Contents
Displaying 20681-20690 of 25009 results.
Content:
21081
Category: 13
Sub Category:
Heading: 'പ്രാര്‍ത്ഥനയിലായിരിക്കുക': സുപ്രസിദ്ധ ഹോളിവുഡ് നടന്മാരുടെ പ്രാര്‍ത്ഥനാഹ്വാന വീഡിയോ തരംഗമാകുന്നു
Content: ന്യൂയോര്‍ക്ക്: തിരക്കേറിയ സിനിമ - ബിസിനസ് ജീവിതത്തിനിടയിലും ദൈവ വിശ്വാസത്തിനും, വിശുദ്ധ കുര്‍ബാനക്കും സമയം കണ്ടെത്തുന്ന സുപ്രസിദ്ധ ഹോളിവുഡ് നടനായ മാര്‍ക്ക് വാല്‍ബെര്‍ഗും, കത്തോലിക്കനും നടനുമായ മാരിയോ ലോപ്പസും ഞായറാഴ്ച കുര്‍ബാനക്കായി ദേവാലയത്തില്‍ പോകുന്ന വഴിക്ക് വിശ്വാസികള്‍ക്കായി നല്‍കിയ സന്ദേശം തരംഗമാകുന്നു. “പ്രാര്‍ത്ഥനയില്‍ തുടരുക” എന്നാണ് 4 കുട്ടികളുടെ പിതാവായ വാല്‍ബെര്‍ഗ്, മാരിയോ ലോപ്പസിനൊപ്പം വിശ്വാസികളോട് ആഹ്വാനം ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രില്‍ 23-ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച റീലിലൂടെയായിരുന്നു ആഹ്വാനം. 50 ലക്ഷത്തിലധികം പേരാണ് ഈ ചെറു വീഡിയോ കണ്ടിരിക്കുന്നത്. അഞ്ചു ലക്ഷം ലൈക്കുകളും നിരവധി കമന്റുകളും വീഡിയോയ്ക്കു ലഭിച്ചിട്ടുണ്ട്. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/reel/CrYGYPdua84/?utm_source=ig_embed&utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/reel/CrYGYPdua84/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/reel/CrYGYPdua84/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Mark Wahlberg (@markwahlberg)</a></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> ദേവാലയത്തിലേക്ക് പോകുന്ന വഴിക്ക് ഈസ്റ്ററിനോട് അനുബന്ധിച്ച് അലങ്കരിച്ച കുരിശിന് മുന്നില്‍ കുരിശു വരച്ച് പ്രാര്‍ത്ഥിച്ചതിന് ശേഷമായിരുന്നു ആഹ്വാനം. ''ക്രിസ്തുവിലും, ജീവിതത്തിലും എന്റെ സഹോദരന്‍'' എന്നാണ് വാല്‍ബെര്‍ഗ് മാരിയോ ലോപ്പസിനെ വിശേഷിപ്പിച്ചത്. ഞങ്ങള്‍ ആ ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ പോവുകയാണെന്നും പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുകയെന്നും ഇരുവരും പറഞ്ഞു. “ദൈവം അനുഗ്രഹിക്കട്ടെ” എന്ന ലോപ്പസിന്റെ ആശംസയോടെയാണ് വീഡിയോ അവസാനിക്കുന്നത്. തിരക്കേറിയ നടനും അറിയപ്പെടുന്ന ടെലിവിഷന്‍ അവതാരകനുമായ മാരിയോ ലോപ്പസ് 2018-ല്‍ ജോര്‍ദ്ദാന്‍ നദിയില്‍വെച്ചാണ് മാമ്മോദീസ സ്വീകരിച്ചത്. ബോക്സിംഗ് താരപദവി ഉപേക്ഷിച്ച് കത്തോലിക്ക വൈദികനായ ഫാ. സ്റ്റുവര്‍ട്ട് ലോങ്ങിന്റെ ജീവിതകഥ പറയുന്ന ‘ഫാദര്‍ സ്റ്റു’ എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിത്രത്തില്‍ ഫാദര്‍ സ്റ്റുവാര്‍ട്ട് ലോങ്ങിന്റെ വേഷം വാല്‍ബെര്‍ഗാണ് കൈകാര്യം ചെയ്തിരിക്കുന്നത്. വിഭൂതി തിരുനാള്‍ ദിനത്തില്‍ വാല്‍ബെര്‍ഗ് നല്‍കിയ സന്ദേശവും തരംഗമായിരുന്നു. ദൈവവിശ്വാസം പരസ്യമായി പങ്കുവെക്കുന്നത് തങ്ങളുടെ തൊഴിലിനെ ബാധിക്കും എന്നൊരു ധാരണ ഹോളിവുഡില്‍ ശകതമായി നിലനില്‍ക്കുന്ന സമയത്തും തന്റെ ദൈവവിശ്വാസം പല പ്രാവശ്യം പരസ്യമാക്കിയിട്ടുള്ള വാല്‍ബെര്‍ഗ് തന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെ കാരണം തന്റെ ക്രിസ്തു വിശ്വാസമാണെന്ന് വീണ്ടും വീണ്ടും നവമാധ്യമങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുകയാണ്. Tag: Mark Wahlberg and Mario Lopez’s viral call to “stay prayed up”, Mark Wahlberg catholic faith, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-04-27-20:35:24.jpg
Keywords: വീഡിയോ
Category: 13
Sub Category:
Heading: 'പ്രാര്‍ത്ഥനയിലായിരിക്കുക': സുപ്രസിദ്ധ ഹോളിവുഡ് നടന്മാരുടെ പ്രാര്‍ത്ഥനാഹ്വാന വീഡിയോ തരംഗമാകുന്നു
Content: ന്യൂയോര്‍ക്ക്: തിരക്കേറിയ സിനിമ - ബിസിനസ് ജീവിതത്തിനിടയിലും ദൈവ വിശ്വാസത്തിനും, വിശുദ്ധ കുര്‍ബാനക്കും സമയം കണ്ടെത്തുന്ന സുപ്രസിദ്ധ ഹോളിവുഡ് നടനായ മാര്‍ക്ക് വാല്‍ബെര്‍ഗും, കത്തോലിക്കനും നടനുമായ മാരിയോ ലോപ്പസും ഞായറാഴ്ച കുര്‍ബാനക്കായി ദേവാലയത്തില്‍ പോകുന്ന വഴിക്ക് വിശ്വാസികള്‍ക്കായി നല്‍കിയ സന്ദേശം തരംഗമാകുന്നു. “പ്രാര്‍ത്ഥനയില്‍ തുടരുക” എന്നാണ് 4 കുട്ടികളുടെ പിതാവായ വാല്‍ബെര്‍ഗ്, മാരിയോ ലോപ്പസിനൊപ്പം വിശ്വാസികളോട് ആഹ്വാനം ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രില്‍ 23-ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച റീലിലൂടെയായിരുന്നു ആഹ്വാനം. 50 ലക്ഷത്തിലധികം പേരാണ് ഈ ചെറു വീഡിയോ കണ്ടിരിക്കുന്നത്. അഞ്ചു ലക്ഷം ലൈക്കുകളും നിരവധി കമന്റുകളും വീഡിയോയ്ക്കു ലഭിച്ചിട്ടുണ്ട്. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/reel/CrYGYPdua84/?utm_source=ig_embed&utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/reel/CrYGYPdua84/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/reel/CrYGYPdua84/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Mark Wahlberg (@markwahlberg)</a></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> ദേവാലയത്തിലേക്ക് പോകുന്ന വഴിക്ക് ഈസ്റ്ററിനോട് അനുബന്ധിച്ച് അലങ്കരിച്ച കുരിശിന് മുന്നില്‍ കുരിശു വരച്ച് പ്രാര്‍ത്ഥിച്ചതിന് ശേഷമായിരുന്നു ആഹ്വാനം. ''ക്രിസ്തുവിലും, ജീവിതത്തിലും എന്റെ സഹോദരന്‍'' എന്നാണ് വാല്‍ബെര്‍ഗ് മാരിയോ ലോപ്പസിനെ വിശേഷിപ്പിച്ചത്. ഞങ്ങള്‍ ആ ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ പോവുകയാണെന്നും പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുകയെന്നും ഇരുവരും പറഞ്ഞു. “ദൈവം അനുഗ്രഹിക്കട്ടെ” എന്ന ലോപ്പസിന്റെ ആശംസയോടെയാണ് വീഡിയോ അവസാനിക്കുന്നത്. തിരക്കേറിയ നടനും അറിയപ്പെടുന്ന ടെലിവിഷന്‍ അവതാരകനുമായ മാരിയോ ലോപ്പസ് 2018-ല്‍ ജോര്‍ദ്ദാന്‍ നദിയില്‍വെച്ചാണ് മാമ്മോദീസ സ്വീകരിച്ചത്. ബോക്സിംഗ് താരപദവി ഉപേക്ഷിച്ച് കത്തോലിക്ക വൈദികനായ ഫാ. സ്റ്റുവര്‍ട്ട് ലോങ്ങിന്റെ ജീവിതകഥ പറയുന്ന ‘ഫാദര്‍ സ്റ്റു’ എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിത്രത്തില്‍ ഫാദര്‍ സ്റ്റുവാര്‍ട്ട് ലോങ്ങിന്റെ വേഷം വാല്‍ബെര്‍ഗാണ് കൈകാര്യം ചെയ്തിരിക്കുന്നത്. വിഭൂതി തിരുനാള്‍ ദിനത്തില്‍ വാല്‍ബെര്‍ഗ് നല്‍കിയ സന്ദേശവും തരംഗമായിരുന്നു. ദൈവവിശ്വാസം പരസ്യമായി പങ്കുവെക്കുന്നത് തങ്ങളുടെ തൊഴിലിനെ ബാധിക്കും എന്നൊരു ധാരണ ഹോളിവുഡില്‍ ശകതമായി നിലനില്‍ക്കുന്ന സമയത്തും തന്റെ ദൈവവിശ്വാസം പല പ്രാവശ്യം പരസ്യമാക്കിയിട്ടുള്ള വാല്‍ബെര്‍ഗ് തന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെ കാരണം തന്റെ ക്രിസ്തു വിശ്വാസമാണെന്ന് വീണ്ടും വീണ്ടും നവമാധ്യമങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുകയാണ്. Tag: Mark Wahlberg and Mario Lopez’s viral call to “stay prayed up”, Mark Wahlberg catholic faith, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-04-27-20:35:24.jpg
Keywords: വീഡിയോ
Content:
21082
Category: 18
Sub Category:
Heading: ഇന്ത്യയുടെ നന്മ ലോകം അറിഞ്ഞത് മിഷ്ണറിമാരിലൂടെ: ഡോ. പോൾ ആന്റണി മുല്ലശേരി
Content: കൊല്ലം: ഇന്ത്യയുടെ നന്മ ലോകം അറിഞ്ഞത് മിഷ്ണറിമാരിലൂടെയാണെന്ന് കൊല്ലം രൂപത ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി. ചാരുംമൂട് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ അപ്പസ്തോല രാജ്ഞിയുടെ പ്രേഷിത സന്യാസസമൂഹത്തിന്റെ ശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയ്ക്കും മതങ്ങൾക്കും അതീതമായി സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സ്പർശം നൽകാൻ വന്നവരായിരുന്നു ക്രിസ്ത്യൻ മിഷ്ണറിമാർ. മിഷ്ണറി തീക്ഷണത എന്നത്, ക്രിസ്തുവിനെ പോലെ നന്മ ചെയ്യുക, അത് കാലോചിതമായി ചെയ്യുക എന്നതുതന്നെയാണ്. എസ്ആർഎ സന്യാസ സമൂഹത്തിന്റെ പൈതൃകം എത്രയോ മഹത്തരമാണെന്നും സ്ഥാപക പിതാവിൽനിന്ന് ലഭിച്ച ഈ പൈതൃകം കാത്തുസൂക്ഷിച്ച് ഒരു നൂറ്റാണ്ടുകാലം ഇവർ നൽകിയ പ്രവർത്തനങ്ങൾ വളരെ പ്രത്യേകിച്ച് ഭവന സന്ദർശനവും സാധാരണക്കാരായ സ്ത്രീകളുടെ പ്രയാസങ്ങളിൽ അവരെ കൈപിടിച്ചുയർത്തി ഒരു മനസോടെ കൂടെ നിർത്തുവാൻ സാധിച്ചതും എത്രയോ മഹനീയമാണെന്നും സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവേളയിൽ അദ്ദേഹം അനുസ്മരിച്ചു. ചാരുംമൂട് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ശതാബ്ദി സമാപന കൃതജ്ഞതാ ബലിയിൽ തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യ കാർമികത്വം വഹിച്ചു. എസ്ആർഎ സഭയുടെ ചരിത്ര വീഡിയോ 'ഹെറിറ്റേജി'ന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. എസ്ആർഎ സന്യാസിനി സഹോദരിമാരി ലൂടെ കൈവന്ന ദൈവകൃപയും നന്മകളും ഓർത്ത് ദൈവത്തിന് കൃതജ്ഞത അർപ്പിക്കുകയും കേരളത്തിന്റെയും തമിഴ്നാടിന്റെയും മിഷൻ പ്രദേശങ്ങളിൽ നടത്തിയ ഇടപെടലുകൾ അനുസ്മരിക്കുകയും ചെയ്തു. സ്നേഹത്തിനും ത്യാഗത്തിനും രക്ഷാകര പ്രവൃത്തികൾക്ക് സാക്ഷ്യം വഹിക്കുന്നവരാണ് കത്തോലിക്കാ സഭയിലെ സന്ന്യസ്തർ. എസ്ആർഎ സന്യാസിനിമാരുടെ ഒരു നൂറ്റാണ്ട് കാലത്തെ ജീവിതവും സമർപ്പണ വും, അനാഥനായ കുട്ടികൾക്കും അടിമത്തം അനുഭവിക്കുന്ന സ്ത്രീക ൾക്കും മോചനത്തിന്റെയും പുരോഗതിയുടെയും നന്മയുടെയും ശുശ്രൂ ഷകൾ ആയിരുന്നുവെന്ന് നെയ്യാറ്റിൻകര രൂപത ബിഷപ്പ് ഡോ. വിൻസന്‍റ് സാമുവൽ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. മാവേലിക്കര രൂപത അധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്യോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ശതാബ്ദി സ്മരണ ഭവനത്തിന്റെ താക്കോൽദാനം പുനലൂർ രൂപതാ അ ധ്യക്ഷൻ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ നിർവഹിച്ചു. ശതാബ്ദി സുവനീർ പ്രകാശനം കൊല്ലം രൂപത മുൻ ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ നിർവഹിച്ചു. പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ ഫ്ലോസി ശതാബ്ദി പദ്ധതി "ആശ്വാസ് " കാൻസർ കെയറിന്റെ ആദ്യഗഡു നൽകി ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എംപി, എം. എസ്. അരുൺകുമാർ എംഎൽ എ, താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു, ചാരുംമൂട് ഇടവക പ്രതിനിധി ജസ്റ്റിൻ എന്നിവരും ആശംസകൾ അർപ്പിച്ചു.
