Contents
Displaying 18481-18490 of 25081 results.
Content:
18870
Category: 14
Sub Category:
Heading: ജീവന്റെ മഹത്വം പ്രഘോഷിച്ച് 'ദി മാറ്റർ ഓഫ് ലൈഫ്' അമേരിക്കയിലെ തിയേറ്ററുകളിൽ
Content: വാഷിംഗ്ടണ്‍ ഡിസി; ഭ്രൂണഹത്യ വിരുദ്ധ സന്ദേശവുമായി പുതിയ പ്രോലൈഫ് ഡോക്യുമെന്‍ററി ചിത്രം അമേരിക്കയിലെ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തി. 'ദി മാറ്റർ ഓഫ് ലൈഫ്' എന്ന ചിത്രമാണ് മനുഷ്യ ജീവന്റെ മാഹാത്മ്യം വിളിച്ചോതി തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. വിവിധ ക്രൈസ്തവ ചിത്രങ്ങളുടെ വിതരണത്തിന് നേതൃത്വം നൽകിയ ഫാത്തോം ഇവന്റസാണ് ദി മാറ്റർ ഓഫ് ലൈഫും വിതരണത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ പരസ്യം, വിതരണം തുടങ്ങിയവയ്ക്ക് സഹായം നൽകുന്നത് റിവേലേഷൻ മീഡിയയാണ്. രണ്ടു ദിവസത്തെ പ്രദർശനം മാത്രമാണ് 750 തീയേറ്ററുകളിൽ നടക്കുന്നതെങ്കിലും, ഇതിനോടകം തന്നെ ആവശ്യത്തിനുള്ള ടിക്കറ്റുകൾ വിറ്റു പോയിട്ടുണ്ടെന്നു സിനിമയുടെ സംവിധാനം നിർവഹിച്ച ട്രേസി റോബിൻസൺ കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. അതിനാല്‍ പ്രദർശനം നീട്ടാൻ സാധ്യത നിലനിൽക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്കൂളുകളിലും, ദേവാലയങ്ങളിലും ചിത്രം പ്രദർശിപ്പിക്കാനുള്ള സൗകര്യവും പിന്നണി പ്രവർത്തകർ ഒരുക്കുന്നുണ്ട്. മാധ്യമങ്ങളിൽ പറയുന്നതിനേക്കാൾ കൂടുതലായി, ജീവൻ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നമ്മുടെ തന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്താൻ ഡോക്യുമെന്ററി ചിത്രം സഹായിക്കുമെന്ന് ദി മാറ്റർ ഓഫ് ലൈഫിന്റെ വിവരണത്തിൽ പറയുന്നു. ഭ്രൂണഹത്യ ക്ലിനിക്കുകളിൽ മുമ്പ് ജോലി ചെയ്തിരുന്നവരുടെയുമടക്കമുളള സാക്ഷ്യങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് ലക്ഷം ഡോളർ മുതൽമുടക്കിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധായക ട്രേസി റോബിൻസൺ പില്‍ക്കാലത്ത് ഭ്രൂണഹത്യയെ പിന്തുണച്ചിരുന്ന വ്യക്തിയായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-17-13:39:23.jpg
Keywords: ജീവന്‍, സിനിമ
Category: 14
Sub Category:
Heading: ജീവന്റെ മഹത്വം പ്രഘോഷിച്ച് 'ദി മാറ്റർ ഓഫ് ലൈഫ്' അമേരിക്കയിലെ തിയേറ്ററുകളിൽ
Content: വാഷിംഗ്ടണ്‍ ഡിസി; ഭ്രൂണഹത്യ വിരുദ്ധ സന്ദേശവുമായി പുതിയ പ്രോലൈഫ് ഡോക്യുമെന്‍ററി ചിത്രം അമേരിക്കയിലെ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തി. 'ദി മാറ്റർ ഓഫ് ലൈഫ്' എന്ന ചിത്രമാണ് മനുഷ്യ ജീവന്റെ മാഹാത്മ്യം വിളിച്ചോതി തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. വിവിധ ക്രൈസ്തവ ചിത്രങ്ങളുടെ വിതരണത്തിന് നേതൃത്വം നൽകിയ ഫാത്തോം ഇവന്റസാണ് ദി മാറ്റർ ഓഫ് ലൈഫും വിതരണത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ പരസ്യം, വിതരണം തുടങ്ങിയവയ്ക്ക് സഹായം നൽകുന്നത് റിവേലേഷൻ മീഡിയയാണ്. രണ്ടു ദിവസത്തെ പ്രദർശനം മാത്രമാണ് 750 തീയേറ്ററുകളിൽ നടക്കുന്നതെങ്കിലും, ഇതിനോടകം തന്നെ ആവശ്യത്തിനുള്ള ടിക്കറ്റുകൾ വിറ്റു പോയിട്ടുണ്ടെന്നു സിനിമയുടെ സംവിധാനം നിർവഹിച്ച ട്രേസി റോബിൻസൺ കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. അതിനാല്‍ പ്രദർശനം നീട്ടാൻ സാധ്യത നിലനിൽക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്കൂളുകളിലും, ദേവാലയങ്ങളിലും ചിത്രം പ്രദർശിപ്പിക്കാനുള്ള സൗകര്യവും പിന്നണി പ്രവർത്തകർ ഒരുക്കുന്നുണ്ട്. മാധ്യമങ്ങളിൽ പറയുന്നതിനേക്കാൾ കൂടുതലായി, ജീവൻ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നമ്മുടെ തന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്താൻ ഡോക്യുമെന്ററി ചിത്രം സഹായിക്കുമെന്ന് ദി മാറ്റർ ഓഫ് ലൈഫിന്റെ വിവരണത്തിൽ പറയുന്നു. ഭ്രൂണഹത്യ ക്ലിനിക്കുകളിൽ മുമ്പ് ജോലി ചെയ്തിരുന്നവരുടെയുമടക്കമുളള സാക്ഷ്യങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് ലക്ഷം ഡോളർ മുതൽമുടക്കിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധായക ട്രേസി റോബിൻസൺ പില്‍ക്കാലത്ത് ഭ്രൂണഹത്യയെ പിന്തുണച്ചിരുന്ന വ്യക്തിയായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-17-13:39:23.jpg
Keywords: ജീവന്‍, സിനിമ
Content:
18871
Category: 10
Sub Category:
Heading: മുറിവേറ്റ മനസ്സുകള്‍ക്ക് ആശ്വാസം പകര്‍ന്ന് അമേരിക്കന്‍ സൈനീകരുടെ എട്ടാമത് ലൂര്‍ദ് തീര്‍ത്ഥാടനം
Content: ലൂര്‍ദ് (ഫ്രാന്‍സ്): യുദ്ധങ്ങള്‍ സൈനീക മനസ്സുകളില്‍ ഏല്‍പ്പിച്ച അദൃശ്യമായ മുറിവുകള്‍ സ്മരിച്ചുക്കൊണ്ട് അറുപത്തിരണ്ടാമത് ഇന്റര്‍നാഷണല്‍ മിലിട്ടറി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ ഫ്രാന്‍സിലെ ലൂര്‍ദ്ദ് ദേവാലയത്തിലേക്ക് അമേരിക്കന്‍ സൈനീകര്‍ വാര്‍ഷികം തീര്‍ത്ഥാടനം നടത്തി. മെയ് 10 മുതല്‍ നടത്തിയ എട്ടാമത് ‘വാരിയേഴ്സ് റ്റു ലൂര്‍ദ്ദ്സ്’ (ഡബ്യു.ടി.എല്‍) വാര്‍ഷിക തീര്‍ത്ഥാടനത്തിന് ഇന്നലെയാണ് വിജയകരമായ പരിസമാപ്തിയായത്. അമേരിക്കയില്‍ ഉദയം കൊണ്ട കത്തോലിക്ക സന്നദ്ധ സംഘടനയായ ‘ക്നൈറ്റ്സ് ഓഫ് കൊളംബസ്’ സ്പോണ്‍സര്‍ ചെയ്ത തീര്‍ത്ഥാടനത്തിന് ആര്‍ച്ച് ബിഷപ്പ് തിമോത്തി പി ബ്രോഗ്ലിയോ നേതൃത്വം നല്‍കി. നിലവില്‍ സൈനീക സേവനം ചെയ്യുന്നവരും, മുന്‍ യുദ്ധവീരന്‍മാരും ഉള്‍പ്പെടെ 175 പേര്‍ ഇക്കൊല്ലത്തെ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു. യുദ്ധം മനസ്സില്‍ ഏല്‍പ്പിച്ച മുറിവുകളുമായി കഴിയുന്ന നിരവധി സൈനീകര്‍ക്ക് തീര്‍ത്ഥാടനം ആത്മീയ രൂപീകരണത്തിനുള്ള അവസരമായിരുന്നുവെന്നും, ആദ്യം ദിവസം മുതല്‍ക്കേ തീര്‍ത്ഥാടനത്തിന്റെ ഫലങ്ങള്‍ അനുഭവഭേദ്യമായിത്തുടങ്ങിയെന്നും സൈനീകര്‍ സാക്ഷ്യപ്പെടുത്തി. കൊറോണ പകര്‍ച്ചവ്യാധിക്ക് ശേഷം നടക്കുന്ന ആദ്യത്തെ ‘ഇന്റര്‍നാഷണല്‍ മിലിട്ടറി തീര്‍ത്ഥാടനം’ ആയിരുന്നു ഇക്കൊല്ലത്തേത്. 42 വിവിധ രാജ്യങ്ങളില്‍ നിന്നായി ഏതാണ്ട് 10,300 സൈനീകര്‍ ഇക്കൊല്ലത്തെ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു. ഇംഗ്ലീഷിലുള്ള, കുര്‍ബാനയും, വിശ്വാസ കൂട്ടായ്മകളും തീര്‍ത്ഥാടനത്തിന്റെ ഭാഗമായിരുന്നു. ഇറാഖിലെ അമേരിക്കന്‍ സൈനീക നടപടിക്കിടയില്‍ ഭീകരമായ പല അനുഭവങ്ങള്‍ക്കും താന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും, തന്നേപ്പോലെയുള്ളവര്‍ക്ക് ഈ തീര്‍ത്ഥാടനം ഒരു ആശ്വാസമാണെന്നും സിയാറ്റില്‍ മേഖലയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് നേതൃത്വം നല്‍കിയ മുന്‍ ആര്‍മി ഇന്റലിജന്‍സ് ഉദ്യോഗസ്ഥയായ ഡോരോത്തി പെര്‍കിന്‍സ് പറഞ്ഞു. ആത്മാവിന്റെ സൗഖ്യത്തില്‍ കൂദാശകള്‍ക്കു വലിയ പങ്കുണ്ടെന്ന് യു.എസ് മറീന്‍ കോര്‍പ്സില്‍ നിന്നും വിരമിച്ച കേണല്‍ ചാള്‍സ് എച്ച്. ഗല്ലിന പറഞ്ഞു. യുക്രൈന്‍ യുദ്ധം ഇക്കൊല്ലത്തെ തീര്‍ത്ഥാടനത്തിന്റെ നിയോഗമായിരുന്നു. യുക്രൈന്‍ സൈനീകര്‍ക്ക് അയക്കുന്നതിനായി ലൂര്‍ദ്ദിലെ വിശുദ്ധ ജലവും, ജപമാലയും, മാതാവിനോടുള്ള പ്രാര്‍ത്ഥനയുടെയും, വാഴ്ത്തപ്പെട്ട മൈക്കേല്‍ മക്ഗിവ്നിയുടെ പ്രാര്‍ത്ഥനയുടേയും കാര്‍ഡുകളും അടങ്ങിയ മൂവായിരത്തോളം പ്രാര്‍ത്ഥനാകിറ്റുകള്‍ തീര്‍ത്ഥാടകര്‍ സമാഹരിച്ചു. രണ്ടാം ലോകമഹാ യുദ്ധത്തിന്റെ അന്ത്യത്തില്‍ ലോകത്ത് സമാധാനവും, അനുരജ്ഞനവും പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ലൂര്‍ദ്ദിലെ മരിയന്‍ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികമായ 1958-ലാണ് ഇന്റര്‍നാഷണല്‍ മിലിട്ടറി തീര്‍ത്ഥാടനത്തിന് ആരംഭം കുറിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-17-19:06:22.jpg
