Contents
Displaying 18511-18520 of 25081 results.
Content:
18900
Category: 18
Sub Category:
Heading: ഫാ. ആബേൽ പ്രഥമ പുരസ്കാരം സമ്മാനിച്ചു
Content: കൊച്ചി: കെസിബിസി മീഡിയ കമ്മീഷനും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് ന ല്കുന്ന കലാഭവൻ ഫാ. ആബേൽ പ്രഥമ പുരസ്കാരം സാംജി ആറാട്ടുപുഴയ്ക്ക് ഡോ. ഏബ്രഹാം മാർ യൂലിയോസ് സമ്മാനിച്ചു. മലയാള സംഗീതരംഗത്ത് ഫാ. ആബേൽ ന ല്കിയ സേവനം വിലപ്പെട്ടതാണെന്ന് ഡോ. ഏബ്രഹാം മാർ യൂലിയോസ് പറഞ്ഞു. മാ ധ്യമദിനത്തോടനുബന്ധിച്ച് കെസിബിസി മീഡിയ കമ്മീഷൻ പുറത്തിറക്കുന്ന പോസ്റ്റർ സംവിധായകൻ ലിയോ തദേവൂസിന് നല്കി അദ്ദേഹം പ്രകാശനം ചെയ്തു. പാലാരിവട്ടം പിഒസിയിൽ നടന്ന ചടങ്ങിൽ സിഎംഐ വിദ്യാഭ്യാസ മാധ്യമ വിഭാഗം:ജ നറൽ കൗൺസിലർ റവ. ഡോ. മാർട്ടിൻ മള്ളാത്ത് അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പള്ളി, മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. തോമസ് പുതുശേരി, സംവിധായകൻ ലിയോ തദ്ദേവൂസ്, ഫാ. മിൽട്ടൺ, കലാഭവ ൻ സെക്രട്ടറി കെ.എസ്. പ്രസാദ്, ലാഭവൻ സാബു. അവാർഡ് ജേതാവ് സാംജി ആറാ ട്ടുപുഴ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-05-22-08:11:32.jpg
Keywords: കെസിബിസി
Category: 18
Sub Category:
Heading: ഫാ. ആബേൽ പ്രഥമ പുരസ്കാരം സമ്മാനിച്ചു
Content: കൊച്ചി: കെസിബിസി മീഡിയ കമ്മീഷനും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് ന ല്കുന്ന കലാഭവൻ ഫാ. ആബേൽ പ്രഥമ പുരസ്കാരം സാംജി ആറാട്ടുപുഴയ്ക്ക് ഡോ. ഏബ്രഹാം മാർ യൂലിയോസ് സമ്മാനിച്ചു. മലയാള സംഗീതരംഗത്ത് ഫാ. ആബേൽ ന ല്കിയ സേവനം വിലപ്പെട്ടതാണെന്ന് ഡോ. ഏബ്രഹാം മാർ യൂലിയോസ് പറഞ്ഞു. മാ ധ്യമദിനത്തോടനുബന്ധിച്ച് കെസിബിസി മീഡിയ കമ്മീഷൻ പുറത്തിറക്കുന്ന പോസ്റ്റർ സംവിധായകൻ ലിയോ തദേവൂസിന് നല്കി അദ്ദേഹം പ്രകാശനം ചെയ്തു. പാലാരിവട്ടം പിഒസിയിൽ നടന്ന ചടങ്ങിൽ സിഎംഐ വിദ്യാഭ്യാസ മാധ്യമ വിഭാഗം:ജ നറൽ കൗൺസിലർ റവ. ഡോ. മാർട്ടിൻ മള്ളാത്ത് അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പള്ളി, മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. തോമസ് പുതുശേരി, സംവിധായകൻ ലിയോ തദ്ദേവൂസ്, ഫാ. മിൽട്ടൺ, കലാഭവ ൻ സെക്രട്ടറി കെ.എസ്. പ്രസാദ്, ലാഭവൻ സാബു. അവാർഡ് ജേതാവ് സാംജി ആറാ ട്ടുപുഴ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-05-22-08:11:32.jpg
Keywords: കെസിബിസി
Content:
18901
Category: 10
Sub Category:
Heading: ക്രിസ്തു വിശ്വാസം സ്വീകരിച്ചതില്‍ എനിക്കൊരിക്കലും ഖേദിക്കേണ്ടി വന്നിട്ടില്ല: യേശുവിനെ രക്ഷകനായി സ്വീകരിച്ച മുന്‍ ഇസ്ലാമിന്റെ സാക്ഷ്യം ശ്രദ്ധേയമാകുന്നു
Content: ഡോസോ: പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ രാജ്യമായ നൈജറില്‍ ക്രൈസ്തവര്‍ കനത്ത വെല്ലുവിളികള്‍ നേരിടുന്നതിനിടെ ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തു വിശ്വാസം സ്വീകരിച്ച പരിവര്‍ത്തിത ക്രൈസ്തവന്റെ ജീവിത സാക്ഷ്യം ശ്രദ്ധ നേടുന്നു. ഡോസോ മിഷനില്‍ നിന്നുള്ള സൊസൈറ്റി ഓഫ് ആഫ്രിക്കന്‍ മിഷന്‍സ് (എസ്.എം.എ) .വൈദികനായ ഫാ. റാഫേല്‍ കാസാമേയറാണ് ഡോസോയിലെ കത്തോലിക്ക കമ്മ്യൂണിറ്റിയുടെ ഭാഗമായി പ്രേഷിത ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പിയറെ എന്ന പരിവര്‍ത്തിത ക്രൈസ്തവന്റെ സാക്ഷ്യം ‘ഏജന്‍സിയ ഫിദെസ്’മായി പങ്കുവെച്ചത്. ക്രിസ്ത്യന്‍ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തതില്‍ തനിക്കൊരിക്കലും ഖേദിക്കേണ്ടി വന്നിട്ടില്ലെന്നു പിയറെ സാക്ഷ്യപ്പെടുത്തുന്നു. “പിയറെയേ കണ്ടെത്തുവാന്‍ എനിക്ക് അധിക സമയം വേണ്ടി വന്നില്ല. അധികം സംസാരിക്കാതെ തന്നിലേക്ക് ഒതുങ്ങി ജീവിക്കുകയായിരുന്നു വിവേകശാലിയായ അവന്‍. ഞങ്ങളുടെ പ്രേഷിത ദൗത്യത്തിലെ ഒരു നിധിയാണ് അവന്‍. കാരണം നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രത്തിലേക്കും, ദൈവത്തോടും അയല്‍ക്കാരനോടുമുള്ള സ്നേഹത്തിലേക്കും നമ്മളെ നേരിട്ട് കൊണ്ടുപോവുകയാണ് അവന്‍”. മുസ്ലീം വിദ്യാഭ്യാസത്തില്‍ വളര്‍ന്ന പിയറെ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ ഖുറാന്‍ പഠിപ്പിക്കുന്ന മദ്രസ്സയില്‍ ചേര്‍ന്ന്‍ തന്റെ സമപ്രായക്കാരോടൊപ്പം ഇസ്ലാമിക ആശയങ്ങള്‍ പഠിച്ചു. കൗമാരപ്രായം കഴിയാറായപ്പോഴേക്കും ഒരു വെല്‍ഡറായി ജോലി ആരംഭിച്ചു. ഒരു ദിവസം ജോലിക്കിടയില്‍ മേശപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട ചില പുസ്തകങ്ങള്‍ പിയറെ കണ്ടു. അതിലൊരെണ്ണം എടുത്ത് വീട്ടില്‍ കൊണ്ടുവന്ന പിയറെ അത് വായിക്കുവാന്‍ ആരംഭിച്ചു. അന്നുമുതല്‍ ഇന്നു വരെ ആ പുസ്തകം താന്‍ കൈവിട്ടിട്ടില്ല എന്നാണ് പിയറെ പറയുന്നത്. ബൈബിളിലെ പുതിയ നിയമമായിരുന്നു ആ പുസ്തകം. “ആ പുസ്തകം വായിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു. അത് എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു, അതേക്കുറിച്ച് എന്റെ മുസ്ലീം സഹപ്രവര്‍ത്തകരോട് സംസാരിക്കുന്നതും എനിക്കിഷ്ടമായിരുന്നു. പാവപ്പെട്ടവരോട് കരുണയും, അടുപ്പവും കാണിക്കുന്നതിനെ കുറിച്ചുള്ള കഥകളായിരുന്നു ആ പുസ്തകത്തില്‍, എന്നാല്‍ ഇവ യഥാര്‍ത്ഥ ജീവിതവുമായി എങ്ങനെ പൊരുത്തപ്പെടും എന്നതിനെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു, എനിക്ക് ഒരു ക്രൈസ്തവനെയും പരിചയമില്ലായിരുന്നു” . “പിന്നീട് അഗാദെസില്‍ ജോലിക്ക് പോയപ്പോഴാണ് ഞാന്‍ ക്രിസ്ത്യന്‍ സമൂഹവുമായി അടുക്കുന്നത്. ഞാന്‍ അവരുമായി ചേര്‍ന്നു. സുവിശേഷത്തേക്കുറിച്ചും, ക്രിസ്ത്യാനികളുടെ ജീവിതത്തേക്കുറിച്ചും എനിക്ക് കൂടുതല്‍ അറിയണമായിരുന്നു” പിയറെ പറയുന്നു. അഗാദെസിലെ ജീവിതകാലത്ത് വിവിധ ക്രിസ്ത്യന്‍ സമൂഹങ്ങളുമായി ബന്ധപ്പെടുവാന്‍ തനിക്ക് കഴിഞ്ഞു. അതാണ് സത്യ വിശ്വാസത്തിലേക്ക് തന്നെ നയിച്ചത്. ക്രിസ്തു വിശ്വാസത്തെ പ്രതി തനിക്ക് ഒരിക്കലും ലജ്ജിക്കേണ്ടി വന്നിട്ടില്ലായെന്നും തന്റെ മക്കള്‍ ഇപ്പോഴും ഇസ്ലാം പിന്തുടരുന്നുവെന്നത് മാത്രമാണ് തന്നെ അലട്ടുന്നതെന്നും പിയറെ പറയുന്നു.. ഇന്ന്‍ തന്റെ കൊച്ചു ജീവിതത്തിനിടെയില്‍ കര്‍ത്താവിന്റെ വചനം മറ്റുള്ളവരുമായി പങ്കുവെയ്ക്കുകയാണ് ഈ സഹോദരന്‍. നൈജര്‍ ജനസംഖ്യയിലെ 99%വും ഇസ്ലാം പിന്തുടരുന്നവരാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-22-08:32:24.jpg
Keywords: ഇസ്ലാ
Category: 10
Sub Category:
Heading: ക്രിസ്തു വിശ്വാസം സ്വീകരിച്ചതില്‍ എനിക്കൊരിക്കലും ഖേദിക്കേണ്ടി വന്നിട്ടില്ല: യേശുവിനെ രക്ഷകനായി സ്വീകരിച്ച മുന്‍ ഇസ്ലാമിന്റെ സാക്ഷ്യം ശ്രദ്ധേയമാകുന്നു
Content: ഡോസോ: പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ രാജ്യമായ നൈജറില്‍ ക്രൈസ്തവര്‍ കനത്ത വെല്ലുവിളികള്‍ നേരിടുന്നതിനിടെ ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തു വിശ്വാസം സ്വീകരിച്ച പരിവര്‍ത്തിത ക്രൈസ്തവന്റെ ജീവിത സാക്ഷ്യം ശ്രദ്ധ നേടുന്നു. ഡോസോ മിഷനില്‍ നിന്നുള്ള സൊസൈറ്റി ഓഫ് ആഫ്രിക്കന്‍ മിഷന്‍സ് (എസ്.എം.എ) .വൈദികനായ ഫാ. റാഫേല്‍ കാസാമേയറാണ് ഡോസോയിലെ കത്തോലിക്ക കമ്മ്യൂണിറ്റിയുടെ ഭാഗമായി പ്രേഷിത ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പിയറെ എന്ന പരിവര്‍ത്തിത ക്രൈസ്തവന്റെ സാക്ഷ്യം ‘ഏജന്‍സിയ ഫിദെസ്’മായി പങ്കുവെച്ചത്. ക്രിസ്ത്യന്‍ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തതില്‍ തനിക്കൊരിക്കലും ഖേദിക്കേണ്ടി വന്നിട്ടില്ലെന്നു പിയറെ സാക്ഷ്യപ്പെടുത്തുന്നു. “പിയറെയേ കണ്ടെത്തുവാന്‍ എനിക്ക് അധിക സമയം വേണ്ടി വന്നില്ല. അധികം സംസാരിക്കാതെ തന്നിലേക്ക് ഒതുങ്ങി ജീവിക്കുകയായിരുന്നു വിവേകശാലിയായ അവന്‍. ഞങ്ങളുടെ പ്രേഷിത ദൗത്യത്തിലെ ഒരു നിധിയാണ് അവന്‍. കാരണം നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രത്തിലേക്കും, ദൈവത്തോടും അയല്‍ക്കാരനോടുമുള്ള സ്നേഹത്തിലേക്കും നമ്മളെ നേരിട്ട് കൊണ്ടുപോവുകയാണ് അവന്‍”. മുസ്ലീം വിദ്യാഭ്യാസത്തില്‍ വളര്‍ന്ന പിയറെ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ ഖുറാന്‍ പഠിപ്പിക്കുന്ന മദ്രസ്സയില്‍ ചേര്‍ന്ന്‍ തന്റെ സമപ്രായക്കാരോടൊപ്പം ഇസ്ലാമിക ആശയങ്ങള്‍ പഠിച്ചു. കൗമാരപ്രായം കഴിയാറായപ്പോഴേക്കും ഒരു വെല്‍ഡറായി ജോലി ആരംഭിച്ചു. ഒരു ദിവസം ജോലിക്കിടയില്‍ മേശപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട ചില പുസ്തകങ്ങള്‍ പിയറെ കണ്ടു. അതിലൊരെണ്ണം എടുത്ത് വീട്ടില്‍ കൊണ്ടുവന്ന പിയറെ അത് വായിക്കുവാന്‍ ആരംഭിച്ചു. അന്നുമുതല്‍ ഇന്നു വരെ ആ പുസ്തകം താന്‍ കൈവിട്ടിട്ടില്ല എന്നാണ് പിയറെ പറയുന്നത്. ബൈബിളിലെ പുതിയ നിയമമായിരുന്നു ആ പുസ്തകം. “ആ പുസ്തകം വായിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു. അത് എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു, അതേക്കുറിച്ച് എന്റെ മുസ്ലീം സഹപ്രവര്‍ത്തകരോട് സംസാരിക്കുന്നതും എനിക്കിഷ്ടമായിരുന്നു. പാവപ്പെട്ടവരോട് കരുണയും, അടുപ്പവും കാണിക്കുന്നതിനെ കുറിച്ചുള്ള കഥകളായിരുന്നു ആ പുസ്തകത്തില്‍, എന്നാല്‍ ഇവ യഥാര്‍ത്ഥ ജീവിതവുമായി എങ്ങനെ പൊരുത്തപ്പെടും എന്നതിനെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു, എനിക്ക് ഒരു ക്രൈസ്തവനെയും പരിചയമില്ലായിരുന്നു” . “പിന്നീട് അഗാദെസില്‍ ജോലിക്ക് പോയപ്പോഴാണ് ഞാന്‍ ക്രിസ്ത്യന്‍ സമൂഹവുമായി അടുക്കുന്നത്. ഞാന്‍ അവരുമായി ചേര്‍ന്നു. സുവിശേഷത്തേക്കുറിച്ചും, ക്രിസ്ത്യാനികളുടെ ജീവിതത്തേക്കുറിച്ചും എനിക്ക് കൂടുതല്‍ അറിയണമായിരുന്നു” പിയറെ പറയുന്നു. അഗാദെസിലെ ജീവിതകാലത്ത് വിവിധ ക്രിസ്ത്യന്‍ സമൂഹങ്ങളുമായി ബന്ധപ്പെടുവാന്‍ തനിക്ക് കഴിഞ്ഞു. അതാണ് സത്യ വിശ്വാസത്തിലേക്ക് തന്നെ നയിച്ചത്. ക്രിസ്തു വിശ്വാസത്തെ പ്രതി തനിക്ക് ഒരിക്കലും ലജ്ജിക്കേണ്ടി വന്നിട്ടില്ലായെന്നും തന്റെ മക്കള്‍ ഇപ്പോഴും ഇസ്ലാം പിന്തുടരുന്നുവെന്നത് മാത്രമാണ് തന്നെ അലട്ടുന്നതെന്നും പിയറെ പറയുന്നു.. ഇന്ന്‍ തന്റെ കൊച്ചു ജീവിതത്തിനിടെയില്‍ കര്‍ത്താവിന്റെ വചനം മറ്റുള്ളവരുമായി പങ്കുവെയ്ക്കുകയാണ് ഈ സഹോദരന്‍. നൈജര്‍ ജനസംഖ്യയിലെ 99%വും ഇസ്ലാം പിന്തുടരുന്നവരാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-22-08:32:24.jpg
