Contents
Displaying 17451-17460 of 25107 results.
Content:
17823
Category: 22
Sub Category:
Heading: "നിങ്ങൾ എന്റെ പക്കൽ എത്തിയാൽ ഉണ്ണീശോയെ ഞാൻ നിങ്ങൾക്കു നൽകാം"
Content: കേരളത്തിലെ പ്രമുഖ കത്തോലിക്കാ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ മുതലക്കോടം സെൻ്റ്.ജോർജ് ഫൊറേനാ പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുസ്വരൂപമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. യൗസേപ്പിതാവിന്റെ ഇടത്തെ കരത്തിൽ വിടർത്തിയ കരങ്ങളുമായി ഇരിക്കുന്ന ഉണ്ണീശോയുടെ മാറിടത്തിൽ തന്റെ വലതുകൈ പിടിച്ചു നിൽക്കുന്ന യൗസേപ്പിതാവ്. ഉയിർപ്പിനു ശേഷം ഈശോയുടെ പിളർക്കപ്പെട്ട പാർശ്വം കണ്ട തോമാശ്ലീഹായുടെ എന്റെ കർത്താവേ എന്റെ ദൈവമേ എന്ന വിശ്വാസ പ്രമാണം പോലെ ഉണ്ണീശോയുടെ മാറിടത്തിൽ കൈ അമർത്തി യൗസേപ്പിതാവും നിശബ്ദമായി ഒരു വിശ്വാസ പ്രമാണം നടത്തുന്നു. "ഇതാ ലോകത്തിന്റെ രക്ഷകനായ ഈശോ മിശിഹാ. അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എന്റെ അടുക്കൽ വരുവിൻ, എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായ ഈശോയെ നിങ്ങൾക്കു ഞാൻ നൽകാം. എന്റെ ഹൃദയ രക്തമൊഴുക്കി മുദ്ര വയ്ക്കുന്ന വിശ്വാസ പ്രമാണമാണത്". നിങ്ങൾ എന്റെ പക്കൽ എത്തിയാൽ നിങ്ങളെ ഇരുകരങ്ങും നീട്ടി സ്വീകരിക്കാനായി കാത്തു നിൽക്കുന്ന ഉണ്ണീശോയെ ഞാൻ നൽകാം എന്ന് ദൈവപുത്രൻ്റെ മാറിടത്തിൽ കൈവച്ചു യൗസേപ്പിതാവ് ഉറപ്പു തരുന്നു. ദൈവപുത്രൻ്റെ മാറിടത്തിൽ കൈവച്ചു ഉറപ്പു തരാൻ യോഗ്യതയും ചങ്കൂറ്റവും ഉള്ള പിതാവാണ് യൗസേപ്പ് താതൻ. ആ പിതൃസന്നിധിയിൽ നമുക്കു പ്രത്യാശയും ശരണവും ലഭിക്കും. ദിവ്യത്വവും ആത്മവിശ്വാസവും പ്രസരിക്കുന്ന രണ്ടു മുഖങ്ങളാണ് ഈ തിരുസ്വരൂപത്തിൽ കാണാൻ സാധിക്കുന്നത്. യൗസേപ്പിതാവിൻ്റെ കരങ്ങളിൽ ദൈവപുത്രനായ ഈശോ എത്രമാത്രം സുരക്ഷിതത്വവും സ്വാതന്ത്ര്യവും അനുഭവിച്ചിരുന്നു എന്നതിൻ്റെ പ്രഘോഷണമാണ് വിടർത്തിയ ഉണ്ണീശോയുടെ കരങ്ങൾ. യൗസേപ്പിതാവിൻ്റെ പക്കൽ എത്തിയാൽ ദൈവക്കൾക്കടുത്ത സ്വാതന്ത്ര്യവും സംതൃപ്തിയും നമുക്കും ലഭിക്കുമെന്ന് ഈശോ പഠിപ്പിക്കുന്നു. ഈശോയെ നമുക്കു നൽകുന്ന യൗസേപ്പിതാവിൻ്റെ പക്കൽ അഭയം തേടാൻ നമുക്കു ഉത്സാഹമുള്ളവരാകാം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SeasonalReflections/SeasonalReflections-2021-11-25-20:09:29.jpg
Keywords: ജോസഫ്
Category: 22
Sub Category:
Heading: "നിങ്ങൾ എന്റെ പക്കൽ എത്തിയാൽ ഉണ്ണീശോയെ ഞാൻ നിങ്ങൾക്കു നൽകാം"
Content: കേരളത്തിലെ പ്രമുഖ കത്തോലിക്കാ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ മുതലക്കോടം സെൻ്റ്.ജോർജ് ഫൊറേനാ പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുസ്വരൂപമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. യൗസേപ്പിതാവിന്റെ ഇടത്തെ കരത്തിൽ വിടർത്തിയ കരങ്ങളുമായി ഇരിക്കുന്ന ഉണ്ണീശോയുടെ മാറിടത്തിൽ തന്റെ വലതുകൈ പിടിച്ചു നിൽക്കുന്ന യൗസേപ്പിതാവ്. ഉയിർപ്പിനു ശേഷം ഈശോയുടെ പിളർക്കപ്പെട്ട പാർശ്വം കണ്ട തോമാശ്ലീഹായുടെ എന്റെ കർത്താവേ എന്റെ ദൈവമേ എന്ന വിശ്വാസ പ്രമാണം പോലെ ഉണ്ണീശോയുടെ മാറിടത്തിൽ കൈ അമർത്തി യൗസേപ്പിതാവും നിശബ്ദമായി ഒരു വിശ്വാസ പ്രമാണം നടത്തുന്നു. "ഇതാ ലോകത്തിന്റെ രക്ഷകനായ ഈശോ മിശിഹാ. അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എന്റെ അടുക്കൽ വരുവിൻ, എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായ ഈശോയെ നിങ്ങൾക്കു ഞാൻ നൽകാം. എന്റെ ഹൃദയ രക്തമൊഴുക്കി മുദ്ര വയ്ക്കുന്ന വിശ്വാസ പ്രമാണമാണത്". നിങ്ങൾ എന്റെ പക്കൽ എത്തിയാൽ നിങ്ങളെ ഇരുകരങ്ങും നീട്ടി സ്വീകരിക്കാനായി കാത്തു നിൽക്കുന്ന ഉണ്ണീശോയെ ഞാൻ നൽകാം എന്ന് ദൈവപുത്രൻ്റെ മാറിടത്തിൽ കൈവച്ചു യൗസേപ്പിതാവ് ഉറപ്പു തരുന്നു. ദൈവപുത്രൻ്റെ മാറിടത്തിൽ കൈവച്ചു ഉറപ്പു തരാൻ യോഗ്യതയും ചങ്കൂറ്റവും ഉള്ള പിതാവാണ് യൗസേപ്പ് താതൻ. ആ പിതൃസന്നിധിയിൽ നമുക്കു പ്രത്യാശയും ശരണവും ലഭിക്കും. ദിവ്യത്വവും ആത്മവിശ്വാസവും പ്രസരിക്കുന്ന രണ്ടു മുഖങ്ങളാണ് ഈ തിരുസ്വരൂപത്തിൽ കാണാൻ സാധിക്കുന്നത്. യൗസേപ്പിതാവിൻ്റെ കരങ്ങളിൽ ദൈവപുത്രനായ ഈശോ എത്രമാത്രം സുരക്ഷിതത്വവും സ്വാതന്ത്ര്യവും അനുഭവിച്ചിരുന്നു എന്നതിൻ്റെ പ്രഘോഷണമാണ് വിടർത്തിയ ഉണ്ണീശോയുടെ കരങ്ങൾ. യൗസേപ്പിതാവിൻ്റെ പക്കൽ എത്തിയാൽ ദൈവക്കൾക്കടുത്ത സ്വാതന്ത്ര്യവും സംതൃപ്തിയും നമുക്കും ലഭിക്കുമെന്ന് ഈശോ പഠിപ്പിക്കുന്നു. ഈശോയെ നമുക്കു നൽകുന്ന യൗസേപ്പിതാവിൻ്റെ പക്കൽ അഭയം തേടാൻ നമുക്കു ഉത്സാഹമുള്ളവരാകാം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SeasonalReflections/SeasonalReflections-2021-11-25-20:09:29.jpg
Keywords: ജോസഫ്
Content:
17824
Category: 18
Sub Category:
Heading: നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കുര്‍ബാന പുസ്തകം അംഗീകാരമില്ലാത്തത്: സീറോ മലബാർ ആരാധനക്രമ കമ്മീഷന്‍
Content: കൊച്ചി: നവീകരിച്ച പരി. കുർബാന തക്സ, ജനങ്ങളുടെ ഉപയോഗത്തിനുളള കുർബാന പുസ്തകം എന്നീ പേരുകളിൽ പല പതിപ്പുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി സീറോ മലബാർ ആരാധനക്രമ കമ്മീഷന്‍. പ്രചരിക്കുന്ന പതിപ്പ് സീറോ മലബാർ സിനഡിന്റെയോ ആരാധനക്രമകമ്മീഷന്റെയോ അനുവാദത്തോടു കൂടിയോ അംഗീകാരത്തോടു കൂടിയോ അല്ലായെന്നു അറിയിക്കുന്നുകയാണെന്നു കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. സീറോമലബാർ സിനഡിന്റെ അംഗീകാരത്തോടുകൂടി ആരാധനാ ക്രമകമ്മീഷൻ പ്രസിദ്ധീകരിച്ച കുർബാനതയും ജനങ്ങളുടെ ഉപയോഗത്തിനുളള കുർബാന പുസ്തകവും വാങ്ങി ഉപയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും സീറോമലബാർ ആരാധനക്രമകമ്മീഷൻ മാർ തോമസ് ഇലവനാൽ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. .