Keywords: സൈനിക
Category: 10
Sub Category:
Heading: മുറിവേറ്റ മനസ്സുകള്‍ക്ക് ആശ്വാസം പകര്‍ന്ന് അമേരിക്കന്‍ സൈനീകരുടെ എട്ടാമത് ലൂര്‍ദ് തീര്‍ത്ഥാടനം
Content: ലൂര്‍ദ് (ഫ്രാന്‍സ്): യുദ്ധങ്ങള്‍ സൈനീക മനസ്സുകളില്‍ ഏല്‍പ്പിച്ച അദൃശ്യമായ മുറിവുകള്‍ സ്മരിച്ചുക്കൊണ്ട് അറുപത്തിരണ്ടാമത് ഇന്റര്‍നാഷണല്‍ മിലിട്ടറി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ ഫ്രാന്‍സിലെ ലൂര്‍ദ്ദ് ദേവാലയത്തിലേക്ക് അമേരിക്കന്‍ സൈനീകര്‍ വാര്‍ഷികം തീര്‍ത്ഥാടനം നടത്തി. മെയ് 10 മുതല്‍ നടത്തിയ എട്ടാമത് ‘വാരിയേഴ്സ് റ്റു ലൂര്‍ദ്ദ്സ്’ (ഡബ്യു.ടി.എല്‍) വാര്‍ഷിക തീര്‍ത്ഥാടനത്തിന് ഇന്നലെയാണ് വിജയകരമായ പരിസമാപ്തിയായത്. അമേരിക്കയില്‍ ഉദയം കൊണ്ട കത്തോലിക്ക സന്നദ്ധ സംഘടനയായ ‘ക്നൈറ്റ്സ് ഓഫ് കൊളംബസ്’ സ്പോണ്‍സര്‍ ചെയ്ത തീര്‍ത്ഥാടനത്തിന് ആര്‍ച്ച് ബിഷപ്പ് തിമോത്തി പി ബ്രോഗ്ലിയോ നേതൃത്വം നല്‍കി. നിലവില്‍ സൈനീക സേവനം ചെയ്യുന്നവരും, മുന്‍ യുദ്ധവീരന്‍മാരും ഉള്‍പ്പെടെ 175 പേര്‍ ഇക്കൊല്ലത്തെ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു. യുദ്ധം മനസ്സില്‍ ഏല്‍പ്പിച്ച മുറിവുകളുമായി കഴിയുന്ന നിരവധി സൈനീകര്‍ക്ക് തീര്‍ത്ഥാടനം ആത്മീയ രൂപീകരണത്തിനുള്ള അവസരമായിരുന്നുവെന്നും, ആദ്യം ദിവസം മുതല്‍ക്കേ തീര്‍ത്ഥാടനത്തിന്റെ ഫലങ്ങള്‍ അനുഭവഭേദ്യമായിത്തുടങ്ങിയെന്നും സൈനീകര്‍ സാക്ഷ്യപ്പെടുത്തി. കൊറോണ പകര്‍ച്ചവ്യാധിക്ക് ശേഷം നടക്കുന്ന ആദ്യത്തെ ‘ഇന്റര്‍നാഷണല്‍ മിലിട്ടറി തീര്‍ത്ഥാടനം’ ആയിരുന്നു ഇക്കൊല്ലത്തേത്. 42 വിവിധ രാജ്യങ്ങളില്‍ നിന്നായി ഏതാണ്ട് 10,300 സൈനീകര്‍ ഇക്കൊല്ലത്തെ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു. ഇംഗ്ലീഷിലുള്ള, കുര്‍ബാനയും, വിശ്വാസ കൂട്ടായ്മകളും തീര്‍ത്ഥാടനത്തിന്റെ ഭാഗമായിരുന്നു. ഇറാഖിലെ അമേരിക്കന്‍ സൈനീക നടപടിക്കിടയില്‍ ഭീകരമായ പല അനുഭവങ്ങള്‍ക്കും താന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും, തന്നേപ്പോലെയുള്ളവര്‍ക്ക് ഈ തീര്‍ത്ഥാടനം ഒരു ആശ്വാസമാണെന്നും സിയാറ്റില്‍ മേഖലയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് നേതൃത്വം നല്‍കിയ മുന്‍ ആര്‍മി ഇന്റലിജന്‍സ് ഉദ്യോഗസ്ഥയായ ഡോരോത്തി പെര്‍കിന്‍സ് പറഞ്ഞു. ആത്മാവിന്റെ സൗഖ്യത്തില്‍ കൂദാശകള്‍ക്കു വലിയ പങ്കുണ്ടെന്ന് യു.എസ് മറീന്‍ കോര്‍പ്സില്‍ നിന്നും വിരമിച്ച കേണല്‍ ചാള്‍സ് എച്ച്. ഗല്ലിന പറഞ്ഞു. യുക്രൈന്‍ യുദ്ധം ഇക്കൊല്ലത്തെ തീര്‍ത്ഥാടനത്തിന്റെ നിയോഗമായിരുന്നു. യുക്രൈന്‍ സൈനീകര്‍ക്ക് അയക്കുന്നതിനായി ലൂര്‍ദ്ദിലെ വിശുദ്ധ ജലവും, ജപമാലയും, മാതാവിനോടുള്ള പ്രാര്‍ത്ഥനയുടെയും, വാഴ്ത്തപ്പെട്ട മൈക്കേല്‍ മക്ഗിവ്നിയുടെ പ്രാര്‍ത്ഥനയുടേയും കാര്‍ഡുകളും അടങ്ങിയ മൂവായിരത്തോളം പ്രാര്‍ത്ഥനാകിറ്റുകള്‍ തീര്‍ത്ഥാടകര്‍ സമാഹരിച്ചു. രണ്ടാം ലോകമഹാ യുദ്ധത്തിന്റെ അന്ത്യത്തില്‍ ലോകത്ത് സമാധാനവും, അനുരജ്ഞനവും പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ലൂര്‍ദ്ദിലെ മരിയന്‍ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികമായ 1958-ലാണ് ഇന്റര്‍നാഷണല്‍ മിലിട്ടറി തീര്‍ത്ഥാടനത്തിന് ആരംഭം കുറിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-17-19:06:22.jpg
Keywords: സൈനിക
Content:
18872
Category: 18
Sub Category:
Heading: ക്രൈസ്തവ സമുദായത്തെ അവഹേളിക്കുവാനുള്ള ചില രാഷ്ട്രീയ നേതാക്കളുടെ ശ്രമം അപലപനീയം: സീറോമലബാർ സഭ
Content: കാക്കനാട്: കേരളത്തിലെ വിവിധ സമുദായങ്ങൾക്കിടയിൽ സൗഹാർദം നിലനിർത്തേണ്ടത് ഈ നാട്ടിലെ സാമൂഹിക സുസ്ഥിതിക്ക് അനിവാര്യമാണെന്ന് സീറോമലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. കേരളം മഹത്തായ മതേതര സംസ്കാരം പുലർത്തി വന്നിരുന്ന സമൂഹമാണ്. എന്നാൽ അടുത്ത കാലത്തായി ഇവിടുത്തെ വിവിധ സമുദായങ്ങൾക്കിടയിൽ അകലം വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ സമുദായസൗഹാർദം വളർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതിനു പകരം വിദ്വേഷ പ്രചരണങ്ങളിലൂടെ സമുദായധ്രുവീകരണം സൃഷ്ടിക്കുവാനാണ് മതേതരമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയകക്ഷികളുടെ ചില നേതാക്കന്മാർപോലും ശ്രമിക്കുന്നതെന്ന്‍ കമ്മീഷന്‍ കുറ്റപ്പെടുത്തി. ഇത്തരത്തിൽ താത്കാലിക നേട്ടങ്ങൾക്കുവേണ്ടിയും തെരഞ്ഞെടുപ്പുവിജയം ലക്ഷ്യം വച്ചും ക്രൈസ്തവ സമുദായത്തെയും സഭാനേതൃത്വത്തെയും അവഹേളിക്കുവാനുള്ള ചില രാഷ്ട്രീയ നേതാക്കളുടെ ശ്രമം തികച്ചും അപലപനീയമാണെന്ന് പബ്ലിക് അഫയേഴ്സ് കമ്മീഷൻ യോഗം വിലയിരുത്തി. വിവിധ മതങ്ങൾ തമ്മിലും സമുദായങ്ങൾ തമ്മിലും സൗഹാർദങ്ങൾ വളർത്തുന്നതിനുള്ള പരിശ്രമങ്ങൾ പലപ്പോഴും ഉപരിപ്ലവമായ പ്രകടനങ്ങളിലൊതുങ്ങുകയാണ്. പൊതുസമൂഹം അഭിമുഖീകരിക്കുന്ന തീവ്രവാദഭീഷണികൾ, സ്ത്രീകളും കുട്ടികളും കെണിയിൽപെടുന്ന സാഹചര്യങ്ങൾ, കള്ളപ്പണം- മയക്കുമരുന്നുവ്യാപനം, ന്യൂനപക്ഷ വിഷയങ്ങളിൽ ഉൾപ്പെടെ ഉണ്ടായിട്ടുള്ള വിവേചനങ്ങൾ മുതലായവ മുൻവിധിയോടെയല്ലാത്ത ചർച്ചകൾക്കും പഠനങ്ങൾക്കും വിധേയമാക്കി ന്യായവും നീതിപൂർവകവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതുവഴി മാത്രമേ മതസമുദായ സൗഹാർദം യാഥാർത്ഥ്യമാവുകയുള്ളൂ. ഭൂരിപക്ഷവർഗീയതയെയും മതരാഷ്ട്രവാദത്തെയും എല്ലാത്തരം അധിനിവേശങ്ങളെയും തള്ളിപറഞ്ഞുകൊണ്ട് രാഷ്ട്രത്തിൻ്റെ അഖണ്ഡതയും ബഹുസ്വരതയും മതേതരത്വവും സംരക്ഷിക്കുന്നതിനുള്ള ആത്മാർത്ഥശ്രമങ്ങളും ഇതോടൊപ്പം ഉണ്ടാകണം. സാമൂഹ്യസുസ്ഥിതിക്കു വേണ്ടി സമുദായസൗഹാർദം നിലനിർത്താൻ എല്ലാ മതങ്ങൾക്കും രാഷ്ട്രീയകക്ഷികൾക്കും കലാ സാംസ്കാരിക മാധ്യമ സിനിമാ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും പൊതുസമൂഹം മുഴുവനും കടമയുണ്ടെന്നും കമ്മീഷന്‍ പ്രസ്താവിച്ചു. സീറോമലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ , കമ്മീഷൻ അംഗങ്ങളായ ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ, കൺവീനർ ബിഷപ്പ് മാർ തോമസ് തറയിൽ, സെക്രട്ടറി ഫാ. എബ്രാഹം കാവിൽപുരയിടത്തിൽ, അസി. സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ സംബന്ധിച്ചു.
