിലെ രണ്ടുപേരെ മോചിപ്പിച്ചു. മോചിതരായവരെകുറിച്ചു വളരെ കുറച്ചു വിവരങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളതെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ‘ക്രിസ്ത്യന്‍ എയിഡ് മിനിസ്ട്രീസ്’ വ്യക്തമാക്കി. മോചിതരായവരുടെ പേര്, മോചന കാരണം, അവര്‍ ഇപ്പോള്‍ എവിടെയാണ് എന്നിങ്ങനെയുള്ളവ ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാവില്ലായെന്നും രണ്ടുപേരുടെ മോചനത്തില്‍ ആഹ്ലാദിക്കുന്‌പോഴും പതിനഞ്ചുപേര്‍ കൊള്ളസംഘത്തിന്റെ പിടിയില്‍ത്തന്നെയാണെന്ന് ഓര്‍ക്കണമെന്നും മിനിസ്ട്രി പ്രസ്താവിച്ചു. ഒക്ടോബര്‍ 16നാണ് അമേരിക്കയിലെ ഒഹായോ സംസ്ഥാനം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ എയിഡ് മിനിസ്ട്രീസ് സംഘടനയിലെ അംഗങ്ങളായ 17 പേരെയും തട്ടിക്കൊണ്ടുപോയത്. ആകെ 16 അമേരിക്കക്കാരും ഒരു കാനഡക്കാരനുമാണ് ബന്ധികളാക്കപ്പെട്ട മിഷ്ണറിമാരില്‍ ഉള്‍പ്പെട്ടിരിന്നത്. ഇവരില്‍ വെറും 8 മാസം മാത്രം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 48 വയസ്സുള്ളവര്‍ വരെയുണ്ടായിരിന്നു. തടങ്കലില്‍ ശേഷിക്കുന്നവരുടെ മോചനത്തിനായി പ്രാര്‍ത്ഥനയുമായി കഴിയുകയാണ് ഹെയ്തിയിലെ ക്രൈസ്തവ സമൂഹം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-23-09:08:49.jpg
Keywords: ഹെയ്തി
Category: 1
Sub Category:
Heading: രണ്ടു മിഷ്ണറിമാര്‍ക്ക് മോചനം: ഹെയ്തിയില്‍ കൊള്ള സംഘത്തിന്റെ തടങ്കലില്‍ ഇനിയുള്ളത് 15 പേര്‍
Content: പോര്‍ട്ട് ഓ പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ കൊള്ളസംഘം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ 17 അംഗ യുഎസ് മിഷ്ണറി സംഘത്തിലെ രണ്ടുപേരെ മോചിപ്പിച്ചു. മോചിതരായവരെകുറിച്ചു വളരെ കുറച്ചു വിവരങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളതെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ‘ക്രിസ്ത്യന്‍ എയിഡ് മിനിസ്ട്രീസ്’ വ്യക്തമാക്കി. മോചിതരായവരുടെ പേര്, മോചന കാരണം, അവര്‍ ഇപ്പോള്‍ എവിടെയാണ് എന്നിങ്ങനെയുള്ളവ ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാവില്ലായെന്നും രണ്ടുപേരുടെ മോചനത്തില്‍ ആഹ്ലാദിക്കുന്‌പോഴും പതിനഞ്ചുപേര്‍ കൊള്ളസംഘത്തിന്റെ പിടിയില്‍ത്തന്നെയാണെന്ന് ഓര്‍ക്കണമെന്നും മിനിസ്ട്രി പ്രസ്താവിച്ചു. ഒക്ടോബര്‍ 16നാണ് അമേരിക്കയിലെ ഒഹായോ സംസ്ഥാനം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ എയിഡ് മിനിസ്ട്രീസ് സംഘടനയിലെ അംഗങ്ങളായ 17 പേരെയും തട്ടിക്കൊണ്ടുപോയത്. ആകെ 16 അമേരിക്കക്കാരും ഒരു കാനഡക്കാരനുമാണ് ബന്ധികളാക്കപ്പെട്ട മിഷ്ണറിമാരില്‍ ഉള്‍പ്പെട്ടിരിന്നത്. ഇവരില്‍ വെറും 8 മാസം മാത്രം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 48 വയസ്സുള്ളവര്‍ വരെയുണ്ടായിരിന്നു. തടങ്കലില്‍ ശേഷിക്കുന്നവരുടെ മോചനത്തിനായി പ്രാര്‍ത്ഥനയുമായി കഴിയുകയാണ് ഹെയ്തിയിലെ ക്രൈസ്തവ സമൂഹം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-23-09:08:49.jpg
Keywords: ഹെയ്തി
Content:
17801
Category: 11
Sub Category:
Heading: കാർളോ യൂത്ത് ആർമിയ്ക്കു അനുമോദനവുമായി നവ അർമേനിയൻ പാത്രിയർക്കീസ്
Content: വാഴ്ത്തപ്പെട്ട കാർളോ അക്യൂട്ടിസിന്റെ നാമത്തിലുള്ള കത്തോലിക്ക തിരുസഭയിലെ അദ്യ വിർച്വൽ സംഘടനയായ കാർളോ ആർമിയെ അനുമോദിച്ചു കൊണ്ട് അർമേനിയൻ സഭയുടെ പുതിയ പാത്രിയർക്കീസ് റാഫേൽ ബെഡ്രോസ്. സംഘടനയുടെ സ്ഥാപകരായ മലയാളി വൈദിക വിദ്യാര്‍ത്ഥികളായ ഡീക്കൻ ജോൺ കണയങ്കൽ, ഡീക്കൻ ജോസഫ് വെട്ടികുഴുചാലിൽ, ബ്രദർ എഫ്രേം കുന്നപ്പള്ളി എന്നിവരെയും കാർളോയുടെ അമ്മയായ അൻ്റോണിയോ സൽസാനോയും പാത്രിയർക്കീസ് റാഫേൽ ബെഡ്രോസ് അനുമോദനങ്ങള്‍ അറിയിച്ചു. ഭാരവഹികളായ അക്ഷയ്, ക്രിസ്റ്റി, ആൻ്റണി, ആൻ തെരേസ, ആനി ജോൺ എന്നിവർക്ക് ദൈവാനുഗ്രഹം അറിയിക്കുകയും ചെയ്തിട്ടുണ്ട്. തിരുപ്പട്ടം സ്വീകരിക്കാന്‍ ഒരുങ്ങുന്ന ഡീക്കൻ ജോണിനും, ജോസഫിനും പൗരോഹിത്യ സ്വീകരണത്തിന്റെ എല്ലാ അശംസകളും അദ്ദേഹം അറിയിച്ചു. സംഘടനക്ക് എല്ലാവിധ സഹായവും പാത്രിയർക്കീസ് റാഫേൽ ബെഡ്രോസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കാർളോ അക്യൂട്ട്സിന്റെ തീക്ഷ്ണമായ സുവിശേഷാധിഷ്ഠിത ജീവിതത്തിൽ നിന്ന് ഉടലെടുത്തതാണ് കാർളോ യൂത്ത് ആർമി. 2020 മെയ് 4-നാണ് ബ്രദര്‍ എഫ്രേം കുന്നപ്പള്ളി (അദിലാബാദ് രൂപത), ഡീക്കന്‍ ജോൺ കണയാങ്കൽ (കോതമംഗലം രൂപത), ഡീക്കന്‍ ജോസഫ് വെട്ടിക്കുഴിച്ചാലിൽ (കോതമംഗലം രൂപത) എന്നിവരുടെ ആഭിമുഖ്യത്തില്‍ കാർളോ യൂക്കരിസ്റ്റിക് ആർമിയ്ക്കു ആരംഭമാകുന്നത്. സുവിശേഷ ദീപ്തിയാല്‍ മാധ്യമ ലോകത്തെ നയിക്കാനും പ്രകാശിപ്പിക്കാനും ആയിരങ്ങളെ ഒരുമിച്ചു ചേര്‍ക്കുന്നതിനായി രൂപം കൊടുത്തിരിക്കുന്ന സംഘടന വിവിധങ്ങളായ ശുശ്രൂഷകള്‍ നടത്തിവരുന്നുണ്ട്.