Image: /content_image/India/India-2021-11-26-09:03:49.jpg
Keywords: കുര്‍ബാന
Category: 18
Sub Category:
Heading: നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കുര്‍ബാന പുസ്തകം അംഗീകാരമില്ലാത്തത്: സീറോ മലബാർ ആരാധനക്രമ കമ്മീഷന്‍
Content: കൊച്ചി: നവീകരിച്ച പരി. കുർബാന തക്സ, ജനങ്ങളുടെ ഉപയോഗത്തിനുളള കുർബാന പുസ്തകം എന്നീ പേരുകളിൽ പല പതിപ്പുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി സീറോ മലബാർ ആരാധനക്രമ കമ്മീഷന്‍. പ്രചരിക്കുന്ന പതിപ്പ് സീറോ മലബാർ സിനഡിന്റെയോ ആരാധനക്രമകമ്മീഷന്റെയോ അനുവാദത്തോടു കൂടിയോ അംഗീകാരത്തോടു കൂടിയോ അല്ലായെന്നു അറിയിക്കുന്നുകയാണെന്നു കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. സീറോമലബാർ സിനഡിന്റെ അംഗീകാരത്തോടുകൂടി ആരാധനാ ക്രമകമ്മീഷൻ പ്രസിദ്ധീകരിച്ച കുർബാനതയും ജനങ്ങളുടെ ഉപയോഗത്തിനുളള കുർബാന പുസ്തകവും വാങ്ങി ഉപയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും സീറോമലബാർ ആരാധനക്രമകമ്മീഷൻ മാർ തോമസ് ഇലവനാൽ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. .
Image: /content_image/India/India-2021-11-26-09:03:49.jpg
Keywords: കുര്‍ബാന
Content:
17825
Category: 18
Sub Category:
Heading: വീടും വസ്തുവകകളും നഷ്ടപ്പെട്ട മൂലമറ്റം നിവാസികള്‍ക്ക് പാലാ രൂപതയുടെ സഹായം
Content: പാലാ: പ്രകൃതിക്ഷോഭത്തില്‍ വീടും വസ്തുവകകളും നഷ്ടപ്പെട്ട മൂലമറ്റം നിവാസികള്‍ക്ക് പാലാ രൂപതയില്‍ നിന്നു സഹായഹസ്തം. ഒന്നാംഘട്ട ധനസഹായ വിതരണം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. 42 കുടുംബങ്ങള്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ അടിയന്തര ധനസഹായം നല്‍കിയത്. രൂപതയുടെ ദുരിതാശ്വാസ മിഷന്‍ കോഓര്‍ഡിനേറ്റര്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. കുര്യന്‍ കാലായില്‍, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, ഫാ. തോമസ് സിറിള്‍ തയ്യില്‍, ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. സെബാസ്റ്റ്യന്‍ പേണ്ടാനത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഇത്തവണത്തെ മഹാമാരിയില്‍ നിരവധിയായ കഷ്ട്ടതകളിലൂടെ കടന്നുപോകുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് സഹായം നല്‍കുവാന്‍ പാലാ രൂപതയ്ക്കു കഴിഞ്ഞിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-11-26-09:56:51.jpg
Keywords: പാലാ
Category: 18
Sub Category:
Heading: വീടും വസ്തുവകകളും നഷ്ടപ്പെട്ട മൂലമറ്റം നിവാസികള്‍ക്ക് പാലാ രൂപതയുടെ സഹായം
Content: പാലാ: പ്രകൃതിക്ഷോഭത്തില്‍ വീടും വസ്തുവകകളും നഷ്ടപ്പെട്ട മൂലമറ്റം നിവാസികള്‍ക്ക് പാലാ രൂപതയില്‍ നിന്നു സഹായഹസ്തം. ഒന്നാംഘട്ട ധനസഹായ വിതരണം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. 42 കുടുംബങ്ങള്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ അടിയന്തര ധനസഹായം നല്‍കിയത്. രൂപതയുടെ ദുരിതാശ്വാസ മിഷന്‍ കോഓര്‍ഡിനേറ്റര്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. കുര്യന്‍ കാലായില്‍, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, ഫാ. തോമസ് സിറിള്‍ തയ്യില്‍, ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. സെബാസ്റ്റ്യന്‍ പേണ്ടാനത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഇത്തവണത്തെ മഹാമാരിയില്‍ നിരവധിയായ കഷ്ട്ടതകളിലൂടെ കടന്നുപോകുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് സഹായം നല്‍കുവാന്‍ പാലാ രൂപതയ്ക്കു കഴിഞ്ഞിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-11-26-09:56:51.jpg
Keywords: പാലാ
Content:
17826
Category: 11
Sub Category:
Heading: നശിച്ചുപോയ വഴിയോര കുരിശുകൾ പുനഃസ്ഥാപിക്കല്‍ തകൃതി: ഫ്രാന്‍സിന്റെ ക്രിസ്തീയ പാരമ്പര്യം വീണ്ടെടുക്കുവാന്‍ യുവജനങ്ങൾ
Content: പാരീസ്: ഫ്രാൻസിന്റെ വിവിധ ഭാഗങ്ങളിൽ ദേവാലയങ്ങളുടെയും, ചാപ്പലുകളുടെയും കീഴില്‍ വഴിയോരങ്ങളില്‍ സ്ഥിതി ചെയ്യുന്ന നശിച്ചുപോയ കുരിശുകൾ പുനഃസ്ഥാപിക്കുന്ന ദൗത്യം ഏറ്റെടുത്ത ഒരു കൂട്ടം യുവജനങ്ങളുടെ പ്രവർത്തനം ശ്രദ്ധ നേടുന്നു. 1987ൽ ആരംഭിച്ച എസ്ഒഎസ് കാൽവെയേഴ്സ് എന്ന സംഘടനയാണ് കുരിശുകൾ പുനഃസ്ഥാപിക്കുന്ന ദൗത്യത്തിന് തുടക്കം കുറിച്ചത്. 2015ൽ വിശ്വാസത്തെയും, പാരമ്പര്യത്തെയും സ്നേഹിക്കുന്നവർ എന്ന് സ്വയം വിശേഷിപ്പിച്ച ഒരു കൂട്ടം യുവജനങ്ങൾ സംഘടനയിൽ അംഗങ്ങളായതിനെ തുടർന്നാണ് എസ്ഒഎസ് കാൽവെയേഴ്സ് പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നത്. തടിയുടെ വ്യാപാരം നടത്തിവന്നിരുന്ന പോൾ റാമി എന്നയാളുടെ നേതൃത്വത്തിലാണ് പിന്നീട് ഇവർ പ്രവർത്തിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ സംഘടനയെ പറ്റി അറിഞ്ഞ് നിരവധി ആളുകൾ ഇതിന്റെ ഭാഗമാകാൻ മുന്നോട്ടുവന്നു. ബാബറ്റിസ്റ്റ് മർക്കേഴ്സ് എന്നൊരു യൂട്യൂബ് താരം എസ്ഒഎസ് കാൽവെയേഴ്സിനെ പറ്റി ഒരു വീഡിയോ ചെയ്യാൻ ഇടയായത് വലിയ വഴിത്തിരിവായി മാറുകയായിരിന്നു. </p> <iframe src="https://www.facebook.com/plugins/video.php?height=315&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F2798422300455263%2F&show_text=false&width=560&t=0" width="560" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> സംഘടനയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ 2 ലക്ഷത്തിന് മുകളിൽ ആളുകൾ പിന്തുടരുന്ന ചാനലിന്റെ ഉടമയായ മർക്കേഴ്സ് കാൽവെയേഴ്സിൽ അംഗത്വമെടുത്തു. ഫെബ്രുവരി മാസം 13 അടി ഉയരമുള്ള ഒരു കുരിശ് സംഘടനയിലെ അംഗങ്ങളോടൊപ്പം സ്ഥാപിക്കുന്ന വീഡിയോ അദ്ദേഹം തൻറെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തത് വളരെ കുറച്ച് സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇതേതുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ആളുകൾ തങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ നൽകുകയും, അവരുടെ സ്ഥലങ്ങളിലെ കുരിശുകൾ പുനസ്ഥാപിക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് സംഘടനയുടെ നേതൃത്വനിരയിലുളള ജൂലിയൻ ലെപേജ് എന്ന യുവാവ് കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. പിന്നാലെ വിവിധ സ്ഥലങ്ങളിൽ ഓഫീസുകൾ ആരംഭിക്കാൻ സംഘടന തീരുമാനമെടുത്തു. ആറുമാസത്തിനുള്ളിൽ എസ്ഒഎസ് കൽവേരിസ് 25 ഓഫീസുകളാണ് സ്ഥാപിച്ചത്. ഫെബ്രുവരി മാസം 15 പേരുണ്ടായിരുന്ന സംഘടനയിൽ ഇപ്പോൾ 800 പേർ അംഗങ്ങളായുണ്ട്. സംഘടനയ്ക്ക് സാമ്പത്തിക സഹായം നൽകുന്ന ആളുകളുടെ പട്ടികയിൽ 4000 പേരാണുള്ളത്. വൈദികർക്കും, തങ്ങളുടെ സ്ഥലങ്ങളിൽ കുരിശുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കും എസ്ഒഎസ് കുരിശുകൾ നല്കിവരുന്നുണ്ട്. ബാബറ്റിസ്റ്റ് മർക്കേഴ്സിന്റെ വീഡിയോ വൈറലായതിനുശേഷം ദേവാലയങ്ങളിലേക്ക് തിരികെ മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് നിരവധി ആളുകൾ വൈദികരെ ബന്ധപ്പെട്ട സംഭവം ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാർത്ഥനയോടുകൂടിയാണ് ഓരോ കുരിശുകളും സംഘടനയിലെ അംഗങ്ങൾ സ്ഥാപിക്കുന്നത്. ഫ്രാൻസ് തകരുന്ന കാഴ്ചയാണ് ആളുകൾ കാണുന്നതെന്നും, അവർക്ക് രാജ്യത്തിന്റെ ക്രൈസ്തവ അടിത്തറ ഭദ്രമാക്കി വെക്കാൻ ആഗ്രഹമുണ്ടെന്നും ജൂലിയൻ ലെപേജ് കൂട്ടിച്ചേർത്തു. അധിനിവേശ നിലപാടുമായുള്ള കുടിയേറ്റത്തെ തുടര്‍ന്നു തീവ്രവാദ ആക്രമണങ്ങളും അരക്ഷിതാവസ്ഥയും കൊണ്ട് പ്രതിസന്ധിയിലായ രാജ്യമാണ് ഫ്രാന്‍സ്. ഇവിടെ തീവ്രമതചിന്ത വളര്‍ത്തുന്ന മോസ്ക്കുകള്‍ക്ക് ഭരണകൂടം കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-26-10:43:08.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച
Category: 11
Sub Category:
Heading: നശിച്ചുപോയ വഴിയോര കുരിശുകൾ പുനഃസ്ഥാപിക്കല്‍ തകൃതി: ഫ്രാന്‍സിന്റെ ക്രിസ്തീയ പാരമ്പര്യം വീണ്ടെടുക്കുവാന്‍ യുവജനങ്ങൾ
Content: പാരീസ്: ഫ്രാൻസിന്റെ വിവിധ ഭാഗങ്ങളിൽ ദേവാലയങ്ങളുടെയും, ചാപ്പലുകളുടെയും കീഴില്‍ വഴിയോരങ്ങളില്‍ സ്ഥിതി ചെയ്യുന്ന നശിച്ചുപോയ കുരിശുകൾ പുനഃസ്ഥാപിക്കുന്ന ദൗത്യം ഏറ്റെടുത്ത ഒരു കൂട്ടം യുവജനങ്ങളുടെ പ്രവർത്തനം ശ്രദ്ധ നേടുന്നു. 1987ൽ ആരംഭിച്ച എസ്ഒഎസ് കാൽവെയേഴ്സ് എന്ന സംഘടനയാണ് കുരിശുകൾ പുനഃസ്ഥാപിക്കുന്ന ദൗത്യത്തിന് തുടക്കം കുറിച്ചത്. 2015ൽ വിശ്വാസത്തെയും, പാരമ്പര്യത്തെയും സ്നേഹിക്കുന്നവർ എന്ന് സ്വയം വിശേഷിപ്പിച്ച ഒരു കൂട്ടം യുവജനങ്ങൾ സംഘടനയിൽ അംഗങ്ങളായതിനെ തുടർന്നാണ് എസ്ഒഎസ് കാൽവെയേഴ്സ് പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നത്. തടിയുടെ വ്യാപാരം നടത്തിവന്നിരുന്ന പോൾ റാമി എന്നയാളുടെ നേതൃത്വത്തിലാണ് പിന്നീട് ഇവർ പ്രവർത്തിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ സംഘടനയെ പറ്റി അറിഞ്ഞ് നിരവധി ആളുകൾ ഇതിന്റെ ഭാഗമാകാൻ മുന്നോട്ടുവന്നു. ബാബറ്റിസ്റ്റ് മർക്കേഴ്സ് എന്നൊരു യൂട്യൂബ് താരം എസ്ഒഎസ് കാൽവെയേഴ്സിനെ പറ്റി ഒരു വീഡിയോ ചെയ്യാൻ ഇടയായത് വലിയ വഴിത്തിരിവായി മാറുകയായിരിന്നു. </p> <iframe src="https://www.facebook.com/plugins/video.php?height=315&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F2798422300455263%2F&show_text=false&width=560&t=0" width="560" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> സംഘടനയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ 2 ലക്ഷത്തിന് മുകളിൽ ആളുകൾ പിന്തുടരുന്ന ചാനലിന്റെ ഉടമയായ മർക്കേഴ്സ് കാൽവെയേഴ്സിൽ അംഗത്വമെടുത്തു. ഫെബ്രുവരി മാസം 13 അടി ഉയരമുള്ള ഒരു കുരിശ് സംഘടനയിലെ അംഗങ്ങളോടൊപ്പം സ്ഥാപിക്കുന്ന വീഡിയോ അദ്ദേഹം തൻറെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തത് വളരെ കുറച്ച് സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇതേതുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ആളുകൾ തങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ നൽകുകയും, അവരുടെ സ്ഥലങ്ങളിലെ കുരിശുകൾ പുനസ്ഥാപിക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് സംഘടനയുടെ നേതൃത്വനിരയിലുളള ജൂലിയൻ ലെപേജ് എന്ന യുവാവ് കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. പിന്നാലെ വിവിധ സ്ഥലങ്ങളിൽ ഓഫീസുകൾ ആരംഭിക്കാൻ സംഘടന തീരുമാനമെടുത്തു. ആറുമാസത്തിനുള്ളിൽ എസ്ഒഎസ് കൽവേരിസ് 25 ഓഫീസുകളാണ് സ്ഥാപിച്ചത്. ഫെബ്രുവരി മാസം 15 പേരുണ്ടായിരുന്ന സംഘടനയിൽ ഇപ്പോൾ 800 പേർ അംഗങ്ങളായുണ്ട്. സംഘടനയ്ക്ക് സാമ്പത്തിക സഹായം നൽകുന്ന ആളുകളുടെ പട്ടികയിൽ 4000 പേരാണുള്ളത്. വൈദികർക്കും, തങ്ങളുടെ സ്ഥലങ്ങളിൽ കുരിശുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കും എസ്ഒഎസ് കുരിശുകൾ നല്കിവരുന്നുണ്ട്. ബാബറ്റിസ്റ്റ് മർക്കേഴ്സിന്റെ വീഡിയോ വൈറലായതിനുശേഷം ദേവാലയങ്ങളിലേക്ക് തിരികെ മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് നിരവധി ആളുകൾ വൈദികരെ ബന്ധപ്പെട്ട സംഭവം ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാർത്ഥനയോടുകൂടിയാണ് ഓരോ കുരിശുകളും സംഘടനയിലെ അംഗങ്ങൾ സ്ഥാപിക്കുന്നത്. ഫ്രാൻസ് തകരുന്ന കാഴ്ചയാണ് ആളുകൾ കാണുന്നതെന്നും, അവർക്ക് രാജ്യത്തിന്റെ ക്രൈസ്തവ അടിത്തറ ഭദ്രമാക്കി വെക്കാൻ ആഗ്രഹമുണ്ടെന്നും ജൂലിയൻ ലെപേജ് കൂട്ടിച്ചേർത്തു. അധിനിവേശ നിലപാടുമായുള്ള കുടിയേറ്റത്തെ തുടര്‍ന്നു തീവ്രവാദ ആക്രമണങ്ങളും അരക്ഷിതാവസ്ഥയും കൊണ്ട് പ്രതിസന്ധിയിലായ രാജ്യമാണ് ഫ്രാന്‍സ്. ഇവിടെ തീവ്രമതചിന്ത വളര്‍ത്തുന്ന മോസ്ക്കുകള്‍ക്ക് ഭരണകൂടം കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-26-10:43:08.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച
Content:
17827
Category: 18
Sub Category:
Heading: വീടും വസ്തുവകകളും നഷ്ടപ്പെട്ട മൂലമറ്റം നിവാസികള്‍ക്ക് പാലാ രൂപതയുടെ സഹായം
Content: പാലാ: പ്രകൃതിക്ഷോഭത്തില്‍ വീടും വസ്തുവകകളും നഷ്ടപ്പെട്ട മൂലമറ്റം നിവാസികള്‍ക്ക് പാലാ രൂപതയില്‍ നിന്നു സഹായഹസ്തം. ഒന്നാംഘട്ട ധനസഹായ വിതരണം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. 42 കുടുംബങ്ങള്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ അടിയന്തര ധനസഹായം നല്‍കിയത്. രൂപതയുടെ ദുരിതാശ്വാസ മിഷന്‍ കോഓര്‍ഡിനേറ്റര്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. കുര്യന്‍ കാലായില്‍, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, ഫാ. തോമസ് സിറിള്‍ തയ്യില്‍, ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. സെബാസ്റ്റ്യന്‍ പേണ്ടാനത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഇത്തവണത്തെ മഹാമാരിയില്‍ നിരവധിയായ കഷ്ട്ടതകളിലൂടെ കടന്നുപോകുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് സഹായം നല്‍കുവാന്‍ പാലാ രൂപതയ്ക്കു കഴിഞ്ഞിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-11-26-10:58:23.jpg