Image: /content_image/India/India-2022-05-17-19:13:01.jpg
Keywords: രാഷ്ടീയ
Category: 18
Sub Category:
Heading: ക്രൈസ്തവ സമുദായത്തെ അവഹേളിക്കുവാനുള്ള ചില രാഷ്ട്രീയ നേതാക്കളുടെ ശ്രമം അപലപനീയം: സീറോമലബാർ സഭ
Content: കാക്കനാട്: കേരളത്തിലെ വിവിധ സമുദായങ്ങൾക്കിടയിൽ സൗഹാർദം നിലനിർത്തേണ്ടത് ഈ നാട്ടിലെ സാമൂഹിക സുസ്ഥിതിക്ക് അനിവാര്യമാണെന്ന് സീറോമലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. കേരളം മഹത്തായ മതേതര സംസ്കാരം പുലർത്തി വന്നിരുന്ന സമൂഹമാണ്. എന്നാൽ അടുത്ത കാലത്തായി ഇവിടുത്തെ വിവിധ സമുദായങ്ങൾക്കിടയിൽ അകലം വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ സമുദായസൗഹാർദം വളർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതിനു പകരം വിദ്വേഷ പ്രചരണങ്ങളിലൂടെ സമുദായധ്രുവീകരണം സൃഷ്ടിക്കുവാനാണ് മതേതരമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയകക്ഷികളുടെ ചില നേതാക്കന്മാർപോലും ശ്രമിക്കുന്നതെന്ന്‍ കമ്മീഷന്‍ കുറ്റപ്പെടുത്തി. ഇത്തരത്തിൽ താത്കാലിക നേട്ടങ്ങൾക്കുവേണ്ടിയും തെരഞ്ഞെടുപ്പുവിജയം ലക്ഷ്യം വച്ചും ക്രൈസ്തവ സമുദായത്തെയും സഭാനേതൃത്വത്തെയും അവഹേളിക്കുവാനുള്ള ചില രാഷ്ട്രീയ നേതാക്കളുടെ ശ്രമം തികച്ചും അപലപനീയമാണെന്ന് പബ്ലിക് അഫയേഴ്സ് കമ്മീഷൻ യോഗം വിലയിരുത്തി. വിവിധ മതങ്ങൾ തമ്മിലും സമുദായങ്ങൾ തമ്മിലും സൗഹാർദങ്ങൾ വളർത്തുന്നതിനുള്ള പരിശ്രമങ്ങൾ പലപ്പോഴും ഉപരിപ്ലവമായ പ്രകടനങ്ങളിലൊതുങ്ങുകയാണ്. പൊതുസമൂഹം അഭിമുഖീകരിക്കുന്ന തീവ്രവാദഭീഷണികൾ, സ്ത്രീകളും കുട്ടികളും കെണിയിൽപെടുന്ന സാഹചര്യങ്ങൾ, കള്ളപ്പണം- മയക്കുമരുന്നുവ്യാപനം, ന്യൂനപക്ഷ വിഷയങ്ങളിൽ ഉൾപ്പെടെ ഉണ്ടായിട്ടുള്ള വിവേചനങ്ങൾ മുതലായവ മുൻവിധിയോടെയല്ലാത്ത ചർച്ചകൾക്കും പഠനങ്ങൾക്കും വിധേയമാക്കി ന്യായവും നീതിപൂർവകവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതുവഴി മാത്രമേ മതസമുദായ സൗഹാർദം യാഥാർത്ഥ്യമാവുകയുള്ളൂ. ഭൂരിപക്ഷവർഗീയതയെയും മതരാഷ്ട്രവാദത്തെയും എല്ലാത്തരം അധിനിവേശങ്ങളെയും തള്ളിപറഞ്ഞുകൊണ്ട് രാഷ്ട്രത്തിൻ്റെ അഖണ്ഡതയും ബഹുസ്വരതയും മതേതരത്വവും സംരക്ഷിക്കുന്നതിനുള്ള ആത്മാർത്ഥശ്രമങ്ങളും ഇതോടൊപ്പം ഉണ്ടാകണം. സാമൂഹ്യസുസ്ഥിതിക്കു വേണ്ടി സമുദായസൗഹാർദം നിലനിർത്താൻ എല്ലാ മതങ്ങൾക്കും രാഷ്ട്രീയകക്ഷികൾക്കും കലാ സാംസ്കാരിക മാധ്യമ സിനിമാ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും പൊതുസമൂഹം മുഴുവനും കടമയുണ്ടെന്നും കമ്മീഷന്‍ പ്രസ്താവിച്ചു. സീറോമലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ , കമ്മീഷൻ അംഗങ്ങളായ ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ, കൺവീനർ ബിഷപ്പ് മാർ തോമസ് തറയിൽ, സെക്രട്ടറി ഫാ. എബ്രാഹം കാവിൽപുരയിടത്തിൽ, അസി. സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ സംബന്ധിച്ചു.
Image: /content_image/India/India-2022-05-17-19:13:01.jpg
Keywords: രാഷ്ടീയ
Content:
18873
Category: 1
Sub Category:
Heading: പാപ്പയുടെ സന്ദർശനത്തിനായി പ്രാർത്ഥനയോടെ കോഗോയുടെ കാത്തിരിപ്പ്
Content: കിക്വിറ്റ്: ജൂലൈ 2 മുതല്‍ 5 വരെ നടക്കുവാനിരിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ കോംഗോ സന്ദർശനത്തിനു പ്രാർത്ഥനയോടെ കാത്തിരിപ്പുമായി വിശ്വാസി സമൂഹം. കോംഗോയിലെ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം പാപ്പയുടെ അപ്പസ്തോലിക സന്ദർശനം വലിയ ആനന്ദവേളയാണെന്ന് കിക്വിറ്റ് രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് തിമോത്തി മൻസിയായി പറഞ്ഞു. 37 വർഷത്തിനു ശേഷം രാജ്യത്തേക്കുള്ള പാപ്പയുടെ അപ്പസ്തോലിക പര്യടനത്തെക്കുറിച്ചുള്ള വാർത്ത തങ്ങൾ ആവേശത്തോടെയാണ് ശ്രവിച്ചതെന്നും വിശ്വാസത്തിൽ സ്ഥിരീകരിക്കാൻ ഒരു ഇടയൻ എന്ന നിലയിൽ പാപ്പ എത്തുമ്പോൾ തങ്ങൾ അനുഗ്രഹീതരാണെന്നും ബിഷപ്പ് പറഞ്ഞു. ഫ്രാന്‍സിസ് പാപ്പയുടെ വരവിനുള്ള ഒരുക്കത്തിൻറെ ഭാഗമായി എല്ലാ ദിവസവും ദിവ്യബലിയുടെ സമാപനത്തിൽ പ്രത്യേക പ്രാർത്ഥന വിശ്വാസികൾ ചൊല്ലുന്നുണ്ട്. രാജ്യത്തെ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ഇടയസന്ദർശനം വലിയ ആനന്ദവേളയാണെന്നും എന്നാൽ പാപ്പായെ അറിയാത്തവരുടെ കാര്യത്തിലാകട്ടെ ഇത് വലിയ ആകാംക്ഷയാണെന്നും ബിഷപ്പ് പറഞ്ഞു. സങ്കീർണ്ണമായ സംഘർഷങ്ങളും ഞെരുക്കങ്ങളും രാജ്യത്തെ അലട്ടുമ്പോള്‍ പാപ്പയുടെ സന്ദേശം സാന്ത്വനം പകരുമെന്നും ബിഷപ്പ് തിമോത്തി പ്രത്യാശ പ്രകടിപ്പിച്ചു. 1980ലും 1985ലും അന്നത്തെ മാര്‍പാപ്പയായിരിന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ കോംഗോയില്‍ അപ്പസ്തോലിക സന്ദര്‍ശനം നടത്തിയിരിന്നു. 2018-ലെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് കണക്കുകള്‍ പ്രകാരം കോംഗോയിലെ 96%വും ക്രൈസ്തവ വിശ്വാസം പിന്തുടരുന്നവരാണ്. ഇതില്‍ 55% കത്തോലിക്കരാണുള്ളത്. കോംഗോ സന്ദര്‍ശനത്തിന് ശേഷം സുഡാന്‍ കൂടി സന്ദര്‍ശിക്കുന്ന രീതിയിലാണ് പാപ്പയുടെ പര്യടനം. ജൂലൈ 5-ന് ദക്ഷിണ സുഡാനിലേക്കു പാപ്പ യാത്ര തിരിക്കും. ദക്ഷിണ സുഡാനിലെ തലസ്ഥാനമായ ജൂബയിലാണ് പാപ്പ സന്ദര്‍ശനം നടത്തുക. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-17-21:27:49.jpg
Keywords: കോംഗോ
Category: 1
Sub Category:
Heading: പാപ്പയുടെ സന്ദർശനത്തിനായി പ്രാർത്ഥനയോടെ കോഗോയുടെ കാത്തിരിപ്പ്
Content: കിക്വിറ്റ്: ജൂലൈ 2 മുതല്‍ 5 വരെ നടക്കുവാനിരിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ കോംഗോ സന്ദർശനത്തിനു പ്രാർത്ഥനയോടെ കാത്തിരിപ്പുമായി വിശ്വാസി സമൂഹം. കോംഗോയിലെ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം പാപ്പയുടെ അപ്പസ്തോലിക സന്ദർശനം വലിയ ആനന്ദവേളയാണെന്ന് കിക്വിറ്റ് രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് തിമോത്തി മൻസിയായി പറഞ്ഞു. 37 വർഷത്തിനു ശേഷം രാജ്യത്തേക്കുള്ള പാപ്പയുടെ അപ്പസ്തോലിക പര്യടനത്തെക്കുറിച്ചുള്ള വാർത്ത തങ്ങൾ ആവേശത്തോടെയാണ് ശ്രവിച്ചതെന്നും വിശ്വാസത്തിൽ സ്ഥിരീകരിക്കാൻ ഒരു ഇടയൻ എന്ന നിലയിൽ പാപ്പ എത്തുമ്പോൾ തങ്ങൾ അനുഗ്രഹീതരാണെന്നും ബിഷപ്പ് പറഞ്ഞു. ഫ്രാന്‍സിസ് പാപ്പയുടെ വരവിനുള്ള ഒരുക്കത്തിൻറെ ഭാഗമായി എല്ലാ ദിവസവും ദിവ്യബലിയുടെ സമാപനത്തിൽ പ്രത്യേക പ്രാർത്ഥന വിശ്വാസികൾ ചൊല്ലുന്നുണ്ട്. രാജ്യത്തെ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ഇടയസന്ദർശനം വലിയ ആനന്ദവേളയാണെന്നും എന്നാൽ പാപ്പായെ അറിയാത്തവരുടെ കാര്യത്തിലാകട്ടെ ഇത് വലിയ ആകാംക്ഷയാണെന്നും ബിഷപ്പ് പറഞ്ഞു. സങ്കീർണ്ണമായ സംഘർഷങ്ങളും ഞെരുക്കങ്ങളും രാജ്യത്തെ അലട്ടുമ്പോള്‍ പാപ്പയുടെ സന്ദേശം സാന്ത്വനം പകരുമെന്നും ബിഷപ്പ് തിമോത്തി പ്രത്യാശ പ്രകടിപ്പിച്ചു. 1980ലും 1985ലും അന്നത്തെ മാര്‍പാപ്പയായിരിന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ കോംഗോയില്‍ അപ്പസ്തോലിക സന്ദര്‍ശനം നടത്തിയിരിന്നു. 2018-ലെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് കണക്കുകള്‍ പ്രകാരം കോംഗോയിലെ 96%വും ക്രൈസ്തവ വിശ്വാസം പിന്തുടരുന്നവരാണ്. ഇതില്‍ 55% കത്തോലിക്കരാണുള്ളത്. കോംഗോ സന്ദര്‍ശനത്തിന് ശേഷം സുഡാന്‍ കൂടി സന്ദര്‍ശിക്കുന്ന രീതിയിലാണ് പാപ്പയുടെ പര്യടനം. ജൂലൈ 5-ന് ദക്ഷിണ സുഡാനിലേക്കു പാപ്പ യാത്ര തിരിക്കും. ദക്ഷിണ സുഡാനിലെ തലസ്ഥാനമായ ജൂബയിലാണ് പാപ്പ സന്ദര്‍ശനം നടത്തുക. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-17-21:27:49.jpg
Keywords: കോംഗോ
Content:
18874
Category: 18
Sub Category:
Heading: 136-ാമത് ചങ്ങനാശ്ശേരി അതിരൂപതാദിനം മെയ് 20ന്