Keywords: ഇസ്ലാ
Content:
18902
Category: 1
Sub Category:
Heading: നാൻസി പെലോസിക്ക് വിശുദ്ധ കുർബാന വിലക്കിയ നടപടി: ആർച്ച് ബിഷപ്പിന് പിന്തുണയുമായി അമേരിക്കൻ മെത്രാന്മാർ
Content: വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ ഹൗസ് സ്പീക്കറും, ഡെമോക്രാറ്റിക് പാർട്ടി അംഗവുമായ നാൻസി പെലോസിക്ക് വിശുദ്ധ കുർബാന വിലക്കിയ സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോറ കോർഡിലിയോണിക്ക് പിന്തുണയുമായി അമേരിക്കൻ മെത്രാന്മാർ. പ്രത്യക്ഷമായ മാരക പാപത്തിൽ കഴിയുന്ന ആളുകൾ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്ന കാനോൻ നിയമ സംഹിതയിലെ 915 നിയമം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഭ്രൂണഹത്യ അനുകൂല നിലപാട് തുടർച്ചയായി സ്വീകരിക്കുന്ന നാൻസി പെലോസിക്ക് ആർച്ച് ബിഷപ്പ് വിശുദ്ധ കുർബാന സ്വീകരിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയത്. ഇതിന് പിന്നാലെ അമേരിക്കൻ മെത്രാൻസമിതിയിലെ ചില അംഗങ്ങൾ സാൽവത്തോറ കോർഡിലിയോണിക്ക് പിന്തുണ അറിയിച്ച് രംഗത്തുവരികയായിരിന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">I applaud the courage of Archbishop Cordileone and his leadership in taking this difficult step. Let us continue to pray for Abp. Cordileone, priests of the Archdiocese of San Francisco, Speaker Pelosi, for the protection of the unborn, and for the conversion of hearts and minds. <a href="https://t.co/Nw4jH25sHy">https://t.co/Nw4jH25sHy</a></p>— Archbishop Paul S. Coakley (@ArchbishopOKC) <a href="https://twitter.com/ArchbishopOKC/status/1527784876413444096?ref_src=twsrc%5Etfw">May 20, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> 194 രൂപതകളും, അതിരൂപതകളുമാണ് അമേരിക്കയിൽ മൊത്തം ഉള്ളത്. കാലിഫോർണിയ അതിരൂപതയിലെ അംഗമാണ് നാൻസി പെലോസി. സാധാരണയായി നാൻസി പെലോസി വിശുദ്ധ കുർബാനയ്ക്ക് പോകുന്ന സെന്റ് ഹെലനയിൽ സ്ഥിതിചെയ്യുന്ന ഇടവകയുടെ ചുമതലയുള്ള വൈദികന് ആർച്ച് ബിഷപ്പിന്റെ ഉത്തരവ് അനുസരിക്കാൻ താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഇടവക ഇരിക്കുന്ന സാന്താ റോസ രൂപതയുടെ മെത്രാൻ റോബർട്ട് വാസ പറഞ്ഞു. മാഡിസൺ രൂപതയുടെ മെത്രാൻ ഡൊണാൾഡ് ഹൈയിങ് സാൽവത്തോറ കോർഡിലിയോണിയെ പിന്തുണച്ച് പ്രസ്താവനയിറക്കി. ചെയ്യുന്ന മാരക പാപത്തെ പറ്റി സ്പീക്കറെ ബോധ്യപ്പെടുത്താൻ വേണ്ടി വീണ്ടും ഒരു ശ്രമം എന്ന നിലയിലാണ് വിശുദ്ധ കുർബാന വിലക്കിയതെന്ന് സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് തന്റെ പരസ്യ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്ന് ഹൈയിങ് ചൂണ്ടിക്കാട്ടി. </p> <blockquote class="twitter-tweet"><p lang="en" dir="ltr">I support and commend my brother bishop, Archbishop Cordileone, for making this courageous, compassionate, and necessary decision. Read my full statement:<a href="https://t.co/lrPvvRjBbP">https://t.co/lrPvvRjBbP</a> <a href="https://t.co/jOOIZafbRr">https://t.co/jOOIZafbRr</a></p>— Archbishop Aquila (@ArchbishopDen) <a href="https://twitter.com/ArchbishopDen/status/1527735500710109184?ref_src=twsrc%5Etfw">May 20, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ക്രിസ്തുവിന്റെ ഹൃദയമുള്ള ഒരു ഇടയൻ ചെയ്യുന്ന കാര്യമാണ് കോർഡിലിയോണി ചെയ്തതെന്ന് നെബ്രാസ്ക രൂപതയുടെ മെത്രാൻ ജെയിംസ് കോൺലി പറഞ്ഞു. ഓക്ലൺഡ് മെത്രാൻ മൈക്കിൾ ബാർബർ, ഡെൻവർ ആർച്ച് ബിഷപ്പ് സാമുവൽ അക്വില, സ്പ്രിംഗ്ഫീൽഡ് മെത്രാൻ തോമസ് പാപ്പറോക്കി, ഒക്ലഹോമ അതിരൂപതയുടെ ആർച്ച് ബിഷപ്പ് പോൾ കോക്ലി, ടൈലര്‍ രൂപതയുടെ മെത്രാൻ ജോസഫ് സ്ട്രിക്ട്ലാൻഡ്, സ്പോക്കെയിൻ രൂപതയുടെ മെത്രാൻ തോമസ് ഡാലി, ഗ്രീൻബേ രൂപതയുടെ മെത്രാൻ ഡേവിഡ് റിക്കൻ എന്നിവരാണ് സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പിനെ പിന്തുണച്ച മറ്റ് മെത്രാന്മാർ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-22-15:33:28.jpg
Keywords: നാന്‍സി, സ്പീക്ക
Category: 1
Sub Category:
Heading: നാൻസി പെലോസിക്ക് വിശുദ്ധ കുർബാന വിലക്കിയ നടപടി: ആർച്ച് ബിഷപ്പിന് പിന്തുണയുമായി അമേരിക്കൻ മെത്രാന്മാർ
Content: വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ ഹൗസ് സ്പീക്കറും, ഡെമോക്രാറ്റിക് പാർട്ടി അംഗവുമായ നാൻസി പെലോസിക്ക് വിശുദ്ധ കുർബാന വിലക്കിയ സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോറ കോർഡിലിയോണിക്ക് പിന്തുണയുമായി അമേരിക്കൻ മെത്രാന്മാർ. പ്രത്യക്ഷമായ മാരക പാപത്തിൽ കഴിയുന്ന ആളുകൾ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്ന കാനോൻ നിയമ സംഹിതയിലെ 915 നിയമം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഭ്രൂണഹത്യ അനുകൂല നിലപാട് തുടർച്ചയായി സ്വീകരിക്കുന്ന നാൻസി പെലോസിക്ക് ആർച്ച് ബിഷപ്പ് വിശുദ്ധ കുർബാന സ്വീകരിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയത്. ഇതിന് പിന്നാലെ അമേരിക്കൻ മെത്രാൻസമിതിയിലെ ചില അംഗങ്ങൾ സാൽവത്തോറ കോർഡിലിയോണിക്ക് പിന്തുണ അറിയിച്ച് രംഗത്തുവരികയായിരിന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">I applaud the courage of Archbishop Cordileone and his leadership in taking this difficult step. Let us continue to pray for Abp. Cordileone, priests of the Archdiocese of San Francisco, Speaker Pelosi, for the protection of the unborn, and for the conversion of hearts and minds. <a href="https://t.co/Nw4jH25sHy">https://t.co/Nw4jH25sHy</a></p>— Archbishop Paul S. Coakley (@ArchbishopOKC) <a href="https://twitter.com/ArchbishopOKC/status/1527784876413444096?ref_src=twsrc%5Etfw">May 20, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> 194 രൂപതകളും, അതിരൂപതകളുമാണ് അമേരിക്കയിൽ മൊത്തം ഉള്ളത്. കാലിഫോർണിയ അതിരൂപതയിലെ അംഗമാണ് നാൻസി പെലോസി. സാധാരണയായി നാൻസി പെലോസി വിശുദ്ധ കുർബാനയ്ക്ക് പോകുന്ന സെന്റ് ഹെലനയിൽ സ്ഥിതിചെയ്യുന്ന ഇടവകയുടെ ചുമതലയുള്ള വൈദികന് ആർച്ച് ബിഷപ്പിന്റെ ഉത്തരവ് അനുസരിക്കാൻ താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഇടവക ഇരിക്കുന്ന സാന്താ റോസ രൂപതയുടെ മെത്രാൻ റോബർട്ട് വാസ പറഞ്ഞു. മാഡിസൺ രൂപതയുടെ മെത്രാൻ ഡൊണാൾഡ് ഹൈയിങ് സാൽവത്തോറ കോർഡിലിയോണിയെ പിന്തുണച്ച് പ്രസ്താവനയിറക്കി. ചെയ്യുന്ന മാരക പാപത്തെ പറ്റി സ്പീക്കറെ ബോധ്യപ്പെടുത്താൻ വേണ്ടി വീണ്ടും ഒരു ശ്രമം എന്ന നിലയിലാണ് വിശുദ്ധ കുർബാന വിലക്കിയതെന്ന് സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് തന്റെ പരസ്യ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്ന് ഹൈയിങ് ചൂണ്ടിക്കാട്ടി. </p> <blockquote class="twitter-tweet"><p lang="en" dir="ltr">I support and commend my brother bishop, Archbishop Cordileone, for making this courageous, compassionate, and necessary decision. Read my full statement:<a href="https://t.co/lrPvvRjBbP">https://t.co/lrPvvRjBbP</a> <a href="https://t.co/jOOIZafbRr">https://t.co/jOOIZafbRr</a></p>— Archbishop Aquila (@ArchbishopDen) <a href="https://twitter.com/ArchbishopDen/status/1527735500710109184?ref_src=twsrc%5Etfw">May 20, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ക്രിസ്തുവിന്റെ ഹൃദയമുള്ള ഒരു ഇടയൻ ചെയ്യുന്ന കാര്യമാണ് കോർഡിലിയോണി ചെയ്തതെന്ന് നെബ്രാസ്ക രൂപതയുടെ മെത്രാൻ ജെയിംസ് കോൺലി പറഞ്ഞു. ഓക്ലൺഡ് മെത്രാൻ മൈക്കിൾ ബാർബർ, ഡെൻവർ ആർച്ച് ബിഷപ്പ് സാമുവൽ അക്വില, സ്പ്രിംഗ്ഫീൽഡ് മെത്രാൻ തോമസ് പാപ്പറോക്കി, ഒക്ലഹോമ അതിരൂപതയുടെ ആർച്ച് ബിഷപ്പ് പോൾ കോക്ലി, ടൈലര്‍ രൂപതയുടെ മെത്രാൻ ജോസഫ് സ്ട്രിക്ട്ലാൻഡ്, സ്പോക്കെയിൻ രൂപതയുടെ മെത്രാൻ തോമസ് ഡാലി, ഗ്രീൻബേ രൂപതയുടെ മെത്രാൻ ഡേവിഡ് റിക്കൻ എന്നിവരാണ് സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പിനെ പിന്തുണച്ച മറ്റ് മെത്രാന്മാർ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-22-15:33:28.jpg