Keywords: കല്ലറ
Category: 18
Sub Category:
Heading: വീടും വസ്തുവകകളും നഷ്ടപ്പെട്ട മൂലമറ്റം നിവാസികള്‍ക്ക് പാലാ രൂപതയുടെ സഹായം
Content: പാലാ: പ്രകൃതിക്ഷോഭത്തില്‍ വീടും വസ്തുവകകളും നഷ്ടപ്പെട്ട മൂലമറ്റം നിവാസികള്‍ക്ക് പാലാ രൂപതയില്‍ നിന്നു സഹായഹസ്തം. ഒന്നാംഘട്ട ധനസഹായ വിതരണം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. 42 കുടുംബങ്ങള്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ അടിയന്തര ധനസഹായം നല്‍കിയത്. രൂപതയുടെ ദുരിതാശ്വാസ മിഷന്‍ കോഓര്‍ഡിനേറ്റര്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. കുര്യന്‍ കാലായില്‍, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, ഫാ. തോമസ് സിറിള്‍ തയ്യില്‍, ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. സെബാസ്റ്റ്യന്‍ പേണ്ടാനത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഇത്തവണത്തെ മഹാമാരിയില്‍ നിരവധിയായ കഷ്ട്ടതകളിലൂടെ കടന്നുപോകുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് സഹായം നല്‍കുവാന്‍ പാലാ രൂപതയ്ക്കു കഴിഞ്ഞിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-11-26-10:58:23.jpg
Keywords: കല്ലറ
Content:
17828
Category: 1
Sub Category:
Heading: ഓക്സിജൻ നിര്‍മ്മാണ യൂണിറ്റ് ബാഗ്ദാദിന് സമ്മാനിച്ച് ഫ്രാന്‍സിസ് പാപ്പ
Content: ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദിലെ സെന്റ് റാഫേൽ ആശുപത്രിക്ക് ചികിത്സ ആവശ്യങ്ങൾക്കുവേണ്ടി ഓക്സിജൻ നിര്‍മ്മാണ യൂണിറ്റ് സമ്മാനിച്ച് ഫ്രാന്‍സിസ് പാപ്പ. നവംബർ 23 ചൊവ്വാഴ്‌ച നടന്ന ചടങ്ങില്‍ ആശീർവദിച്ചതോടെയാണ് ഓക്‌സിജൻ ഉൽപ്പാദിപ്പിക്കുന്നതിനുള്ള പ്ലാന്റ് ഔപചാരികമായി ഉദ്‌ഘാടനം ചെയ്യപ്പെട്ടത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റ്, പൗരസ്ത്യ സഭകൾക്കായുള്ള കോൺഗ്രിഗേഷൻ, ഉപവിപ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള വിഭാഗവും നൽകിയ പണം ഉപയോഗിച്ചാണ് ഇത് ലഭ്യമാക്കിയത്. ആശുപത്രി മേധാവി സിസ്റ്റർ മരിയാൻ പിയേർ പാപ്പയുടെ വലിയ സംഭാവനയ്ക്കു നന്ദി പറഞ്ഞു. കോവിഡ് കാലയളവില്‍ ലഭിച്ച ഉപകരണം ആശുപത്രിയിലെ രോഗിപരിപാലനത്തിന് വലിയ സഹായകരമാകുമെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ആശുപത്രിയില്‍ ഉൽപ്പാദിപ്പിക്കുന്ന ഓക്സിജൻ സെന്റ് റാഫേൽ മാത്രമല്ല, മറ്റ് നഗരങ്ങളിലെ ആശുപത്രികൾക്കും ഗവണ്‍മെന്‍റ് ആശുപത്രികൾക്കും വിതരണം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം മാർച്ച് 5 മുതൽ 8 വരെ മധ്യ കിഴക്കൻ രാജ്യമായ ഇറാഖ് സന്ദർശിച്ച പരിശുദ്ധ പിതാവിന്റെ സന്ദര്‍ശനം രാജ്യത്തു വലിയ ആവേശമുളവാക്കിയിരിന്നു. മൂന്നു ദിവസം നീണ്ട സന്ദര്‍ശനത്തില്‍ ബാഗ്ദാദ്, മൊസൂൾ, ക്വാരഘോഷ്, എർബിൽ എന്നിവിടങ്ങളില്‍ പാപ്പ സന്ദര്‍ശനം നടത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-26-13:23:38.jpg
Keywords: ഓക്സി
Category: 1
Sub Category:
Heading: ഓക്സിജൻ നിര്‍മ്മാണ യൂണിറ്റ് ബാഗ്ദാദിന് സമ്മാനിച്ച് ഫ്രാന്‍സിസ് പാപ്പ
Content: ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദിലെ സെന്റ് റാഫേൽ ആശുപത്രിക്ക് ചികിത്സ ആവശ്യങ്ങൾക്കുവേണ്ടി ഓക്സിജൻ നിര്‍മ്മാണ യൂണിറ്റ് സമ്മാനിച്ച് ഫ്രാന്‍സിസ് പാപ്പ. നവംബർ 23 ചൊവ്വാഴ്‌ച നടന്ന ചടങ്ങില്‍ ആശീർവദിച്ചതോടെയാണ് ഓക്‌സിജൻ ഉൽപ്പാദിപ്പിക്കുന്നതിനുള്ള പ്ലാന്റ് ഔപചാരികമായി ഉദ്‌ഘാടനം ചെയ്യപ്പെട്ടത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റ്, പൗരസ്ത്യ സഭകൾക്കായുള്ള കോൺഗ്രിഗേഷൻ, ഉപവിപ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള വിഭാഗവും നൽകിയ പണം ഉപയോഗിച്ചാണ് ഇത് ലഭ്യമാക്കിയത്. ആശുപത്രി മേധാവി സിസ്റ്റർ മരിയാൻ പിയേർ പാപ്പയുടെ വലിയ സംഭാവനയ്ക്കു നന്ദി പറഞ്ഞു. കോവിഡ് കാലയളവില്‍ ലഭിച്ച ഉപകരണം ആശുപത്രിയിലെ രോഗിപരിപാലനത്തിന് വലിയ സഹായകരമാകുമെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ആശുപത്രിയില്‍ ഉൽപ്പാദിപ്പിക്കുന്ന ഓക്സിജൻ സെന്റ് റാഫേൽ മാത്രമല്ല, മറ്റ് നഗരങ്ങളിലെ ആശുപത്രികൾക്കും ഗവണ്‍മെന്‍റ് ആശുപത്രികൾക്കും വിതരണം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം മാർച്ച് 5 മുതൽ 8 വരെ മധ്യ കിഴക്കൻ രാജ്യമായ ഇറാഖ് സന്ദർശിച്ച പരിശുദ്ധ പിതാവിന്റെ സന്ദര്‍ശനം രാജ്യത്തു വലിയ ആവേശമുളവാക്കിയിരിന്നു. മൂന്നു ദിവസം നീണ്ട സന്ദര്‍ശനത്തില്‍ ബാഗ്ദാദ്, മൊസൂൾ, ക്വാരഘോഷ്, എർബിൽ എന്നിവിടങ്ങളില്‍ പാപ്പ സന്ദര്‍ശനം നടത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-26-13:23:38.jpg
Keywords: ഓക്സി
Content:
17829
Category: 1
Sub Category:
Heading: 4 അനാഥരില്‍ നിന്ന് 800 കുഞ്ഞുങ്ങളിലേക്ക്: അനാഥ ബാല്യങ്ങളെ ചേര്‍ത്തുപിടിച്ച് വിയറ്റ്‌നാമിലെ കന്യാസ്ത്രീകള്‍
Content: ഹോ ചി മിന്‍ സിറ്റി: ആരോരും നോക്കാനില്ലാത്ത നാല് അനാഥ കുട്ടികളുമായി വിയറ്റ്‌നാമിലെ കത്തോലിക്ക സന്യാസിനി സമൂഹം ആരംഭിച്ച ശരണാലയത്തില്‍ ഇപ്പോള്‍ അന്തേവാസികളായി കഴിയുന്നത് എണ്ണൂറോളം അനാഥരും, പാവപ്പെട്ടവരുമായ കുട്ടികള്‍. ‘സിസ്റ്റേഴ്സ് ഓഫ് മേരി ഓഫ് ദി മിറക്കുലസ് മെഡല്‍’ (എഫ്.എം.എം) സഭാംഗങ്ങളായ കന്യാസ്ത്രീകള്‍ വിയറ്റ്നാമിലെ 'കൊന്‍റും' രൂപതയില്‍ തുടങ്ങിയ പ്രസ്ഥാനമാണ് അനേകം കുഞ്ഞുങ്ങള്‍ക്ക് താങ്ങും തണലുമായ വന്‍ വൃക്ഷമായി വളര്‍ന്ന്‍ പന്തലിച്ചിരിക്കുന്നത്. അനാഥ കുട്ടികള്‍ക്കും, കുഷ്ഠരോഗികള്‍ക്കും, മാനസിക വൈകല്യമുള്ളവര്‍ക്കുമിടയില്‍ ഈ സന്യാസിനികള്‍ നടത്തിവരുന്ന നിസ്തുല സേവനങ്ങള്‍ പുറംലോകത്ത് എത്തിച്ചത് ‘ഏഷ്യാ ന്യൂസ്’ ആണ്. 16 വയസ്സിന് താഴെയുള്ള കുട്ടികളെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ തരണം ചെയ്ത് ജീവിക്കുന്നതിനുള്ള സഹായമാണ് തങ്ങള്‍ ചെയ്യുന്നതെന്നു ഇവരെ ശുശ്രൂഷിക്കുന്ന സിസ്റ്റര്‍മാരില്‍ ഒരാളായ വൈബി പറഞ്ഞു. തങ്ങള്‍ ആദ്യകാലത്ത് നേരിട്ട പ്രതിസന്ധികളും സിസ്റ്റര്‍ വൈബി വിവരിച്ചു. തുടക്കത്തില്‍ ഈ കുട്ടികള്‍ക്ക് കുടിക്കാനുള്ള പാല്‍ കൊടുക്കുവാന്‍ പോലും കഴിവില്ലായിരിന്നു. പാലിന് പകരം കഞ്ഞിവെള്ളവും, കാട്ടില്‍ നിന്നും ശേഖരിച്ച പച്ചിലകള്‍ കൊണ്ടുണ്ടാക്കിയ സൂപ്പും ആയിരുന്നു തങ്ങള്‍ കുട്ടികള്‍ക്ക് അക്കാലയളവില്‍ കൊടുത്തിരുന്നതെന്ന് സിസ്റ്റര്‍ വെളിപ്പെടുത്തി. ചില കുടുംബങ്ങളില്‍ 7 മുതല്‍ 12 കുട്ടികള്‍ വരെ ഉണ്ടായിരുന്നെന്നും മുഴുവന്‍ കുട്ടികളുടേയും കാര്യങ്ങള്‍ നോക്കുവാന്‍ മാതാപിതാക്കള്‍ക്ക് കഴിയാത്തതിനാല്‍ ഇത്തരം കുടുംബങ്ങളിലെ ഏറ്റവും ചുരുങ്ങിയത് ഒരു കുട്ടിയുടെയെങ്കിലും കാര്യങ്ങള്‍ തങ്ങളായിരുന്നു നോക്കിയിരുന്നതെന്നും ഇവര്‍ പറയുന്നു. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ കുട്ടികളെ സന്ദര്‍ശിക്കുവാന്‍ വരുന്നുണ്ട്.. ഇങ്ങിനെ സന്ദര്‍ശിക്കുന്നവര്‍ അരി, പാസ്താ തുടങ്ങിയ ഭക്ഷണ സാധനങ്ങളും, മറ്റ് ആവശ്യ സാധനങ്ങളും സംഭാവന ചെയ്യാറുണ്ട്. ഇതിനുപുറമേ, അനാഥ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനായി നെല്ല്, ഗോതമ്പ്, കപ്പ തുടങ്ങിയ കൃഷികളും കന്യാസ്ത്രീകള്‍ നടത്തി വരുന്നുണ്ട്. സന്യാസിനികളുടെ മഹത്തായ ഈ സേവനത്തെ പ്രാദേശിക ഭരണകൂടം അഭിനന്ദിച്ചിട്ടുണ്ട്. അധികാരികള്‍ മുടക്കം കൂടാതെ ഇവിടെ കുട്ടികളുടെ ആരോഗ്യ പരിശോധനകള്‍ നടത്താറുണ്ടെന്നും ഏഷ്യാ ന്യൂസ് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു. ഔദ്യോഗിക മതം ഇല്ല ഒരു രാജ്യമാണ് വിയറ്റ്‌നാം. 2018-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ കത്തോലിക്ക ജനസംഖ്യ ആകെ ജനസംഖ്യയുടെ 7.4%ആണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-26-14:56:14.jpg
Keywords: വിയറ്റ്
Category: 1
Sub Category:
Heading: 4 അനാഥരില്‍ നിന്ന് 800 കുഞ്ഞുങ്ങളിലേക്ക്: അനാഥ ബാല്യങ്ങളെ ചേര്‍ത്തുപിടിച്ച് വിയറ്റ്‌നാമിലെ കന്യാസ്ത്രീകള്‍
Content: ഹോ ചി മിന്‍ സിറ്റി: ആരോരും നോക്കാനില്ലാത്ത നാല് അനാഥ കുട്ടികളുമായി വിയറ്റ്‌നാമിലെ കത്തോലിക്ക സന്യാസിനി സമൂഹം ആരംഭിച്ച ശരണാലയത്തില്‍ ഇപ്പോള്‍ അന്തേവാസികളായി കഴിയുന്നത് എണ്ണൂറോളം അനാഥരും, പാവപ്പെട്ടവരുമായ കുട്ടികള്‍. ‘സിസ്റ്റേഴ്സ് ഓഫ് മേരി ഓഫ് ദി മിറക്കുലസ് മെഡല്‍’ (എഫ്.എം.എം) സഭാംഗങ്ങളായ കന്യാസ്ത്രീകള്‍ വിയറ്റ്നാമിലെ 'കൊന്‍റും' രൂപതയില്‍ തുടങ്ങിയ പ്രസ്ഥാനമാണ് അനേകം കുഞ്ഞുങ്ങള്‍ക്ക് താങ്ങും തണലുമായ വന്‍ വൃക്ഷമായി വളര്‍ന്ന്‍ പന്തലിച്ചിരിക്കുന്നത്. അനാഥ കുട്ടികള്‍ക്കും, കുഷ്ഠരോഗികള്‍ക്കും, മാനസിക വൈകല്യമുള്ളവര്‍ക്കുമിടയില്‍ ഈ സന്യാസിനികള്‍ നടത്തിവരുന്ന നിസ്തുല സേവനങ്ങള്‍ പുറംലോകത്ത് എത്തിച്ചത് ‘ഏഷ്യാ ന്യൂസ്’ ആണ്. 16 വയസ്സിന് താഴെയുള്ള കുട്ടികളെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ തരണം ചെയ്ത് ജീവിക്കുന്നതിനുള്ള സഹായമാണ് തങ്ങള്‍ ചെയ്യുന്നതെന്നു ഇവരെ ശുശ്രൂഷിക്കുന്ന സിസ്റ്റര്‍മാരില്‍ ഒരാളായ വൈബി പറഞ്ഞു. തങ്ങള്‍ ആദ്യകാലത്ത് നേരിട്ട പ്രതിസന്ധികളും സിസ്റ്റര്‍ വൈബി വിവരിച്ചു. തുടക്കത്തില്‍ ഈ കുട്ടികള്‍ക്ക് കുടിക്കാനുള്ള പാല്‍ കൊടുക്കുവാന്‍ പോലും കഴിവില്ലായിരിന്നു. പാലിന് പകരം കഞ്ഞിവെള്ളവും, കാട്ടില്‍ നിന്നും ശേഖരിച്ച പച്ചിലകള്‍ കൊണ്ടുണ്ടാക്കിയ സൂപ്പും ആയിരുന്നു തങ്ങള്‍ കുട്ടികള്‍ക്ക് അക്കാലയളവില്‍ കൊടുത്തിരുന്നതെന്ന് സിസ്റ്റര്‍ വെളിപ്പെടുത്തി. ചില കുടുംബങ്ങളില്‍ 7 മുതല്‍ 12 കുട്ടികള്‍ വരെ ഉണ്ടായിരുന്നെന്നും മുഴുവന്‍ കുട്ടികളുടേയും കാര്യങ്ങള്‍ നോക്കുവാന്‍ മാതാപിതാക്കള്‍ക്ക് കഴിയാത്തതിനാല്‍ ഇത്തരം കുടുംബങ്ങളിലെ ഏറ്റവും ചുരുങ്ങിയത് ഒരു കുട്ടിയുടെയെങ്കിലും കാര്യങ്ങള്‍ തങ്ങളായിരുന്നു നോക്കിയിരുന്നതെന്നും ഇവര്‍ പറയുന്നു. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ കുട്ടികളെ സന്ദര്‍ശിക്കുവാന്‍ വരുന്നുണ്ട്.. ഇങ്ങിനെ സന്ദര്‍ശിക്കുന്നവര്‍ അരി, പാസ്താ തുടങ്ങിയ ഭക്ഷണ സാധനങ്ങളും, മറ്റ് ആവശ്യ സാധനങ്ങളും സംഭാവന ചെയ്യാറുണ്ട്. ഇതിനുപുറമേ, അനാഥ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനായി നെല്ല്, ഗോതമ്പ്, കപ്പ തുടങ്ങിയ കൃഷികളും കന്യാസ്ത്രീകള്‍ നടത്തി വരുന്നുണ്ട്. സന്യാസിനികളുടെ മഹത്തായ ഈ സേവനത്തെ പ്രാദേശിക ഭരണകൂടം അഭിനന്ദിച്ചിട്ടുണ്ട്. അധികാരികള്‍ മുടക്കം കൂടാതെ ഇവിടെ കുട്ടികളുടെ ആരോഗ്യ പരിശോധനകള്‍ നടത്താറുണ്ടെന്നും ഏഷ്യാ ന്യൂസ് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു. ഔദ്യോഗിക മതം ഇല്ല ഒരു രാജ്യമാണ് വിയറ്റ്‌നാം. 2018-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ കത്തോലിക്ക ജനസംഖ്യ ആകെ ജനസംഖ്യയുടെ 7.4%ആണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-26-14:56:14.jpg
Keywords: വിയറ്റ്
Content:
17830
Category: 13
Sub Category:
Heading: 4 അനാഥരില്‍ നിന്ന് 800 കുഞ്ഞുങ്ങളിലേക്ക്: അനാഥ ബാല്യങ്ങളെ ചേര്‍ത്തുപിടിച്ച് വിയറ്റ്‌നാമിലെ കന്യാസ്ത്രീകള്‍
Content: ഹനോയ്: ആരോരും നോക്കാനില്ലാത്ത നാല് അനാഥ കുട്ടികളുമായി വിയറ്റ്‌നാമിലെ കത്തോലിക്ക സന്യാസിനി സമൂഹം ആരംഭിച്ച ശരണാലയത്തില്‍ ഇപ്പോള്‍ അന്തേവാസികളായി കഴിയുന്നത് എണ്ണൂറോളം അനാഥരും, പാവപ്പെട്ടവരുമായ കുട്ടികള്‍. ‘സിസ്റ്റേഴ്സ് ഓഫ് മേരി ഓഫ് ദി മിറക്കുലസ് മെഡല്‍’ (എഫ്.എം.എം) സഭാംഗങ്ങളായ കന്യാസ്ത്രീകള്‍ വിയറ്റ്നാമിലെ 'കൊന്‍റും' രൂപതയില്‍ തുടങ്ങിയ പ്രസ്ഥാനമാണ് അനേകം കുഞ്ഞുങ്ങള്‍ക്ക് താങ്ങും തണലുമായ വന്‍ വൃക്ഷമായി വളര്‍ന്ന്‍ പന്തലിച്ചിരിക്കുന്നത്. അനാഥ കുട്ടികള്‍ക്കും, കുഷ്ഠരോഗികള്‍ക്കും, മാനസിക വൈകല്യമുള്ളവര്‍ക്കുമിടയില്‍ ഈ സന്യാസിനികള്‍ നടത്തിവരുന്ന നിസ്തുല സേവനങ്ങള്‍ പുറംലോകത്ത് എത്തിച്ചത് ‘ഏഷ്യാ ന്യൂസ്’ ആണ്. 16 വയസ്സിന് താഴെയുള്ള കുട്ടികളെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ തരണം ചെയ്ത് ജീവിക്കുന്നതിനുള്ള സഹായമാണ് തങ്ങള്‍ ചെയ്യുന്നതെന്നു ഇവരെ ശുശ്രൂഷിക്കുന്ന സിസ്റ്റര്‍മാരില്‍ ഒരാളായ വൈബി പറഞ്ഞു. തങ്ങള്‍ ആദ്യകാലത്ത് നേരിട്ട പ്രതിസന്ധികളും സിസ്റ്റര്‍ വൈബി വിവരിച്ചു. തുടക്കത്തില്‍ ഈ കുട്ടികള്‍ക്ക് കുടിക്കാനുള്ള പാല്‍ കൊടുക്കുവാന്‍ പോലും കഴിവില്ലായിരിന്നു. പാലിന് പകരം കഞ്ഞിവെള്ളവും, കാട്ടില്‍ നിന്നും ശേഖരിച്ച പച്ചിലകള്‍ കൊണ്ടുണ്ടാക്കിയ സൂപ്പും ആയിരുന്നു തങ്ങള്‍ കുട്ടികള്‍ക്ക് അക്കാലയളവില്‍ കൊടുത്തിരുന്നതെന്ന് സിസ്റ്റര്‍ വെളിപ്പെടുത്തി. ചില കുടുംബങ്ങളില്‍ 7 മുതല്‍ 12 കുട്ടികള്‍ വരെ ഉണ്ടായിരുന്നെന്നും മുഴുവന്‍ കുട്ടികളുടേയും കാര്യങ്ങള്‍ നോക്കുവാന്‍ മാതാപിതാക്കള്‍ക്ക് കഴിയാത്തതിനാല്‍ ഇത്തരം കുടുംബങ്ങളിലെ ഏറ്റവും ചുരുങ്ങിയത് ഒരു കുട്ടിയുടെയെങ്കിലും കാര്യങ്ങള്‍ തങ്ങളായിരുന്നു നോക്കിയിരുന്നതെന്നും ഇവര്‍ പറയുന്നു. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ കുട്ടികളെ സന്ദര്‍ശിക്കുവാന്‍ വരുന്നുണ്ട്.. ഇങ്ങിനെ സന്ദര്‍ശിക്കുന്നവര്‍ അരി, പാസ്താ തുടങ്ങിയ ഭക്ഷണ സാധനങ്ങളും, മറ്റ് ആവശ്യ സാധനങ്ങളും സംഭാവന ചെയ്യാറുണ്ട്. ഇതിനുപുറമേ, അനാഥ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനായി നെല്ല്, ഗോതമ്പ്, കപ്പ തുടങ്ങിയ കൃഷികളും കന്യാസ്ത്രീകള്‍ നടത്തി വരുന്നുണ്ട്. സന്യാസിനികളുടെ മഹത്തായ ഈ സേവനത്തെ പ്രാദേശിക ഭരണകൂടം അഭിനന്ദിച്ചിട്ടുണ്ട്. അധികാരികള്‍ മുടക്കം കൂടാതെ ഇവിടെ കുട്ടികളുടെ ആരോഗ്യ പരിശോധനകള്‍ നടത്താറുണ്ടെന്നും ഏഷ്യാ ന്യൂസ് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു. ഔദ്യോഗിക മതം ഇല്ല ഒരു രാജ്യമാണ് വിയറ്റ്‌നാം. 2018-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ കത്തോലിക്ക ജനസംഖ്യ ആകെ ജനസംഖ്യയുടെ 7.4%ആണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-26-14:58:45.jpg
Keywords: വിയറ്റ്
Category: 13
Sub Category:
Heading: 4 അനാഥരില്‍ നിന്ന് 800 കുഞ്ഞുങ്ങളിലേക്ക്: അനാഥ ബാല്യങ്ങളെ ചേര്‍ത്തുപിടിച്ച് വിയറ്റ്‌നാമിലെ കന്യാസ്ത്രീകള്‍
Content: ഹനോയ്: ആരോരും നോക്കാനില്ലാത്ത നാല് അനാഥ കുട്ടികളുമായി വിയറ്റ്‌നാമിലെ കത്തോലിക്ക സന്യാസിനി സമൂഹം ആരംഭിച്ച ശരണാലയത്തില്‍ ഇപ്പോള്‍ അന്തേവാസികളായി കഴിയുന്നത് എണ്ണൂറോളം അനാഥരും, പാവപ്പെട്ടവരുമായ കുട്ടികള്‍. ‘സിസ്റ്റേഴ്സ് ഓഫ് മേരി ഓഫ് ദി മിറക്കുലസ് മെഡല്‍’ (എഫ്.എം.എം) സഭാംഗങ്ങളായ കന്യാസ്ത്രീകള്‍ വിയറ്റ്നാമിലെ 'കൊന്‍റും' രൂപതയില്‍ തുടങ്ങിയ പ്രസ്ഥാനമാണ് അനേകം കുഞ്ഞുങ്ങള്‍ക്ക് താങ്ങും തണലുമായ വന്‍ വൃക്ഷമായി വളര്‍ന്ന്‍ പന്തലിച്ചിരിക്കുന്നത്. അനാഥ കുട്ടികള്‍ക്കും, കുഷ്ഠരോഗികള്‍ക്കും, മാനസിക വൈകല്യമുള്ളവര്‍ക്കുമിടയില്‍ ഈ സന്യാസിനികള്‍ നടത്തിവരുന്ന നിസ്തുല സേവനങ്ങള്‍ പുറംലോകത്ത് എത്തിച്ചത് ‘ഏഷ്യാ ന്യൂസ്’ ആണ്. 16 വയസ്സിന് താഴെയുള്ള കുട്ടികളെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ തരണം ചെയ്ത് ജീവിക്കുന്നതിനുള്ള സഹായമാണ് തങ്ങള്‍ ചെയ്യുന്നതെന്നു ഇവരെ ശുശ്രൂഷിക്കുന്ന സിസ്റ്റര്‍മാരില്‍ ഒരാളായ വൈബി പറഞ്ഞു. തങ്ങള്‍ ആദ്യകാലത്ത് നേരിട്ട പ്രതിസന്ധികളും സിസ്റ്റര്‍ വൈബി വിവരിച്ചു. തുടക്കത്തില്‍ ഈ കുട്ടികള്‍ക്ക് കുടിക്കാനുള്ള പാല്‍ കൊടുക്കുവാന്‍ പോലും കഴിവില്ലായിരിന്നു. പാലിന് പകരം കഞ്ഞിവെള്ളവും, കാട്ടില്‍ നിന്നും ശേഖരിച്ച പച്ചിലകള്‍ കൊണ്ടുണ്ടാക്കിയ സൂപ്പും ആയിരുന്നു തങ്ങള്‍ കുട്ടികള്‍ക്ക് അക്കാലയളവില്‍ കൊടുത്തിരുന്നതെന്ന് സിസ്റ്റര്‍ വെളിപ്പെടുത്തി. ചില കുടുംബങ്ങളില്‍ 7 മുതല്‍ 12 കുട്ടികള്‍ വരെ ഉണ്ടായിരുന്നെന്നും മുഴുവന്‍ കുട്ടികളുടേയും കാര്യങ്ങള്‍ നോക്കുവാന്‍ മാതാപിതാക്കള്‍ക്ക് കഴിയാത്തതിനാല്‍ ഇത്തരം കുടുംബങ്ങളിലെ ഏറ്റവും ചുരുങ്ങിയത് ഒരു കുട്ടിയുടെയെങ്കിലും കാര്യങ്ങള്‍ തങ്ങളായിരുന്നു നോക്കിയിരുന്നതെന്നും ഇവര്‍ പറയുന്നു. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ കുട്ടികളെ സന്ദര്‍ശിക്കുവാന്‍ വരുന്നുണ്ട്.. ഇങ്ങിനെ സന്ദര്‍ശിക്കുന്നവര്‍ അരി, പാസ്താ തുടങ്ങിയ ഭക്ഷണ സാധനങ്ങളും, മറ്റ് ആവശ്യ സാധനങ്ങളും സംഭാവന ചെയ്യാറുണ്ട്. ഇതിനുപുറമേ, അനാഥ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനായി നെല്ല്, ഗോതമ്പ്, കപ്പ തുടങ്ങിയ കൃഷികളും കന്യാസ്ത്രീകള്‍ നടത്തി വരുന്നുണ്ട്. സന്യാസിനികളുടെ മഹത്തായ ഈ സേവനത്തെ പ്രാദേശിക ഭരണകൂടം അഭിനന്ദിച്ചിട്ടുണ്ട്. അധികാരികള്‍ മുടക്കം കൂടാതെ ഇവിടെ കുട്ടികളുടെ ആരോഗ്യ പരിശോധനകള്‍ നടത്താറുണ്ടെന്നും ഏഷ്യാ ന്യൂസ് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു. ഔദ്യോഗിക മതം ഇല്ല ഒരു രാജ്യമാണ് വിയറ്റ്‌നാം. 2018-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ കത്തോലിക്ക ജനസംഖ്യ ആകെ ജനസംഖ്യയുടെ 7.4%ആണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-26-14:58:45.jpg
Keywords: വിയറ്റ്
Content:
17831
Category: 1
Sub Category:
Heading: തിരുപ്പിറവി പ്രധാനപ്പെട്ട പാരമ്പര്യം: സ്കൂളുകള്‍ തിരുപ്പിറവി നാടകങ്ങള്‍ റദ്ദാക്കരുതെന്ന് ബ്രിട്ടീഷ് മന്ത്രി റോബിന്‍ വാക്കര്‍
Content: ലണ്ടന്‍: കോവിഡ് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പരമ്പരാഗതമായി നടന്നുവരുന്ന പ്രധാനപ്പെട്ട കാര്യമെന്ന നിലയില്‍ സ്കൂളുകള്‍ കഴിയുന്നിടത്തോളം വിദ്യാര്‍ത്ഥികളുടെ തിരുപ്പിറവി നാടകങ്ങള്‍ സംഘടിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി യുകെ മന്ത്രി. പകര്‍ച്ചവ്യാധി കണക്കിലെടുത്ത് തെക്ക്-കിഴക്കന്‍ ഇംഗ്ലണ്ടിലെ എസ്സെക്സ് കൗണ്ടിയിലെ വിറ്റ്‌മോര്‍ പ്രൈമറി സ്കൂള്‍ ഇക്കൊല്ലം പൊതുവായ തിരുപ്പിറവി നാടകങ്ങള്‍ സംഘടിപ്പിക്കുകയില്ലെന്നും പകരം ക്ലാസ്സ് തലത്തില്‍ സംഘടിപ്പിക്കുന്ന തിരുപ്പിറവി നാടകങ്ങള്‍ മാതാപിതാക്കള്‍ക്കായി റെക്കോര്‍ഡ് ചെയ്യുവാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും അറിയിച്ച സാഹചര്യത്തിലാണ് സ്കൂള്‍ സ്റ്റാന്‍ഡര്‍ഡ് വിഭാഗം മന്ത്രിയായ റോബിന്‍ വാക്കറിന്റെ അഭ്യര്‍ത്ഥന. വിറ്റ്‌മോര്‍ പ്രൈമറി സ്കൂളിന് പുറമേ, ഹെര്‍ട്ട്ഫോര്‍ഡ്ഷയറിലെ ക്രാന്‍ബോണേ പ്രൈമറി സ്കൂളും ഇക്കൊല്ലത്തെ തിരുപ്പിറവി നാടകങ്ങള്‍ ഓണ്‍ലൈനിലൂടെയായിരിക്കും സംഘടിപ്പിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്. തിരുപ്പിറവി നാടകങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും അവ റദ്ദാക്കാതെ സുരക്ഷിതമായ രീതിയില്‍ സംഘടിപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുപ്പിറവി നാടകങ്ങള്‍ പോലെയുള്ളവ റദ്ദാക്കുന്നത് ശരിയാണോ? എന്ന ചോദ്യത്തിന് ഇതുപോലെയുള്ള പ്രധാനപ്പെട്ട പാരമ്പര്യങ്ങള്‍ അതിന്റേതായ രീതിയില്‍ നിലനിര്‍ത്തുകയാണ് വേണ്ടതെന്ന്‍ പറഞ്ഞ വാക്കര്‍, പ്രായപൂര്‍ത്തിയായവര്‍ സ്കൂളിലേക്ക് വരുമ്പോള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടിവരുമെന്നതും, പ്രാദേശിക സാഹചര്യങ്ങളും കണക്കിലെടുക്കേണ്ടി വരുമെന്നതും തനിക്കറിയാമെന്നും കൂട്ടിച്ചേര്‍ത്തു. തിരുപ്പിറവി നാടകങ്ങള്‍ റദ്ദാക്കുന്നതിന് പകരം കൊറോണ പകര്‍ച്ചവ്യാധി സമയത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെ ക്ലാസ്സുകള്‍ മുന്നോട്ട് കൊണ്ടുപോയപോലെ ഇത്തരം പരിപാടികളും വിര്‍ച്ച്വലായി നടത്താമെന്നു സ്കൂള്‍സ് ആന്‍ഡ് കോളേജ് ലീഡേഴ്സ് അസോസിയേഷനിലെ ജിയോ ബാര്‍ട്ടണ്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം കൊറോണ പകര്‍ച്ചവ്യാധി കാരണം നിരവധി സ്കൂളുകള്‍ തങ്ങളുടെ തിരുപ്പിറവി നാടകങ്ങള്‍ റദ്ദാക്കിയപ്പോള്‍ ചില സ്കൂളുകള്‍ ഓണ്‍ലൈന്‍ വഴിയാണ് തിരുപ്പിറവി നാടകങ്ങള്‍ സംഘടിപ്പിച്ചത്. പ്രാദേശിക തലത്തില്‍ കോവിഡ് വ്യാപനം കൂടികൊണ്ടിരിക്കുന്നതിനാല്‍ തങ്ങളുടെ ചില അംഗങ്ങള്‍ ഓണ്‍ലൈന്‍ വഴിയോ, വീഡിയോ വഴിയോ ആയിരിക്കും കുട്ടികളുടെ തിരുപ്പിറവി നാടകങ്ങള്‍ സംഘടിപ്പിക്കുകയെന്ന് സ്കൂള്‍ ലീഡേഴ്സ് യൂണിയന്‍ (എന്‍.