Content: നൂറ്റിമുപ്പത്താറാമത് ചങ്ങനാശ്ശേരി അതിരൂപതാദിനാഘോഷം 2022 മെയ് 20 വെള്ളി രാവിലെ 9.30 മുതല്‍ 1.30 വരെ കോട്ടയം ലൂര്‍ദ് ഫൊറോനാ പള്ളിയിലെ നിധീരിക്കല്‍ മാണിക്കത്തനാര്‍ നഗറില്‍ നടക്കും. കോട്ടയം ഫൊറോന ആതിഥ്യമരുളുന്ന അതിരൂപതാദിനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരളത്തിലെ അഞ്ച് ജില്ലകളില്‍ മുന്നൂറോളം ഇടവകകളിലായി എണ്‍പതിനായിരം കുടുംബാംഗങ്ങളിലെ അഞ്ച് ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ പ്രതിനിധികളും, വൈദികരും, സന്യസ്തപ്രതിനിധികളും ഈ സംഗമത്തില്‍ പങ്കെടുക്കും. മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം പാലക്കാട് രൂപത മെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. മാര്‍ തോമസ് തറയില്‍ ആമുഖ പ്രസംഗം നടത്തും. ബ്രഹ്മോസ് എയ്‌റോ സ്‌പേയ്‌സ് മാനേജിങ്ങ് ഡയറക്ടര്‍ ഡോ. എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. അതിരൂപതാദിനത്തില്‍ നല്കുന്ന പരമോന്നത ബഹുമതിയായ എക്‌സലന്‍സ് അവാര്‍ഡ് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി ദേവപ്രസാദിന് മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ സമ്മാനിക്കും. സംസ്ഥാന ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച അതിരൂപതാംഗങ്ങളെ പ്രത്യേകമായി ആദരിക്കും. അവാര്‍ഡ് ജേതാക്കളെ പി. ആര്‍.ഒ അഡ്വ. ജോജി ചിറയില്‍ പരിചയപ്പെടുത്തും. പരിപാടികളുടെ ആരംഭം കുറിച്ചുകൊണ്ട് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമിനിക് വഴീപ്പറമ്പില്‍ പതാക ഉയര്‍ത്തും. വികാരി ജനറാള്‍ വെരി. റവ. ഡോ. തോമസ് പാടിയത്ത് ഖുഥ് ആ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയും അതിരൂപതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്യും. വികാരി ജനറാള്‍ വെരി. റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ അതിരൂപതാ ജീവകാരുണ്യ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. കോട്ടയം ഫൊറോനാ വികാരി വെരി. റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍ സമ്മേളന നഗറിനെ പരിചയപ്പെടുത്തും. റവ. സി. മേരി റോസിലി, കുമാരി ജാനറ്റ് മാത്യു, ടി ദേവപ്രസാദ്, റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല തുടങ്ങിയവര്‍ പ്രസംഗിക്കും. അതിരൂപതയെ സംബന്ധിക്കുന്ന വിവിധ പ്രഖ്യാപനങ്ങളും അന്നേദിവസം നടക്കും. പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട പത്രികാപാരായണം ചാന്‍സിലര്‍ വെരി. റവ. ഡോ. ഐസക്ക് ആലഞ്ചേരി നിര്‍വ്വഹിക്കും. ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ അവാര്‍ഡുകള്‍ നല്‍കുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്യും. പ്രളയാനന്തര നൂറുകോടി സഹായപദ്ധതി സുവനീര്‍ പ്രകാശനം, കരുതല്‍ 2022 ജീവകാരുണ്യസംഭാവന സമാഹരണ റിപ്പോര്‍ട്ട് അവതരണം, അടുത്ത അതിരൂപതാദിനത്തിനുള്ള പതാക കൈമാറല്‍ എന്നിവയും നടക്കും. പരിപാടികളുടെ ഭാഗമായി എക്‌സിബിഷനും കലാപരിപാടികളും, സ്‌നേഹവിരുന്നും, വിപുലമായ ഗായകസംഘവും ക്രമീകരിച്ചിട്ടുണ്ട്. കോട്ടയം ഫൊറോനയിലെ വിവിധ ഇടവക വികാരിമാരുടെയും അല്മായ നേതാക്കളുടെയും ചുമതലയില്‍ പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. പരിപാടികള്‍ക്ക് വികാരി ജനറാളന്‍മാരായ വെരി. റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, വെരി. റവ. ഡോ. തോമസ് പാടിയത്ത്, ചാന്‍സിലര്‍ വെരി. റവ. ഡോ. ഐസക്ക് ആലഞ്ചേരി, പ്രോക്യുറേറ്റര്‍ വെരി. റവ. ഫാ. ചെറിയാന്‍ കാരിക്കൊമ്പില്‍, കോട്ടയം ഫൊറോനാ വികാരി വെരി. റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപറമ്പില്‍, പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമിനിക് വഴീപ്പറമ്പില്‍ അസി. സെക്രട്ടറി ആന്റണി മലയില്‍, ജനറല്‍ കോഡിനേറ്റര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, കോഡിനേറ്റേഴ്‌സ് റവ. ഫാ. ജെന്നി കായംകുളത്തുശ്ശേരി, റവ. ഫാ. ഡോ. ആന്‍ഡ്രൂസ് പാണംപറമ്പില്‍, ജെയിംസ് പുന്നവേലി, ജോര്‍ജ്ജ് തറപ്പേല്‍, ബിജു പറമ്പില്‍, തുടങ്ങിയവര്‍ നേത്യത്വം നല്‍കും. #{blue->none->b->ഛായാചിത്ര-ദീപശിഖാ പ്രയാണങ്ങള്‍. }# 136-മത് അതിരൂപതാദിനാഘോഷങ്ങളുടെ മുന്നോടിയായി 2022 മെയ് 19 വ്യാഴാഴ്ച വിളംബരദിനമായി കൊണ്ടാടും. അന്നേദിവസം കുറവിലങ്ങാട് മര്‍ത്ത്മറിയം തീര്‍ത്ഥാടന കേന്ദ്രത്തിലെ നിധീരിക്കല്‍ മാണിക്കത്തനാരുടെ സ്മൃതി മണ്ഡപത്തില്‍ നിന്നും ഛായാചിത്ര പ്രയാണവും, കോട്ടയം ക്‌നാനായ കത്തോലിക്കാ അതിരൂപതയിലെ ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയിലെ ദൈവദാസന്‍ മാര്‍ മത്തായി മാക്കില്‍ മെത്രാന്റെ കബറിടത്തില്‍ നിന്ന് ദീപശിഖാ പ്രയാണവും കോട്ടയം ലൂര്‍ദ് ഫൊറോനാ പള്ളിയിലേയ്ക്ക് നടത്തും. ഉച്ചകഴിഞ്ഞ് 3.00 മണിക്ക് നിധീരിക്കല്‍ മാണിക്കത്തനാരുടെ ഛായാചിത്രം, ആര്‍ച്ചുപ്രീസ്റ്റ് വെരി. റവ. ഡോ. അഗസ്റ്റിന്‍ കുട്ടിയാനില്‍ നിന്നും യുവദീപ്തി എസ്. എം. വൈ.എം അതിരൂപതാ പ്രസിഡന്റ് ഏറ്റുവാങ്ങും. 5.00 മണിക്ക് കോട്ടയം അതിരൂപതാ ചാന്‍സിലര്‍ വെരി. റവ. ഡോ. ജോണ്‍ ചേന്നാകുഴിയുടെ പക്കല്‍ നിന്നും മിഷന്‍ലീഗ് അതിരൂപതാ പ്രസിഡന്റ് ദീപശിഖ ഏറ്റുവാങ്ങും. യുവദീപ്തി എസ്. എം. വൈ. എം ന്റെയും മിഷന്‍ലീഗിന്റെയും നേത്യത്വത്തില്‍ വാഹന റാലിയുടെ അകമ്പടിയോടെ ദീപശിഖയും, ഛായാചിത്രവും സമ്മേളന നഗറിലേയ്ക്ക് സംവഹിക്കും. കോട്ടയം ലൂര്‍ദ് ഫൊറോനാ പള്ളിയില്‍ ഛായാചിത്ര-ദീപശിഖാ പ്രയാണങ്ങള്‍ക്ക് സ്വീകരണം നല്‍കുകയും മാര്‍ തോമസ് തറയില്‍ മെത്രാന്‍ അവ ഏറ്റുവാങ്ങുകയും സന്ദേശം നല്‍കുകയും ചെയ്യും. തുടര്‍ന്ന് ലൂര്‍ദ് ഫൊറോനാ പള്ളിയില്‍ നടത്തുന്ന സായാഹ്ന പ്രാര്‍ത്ഥനയക്ക്, വെരി. റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ കാര്‍മ്മികനായിരിക്കും. തുടര്‍ന്ന് ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ അദ്ധ്യക്ഷതയില്‍ സഭൈക്യ കൂട്ടായ്മയും നടക്കും. #{blue->none->b->എക്‌സലന്‍സ് അവാര്‍ഡ് ടി. ദേവപ്രസാദിന് }# അതിരൂപതാദിനത്തില്‍ നല്കുന്ന പരമോന്നത ബഹുമതിയായ എക്‌സലന്‍സ് അവാര്‍ഡിന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി ദേവപ്രസാദിനെ തെരെഞ്ഞെടുത്തതായി അതിരൂപതാ കേന്ദ്രത്തില്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ പ്രഖ്യാപിച്ചു. ചങ്ങനാശ്ശേരി അതിരൂപതയിലെ തിരുവനന്തപുരം ലൂര്‍ദ്ദ് ഫൊറോനാ പള്ളി ഇടവകാംഗമാണ് അദ്ദേഹം. നീണ്ടവര്‍ഷങ്ങളിലൂടെ പത്രമാധ്യമരംഗത്തും മാധ്യമ വിദ്യാഭ്യാസ മേഖലയിലും ഗ്രന്ഥരചന-പുസ്തകവിവര്‍ത്തന മേഖലകളിലും നല്‍കിയ സംഭാവനകളും ഈ രംഗങ്ങളിലെ മൂല്യാധിഷ്ഠിത ഇടപെടലുകളുമാണ് അദ്ദേഹത്തെ എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹനാക്കിയത്.
Image: /content_image/India/India-2022-05-18-09:29:53.jpg
Keywords: ചങ്ങനാശ്ശേരി
Category: 18
Sub Category:
Heading: 136-ാമത് ചങ്ങനാശ്ശേരി അതിരൂപതാദിനം മെയ് 20ന്
Content: നൂറ്റിമുപ്പത്താറാമത് ചങ്ങനാശ്ശേരി അതിരൂപതാദിനാഘോഷം 2022 മെയ് 20 വെള്ളി രാവിലെ 9.30 മുതല്‍ 1.30 വരെ കോട്ടയം ലൂര്‍ദ് ഫൊറോനാ പള്ളിയിലെ നിധീരിക്കല്‍ മാണിക്കത്തനാര്‍ നഗറില്‍ നടക്കും. കോട്ടയം ഫൊറോന ആതിഥ്യമരുളുന്ന അതിരൂപതാദിനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരളത്തിലെ അഞ്ച് ജില്ലകളില്‍ മുന്നൂറോളം ഇടവകകളിലായി എണ്‍പതിനായിരം കുടുംബാംഗങ്ങളിലെ അഞ്ച് ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ പ്രതിനിധികളും, വൈദികരും, സന്യസ്തപ്രതിനിധികളും ഈ സംഗമത്തില്‍ പങ്കെടുക്കും. മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം പാലക്കാട് രൂപത മെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. മാര്‍ തോമസ് തറയില്‍ ആമുഖ പ്രസംഗം നടത്തും. ബ്രഹ്മോസ് എയ്‌റോ സ്‌പേയ്‌സ് മാനേജിങ്ങ് ഡയറക്ടര്‍ ഡോ. എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. അതിരൂപതാദിനത്തില്‍ നല്കുന്ന പരമോന്നത ബഹുമതിയായ എക്‌സലന്‍സ് അവാര്‍ഡ് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി ദേവപ്രസാദിന് മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ സമ്മാനിക്കും. സംസ്ഥാന ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച അതിരൂപതാംഗങ്ങളെ പ്രത്യേകമായി ആദരിക്കും. അവാര്‍ഡ് ജേതാക്കളെ പി. ആര്‍.ഒ അഡ്വ. ജോജി ചിറയില്‍ പരിചയപ്പെടുത്തും. പരിപാടികളുടെ ആരംഭം കുറിച്ചുകൊണ്ട് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമിനിക് വഴീപ്പറമ്പില്‍ പതാക ഉയര്‍ത്തും. വികാരി ജനറാള്‍ വെരി. റവ. ഡോ. തോമസ് പാടിയത്ത് ഖുഥ് ആ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയും അതിരൂപതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്യും. വികാരി ജനറാള്‍ വെരി. റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ അതിരൂപതാ ജീവകാരുണ്യ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. കോട്ടയം ഫൊറോനാ വികാരി വെരി. റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍ സമ്മേളന നഗറിനെ പരിചയപ്പെടുത്തും. റവ. സി. മേരി റോസിലി, കുമാരി ജാനറ്റ് മാത്യു, ടി ദേവപ്രസാദ്, റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല തുടങ്ങിയവര്‍ പ്രസംഗിക്കും. അതിരൂപതയെ സംബന്ധിക്കുന്ന വിവിധ പ്രഖ്യാപനങ്ങളും അന്നേദിവസം നടക്കും. പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട പത്രികാപാരായണം ചാന്‍സിലര്‍ വെരി. റവ. ഡോ. ഐസക്ക് ആലഞ്ചേരി നിര്‍വ്വഹിക്കും. ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ അവാര്‍ഡുകള്‍ നല്‍കുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്യും. പ്രളയാനന്തര നൂറുകോടി സഹായപദ്ധതി സുവനീര്‍ പ്രകാശനം, കരുതല്‍ 2022 ജീവകാരുണ്യസംഭാവന സമാഹരണ റിപ്പോര്‍ട്ട് അവതരണം, അടുത്ത അതിരൂപതാദിനത്തിനുള്ള പതാക കൈമാറല്‍ എന്നിവയും നടക്കും. പരിപാടികളുടെ ഭാഗമായി എക്‌സിബിഷനും കലാപരിപാടികളും, സ്‌നേഹവിരുന്നും, വിപുലമായ ഗായകസംഘവും ക്രമീകരിച്ചിട്ടുണ്ട്. കോട്ടയം ഫൊറോനയിലെ വിവിധ ഇടവക വികാരിമാരുടെയും അല്മായ നേതാക്കളുടെയും ചുമതലയില്‍ പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. പരിപാടികള്‍ക്ക് വികാരി ജനറാളന്‍മാരായ വെരി. റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, വെരി. റവ. ഡോ. തോമസ് പാടിയത്ത്, ചാന്‍സിലര്‍ വെരി. റവ. ഡോ. ഐസക്ക് ആലഞ്ചേരി, പ്രോക്യുറേറ്റര്‍ വെരി. റവ. ഫാ. ചെറിയാന്‍ കാരിക്കൊമ്പില്‍, കോട്ടയം ഫൊറോനാ വികാരി വെരി. റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപറമ്പില്‍, പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമിനിക് വഴീപ്പറമ്പില്‍ അസി. സെക്രട്ടറി ആന്റണി മലയില്‍, ജനറല്‍ കോഡിനേറ്റര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, കോഡിനേറ്റേഴ്‌സ് റവ. ഫാ. ജെന്നി കായംകുളത്തുശ്ശേരി, റവ. ഫാ. ഡോ. ആന്‍ഡ്രൂസ് പാണംപറമ്പില്‍, ജെയിംസ് പുന്നവേലി, ജോര്‍ജ്ജ് തറപ്പേല്‍, ബിജു പറമ്പില്‍, തുടങ്ങിയവര്‍ നേത്യത്വം നല്‍കും. #{blue->none->b->ഛായാചിത്ര-ദീപശിഖാ പ്രയാണങ്ങള്‍. }# 136-മത് അതിരൂപതാദിനാഘോഷങ്ങളുടെ മുന്നോടിയായി 2022 മെയ് 19 വ്യാഴാഴ്ച വിളംബരദിനമായി കൊണ്ടാടും. അന്നേദിവസം കുറവിലങ്ങാട് മര്‍ത്ത്മറിയം തീര്‍ത്ഥാടന കേന്ദ്രത്തിലെ നിധീരിക്കല്‍ മാണിക്കത്തനാരുടെ സ്മൃതി മണ്ഡപത്തില്‍ നിന്നും ഛായാചിത്ര പ്രയാണവും, കോട്ടയം ക്‌നാനായ കത്തോലിക്കാ അതിരൂപതയിലെ ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയിലെ ദൈവദാസന്‍ മാര്‍ മത്തായി മാക്കില്‍ മെത്രാന്റെ കബറിടത്തില്‍ നിന്ന് ദീപശിഖാ പ്രയാണവും കോട്ടയം ലൂര്‍ദ് ഫൊറോനാ പള്ളിയിലേയ്ക്ക് നടത്തും. ഉച്ചകഴിഞ്ഞ് 3.00 മണിക്ക് നിധീരിക്കല്‍ മാണിക്കത്തനാരുടെ ഛായാചിത്രം, ആര്‍ച്ചുപ്രീസ്റ്റ് വെരി. റവ. ഡോ. അഗസ്റ്റിന്‍ കുട്ടിയാനില്‍ നിന്നും യുവദീപ്തി എസ്. എം. വൈ.എം അതിരൂപതാ പ്രസിഡന്റ് ഏറ്റുവാങ്ങും. 5.00 മണിക്ക് കോട്ടയം അതിരൂപതാ ചാന്‍സിലര്‍ വെരി. റവ. ഡോ. ജോണ്‍ ചേന്നാകുഴിയുടെ പക്കല്‍ നിന്നും മിഷന്‍ലീഗ് അതിരൂപതാ പ്രസിഡന്റ് ദീപശിഖ ഏറ്റുവാങ്ങും. യുവദീപ്തി എസ്. എം. വൈ. എം ന്റെയും മിഷന്‍ലീഗിന്റെയും നേത്യത്വത്തില്‍ വാഹന റാലിയുടെ അകമ്പടിയോടെ ദീപശിഖയും, ഛായാചിത്രവും സമ്മേളന നഗറിലേയ്ക്ക് സംവഹിക്കും. കോട്ടയം ലൂര്‍ദ് ഫൊറോനാ പള്ളിയില്‍ ഛായാചിത്ര-ദീപശിഖാ പ്രയാണങ്ങള്‍ക്ക് സ്വീകരണം നല്‍കുകയും മാര്‍ തോമസ് തറയില്‍ മെത്രാന്‍ അവ ഏറ്റുവാങ്ങുകയും സന്ദേശം നല്‍കുകയും ചെയ്യും. തുടര്‍ന്ന് ലൂര്‍ദ് ഫൊറോനാ പള്ളിയില്‍ നടത്തുന്ന സായാഹ്ന പ്രാര്‍ത്ഥനയക്ക്, വെരി. റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ കാര്‍മ്മികനായിരിക്കും. തുടര്‍ന്ന് ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ അദ്ധ്യക്ഷതയില്‍ സഭൈക്യ കൂട്ടായ്മയും നടക്കും. #{blue->none->b->എക്‌സലന്‍സ് അവാര്‍ഡ് ടി. ദേവപ്രസാദിന് }# അതിരൂപതാദിനത്തില്‍ നല്കുന്ന പരമോന്നത ബഹുമതിയായ എക്‌സലന്‍സ് അവാര്‍ഡിന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി ദേവപ്രസാദിനെ തെരെഞ്ഞെടുത്തതായി അതിരൂപതാ കേന്ദ്രത്തില്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ പ്രഖ്യാപിച്ചു. ചങ്ങനാശ്ശേരി അതിരൂപതയിലെ തിരുവനന്തപുരം ലൂര്‍ദ്ദ് ഫൊറോനാ പള്ളി ഇടവകാംഗമാണ് അദ്ദേഹം. നീണ്ടവര്‍ഷങ്ങളിലൂടെ പത്രമാധ്യമരംഗത്തും മാധ്യമ വിദ്യാഭ്യാസ മേഖലയിലും ഗ്രന്ഥരചന-പുസ്തകവിവര്‍ത്തന മേഖലകളിലും നല്‍കിയ സംഭാവനകളും ഈ രംഗങ്ങളിലെ മൂല്യാധിഷ്ഠിത ഇടപെടലുകളുമാണ് അദ്ദേഹത്തെ എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹനാക്കിയത്.
Image: /content_image/India/India-2022-05-18-09:29:53.jpg
Keywords: ചങ്ങനാശ്ശേരി
Content:
18875
Category: 18
Sub Category:
Heading: ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്: സന്യാസിനിയുടെ മാതാപിതാക്കളുടെ വിവാഹ രജത ജൂബിലി ആഘോഷം പ്രോവിന്‍ഷ്യല്‍ ഹൌസില്‍ ഒരുക്കി എസ്‌എച്ച് സമൂഹം
Content: പേരാവൂർ: ജീവിതത്തിന്റെ ഏകാന്ത അവസ്ഥയിലും മകളുടെ സമര്‍പ്പിത ജീവിതത്തെ പുല്‍കാനുള്ള തീരുമാനം പൂര്‍ണ്ണ മനസ്സോടെ 'യെസ്' പറഞ്ഞ മാതാപിതാക്കള്‍ക്ക് അവിസ്മരണീയമായ രജത ജൂബിലി ആഘോഷമൊരുക്കി തൊണ്ടിയിലെ തിരുഹൃദയ സന്യാസിനി സമൂഹം. കഴിഞ്ഞ ദിവസം നടന്ന ആഘോഷം അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യത്വത്തിന്റെയും കരുതലിന്റെയും പ്രഘോഷണമായി മാറുകയായിരിന്നു. കണ്ണൂർ ജില്ലയിലെ പുലിക്കുരുമ്പ സ്വദേശികളായ ബെസി തോമസിനും ഡോളിയ്ക്കും രണ്ട് മക്കളാണുണ്ടായിരിന്നത്. അലീന, അലൻ. സമര്‍പ്പിത ജീവിതമെന്ന് തന്റെ ജീവിത സ്വപ്നം സാക്ഷാത്ക്കരിക്കുവാന്‍ അലീന തിരുഹൃദയ സന്യാസിനി സമൂഹത്തില്‍ ചേര്‍ന്നപ്പോള്‍ ഓട്ടോമൊബൈൽ കോഴ്സായിരിന്നു അലന്‍ തെരഞ്ഞെടുത്തത്. ഓട്ടോമൊബൈൽ കോഴ്സിന്റെ പരീക്ഷാഫലം കാത്തിരിക്കുമ്പോള്‍ 2019 ഒക്ടോബർ 29ന് മണ്ടളം പള്ളിക്കു സമീപമുണ്ടായ ബൈക്കപകടത്തിൽ അലന്‍ മരിച്ചു. അലന്റെ മരണശേഷം കുടുംബത്തിൽ മക്കളായി സിസ്റ്റര്‍ അലീന മാത്രം അവശേഷിച്ചപ്പോള്‍ സന്യാസ ജീവിതം ഉപേക്ഷിക്കുവാന്‍ സമ്മര്‍ദ്ധം ഏറുകയായിരിന്നു. നിത്യ വ്രതം ചെയ്യാത്ത സാഹചര്യത്തിൽ സന്യാസവൃത്തി ഉപേക്ഷിച്ച് അലീനയ്ക്കു വീട്ടിലേക്കു തിരികെപ്പോകാൻ സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ സിസ്റ്റര്‍ അലീന അതിനു തയാറായില്ല. തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ ഭാഗമായി തുടരാൻ സിസ്റ്റർ അലീന ഉറച്ച തീരുമാനം കൈക്കൊണ്ടപ്പോള്‍ മാതാപിതാക്കളും മകളുടെ തീരുമാനത്തിനൊപ്പം നിന്നു. ഇതിനിടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തിയ പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ. ട്രീസാ പാലയ്ക്കലാണ് മാതാപിതാക്കളുടെ രജതജൂബിലി വർഷത്തെ കുറിച്ച് മനസിലാക്കുന്നത്. മകൻ മരിച്ച സാഹചര്യത്തിലും മകൾ സന്യാസിനിയായതിനാലും ജൂബിലി ആഘോഷം വേണ്ടെന്നു വച്ചിരിക്കുകയാണെന്ന് സിസ്റ്റര്‍ മനസിലാക്കി. മകന്‍ ഇല്ലെങ്കില്‍ മകളുള്ള സന്യാസഭവനം അവളുടെ അമ്മവീടാണെന്ന ബോധ്യവുമായി സിസ്റ്റർ ട്രീസാ പാലയ്ക്ക് ൽ ജൂബിലി ആഘോഷം പ്രോവിൻഷ്യൽ ഹൗസിൽ വച്ച് നടത്താൻ തീരുമാനമെടുത്തു. സഹപ്രവര്‍ത്തകരോട് പങ്കുവെച്ചപ്പോള്‍ എല്ലാ സന്യാസിനികള്‍ക്കും സന്തോഷം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേർന്നതോടെ പ്രോവിന്‍ഷ്യല്‍ ഹൌസ് ജൂബിലി വലിയ ആഘോഷത്തിന് വേദിയായി മാറുകയായിരിന്നു. ഫാ. ആന്റണി ആനക്കല്ലിൽ പ്രോവിൻഷ്യൽ ഹൗസ് ചാപ്പലിൽ നടന്ന കൃതജ്ഞതാബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ഹൗസ് ഹാളിൽ നടന്ന അനുമോദനസമ്മേളനം പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയ വികാരി റവ. ഡോ. തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. പ്രോവിൻഷൽ സുപ്പീരിയർ സിസ്റ്റർ ഡോ. ട്രീസാ പാലയ്ക്കൽ അധ്യക്ഷത വഹിച്ചു. ഫാ. ജോര്‍ജ്ജ് തെക്കുംചേരി, ഇടവക കോ-ഓർഡിനേറ്റർ ജോജോ കൊട്ടാരംകുന്നേൽ എന്നിവർ പ്രസംഗിച്ചു. മംഗളൂരു സെന്റ് ആൻസ് കോളജിലെ രണ്ടാംവർഷ ബി എസ് സി വിദ്യാർത്ഥിനിയാണ് സിസ്റ്റർ അലീന. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-05-18-10:25:20.jpg
Keywords:
Category: 18
Sub Category:
Heading: ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്: സന്യാസിനിയുടെ മാതാപിതാക്കളുടെ വിവാഹ രജത ജൂബിലി ആഘോഷം പ്രോവിന്‍ഷ്യല്‍ ഹൌസില്‍ ഒരുക്കി എസ്‌എച്ച് സമൂഹം