Keywords: നാന്‍സി, സ്പീക്ക
Content:
18903
Category: 1
Sub Category:
Heading: പിഞ്ചു മനസ്സിൽ വർഗ്ഗീയത കുത്തിവെച്ച് പോപ്പുലർ ഫ്രണ്ട്: ക്രൈസ്തവർക്കും ഹൈന്ദവർക്കും നേരെ ആലപ്പുഴയിൽ കൊലവിളി
Content: ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ജാഥയിൽ ചെറിയ കുട്ടിയെകൊണ്ട് കടുത്ത വര്‍ഗ്ഗീയതയുള്ള മുദ്രവാക്യം വിളിപ്പിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ നടപടിയില്‍ വ്യാപക പ്രതിഷേധം. ഹൈന്ദവരുടെയും ക്രൈസ്തവരുടെയും മൃതസംസ്കാരത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ വാങ്ങിവെച്ചോളുക എന്ന പ്രത്യക്ഷമായ ഭീഷണിയുള്ള മുദ്രവാക്യം ഈ കുഞ്ഞിനെക്കൊണ്ട് വിളിപ്പിക്കുകയും അത് ഉറക്കെ ഏറ്റുചൊല്ലുകയും ചെയ്യുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. "അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തു വച്ചോളൂ .... കുന്തിരിക്കം വാങ്ങിച്ച് വീട്ടിൽ കാത്ത് വെച്ചോളൂ .... വരുന്നുണ്ടെടാ വരുന്നുണ്ടെടാ .. നിൻ്റെയൊക്കെ കാലന്മാർ" ..- എന്നതായിരിന്നു മുദ്രാവാക്യം. അനുബന്ധ മുദ്രാവാക്യങ്ങളിലും വലിയ ഭീഷണിയുണ്ടായിരിന്നു. റിപ്പബ്ലിക്കിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി പോപ്പുലർ ഫ്രണ്ട്, ശനിയാഴ്ച ആലപ്പുഴയിൽ സംഘടിപ്പിച്ച ജനമഹാസമ്മേളനത്തോടും മാർച്ചിനോടും അനുബന്ധിച്ചുള്ള റാലിയിലാണ് അമുസ്ലിങ്ങളായ ക്രൈസ്തവര്‍ക്കും ഹൈന്ദവര്‍ക്കും നേരെ വധഭീഷണി ഉളവാക്കുന്ന മുദ്രാവാക്യ വിളികള്‍ ഉണ്ടായിരിക്കുന്നത്. കല്ലുപാലത്ത് നിന്ന് ബീച്ചിലേക്കാണ് പോപ്പുലർ ഫ്രണ്ടിന്റെ മാർച്ചും ബഹുജന റാലിയും നടന്നത്. റാലിക്കിടെയാണ് ഒരു പ്രവർത്തകന്റെ തോളത്തിരുന്ന കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഇത് മറ്റു പ്രവർത്തകർ ഏറ്റുവിളിക്കുകയും ചെയ്തു. ഇത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറുകയായിരിന്നു. ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളെ ഉദ്ദേശിച്ചുള്ള പ്രകോപനപരമായ മുദ്രാവാക്യത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. കൊച്ചുകുട്ടിയെ കൊണ്ട് പ്രകോപന മുദ്രാവാക്യം വിളിപ്പിക്കുകയും അതിനു പ്രോത്സാഹനം നല്‍കുകയും ചെയ്ത പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന്റെ സമാധാന അന്തരീക്ഷത്തെ പൂര്‍ണമായി തച്ചുടയ്ക്കുന്ന മുദ്രാവാക്യം വിളി വീഡിയോയ്ക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്. സുരക്ഷ കണക്കിലെടുത്ത് നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരിന്നു. ഇവരുടെ സാന്നിധ്യത്തിലായിരിന്നു അതിതീവ്ര മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നതെന്നതും ശ്രദ്ധേയമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-23-09:37:29.jpg
Keywords: വര്‍ഗ്ഗീയ
Category: 1
Sub Category:
Heading: പിഞ്ചു മനസ്സിൽ വർഗ്ഗീയത കുത്തിവെച്ച് പോപ്പുലർ ഫ്രണ്ട്: ക്രൈസ്തവർക്കും ഹൈന്ദവർക്കും നേരെ ആലപ്പുഴയിൽ കൊലവിളി
Content: ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ജാഥയിൽ ചെറിയ കുട്ടിയെകൊണ്ട് കടുത്ത വര്‍ഗ്ഗീയതയുള്ള മുദ്രവാക്യം വിളിപ്പിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ നടപടിയില്‍ വ്യാപക പ്രതിഷേധം. ഹൈന്ദവരുടെയും ക്രൈസ്തവരുടെയും മൃതസംസ്കാരത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ വാങ്ങിവെച്ചോളുക എന്ന പ്രത്യക്ഷമായ ഭീഷണിയുള്ള മുദ്രവാക്യം ഈ കുഞ്ഞിനെക്കൊണ്ട് വിളിപ്പിക്കുകയും അത് ഉറക്കെ ഏറ്റുചൊല്ലുകയും ചെയ്യുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. "അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തു വച്ചോളൂ .... കുന്തിരിക്കം വാങ്ങിച്ച് വീട്ടിൽ കാത്ത് വെച്ചോളൂ .... വരുന്നുണ്ടെടാ വരുന്നുണ്ടെടാ .. നിൻ്റെയൊക്കെ കാലന്മാർ" ..- എന്നതായിരിന്നു മുദ്രാവാക്യം. അനുബന്ധ മുദ്രാവാക്യങ്ങളിലും വലിയ ഭീഷണിയുണ്ടായിരിന്നു. റിപ്പബ്ലിക്കിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി പോപ്പുലർ ഫ്രണ്ട്, ശനിയാഴ്ച ആലപ്പുഴയിൽ സംഘടിപ്പിച്ച ജനമഹാസമ്മേളനത്തോടും മാർച്ചിനോടും അനുബന്ധിച്ചുള്ള റാലിയിലാണ് അമുസ്ലിങ്ങളായ ക്രൈസ്തവര്‍ക്കും ഹൈന്ദവര്‍ക്കും നേരെ വധഭീഷണി ഉളവാക്കുന്ന മുദ്രാവാക്യ വിളികള്‍ ഉണ്ടായിരിക്കുന്നത്. കല്ലുപാലത്ത് നിന്ന് ബീച്ചിലേക്കാണ് പോപ്പുലർ ഫ്രണ്ടിന്റെ മാർച്ചും ബഹുജന റാലിയും നടന്നത്. റാലിക്കിടെയാണ് ഒരു പ്രവർത്തകന്റെ തോളത്തിരുന്ന കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഇത് മറ്റു പ്രവർത്തകർ ഏറ്റുവിളിക്കുകയും ചെയ്തു. ഇത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറുകയായിരിന്നു. ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളെ ഉദ്ദേശിച്ചുള്ള പ്രകോപനപരമായ മുദ്രാവാക്യത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. കൊച്ചുകുട്ടിയെ കൊണ്ട് പ്രകോപന മുദ്രാവാക്യം വിളിപ്പിക്കുകയും അതിനു പ്രോത്സാഹനം നല്‍കുകയും ചെയ്ത പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന്റെ സമാധാന അന്തരീക്ഷത്തെ പൂര്‍ണമായി തച്ചുടയ്ക്കുന്ന മുദ്രാവാക്യം വിളി വീഡിയോയ്ക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്. സുരക്ഷ കണക്കിലെടുത്ത് നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരിന്നു. ഇവരുടെ സാന്നിധ്യത്തിലായിരിന്നു അതിതീവ്ര മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നതെന്നതും ശ്രദ്ധേയമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-23-09:37:29.jpg
Keywords: വര്‍ഗ്ഗീയ
Content:
18904
Category: 1
Sub Category:
Heading: കേരളത്തിലെ ആദ്യ 'പോസ്റ്റ്മിസ്ട്രസ് സിസ്റ്റർ' ഏലിയാമ്മ വിടവാങ്ങി
Content: കോട്ടയം: 36 വർഷത്തോളം പോസ്റ്റ്മിസ്ട്രസായി ജോലി ചെയ്ത കന്യാസ്ത്രീ സിസ്റ്റർ ഏലിയാമ്മ വിടവാങ്ങി. കേരളത്തിൽ ആദ്യമായി പോസ്റ്റ്മിസ്ട്രസായി ജോലി ചെയ്ത കന്യാസ്ത്രീ എന്ന വിശേഷണവുമായി തെള്ളകം പോസ്റ്റ് ഓഫീസിൽ സേവനം ചെയ്ത സിസ്റ്റർ ഏലിയാമ്മ വെട്ടത്തുകണ്ടത്തിലാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. കോട്ടയം അതിരൂപത കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സമർപ്പിത സമൂഹത്തിലെ അംഗമായിരിന്നു. 83-ാം വയസിലാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടിരിക്കുന്നത്. നാല്പതിറ്റാണ്ട് മുന്‍പ് കാരിത്താസ് ആശുപത്രിയുടെ സമീപത്ത് ഒരു പോസ്റ്റ് ഓഫീസ് ഉണ്ടാകേണ്ടതിന്റെ ആവശ്യകത മനസിലാക്കിയ അധികൃതര്‍ ഇതിനായി ശ്രമം ആരംഭിച്ചു. 1968-ല്‍ സര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് അനുവദിച്ചു ഉത്തരവായി. അവിടെ ജോലിയ്ക്കായുള്ള പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ എലിയാമ്മ തന്റെ പോസ്റ്റ്മിസ്ട്രസ് പ്രവര്‍ത്തനം ആരംഭിക്കുകയായിരിന്നു. പ്രതിസന്ധികള്‍ ഏറെ നിറഞ്ഞ കാലഘട്ടമായിരിന്നു അത്. ഏക ജീവനക്കാരി ആയതിനാൽ എ ല്ലാ ജോലികളും ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍പ്പോലും അവധി പോലും എടുക്കാൻ കഴിയുമായിരുന്നില്ല. എന്നാല്‍ സമര്‍പ്പിത ജീവിതത്തിലെ ത്യാഗങ്ങളോടൊപ്പം സിസ്റ്റര്‍ ഏലിയാമ്മ തന്നില്‍ ഭരമേല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ വളരെ കാര്യക്ഷമമായി നിര്‍വ്വഹിച്ചു. അര്‍ഹതയ്ക്കുള്ള അംഗീകാരം സിസ്റ്ററിനെ തേടിയെത്തുകയും ചെയ്തു. ജില്ലയിലെ ഏറ്റവും മികച്ച പോസ്റ്റ് ഓഫീസിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ അവാർഡ് 1974-ലും 75-ലും സിസ്റ്ററിനെ തേടിയെത്തി. എപ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ ആളുകളെ സ്വീകരിച്ച സിസ്റ്റർ നാട്ടുകാരുടെ മനസിൽ പ്രത്യേക ഇടം നേടി. പരേതരായ അരീക്കര വെട്ടത്തു കണ്ടെത്തിൽ ലൂക്കാച്ചന്റെയും അന്നമ്മയുടെയും മകളാണ് സിസ്റ്റര്‍ എലിയാമ്മ. 1961-ല്‍ അന്നത്തെ കോട്ടയം രൂപതാധ്യക്ഷന്‍ മാർ തോമസ് തറയിലാണ് കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടാണ് സന്യാസ സമൂഹത്തിന് ആരംഭം കുറിക്കുന്നത്.