Image: /content_image/India/India-2023-04-28-10:33:11.jpg
Keywords: മിഷ്ണ
Category: 18
Sub Category:
Heading: ഇന്ത്യയുടെ നന്മ ലോകം അറിഞ്ഞത് മിഷ്ണറിമാരിലൂടെ: ഡോ. പോൾ ആന്റണി മുല്ലശേരി
Content: കൊല്ലം: ഇന്ത്യയുടെ നന്മ ലോകം അറിഞ്ഞത് മിഷ്ണറിമാരിലൂടെയാണെന്ന് കൊല്ലം രൂപത ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി. ചാരുംമൂട് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ അപ്പസ്തോല രാജ്ഞിയുടെ പ്രേഷിത സന്യാസസമൂഹത്തിന്റെ ശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയ്ക്കും മതങ്ങൾക്കും അതീതമായി സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സ്പർശം നൽകാൻ വന്നവരായിരുന്നു ക്രിസ്ത്യൻ മിഷ്ണറിമാർ. മിഷ്ണറി തീക്ഷണത എന്നത്, ക്രിസ്തുവിനെ പോലെ നന്മ ചെയ്യുക, അത് കാലോചിതമായി ചെയ്യുക എന്നതുതന്നെയാണ്. എസ്ആർഎ സന്യാസ സമൂഹത്തിന്റെ പൈതൃകം എത്രയോ മഹത്തരമാണെന്നും സ്ഥാപക പിതാവിൽനിന്ന് ലഭിച്ച ഈ പൈതൃകം കാത്തുസൂക്ഷിച്ച് ഒരു നൂറ്റാണ്ടുകാലം ഇവർ നൽകിയ പ്രവർത്തനങ്ങൾ വളരെ പ്രത്യേകിച്ച് ഭവന സന്ദർശനവും സാധാരണക്കാരായ സ്ത്രീകളുടെ പ്രയാസങ്ങളിൽ അവരെ കൈപിടിച്ചുയർത്തി ഒരു മനസോടെ കൂടെ നിർത്തുവാൻ സാധിച്ചതും എത്രയോ മഹനീയമാണെന്നും സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവേളയിൽ അദ്ദേഹം അനുസ്മരിച്ചു. ചാരുംമൂട് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ശതാബ്ദി സമാപന കൃതജ്ഞതാ ബലിയിൽ തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യ കാർമികത്വം വഹിച്ചു. എസ്ആർഎ സഭയുടെ ചരിത്ര വീഡിയോ 'ഹെറിറ്റേജി'ന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. എസ്ആർഎ സന്യാസിനി സഹോദരിമാരി ലൂടെ കൈവന്ന ദൈവകൃപയും നന്മകളും ഓർത്ത് ദൈവത്തിന് കൃതജ്ഞത അർപ്പിക്കുകയും കേരളത്തിന്റെയും തമിഴ്നാടിന്റെയും മിഷൻ പ്രദേശങ്ങളിൽ നടത്തിയ ഇടപെടലുകൾ അനുസ്മരിക്കുകയും ചെയ്തു. സ്നേഹത്തിനും ത്യാഗത്തിനും രക്ഷാകര പ്രവൃത്തികൾക്ക് സാക്ഷ്യം വഹിക്കുന്നവരാണ് കത്തോലിക്കാ സഭയിലെ സന്ന്യസ്തർ. എസ്ആർഎ സന്യാസിനിമാരുടെ ഒരു നൂറ്റാണ്ട് കാലത്തെ ജീവിതവും സമർപ്പണ വും, അനാഥനായ കുട്ടികൾക്കും അടിമത്തം അനുഭവിക്കുന്ന സ്ത്രീക ൾക്കും മോചനത്തിന്റെയും പുരോഗതിയുടെയും നന്മയുടെയും ശുശ്രൂ ഷകൾ ആയിരുന്നുവെന്ന് നെയ്യാറ്റിൻകര രൂപത ബിഷപ്പ് ഡോ. വിൻസന്‍റ് സാമുവൽ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. മാവേലിക്കര രൂപത അധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്യോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ശതാബ്ദി സ്മരണ ഭവനത്തിന്റെ താക്കോൽദാനം പുനലൂർ രൂപതാ അ ധ്യക്ഷൻ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ നിർവഹിച്ചു. ശതാബ്ദി സുവനീർ പ്രകാശനം കൊല്ലം രൂപത മുൻ ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ നിർവഹിച്ചു. പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ ഫ്ലോസി ശതാബ്ദി പദ്ധതി "ആശ്വാസ് " കാൻസർ കെയറിന്റെ ആദ്യഗഡു നൽകി ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എംപി, എം. എസ്. അരുൺകുമാർ എംഎൽ എ, താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു, ചാരുംമൂട് ഇടവക പ്രതിനിധി ജസ്റ്റിൻ എന്നിവരും ആശംസകൾ അർപ്പിച്ചു.
Image: /content_image/India/India-2023-04-28-10:33:11.jpg
Keywords: മിഷ്ണ
Content:
21083
Category: 18
Sub Category:
Heading: ഭരണങ്ങാനം അൽഫോൻസ തീർത്ഥാടന കേന്ദ്രത്തില്‍ രാത്രി ആരാധന
Content: പാലാ രൂപത കരിസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ നാളെ ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന ദേവാലയത്തിൽ രാത്രി ആരാധന നടത്തും. നാളെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, ആറിന് ജപമാല പ്രദിക്ഷണം. രാത്രി ആരാധന ശുശ്രൂഷകൾ 7.30-ന് വിശുദ്ധ കുർബാനയോടെ ആരംഭിച്ച് ഞായറാഴ്ച പുലർച്ചെ നാലിന് വിശുദ്ധ കുർബാനയോടെ സമാപിക്കും. ബ്രദർ സണ്ണി കാട്ടുക്കാരൻ, തൃശൂർ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിക്കും. പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, രൂപത കരിസ്മാറ്റിക് ടീം അംഗങ്ങൾ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
Image: /content_image/India/India-2023-04-28-10:52:55.jpg
Keywords: ആരാധന
Category: 18
Sub Category:
Heading: ഭരണങ്ങാനം അൽഫോൻസ തീർത്ഥാടന കേന്ദ്രത്തില്‍ രാത്രി ആരാധന
Content: പാലാ രൂപത കരിസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ നാളെ ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന ദേവാലയത്തിൽ രാത്രി ആരാധന നടത്തും. നാളെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, ആറിന് ജപമാല പ്രദിക്ഷണം. രാത്രി ആരാധന ശുശ്രൂഷകൾ 7.30-ന് വിശുദ്ധ കുർബാനയോടെ ആരംഭിച്ച് ഞായറാഴ്ച പുലർച്ചെ നാലിന് വിശുദ്ധ കുർബാനയോടെ സമാപിക്കും. ബ്രദർ സണ്ണി കാട്ടുക്കാരൻ, തൃശൂർ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിക്കും. പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, രൂപത കരിസ്മാറ്റിക് ടീം അംഗങ്ങൾ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
Image: /content_image/India/India-2023-04-28-10:52:55.jpg
Keywords: ആരാധന
Content:
21084
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ഹംഗറി സന്ദര്‍ശനം ഇന്ന് ആരംഭിക്കും
Content: വത്തിക്കാന്‍ സിറ്റി: തന്റെ നാല്പത്തിയൊന്നാം വിദേശ അപ്പസ്തോലിക പര്യടനത്തിന്റെ ഭാഗമായുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഹംഗറിയിലേക്കുള്ള ഇടയസന്ദർശനം ഇന്ന്‍ ആരംഭിക്കും. “ക്രിസ്തു നമ്മുടെ ഭാവി” എന്നതാണ് ഈ ഇടയസന്ദർശനത്തിന്റെ ആപ്തവാക്യം. ഒരു തീർത്ഥാടകൻ, സുഹൃത്ത്, എല്ലാവരുടെയും സഹോദരൻ എന്നീ നിലകളിലാണ് താൻ ഹംഗറിയിലെ സഹോദരങ്ങളെ സന്ദർശിക്കുകയെന്ന് ഇക്കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി ഞായറാഴ്ച പറഞ്ഞു. ഏറെ പ്രിയപ്പെട്ട ഒരു സഭയെയും ഒരു ജനതയെയും വീണ്ടും ആശ്ലേഷിക്കാനുള്ള അവസരമാണിതെന്നും ഒപ്പം യുദ്ധത്തിൻറെ ശീതക്കാറ്റ് ആഞ്ഞടിക്കുകയും നിരവധി ആളുകളുടെ നീക്കങ്ങൾ അടിയന്തര മാനവിക പ്രശ്നങ്ങൾ ഉയർത്തുകയും ചെയ്യുന്ന യൂറോപ്പിന്റെ മദ്ധ്യഭാഗത്തേക്കുള്ള ഒരു യാത്ര കൂടിയാണിതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ഹംഗറിയുടെ പ്രസിഡൻറ് കാറ്റലിന്‍ നൊവാക്ക്, പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ എന്നിവരുമായുള്ള പ്രത്യേകം പ്രത്യേകം സൗഹൃദ കൂടിക്കാഴ്ച, ഭരണാധികാരികൾ, പൗരസമൂഹത്തിൻറെ പ്രതിനിധികൾ, നയതന്ത്ര പ്രതിനിധികൾ എന്നിവരുമായുള്ള നേർക്കാഴ്ച, മെത്രാന്മാർ, വൈദികർ, ശെമ്മാശന്മാർ, സമർപ്പിതർ, വൈദികാർത്ഥികൾ അജപാലനപ്രവർത്തകർ എന്നിവരുമായുള്ള കൂടിക്കാഴ്ച, പാവപ്പെട്ടവരെയും അഭയാർത്ഥികളുമായവരെയും സന്ദർശിക്കൽ, യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച, ജെസ്യൂട്ട് സമൂഹാംഗങ്ങളുമായുള്ള സ്വകാര്യ കൂടിക്കാഴ്ച, സാഘോഷമായ ദിവ്യബലി എന്നിവയാണ് പാപ്പായുടെ സന്ദർശന അജണ്ടയിലെ മുഖ്യ പരിപാടികൾ. ഞായറാഴ്‌ച രാത്രി പാപ്പ വത്തിക്കാനിൽ തിരിച്ചെത്തും. വിദേശയാത്രകള്‍ക്കു മുന്‍പ് പതിവുള്ളതുപോലെ പാപ്പ ബുധനാഴ്ച റോമിലെ മരിയ മേജ്ജോറെ ബസലിക്കയിലെത്തി കന്യാമാതാവിന്റെ ചിത്രത്തിനു മുന്നിൽ പ്രാർത്ഥിച്ചു.
Image: /content_image/News/News-2023-04-28-11:14:47.jpg
Keywords: ഹംഗറി
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ഹംഗറി സന്ദര്‍ശനം ഇന്ന് ആരംഭിക്കും
Content: വത്തിക്കാന്‍ സിറ്റി: തന്റെ നാല്പത്തിയൊന്നാം വിദേശ അപ്പസ്തോലിക പര്യടനത്തിന്റെ ഭാഗമായുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഹംഗറിയിലേക്കുള്ള ഇടയസന്ദർശനം ഇന്ന്‍ ആരംഭിക്കും. “ക്രിസ്തു നമ്മുടെ ഭാവി” എന്നതാണ് ഈ ഇടയസന്ദർശനത്തിന്റെ ആപ്തവാക്യം. ഒരു തീർത്ഥാടകൻ, സുഹൃത്ത്, എല്ലാവരുടെയും സഹോദരൻ എന്നീ നിലകളിലാണ് താൻ ഹംഗറിയിലെ സഹോദരങ്ങളെ സന്ദർശിക്കുകയെന്ന് ഇക്കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി ഞായറാഴ്ച പറഞ്ഞു. ഏറെ പ്രിയപ്പെട്ട ഒരു സഭയെയും ഒരു ജനതയെയും വീണ്ടും ആശ്ലേഷിക്കാനുള്ള അവസരമാണിതെന്നും ഒപ്പം യുദ്ധത്തിൻറെ ശീതക്കാറ്റ് ആഞ്ഞടിക്കുകയും നിരവധി ആളുകളുടെ നീക്കങ്ങൾ അടിയന്തര മാനവിക പ്രശ്നങ്ങൾ ഉയർത്തുകയും ചെയ്യുന്ന യൂറോപ്പിന്റെ മദ്ധ്യഭാഗത്തേക്കുള്ള ഒരു യാത്ര കൂടിയാണിതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ഹംഗറിയുടെ പ്രസിഡൻറ് കാറ്റലിന്‍ നൊവാക്ക്, പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ എന്നിവരുമായുള്ള പ്രത്യേകം പ്രത്യേകം സൗഹൃദ കൂടിക്കാഴ്ച, ഭരണാധികാരികൾ, പൗരസമൂഹത്തിൻറെ പ്രതിനിധികൾ, നയതന്ത്ര പ്രതിനിധികൾ എന്നിവരുമായുള്ള നേർക്കാഴ്ച, മെത്രാന്മാർ, വൈദികർ, ശെമ്മാശന്മാർ, സമർപ്പിതർ, വൈദികാർത്ഥികൾ അജപാലനപ്രവർത്തകർ എന്നിവരുമായുള്ള കൂടിക്കാഴ്ച, പാവപ്പെട്ടവരെയും അഭയാർത്ഥികളുമായവരെയും സന്ദർശിക്കൽ, യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച, ജെസ്യൂട്ട് സമൂഹാംഗങ്ങളുമായുള്ള സ്വകാര്യ കൂടിക്കാഴ്ച, സാഘോഷമായ ദിവ്യബലി എന്നിവയാണ് പാപ്പായുടെ സന്ദർശന അജണ്ടയിലെ മുഖ്യ പരിപാടികൾ. ഞായറാഴ്‌ച രാത്രി പാപ്പ വത്തിക്കാനിൽ തിരിച്ചെത്തും. വിദേശയാത്രകള്‍ക്കു മുന്‍പ് പതിവുള്ളതുപോലെ പാപ്പ ബുധനാഴ്ച റോമിലെ മരിയ മേജ്ജോറെ ബസലിക്കയിലെത്തി കന്യാമാതാവിന്റെ ചിത്രത്തിനു മുന്നിൽ പ്രാർത്ഥിച്ചു.