എ.എച്ച്.ടി) അറിയിച്ചിട്ടുണ്ട്. തിങ്ങിനിറഞ്ഞ ഹാളിലിരുന്ന് മാതാപിതാക്കള്‍ കുട്ടികളുടെ തിരുപ്പിറവി നാടകങ്ങള്‍ കാണണമെന്നതാണ് സ്കൂളുകളുടെ ആഗ്രഹമെങ്കിലും, ഇക്കൊല്ലത്തെ പ്രത്യേക സാഹചര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് സ്കൂളുകള്‍ക്ക് പലതും ആലോചിക്കേണ്ടി വരുമെന്നാണ് എന്‍.എ.എച്ച്.ടി യുടെ പോളിസി വിഭാഗം ഡയറക്ടറായ ജെയിംസ് ബോവന്‍ പറയുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-26-16:03:35.jpg
Keywords: തിരുപിറവി
Category: 1
Sub Category:
Heading: തിരുപ്പിറവി പ്രധാനപ്പെട്ട പാരമ്പര്യം: സ്കൂളുകള്‍ തിരുപ്പിറവി നാടകങ്ങള്‍ റദ്ദാക്കരുതെന്ന് ബ്രിട്ടീഷ് മന്ത്രി റോബിന്‍ വാക്കര്‍
Content: ലണ്ടന്‍: കോവിഡ് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പരമ്പരാഗതമായി നടന്നുവരുന്ന പ്രധാനപ്പെട്ട കാര്യമെന്ന നിലയില്‍ സ്കൂളുകള്‍ കഴിയുന്നിടത്തോളം വിദ്യാര്‍ത്ഥികളുടെ തിരുപ്പിറവി നാടകങ്ങള്‍ സംഘടിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി യുകെ മന്ത്രി. പകര്‍ച്ചവ്യാധി കണക്കിലെടുത്ത് തെക്ക്-കിഴക്കന്‍ ഇംഗ്ലണ്ടിലെ എസ്സെക്സ് കൗണ്ടിയിലെ വിറ്റ്‌മോര്‍ പ്രൈമറി സ്കൂള്‍ ഇക്കൊല്ലം പൊതുവായ തിരുപ്പിറവി നാടകങ്ങള്‍ സംഘടിപ്പിക്കുകയില്ലെന്നും പകരം ക്ലാസ്സ് തലത്തില്‍ സംഘടിപ്പിക്കുന്ന തിരുപ്പിറവി നാടകങ്ങള്‍ മാതാപിതാക്കള്‍ക്കായി റെക്കോര്‍ഡ് ചെയ്യുവാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും അറിയിച്ച സാഹചര്യത്തിലാണ് സ്കൂള്‍ സ്റ്റാന്‍ഡര്‍ഡ് വിഭാഗം മന്ത്രിയായ റോബിന്‍ വാക്കറിന്റെ അഭ്യര്‍ത്ഥന. വിറ്റ്‌മോര്‍ പ്രൈമറി സ്കൂളിന് പുറമേ, ഹെര്‍ട്ട്ഫോര്‍ഡ്ഷയറിലെ ക്രാന്‍ബോണേ പ്രൈമറി സ്കൂളും ഇക്കൊല്ലത്തെ തിരുപ്പിറവി നാടകങ്ങള്‍ ഓണ്‍ലൈനിലൂടെയായിരിക്കും സംഘടിപ്പിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്. തിരുപ്പിറവി നാടകങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും അവ റദ്ദാക്കാതെ സുരക്ഷിതമായ രീതിയില്‍ സംഘടിപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുപ്പിറവി നാടകങ്ങള്‍ പോലെയുള്ളവ റദ്ദാക്കുന്നത് ശരിയാണോ? എന്ന ചോദ്യത്തിന് ഇതുപോലെയുള്ള പ്രധാനപ്പെട്ട പാരമ്പര്യങ്ങള്‍ അതിന്റേതായ രീതിയില്‍ നിലനിര്‍ത്തുകയാണ് വേണ്ടതെന്ന്‍ പറഞ്ഞ വാക്കര്‍, പ്രായപൂര്‍ത്തിയായവര്‍ സ്കൂളിലേക്ക് വരുമ്പോള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടിവരുമെന്നതും, പ്രാദേശിക സാഹചര്യങ്ങളും കണക്കിലെടുക്കേണ്ടി വരുമെന്നതും തനിക്കറിയാമെന്നും കൂട്ടിച്ചേര്‍ത്തു. തിരുപ്പിറവി നാടകങ്ങള്‍ റദ്ദാക്കുന്നതിന് പകരം കൊറോണ പകര്‍ച്ചവ്യാധി സമയത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെ ക്ലാസ്സുകള്‍ മുന്നോട്ട് കൊണ്ടുപോയപോലെ ഇത്തരം പരിപാടികളും വിര്‍ച്ച്വലായി നടത്താമെന്നു സ്കൂള്‍സ് ആന്‍ഡ് കോളേജ് ലീഡേഴ്സ് അസോസിയേഷനിലെ ജിയോ ബാര്‍ട്ടണ്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം കൊറോണ പകര്‍ച്ചവ്യാധി കാരണം നിരവധി സ്കൂളുകള്‍ തങ്ങളുടെ തിരുപ്പിറവി നാടകങ്ങള്‍ റദ്ദാക്കിയപ്പോള്‍ ചില സ്കൂളുകള്‍ ഓണ്‍ലൈന്‍ വഴിയാണ് തിരുപ്പിറവി നാടകങ്ങള്‍ സംഘടിപ്പിച്ചത്. പ്രാദേശിക തലത്തില്‍ കോവിഡ് വ്യാപനം കൂടികൊണ്ടിരിക്കുന്നതിനാല്‍ തങ്ങളുടെ ചില അംഗങ്ങള്‍ ഓണ്‍ലൈന്‍ വഴിയോ, വീഡിയോ വഴിയോ ആയിരിക്കും കുട്ടികളുടെ തിരുപ്പിറവി നാടകങ്ങള്‍ സംഘടിപ്പിക്കുകയെന്ന് സ്കൂള്‍ ലീഡേഴ്സ് യൂണിയന്‍ (എന്‍.എ.എച്ച്.ടി) അറിയിച്ചിട്ടുണ്ട്. തിങ്ങിനിറഞ്ഞ ഹാളിലിരുന്ന് മാതാപിതാക്കള്‍ കുട്ടികളുടെ തിരുപ്പിറവി നാടകങ്ങള്‍ കാണണമെന്നതാണ് സ്കൂളുകളുടെ ആഗ്രഹമെങ്കിലും, ഇക്കൊല്ലത്തെ പ്രത്യേക സാഹചര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് സ്കൂളുകള്‍ക്ക് പലതും ആലോചിക്കേണ്ടി വരുമെന്നാണ് എന്‍.എ.എച്ച്.ടി യുടെ പോളിസി വിഭാഗം ഡയറക്ടറായ ജെയിംസ് ബോവന്‍ പറയുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-26-16:03:35.jpg
Keywords: തിരുപിറവി
Content:
17832
Category: 1
Sub Category:
Heading: 'ക്രിസ്തുമസ് കാഫിറുകളുടെ ആഘോഷം': ഇസ്ലാമിക് സ്റ്റേറ്റ്സ് ക്രിസ്തുമസിന് വന്‍ ഭീകരാക്രമണം ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്
Content: ലണ്ടന്‍: ലോകരക്ഷകനായ ക്രിസ്തുവിന്റെ ജന്മദിനം കൊണ്ടാടുന്ന ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ക്കിടയില്‍ ആക്രമണങ്ങള്‍ നടത്തുവാന്‍ ഇസ്ലാമിക ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് യുവ ചാവേറുകളെ സമൂഹ മാധ്യമമായ ‘ടിക് ടോക്’ലൂടെ റിക്രൂട്ട് ചെയ്യുന്നുവെന്ന്‍ മാധ്യമ റിപ്പോര്‍ട്ട്. ക്രിസ്തുമസിനും ക്രിസ്ത്യാനികള്‍ക്കും എതിരായ ചെറു വീഡിയോകള്‍ വഴിയാണ് ഇസ്ലാമിക് സ്റ്റേറ്റ്, ചാവേറുകളെ റിക്രൂട്ട് ചെയ്യുവാന്‍ ശ്രമിക്കുന്നതെന്നാണ് ബ്രിട്ടീഷ് ടാബ്ലോയിഡ് ന്യൂസ് പേപ്പറായ ‘ദി സണ്‍’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ‘ടിക് ടോക്’ല്‍ ഡസന്‍ കണക്കിന് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ക്രിസ്തുമസ് കാഫിറുകളുടേയും കുരിശു യുദ്ധക്കാരുടേയും ആഘോഷമാണെന്നും അവര്‍ ‘അള്ളാഹു’വില്‍ വിശ്വസിക്കുന്നില്ലെന്നും, പുണ്യപ്പെട്ടതിനെ അവര്‍ കളിയാക്കുകയാണെന്നും, അവര്‍ സാത്താന്റെ അടിമകളാണെന്നുമാണ് വീഡിയോയില്‍ പറയുന്നത്. ക്രിസ്തുമസ് അവധിക്കാലത്ത് പാശ്ചാത്യ രാജ്യങ്ങളില്‍ വിനാശകരമായ തീവ്രവാദി ആക്രമണങ്ങള്‍ നടത്തുവാനും വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. ക്രിസ്തുമസ് ചന്തകളുടേയും, ആഘോഷങ്ങളുടേയും രംഗങ്ങള്‍ കാണിച്ചു കൊണ്ട് “കാഫിറുകളുടെ രക്തം ചിന്തുവാന്‍ അള്ളാഹുവിന്റെ പോരാളി സ്വയം തയ്യാറാവുക” എന്നാണ് ഒരു വീഡിയോയിലെ ആഹ്വാനമെന്നും ‘സണ്‍’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണക്കാരേപ്പോലെയുള്ള വേഷവിധാനങ്ങള്‍ ധരിച്ച് ജനക്കൂട്ടങ്ങള്‍ക്കിടയില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്തുവാനും, സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് സ്ഫോടനം നടത്തി ആളുകളുടെ ഹൃദയങ്ങളില്‍ ഭീതി ഉളവാക്കുവാനും വീഡിയോ കാഴ്ചക്കാരെ പ്രോത്സാഹിപ്പിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടി നിര്‍മ്മിച്ച ഒരു അക്കൗണ്ടിലൂടെയാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നതെന്നും കഴിഞ്ഞ 18 മാസങ്ങളായി ഈ അക്കൗണ്ട് സജീവമാണെന്നും, വേറെയും ചില അക്കൗണ്ടുകള്‍ ഇത്തരം പ്രചാരണം നടത്തുന്നുണ്ടെന്നും ദി സണ്ണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr"><a href="https://twitter.com/hashtag/EXCLUSIVE?src=hash&ref_src=twsrc%5Etfw">#EXCLUSIVE</a>: ISIS using TikTok to recruit young suicide bombers in bid to carry out Christmas attacks <a href="https://t.co/hxwA5p39IO">https://t.co/hxwA5p39IO</a> <a href="https://t.co/vDAWL3ieLC">pic.twitter.com/vDAWL3ieLC</a></p>— The US Sun (@TheSunUS) <a href="https://twitter.com/TheSunUS/status/1462209309635448833?ref_src=twsrc%5Etfw">November 21, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ബുര്‍ഖ അണിഞ്ഞ ഒരു സ്ത്രീയുടെ വീഡിയോയാണ് മറ്റൊരു അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജര്‍മ്മനിയിലെ കെട്ടിടങ്ങളുടെ ചിത്രങ്ങളും വീഡിയോയില്‍ കാണാം. “അള്ളാഹു നിങ്ങളെ എല്ലാവരേയും സ്വര്‍ഗ്ഗത്തിലേക്ക് സ്വീകരിക്കട്ടെ” എന്നാണ് വീഡിയോക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്. ഇക്കഴിഞ്ഞ നവംബര്‍ 17-ന് അന്താരാഷ്ട്ര തീവ്രവാദവുമായി ബന്ധമുള്ള 19 കാരിയെ മിലാന്‍ പോലീസ് അറസ്റ്റ് ചെയ്തിരിന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഇവരില്‍ നിന്നു പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് പൊട്ടിത്തെറിച്ച ചാവേറിന്റെ ഫോട്ടോയും ഇതില്‍ ഉള്‍പ്പെടുന്നു. മുന്‍ വര്‍ഷങ്ങളിലും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ക്രിസ്തുമസിന് ഭീഷണിയുമായി രംഗത്തുവന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-26-20:32:23.jpg
Keywords: ഇസ്ലാമിക്
Category: 1
Sub Category:
Heading: 'ക്രിസ്തുമസ് കാഫിറുകളുടെ ആഘോഷം': ഇസ്ലാമിക് സ്റ്റേറ്റ്സ് ക്രിസ്തുമസിന് വന്‍ ഭീകരാക്രമണം ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്
Content: ലണ്ടന്‍: ലോകരക്ഷകനായ ക്രിസ്തുവിന്റെ ജന്മദിനം കൊണ്ടാടുന്ന ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ക്കിടയില്‍ ആക്രമണങ്ങള്‍ നടത്തുവാന്‍ ഇസ്ലാമിക ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് യുവ ചാവേറുകളെ സമൂഹ മാധ്യമമായ ‘ടിക് ടോക്’ലൂടെ റിക്രൂട്ട് ചെയ്യുന്നുവെന്ന്‍ മാധ്യമ റിപ്പോര്‍ട്ട്. ക്രിസ്തുമസിനും ക്രിസ്ത്യാനികള്‍ക്കും എതിരായ ചെറു വീഡിയോകള്‍ വഴിയാണ് ഇസ്ലാമിക് സ്റ്റേറ്റ്, ചാവേറുകളെ റിക്രൂട്ട് ചെയ്യുവാന്‍ ശ്രമിക്കുന്നതെന്നാണ് ബ്രിട്ടീഷ് ടാബ്ലോയിഡ് ന്യൂസ് പേപ്പറായ ‘ദി സണ്‍’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ‘ടിക് ടോക്’ല്‍ ഡസന്‍ കണക്കിന് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ക്രിസ്തുമസ് കാഫിറുകളുടേയും കുരിശു യുദ്ധക്കാരുടേയും ആഘോഷമാണെന്നും അവര്‍ ‘അള്ളാഹു’വില്‍ വിശ്വസിക്കുന്നില്ലെന്നും, പുണ്യപ്പെട്ടതിനെ അവര്‍ കളിയാക്കുകയാണെന്നും, അവര്‍ സാത്താന്റെ അടിമകളാണെന്നുമാണ് വീഡിയോയില്‍ പറയുന്നത്. ക്രിസ്തുമസ് അവധിക്കാലത്ത് പാശ്ചാത്യ രാജ്യങ്ങളില്‍ വിനാശകരമായ തീവ്രവാദി ആക്രമണങ്ങള്‍ നടത്തുവാനും വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. ക്രിസ്തുമസ് ചന്തകളുടേയും, ആഘോഷങ്ങളുടേയും രംഗങ്ങള്‍ കാണിച്ചു കൊണ്ട് “കാഫിറുകളുടെ രക്തം ചിന്തുവാന്‍ അള്ളാഹുവിന്റെ പോരാളി സ്വയം തയ്യാറാവുക” എന്നാണ് ഒരു വീഡിയോയിലെ ആഹ്വാനമെന്നും ‘സണ്‍’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണക്കാരേപ്പോലെയുള്ള വേഷവിധാനങ്ങള്‍ ധരിച്ച് ജനക്കൂട്ടങ്ങള്‍ക്കിടയില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്തുവാനും, സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് സ്ഫോടനം നടത്തി ആളുകളുടെ ഹൃദയങ്ങളില്‍ ഭീതി ഉളവാക്കുവാനും വീഡിയോ കാഴ്ചക്കാരെ പ്രോത്സാഹിപ്പിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടി നിര്‍മ്മിച്ച ഒരു അക്കൗണ്ടിലൂടെയാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നതെന്നും കഴിഞ്ഞ 18 മാസങ്ങളായി ഈ അക്കൗണ്ട് സജീവമാണെന്നും, വേറെയും ചില അക്കൗണ്ടുകള്‍ ഇത്തരം പ്രചാരണം നടത്തുന്നുണ്ടെന്നും ദി സണ്ണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr"><a href="https://twitter.com/hashtag/EXCLUSIVE?src=hash&ref_src=twsrc%5Etfw">#EXCLUSIVE</a>: ISIS using TikTok to recruit young suicide bombers in bid to carry out Christmas attacks <a href="https://t.co/hxwA5p39IO">https://t.co/hxwA5p39IO</a> <a href="https://t.co/vDAWL3ieLC">pic.twitter.com/vDAWL3ieLC</a></p>— The US Sun (@TheSunUS) <a href="https://twitter.com/TheSunUS/status/1462209309635448833?ref_src=twsrc%5Etfw">November 21, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ബുര്‍ഖ അണിഞ്ഞ ഒരു സ്ത്രീയുടെ വീഡിയോയാണ് മറ്റൊരു അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജര്‍മ്മനിയിലെ കെട്ടിടങ്ങളുടെ ചിത്രങ്ങളും വീഡിയോയില്‍ കാണാം. “അള്ളാഹു നിങ്ങളെ എല്ലാവരേയും സ്വര്‍ഗ്ഗത്തിലേക്ക് സ്വീകരിക്കട്ടെ” എന്നാണ് വീഡിയോക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്. ഇക്കഴിഞ്ഞ നവംബര്‍ 17-ന് അന്താരാഷ്ട്ര തീവ്രവാദവുമായി ബന്ധമുള്ള 19 കാരിയെ മിലാന്‍ പോലീസ് അറസ്റ്റ് ചെയ്തിരിന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഇവരില്‍ നിന്നു പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് പൊട്ടിത്തെറിച്ച ചാവേറിന്റെ ഫോട്ടോയും ഇതില്‍ ഉള്‍പ്പെടുന്നു. മുന്‍ വര്‍ഷങ്ങളിലും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ക്രിസ്തുമസിന് ഭീഷണിയുമായി രംഗത്തുവന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-26-20:32:23.jpg
Keywords: ഇസ്ലാമിക്