Image: /content_image/News/News-2022-05-23-10:43:47.jpg
Keywords: സിസ്റ്റര്‍, ആദ്യ
Category: 1
Sub Category:
Heading: കേരളത്തിലെ ആദ്യ 'പോസ്റ്റ്മിസ്ട്രസ് സിസ്റ്റർ' ഏലിയാമ്മ വിടവാങ്ങി
Content: കോട്ടയം: 36 വർഷത്തോളം പോസ്റ്റ്മിസ്ട്രസായി ജോലി ചെയ്ത കന്യാസ്ത്രീ സിസ്റ്റർ ഏലിയാമ്മ വിടവാങ്ങി. കേരളത്തിൽ ആദ്യമായി പോസ്റ്റ്മിസ്ട്രസായി ജോലി ചെയ്ത കന്യാസ്ത്രീ എന്ന വിശേഷണവുമായി തെള്ളകം പോസ്റ്റ് ഓഫീസിൽ സേവനം ചെയ്ത സിസ്റ്റർ ഏലിയാമ്മ വെട്ടത്തുകണ്ടത്തിലാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. കോട്ടയം അതിരൂപത കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സമർപ്പിത സമൂഹത്തിലെ അംഗമായിരിന്നു. 83-ാം വയസിലാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടിരിക്കുന്നത്. നാല്പതിറ്റാണ്ട് മുന്‍പ് കാരിത്താസ് ആശുപത്രിയുടെ സമീപത്ത് ഒരു പോസ്റ്റ് ഓഫീസ് ഉണ്ടാകേണ്ടതിന്റെ ആവശ്യകത മനസിലാക്കിയ അധികൃതര്‍ ഇതിനായി ശ്രമം ആരംഭിച്ചു. 1968-ല്‍ സര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് അനുവദിച്ചു ഉത്തരവായി. അവിടെ ജോലിയ്ക്കായുള്ള പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ എലിയാമ്മ തന്റെ പോസ്റ്റ്മിസ്ട്രസ് പ്രവര്‍ത്തനം ആരംഭിക്കുകയായിരിന്നു. പ്രതിസന്ധികള്‍ ഏറെ നിറഞ്ഞ കാലഘട്ടമായിരിന്നു അത്. ഏക ജീവനക്കാരി ആയതിനാൽ എ ല്ലാ ജോലികളും ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍പ്പോലും അവധി പോലും എടുക്കാൻ കഴിയുമായിരുന്നില്ല. എന്നാല്‍ സമര്‍പ്പിത ജീവിതത്തിലെ ത്യാഗങ്ങളോടൊപ്പം സിസ്റ്റര്‍ ഏലിയാമ്മ തന്നില്‍ ഭരമേല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ വളരെ കാര്യക്ഷമമായി നിര്‍വ്വഹിച്ചു. അര്‍ഹതയ്ക്കുള്ള അംഗീകാരം സിസ്റ്ററിനെ തേടിയെത്തുകയും ചെയ്തു. ജില്ലയിലെ ഏറ്റവും മികച്ച പോസ്റ്റ് ഓഫീസിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ അവാർഡ് 1974-ലും 75-ലും സിസ്റ്ററിനെ തേടിയെത്തി. എപ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ ആളുകളെ സ്വീകരിച്ച സിസ്റ്റർ നാട്ടുകാരുടെ മനസിൽ പ്രത്യേക ഇടം നേടി. പരേതരായ അരീക്കര വെട്ടത്തു കണ്ടെത്തിൽ ലൂക്കാച്ചന്റെയും അന്നമ്മയുടെയും മകളാണ് സിസ്റ്റര്‍ എലിയാമ്മ. 1961-ല്‍ അന്നത്തെ കോട്ടയം രൂപതാധ്യക്ഷന്‍ മാർ തോമസ് തറയിലാണ് കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടാണ് സന്യാസ സമൂഹത്തിന് ആരംഭം കുറിക്കുന്നത്.
Image: /content_image/News/News-2022-05-23-10:43:47.jpg
Keywords: സിസ്റ്റര്‍, ആദ്യ
Content:
18905
Category: 11
Sub Category:
Heading: 9 രാജ്യങ്ങളിൽ നിന്നായി 24 പേര്‍ റോമില്‍ തിരുപ്പട്ടം സ്വീകരിച്ചു
Content: റോം: വിശുദ്ധിയിലേയ്ക്കുള്ള വിളി ലോകമാസകലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിശുദ്ധ ജോസ് മരിയ എസ്ക്രിവ ആരംഭിച്ച ഓപുസ് ദേയി സമൂഹത്തിനു വേണ്ടി 9 രാജ്യങ്ങളിൽനിന്ന് 24 ഡീക്കൻമാർ പൗരോഹിത്യം സ്വീകരിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച റോമിലെ സെന്റ് യൂജിൻ ബസിലിക്കയിലാണ് പൗരോഹിത്യ സ്വീകരണ ചടങ്ങ് നടന്നത്. പെറുവിൽ നിന്നുള്ള ബിഷപ്പ് റിക്കാർഡോ ഗാർസിയ മുഖ്യ കാർമികത്വം വഹിച്ചു. തിരുകര്‍മ്മങ്ങളില്‍ സംഘടനയുടെ ഇപ്പോഴത്തെ തലവൻ മോൺസിഞ്ഞോർ ഫെർണാൺഡോ ഒകാരിസ് സഹ കാർമ്മികനായിരുന്നു. അർജന്റീന, അമേരിക്ക, കൊളംബിയ, സ്പെയിൻ, ഫ്രാൻസ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ പൗരോഹിത്യം സ്വീകരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. വിശുദ്ധ കുർബാനയിലേക്ക് നോക്കാനും, ദിവ്യകാരുണ്യത്തെ സ്നേഹിക്കാനും ബിഷപ്പ് റിക്കാർഡോ ഗാർസിയ നവ വൈദികരോട് ആഹ്വാനം നൽകി. ആനന്ദത്തിന്റെ കൂദാശയായ കുമ്പസാരം ലഭിച്ചതിൽ നന്ദിയുള്ളവരായിരിക്കണമെന്നും അദ്ദേഹം അവരെ ഓർമ്മിപ്പിച്ചു. ദൈവത്തിന്റെ സന്ദേശവാഹകൻ ആയിരിക്കുകയെന്നതാണ് വൈദിക പദവി കൊണ്ട് അർത്ഥമാക്കുന്നത്. യേശുക്രിസ്തുവിന്റെ ജീവിതത്തെപ്പറ്റി ആളുകൾക്ക് കൂടുതൽ ബോധ്യം നൽകാനുള്ള അവസരം പൗരോഹിത്യം സ്വീകരിച്ച നിമിഷംമുതൽ നവ വൈദികർക്ക് ലഭിച്ചിരിക്കുകയാണെന്നും ബിഷപ്പ് ഗാർസിയ പറഞ്ഞു. 24 വൈദികരെയും പരിശുദ്ധ കന്യകാമറിയത്തിന് ഭരമേൽപ്പിച്ചാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മെയില്‍ ഓപുസ് ദേയി അംഗങ്ങളായ 14 രാജ്യങ്ങളില്‍ നിന്നുള്ള 27 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചിരിന്നു. 1928ൽ ജോസ് മരിയ എസ്ക്രീവ എന്ന സ്പാനിഷ് വൈദികനാണ് ഓപുസ് ദേയി സമൂഹം ആരംഭിക്കുന്നത്. വ്യക്തിപരമായ പ്രാർത്ഥനാ ജീവിതചര്യയിലൂടെ വിശുദ്ധി പ്രാപിക്കാനുള്ള മാർഗ്ഗ നിർദേശങ്ങളാണ് ഓപുസ് ദേയിലെ അംഗങ്ങളായ വൈദികരും സന്യസ്തരും അല്മായരും അനുഷ്ഠിച്ചു പോരുന്നത്. അനുദിന ജീവിതത്തിൽ ദൈവത്തെ കണ്ടുമുട്ടുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഓപുസ് ദേയിയില്‍ 80 രാജ്യങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിനടുത്ത് അംഗങ്ങളുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-23-11:27:07.jpg
Keywords: വൈദിക
Category: 11
Sub Category:
Heading: 9 രാജ്യങ്ങളിൽ നിന്നായി 24 പേര്‍ റോമില്‍ തിരുപ്പട്ടം സ്വീകരിച്ചു
Content: റോം: വിശുദ്ധിയിലേയ്ക്കുള്ള വിളി ലോകമാസകലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിശുദ്ധ ജോസ് മരിയ എസ്ക്രിവ ആരംഭിച്ച ഓപുസ് ദേയി സമൂഹത്തിനു വേണ്ടി 9 രാജ്യങ്ങളിൽനിന്ന് 24 ഡീക്കൻമാർ പൗരോഹിത്യം സ്വീകരിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച റോമിലെ സെന്റ് യൂജിൻ ബസിലിക്കയിലാണ് പൗരോഹിത്യ സ്വീകരണ ചടങ്ങ് നടന്നത്. പെറുവിൽ നിന്നുള്ള ബിഷപ്പ് റിക്കാർഡോ ഗാർസിയ മുഖ്യ കാർമികത്വം വഹിച്ചു. തിരുകര്‍മ്മങ്ങളില്‍ സംഘടനയുടെ ഇപ്പോഴത്തെ തലവൻ മോൺസിഞ്ഞോർ ഫെർണാൺഡോ ഒകാരിസ് സഹ കാർമ്മികനായിരുന്നു. അർജന്റീന, അമേരിക്ക, കൊളംബിയ, സ്പെയിൻ, ഫ്രാൻസ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ പൗരോഹിത്യം സ്വീകരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. വിശുദ്ധ കുർബാനയിലേക്ക് നോക്കാനും, ദിവ്യകാരുണ്യത്തെ സ്നേഹിക്കാനും ബിഷപ്പ് റിക്കാർഡോ ഗാർസിയ നവ വൈദികരോട് ആഹ്വാനം നൽകി. ആനന്ദത്തിന്റെ കൂദാശയായ കുമ്പസാരം ലഭിച്ചതിൽ നന്ദിയുള്ളവരായിരിക്കണമെന്നും അദ്ദേഹം അവരെ ഓർമ്മിപ്പിച്ചു. ദൈവത്തിന്റെ സന്ദേശവാഹകൻ ആയിരിക്കുകയെന്നതാണ് വൈദിക പദവി കൊണ്ട് അർത്ഥമാക്കുന്നത്. യേശുക്രിസ്തുവിന്റെ ജീവിതത്തെപ്പറ്റി ആളുകൾക്ക് കൂടുതൽ ബോധ്യം നൽകാനുള്ള അവസരം പൗരോഹിത്യം സ്വീകരിച്ച നിമിഷംമുതൽ നവ വൈദികർക്ക് ലഭിച്ചിരിക്കുകയാണെന്നും ബിഷപ്പ് ഗാർസിയ പറഞ്ഞു. 24 വൈദികരെയും പരിശുദ്ധ കന്യകാമറിയത്തിന് ഭരമേൽപ്പിച്ചാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മെയില്‍ ഓപുസ് ദേയി അംഗങ്ങളായ 14 രാജ്യങ്ങളില്‍ നിന്നുള്ള 27 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചിരിന്നു. 1928ൽ ജോസ് മരിയ എസ്ക്രീവ എന്ന സ്പാനിഷ് വൈദികനാണ് ഓപുസ് ദേയി സമൂഹം ആരംഭിക്കുന്നത്. വ്യക്തിപരമായ പ്രാർത്ഥനാ ജീവിതചര്യയിലൂടെ വിശുദ്ധി പ്രാപിക്കാനുള്ള മാർഗ്ഗ നിർദേശങ്ങളാണ് ഓപുസ് ദേയിലെ അംഗങ്ങളായ വൈദികരും സന്യസ്തരും അല്മായരും അനുഷ്ഠിച്ചു പോരുന്നത്. അനുദിന ജീവിതത്തിൽ ദൈവത്തെ കണ്ടുമുട്ടുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഓപുസ് ദേയിയില്‍ 80 രാജ്യങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിനടുത്ത് അംഗങ്ങളുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-23-11:27:07.jpg