Image: /content_image/News/News-2023-04-28-11:14:47.jpg
Keywords: ഹംഗറി
Content:
21085
Category: 1
Sub Category:
Heading: 'കക്കുകളി' നാടകത്തിന് ഐക്യദാർഢ്യം, 'കേരള സ്റ്റോറി'യ്ക്ക് എതിരെ പ്രതിഷേധം: എഐവൈഎഫിന്റെ ഇരട്ടത്താപ്പ് പുറത്ത്
Content: തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്ക സന്യാസത്തെയും അതീവ മോശകരമായി അവതരിപ്പിച്ച് വിവാദത്തിലായ 'കക്കുകളി' എന്ന നാടകത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗമായ ഓൾ ഇന്ത്യാ യൂത്ത് ഫെഡറേഷന്‍റെ (എഐവൈഎഫ്) ഇരട്ടത്താപ്പ് പുറത്ത്. സന്യാസത്തെ അവഹേളിച്ച നാടകത്തിന് പിന്തുണ പ്രഖ്യാപിച്ച ഇടതു സംഘടന, കേരളത്തില്‍നിന്ന് കാണാതായ യുവതികളെ മതപരിവര്‍ത്തനം നടത്തി ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ച സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമ 'കേരള സ്റ്റോറി'യ്ക്ക് എതിരെ പ്രതിഷേധവുമായി എത്തിയതോടെയാണ് സോഷ്യല്‍ മീഡിയായില്‍ വ്യാപക വിമര്‍ശനം ഉയരുന്നത്. നേരത്തെ കത്തോലിക്ക സന്യാസത്തെ അതീവ മ്ലേച്ഛകരമായ രീതിയില്‍ അവതരിപ്പിച്ച നാടകം സര്‍ക്കാര്‍ പിന്തുണയോടെ നടത്തിയതിനു പിന്നാലെ വിവാദത്തിലാകുകയായിരിന്നു. ക്രൈസ്തവരുടെ ശക്തമായ പ്രതിഷേധത്തെ തള്ളിക്കളഞ്ഞു നാടകത്തിന് പിന്തുണയും ഐക്യദാർഢ്യവുമായാണ് ഇക്കഴിഞ്ഞ മാസം എഐവൈഎഫ് രംഗത്തെത്തിയത്. നാടകപ്രവർത്തകരുടെ ആത്മവിശ്വാസത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന കത്തോലിക്ക സഭയുടെ നീക്കം നാടിന് ഭൂഷണമല്ലായെന്നും കക്കുകളി നാടകം അവതരിപ്പിക്കാൻ തയ്യാറാണെങ്കിൽ തൃശൂരിൽ വേദിയൊരുക്കുമെന്നും ഇവര്‍ മാര്‍ച്ച് ആദ്യ വാരത്തില്‍ വ്യക്തമാക്കിയിരിന്നു. എന്നാല്‍ നിമിഷാ ഫാത്തിമയും മെറിന്‍ ജോസഫും സോണിയ സെബാസ്റ്റ്യനും ഉള്‍പ്പെടെ നിരവധി മലയാളി പെണ്‍കുട്ടികളെ മതം മാറ്റി, ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കൊണ്ടുപോയ സംഭവം ദേശീയ അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയായിരിന്നു. ഇത് അടക്കമുള്ള സംഭവങ്ങള്‍ ഇതിവൃത്തമാക്കിയ സിനിമയ്ക്കു എതിരെയാണ് എഐവൈഎഫ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ കേരള സ്റ്റോറിക്കു പ്രദര്‍ശനാനുമതി നല്‍കരുതെന്നും കേരളത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാനാണ് ശ്രമമെന്നും സംഘടന കുറിച്ചു. സമാനതകളില്ലാതെ പൊതു സമൂഹത്തില്‍ നന്മ ചെയ്യുന്ന സമര്‍പ്പിത സമൂഹത്തെ അവഹേളിക്കുന്ന കക്കുകളി നാടകത്തെ ആവിഷ്ക്കാര സ്വാതന്ത്ര്യമെന്ന് വിശേഷിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗത്തിന് 'കേരള സ്റ്റോറി'യുടെ ട്രെയിലറിന് പിന്നാലെയുണ്ടായ പ്രതിഷേധം ഇരട്ടത്താപ്പിന് പ്രകടമായ ഉദാഹരണമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പോസ്റ്റുകളില്‍ ചൂണ്ടിക്കാട്ടുന്നത്. നിരവധി പേര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചുക്കൊണ്ട് എഐവൈഎഫിന്റെ ഫേസ്ബുക്ക് പേജില്‍ കമന്‍റ് ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2023-04-28-13:59:34.jpg
Keywords: കക്കുകളി, എഐവൈ
Category: 1
Sub Category:
Heading: 'കക്കുകളി' നാടകത്തിന് ഐക്യദാർഢ്യം, 'കേരള സ്റ്റോറി'യ്ക്ക് എതിരെ പ്രതിഷേധം: എഐവൈഎഫിന്റെ ഇരട്ടത്താപ്പ് പുറത്ത്
Content: തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്ക സന്യാസത്തെയും അതീവ മോശകരമായി അവതരിപ്പിച്ച് വിവാദത്തിലായ 'കക്കുകളി' എന്ന നാടകത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗമായ ഓൾ ഇന്ത്യാ യൂത്ത് ഫെഡറേഷന്‍റെ (എഐവൈഎഫ്) ഇരട്ടത്താപ്പ് പുറത്ത്. സന്യാസത്തെ അവഹേളിച്ച നാടകത്തിന് പിന്തുണ പ്രഖ്യാപിച്ച ഇടതു സംഘടന, കേരളത്തില്‍നിന്ന് കാണാതായ യുവതികളെ മതപരിവര്‍ത്തനം നടത്തി ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ച സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമ 'കേരള സ്റ്റോറി'യ്ക്ക് എതിരെ പ്രതിഷേധവുമായി എത്തിയതോടെയാണ് സോഷ്യല്‍ മീഡിയായില്‍ വ്യാപക വിമര്‍ശനം ഉയരുന്നത്. നേരത്തെ കത്തോലിക്ക സന്യാസത്തെ അതീവ മ്ലേച്ഛകരമായ രീതിയില്‍ അവതരിപ്പിച്ച നാടകം സര്‍ക്കാര്‍ പിന്തുണയോടെ നടത്തിയതിനു പിന്നാലെ വിവാദത്തിലാകുകയായിരിന്നു. ക്രൈസ്തവരുടെ ശക്തമായ പ്രതിഷേധത്തെ തള്ളിക്കളഞ്ഞു നാടകത്തിന് പിന്തുണയും ഐക്യദാർഢ്യവുമായാണ് ഇക്കഴിഞ്ഞ മാസം എഐവൈഎഫ് രംഗത്തെത്തിയത്. നാടകപ്രവർത്തകരുടെ ആത്മവിശ്വാസത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന കത്തോലിക്ക സഭയുടെ നീക്കം നാടിന് ഭൂഷണമല്ലായെന്നും കക്കുകളി നാടകം അവതരിപ്പിക്കാൻ തയ്യാറാണെങ്കിൽ തൃശൂരിൽ വേദിയൊരുക്കുമെന്നും ഇവര്‍ മാര്‍ച്ച് ആദ്യ വാരത്തില്‍ വ്യക്തമാക്കിയിരിന്നു. എന്നാല്‍ നിമിഷാ ഫാത്തിമയും മെറിന്‍ ജോസഫും സോണിയ സെബാസ്റ്റ്യനും ഉള്‍പ്പെടെ നിരവധി മലയാളി പെണ്‍കുട്ടികളെ മതം മാറ്റി, ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കൊണ്ടുപോയ സംഭവം ദേശീയ അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയായിരിന്നു. ഇത് അടക്കമുള്ള സംഭവങ്ങള്‍ ഇതിവൃത്തമാക്കിയ സിനിമയ്ക്കു എതിരെയാണ് എഐവൈഎഫ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ കേരള സ്റ്റോറിക്കു പ്രദര്‍ശനാനുമതി നല്‍കരുതെന്നും കേരളത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാനാണ് ശ്രമമെന്നും സംഘടന കുറിച്ചു. സമാനതകളില്ലാതെ പൊതു സമൂഹത്തില്‍ നന്മ ചെയ്യുന്ന സമര്‍പ്പിത സമൂഹത്തെ അവഹേളിക്കുന്ന കക്കുകളി നാടകത്തെ ആവിഷ്ക്കാര സ്വാതന്ത്ര്യമെന്ന് വിശേഷിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗത്തിന് 'കേരള സ്റ്റോറി'യുടെ ട്രെയിലറിന് പിന്നാലെയുണ്ടായ പ്രതിഷേധം ഇരട്ടത്താപ്പിന് പ്രകടമായ ഉദാഹരണമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പോസ്റ്റുകളില്‍ ചൂണ്ടിക്കാട്ടുന്നത്. നിരവധി പേര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചുക്കൊണ്ട് എഐവൈഎഫിന്റെ ഫേസ്ബുക്ക് പേജില്‍ കമന്‍റ് ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2023-04-28-13:59:34.jpg
Keywords: കക്കുകളി, എഐവൈ
Content:
21086
Category: 18
Sub Category:
Heading: "കക്കുകളി" നാടക പ്രദർശനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സമീപനം അത്യന്തം പ്രതിഷേധാർഹം: കെസിബിസി ജാഗ്രത കമ്മീഷൻ
Content: തിരുവനന്തപുരം: തെറ്റിദ്ധാരണാജനകമായ ഉള്ളടക്കത്തോടെ ക്രൈസ്തവ സന്യാസത്തെ അത്യന്തം ഹീനമായി അവഹേളിക്കുന്ന കക്കുകളി എന്ന നാടകത്തെ ഇടതുപക്ഷ ചായ്വുള്ള സംഘടനകളും രാഷ്ട്രീയ പ്രവർത്തകരും വേദികൾ നൽകി കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന സമീപനം അത്യന്തം പ്രതിഷേധാർഹമാണെന്ന്‍ കെസിബിസി ഐക്യ ജാഗ്രത കമ്മീഷൻ. തൃശൂരിൽ നടന്ന അന്തർദേശീയ നാടകോത്സവത്തിലും ഗുരുവായൂർ സർഗോത്സവത്തിലും പ്രസ്തുത നാടകം പ്രദർശിപ്പിക്കപ്പെട്ടതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി ക്രൈസ്തവ സമൂഹം കടുത്ത പ്രതിഷേധം അറിയിക്കുകയും പരാതികൾ നൽകുകയും ചെയ്തിരുന്നതാണ്. കേരള കത്തോലിക്കാ മെത്രാൻ സമിതി നാടകാവതരണത്തെ അപലപിക്കുകയും സാംസ്‌കാരിക കേരളത്തിന് അപമാനകരമെന്നു വിലയിരുത്തുകയും ചെയ്തിരുന്നു. ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന പശ്ചാത്തലത്തിലും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ പ്രസ്തുത നാടകത്തെയും പിന്നണി പ്രവർത്തകരെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ ചിലർ സ്വീകരിക്കുന്നതിന്റെ പിന്നിൽ ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുക എന്ന ലക്ഷ്യമാണുള്ളത് എന്നുള്ളതിൽ സംശയമില്ലായെന്ന് ജാഗ്രത കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ, കൂടുതൽ പ്രദർശനങ്ങളുമായി മുന്നോട്ടുപോകുന്ന പക്ഷം സംസ്ഥാനവ്യാപകമായ പ്രക്ഷോഭങ്ങൾക്ക് ക്രൈസ്തവ സമൂഹം നിർബ്ബന്ധിതരായി തീരും. സാംസ്‌കാരിക കേരളത്തിന് കളങ്കമായ ഈ നാടകത്തിന്റെ പ്രദർശനം തടയുവാൻ സർക്കാർ അടിയന്തിരമായി തയ്യാറാകണം. സ്വന്തം ജീവിതാന്തസിൽ അഭിമാനിക്കുകയും നിസ്വാർത്ഥമായി സമൂഹത്തിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന പതിനായിരക്കണക്കിന് കത്തോലിക്കാ സന്യാസിനിമാരെ അപമാനിക്കുന്ന ഇത്തരം സൃഷ്ടികൾ ആവിഷ്കാര സ്വാതന്ത്ര്യമല്ല, ഒരു വിഭാഗംപേരുടെ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് നാടക പ്രവർത്തകരും സാംസ്‌കാരിക നായകന്മാരും തിരിച്ചറിയണമെന്നും ഐക്യ ജാഗ്രത കമ്മീഷൻ സെക്രട്ടറി, ഫാ. മൈക്കിൾ പുളിക്കൽ പ്രസ്താവിച്ചു.
Image: /content_image/India/India-2023-04-28-16:48:30.jpg
Keywords: കക്കുകളി
Category: 18
Sub Category:
Heading: "കക്കുകളി" നാടക പ്രദർശനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സമീപനം അത്യന്തം പ്രതിഷേധാർഹം: കെസിബിസി ജാഗ്രത കമ്മീഷൻ
Content: തിരുവനന്തപുരം: തെറ്റിദ്ധാരണാജനകമായ ഉള്ളടക്കത്തോടെ ക്രൈസ്തവ സന്യാസത്തെ അത്യന്തം ഹീനമായി അവഹേളിക്കുന്ന കക്കുകളി എന്ന നാടകത്തെ ഇടതുപക്ഷ ചായ്വുള്ള സംഘടനകളും രാഷ്ട്രീയ പ്രവർത്തകരും വേദികൾ നൽകി കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന സമീപനം അത്യന്തം പ്രതിഷേധാർഹമാണെന്ന്‍ കെസിബിസി ഐക്യ ജാഗ്രത കമ്മീഷൻ. തൃശൂരിൽ നടന്ന അന്തർദേശീയ നാടകോത്സവത്തിലും ഗുരുവായൂർ സർഗോത്സവത്തിലും പ്രസ്തുത നാടകം പ്രദർശിപ്പിക്കപ്പെട്ടതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി ക്രൈസ്തവ സമൂഹം കടുത്ത പ്രതിഷേധം അറിയിക്കുകയും പരാതികൾ നൽകുകയും ചെയ്തിരുന്നതാണ്. കേരള കത്തോലിക്കാ മെത്രാൻ സമിതി നാടകാവതരണത്തെ അപലപിക്കുകയും സാംസ്‌കാരിക കേരളത്തിന് അപമാനകരമെന്നു വിലയിരുത്തുകയും ചെയ്തിരുന്നു. ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന പശ്ചാത്തലത്തിലും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ പ്രസ്തുത നാടകത്തെയും പിന്നണി പ്രവർത്തകരെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ ചിലർ സ്വീകരിക്കുന്നതിന്റെ പിന്നിൽ ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുക എന്ന ലക്ഷ്യമാണുള്ളത് എന്നുള്ളതിൽ സംശയമില്ലായെന്ന് ജാഗ്രത കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ, കൂടുതൽ പ്രദർശനങ്ങളുമായി മുന്നോട്ടുപോകുന്ന പക്ഷം സംസ്ഥാനവ്യാപകമായ പ്രക്ഷോഭങ്ങൾക്ക് ക്രൈസ്തവ സമൂഹം നിർബ്ബന്ധിതരായി തീരും. സാംസ്‌കാരിക കേരളത്തിന് കളങ്കമായ ഈ നാടകത്തിന്റെ പ്രദർശനം തടയുവാൻ സർക്കാർ അടിയന്തിരമായി തയ്യാറാകണം. സ്വന്തം ജീവിതാന്തസിൽ അഭിമാനിക്കുകയും നിസ്വാർത്ഥമായി സമൂഹത്തിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന പതിനായിരക്കണക്കിന് കത്തോലിക്കാ സന്യാസിനിമാരെ അപമാനിക്കുന്ന ഇത്തരം സൃഷ്ടികൾ ആവിഷ്കാര സ്വാതന്ത്ര്യമല്ല, ഒരു വിഭാഗംപേരുടെ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് നാടക പ്രവർത്തകരും സാംസ്‌കാരിക നായകന്മാരും തിരിച്ചറിയണമെന്നും ഐക്യ ജാഗ്രത കമ്മീഷൻ സെക്രട്ടറി, ഫാ. മൈക്കിൾ പുളിക്കൽ പ്രസ്താവിച്ചു.