Image: /content_image/India/India-2021-11-23-09:48:05.jpg
Keywords: കാര്‍ളോ
Category: 11
Sub Category:
Heading: കാർളോ യൂത്ത് ആർമിയ്ക്കു അനുമോദനവുമായി നവ അർമേനിയൻ പാത്രിയർക്കീസ്
Content: വാഴ്ത്തപ്പെട്ട കാർളോ അക്യൂട്ടിസിന്റെ നാമത്തിലുള്ള കത്തോലിക്ക തിരുസഭയിലെ അദ്യ വിർച്വൽ സംഘടനയായ കാർളോ ആർമിയെ അനുമോദിച്ചു കൊണ്ട് അർമേനിയൻ സഭയുടെ പുതിയ പാത്രിയർക്കീസ് റാഫേൽ ബെഡ്രോസ്. സംഘടനയുടെ സ്ഥാപകരായ മലയാളി വൈദിക വിദ്യാര്‍ത്ഥികളായ ഡീക്കൻ ജോൺ കണയങ്കൽ, ഡീക്കൻ ജോസഫ് വെട്ടികുഴുചാലിൽ, ബ്രദർ എഫ്രേം കുന്നപ്പള്ളി എന്നിവരെയും കാർളോയുടെ അമ്മയായ അൻ്റോണിയോ സൽസാനോയും പാത്രിയർക്കീസ് റാഫേൽ ബെഡ്രോസ് അനുമോദനങ്ങള്‍ അറിയിച്ചു. ഭാരവഹികളായ അക്ഷയ്, ക്രിസ്റ്റി, ആൻ്റണി, ആൻ തെരേസ, ആനി ജോൺ എന്നിവർക്ക് ദൈവാനുഗ്രഹം അറിയിക്കുകയും ചെയ്തിട്ടുണ്ട്. തിരുപ്പട്ടം സ്വീകരിക്കാന്‍ ഒരുങ്ങുന്ന ഡീക്കൻ ജോണിനും, ജോസഫിനും പൗരോഹിത്യ സ്വീകരണത്തിന്റെ എല്ലാ അശംസകളും അദ്ദേഹം അറിയിച്ചു. സംഘടനക്ക് എല്ലാവിധ സഹായവും പാത്രിയർക്കീസ് റാഫേൽ ബെഡ്രോസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കാർളോ അക്യൂട്ട്സിന്റെ തീക്ഷ്ണമായ സുവിശേഷാധിഷ്ഠിത ജീവിതത്തിൽ നിന്ന് ഉടലെടുത്തതാണ് കാർളോ യൂത്ത് ആർമി. 2020 മെയ് 4-നാണ് ബ്രദര്‍ എഫ്രേം കുന്നപ്പള്ളി (അദിലാബാദ് രൂപത), ഡീക്കന്‍ ജോൺ കണയാങ്കൽ (കോതമംഗലം രൂപത), ഡീക്കന്‍ ജോസഫ് വെട്ടിക്കുഴിച്ചാലിൽ (കോതമംഗലം രൂപത) എന്നിവരുടെ ആഭിമുഖ്യത്തില്‍ കാർളോ യൂക്കരിസ്റ്റിക് ആർമിയ്ക്കു ആരംഭമാകുന്നത്. സുവിശേഷ ദീപ്തിയാല്‍ മാധ്യമ ലോകത്തെ നയിക്കാനും പ്രകാശിപ്പിക്കാനും ആയിരങ്ങളെ ഒരുമിച്ചു ചേര്‍ക്കുന്നതിനായി രൂപം കൊടുത്തിരിക്കുന്ന സംഘടന വിവിധങ്ങളായ ശുശ്രൂഷകള്‍ നടത്തിവരുന്നുണ്ട്.
Image: /content_image/India/India-2021-11-23-09:48:05.jpg
Keywords: കാര്‍ളോ
Content:
17802
Category: 1
Sub Category:
Heading: ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടനം: മുന്‍ ദേശീയ പോലീസ് തലവനെ വിചാരണ ചെയ്തു തുടങ്ങി
Content: കൊളംബോ: രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസുകളില്‍ വിചാരണ തുടങ്ങി. രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിട്ടും പ്രതിരോധത്തില്‍ അനാസ്ഥ കാട്ടിയെന്ന കുറ്റം നേരിടുന്ന മുന്‍ ദേശീയ പോലീസ് തലവന്‍ പുനിത് ജയസുന്ദരയെയാണ് ആദ്യം വിചാരണയ്ക്കു വിധേയനാക്കിയിരിക്കുന്നത്. പുനിത് ജയസുന്ദര ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. ആക്രമണം നടന്നകാലത്ത് പ്രതിരോധമന്ത്രാലയം സെക്രട്ടറിയായിരുന്ന ഹേമസിരി ഫെര്‍ണാണ്ടോയ്‌ക്കെതിരേയും സമാനമായ കുറ്റമാണു ചുമത്തിയിരിക്കുന്നത്. 270 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട മൂന്നു കേസുകളാണ് ആദ്യഘട്ടത്തില്‍ കോടതി പരിഗണിക്കുന്നത്. ഇതേത്തുടര്‍ന്ന് ഇരുവരേയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ രണ്ടുപേരും ജാമ്യത്തിലാണിപ്പോള്‍. അന്നത്തെ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അനാസ്ഥയാണ് ആക്രമണത്തിന് അവസരമൊരുക്കിയത് എന്നാണ് ഇരുവരുടേയും നിലപാട്. 