Keywords: വൈദിക
Content:
18906
Category: 10
Sub Category:
Heading: പോളിഷ് ജനതയുടെ ക്രിസ്തു വിശ്വാസത്തിന്റെ പ്രകടമായ സാക്ഷ്യമായി അനുതാപ ജപമാല റാലി
Content: വാര്‍സോ: ഭ്രൂണഹത്യയെന്ന പാപത്തിന് പ്രായശ്ചിത്തമായും, പോളണ്ടിന്റേയും, യുക്രൈന്റേയും സമാധാനത്തിനുമായി ആയിരകണക്കിന് കത്തോലിക്ക വിശ്വാസികള്‍ പോളണ്ടിലെ വാര്‍സോയില്‍ അനുതാപ ജപമാല പ്രദിക്ഷണം നടത്തി. വിശുദ്ധ ആന്‍ഡ്രസേജ് ബൊബോളയുടെ ദേവാലയത്തില്‍ നിന്നും ആരംഭിച്ച് കാസ്സില്‍ സ്ക്വയറില്‍ അവസാനിച്ച പ്രദിക്ഷിണത്തില്‍ കുരിശു രൂപങ്ങളും ദൈവമാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങളും പിടിച്ചുകൊണ്ടാണ് വിശ്വാസികള്‍ പങ്കെടുത്തത്. വൈകിട്ട് മൂന്നു മണിക്ക് ആരംഭിച്ച പ്രദിക്ഷിണം റാക്കോവിയക്കാ, അലേജ നിയപോഡ്ളെഗ്ലോസി, അലെജെ ജെറോസോലിംസ്കി, നോവി സ്വിയാത്, കാര്‍ക്കോവ്സ്കി പ്രസെഡ്മിയസി തുടങ്ങിയ തെരുവുകളിലൂടെ മുന്നേറിയാണ് കാസ്സില്‍ സ്ക്വയറിന് സമീപം ജെസ്യൂട്ട് സഭയുടെ കീഴിലുള്ള ‘ഔര്‍ ലേഡി ഓഫ് ഗ്രേസസ്’ ദേവാലയത്തില്‍ അവസാനിച്ചത്. പ്രദിക്ഷിണത്തിന്റെ ഏറ്റവും മുന്നിലായി ഒരു വലിയ കുരിശും, അതിന്റെ പിന്നിലായി പരിശുദ്ധ കന്യകാ മാതാവിന്റേയും വിശുദ്ധ ആന്‍ഡ്രസേജ് ബൊബോളയുടേയും രൂപങ്ങളും, വിശുദ്ധരായ ജോണ്‍ പോള്‍ രണ്ടാമന്‍, പാദ്രെ പിയോ, വാഴ്ത്തപ്പെട്ട ജെര്‍സി പോപിയലുസ്കോ തുടങ്ങിയവരുടെ തിരുശേഷിപ്പുകളും വഹിച്ചുകൊണ്ടായിരുന്നു പ്രദിക്ഷിണം. വിശുദ്ധ ബൊബോളോയുടെ ദേവാലയത്തിന്റെ സൂക്ഷിപ്പുകാരനായ ജെസ്യൂട്ട് വൈദികന്‍ വാള്‍ഡെമാര്‍ ബോര്‍സിസ്കൊവ്സ്കിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയായിരുന്നു പ്രദിക്ഷിണം ആരംഭിച്ചത്. കഴിഞ്ഞ 370 വര്‍ഷങ്ങളായി വരദായികയായ പരിശുദ്ധ കന്യകാമാതാവ് പോളണ്ടിന്റെ തലസ്ഥാന നഗരത്തെ സംരക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും, ഇതിന്റെ പ്രകടമായ ഉദാഹരണമാണ് ഔര്‍ ലേഡി ഓഫ് ഗ്രേസസ് ദേവാലയമെന്നും ഫാ. വിയസ്ലോ കുലിസ് വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. മാതാവിന്റെ ചിത്രങ്ങളില്‍ കാണുന്ന അമ്പുകള്‍ പകര്‍ച്ചവ്യാധി, യുദ്ധം, പാപം, ചതി, നുണ, അഴിമതി തുടങ്ങി നമ്മള്‍ ഒരോരുത്തരേയും ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന തിന്മകളുടെ പ്രതീകമാണെന്നും, കുരിശുമരണത്തിലൂടെ യേശു ഈ അമ്പുകളെ തകര്‍ത്തുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വാര്‍സോക്ക് പുറമേ ക്രാക്കോ ഉള്‍പ്പെടെ പോളണ്ടിലെ വിവിധ സ്ഥലങ്ങളിലും സമാനമായ പ്രദിക്ഷിണങ്ങള്‍ നടന്നു. സെന്റര്‍ ഫോര്‍ ലൈഫ് ആന്‍ഡ് ഫാമിലി, കമ്മ്യൂണിറ്റി ഓഫ് പെര്‍പ്പെച്ച്വല്‍ ഹോളി റോസറി, റോസറി പ്ലാറ്റൂണ്‍സ്, വേ ഓഫ് ദി ബ്രേവ്, നൈറ്റ്ഹുഡ് ഓഫ് ദി ഇമ്മാക്കുലേറ്റ്, ക്രൈസ്റ്റ്സ് സോള്‍ജ്യേഴ്സ്, ക്നൈറ്റ്സ് ഓഫ് സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍, കാത്തലിക് ആക്ഷന്‍, മേരി വാര്യേഴ്സ് തുടങ്ങിയ പ്രോലൈഫ് കത്തോലിക്ക സംഘടനകള്‍ സംയുക്തമായാണ് പ്രദിക്ഷിണങ്ങള്‍ സംഘടിപ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-23-14:37:28.jpg
Keywords: പോളണ്ട, പോളിഷ്
Category: 10
Sub Category:
Heading: പോളിഷ് ജനതയുടെ ക്രിസ്തു വിശ്വാസത്തിന്റെ പ്രകടമായ സാക്ഷ്യമായി അനുതാപ ജപമാല റാലി
Content: വാര്‍സോ: ഭ്രൂണഹത്യയെന്ന പാപത്തിന് പ്രായശ്ചിത്തമായും, പോളണ്ടിന്റേയും, യുക്രൈന്റേയും സമാധാനത്തിനുമായി ആയിരകണക്കിന് കത്തോലിക്ക വിശ്വാസികള്‍ പോളണ്ടിലെ വാര്‍സോയില്‍ അനുതാപ ജപമാല പ്രദിക്ഷണം നടത്തി. വിശുദ്ധ ആന്‍ഡ്രസേജ് ബൊബോളയുടെ ദേവാലയത്തില്‍ നിന്നും ആരംഭിച്ച് കാസ്സില്‍ സ്ക്വയറില്‍ അവസാനിച്ച പ്രദിക്ഷിണത്തില്‍ കുരിശു രൂപങ്ങളും ദൈവമാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങളും പിടിച്ചുകൊണ്ടാണ് വിശ്വാസികള്‍ പങ്കെടുത്തത്. വൈകിട്ട് മൂന്നു മണിക്ക് ആരംഭിച്ച പ്രദിക്ഷിണം റാക്കോവിയക്കാ, അലേജ നിയപോഡ്ളെഗ്ലോസി, അലെജെ ജെറോസോലിംസ്കി, നോവി സ്വിയാത്, കാര്‍ക്കോവ്സ്കി പ്രസെഡ്മിയസി തുടങ്ങിയ തെരുവുകളിലൂടെ മുന്നേറിയാണ് കാസ്സില്‍ സ്ക്വയറിന് സമീപം ജെസ്യൂട്ട് സഭയുടെ കീഴിലുള്ള ‘ഔര്‍ ലേഡി ഓഫ് ഗ്രേസസ്’ ദേവാലയത്തില്‍ അവസാനിച്ചത്. പ്രദിക്ഷിണത്തിന്റെ ഏറ്റവും മുന്നിലായി ഒരു വലിയ കുരിശും, അതിന്റെ പിന്നിലായി പരിശുദ്ധ കന്യകാ മാതാവിന്റേയും വിശുദ്ധ ആന്‍ഡ്രസേജ് ബൊബോളയുടേയും രൂപങ്ങളും, വിശുദ്ധരായ ജോണ്‍ പോള്‍ രണ്ടാമന്‍, പാദ്രെ പിയോ, വാഴ്ത്തപ്പെട്ട ജെര്‍സി പോപിയലുസ്കോ തുടങ്ങിയവരുടെ തിരുശേഷിപ്പുകളും വഹിച്ചുകൊണ്ടായിരുന്നു പ്രദിക്ഷിണം. വിശുദ്ധ ബൊബോളോയുടെ ദേവാലയത്തിന്റെ സൂക്ഷിപ്പുകാരനായ ജെസ്യൂട്ട് വൈദികന്‍ വാള്‍ഡെമാര്‍ ബോര്‍സിസ്കൊവ്സ്കിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയായിരുന്നു പ്രദിക്ഷിണം ആരംഭിച്ചത്. കഴിഞ്ഞ 370 വര്‍ഷങ്ങളായി വരദായികയായ പരിശുദ്ധ കന്യകാമാതാവ് പോളണ്ടിന്റെ തലസ്ഥാന നഗരത്തെ സംരക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും, ഇതിന്റെ പ്രകടമായ ഉദാഹരണമാണ് ഔര്‍ ലേഡി ഓഫ് ഗ്രേസസ് ദേവാലയമെന്നും ഫാ. വിയസ്ലോ കുലിസ് വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. മാതാവിന്റെ ചിത്രങ്ങളില്‍ കാണുന്ന അമ്പുകള്‍ പകര്‍ച്ചവ്യാധി, യുദ്ധം, പാപം, ചതി, നുണ, അഴിമതി തുടങ്ങി നമ്മള്‍ ഒരോരുത്തരേയും ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന തിന്മകളുടെ പ്രതീകമാണെന്നും, കുരിശുമരണത്തിലൂടെ യേശു ഈ അമ്പുകളെ തകര്‍ത്തുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വാര്‍സോക്ക് പുറമേ ക്രാക്കോ ഉള്‍പ്പെടെ പോളണ്ടിലെ വിവിധ സ്ഥലങ്ങളിലും സമാനമായ പ്രദിക്ഷിണങ്ങള്‍ നടന്നു. സെന്റര്‍ ഫോര്‍ ലൈഫ് ആന്‍ഡ് ഫാമിലി, കമ്മ്യൂണിറ്റി ഓഫ് പെര്‍പ്പെച്ച്വല്‍ ഹോളി റോസറി, റോസറി പ്ലാറ്റൂണ്‍സ്, വേ ഓഫ് ദി ബ്രേവ്, നൈറ്റ്ഹുഡ് ഓഫ് ദി ഇമ്മാക്കുലേറ്റ്, ക്രൈസ്റ്റ്സ് സോള്‍ജ്യേഴ്സ്, ക്നൈറ്റ്സ് ഓഫ് സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍, കാത്തലിക് ആക്ഷന്‍, മേരി വാര്യേഴ്സ് തുടങ്ങിയ പ്രോലൈഫ് കത്തോലിക്ക സംഘടനകള്‍ സംയുക്തമായാണ് പ്രദിക്ഷിണങ്ങള്‍ സംഘടിപ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-23-14:37:28.jpg
Keywords: പോളണ്ട, പോളിഷ്
Content:
18907
Category: 13
Sub Category:
Heading: ദെബോറയുടെ ദാരുണാന്ത്യത്തിന് പിന്നാലെ പ്രദേശത്ത് ഇരുപതോളം പേര്‍ യേശുവിനെ രക്ഷകനായി സ്വീകരിച്ചു