Image: /content_image/India/India-2023-04-28-16:48:30.jpg
Keywords: കക്കുകളി
Content:
21087
Category: 1
Sub Category:
Heading: ഹംഗറിയില്‍ ഫ്രാന്‍സിസ് പാപ്പക്കു ആവേശകരമായ സ്വീകരണം
Content: ബുഡാപെസ്റ്റ്: ത്രിദിന അപ്പസ്തോലിക സന്ദര്‍ശനത്തിനായി ഹംഗറിയില്‍ എത്തിയ ഫ്രാന്‍സിസ് പാപ്പയ്ക്കു ഭരണകൂടത്തിന്റെയും സഭാപ്രതിനിധികളുടെയും നേതൃത്വത്തില്‍ ആവേശകരമായ സ്വീകരണം. തന്റെ നാല്‍പ്പത്തിയൊന്നാമത് അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി ബുഡാപെസ്റ്റ് ഫെറൻക് ലിസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പാപ്പയെ ഹംഗേറിയൻ ഉപ പ്രധാനമന്ത്രി സോൾട്ട് സെംജെനും മറ്റ് നേതാക്കളും മെത്രാന്മാരും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചെത്തിയ കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ സ്വീകരിച്ചു. ഇതിന് പിന്നാലെ സാൻഡോർ പാലസിൽ ഹംഗേറിയന്‍ പ്രസിഡന്‍റ് കാറ്റലിന്‍ നൊവാക്കിന്റെയും പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്റെയും സാന്നിധ്യത്തില്‍ നടന്ന ഔദ്യോഗിക സ്വീകരണ ചടങ്ങും പ്രൗഢഗംഭീരമായിരിന്നു. രാഷ്ട്രപതിയുടെ മന്ദിരത്തിനു മുന്നിൽ കാറിൽ വന്നിറങ്ങിയ പാപ്പയെ പ്രസിഡൻറ് കാറ്റലിന്‍ നൊവാക്ക് മന്ദിരാങ്കണത്തിൽ വച്ച് സ്വീകരിച്ചു. തുടർന്ന് വത്തിക്കാൻറെയും ഹംഗറിയുടെയും പ്രതിനിധി സംഘങ്ങളെ പ്രസിഡൻറിനും പാപ്പായ്ക്കും പരിചയപ്പെടുത്തുന്ന ചടങ്ങായിരുന്നു. ഇതിന് ശേഷം പാപ്പാ അന്നാടിൻറെ പതാക വന്ദനം നടത്തി. തുടർന്ന് ആദ്യം വത്തിക്കാൻറെയും ഹംഗറിയുടെയും ദേശീയ ഗാനങ്ങൾ സൈനിക ബാൻറ് അഭിവാന്ദനം ചെയ്തു. സൈനികോപചാരം സ്വീകരിച്ചതിനുശേഷം പാപ്പായും പ്രസിഡൻറും മന്ദിരത്തിനകത്തേക്കു പോയി. മന്ദിരത്തിനകത്തെത്തിയ പാപ്പായും പ്രസിഡൻറും ഔപചാരിക ഫോട്ടോസെഷന് നിന്നു. അതിനു ശേഷം പാപ്പ, വിശിഷ്ട വ്യക്തികൾ സന്ദർശനക്കുറിപ്പ് രേഖപ്പെടുത്തുന്ന പുസ്തകത്തിൽ ഒപ്പുവെച്ചു. നേരത്തെ വത്തിക്കാനിൽ നിന്ന് യാത്രപുറപ്പെടുന്നതിനു മുമ്പ് പാപ്പ, പാർപ്പിടരഹിതരും വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ പരിസരങ്ങളിലായി അന്തിയുറങ്ങുന്നവരുമായ പതിനഞ്ചുപേരുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. പാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള വിഭാഗത്തിൻറെ ചുമതല വഹിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്ക്കിയാണ് ഇവരെ കൂടിക്കാഴ്ചയ്ക്കായി “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിൽ എത്തിച്ചത്. ഫ്രാൻസിസ് പാപ്പ ഇത് രണ്ടാം തവണയാണ് ഹംഗറിയിലെത്തുന്നത്. അന്‍പത്തിത്തിരണ്ടാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിനോടനുബന്ധിച്ച് 2021 സെപ്റ്റംബറിലായിരുന്നു ആദ്യ സന്ദർശനം. താൻ 2021-ൽ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിനോടനുബന്ധിച്ചു നടത്തിയ യാത്രയുടെ പൂർത്തികരണമാണ് ഈ അപ്പസ്തോലിക സന്ദർശനമെന്ന് പാപ്പ ഇക്കഴിഞ്ഞ ഞായറാഴ്ച പറഞ്ഞിരിന്നു.
Image: /content_image/News/News-2023-04-28-18:36:59.jpg
Keywords: പാപ്പ, ഹംഗ
Category: 1
Sub Category:
Heading: ഹംഗറിയില്‍ ഫ്രാന്‍സിസ് പാപ്പക്കു ആവേശകരമായ സ്വീകരണം
Content: ബുഡാപെസ്റ്റ്: ത്രിദിന അപ്പസ്തോലിക സന്ദര്‍ശനത്തിനായി ഹംഗറിയില്‍ എത്തിയ ഫ്രാന്‍സിസ് പാപ്പയ്ക്കു ഭരണകൂടത്തിന്റെയും സഭാപ്രതിനിധികളുടെയും നേതൃത്വത്തില്‍ ആവേശകരമായ സ്വീകരണം. തന്റെ നാല്‍പ്പത്തിയൊന്നാമത് അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി ബുഡാപെസ്റ്റ് ഫെറൻക് ലിസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പാപ്പയെ ഹംഗേറിയൻ ഉപ പ്രധാനമന്ത്രി സോൾട്ട് സെംജെനും മറ്റ് നേതാക്കളും മെത്രാന്മാരും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചെത്തിയ കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ സ്വീകരിച്ചു. ഇതിന് പിന്നാലെ സാൻഡോർ പാലസിൽ ഹംഗേറിയന്‍ പ്രസിഡന്‍റ് കാറ്റലിന്‍ നൊവാക്കിന്റെയും പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്റെയും സാന്നിധ്യത്തില്‍ നടന്ന ഔദ്യോഗിക സ്വീകരണ ചടങ്ങും പ്രൗഢഗംഭീരമായിരിന്നു. രാഷ്ട്രപതിയുടെ മന്ദിരത്തിനു മുന്നിൽ കാറിൽ വന്നിറങ്ങിയ പാപ്പയെ പ്രസിഡൻറ് കാറ്റലിന്‍ നൊവാക്ക് മന്ദിരാങ്കണത്തിൽ വച്ച് സ്വീകരിച്ചു. തുടർന്ന് വത്തിക്കാൻറെയും ഹംഗറിയുടെയും പ്രതിനിധി സംഘങ്ങളെ പ്രസിഡൻറിനും പാപ്പായ്ക്കും പരിചയപ്പെടുത്തുന്ന ചടങ്ങായിരുന്നു. ഇതിന് ശേഷം പാപ്പാ അന്നാടിൻറെ പതാക വന്ദനം നടത്തി. തുടർന്ന് ആദ്യം വത്തിക്കാൻറെയും ഹംഗറിയുടെയും ദേശീയ ഗാനങ്ങൾ സൈനിക ബാൻറ് അഭിവാന്ദനം ചെയ്തു. സൈനികോപചാരം സ്വീകരിച്ചതിനുശേഷം പാപ്പായും പ്രസിഡൻറും മന്ദിരത്തിനകത്തേക്കു പോയി. മന്ദിരത്തിനകത്തെത്തിയ പാപ്പായും പ്രസിഡൻറും ഔപചാരിക ഫോട്ടോസെഷന് നിന്നു. അതിനു ശേഷം പാപ്പ, വിശിഷ്ട വ്യക്തികൾ സന്ദർശനക്കുറിപ്പ് രേഖപ്പെടുത്തുന്ന പുസ്തകത്തിൽ ഒപ്പുവെച്ചു. നേരത്തെ വത്തിക്കാനിൽ നിന്ന് യാത്രപുറപ്പെടുന്നതിനു മുമ്പ് പാപ്പ, പാർപ്പിടരഹിതരും വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ പരിസരങ്ങളിലായി അന്തിയുറങ്ങുന്നവരുമായ പതിനഞ്ചുപേരുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. പാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള വിഭാഗത്തിൻറെ ചുമതല വഹിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്ക്കിയാണ് ഇവരെ കൂടിക്കാഴ്ചയ്ക്കായി “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിൽ എത്തിച്ചത്. ഫ്രാൻസിസ് പാപ്പ ഇത് രണ്ടാം തവണയാണ് ഹംഗറിയിലെത്തുന്നത്. അന്‍പത്തിത്തിരണ്ടാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിനോടനുബന്ധിച്ച് 2021 സെപ്റ്റംബറിലായിരുന്നു ആദ്യ സന്ദർശനം. താൻ 2021-ൽ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിനോടനുബന്ധിച്ചു നടത്തിയ യാത്രയുടെ പൂർത്തികരണമാണ് ഈ അപ്പസ്തോലിക സന്ദർശനമെന്ന് പാപ്പ ഇക്കഴിഞ്ഞ ഞായറാഴ്ച പറഞ്ഞിരിന്നു.
Image: /content_image/News/News-2023-04-28-18:36:59.jpg
Keywords: പാപ്പ, ഹംഗ
Content:
21088
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസം ഉന്മൂലനം ചെയ്യണം: ഇസ്ലാമിക തീവ്രവാദി ഭീഷണി മുഴക്കിയതായി സ്പാനിഷ് വൈദികന്റെ വെളിപ്പെടുത്തല്‍
Content: മാഡ്രിഡ്: ക്രൈസ്തവ വിശ്വാസം നിഷേധാത്മകമാണെന്നും അത് ഇല്ലാതാക്കപ്പെടേണ്ടതാണെന്നും സ്പെയിനിലെ അല്‍ജെസിറാസ് പട്ടണത്തിലെ സാന്‍ ഇസിദ്രോ, ന്യൂ എസ്ത്രാ സെനോര ദെ പാല്‍മ ദേവാലയങ്ങളില്‍ കത്തിയുമായി ആക്രമണം നടത്തിയ ഇസ്ലാമിക തീവ്രവാദി ഭീഷണി മുഴക്കിയതായി പരിക്കേറ്റ സ്പാനിഷ് വൈദികന്റെ വെളിപ്പെടുത്തല്‍. ജനുവരിയില്‍ നടന്ന ആക്രമണത്തില്‍ ഒരു ദേവാലയ ശുശ്രൂഷി കൊല്ലപ്പെടുകയും വൈദികന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമിയെ ആരും പ്രകോപിപ്പിച്ചിരുന്നില്ലെന്നും, എന്നാല്‍ ഇത്തരത്തില്‍ ആക്രോശം നടത്തുകയായിരിന്നുവെന്നു ഫാ. അന്റോണിയോ റോഡ്രിഗസ് ലൂസെന പറഞ്ഞതായി നാഷണല്‍ പോലീസിന്റെ ജനറല്‍ ജനറല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് സൂചിപ്പിച്ചിരിക്കുന്നത്. പ്രാദേശിക സമയം വൈകിട്ട് 6.30നു സാന്‍ ഇസിദ്രോ ദേവാലയത്തില്‍ പ്രവേശിച്ച യാസിന്‍ കാന്‍ജാ, പിന്തുടരപ്പെടേണ്ട ഏക മതം ഇസ്ലാമാണെന്നും, ക്രൈസ്തവ വിശ്വാസം നിഷേധാത്മകമാണെന്നും അത് ഇല്ലാതാക്കപ്പെടേണ്ടതാണെന്നും പറഞ്ഞതായി വൈദികനെ ഉദ്ധരിച്ച് ‘യൂറോപ്പാ പ്രസ്സ് ഏജന്‍സി’ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമി ബൈബിള്‍ കയ്യിലെടുത്ത് നിരവധി പ്രാവശ്യം അടിച്ചതായും, ഒരു സ്ത്രീയാണ് അത് തടസ്സപ്പെടുത്തി പുറത്തുപോകുവാന്‍ അക്രമിയോടു ആവശ്യപ്പെട്ടതെന്നും സങ്കീര്‍ത്തി സൂക്ഷിപ്പുകാരന്റെ മൊഴിയില്‍ പറയുന്നു. 7 മണിയോടെ ദേവാലയ പരിസരത്ത് തിരികെ എത്തിയ യാസിന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന വിശ്വാസികള്‍ കേള്‍ക്കെ അറബിയില്‍ ഉറക്കെ ആക്രോശിച്ചു. വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം എന്താണെന്ന്‍ അറിയുവാന്‍ വേണ്ടിയാണ് ഫാ. അന്റോണിയോ പുറത്തേക്ക് വന്നത്. ആ സമയത്ത് അക്രമി തന്റെ കയ്യില്‍ കരുതിയിരുന്ന വലിയ കത്തി ഉപയോഗിച്ച് പുരോഹിതനെ വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നീലനിറമുള്ള വലിയ കത്തിയായിരുന്നു ആയുധമെന്നാണ് സാക്ഷി മൊഴികളില്‍ പറയുന്നത്. ദേവാലയത്തിലുണ്ടായിരുന്ന വിശ്വാസികളാണ് ദേവാലയത്തിന്റെ വാതില്‍ അടച്ചത്. ഈ ആക്രമണത്തിന് ശേഷം ഏതാണ്ട് 200 മീറ്റര്‍ അകലെയുള്ള മറ്റൊരു ദേവാലയത്തിലേക്ക് പോയത്. വിര്‍ജിന്‍ ഡെ പാല്‍മ ദേവാലയത്തിലെത്തിയ അക്രമി ദേവാലയ ശുശ്രൂഷി ഡിയാഗോ വലെന്‍സിയയെ വെട്ടിക്കൊലപ്പെടുത്തുകയായിരിന്നു. 'അള്ളാ' എന്ന് അറബിയില്‍ ആക്രോശിച്ചു കൊണ്ടായിരുന്നു ആക്രമണം. . സംഭവ ദിവസം തന്നെ പോലീസ് മൊറോക്കന്‍ സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്തിരിന്നു.