2019 ഏപ്രില്‍ 21നു ഇസ്ലാമിക് ഭീകരരുടെ നേതൃത്വത്തില്‍ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 11 ഇന്ത്യക്കാരുള്‍പ്പെടെ 270 പേരാണ് മരിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള നാഷണല്‍ തൗഹീത് ജമാത്ത് എന്ന സംഘടനയാണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. മൂന്നു പോലീസ് ഉദ്യോഗസ്ഥരുൾപ്പട്ടെ 500 റിലധികം ആളുകൾക്ക് സ്ഫോടനങ്ങളിൽ പരുക്കേറ്റു. നെഗംബോ, ബാറ്റിക്കളോവ, കൊളംബോ എന്നിവിടങ്ങളിലെ പള്ളികളിൽ ഈസ്റ്റർ പ്രാർത്ഥനകൾക്കിടെയാണു ആക്രമണങ്ങൾ നടന്നത്. ആക്രമണം നടന്നിട്ട് രണ്ടു വര്‍ഷം പിന്നിട്ടിട്ടും ക്രിയാത്മകമായ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ക്രൈസ്തവ സഭകള്‍ ഇപ്പോഴും പ്രതിഷേധത്തിലാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-23-10:55:41.jpg
Keywords: ശ്രീലങ്ക
Category: 1
Sub Category:
Heading: ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടനം: മുന്‍ ദേശീയ പോലീസ് തലവനെ വിചാരണ ചെയ്തു തുടങ്ങി
Content: കൊളംബോ: രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസുകളില്‍ വിചാരണ തുടങ്ങി. രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിട്ടും പ്രതിരോധത്തില്‍ അനാസ്ഥ കാട്ടിയെന്ന കുറ്റം നേരിടുന്ന മുന്‍ ദേശീയ പോലീസ് തലവന്‍ പുനിത് ജയസുന്ദരയെയാണ് ആദ്യം വിചാരണയ്ക്കു വിധേയനാക്കിയിരിക്കുന്നത്. പുനിത് ജയസുന്ദര ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. ആക്രമണം നടന്നകാലത്ത് പ്രതിരോധമന്ത്രാലയം സെക്രട്ടറിയായിരുന്ന ഹേമസിരി ഫെര്‍ണാണ്ടോയ്‌ക്കെതിരേയും സമാനമായ കുറ്റമാണു ചുമത്തിയിരിക്കുന്നത്. 270 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട മൂന്നു കേസുകളാണ് ആദ്യഘട്ടത്തില്‍ കോടതി പരിഗണിക്കുന്നത്. ഇതേത്തുടര്‍ന്ന് ഇരുവരേയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ രണ്ടുപേരും ജാമ്യത്തിലാണിപ്പോള്‍. അന്നത്തെ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അനാസ്ഥയാണ് ആക്രമണത്തിന് അവസരമൊരുക്കിയത് എന്നാണ് ഇരുവരുടേയും നിലപാട്. 2019 ഏപ്രില്‍ 21നു ഇസ്ലാമിക് ഭീകരരുടെ നേതൃത്വത്തില്‍ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 11 ഇന്ത്യക്കാരുള്‍പ്പെടെ 270 പേരാണ് മരിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള നാഷണല്‍ തൗഹീത് ജമാത്ത് എന്ന സംഘടനയാണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. മൂന്നു പോലീസ് ഉദ്യോഗസ്ഥരുൾപ്പട്ടെ 500 റിലധികം ആളുകൾക്ക് സ്ഫോടനങ്ങളിൽ പരുക്കേറ്റു. നെഗംബോ, ബാറ്റിക്കളോവ, കൊളംബോ എന്നിവിടങ്ങളിലെ പള്ളികളിൽ ഈസ്റ്റർ പ്രാർത്ഥനകൾക്കിടെയാണു ആക്രമണങ്ങൾ നടന്നത്. ആക്രമണം നടന്നിട്ട് രണ്ടു വര്‍ഷം പിന്നിട്ടിട്ടും ക്രിയാത്മകമായ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ക്രൈസ്തവ സഭകള്‍ ഇപ്പോഴും പ്രതിഷേധത്തിലാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-23-10:55:41.jpg
Keywords: ശ്രീലങ്ക