Content: സൊകോട്ടോ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മതനിന്ദ ആരോപിച്ച് മതഭ്രാന്തരായ സഹപാഠികളുടെ ക്രൂരമായ മര്‍ദ്ദനത്തിനും, കല്ലേറിനും ഇരയായി കൊല്ലപ്പെടുകയും, മൃതദേഹം ചുട്ടെരിക്കപ്പെടുകയും ചെയ്ത ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനി ദെബോറ സാമുവല്‍ യാക്കുബുവിന്റെ മരണത്തിന് പിന്നാലേ ഇരുപതോളം പേര്‍ യേശുവിനെ രക്ഷകനായി സ്വീകരിച്ചിട്ടുണ്ടെന്നു പിതാവിന്റെ വെളിപ്പെടുത്തല്‍. ഇവാഞ്ചലിക്കല്‍ സമൂഹത്തിന്റെ സാമൂഹ്യ രാഷ്ട്രീയ വിഭാഗമായ ‘ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍’ (ഇ.സി.ഡബ്യു.എ) സംഘടന 2,50,000 നൈറ ആശ്വാസ സഹായമായി നല്‍കിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ദെബോറയുടെ മരണത്തേത്തുടര്‍ന്ന്‍ ഇരുപതോളം പേര്‍ തന്റെ വീട്ടില്‍വെച്ച് തങ്ങളുടെ ജീവിതം ക്രിസ്തുവിനായി സമര്‍പ്പിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയതായി ആഫ്രിക്കന്‍ വാര്‍ത്താ വെബ്സൈറ്റായ ‘ലെജിറ്റ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ വീട്ടില്‍ അവരെത്തി പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുവിശേഷത്തോടുള്ള ദെബോറയുടെ ആവേശം ജ്വലിപ്പിച്ച അഗ്നി അവളുടെ മരണം കൊണ്ട് അണയില്ലെന്നും അത് പൂര്‍വ്വാധികം ശക്തിയോടെ ജ്വലിക്കുമെന്നും ഇ.സി.ഡബ്യു.എ പ്രതിനിധി റവ. ജൂലിയസ് ഒഡോഫിന്‍ (ജെ.പി) പറഞ്ഞു. സംഭവത്തിന്റെ പേരില്‍ മറ്റുള്ള കുട്ടികളെ വിദ്യാലയങ്ങളില്‍ വിടാന്‍ മടിക്കരുതെന്നും, അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് സാത്താന്റെ ദൗത്യത്തിനു നല്‍കുന്ന വിലകുറഞ്ഞ വിജയമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നൈജീരിയന്‍ സര്‍ക്കാരില്‍ നിന്നും ദെബോറയുടെ മൃദേഹം അടക്കം ചെയ്യുന്നതിനായി വിട്ടുകിട്ടുന്നതിന് ചിലവായ 1,20,000 നൈറയും സംഘടന തന്നെയാണ് നല്‍കിയത്. സംഘടനയുടെ ഉദാരമനസ്കതക്ക് നന്ദി പറയുവാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നു ദെബോറയുടെ പിതാവ് പറഞ്ഞു. “എനിക്കും എന്റെ കുടുംബത്തിനും വേണ്ടി നിങ്ങള്‍ ചെയ്തതിനെ ഞാന്‍ അഭിനന്ദിക്കുന്നു. എനിക്ക് എന്താണ് പറയേണ്ടതെന്നറിയില്ല. ദെബോറയുടെ പ്രശ്നത്തില്‍ ഇടപെട്ട എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ” - അദ്ദേഹം പറഞ്ഞു. ഇതിനിടെ ദെബോറയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുവാന്‍ സമയമാവശ്യമുണ്ടെന്ന്‍ പോലീസ് അറിയിച്ചതിനെ തുടര്‍ന്ന്‍ വിധിപ്രസ്താവം നീട്ടിവെച്ചിരിക്കുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന 4 പേര്‍ക്കായി പോലീസ് ‘ലുക്ക്ഔട്ട്’ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്, സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ കാണുന്ന ഇവരേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ പോലീസിനെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. ഇക്കഴിഞ്ഞ ആഴ്ചയാണ് സൊകോട്ടോയിലെ ഷെഹു ഷഗാരി കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന ദെബോറ ക്രൂരമായി കൊല്ലപ്പെട്ടത്. വാട്സാപ്പില്‍ പോസ്റ്റ് ചെയ്ത വോയിസ് മെസേജില്‍ മതനിന്ദയുണ്ടെന്ന ആരോപണത്തേത്തുടര്‍ന്നായിരിന്നു കൊലപാതകം. കോളേജ് അധികാരികള്‍ സുരക്ഷിതമായി ഒളിപ്പിച്ചിരുന്ന മുറിയില്‍ നിന്നും ബലമായി വലിച്ചിഴച്ചു കൊണ്ടുപോയ മുസ്ലീം സഹപാഠികള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചും, കല്ലെറിഞ്ഞും കൊലപ്പെടുത്തിയ ശേഷം അഗ്നിക്കിരയാക്കുകയായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-23-16:37:07.jpg
Keywords: നൈജീ
Category: 13
Sub Category:
Heading: ദെബോറയുടെ ദാരുണാന്ത്യത്തിന് പിന്നാലെ പ്രദേശത്ത് ഇരുപതോളം പേര്‍ യേശുവിനെ രക്ഷകനായി സ്വീകരിച്ചു
Content: സൊകോട്ടോ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മതനിന്ദ ആരോപിച്ച് മതഭ്രാന്തരായ സഹപാഠികളുടെ ക്രൂരമായ മര്‍ദ്ദനത്തിനും, കല്ലേറിനും ഇരയായി കൊല്ലപ്പെടുകയും, മൃതദേഹം ചുട്ടെരിക്കപ്പെടുകയും ചെയ്ത ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനി ദെബോറ സാമുവല്‍ യാക്കുബുവിന്റെ മരണത്തിന് പിന്നാലേ ഇരുപതോളം പേര്‍ യേശുവിനെ രക്ഷകനായി സ്വീകരിച്ചിട്ടുണ്ടെന്നു പിതാവിന്റെ വെളിപ്പെടുത്തല്‍. ഇവാഞ്ചലിക്കല്‍ സമൂഹത്തിന്റെ സാമൂഹ്യ രാഷ്ട്രീയ വിഭാഗമായ ‘ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍’ (ഇ.സി.ഡബ്യു.എ) സംഘടന 2,50,000 നൈറ ആശ്വാസ സഹായമായി നല്‍കിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ദെബോറയുടെ മരണത്തേത്തുടര്‍ന്ന്‍ ഇരുപതോളം പേര്‍ തന്റെ വീട്ടില്‍വെച്ച് തങ്ങളുടെ ജീവിതം ക്രിസ്തുവിനായി സമര്‍പ്പിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയതായി ആഫ്രിക്കന്‍ വാര്‍ത്താ വെബ്സൈറ്റായ ‘ലെജിറ്റ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ വീട്ടില്‍ അവരെത്തി പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുവിശേഷത്തോടുള്ള ദെബോറയുടെ ആവേശം ജ്വലിപ്പിച്ച അഗ്നി അവളുടെ മരണം കൊണ്ട് അണയില്ലെന്നും അത് പൂര്‍വ്വാധികം ശക്തിയോടെ ജ്വലിക്കുമെന്നും ഇ.സി.ഡബ്യു.എ പ്രതിനിധി റവ. ജൂലിയസ് ഒഡോഫിന്‍ (ജെ.പി) പറഞ്ഞു. സംഭവത്തിന്റെ പേരില്‍ മറ്റുള്ള കുട്ടികളെ വിദ്യാലയങ്ങളില്‍ വിടാന്‍ മടിക്കരുതെന്നും, അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് സാത്താന്റെ ദൗത്യത്തിനു നല്‍കുന്ന വിലകുറഞ്ഞ വിജയമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നൈജീരിയന്‍ സര്‍ക്കാരില്‍ നിന്നും ദെബോറയുടെ മൃദേഹം അടക്കം ചെയ്യുന്നതിനായി വിട്ടുകിട്ടുന്നതിന് ചിലവായ 1,20,000 നൈറയും സംഘടന തന്നെയാണ് നല്‍കിയത്. സംഘടനയുടെ ഉദാരമനസ്കതക്ക് നന്ദി പറയുവാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നു ദെബോറയുടെ പിതാവ് പറഞ്ഞു. “എനിക്കും എന്റെ കുടുംബത്തിനും വേണ്ടി നിങ്ങള്‍ ചെയ്തതിനെ ഞാന്‍ അഭിനന്ദിക്കുന്നു. എനിക്ക് എന്താണ് പറയേണ്ടതെന്നറിയില്ല. ദെബോറയുടെ പ്രശ്നത്തില്‍ ഇടപെട്ട എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ” - അദ്ദേഹം പറഞ്ഞു. ഇതിനിടെ ദെബോറയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുവാന്‍ സമയമാവശ്യമുണ്ടെന്ന്‍ പോലീസ് അറിയിച്ചതിനെ തുടര്‍ന്ന്‍ വിധിപ്രസ്താവം നീട്ടിവെച്ചിരിക്കുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന 4 പേര്‍ക്കായി പോലീസ് ‘ലുക്ക്ഔട്ട്’ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്, സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ കാണുന്ന ഇവരേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ പോലീസിനെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. ഇക്കഴിഞ്ഞ ആഴ്ചയാണ് സൊകോട്ടോയിലെ ഷെഹു ഷഗാരി കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന ദെബോറ ക്രൂരമായി കൊല്ലപ്പെട്ടത്. വാട്സാപ്പില്‍ പോസ്റ്റ് ചെയ്ത വോയിസ് മെസേജില്‍ മതനിന്ദയുണ്ടെന്ന ആരോപണത്തേത്തുടര്‍ന്നായിരിന്നു കൊലപാതകം. കോളേജ് അധികാരികള്‍ സുരക്ഷിതമായി ഒളിപ്പിച്ചിരുന്ന മുറിയില്‍ നിന്നും ബലമായി വലിച്ചിഴച്ചു കൊണ്ടുപോയ മുസ്ലീം സഹപാഠികള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചും, കല്ലെറിഞ്ഞും കൊലപ്പെടുത്തിയ ശേഷം അഗ്നിക്കിരയാക്കുകയായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-23-16:37:07.jpg
Keywords: നൈജീ
Content:
18908
Category: 18
Sub Category:
Heading: സമൂഹത്തില്‍ നടമാടുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നിലപാട് അപകടകരം: കെസിബിസി
Content: കൊച്ചി: കേരളസമൂഹത്തില്‍ ചില തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്നും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടുള്ളതാണെന്നും എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് അപകടകരമാണെന്നും കേരള കത്തോലിക്ക മെത്രാന്‍ സമിതി. സമീപകാലത്തെ ചില സംഭവങ്ങളില്‍നിന്ന് ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. കഴിഞ്ഞയിടെ കേരളഹൈക്കോടതി തന്നെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചില സംഘടനകളെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലും ശരിയായ വിധത്തില്‍ ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദുരൂഹമാണെന്ന്‍ കെസിബിസി പ്രസ്താവിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴും ആരോപണവിധേയമായിട്ടുള്ള ഒരു സംഘടനയുടെ പൊതുപരിപാടിക്കിടയില്‍ ഒരു കൊച്ചുകുട്ടി വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യങ്ങള്‍ കേരളം നടുക്കത്തോടെയാണ് കേട്ടത്. തങ്ങളെ എതിര്‍ക്കുന്നവരെ കൊന്നൊടുക്കാന്‍ മടിക്കുകയില്ല എന്ന ഭീഷണിയായിരുന്നു നൂറുകണക്കിന് പേര്‍ ഏറ്റുവിളിച്ച മുദ്രാവാക്യങ്ങളുടെ ഉള്ളടക്കം. അതീവഗുരുതരമായ ആ വിഷയത്തില്‍ പോലും യുക്തമായ നടപടി സ്വീകരിക്കാന്‍ മടിച്ചുനില്‍ക്കുന്ന സര്‍ക്കാര്‍, ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസംഗത്തില്‍ പറഞ്ഞു എന്ന കുറ്റം ചുമത്തപ്പെട്ട വ്യക്തിയെ ജയിലിലാക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്യുന്നു. മത - വര്‍ഗീയ സംഘടനകളെ പ്രീണിപ്പിക്കുന്ന ഇത്തരം നിലപാടുകള്‍ രാജ്യസുരക്ഷയ്ക്കും, സംസ്ഥാനത്തിന്റെ ഭാവിക്കും അത്യന്തം ദോഷകരമാണ്. നിയമത്തിന് മുന്നില്‍ എല്ലാവരെയും തുല്യരായി പരിഗണിക്കാനും കൂടുതല്‍ ഗൗരവമുള്ള കുറ്റങ്ങളെ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അന്വേഷണവിധേയമാക്കാനും നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി പാലക്കപ്പിള്ളി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഹൈന്ദവരുടെയും ക്രൈസ്തവരുടെയും മൃതസംസ്കാരത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ വാങ്ങിവെച്ചോളുക എന്ന പ്രത്യക്ഷമായ ഭീഷണിയുള്ള മുദ്രവാക്യം ഒരു ബാലനെക്കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വിളിപ്പിക്കുകയും അത് ഉറക്കെ ഏറ്റുചൊല്ലുകയും ചെയ്യുന്ന വീഡിയോ ഇന്നലെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നു ആലപ്പുഴ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-05-23-18:37:30.jpg
Keywords: വര്‍ഗ്ഗീ
Category: 18
Sub Category:
Heading: സമൂഹത്തില്‍ നടമാടുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നിലപാട് അപകടകരം: കെസിബിസി
Content: കൊച്ചി: കേരളസമൂഹത്തില്‍ ചില തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്നും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടുള്ളതാണെന്നും എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് അപകടകരമാണെന്നും കേരള കത്തോലിക്ക മെത്രാന്‍ സമിതി. സമീപകാലത്തെ ചില സംഭവങ്ങളില്‍നിന്ന് ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. കഴിഞ്ഞയിടെ കേരളഹൈക്കോടതി തന്നെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചില സംഘടനകളെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലും ശരിയായ വിധത്തില്‍ ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദുരൂഹമാണെന്ന്‍ കെസിബിസി പ്രസ്താവിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴും ആരോപണവിധേയമായിട്ടുള്ള ഒരു സംഘടനയുടെ പൊതുപരിപാടിക്കിടയില്‍ ഒരു കൊച്ചുകുട്ടി വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യങ്ങള്‍ കേരളം നടുക്കത്തോടെയാണ് കേട്ടത്. തങ്ങളെ എതിര്‍ക്കുന്നവരെ കൊന്നൊടുക്കാന്‍ മടിക്കുകയില്ല എന്ന ഭീഷണിയായിരുന്നു നൂറുകണക്കിന് പേര്‍ ഏറ്റുവിളിച്ച മുദ്രാവാക്യങ്ങളുടെ ഉള്ളടക്കം. അതീവഗുരുതരമായ ആ വിഷയത്തില്‍ പോലും യുക്തമായ നടപടി സ്വീകരിക്കാന്‍ മടിച്ചുനില്‍ക്കുന്ന സര്‍ക്കാര്‍, ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസംഗത്തില്‍ പറഞ്ഞു എന്ന കുറ്റം ചുമത്തപ്പെട്ട വ്യക്തിയെ ജയിലിലാക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്യുന്നു. മത - വര്‍ഗീയ സംഘടനകളെ പ്രീണിപ്പിക്കുന്ന ഇത്തരം നിലപാടുകള്‍ രാജ്യസുരക്ഷയ്ക്കും, സംസ്ഥാനത്തിന്റെ ഭാവിക്കും അത്യന്തം ദോഷകരമാണ്. നിയമത്തിന് മുന്നില്‍ എല്ലാവരെയും തുല്യരായി പരിഗണിക്കാനും കൂടുതല്‍ ഗൗരവമുള്ള കുറ്റങ്ങളെ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അന്വേഷണവിധേയമാക്കാനും നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി പാലക്കപ്പിള്ളി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഹൈന്ദവരുടെയും ക്രൈസ്തവരുടെയും മൃതസംസ്കാരത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ വാങ്ങിവെച്ചോളുക എന്ന പ്രത്യക്ഷമായ ഭീഷണിയുള്ള മുദ്രവാക്യം ഒരു ബാലനെക്കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വിളിപ്പിക്കുകയും അത് ഉറക്കെ ഏറ്റുചൊല്ലുകയും ചെയ്യുന്ന വീഡിയോ ഇന്നലെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നു ആലപ്പുഴ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-05-23-18:37:30.jpg
Keywords: വര്‍ഗ്ഗീ
Content:
18909
Category: 4
Sub Category:
Heading: ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ തിരുനാൾ ഇന്ന്: അറിയേണ്ടതെല്ലാം
Content: ഇന്ന് മെയ് മാസം ഇരുപത്തിനാലാം തീയതി തിരുസഭ ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ജപമാലയിലെ ലുത്തിനിയായിൽ ക്രിസ്ത്യാനികളുടെ സഹായമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ എന്നു പ്രാർത്ഥിക്കാറുണ്ട്. Auxilium Christianorum - Help of Christians” ക്രിസ്താനികളുടെ സഹായം - എന്ന വിശേഷണം മറിയത്തിനു ക്രൈസ്തവ ജീവിതത്തിലുള്ള പ്രാധാന്യം വിളിച്ചോതുന്ന സജ്ഞയാണ്. ഗ്രീസ്, ഈജിപ്ത്, അന്ത്യോക്യാ, എഫേസൂസ്, അലക്സാണ്ട്രിയ എന്നിവടങ്ങളിലെ ആദിമ സഭാ സമൂഹങ്ങൾ പരിശുദ്ധ കന്യകാമറിയത്തെ ക്രിസ്ത്യാനികളുടെ സഹായമായി വിളിച്ചിരുന്നു. ഗ്രീക്കു ഭാഷയിൽ βοήθεια Boetheia ബോയ്‌ത്തിയ സഹായം - എന്ന വാക്കു മറിയത്തെ സൂചിപ്പിക്കാനായി ആദ്യം ഉപയോഗിച്ചതു വി. ജോൺ ക്രിസോസ്തോം ആയിരുന്നു. ക്രൈസ്തവലോകം ജപമാല ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായാണ് യുറോപ്പു മുഴുവൻ തുർക്കി സൈന്യത്തിൻ മേൽ വിജയം നേടിയത്. പരിശുദ്ധ കന്യകാമറിയത്തിൻ്റെ മധ്യസ്ഥതയിലാണ് 1571 ഒക്ടോബർ മാസം ഏഴാം തീയതി ചെറിയ ക്രിസ്ത്യൻ സൈന്യം ഓട്ടോമൻ തുർക്കികളുടെ വലിയ സൈന്യത്തിൻമേൽ ലോപ്പാന്‍റോ യുദ്ധത്തിൽ വിജയം നേടിയത്. അതിനാലാണ് ജപമാല റാണി യുടെ തിരുനാൾ ഒക്ടോബർ ഏഴാം തീയതി ആഘോഷിക്കുന്നത്. 1573 ൽ പീയൂസ് അഞ്ചാമൻ പാപ്പ ഈ തിരുനാൾ സഭയിൽ ഉൾപ്പെടുത്തി. ഈ വിജയത്തിൻ്റെ സ്മരണക്കായി പീയൂസ് അഞ്ചാമൻ പാപ്പ ലൊറോറ്റ ലുത്തിനിയായിൽ ക്രിസ്ത്യാനികളുടെ സഹായമായ മറിയം എന്നു കുട്ടിച്ചേർത്തു. (ലോറ്റോറ്റ ലുത്തിനിയ 1587 സിക്സ്തുസ് അഞ്ചാമൻ പാപ്പയാണ് ഔദ്യോഗികമായി അംഗീകരിച്ചത്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം ആസ്ട്രിയിലെ ലെയോപോൾഡ് ഒന്നാമൻ ചക്രവർത്തി , ഓസ്ട്രിയയിലെ തലസ്ഥാന നഗരമായ മായ വിയന്ന രണ്ടു ലക്ഷത്തോളം വരുന്ന ഒട്ടോമൻ തുർക്കികളുടെ സൈന്യം വളഞ്ഞപ്പോൾ പാസാവിലുള്ള ക്രിസ്ത്യനികളുടെ സഹായമായ മറിയത്തിന്റെ (Maria Hilf) ദൈവാലയത്തിൽ അഭയം തേടി. പരിശുദ്ധ മറിയത്തിൻ്റെ മധ്യസ്ഥതയാൽ ഓസ്ടിയ യുദ്ധത്തിൽ വിജയം വരിച്ചു. മാതാവിൻ്റെ ജനന തിരുനാളിൻ്റെ (സെപ്റ്റംബർ 8) അന്നാണ് ഓസ്ട്രിയൻ സൈന്യം യുദ്ധത്തിനു വേണ്ട പദ്ധതികൾ തയ്യാറാക്കിയത്. പരിശുദ്ധ മറിയത്തിന്റെ പരിശുദ്ധ നാമത്തിൻ്റെ തിരുനാൾ ദിനമായ സെപ്റ്റംബർ പന്ത്രണ്ടാം തീയതി വിയന്ന സമ്പൂർണ്ണമായും സ്വതന്ത്രമായി. വിജയത്തിൻ്റെ നന്ദിസൂചകമായി യുറോപ്പു മുഴുവനും ലെയോപോൾഡ് ചക്രവർത്തിക്കൊപ്പം ജപമാല പ്രാർത്ഥന ചെല്ലി ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിനു നന്ദി പറഞ്ഞു. 