Image: /content_image/News/News-2023-04-28-20:04:00.jpg
Keywords: സ്പാനി, സ്പെയി
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസം ഉന്മൂലനം ചെയ്യണം: ഇസ്ലാമിക തീവ്രവാദി ഭീഷണി മുഴക്കിയതായി സ്പാനിഷ് വൈദികന്റെ വെളിപ്പെടുത്തല്‍
Content: മാഡ്രിഡ്: ക്രൈസ്തവ വിശ്വാസം നിഷേധാത്മകമാണെന്നും അത് ഇല്ലാതാക്കപ്പെടേണ്ടതാണെന്നും സ്പെയിനിലെ അല്‍ജെസിറാസ് പട്ടണത്തിലെ സാന്‍ ഇസിദ്രോ, ന്യൂ എസ്ത്രാ സെനോര ദെ പാല്‍മ ദേവാലയങ്ങളില്‍ കത്തിയുമായി ആക്രമണം നടത്തിയ ഇസ്ലാമിക തീവ്രവാദി ഭീഷണി മുഴക്കിയതായി പരിക്കേറ്റ സ്പാനിഷ് വൈദികന്റെ വെളിപ്പെടുത്തല്‍. ജനുവരിയില്‍ നടന്ന ആക്രമണത്തില്‍ ഒരു ദേവാലയ ശുശ്രൂഷി കൊല്ലപ്പെടുകയും വൈദികന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമിയെ ആരും പ്രകോപിപ്പിച്ചിരുന്നില്ലെന്നും, എന്നാല്‍ ഇത്തരത്തില്‍ ആക്രോശം നടത്തുകയായിരിന്നുവെന്നു ഫാ. അന്റോണിയോ റോഡ്രിഗസ് ലൂസെന പറഞ്ഞതായി നാഷണല്‍ പോലീസിന്റെ ജനറല്‍ ജനറല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് സൂചിപ്പിച്ചിരിക്കുന്നത്. പ്രാദേശിക സമയം വൈകിട്ട് 6.30നു സാന്‍ ഇസിദ്രോ ദേവാലയത്തില്‍ പ്രവേശിച്ച യാസിന്‍ കാന്‍ജാ, പിന്തുടരപ്പെടേണ്ട ഏക മതം ഇസ്ലാമാണെന്നും, ക്രൈസ്തവ വിശ്വാസം നിഷേധാത്മകമാണെന്നും അത് ഇല്ലാതാക്കപ്പെടേണ്ടതാണെന്നും പറഞ്ഞതായി വൈദികനെ ഉദ്ധരിച്ച് ‘യൂറോപ്പാ പ്രസ്സ് ഏജന്‍സി’ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമി ബൈബിള്‍ കയ്യിലെടുത്ത് നിരവധി പ്രാവശ്യം അടിച്ചതായും, ഒരു സ്ത്രീയാണ് അത് തടസ്സപ്പെടുത്തി പുറത്തുപോകുവാന്‍ അക്രമിയോടു ആവശ്യപ്പെട്ടതെന്നും സങ്കീര്‍ത്തി സൂക്ഷിപ്പുകാരന്റെ മൊഴിയില്‍ പറയുന്നു. 7 മണിയോടെ ദേവാലയ പരിസരത്ത് തിരികെ എത്തിയ യാസിന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന വിശ്വാസികള്‍ കേള്‍ക്കെ അറബിയില്‍ ഉറക്കെ ആക്രോശിച്ചു. വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം എന്താണെന്ന്‍ അറിയുവാന്‍ വേണ്ടിയാണ് ഫാ. അന്റോണിയോ പുറത്തേക്ക് വന്നത്. ആ സമയത്ത് അക്രമി തന്റെ കയ്യില്‍ കരുതിയിരുന്ന വലിയ കത്തി ഉപയോഗിച്ച് പുരോഹിതനെ വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നീലനിറമുള്ള വലിയ കത്തിയായിരുന്നു ആയുധമെന്നാണ് സാക്ഷി മൊഴികളില്‍ പറയുന്നത്. ദേവാലയത്തിലുണ്ടായിരുന്ന വിശ്വാസികളാണ് ദേവാലയത്തിന്റെ വാതില്‍ അടച്ചത്. ഈ ആക്രമണത്തിന് ശേഷം ഏതാണ്ട് 200 മീറ്റര്‍ അകലെയുള്ള മറ്റൊരു ദേവാലയത്തിലേക്ക് പോയത്. വിര്‍ജിന്‍ ഡെ പാല്‍മ ദേവാലയത്തിലെത്തിയ അക്രമി ദേവാലയ ശുശ്രൂഷി ഡിയാഗോ വലെന്‍സിയയെ വെട്ടിക്കൊലപ്പെടുത്തുകയായിരിന്നു. 'അള്ളാ' എന്ന് അറബിയില്‍ ആക്രോശിച്ചു കൊണ്ടായിരുന്നു ആക്രമണം. . സംഭവ ദിവസം തന്നെ പോലീസ് മൊറോക്കന്‍ സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്തിരിന്നു.
Image: /content_image/News/News-2023-04-28-20:04:00.jpg
Keywords: സ്പാനി, സ്പെയി
Content:
21089
Category: 18
Sub Category:
Heading: അപ്പസ്തോലിക് ന്യൂണ്‍ഷോക്ക് ചങ്ങനാശേരി അതിരൂപതയില്‍ സ്വീകരണം
Content: ചങ്ങനാശേരി: ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറേല്ലി ചങ്ങനാശേരി അതിരൂപത കേന്ദ്രത്തിലെത്തി. ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചേർന്ന അപ്പസ്തോലിക് നുണ്ടായെ ബൊക്കെ നൽകി സ്വീകരിച്ചു. ചങ്ങനാശേരി അതി രൂപത സഹായമെത്രാൻ മാർ തോമസ് തറയിലിന്റെ നേതൃത്വത്തി ൽ നൽകിയ സ്വീകരണത്തിൽ തക്കല മെത്രാൻ മാർ ജോർജ് രാജേന്ദ്രൻ, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. ജയിംസ് പാലയ്ക്കൽ, മോൺ. വർഗീസ് താനമാവുങ്കൽ, ചാൻസലർ റവ.ഡോ. ഐസക് ആലഞ്ചേരി, വൈദിക അല്‍മായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് അതിരൂപത കേന്ദ്രത്തിൽ എത്തിച്ചേർന്ന വത്തിക്കാൻ പ്രതിനിധിയെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇന്നു അന്താരാഷ്ട്ര കുടുംബപഠന കേന്ദ്രമായ തുരുത്തി കാനാ- ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് ഉപരിപഠനം നടത്തുന്നവരും പ്രഫസർമാരും ഉൾപ്പെടുന്ന വൈദികരോടും സമർപ്പിതരോടും സംവാദം നടത്തും. ഇത്തിത്താനം ആശാ ഭവന്റെ സുവർണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 12ന് റിട്ടയർ ചെയ്ത വൈദികർ വിശ്രമജീവിതം നയിക്കുന്ന ഇത്തിത്താനം സെന്റ് ജോസഫ് പ്രീസ്റ്റ് ഹോം സന്ദർശിക്കും. ന്യൂണ്‍ഷോ നാളെ ഡല്‍ഹിയിലേക്ക് മടങ്ങും.
Image: /content_image/India/India-2023-04-29-09:53:42.jpg
Keywords: ചങ്ങനാശേരി
Category: 18
Sub Category:
Heading: അപ്പസ്തോലിക് ന്യൂണ്‍ഷോക്ക് ചങ്ങനാശേരി അതിരൂപതയില്‍ സ്വീകരണം
Content: ചങ്ങനാശേരി: ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറേല്ലി ചങ്ങനാശേരി അതിരൂപത കേന്ദ്രത്തിലെത്തി. ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചേർന്ന അപ്പസ്തോലിക് നുണ്ടായെ ബൊക്കെ നൽകി സ്വീകരിച്ചു. ചങ്ങനാശേരി അതി രൂപത സഹായമെത്രാൻ മാർ തോമസ് തറയിലിന്റെ നേതൃത്വത്തി ൽ നൽകിയ സ്വീകരണത്തിൽ തക്കല മെത്രാൻ മാർ ജോർജ് രാജേന്ദ്രൻ, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. ജയിംസ് പാലയ്ക്കൽ, മോൺ. വർഗീസ് താനമാവുങ്കൽ, ചാൻസലർ റവ.ഡോ. ഐസക് ആലഞ്ചേരി, വൈദിക അല്‍മായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് അതിരൂപത കേന്ദ്രത്തിൽ എത്തിച്ചേർന്ന വത്തിക്കാൻ പ്രതിനിധിയെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇന്നു അന്താരാഷ്ട്ര കുടുംബപഠന കേന്ദ്രമായ തുരുത്തി കാനാ- ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് ഉപരിപഠനം നടത്തുന്നവരും പ്രഫസർമാരും ഉൾപ്പെടുന്ന വൈദികരോടും സമർപ്പിതരോടും സംവാദം നടത്തും. ഇത്തിത്താനം ആശാ ഭവന്റെ സുവർണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 12ന് റിട്ടയർ ചെയ്ത വൈദികർ വിശ്രമജീവിതം നയിക്കുന്ന ഇത്തിത്താനം സെന്റ് ജോസഫ് പ്രീസ്റ്റ് ഹോം സന്ദർശിക്കും. ന്യൂണ്‍ഷോ നാളെ ഡല്‍ഹിയിലേക്ക് മടങ്ങും.
Image: /content_image/India/India-2023-04-29-09:53:42.jpg
Keywords: ചങ്ങനാശേരി
Content:
21090
Category: 1
Sub Category:
Heading: സിയന്നായിലെ വിശുദ്ധ കത്രീനയുടെ കാലിക പ്രസക്തി
Content: രക്ഷാകര ചരിത്രത്തിൽ നിരവധി സ്ത്രീകൾ വിശുദ്ധിയുടെയും സ്നേഹത്തിന്റെയും ദൈവശുശ്രൂഷയുടെയും അടയാളങ്ങളാൽ തിരുസഭയെ വളർത്തിയിട്ടുണ്ട്. ഇവരിൽ നാലുപേരെയാണ് കത്തോലിക്കാ സഭ വേദപാരംഗതകൾ “Doctor of the Church” ആയി പ്രഖ്യാപിച്ചിരിക്കുന്നത്. ആവിലായിലെ വി. അമ്മ ത്രേസ്യാ, സിയന്നായിലെ വി. കത്രീന, ലിസ്യുവിലെ വി. കൊച്ചുത്രേസ്യാ, ബിങ്ങനിലെ വിശുദ്ധ ഹിൽഡേഗാർഡ് എന്നിവരാണാവരാണ് ഈ നാലു യുവതികൾ. 1970 ൽ പോൾ ആറാമൻ പാപ്പ ആവിലായിലെ വി. അമ്മ ത്രേസ്യായെയും സിയന്നായിലെ വി. കത്രീനയെയും വേദപാരംഗതരായി പ്രഖ്യാപിച്ചപ്പോൾ, ലിസ്യുവിലെ വി. കൊച്ചുത്രേസ്യായെ ജോൺ പോൾ രണ്ടാമൻ പാപ്പ 1997ലും വിശുദ്ധ ഹിൽഡേഗാർഡിനെ ബനഡിക്ട് പതിനാറാമൻ പാപ്പ 2012 ലും വേദപാരംഗതരായി പ്രഖ്യാപിച്ചു. അവരിൽ സിയന്നായിലെ വി. കത്രീനയുടെ തിരുനാൾ ദിനമാണിന്ന്. ഈ കാലത്തു വി.കത്രീന പഠിപ്പിച്ച ചില കാര്യങ്ങൾക്കു കാലിക പ്രസക്തിയുണ്ട്. പതിനാലാം നൂറ്റാണ്ടിൽ യുറോപ്പിനെ മാനവകുലത്തിന്റെ സിമിത്തേരിയാക്കിയ ബ്യൂബോണിക് പ്ലേഗ് പടർന്ന കാലം. 