Content: പേരാവൂർ: ജീവിതത്തിന്റെ ഏകാന്ത അവസ്ഥയിലും മകളുടെ സമര്‍പ്പിത ജീവിതത്തെ പുല്‍കാനുള്ള തീരുമാനം പൂര്‍ണ്ണ മനസ്സോടെ 'യെസ്' പറഞ്ഞ മാതാപിതാക്കള്‍ക്ക് അവിസ്മരണീയമായ രജത ജൂബിലി ആഘോഷമൊരുക്കി തൊണ്ടിയിലെ തിരുഹൃദയ സന്യാസിനി സമൂഹം. കഴിഞ്ഞ ദിവസം നടന്ന ആഘോഷം അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യത്വത്തിന്റെയും കരുതലിന്റെയും പ്രഘോഷണമായി മാറുകയായിരിന്നു. കണ്ണൂർ ജില്ലയിലെ പുലിക്കുരുമ്പ സ്വദേശികളായ ബെസി തോമസിനും ഡോളിയ്ക്കും രണ്ട് മക്കളാണുണ്ടായിരിന്നത്. അലീന, അലൻ. സമര്‍പ്പിത ജീവിതമെന്ന് തന്റെ ജീവിത സ്വപ്നം സാക്ഷാത്ക്കരിക്കുവാന്‍ അലീന തിരുഹൃദയ സന്യാസിനി സമൂഹത്തില്‍ ചേര്‍ന്നപ്പോള്‍ ഓട്ടോമൊബൈൽ കോഴ്സായിരിന്നു അലന്‍ തെരഞ്ഞെടുത്തത്. ഓട്ടോമൊബൈൽ കോഴ്സിന്റെ പരീക്ഷാഫലം കാത്തിരിക്കുമ്പോള്‍ 2019 ഒക്ടോബർ 29ന് മണ്ടളം പള്ളിക്കു സമീപമുണ്ടായ ബൈക്കപകടത്തിൽ അലന്‍ മരിച്ചു. അലന്റെ മരണശേഷം കുടുംബത്തിൽ മക്കളായി സിസ്റ്റര്‍ അലീന മാത്രം അവശേഷിച്ചപ്പോള്‍ സന്യാസ ജീവിതം ഉപേക്ഷിക്കുവാന്‍ സമ്മര്‍ദ്ധം ഏറുകയായിരിന്നു. നിത്യ വ്രതം ചെയ്യാത്ത സാഹചര്യത്തിൽ സന്യാസവൃത്തി ഉപേക്ഷിച്ച് അലീനയ്ക്കു വീട്ടിലേക്കു തിരികെപ്പോകാൻ സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ സിസ്റ്റര്‍ അലീന അതിനു തയാറായില്ല. തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ ഭാഗമായി തുടരാൻ സിസ്റ്റർ അലീന ഉറച്ച തീരുമാനം കൈക്കൊണ്ടപ്പോള്‍ മാതാപിതാക്കളും മകളുടെ തീരുമാനത്തിനൊപ്പം നിന്നു. ഇതിനിടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തിയ പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ. ട്രീസാ പാലയ്ക്കലാണ് മാതാപിതാക്കളുടെ രജതജൂബിലി വർഷത്തെ കുറിച്ച് മനസിലാക്കുന്നത്. മകൻ മരിച്ച സാഹചര്യത്തിലും മകൾ സന്യാസിനിയായതിനാലും ജൂബിലി ആഘോഷം വേണ്ടെന്നു വച്ചിരിക്കുകയാണെന്ന് സിസ്റ്റര്‍ മനസിലാക്കി. മകന്‍ ഇല്ലെങ്കില്‍ മകളുള്ള സന്യാസഭവനം അവളുടെ അമ്മവീടാണെന്ന ബോധ്യവുമായി സിസ്റ്റർ ട്രീസാ പാലയ്ക്ക് ൽ ജൂബിലി ആഘോഷം പ്രോവിൻഷ്യൽ ഹൗസിൽ വച്ച് നടത്താൻ തീരുമാനമെടുത്തു. സഹപ്രവര്‍ത്തകരോട് പങ്കുവെച്ചപ്പോള്‍ എല്ലാ സന്യാസിനികള്‍ക്കും സന്തോഷം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേർന്നതോടെ പ്രോവിന്‍ഷ്യല്‍ ഹൌസ് ജൂബിലി വലിയ ആഘോഷത്തിന് വേദിയായി മാറുകയായിരിന്നു. ഫാ. ആന്റണി ആനക്കല്ലിൽ പ്രോവിൻഷ്യൽ ഹൗസ് ചാപ്പലിൽ നടന്ന കൃതജ്ഞതാബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ഹൗസ് ഹാളിൽ നടന്ന അനുമോദനസമ്മേളനം പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയ വികാരി റവ. ഡോ. തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. പ്രോവിൻഷൽ സുപ്പീരിയർ സിസ്റ്റർ ഡോ. ട്രീസാ പാലയ്ക്കൽ അധ്യക്ഷത വഹിച്ചു. ഫാ. ജോര്‍ജ്ജ് തെക്കുംചേരി, ഇടവക കോ-ഓർഡിനേറ്റർ ജോജോ കൊട്ടാരംകുന്നേൽ എന്നിവർ പ്രസംഗിച്ചു. മംഗളൂരു സെന്റ് ആൻസ് കോളജിലെ രണ്ടാംവർഷ ബി എസ് സി വിദ്യാർത്ഥിനിയാണ് സിസ്റ്റർ അലീന. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-05-18-10:25:20.jpg
Keywords:
Content:
18876
Category: 18
Sub Category:
Heading: ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്: സന്യാസിനിയുടെ മാതാപിതാക്കളുടെ വിവാഹ രജത ജൂബിലി ആഘോഷം പ്രോവിന്‍ഷ്യല്‍ ഹൌസില്‍ ഒരുക്കി എസ്‌എച്ച് സമൂഹം
Content: പേരാവൂർ: ജീവിതത്തിന്റെ ഏകാന്ത അവസ്ഥയിലും മകളുടെ സമര്‍പ്പിത ജീവിതത്തെ പുല്‍കാനുള്ള തീരുമാനം പൂര്‍ണ്ണ മനസ്സോടെ 'യെസ്' പറഞ്ഞ മാതാപിതാക്കള്‍ക്ക് അവിസ്മരണീയമായ രജത ജൂബിലി ആഘോഷമൊരുക്കി തൊണ്ടിയിലെ തിരുഹൃദയ സന്യാസിനി സമൂഹം. കഴിഞ്ഞ ദിവസം നടന്ന ആഘോഷം അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യത്വത്തിന്റെയും കരുതലിന്റെയും പ്രഘോഷണമായി മാറുകയായിരിന്നു. കണ്ണൂർ ജില്ലയിലെ പുലിക്കുരുമ്പ സ്വദേശികളായ ബെസി തോമസിനും ഡോളിയ്ക്കും രണ്ട് മക്കളാണുണ്ടായിരിന്നത്. അലീന, അലൻ. സമര്‍പ്പിത ജീവിതമെന്ന് തന്റെ ജീവിത സ്വപ്നം സാക്ഷാത്ക്കരിക്കുവാന്‍ അലീന തിരുഹൃദയ സന്യാസിനി സമൂഹത്തില്‍ ചേര്‍ന്നപ്പോള്‍ ഓട്ടോമൊബൈൽ കോഴ്സായിരിന്നു അലന്‍ തെരഞ്ഞെടുത്തത്. ഓട്ടോമൊബൈൽ കോഴ്സിന്റെ പരീക്ഷാഫലം കാത്തിരിക്കുമ്പോള്‍ 2019 ഒക്ടോബർ 29ന് മണ്ടളം പള്ളിക്കു സമീപമുണ്ടായ ബൈക്കപകടത്തിൽ അലന്‍ മരിച്ചു. അലന്റെ മരണശേഷം കുടുംബത്തിൽ മക്കളായി സിസ്റ്റര്‍ അലീന മാത്രം അവശേഷിച്ചപ്പോള്‍ സന്യാസ ജീവിതം ഉപേക്ഷിക്കുവാന്‍ സമ്മര്‍ദ്ധം ഏറുകയായിരിന്നു. നിത്യ വ്രതം ചെയ്യാത്ത സാഹചര്യത്തിൽ സന്യാസവൃത്തി ഉപേക്ഷിച്ച് അലീനയ്ക്കു വീട്ടിലേക്കു തിരികെപ്പോകാൻ സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ സിസ്റ്റര്‍ അലീന അതിനു തയാറായില്ല. തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ ഭാഗമായി തുടരാൻ സിസ്റ്റർ അലീന ഉറച്ച തീരുമാനം കൈക്കൊണ്ടപ്പോള്‍ മാതാപിതാക്കളും മകളുടെ തീരുമാനത്തിനൊപ്പം നിന്നു. ഇതിനിടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തിയ പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ. ട്രീസാ പാലയ്ക്കലാണ് മാതാപിതാക്കളുടെ രജതജൂബിലി വർഷത്തെ കുറിച്ച് മനസിലാക്കുന്നത്. മകൻ മരിച്ച സാഹചര്യത്തിലും മകൾ സന്യാസിനിയായതിനാലും ജൂബിലി ആഘോഷം വേണ്ടെന്നു വച്ചിരിക്കുകയാണെന്ന് സിസ്റ്റര്‍ മനസിലാക്കി. മകന്‍ ഇല്ലെങ്കില്‍ മകളുള്ള സന്യാസഭവനം അവളുടെ അമ്മവീടാണെന്ന ബോധ്യവുമായി സിസ്റ്റർ ട്രീസാ പാലയ്ക്ക് ൽ ജൂബിലി ആഘോഷം പ്രോവിൻഷ്യൽ ഹൗസിൽ വച്ച് നടത്താൻ തീരുമാനമെടുത്തു. സഹപ്രവര്‍ത്തകരോട് പങ്കുവെച്ചപ്പോള്‍ എല്ലാ സന്യാസിനികള്‍ക്കും സന്തോഷം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേർന്നതോടെ പ്രോവിന്‍ഷ്യല്‍ ഹൌസ് ജൂബിലി വലിയ ആഘോഷത്തിന് വേദിയായി മാറുകയായിരിന്നു. ഫാ. ആന്റണി ആനക്കല്ലിൽ പ്രോവിൻഷ്യൽ ഹൗസ് ചാപ്പലിൽ നടന്ന കൃതജ്ഞതാബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ഹൗസ് ഹാളിൽ നടന്ന അനുമോദനസമ്മേളനം പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയ വികാരി റവ. ഡോ. തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. പ്രോവിൻഷൽ സുപ്പീരിയർ സിസ്റ്റർ ഡോ. ട്രീസാ പാലയ്ക്കൽ അധ്യക്ഷത വഹിച്ചു. ഫാ. ജോര്‍ജ്ജ് തെക്കുംചേരി, ഇടവക കോ-ഓർഡിനേറ്റർ ജോജോ കൊട്ടാരംകുന്നേൽ എന്നിവർ പ്രസംഗിച്ചു. മംഗളൂരു സെന്റ് ആൻസ് കോളജിലെ രണ്ടാംവർഷ ബി എസ് സി വിദ്യാർത്ഥിനിയാണ് സിസ്റ്റർ അലീന. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-05-18-10:25:20.jpg
Keywords: സന്യാസ
Category: 18
Sub Category:
Heading: ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്: സന്യാസിനിയുടെ മാതാപിതാക്കളുടെ വിവാഹ രജത ജൂബിലി ആഘോഷം പ്രോവിന്‍ഷ്യല്‍ ഹൌസില്‍ ഒരുക്കി എസ്‌എച്ച് സമൂഹം
Content: പേരാവൂർ: ജീവിതത്തിന്റെ ഏകാന്ത അവസ്ഥയിലും മകളുടെ സമര്‍പ്പിത ജീവിതത്തെ പുല്‍കാനുള്ള തീരുമാനം പൂര്‍ണ്ണ മനസ്സോടെ 'യെസ്' പറഞ്ഞ മാതാപിതാക്കള്‍ക്ക് അവിസ്മരണീയമായ രജത ജൂബിലി ആഘോഷമൊരുക്കി തൊണ്ടിയിലെ തിരുഹൃദയ സന്യാസിനി സമൂഹം. കഴിഞ്ഞ ദിവസം നടന്ന ആഘോഷം അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യത്വത്തിന്റെയും കരുതലിന്റെയും പ്രഘോഷണമായി മാറുകയായിരിന്നു. കണ്ണൂർ ജില്ലയിലെ പുലിക്കുരുമ്പ സ്വദേശികളായ ബെസി തോമസിനും ഡോളിയ്ക്കും രണ്ട് മക്കളാണുണ്ടായിരിന്നത്. അലീന, അലൻ. സമര്‍പ്പിത ജീവിതമെന്ന് തന്റെ ജീവിത സ്വപ്നം സാക്ഷാത്ക്കരിക്കുവാന്‍ അലീന തിരുഹൃദയ സന്യാസിനി സമൂഹത്തില്‍ ചേര്‍ന്നപ്പോള്‍ ഓട്ടോമൊബൈൽ കോഴ്സായിരിന്നു അലന്‍ തെരഞ്ഞെടുത്തത്. ഓട്ടോമൊബൈൽ കോഴ്സിന്റെ പരീക്ഷാഫലം കാത്തിരിക്കുമ്പോള്‍ 2019 ഒക്ടോബർ 29ന് മണ്ടളം പള്ളിക്കു സമീപമുണ്ടായ ബൈക്കപകടത്തിൽ അലന്‍ മരിച്ചു. അലന്റെ മരണശേഷം കുടുംബത്തിൽ മക്കളായി സിസ്റ്റര്‍ അലീന മാത്രം അവശേഷിച്ചപ്പോള്‍ സന്യാസ ജീവിതം ഉപേക്ഷിക്കുവാന്‍ സമ്മര്‍ദ്ധം ഏറുകയായിരിന്നു. നിത്യ വ്രതം ചെയ്യാത്ത സാഹചര്യത്തിൽ സന്യാസവൃത്തി ഉപേക്ഷിച്ച് അലീനയ്ക്കു വീട്ടിലേക്കു തിരികെപ്പോകാൻ സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ സിസ്റ്റര്‍ അലീന അതിനു തയാറായില്ല. തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ ഭാഗമായി തുടരാൻ സിസ്റ്റർ അലീന ഉറച്ച തീരുമാനം കൈക്കൊണ്ടപ്പോള്‍ മാതാപിതാക്കളും മകളുടെ തീരുമാനത്തിനൊപ്പം നിന്നു. ഇതിനിടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തിയ പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ. ട്രീസാ പാലയ്ക്കലാണ് മാതാപിതാക്കളുടെ രജതജൂബിലി വർഷത്തെ കുറിച്ച് മനസിലാക്കുന്നത്. മകൻ മരിച്ച സാഹചര്യത്തിലും മകൾ സന്യാസിനിയായതിനാലും ജൂബിലി ആഘോഷം വേണ്ടെന്നു വച്ചിരിക്കുകയാണെന്ന് സിസ്റ്റര്‍ മനസിലാക്കി. മകന്‍ ഇല്ലെങ്കില്‍ മകളുള്ള സന്യാസഭവനം അവളുടെ അമ്മവീടാണെന്ന ബോധ്യവുമായി സിസ്റ്റർ ട്രീസാ പാലയ്ക്ക് ൽ ജൂബിലി ആഘോഷം പ്രോവിൻഷ്യൽ ഹൗസിൽ വച്ച് നടത്താൻ തീരുമാനമെടുത്തു. സഹപ്രവര്‍ത്തകരോട് പങ്കുവെച്ചപ്പോള്‍ എല്ലാ സന്യാസിനികള്‍ക്കും സന്തോഷം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേർന്നതോടെ പ്രോവിന്‍ഷ്യല്‍ ഹൌസ് ജൂബിലി വലിയ ആഘോഷത്തിന് വേദിയായി മാറുകയായിരിന്നു. ഫാ. ആന്റണി ആനക്കല്ലിൽ പ്രോവിൻഷ്യൽ ഹൗസ് ചാപ്പലിൽ നടന്ന കൃതജ്ഞതാബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ഹൗസ് ഹാളിൽ നടന്ന അനുമോദനസമ്മേളനം പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയ വികാരി റവ. ഡോ. തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. പ്രോവിൻഷൽ സുപ്പീരിയർ സിസ്റ്റർ ഡോ. ട്രീസാ പാലയ്ക്കൽ അധ്യക്ഷത വഹിച്ചു. ഫാ. ജോര്‍ജ്ജ് തെക്കുംചേരി, ഇടവക കോ-ഓർഡിനേറ്റർ ജോജോ കൊട്ടാരംകുന്നേൽ എന്നിവർ പ്രസംഗിച്ചു. മംഗളൂരു സെന്റ് ആൻസ് കോളജിലെ രണ്ടാംവർഷ ബി എസ് സി വിദ്യാർത്ഥിനിയാണ് സിസ്റ്റർ അലീന. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-05-18-10:25:20.jpg
Keywords: സന്യാസ
Content:
18877
Category: 1
Sub Category:
Heading: വത്തിക്കാൻ വിദേശകാര്യ മന്ത്രി ആര്‍ച്ച് ബിഷപ്പ് പോൾ ഗല്ലാഘര്‍ യുക്രൈനിലേക്ക്
Content: വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശത്തെത്തുടർന്ന് വത്തിക്കാൻ വിദേശകാര്യമന്ത്രി ആര്‍ച്ച് ബിഷപ്പ് പോൾ ഗല്ലാഘര്‍ കീവ് സന്ദർശിക്കും. യുക്രൈന്‍ പ്രതിസന്ധിയില്‍ റഷ്യയുമായി ചർച്ചയ്ക്കുള്ള വഴിയൊരുക്കുന്നതിന്റെ ഭാഗമായാണു സന്ദര്‍ശനം. വെള്ളിയാഴ്ച യുക്രേനിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഈസ്റ്ററിന് മുമ്പ് സന്ദര്‍ശനം ക്രമീകരിച്ചിരിന്നെങ്കിലും ആര്‍ച്ച് ബിഷപ്പിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് മാറ്റിവെയ്ക്കുകയായിരിന്നു. അഭയാർത്ഥികളുമായും പ്രാദേശിക ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്താൻ ഗല്ലാഘർ ആദ്യം ലിവിവിലെത്തും. ശേഷമാണ് യുക്രേനിയൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ചയ്‌ക്കായി കീവിലേക്ക് പോകുക. യുക്രൈനുമായുള്ള നയതന്ത്രബന്ധത്തിന്റെ 30-ാം വാർഷികം ആഘോഷിക്കുന്ന ഈ സന്ദർശനം, യുക്രൈനുമായുള്ള മാർപാപ്പയുടെയും വിശുദ്ധ സിംഹാസനത്തിന്റെയും ഐക്യദാര്‍ഢ്യം കാണിക്കുമെന്നും, സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള സംഭാഷണത്തിന്റെ പ്രാധാന്യം വീണ്ടും ഉറപ്പിക്കുമെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. യുക്രൈനിലേക്ക് മാര്‍പാപ്പ അയക്കുന്ന വത്തിക്കാന്‍റെ മൂന്നാമത്തെ പ്രതിനിധിയാണ് ലിവർപൂളിൽ നിന്നുള്ള വത്തിക്കാൻ നയതന്ത്രജ്ഞനായ ആര്‍ച്ച് ബിഷപ്പ് ഗല്ലാഘർ. ഫ്രാന്‍സിസ് പാപ്പായുടെ ദാനകർമ്മകാര്യദർശി കർദ്ദിനാൾ കോൺറാഡ് ക്രജേവ്‌സ്‌കി, സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിന്റെ ഇടക്കാലാധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർണി എന്നിവരാണ് യുക്രൈനില്‍ തുടരുന്ന പാപ്പയുടെ മറ്റ് പ്രതിനിധികള്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-18-11:10:15.jpg
Keywords: വിദേശ
Category: 1
Sub Category:
Heading: വത്തിക്കാൻ വിദേശകാര്യ മന്ത്രി ആര്‍ച്ച് ബിഷപ്പ് പോൾ ഗല്ലാഘര്‍ യുക്രൈനിലേക്ക്
Content: വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശത്തെത്തുടർന്ന് വത്തിക്കാൻ വിദേശകാര്യമന്ത്രി ആര്‍ച്ച് ബിഷപ്പ് പോൾ ഗല്ലാഘര്‍ കീവ് സന്ദർശിക്കും. യുക്രൈന്‍ പ്രതിസന്ധിയില്‍ റഷ്യയുമായി ചർച്ചയ്ക്കുള്ള വഴിയൊരുക്കുന്നതിന്റെ ഭാഗമായാണു സന്ദര്‍ശനം. വെള്ളിയാഴ്ച യുക്രേനിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഈസ്റ്ററിന് മുമ്പ് സന്ദര്‍ശനം ക്രമീകരിച്ചിരിന്നെങ്കിലും ആര്‍ച്ച് ബിഷപ്പിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് മാറ്റിവെയ്ക്കുകയായിരിന്നു. അഭയാർത്ഥികളുമായും പ്രാദേശിക ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്താൻ ഗല്ലാഘർ ആദ്യം ലിവിവിലെത്തും. ശേഷമാണ് യുക്രേനിയൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ചയ്‌ക്കായി കീവിലേക്ക് പോകുക. യുക്രൈനുമായുള്ള നയതന്ത്രബന്ധത്തിന്റെ 30-ാം വാർഷികം ആഘോഷിക്കുന്ന ഈ സന്ദർശനം, യുക്രൈനുമായുള്ള മാർപാപ്പയുടെയും വിശുദ്ധ സിംഹാസനത്തിന്റെയും ഐക്യദാര്‍ഢ്യം കാണിക്കുമെന്നും, സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള സംഭാഷണത്തിന്റെ പ്രാധാന്യം വീണ്ടും ഉറപ്പിക്കുമെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. യുക്രൈനിലേക്ക് മാര്‍പാപ്പ അയക്കുന്ന വത്തിക്കാന്‍റെ മൂന്നാമത്തെ പ്രതിനിധിയാണ് ലിവർപൂളിൽ നിന്നുള്ള വത്തിക്കാൻ നയതന്ത്രജ്ഞനായ ആര്‍ച്ച് ബിഷപ്പ് ഗല്ലാഘർ. ഫ്രാന്‍സിസ് പാപ്പായുടെ ദാനകർമ്മകാര്യദർശി കർദ്ദിനാൾ കോൺറാഡ് ക്രജേവ്‌സ്‌കി, സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിന്റെ ഇടക്കാലാധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർണി എന്നിവരാണ് യുക്രൈനില്‍ തുടരുന്ന പാപ്പയുടെ മറ്റ് പ്രതിനിധികള്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-18-11:10:15.jpg
Keywords: വിദേശ
Content:
18878
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കല്ലെറിഞ്ഞു കൊലപ്പെടുത്തി ചുട്ടെരിച്ച സംഭവം: നീതി ലഭിക്കണമെന്ന് നൈജീരിയയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍
Content: സൊകോട്ടോ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മതനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയായ ദെബോറ സാമുവല്‍ യാക്കുബുവിനെ മതഭ്രാന്ത് തലയ്ക്കുപിടിച്ച സഹപാഠികള്‍ കല്ലെറിഞ്ഞും, വടികൊണ്ട് മര്‍ദ്ദിച്ചും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ചുട്ടെരിച്ച സംഭവത്തെ അപലപിച്ചുകൊണ്ട് നൈജീരിയയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണര്‍. ദെബോറയ്ക്കു നീതി ലഭിക്കണമെന്നും, കൊലപാതകികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും നൈജീരിയയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ കാട്രിയോണ ലയിങ്ങ് ആവശ്യപ്പെട്ടു. കൊലപാതകത്തെ അപലപിച്ച കമ്മീഷണര്‍, പോലീസും ബന്ധപ്പെട്ട അധികാരികള്‍ ഈ ഭയാനകമായ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്ന് ട്വീറ്റ് ചെയ്തു. സൊക്കോട്ടോയിലെ ഷെഹു ഷഗാരി കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന ദെബോറ വാട്സാപ്പില്‍ പോസ്റ്റ് ചെയ്ത വോയിസ് മെസേജില്‍ മതനിന്ദയുണ്ടെന്ന ആരോപണത്തേത്തുടര്‍ന്നാണ് അക്രമം ഉണ്ടായത്. കോളേജ് അധികാരികള്‍ സുരക്ഷിതമായി ഒളിപ്പിച്ചിരുന്ന മുറിയില്‍ നിന്നും ബലമായി വലിച്ചിഴച്ചു കൊണ്ടുപോയ മുസ്ലീം സഹപാഠികള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചും, കല്ലെറിഞ്ഞും കൊലപ്പെടുത്തിയ ശേഷം അഗ്നിക്കിരയാക്കുകയായിരുന്നു. ദെബോറയേ കല്ലെറിയുന്നതിന്റേയും, വടികള്‍ കൊണ്ട് അടിക്കുന്നതിന്റേയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരിന്നു. ദെബോറ രക്തത്തില്‍ കുളിച്ച് നിലത്ത് കിടക്കുന്നതും, തന്നെകൊല്ലരുതെന്ന് സഹപാഠികളോട് അപേക്ഷിക്കുന്നതും വീഡിയോകളില്‍ വ്യക്തമാണ്. ഇതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വ്യാപക ആക്രമണമാണ് സൊകോട്ടയില്‍ അരങ്ങേറിയത്. അറസ്റ്റിലായവരെ കുറ്റവിമുക്തരാക്കണമെന്ന ആവശ്യവുമായി മതമൗലീകവാദി.കള്‍ തെരുവ് വീഥികളില്‍ ആക്രമണം അഴിച്ചുവിടുകയായിരിന്നു. മൂന്നു ക്രൈസ്തവ ദേവാലയങ്ങളും ഇവര്‍ ആക്രമിച്ചു. സൊകോട്ട രൂപതാധ്യക്ഷന്‍ ബിഷപ്പ് മാത്യു ഹസ്സന്‍ കുക്കായുടെ കേന്ദ്ര ദേവാലയമായ ഹോളി ഫാമിലി കത്തീഡ്രല്‍ പോലും അക്രമത്തിന് ഇരയായി. അതേസമയം ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ക്ക് പുറമേ, നിരവധി പ്രമുഖരും, ക്രിസ്റ്റ്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ (സി.എ.എന്‍) ഉള്‍പ്പെടെ സംഘടനകളും കൊലപാതകത്തെ അപലപിച്ചുകൊണ്ട് രംഗത്തു വന്നിട്ടുണ്ട്. ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമായ വടക്കന്‍ നൈജീരിയയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത് അതിദയനീയമായ വിധത്തില്‍ തുടരുകയാണ്. നൈജീരിയന്‍ സര്‍ക്കാര്‍ വിഷയത്തില്‍ കാര്യമായി പ്രതികരിക്കാത്തതാണ് അക്രമ സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പിന്നിലെ അടിസ്ഥാന കാരണം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-18-12:28:43.jpg