1809 ൽ നെപ്പോളിയന്റെ സൈന്യം വത്തിക്കാനിൽ കടന്നു പീയൂസ് ആറാമൻ പാപ്പയെ അറസ്റ്റു ചെയ്തു. കൈവിലങ്ങുമായി പാപ്പയെ ഗ്രനോബിളിലും പിന്നീടു ഫോണ്ടിയാൻബ്ലൂവിലും കൊണ്ടു വന്നു. ഈ തടവു അഞ്ചു വർഷം ദീർഘിച്ചു. റോമിലേക്കു തിരിച്ചുപോയാൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ പേരിൽ ഒരു പുതിയ തിരുനാൾ തുടങ്ങുമെന്നു മാർപാപ്പ ദൈവത്തോടു വാഗ്ദാനം ചെയ്തിരുന്നു. സൈന്യത്തിനേറ്റ തിരിച്ചടികൾ കാരണം നെപ്പോളിയൻ മാർപാപ്പയെ സ്വതന്ത്രനാക്കാൻ നിർബദ്ധിതനായി 1814 മെയ് മാസം ഇരുപത്തി നാലാം തീയതി പീയൂസ് ഏഴാമൻ പാപ്പ റോമിൽ തിരിച്ചെത്തി. പന്ത്രണ്ടു മാസങ്ങൾക്കു ശേഷം മെയ് മാസം ഇരുപത്തി നാലാം തീയതി. ക്രിസ്ത്യനികളുടെ സഹായകമായ മറിയത്തിൻ്റെ തിരുനാൾ ഒരു പ്രത്യേക ഡിക്രിയിലൂടെ പാപ്പ സഭയിൽ ആരംഭിച്ചു . 1862 മെയ് മാസം പതിനാലാം തീയതി സഭയ്ക്കു നേരിടാൻ പോകുന്ന വിപത്തുകളെക്കുറിച്ചു ഡോൺ ബോസ്കോയിക്കു ഒരു ദർശനം ഉണ്ടായി. ആ ദർശനതത്തിൽ മാർപാപ്പ സഭയാകുന്ന കപ്പലിനെ രണ്ടു സ്തംഭങ്ങളിൽ ബന്ധിച്ചിരിക്കുന്നതായി കണ്ടു. ഒരു സ്തംഭത്തിൽ ഒരു വലിയ ദിവ്യകാരുണ്യ ഓസ്തിയും മറ്റതിൽ ക്രിസ്ത്യനികളുടെ സഹായം എന്നാലേഖനം ചെയ്തിരുന്ന പരിശുദ്ധ കന്യകാമറിയത്തിൻ്റെ രൂപവുമാണ് ഡോൺ ബോസ്കോ കണ്ടത്. ഈ സ്വപ്നനത്തെപ്പറ്റി ഡോൺ ബോസ്കോ താൻ സ്ഥാപിച്ച സലേഷ്യൻ സഭാംഗങ്ങൾക്ക് ഇപ്രകാരം എഴുതി: "ദിവ്യകാരുണ്യത്തോടുള്ള വണക്കവും ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തോടും ഉള്ള ഭക്തി പ്രോത്സാഹിപ്പിക്കലുമാണ് ഈ ദർശനത്തിൻ്റെ അടിസ്ഥാന ഉദ്ദേശ്യം. ക്രിസ്തിയാനികളുടെ സഹായമായ മറിയം എന്ന സ്ഥാനപ്പേര് മഹനീയമായ സ്വർഗ്ഗരാജ്ഞിയെ കൂടുതൽ സന്തോഷിപ്പിക്കും." 1868 ജൂൺ മാസം ഒൻപതാം തീയതി ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിനു തൻ്റെ സന്യാസ സഭാ സമൂഹത്തെ ഭരമേല്‌പിച്ചു. ക്രിസ്താനികളുടെ സഹായമായ മറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിൽ സലേഷ്യൻ വൈദീകരും സിസ്റ്റേഴ്സും പ്രത്യേകം ശ്രദ്ധിക്കുന്നു. ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ തിരുനാൾ ദിനത്തിൽ ലോകത്തിനു മുഴുവൻ പരിശുദ്ധ കന്യകാമറിയത്തെ ആവശ്യമുണ്ട്. അമ്മയിലേക്കു നമുക്കു തിരികെ നടക്കാം. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/SocialMedia/SocialMedia-2022-05-23-19:20:56.jpg
Keywords: സഹായമായ
Category: 4
Sub Category:
Heading: ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ തിരുനാൾ ഇന്ന്: അറിയേണ്ടതെല്ലാം
Content: ഇന്ന് മെയ് മാസം ഇരുപത്തിനാലാം തീയതി തിരുസഭ ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ജപമാലയിലെ ലുത്തിനിയായിൽ ക്രിസ്ത്യാനികളുടെ സഹായമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ എന്നു പ്രാർത്ഥിക്കാറുണ്ട്. Auxilium Christianorum - Help of Christians” ക്രിസ്താനികളുടെ സഹായം - എന്ന വിശേഷണം മറിയത്തിനു ക്രൈസ്തവ ജീവിതത്തിലുള്ള പ്രാധാന്യം വിളിച്ചോതുന്ന സജ്ഞയാണ്. ഗ്രീസ്, ഈജിപ്ത്, അന്ത്യോക്യാ, എഫേസൂസ്, അലക്സാണ്ട്രിയ എന്നിവടങ്ങളിലെ ആദിമ സഭാ സമൂഹങ്ങൾ പരിശുദ്ധ കന്യകാമറിയത്തെ ക്രിസ്ത്യാനികളുടെ സഹായമായി വിളിച്ചിരുന്നു. ഗ്രീക്കു ഭാഷയിൽ βοήθεια Boetheia ബോയ്‌ത്തിയ സഹായം - എന്ന വാക്കു മറിയത്തെ സൂചിപ്പിക്കാനായി ആദ്യം ഉപയോഗിച്ചതു വി. ജോൺ ക്രിസോസ്തോം ആയിരുന്നു. ക്രൈസ്തവലോകം ജപമാല ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായാണ് യുറോപ്പു മുഴുവൻ തുർക്കി സൈന്യത്തിൻ മേൽ വിജയം നേടിയത്. പരിശുദ്ധ കന്യകാമറിയത്തിൻ്റെ മധ്യസ്ഥതയിലാണ് 1571 ഒക്ടോബർ മാസം ഏഴാം തീയതി ചെറിയ ക്രിസ്ത്യൻ സൈന്യം ഓട്ടോമൻ തുർക്കികളുടെ വലിയ സൈന്യത്തിൻമേൽ ലോപ്പാന്‍റോ യുദ്ധത്തിൽ വിജയം നേടിയത്. അതിനാലാണ് ജപമാല റാണി യുടെ തിരുനാൾ ഒക്ടോബർ ഏഴാം തീയതി ആഘോഷിക്കുന്നത്. 1573 ൽ പീയൂസ് അഞ്ചാമൻ പാപ്പ ഈ തിരുനാൾ സഭയിൽ ഉൾപ്പെടുത്തി. ഈ വിജയത്തിൻ്റെ സ്മരണക്കായി പീയൂസ് അഞ്ചാമൻ പാപ്പ ലൊറോറ്റ ലുത്തിനിയായിൽ ക്രിസ്ത്യാനികളുടെ സഹായമായ മറിയം എന്നു കുട്ടിച്ചേർത്തു. (ലോറ്റോറ്റ ലുത്തിനിയ 1587 സിക്സ്തുസ് അഞ്ചാമൻ പാപ്പയാണ് ഔദ്യോഗികമായി അംഗീകരിച്ചത്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം ആസ്ട്രിയിലെ ലെയോപോൾഡ് ഒന്നാമൻ ചക്രവർത്തി , ഓസ്ട്രിയയിലെ തലസ്ഥാന നഗരമായ മായ വിയന്ന രണ്ടു ലക്ഷത്തോളം വരുന്ന ഒട്ടോമൻ തുർക്കികളുടെ സൈന്യം വളഞ്ഞപ്പോൾ പാസാവിലുള്ള ക്രിസ്ത്യനികളുടെ സഹായമായ മറിയത്തിന്റെ (Maria Hilf) ദൈവാലയത്തിൽ അഭയം തേടി. പരിശുദ്ധ മറിയത്തിൻ്റെ മധ്യസ്ഥതയാൽ ഓസ്ടിയ യുദ്ധത്തിൽ വിജയം വരിച്ചു. മാതാവിൻ്റെ ജനന തിരുനാളിൻ്റെ (സെപ്റ്റംബർ 8) അന്നാണ് ഓസ്ട്രിയൻ സൈന്യം യുദ്ധത്തിനു വേണ്ട പദ്ധതികൾ തയ്യാറാക്കിയത്. പരിശുദ്ധ മറിയത്തിന്റെ പരിശുദ്ധ നാമത്തിൻ്റെ തിരുനാൾ ദിനമായ സെപ്റ്റംബർ പന്ത്രണ്ടാം തീയതി വിയന്ന സമ്പൂർണ്ണമായും സ്വതന്ത്രമായി. വിജയത്തിൻ്റെ നന്ദിസൂചകമായി യുറോപ്പു മുഴുവനും ലെയോപോൾഡ് ചക്രവർത്തിക്കൊപ്പം ജപമാല പ്രാർത്ഥന ചെല്ലി ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിനു നന്ദി പറഞ്ഞു. 1809 ൽ നെപ്പോളിയന്റെ സൈന്യം വത്തിക്കാനിൽ കടന്നു പീയൂസ് ആറാമൻ പാപ്പയെ അറസ്റ്റു ചെയ്തു. കൈവിലങ്ങുമായി പാപ്പയെ ഗ്രനോബിളിലും പിന്നീടു ഫോണ്ടിയാൻബ്ലൂവിലും കൊണ്ടു വന്നു. ഈ തടവു അഞ്ചു വർഷം ദീർഘിച്ചു. റോമിലേക്കു തിരിച്ചുപോയാൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ പേരിൽ ഒരു പുതിയ തിരുനാൾ തുടങ്ങുമെന്നു മാർപാപ്പ ദൈവത്തോടു വാഗ്ദാനം ചെയ്തിരുന്നു. സൈന്യത്തിനേറ്റ തിരിച്ചടികൾ കാരണം നെപ്പോളിയൻ മാർപാപ്പയെ സ്വതന്ത്രനാക്കാൻ നിർബദ്ധിതനായി 1814 മെയ് മാസം ഇരുപത്തി നാലാം തീയതി പീയൂസ് ഏഴാമൻ പാപ്പ റോമിൽ തിരിച്ചെത്തി. പന്ത്രണ്ടു മാസങ്ങൾക്കു ശേഷം മെയ് മാസം ഇരുപത്തി നാലാം തീയതി. ക്രിസ്ത്യനികളുടെ സഹായകമായ മറിയത്തിൻ്റെ തിരുനാൾ ഒരു പ്രത്യേക ഡിക്രിയിലൂടെ പാപ്പ സഭയിൽ ആരംഭിച്ചു . 1862 മെയ് മാസം പതിനാലാം തീയതി സഭയ്ക്കു നേരിടാൻ പോകുന്ന വിപത്തുകളെക്കുറിച്ചു ഡോൺ ബോസ്കോയിക്കു ഒരു ദർശനം ഉണ്ടായി. ആ ദർശനതത്തിൽ മാർപാപ്പ സഭയാകുന്ന കപ്പലിനെ രണ്ടു സ്തംഭങ്ങളിൽ ബന്ധിച്ചിരിക്കുന്നതായി കണ്ടു. ഒരു സ്തംഭത്തിൽ ഒരു വലിയ ദിവ്യകാരുണ്യ ഓസ്തിയും മറ്റതിൽ ക്രിസ്ത്യനികളുടെ സഹായം എന്നാലേഖനം ചെയ്തിരുന്ന പരിശുദ്ധ കന്യകാമറിയത്തിൻ്റെ രൂപവുമാണ് ഡോൺ ബോസ്കോ കണ്ടത്. ഈ സ്വപ്നനത്തെപ്പറ്റി ഡോൺ ബോസ്കോ താൻ സ്ഥാപിച്ച സലേഷ്യൻ സഭാംഗങ്ങൾക്ക് ഇപ്രകാരം എഴുതി: "ദിവ്യകാരുണ്യത്തോടുള്ള വണക്കവും ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തോടും ഉള്ള ഭക്തി പ്രോത്സാഹിപ്പിക്കലുമാണ് ഈ ദർശനത്തിൻ്റെ അടിസ്ഥാന ഉദ്ദേശ്യം. ക്രിസ്തിയാനികളുടെ സഹായമായ മറിയം എന്ന സ്ഥാനപ്പേര് മഹനീയമായ സ്വർഗ്ഗരാജ്ഞിയെ കൂടുതൽ സന്തോഷിപ്പിക്കും." 1868 ജൂൺ മാസം ഒൻപതാം തീയതി ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിനു തൻ്റെ സന്യാസ സഭാ സമൂഹത്തെ ഭരമേല്‌പിച്ചു. ക്രിസ്താനികളുടെ സഹായമായ മറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിൽ സലേഷ്യൻ വൈദീകരും സിസ്റ്റേഴ്സും പ്രത്യേകം ശ്രദ്ധിക്കുന്നു. ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ തിരുനാൾ ദിനത്തിൽ ലോകത്തിനു മുഴുവൻ പരിശുദ്ധ കന്യകാമറിയത്തെ ആവശ്യമുണ്ട്. അമ്മയിലേക്കു നമുക്കു തിരികെ നടക്കാം. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/SocialMedia/SocialMedia-2022-05-23-19:20:56.jpg
Keywords: സഹായമായ