1348 നും 1350-നും ഇടയിൽ രോഗം അതിന്റെ മൂർദ്ധന്യത്തിലെത്തി. ആറു വർഷം കൊണ്ട് രണ്ടു മുതൽ മൂന്നു കോടി വരെ യൂറോപ്യന്മാർ ഈ അസുഖം മൂലം മരണമടഞ്ഞു, അതായതു യൂറോപ്പിലെ ജനസംഖ്യയുടെ അറുപതു ശതമാനം. പേപ്പൽ സ്റ്റേറ്റുകൾ യുദ്ധം മൂലം വിഭജിക്കപ്പെട്ടു. മെത്രാൻമാർ തങ്ങളുടെ കുടുംബക്കാരെത്തന്നെ പിൻഗാമികളാക്കാൻ പരിശ്രമിച്ച കാലം. എഴുപതു വർഷത്തെ അവിഞ്ഞോൺ വിപ്രാവാസം കഴിഞ്ഞു മാർപാപ്പ റോമിൽ തിരിച്ചെത്തിയെങ്കിലും അധികം വൈകാതെ തന്നെ പാശ്ചാത്യ ശീശ്മ (Western Schism1378-1417) റോമൻ കത്തോലിക്കാ സഭയെ വിരിഞ്ഞു മുറുക്കിയ സമയം. ഇന്നത്തെക്കാൾ വളരെ പ്രക്ഷ്ബുദ്ധമായ കാലഘട്ടം. ക്രിസ്തുവിന്റെ രണ്ടാം വരവിനുള്ള ഒരുക്കമായി പലരും അതു വ്യാഖ്യാനിച്ചു . എന്നാൽ ഇറ്റലിയിലെ സിയന്നയിൽ ജീവിച്ചിരുന്ന ഒരു അൽമായ സ്ത്രീ ആടി ഉലഞ്ഞ സഭാ നൗകയെ ക്രിസ്തുവിൽ വീണ്ടും നങ്കൂരമിടാൻ പ്രാപ്തയാക്കി അവളാണ് സിയന്നായിലെ വി. കത്രീന. സിയെന്നായിലെ വി. കത്രീനയെപ്പറ്റി ഗവേഷണം നടത്തിയ ഡോമിനിക്കൻ വൈദീകൻ ഫാ. തോമസ് മക്ഡെമോർട്ടിന്റെ അഭിപ്രായത്തിൽ "കത്രീന അക്ഷരാർത്ഥത്തിൽ ഭയാനകമായ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. ജനങ്ങൾ സഭയുടെയും ലോകത്തിന്റെയും അവസാനം ചിന്തിച്ചിരുന്ന സമയം. അവർക്കിടയിൽ സത്യത്തിന്റെ ശബ്ദമായി അവൾ നിലകൊണ്ടു " ലോകത്തിന്റെയും സഭയുടെയും ഇന്നത്തെ അവസ്ഥയും ഭിന്നമല്ല, കൊച്ചു കേരളത്തിലും അതിന്റെ അലയടികൾ ആഴത്തിൽ മുറിവേൽപ്പിക്കുന്നു. സഭയെയും സഭാധികാരികളെയും സത്യങ്ങൾ ശരിയായി അറിഞ്ഞും അറിയാതെയും വിചാരണ നടത്തി വിധി പ്രസ്താവിക്കാൻ തിടുക്കം കൂട്ടുന്ന ഒരു പറ്റം ഒരു വശത്ത്. കിട്ടിയ അവസരം മുതലാക്കി സഭയെ തച്ചുടക്കാൻ വിപ്ലവം പറയുന്ന ചെറിയ ഒരു ന്യൂനപക്ഷം. ഇതിലൊന്നും പെടാതെ സത്യ സഭയെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന അതിനു വേണ്ടി ജീവൻ നൽകാൻ തയ്യാറായി നിൽക്കുന്ന വലിയൊരു വിഭാഗവും . ഈ അവസരത്തിൽ വിശുദ്ധ കത്രീനായുടെ ദർശനങ്ങൾ നമുക്കു കരുത്തു പകരുന്നവയാണ്. വിശുദ്ധ പൗലോസിന്റെ പാരമ്പര്യം തുടർന്ന് സഭയെക്കുറിച്ചു സംസാരിക്കുമ്പോൾ സഭ ക്രിസ്തുവിന്റെ ശരീരമായാണു കത്രീനായും മനസ്സിലാക്കിയിരുന്നത്. സഭയുടെ മുഖം സുന്ദരമാണ്. നമ്മൾ അവളുടെ മുഖത്തു മാലിന്യം തെറിപ്പിച്ചിരിക്കുന്നു . അതിനൊരു സുന്ദരമായ മുഖമുണ്ട്, അതു സഭയുടെ ദൈവീക വശമാണ്, എന്നാൽ നമ്മുടെ പാപങ്ങൾ മൂലം വിരൂപമായ ക്രിസ്തുവിന്റെ ശരീരമാണ് അതിന്റെ മാനുഷിക വശം.സഭയിലെ ചില ആനുകാലിക പ്രശ്നങ്ങളും ഉതപ്പുകളും കാണുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ നിൽക്കുമ്പോൾ സിയെയന്നായിലെ വിശുദ്ധ കത്രീനയുടെ മാതൃക നമുക്കു മുൻപോട്ടു പോകാൻ കരുത്താണ് #{blue->none->b->ആരാണ് സിയന്നായിലെ വി. കത്രീന ? }# കത്തോലിക്കാ സഭ വിശുദ്ധയും വേദപാരംഗതയും ആയി അംഗീകരിച്ചിട്ടുള്ള സിയന്നായിലെ കത്രീന പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഡൊമിനിക്കൻ മൂന്നാം സഭാംഗവും കന്യകയുമായിരുന്നു. സിയന്നായിലെ ഒരു ഇടത്തരം കുടംബത്തിൽ 1347 മാർച്ചുമാസം 25-ാം തീയതി ഇരുപത്തഞ്ചാമത്തെ സന്താനമായി കത്രീന ജയിച്ചു, അവളുടെ പന്ത്രണ്ടു സഹോദരങ്ങൾ ചെറുപ്പത്തിൽ തന്നെ മരിച്ചു. വളരെ ചെറുപ്രായത്തിൽത്തന്നെ ഭക്ത കൃത്യങ്ങളിൽ തൽപരയായിരുന്ന കത്രീനയ്ക്കു ആറുവയസ്സുള്ളപ്പോൾ ഒരു ദൈവികദർശനമുണ്ടായി. ഏഴാമത്തെ വയസ്സിൽ അവർ കന്യാജീവിതത്തിന് മനസ്സു പാകപ്പെടുത്തി. പന്ത്രണ്ടാമത്തെ വയസ്സിൽ മാതാപിതാക്കൾ അവരെ വിവാഹം കഴിച്ചുകൊടുക്കാൻ തീരുമാനിച്ചെങ്കിലും താൻ ക്രിസ്തുവിന്റെ വധുവാകാൻ സമ്മതിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് കത്രീന അതിൽ നിന്നൊഴിഞ്ഞു. എന്നാൽ അവർ ഏതെങ്കിലും ആശ്രമത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കാതിരുന്നതിനാൽ വീട്ടിൽ തന്നെ ഒരു മുറിയിൽ കഴിഞ്ഞു. മൂന്നു വർഷം അവിടെ ഏകാന്തധ്യാനത്തിലും തപസ്സിലും ചെലവഴിച്ചു. 1365-ല്‍ തന്റെ 18-മത്തെ വയസ്സില്‍ കാതറിന്‍ വിശുദ്ധ ഡൊമിനിക്കിന്റെ മൂന്നാം സഭയില്‍ ചേര്‍ന്നുകൊണ്ട് സന്യാസ വസ്ത്രം സ്വീകരിച്ചു. ഇരുപത്തിയൊന്നാം വയസ്സിൽ ക്രിസ്തുവുമായുള്ള ഒരു ആത്മീയ വിവാഹം അവൾ നടത്തി. പിന്നിടു ഏകാന്തജീവിതം ഉപേക്ഷിച്ച് ലോകത്തിലേക്കിറങ്ങി പൊതുജീവിതം സ്വീകരിക്കാൻ യേശു അവളോടു ആവശ്യപ്പെട്ടതായി കത്രീനയുടെ ജീവചരിത്രകാരൻ രേഖപ്പെടുത്തിയിട്ടുണ്ട് . തുടർന്ന് രോഗികളേയും അഗതികളേയും ആശുപത്രികളിലും ആതുരാലയങ്ങളിലും സഹായിക്കുന്നതിൽ അവർ ഏറെ സമയം ചെലവഴിച്ചു. യൂറോപ്പിനെ കറുത്ത മരണം(Black Death) എന്ന കുപ്രസിദ്ധി നേടിയ പ്ലേഗ് ബാധ അലട്ടിയപ്പോൾ രോഗബാധിതരെ സഹായിച്ച് കത്രീന ഒപ്പം കഴിഞ്ഞു. പാവങ്ങളോടുള്ള വിശുദ്ധയുടെ കാരുണ്യത്തിനു നിരവധി അത്ഭുതങ്ങള്‍ വഴി ദൈവം അവള്‍ക്ക് പ്രതിഫലം നല്‍കി. ചിലപ്പോള്‍ അവളുടെ കയ്യിലുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഇരട്ടിപ്പിച്ചു കൊണ്ടും മറ്റ് ചിലപ്പോള്‍ പാവങ്ങള്‍ക്കായുള്ള ചോളം, എണ്ണ തുടങ്ങിയ അവശ്യസാധനങ്ങള്‍ ചുമക്കുവാനുള്ള കഴിവ് അവള്‍ക്ക് നല്‍കികൊണ്ടും ദൈവം ഇടപെട്ടു. #{blue->none->b->പരസ്യ ജീവിതം }# പൊതു ജിവിതത്തിലേക്കു തിരിച്ചു വന്ന കത്രീന സഭയുടെ കാര്യങ്ങളിൽ ഇടപെടാൻ തുടങ്ങി. അവിഞ്ഞോണിൽ കഴിഞ്ഞിരുന്ന ഗ്രിഗറി പതിനൊന്നാമൻ മാർപാപ്പയെ റോമിലേക്കു തിരികെ കൊണ്ടുവരുവാനും ഫ്ലോറൻസ് റിപ്പബ്ലിക്കുമുള്ള പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കാനും കത്രീന അക്ഷീണം പ്രയ്നിച്ചു. പ്രാർത്ഥനയിലൂടെയും അദ്ധ്യായാത്മിക നിയന്താക്കളുമായുള്ള നിരന്തര സമ്പർക്കത്താലും പേപ്പൽ പ്രതിനിധികളും മാർപാപ്പായുമായും സമാധാനത്തിനും സഭാനവീകരണത്തിനായും കത്രീന പരിശ്രമിച്ചു. കത്രീനായുടെ സമയത്തുണ്ടായിരുന്ന പേപ്പൽ പ്രതിനിധിയെ ഫ്ലോറൻസിലുള്ള പ്രബല കുടുംബങ്ങൾ എതിർത്തിരുന്നു. അതിനു കാരണമായി അവർ പറഞ്ഞത് മാർപാപ്പ അവരെ കാര്യമായി പരിഗണിക്കുന്നില്ല എന്നതായിരുന്നു. സഭയിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനായി പേപ്പൽ പ്രതിനിധിക്കും മാർപാപ്പയ്ക്കും അവൾ നിരന്തരം കത്തുകൾ എഴുതി കൊണ്ടിരുന്നു. ഫ്ലോറൻസിലെ പേപ്പൽ പ്രതിനിധിയെ ജിവനൊടെ തൊലിയുരിഞ്ഞ് തെരുവിൽ പ്രദർശിപ്പിച്ചപ്പോൾ സംഭവങ്ങൾ കൂടുതൽ കലുഷിതമായി. അക്കാലത്തു കത്രീന സഭാ രാഷ്ട്രീയത്തിലേക്കു വന്നതു സ്ഥാനമോഹങ്ങൾ തേടിയല്ല സഭാ സ്നേഹവും ദൈവസ്നേഹവും മാത്രമാണ് അതിനവളെ പ്രേരിപ്പിച്ചത്. സഭാ രാഷ്ട്രിയത്തിൽ ഉൾചേരുക എന്നതു അവളുടെ ലക്ഷ്യമായിരുന്നില്ല മറിച്ച് സഭയ്ക്കും എല്ലാവർക്കും അവൾ സഭാ രാഷ്ട്രീയത്തിൽ വരുന്നത് മികച്ചതായി കണ്ടു. സഭാ പ്രശ്നങ്ങൾ പരിഹരിക്കാൻ മറ്റു കത്തോലിക്കരോടൊപ്പം മാർപാപ്പ റോമിലേക്കു മടങ്ങുന്നതിനായി കത്രീന പരിശ്രമിച്ചു. ചില കത്തിടപാടുകൾക്കു ശേഷം മാർപാപ്പയെ നേരിട്ടു കണ്ടു സംസാരിക്കാൻ അവൾ തുനിഞ്ഞു. “സഭ ക്രിസ്തുവിന്റെ ശരീരമായതിനാൽ സഭയുടെ വിശുദ്ധീകരണത്തിനായി എന്തും ചെയ്യാൻ അവൾ തയ്യാറായിരുന്നതായി ഫാ: മക്ഡെമോർട്ട് സാക്ഷ്യപ്പെടുത്തുന്നു' 1309 മുതൽ 1377 വരെയുള്ള കാലഘട്ടത്തിൽ പലരും മാർപാപ്പയോടു റോമിലേക്കു തിരികെ വരാൻ ആവശ്യപ്പെട്ടങ്കിലും കത്രീനായുടെ ഇടപെടലാണ് ഫലം കണ്ടത്. കത്രീന പാപ്പയെ സന്ദർശിച്ചപ്പോൾ മാർപാപ്പായ്ക്കുണ്ടായ ഒരു സ്വപ്നം അവൾ വിശദീകരിച്ചു. അതിനെപ്പറ്റി ഫാ: മക്ഡെമോർട്ട് സാക്ഷ്യപ്പെടുത്തുന്നത് ഇപ്രകാരമാണ്. “തന്റെ സ്വപ്നത്തെക്കുറിച്ചു കത്രീനയ്ക്കു അറിയാം എന്ന കാര്യം പാപ്പയെ അത്യധികം അതിശയിപ്പിച്ചു. അതു ദൈവത്തിൽ നിന്നുള്ള വ്യക്തമായ അടയാളമായും അവളുടെ സംഭാഷണം ദൈവത്തിന്റെ വാക്കുകളായും പാപ്പ കണ്ടു.” കത്രീനയുടെ സന്ദർശനം കഴിഞ്ഞു എതാനും ആഴ്ചകൾക്കകം ഏഴു പതിറ്റാണ്ടുകൾ നീണ്ട വിപ്രവാസം അവസാനിപ്പിച്ചു മാർപാപ്പ റോമിലേക്കു മടങ്ങി. ചിക്കാഗോ സെന്റ് വിൻസെന്റ് സീ പോൾ സർവ്വകലാശാലയിലെ പ്രഫസറായ ഡോ. കാരൻ സ്കോട്ടിന്റെ അഭിപ്രായത്തിൽ: " സഭയെക്കുറിച്ചു ഉത്തമ ബോധ്യങ്ങളും അവ യാതൊരു മടിയും കൂടാതെ പ്രകടിപ്പിക്കുകയും ചെയ്ത ശക്തയായ ഒരു അല്മായ സ്ത്രീയും വലിയ മാതൃകയുമായിരുന്നു സിയെന്നായിലെ വി. കത്രീന " #{blue->none->b->സഭാ നവീകരണത്തിന്റെ ശബ്ദം }# തെളിഞ്ഞ ചിന്തയും തെറ്റുകൾ മനസ്സിലാക്കാനുള്ള പ്രത്യേക പാടവും കത്രീനയ്ക്കുണ്ടായിരുന്നു. ക്രിസ്തുവിനോടും അവന്റെ മണവാട്ടിയായ സഭയോടും അവളുടെ തലവനായ മാർപാപ്പായോടുമുള്ള ആഴമായ സ്നേഹവും ബഹുമാനവും സഭാ നവീകരണത്തിനായി ജീവിതം സമർപ്പിക്കാൻ ചെറുപ്രായത്തിലെ കത്രീനായെ പ്രേരിപ്പിച്ചു. കത്രീന തന്റെ ജീവിതകാലത്തു സഭാ നവീകരണത്തിനായി ചുരുങ്ങിയത് 381 എഴുത്തുകളെങ്കിലും എഴുതിയതായി വിശ്വസിക്കുന്നു. മരിക്കുന്നതിനു മുന്നു വർഷങ്ങൾക്കു മുമ്പ് അവളുടെ ആത്മീയ ചിന്തകളും ദൈവവുമായുള്ള സംഭാഷണവും ദൈവപരിപാലനയുടെ സംവാദം. The Dialogue of divine Providence എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഗ്രന്ഥത്തിലെ 