Keywords: നൈജീ
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കല്ലെറിഞ്ഞു കൊലപ്പെടുത്തി ചുട്ടെരിച്ച സംഭവം: നീതി ലഭിക്കണമെന്ന് നൈജീരിയയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍
Content: സൊകോട്ടോ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മതനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയായ ദെബോറ സാമുവല്‍ യാക്കുബുവിനെ മതഭ്രാന്ത് തലയ്ക്കുപിടിച്ച സഹപാഠികള്‍ കല്ലെറിഞ്ഞും, വടികൊണ്ട് മര്‍ദ്ദിച്ചും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ചുട്ടെരിച്ച സംഭവത്തെ അപലപിച്ചുകൊണ്ട് നൈജീരിയയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണര്‍. ദെബോറയ്ക്കു നീതി ലഭിക്കണമെന്നും, കൊലപാതകികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും നൈജീരിയയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ കാട്രിയോണ ലയിങ്ങ് ആവശ്യപ്പെട്ടു. കൊലപാതകത്തെ അപലപിച്ച കമ്മീഷണര്‍, പോലീസും ബന്ധപ്പെട്ട അധികാരികള്‍ ഈ ഭയാനകമായ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്ന് ട്വീറ്റ് ചെയ്തു. സൊക്കോട്ടോയിലെ ഷെഹു ഷഗാരി കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന ദെബോറ വാട്സാപ്പില്‍ പോസ്റ്റ് ചെയ്ത വോയിസ് മെസേജില്‍ മതനിന്ദയുണ്ടെന്ന ആരോപണത്തേത്തുടര്‍ന്നാണ് അക്രമം ഉണ്ടായത്. കോളേജ് അധികാരികള്‍ സുരക്ഷിതമായി ഒളിപ്പിച്ചിരുന്ന മുറിയില്‍ നിന്നും ബലമായി വലിച്ചിഴച്ചു കൊണ്ടുപോയ മുസ്ലീം സഹപാഠികള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചും, കല്ലെറിഞ്ഞും കൊലപ്പെടുത്തിയ ശേഷം അഗ്നിക്കിരയാക്കുകയായിരുന്നു. ദെബോറയേ കല്ലെറിയുന്നതിന്റേയും, വടികള്‍ കൊണ്ട് അടിക്കുന്നതിന്റേയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരിന്നു. ദെബോറ രക്തത്തില്‍ കുളിച്ച് നിലത്ത് കിടക്കുന്നതും, തന്നെകൊല്ലരുതെന്ന് സഹപാഠികളോട് അപേക്ഷിക്കുന്നതും വീഡിയോകളില്‍ വ്യക്തമാണ്. ഇതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വ്യാപക ആക്രമണമാണ് സൊകോട്ടയില്‍ അരങ്ങേറിയത്. അറസ്റ്റിലായവരെ കുറ്റവിമുക്തരാക്കണമെന്ന ആവശ്യവുമായി മതമൗലീകവാദി.കള്‍ തെരുവ് വീഥികളില്‍ ആക്രമണം അഴിച്ചുവിടുകയായിരിന്നു. മൂന്നു ക്രൈസ്തവ ദേവാലയങ്ങളും ഇവര്‍ ആക്രമിച്ചു. സൊകോട്ട രൂപതാധ്യക്ഷന്‍ ബിഷപ്പ് മാത്യു ഹസ്സന്‍ കുക്കായുടെ കേന്ദ്ര ദേവാലയമായ ഹോളി ഫാമിലി കത്തീഡ്രല്‍ പോലും അക്രമത്തിന് ഇരയായി. അതേസമയം ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ക്ക് പുറമേ, നിരവധി പ്രമുഖരും, ക്രിസ്റ്റ്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ (സി.എ.എന്‍) ഉള്‍പ്പെടെ സംഘടനകളും കൊലപാതകത്തെ അപലപിച്ചുകൊണ്ട് രംഗത്തു വന്നിട്ടുണ്ട്. ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമായ വടക്കന്‍ നൈജീരിയയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത് അതിദയനീയമായ വിധത്തില്‍ തുടരുകയാണ്. നൈജീരിയന്‍ സര്‍ക്കാര്‍ വിഷയത്തില്‍ കാര്യമായി പ്രതികരിക്കാത്തതാണ് അക്രമ സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പിന്നിലെ അടിസ്ഥാന കാരണം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-18-12:28:43.jpg
Keywords: നൈജീ
Content:
18879
Category: 1
Sub Category:
Heading: പാലസ്തീന്‍ മാധ്യമപ്രവർത്തകയുടെ സംസ്കാര ചടങ്ങിനിടയിലെ ഇസ്രായേലി ആക്രമണം: അപലപിച്ച് ക്രൈസ്തവ നേതൃത്വം
Content: ജെറുസലേം: പാലസ്തീൻ വംശജയും ക്രൈസ്തവ വിശ്വാസിയുമായ ഷിരീൻ അബു അക്ലേ എന്ന മാധ്യമപ്രവർത്തകയുടെ സംസ്കാര ചടങ്ങിനിടയിൽ ഇസ്രായേലി പോലീസ് നടത്തിയ ആക്രമണത്തെ വിശുദ്ധ നാട്ടിലെ ക്രൈസ്തവ നേതാക്കൾ ശക്തമായി അപലപിച്ചു. സംഭവം ക്രൈസ്തവരെ ആഴത്തിൽ മുറിവേൽപ്പിച്ചുവെന്ന് സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ അവർ പറഞ്ഞു. മെയ് പതിമൂന്നാം തീയതി വെസ്റ്റ് ബാങ്കിലെ ഒരു അഭയാർത്ഥി കേന്ദ്രത്തിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിനെ പറ്റി റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് മെൽക്കൈറ്റ് ഗ്രീക്ക് സഭാംഗമായ ഷിരീൻ കൊല്ലപ്പെടുന്നത്. പ്രസ്സ് എന്നെഴുതിയ ഒരു നീല ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും, ഇസ്രായേലി സുരക്ഷാസേന മാധ്യമപ്രവർത്തകരുടെ ശിരസ്സിൽ നിറയൊഴിക്കുകയായിരുന്നു. അൽജസീറയ്ക്ക് വേണ്ടിയാണ് ഷിരീൻ അബു അക്ലേ ജോലി ചെയ്തിരുന്നത്. സംഭവത്തിൽ അൽ ജസീറയുടെ ഒരു പ്രൊഡ്യൂസറിനും പരിക്കേറ്റിരുന്നു. സെന്റ് ജോസഫ് എന്ന പേരിലുള്ള ജറുസലേമിലെ ആശുപത്രിയുടെ കാർ പാർക്കിങ്ങിൽ നടന്ന ചടങ്ങിലേക്കാണ് ഗ്രനേഡും, ലാത്തിയുമായി ഇസ്രായേലി പോലീസ് ഇരച്ചുകയറിയത്. സഭയ്ക്കും, ആരോഗ്യ കേന്ദ്രത്തിനും, മരിച്ചവ്യക്തിയുടെ ഓർമകൾക്കും ബഹുമാനം നൽകാത്ത പ്രവർത്തിയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ക്രൈസ്തവ നേതാക്കൾ പറഞ്ഞു. ആക്രമണം മൂലം മൃതദേഹത്തിന്റെ പെട്ടി വഹിച്ചിരുന്നവർ അത് താഴെ ഇടാനുള്ള സാധ്യത പോലും ഉണ്ടായിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. മൃതസംസ്കാര ശുശ്രൂഷകളെ പറ്റി പോലീസിന് നേരത്തെ വിവരം നൽകിയിരുന്നതാണെന്ന് മരണമടഞ്ഞ മാധ്യമപ്രവർത്തകയുടെ സഹോദരൻ അസോസിയേറ്റഡ് പ്രസ് മാധ്യമത്തോട് പറഞ്ഞു. ഔവർ ലേഡി ഓഫ് ദി അനൺസിയേഷൻ കത്തീഡ്രൽ ദേവാലയ സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിച്ചത്. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് പിയർ ബാറ്റിസ്റ്റ പിസബല്ല നേരത്തെ രംഗത്തുവന്നിരുന്നു.
Image: /content_image/News/News-2022-05-18-17:33:37.jpg
Keywords: പാലസ്തീ
Category: 1
Sub Category:
Heading: പാലസ്തീന്‍ മാധ്യമപ്രവർത്തകയുടെ സംസ്കാര ചടങ്ങിനിടയിലെ ഇസ്രായേലി ആക്രമണം: അപലപിച്ച് ക്രൈസ്തവ നേതൃത്വം
Content: ജെറുസലേം: പാലസ്തീൻ വംശജയും ക്രൈസ്തവ വിശ്വാസിയുമായ ഷിരീൻ അബു അക്ലേ എന്ന മാധ്യമപ്രവർത്തകയുടെ സംസ്കാര ചടങ്ങിനിടയിൽ ഇസ്രായേലി പോലീസ് നടത്തിയ ആക്രമണത്തെ വിശുദ്ധ നാട്ടിലെ ക്രൈസ്തവ നേതാക്കൾ ശക്തമായി അപലപിച്ചു. സംഭവം ക്രൈസ്തവരെ ആഴത്തിൽ മുറിവേൽപ്പിച്ചുവെന്ന് സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ അവർ പറഞ്ഞു. മെയ് പതിമൂന്നാം തീയതി വെസ്റ്റ് ബാങ്കിലെ ഒരു അഭയാർത്ഥി കേന്ദ്രത്തിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിനെ പറ്റി റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് മെൽക്കൈറ്റ് ഗ്രീക്ക് സഭാംഗമായ ഷിരീൻ കൊല്ലപ്പെടുന്നത്. പ്രസ്സ് എന്നെഴുതിയ ഒരു നീല ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും, ഇസ്രായേലി സുരക്ഷാസേന മാധ്യമപ്രവർത്തകരുടെ ശിരസ്സിൽ നിറയൊഴിക്കുകയായിരുന്നു. അൽജസീറയ്ക്ക് വേണ്ടിയാണ് ഷിരീൻ അബു അക്ലേ ജോലി ചെയ്തിരുന്നത്. സംഭവത്തിൽ അൽ ജസീറയുടെ ഒരു പ്രൊഡ്യൂസറിനും പരിക്കേറ്റിരുന്നു. സെന്റ് ജോസഫ് എന്ന പേരിലുള്ള ജറുസലേമിലെ ആശുപത്രിയുടെ കാർ പാർക്കിങ്ങിൽ നടന്ന ചടങ്ങിലേക്കാണ് ഗ്രനേഡും, ലാത്തിയുമായി ഇസ്രായേലി പോലീസ് ഇരച്ചുകയറിയത്. സഭയ്ക്കും, ആരോഗ്യ കേന്ദ്രത്തിനും, മരിച്ചവ്യക്തിയുടെ ഓർമകൾക്കും ബഹുമാനം നൽകാത്ത പ്രവർത്തിയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ക്രൈസ്തവ നേതാക്കൾ പറഞ്ഞു. ആക്രമണം മൂലം മൃതദേഹത്തിന്റെ പെട്ടി വഹിച്ചിരുന്നവർ അത് താഴെ ഇടാനുള്ള സാധ്യത പോലും ഉണ്ടായിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. മൃതസംസ്കാര ശുശ്രൂഷകളെ പറ്റി പോലീസിന് നേരത്തെ വിവരം നൽകിയിരുന്നതാണെന്ന് മരണമടഞ്ഞ മാധ്യമപ്രവർത്തകയുടെ സഹോദരൻ അസോസിയേറ്റഡ് പ്രസ് മാധ്യമത്തോട് പറഞ്ഞു. ഔവർ ലേഡി ഓഫ് ദി അനൺസിയേഷൻ കത്തീഡ്രൽ ദേവാലയ സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിച്ചത്. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് പിയർ ബാറ്റിസ്റ്റ പിസബല്ല നേരത്തെ രംഗത്തുവന്നിരുന്നു.
Image: /content_image/News/News-2022-05-18-17:33:37.jpg
Keywords: പാലസ്തീ