110 മുതൽ -134 വരെയുള്ള അധ്യായങ്ങളിൽ അക്കാലത്തു ആവശ്യമായ സഭാ നവീകരണത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. കത്രീനയ്ക്കു നിത്യ പിതാവു (ദൈവപിതാവിനെ നിത്യനായ പിതാവ് “Eternal Father” എന്നാണ് അവൾ അഭിസംബോധന ചെയ്തിരുന്നത്) നേരിട്ടു നൽകിയ വെളിപാടിൽ അക്കാലത്തു രൂപതാ വൈദികൾ നേരിട്ട ഏറ്റവും വലിയ പ്രശ്നം ധന മോഹവും , സന്യാസ വൈദീകർ നേരിട്ട മുഖ്യ പ്രശ്നം സ്വവർഗ്ഗ രതിയും ആയിരുന്നു എന്നതാണ്. നിത്യ പിതാവു വെളിപ്പെടുത്തുന്നതെന്തു മറയില്ലാതെ അവൾ പറഞ്ഞിരുന്നു. വൈദീകരെ വിമർശിക്കുക മാത്രമായിരുന്നില്ല അവളുടെ രീതി. പൗരോഹിത്യത്തെ എന്നും ബഹുമാനിച്ചിരുന്നു. ദിവ്യകാരുണ്യത്തിലൂടെ ഈശോയെ ലോകത്തിനു നൽകുന്ന ക്രിസ്തുമരയാണ് അവൾ വൈദീകരെ കണ്ടിരുന്നത്. ഒരിക്കൽ നിത്യ പിതാവ് കത്രീനായോടു പറഞ്ഞു : “നിങ്ങൾ വൈദികരെ സ്നേഹിക്കണം ആ കൂദാശയുടെ മഹത്വവും പുണ്യവും മനസ്സിലാക്കി അവരെ സ്വീകരിക്കണം. ആ കൂദാശയുടെ മഹത്വവും പുണ്യവും പരിഗണിച്ച് പാപാവസ്ഥയിൽ കഴിയുന്നവരുടെ തെറ്റുകൾ നിങ്ങൾ വെറുക്കണം. പക്ഷ നിങ്ങൾ അവരുടെ വിധിയാളൻമാരാകരുത്. അതു ഞാൻ വിലക്കുന്നു, കാരണം അവർ എന്റെ ക്രിസ്തുമാരാണ് ,നിങ്ങൾ അവരെ സ്നേഹിക്കുകയും ഞാൻ അവർക്കു നൽകിയ അധികാരത്തെ ബഹുമാനിക്കുകയും ചെയ്യണം". സഭാ ഐക്യത്തിന്റെ ശക്തയായ പ്രവാചിക ആയിരുന്നു കത്രീന. അതിനായി ഗ്രിഗറി പതിനൊന്നാമനെ റോമിലേക്കു കൊണ്ടു വന്നു. ഈ കാലത്തു ഫ്രാൻസിലെ കർദ്ദിനാൾമാർ അവരിൽ ഒരാളെ പാപ്പയായി തെരഞ്ഞെടുത്തു. പിന്നിടു പിസായിൽ നടന്ന കൗൺസിൽ ഉർബൻ ആറാമനെ മാർപാപ്പയായി തെരഞ്ഞെടുത്തു. കത്രീന റോമിലെ മാർപാപ്പയോടൊപ്പം വിശ്വസ്തതയോടെ നിന്നു. മാർപാപ്പായെ ഉപദേശിക്കുവാനും സഭയ്ക്കു വേണ്ടി പ്രായശ്ചിത്വം ചെയ്തു പ്രാർത്ഥിക്കാനുമായി അവസാന വർഷങ്ങളിൽ റോമിലാണ് കത്രീന താമസിച്ചിരുന്നത്. #{blue->none->b->ഇന്നത്തെ കത്തോലിക്കർക്കുള്ള കത്രീനാ പാഠങ്ങൾ }# ഇന്നു സഭ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കു കത്രീനയുടെ പാഠങ്ങൾ എന്തെല്ലാമാണ്? ഓന്നാമതായി മാർപാപ്പയോടു ചേർന്നു നിൽക്കുവാനും ശീശ്മകൾ അവഗണിക്കാനും അല്മായർക്കു വേണ്ട സത്യസന്ധതയും അഖണ്ഡതയും അജപാലന അഭിമുഖ്യവും എങ്ങനെ ആയിരക്കണമെന്നതിനുള്ള ശരിയായ മാർഗ്ഗരേഖയാണ് കത്രീന. അതുപോലെ പെട്ടന്നു പൊട്ടിത്തെറിക്കാതെ പ്രാർത്ഥനയോടെ വിവേചിച്ചറിയാൻ കത്രീന നമ്മളെ ഉപദേശിക്കുന്നു. സഭയെ വിശുദ്ധീകരിക്കാൻ ഇറങ്ങിത്തിരിക്കുന്നതിനു മുമ്പു സ്വയം വിശുദ്ധീകരിക്കേണ്ടതിന്റെ അനിവാര്യതയാണ് സീയെന്നയിലെ കത്രീന പഠിപ്പിക്കുന്ന രണ്ടാം പാഠം. സമർപ്പണബോധത്തോടെയുള്ള പ്രാർത്ഥനാ ശീലം ഇല്ലങ്കിൽ സഭാ നവീകരണം വെറും വാചക കസർത്തു മാത്രമായി അവശേഷിക്കും. കത്രീനയുടെ ജീവിതം പഠിപ്പിക്കുന്ന മൂന്നാമത്തെ പാഠം : വലിയ പ്രതിസന്ധികളും ഉതപ്പുകളും അതിജീവിച്ച സഭ ഇന്നത്തെ പ്രതിസന്ധികളും തരണം ചെയ്യും. സഭ അതിന്റെ ഇരുളടഞ്ഞ വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ വിശുദ്ധി പ്രാപിച്ചവളാണ് വി. കത്രീന. അവൾ സ്വർഗ്ഗത്തിലെത്തിയിരിക്കുന്നു, സംഘർഷഭരിതമായ നാളുകളിൽ ക്രിസ്തുവിന്റെ മുഖം സത്യസഭയിൽ ദർശിച്ചു വിശ്വസ്തതയോടെ മുന്നേറിയപ്പോൾ സഭാ ചരിത്രത്തിലെ തന്നെ ശക്തയായ വനിതയായി അവൾ പരിണമിച്ചു. അതായത് വിശുദ്ധി ജീവിക്കാൻ ഏതു കാലവും സാഹചര്യവും പ്രാപ്തമാണ്. ഇതാണ് സിയന്നായിലെ വിശുദ്ധ പുഷ്പം നൽക്കുന്ന നാലാം പാഠം. ക്രിസ്തുവിനോടുള്ള സ്നേഹം പ്രതിഫലിക്കേണ്ടത് അവളുടെ മണവാട്ടിയായ സഭയെ സ്നേഹിച്ചു കൊണ്ടായിരിക്കണം. സഭയുടെ മാനുഷിക വശത്തിനു പോരായ്മകൾ വന്നു എന്നു കരുതി ക്രിസ്തുവിനെയും സഭയെയും തള്ളിപ്പറയാതിരിക്കുക ഇതാണ് വിശുദ്ധ കത്രീനായുടെ അഞ്ചാം പാഠം. സഭയിൽ പ്രശ്നങ്ങൾ ഏറിവന്നപ്പോൾ താൻ ഏറ്റെടുത്തിരുന്ന തപശ്ചര്യകൾ കൂടുതൽ കഠിനമാക്കാൻ കത്രീന തീരുമാനിച്ചു . ഭക്ഷണം കഴിക്കുന്നത് അവർ പേരിനുമാത്രമാക്കി. ഒടുവിൽ വിശുദ്ധകുർബ്ബാനയുടെ ഓസ്തി മാത്രമായിരുന്നു ഏകപോഷണം എന്നുപോലും പറയപ്പെടുന്നു. 1380-ലെ വസന്തകാലത്ത് റോമിൽ ഹൃദയാഘാതം മൂലം 33 മത്തെ വയസ്സിൽ മരിക്കുമ്പോൾ ക്രിസ്തു്തുവിനോടും സഭയോടുമുള്ള സ്നേഹത്തിനു യാതൊരു കുറവും വന്നിരുന്നില്ല. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Mirror/Mirror-2023-04-29-10:16:06.jpg
Keywords: കത്രീന
Category: 1
Sub Category:
Heading: സിയന്നായിലെ വിശുദ്ധ കത്രീനയുടെ കാലിക പ്രസക്തി
Content: രക്ഷാകര ചരിത്രത്തിൽ നിരവധി സ്ത്രീകൾ വിശുദ്ധിയുടെയും സ്നേഹത്തിന്റെയും ദൈവശുശ്രൂഷയുടെയും അടയാളങ്ങളാൽ തിരുസഭയെ വളർത്തിയിട്ടുണ്ട്. ഇവരിൽ നാലുപേരെയാണ് കത്തോലിക്കാ സഭ വേദപാരംഗതകൾ “Doctor of the Church” ആയി പ്രഖ്യാപിച്ചിരിക്കുന്നത്. ആവിലായിലെ വി. അമ്മ ത്രേസ്യാ, സിയന്നായിലെ വി. കത്രീന, ലിസ്യുവിലെ വി. കൊച്ചുത്രേസ്യാ, ബിങ്ങനിലെ വിശുദ്ധ ഹിൽഡേഗാർഡ് എന്നിവരാണാവരാണ് ഈ നാലു യുവതികൾ. 1970 ൽ പോൾ ആറാമൻ പാപ്പ ആവിലായിലെ വി. അമ്മ ത്രേസ്യായെയും സിയന്നായിലെ വി. കത്രീനയെയും വേദപാരംഗതരായി പ്രഖ്യാപിച്ചപ്പോൾ, ലിസ്യുവിലെ വി. കൊച്ചുത്രേസ്യായെ ജോൺ പോൾ രണ്ടാമൻ പാപ്പ 1997ലും വിശുദ്ധ ഹിൽഡേഗാർഡിനെ ബനഡിക്ട് പതിനാറാമൻ പാപ്പ 2012 ലും വേദപാരംഗതരായി പ്രഖ്യാപിച്ചു. അവരിൽ സിയന്നായിലെ വി. കത്രീനയുടെ തിരുനാൾ ദിനമാണിന്ന്. ഈ കാലത്തു വി.കത്രീന പഠിപ്പിച്ച ചില കാര്യങ്ങൾക്കു കാലിക പ്രസക്തിയുണ്ട്. പതിനാലാം നൂറ്റാണ്ടിൽ യുറോപ്പിനെ മാനവകുലത്തിന്റെ സിമിത്തേരിയാക്കിയ ബ്യൂബോണിക് പ്ലേഗ് പടർന്ന കാലം. 1348 നും 1350-നും ഇടയിൽ രോഗം അതിന്റെ മൂർദ്ധന്യത്തിലെത്തി. ആറു വർഷം കൊണ്ട് രണ്ടു മുതൽ മൂന്നു കോടി വരെ യൂറോപ്യന്മാർ ഈ അസുഖം മൂലം മരണമടഞ്ഞു, അതായതു യൂറോപ്പിലെ ജനസംഖ്യയുടെ അറുപതു ശതമാനം. പേപ്പൽ സ്റ്റേറ്റുകൾ യുദ്ധം മൂലം വിഭജിക്കപ്പെട്ടു. മെത്രാൻമാർ തങ്ങളുടെ കുടുംബക്കാരെത്തന്നെ പിൻഗാമികളാക്കാൻ പരിശ്രമിച്ച കാലം. എഴുപതു വർഷത്തെ അവിഞ്ഞോൺ വിപ്രാവാസം കഴിഞ്ഞു മാർപാപ്പ റോമിൽ തിരിച്ചെത്തിയെങ്കിലും അധികം വൈകാതെ തന്നെ പാശ്ചാത്യ ശീശ്മ (Western Schism1378-1417) റോമൻ കത്തോലിക്കാ സഭയെ വിരിഞ്ഞു മുറുക്കിയ സമയം. ഇന്നത്തെക്കാൾ വളരെ പ്രക്ഷ്ബുദ്ധമായ കാലഘട്ടം. ക്രിസ്തുവിന്റെ രണ്ടാം വരവിനുള്ള ഒരുക്കമായി പലരും അതു വ്യാഖ്യാനിച്ചു . എന്നാൽ ഇറ്റലിയിലെ സിയന്നയിൽ ജീവിച്ചിരുന്ന ഒരു അൽമായ സ്ത്രീ ആടി ഉലഞ്ഞ സഭാ നൗകയെ ക്രിസ്തുവിൽ വീണ്ടും നങ്കൂരമിടാൻ പ്രാപ്തയാക്കി അവളാണ് സിയന്നായിലെ വി. കത്രീന. സിയെന്നായിലെ വി. കത്രീനയെപ്പറ്റി ഗവേഷണം നടത്തിയ ഡോമിനിക്കൻ വൈദീകൻ ഫാ. തോമസ് മക്ഡെമോർട്ടിന്റെ അഭിപ്രായത്തിൽ "കത്രീന അക്ഷരാർത്ഥത്തിൽ ഭയാനകമായ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. ജനങ്ങൾ സഭയുടെയും ലോകത്തിന്റെയും അവസാനം ചിന്തിച്ചിരുന്ന സമയം. അവർക്കിടയിൽ സത്യത്തിന്റെ ശബ്ദമായി അവൾ നിലകൊണ്ടു " ലോകത്തിന്റെയും സഭയുടെയും ഇന്നത്തെ അവസ്ഥയും ഭിന്നമല്ല, കൊച്ചു കേരളത്തിലും അതിന്റെ അലയടികൾ ആഴത്തിൽ മുറിവേൽപ്പിക്കുന്നു. സഭയെയും സഭാധികാരികളെയും സത്യങ്ങൾ ശരിയായി അറിഞ്ഞും അറിയാതെയും വിചാരണ നടത്തി വിധി പ്രസ്താവിക്കാൻ തിടുക്കം കൂട്ടുന്ന ഒരു പറ്റം ഒരു വശത്ത്. കിട്ടിയ അവസരം മുതലാക്കി സഭയെ തച്ചുടക്കാൻ വിപ്ലവം പറയുന്ന ചെറിയ ഒരു ന്യൂനപക്ഷം. ഇതിലൊന്നും പെടാതെ സത്യ സഭയെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന അതിനു വേണ്ടി ജീവൻ നൽകാൻ തയ്യാറായി നിൽക്കുന്ന വലിയൊരു വിഭാഗവും . ഈ അവസരത്തിൽ വിശുദ്ധ കത്രീനായുടെ ദർശനങ്ങൾ നമുക്കു കരുത്തു പകരുന്നവയാണ്. വിശുദ്ധ പൗലോസിന്റെ പാരമ്പര്യം തുടർന്ന് സഭയെക്കുറിച്ചു സംസാരിക്കുമ്പോൾ സഭ ക്രിസ്തുവിന്റെ ശരീരമായാണു കത്രീനായും മനസ്സിലാക്കിയിരുന്നത്. സഭയുടെ മുഖം സുന്ദരമാണ്. നമ്മൾ അവളുടെ മുഖത്തു മാലിന്യം തെറിപ്പിച്ചിരിക്കുന്നു . അതിനൊരു സുന്ദരമായ മുഖമുണ്ട്, അതു സഭയുടെ ദൈവീക വശമാണ്, എന്നാൽ നമ്മുടെ പാപങ്ങൾ മൂലം വിരൂപമായ ക്രിസ്തുവിന്റെ ശരീരമാണ് അതിന്റെ മാനുഷിക വശം.സഭയിലെ ചില ആനുകാലിക പ്രശ്നങ്ങളും ഉതപ്പുകളും കാണുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ നിൽക്കുമ്പോൾ സിയെയന്നായിലെ വിശുദ്ധ കത്രീനയുടെ മാതൃക നമുക്കു മുൻപോട്ടു പോകാൻ കരുത്താണ് #{blue->none->b->ആരാണ് സിയന്നായിലെ വി. കത്രീന ? }# കത്തോലിക്കാ സഭ വിശുദ്ധയും വേദപാരംഗതയും ആയി അംഗീകരിച്ചിട്ടുള്ള സിയന്നായിലെ കത്രീന പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഡൊമിനിക്കൻ മൂന്നാം സഭാംഗവും കന്യകയുമായിരുന്നു. സിയന്നായിലെ ഒരു ഇടത്തരം കുടംബത്തിൽ 1347 മാർച്ചുമാസം 25-ാം തീയതി ഇരുപത്തഞ്ചാമത്തെ സന്താനമായി കത്രീന ജയിച്ചു, അവളുടെ പന്ത്രണ്ടു സഹോദരങ്ങൾ ചെറുപ്പത്തിൽ തന്നെ മരിച്ചു. വളരെ ചെറുപ്രായത്തിൽത്തന്നെ ഭക്ത കൃത്യങ്ങളിൽ തൽപരയായിരുന്ന കത്രീനയ്ക്കു ആറുവയസ്സുള്ളപ്പോൾ ഒരു ദൈവികദർശനമുണ്ടായി. ഏഴാമത്തെ വയസ്സിൽ അവർ കന്യാജീവിതത്തിന് മനസ്സു പാകപ്പെടുത്തി. പന്ത്രണ്ടാമത്തെ വയസ്സിൽ മാതാപിതാക്കൾ അവരെ വിവാഹം കഴിച്ചുകൊടുക്കാൻ തീരുമാനിച്ചെങ്കിലും താൻ ക്രിസ്തുവിന്റെ വധുവാകാൻ സമ്മതിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് കത്രീന അതിൽ നിന്നൊഴിഞ്ഞു. എന്നാൽ അവർ ഏതെങ്കിലും ആശ്രമത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കാതിരുന്നതിനാൽ വീട്ടിൽ തന്നെ ഒരു മുറിയിൽ കഴിഞ്ഞു. മൂന്നു വർഷം അവിടെ ഏകാന്തധ്യാനത്തിലും തപസ്സിലും ചെലവഴിച്ചു. 1365-ല്‍ തന്റെ 18-മത്തെ വയസ്സില്‍ കാതറിന്‍ വിശുദ്ധ ഡൊമിനിക്കിന്റെ മൂന്നാം സഭയില്‍ ചേര്‍ന്നുകൊണ്ട് സന്യാസ വസ്ത്രം സ്വീകരിച്ചു. ഇരുപത്തിയൊന്നാം വയസ്സിൽ ക്രിസ്തുവുമായുള്ള ഒരു ആത്മീയ വിവാഹം അവൾ നടത്തി. പിന്നിടു ഏകാന്തജീവിതം ഉപേക്ഷിച്ച് ലോകത്തിലേക്കിറങ്ങി പൊതുജീവിതം സ്വീകരിക്കാൻ യേശു അവളോടു ആവശ്യപ്പെട്ടതായി കത്രീനയുടെ ജീവചരിത്രകാരൻ രേഖപ്പെടുത്തിയിട്ടുണ്ട് . തുടർന്ന് രോഗികളേയും അഗതികളേയും ആശുപത്രികളിലും ആതുരാലയങ്ങളിലും സഹായിക്കുന്നതിൽ അവർ ഏറെ സമയം ചെലവഴിച്ചു. യൂറോപ്പിനെ കറുത്ത മരണം(Black Death) എന്ന കുപ്രസിദ്ധി നേടിയ പ്ലേഗ് ബാധ അലട്ടിയപ്പോൾ രോഗബാധിതരെ സഹായിച്ച് കത്രീന ഒപ്പം കഴിഞ്ഞു. പാവങ്ങളോടുള്ള വിശുദ്ധയുടെ കാരുണ്യത്തിനു നിരവധി അത്ഭുതങ്ങള്‍ വഴി ദൈവം അവള്‍ക്ക് പ്രതിഫലം നല്‍കി. ചിലപ്പോള്‍ അവളുടെ കയ്യിലുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഇരട്ടിപ്പിച്ചു കൊണ്ടും മറ്റ് ചിലപ്പോള്‍ പാവങ്ങള്‍ക്കായുള്ള ചോളം, എണ്ണ തുടങ്ങിയ അവശ്യസാധനങ്ങള്‍ ചുമക്കുവാനുള്ള കഴിവ് അവള്‍ക്ക് നല്‍കികൊണ്ടും ദൈവം ഇടപെട്ടു. #{blue->none->b->പരസ്യ ജീവിതം }# പൊതു ജിവിതത്തിലേക്കു തിരിച്ചു വന്ന കത്രീന സഭയുടെ കാര്യങ്ങളിൽ ഇടപെടാൻ തുടങ്ങി. അവിഞ്ഞോണിൽ കഴിഞ്ഞിരുന്ന ഗ്രിഗറി പതിനൊന്നാമൻ മാർപാപ്പയെ റോമിലേക്കു തിരികെ കൊണ്ടുവരുവാനും ഫ്ലോറൻസ് റിപ്പബ്ലിക്കുമുള്ള പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കാനും കത്രീന അക്ഷീണം പ്രയ്നിച്ചു. പ്രാർത്ഥനയിലൂടെയും അദ്ധ്യായാത്മിക നിയന്താക്കളുമായുള്ള നിരന്തര സമ്പർക്കത്താലും പേപ്പൽ പ്രതിനിധികളും മാർപാപ്പായുമായും സമാധാനത്തിനും സഭാനവീകരണത്തിനായും കത്രീന പരിശ്രമിച്ചു. കത്രീനായുടെ സമയത്തുണ്ടായിരുന്ന പേപ്പൽ പ്രതിനിധിയെ ഫ്ലോറൻസിലുള്ള പ്രബല കുടുംബങ്ങൾ എതിർത്തിരുന്നു. അതിനു കാരണമായി അവർ പറഞ്ഞത് മാർപാപ്പ അവരെ കാര്യമായി പരിഗണിക്കുന്നില്ല എന്നതായിരുന്നു. സഭയിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനായി പേപ്പൽ പ്രതിനിധിക്കും മാർപാപ്പയ്ക്കും അവൾ നിരന്തരം കത്തുകൾ എഴുതി കൊണ്ടിരുന്നു. ഫ്ലോറൻസിലെ പേപ്പൽ പ്രതിനിധിയെ ജിവനൊടെ തൊലിയുരിഞ്ഞ് തെരുവിൽ പ്രദർശിപ്പിച്ചപ്പോൾ സംഭവങ്ങൾ കൂടുതൽ കലുഷിതമായി. അക്കാലത്തു കത്രീന സഭാ രാഷ്ട്രീയത്തിലേക്കു വന്നതു സ്ഥാനമോഹങ്ങൾ തേടിയല്ല സഭാ സ്നേഹവും ദൈവസ്നേഹവും മാത്രമാണ് അതിനവളെ പ്രേരിപ്പിച്ചത്. സഭാ രാഷ്ട്രിയത്തിൽ ഉൾചേരുക എന്നതു അവളുടെ ലക്ഷ്യമായിരുന്നില്ല മറിച്ച് സഭയ്ക്കും എല്ലാവർക്കും അവൾ സഭാ രാഷ്ട്രീയത്തിൽ വരുന്നത് മികച്ചതായി കണ്ടു. സഭാ പ്രശ്നങ്ങൾ പരിഹരിക്കാൻ മറ്റു കത്തോലിക്കരോടൊപ്പം മാർപാപ്പ റോമിലേക്കു മടങ്ങുന്നതിനായി കത്രീന പരിശ്രമിച്ചു. ചില കത്തിടപാടുകൾക്കു ശേഷം മാർപാപ്പയെ നേരിട്ടു കണ്ടു സംസാരിക്കാൻ അവൾ തുനിഞ്ഞു. “സഭ ക്രിസ്തുവിന്റെ ശരീരമായതിനാൽ സഭയുടെ വിശുദ്ധീകരണത്തിനായി എന്തും ചെയ്യാൻ അവൾ തയ്യാറായിരുന്നതായി ഫാ: മക്ഡെമോർട്ട് സാക്ഷ്യപ്പെടുത്തുന്നു' 1309 മുതൽ 1377 വരെയുള്ള കാലഘട്ടത്തിൽ പലരും മാർപാപ്പയോടു റോമിലേക്കു തിരികെ വരാൻ ആവശ്യപ്പെട്ടങ്കിലും കത്രീനായുടെ ഇടപെടലാണ് ഫലം കണ്ടത്. കത്രീന പാപ്പയെ സന്ദർശിച്ചപ്പോൾ മാർപാപ്പായ്ക്കുണ്ടായ ഒരു സ്വപ്നം അവൾ വിശദീകരിച്ചു. അതിനെപ്പറ്റി ഫാ: മക്ഡെമോർട്ട് സാക്ഷ്യപ്പെടുത്തുന്നത് ഇപ്രകാരമാണ്. “തന്റെ സ്വപ്നത്തെക്കുറിച്ചു കത്രീനയ്ക്കു അറിയാം എന്ന കാര്യം പാപ്പയെ അത്യധികം അതിശയിപ്പിച്ചു. അതു ദൈവത്തിൽ നിന്നുള്ള വ്യക്തമായ അടയാളമായും അവളുടെ സംഭാഷണം ദൈവത്തിന്റെ വാക്കുകളായും പാപ്പ കണ്ടു.” കത്രീനയുടെ സന്ദർശനം കഴിഞ്ഞു എതാനും ആഴ്ചകൾക്കകം ഏഴു പതിറ്റാണ്ടുകൾ നീണ്ട വിപ്രവാസം അവസാനിപ്പിച്ചു മാർപാപ്പ റോമിലേക്കു മടങ്ങി. ചിക്കാഗോ സെന്റ് വിൻസെന്റ് സീ പോൾ സർവ്വകലാശാലയിലെ പ്രഫസറായ ഡോ. കാരൻ സ്കോട്ടിന്റെ അഭിപ്രായത്തിൽ: " സഭയെക്കുറിച്ചു ഉത്തമ ബോധ്യങ്ങളും അവ യാതൊരു മടിയും കൂടാതെ പ്രകടിപ്പിക്കുകയും ചെയ്ത ശക്തയായ ഒരു അല്മായ സ്ത്രീയും വലിയ മാതൃകയുമായിരുന്നു സിയെന്നായിലെ വി. കത്രീന " #{blue->none->b->സഭാ നവീകരണത്തിന്റെ ശബ്ദം }# തെളിഞ്ഞ ചിന്തയും തെറ്റുകൾ മനസ്സിലാക്കാനുള്ള പ്രത്യേക പാടവും കത്രീനയ്ക്കുണ്ടായിരുന്നു. ക്രിസ്തുവിനോടും അവന്റെ മണവാട്ടിയായ സഭയോടും അവളുടെ തലവനായ മാർപാപ്പായോടുമുള്ള ആഴമായ സ്നേഹവും ബഹുമാനവും സഭാ നവീകരണത്തിനായി ജീവിതം സമർപ്പിക്കാൻ ചെറുപ്രായത്തിലെ കത്രീനായെ പ്രേരിപ്പിച്ചു. കത്രീന തന്റെ ജീവിതകാലത്തു സഭാ നവീകരണത്തിനായി ചുരുങ്ങിയത് 381 എഴുത്തുകളെങ്കിലും എഴുതിയതായി വിശ്വസിക്കുന്നു. മരിക്കുന്നതിനു മുന്നു വർഷങ്ങൾക്കു മുമ്പ് അവളുടെ ആത്മീയ ചിന്തകളും ദൈവവുമായുള്ള സംഭാഷണവും ദൈവപരിപാലനയുടെ സംവാദം. The Dialogue of divine Providence എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഗ്രന്ഥത്തിലെ 110 മുതൽ -134 വരെയുള്ള അധ്യായങ്ങളിൽ അക്കാലത്തു ആവശ്യമായ സഭാ നവീകരണത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. കത്രീനയ്ക്കു നിത്യ പിതാവു (ദൈവപിതാവിനെ നിത്യനായ പിതാവ് “Eternal Father” എന്നാണ് അവൾ അഭിസംബോധന ചെയ്തിരുന്നത്) നേരിട്ടു നൽകിയ വെളിപാടിൽ അക്കാലത്തു രൂപതാ വൈദികൾ നേരിട്ട ഏറ്റവും വലിയ പ്രശ്നം ധന മോഹവും , സന്യാസ വൈദീകർ നേരിട്ട മുഖ്യ പ്രശ്നം സ്വവർഗ്ഗ രതിയും ആയിരുന്നു എന്നതാണ്. നിത്യ പിതാവു വെളിപ്പെടുത്തുന്നതെന്തു മറയില്ലാതെ അവൾ പറഞ്ഞിരുന്നു. വൈദീകരെ വിമർശിക്കുക മാത്രമായിരുന്നില്ല അവളുടെ രീതി. പൗരോഹിത്യത്തെ എന്നും ബഹുമാനിച്ചിരുന്നു. ദിവ്യകാരുണ്യത്തിലൂടെ ഈശോയെ ലോകത്തിനു നൽകുന്ന ക്രിസ്തുമരയാണ് അവൾ വൈദീകരെ കണ്ടിരുന്നത്. ഒരിക്കൽ നിത്യ പിതാവ് കത്രീനായോടു പറഞ്ഞു : “നിങ്ങൾ വൈദികരെ സ്നേഹിക്കണം ആ കൂദാശയുടെ മഹത്വവും പുണ്യവും മനസ്സിലാക്കി അവരെ സ്വീകരിക്കണം. ആ കൂദാശയുടെ മഹത്വവും പുണ്യവും പരിഗണിച്ച് പാപാവസ്ഥയിൽ കഴിയുന്നവരുടെ തെറ്റുകൾ നിങ്ങൾ വെറുക്കണം. പക്ഷ നിങ്ങൾ അവരുടെ വിധിയാളൻമാരാകരുത്. അതു ഞാൻ വിലക്കുന്നു, കാരണം അവർ എന്റെ ക്രിസ്തുമാരാണ് ,നിങ്ങൾ അവരെ സ്നേഹിക്കുകയും ഞാൻ അവർക്കു നൽകിയ അധികാരത്തെ ബഹുമാനിക്കുകയും ചെയ്യണം". സഭാ ഐക്യത്തിന്റെ ശക്തയായ പ്രവാചിക ആയിരുന്നു കത്രീന. അതിനായി ഗ്രിഗറി പതിനൊന്നാമനെ റോമിലേക്കു കൊണ്ടു വന്നു. ഈ കാലത്തു ഫ്രാൻസിലെ കർദ്ദിനാൾമാർ അവരിൽ ഒരാളെ പാപ്പയായി തെരഞ്ഞെടുത്തു. പിന്നിടു പിസായിൽ നടന്ന കൗൺസിൽ ഉർബൻ ആറാമനെ മാർപാപ്പയായി തെരഞ്ഞെടുത്തു. കത്രീന റോമിലെ മാർപാപ്പയോടൊപ്പം വിശ്വസ്തതയോടെ നിന്നു. മാർപാപ്പായെ ഉപദേശിക്കുവാനും സഭയ്ക്കു വേണ്ടി പ്രായശ്ചിത്വം ചെയ്തു പ്രാർത്ഥിക്കാനുമായി അവസാന വർഷങ്ങളിൽ റോമിലാണ് കത്രീന താമസിച്ചിരുന്നത്. #{blue->none->b->ഇന്നത്തെ കത്തോലിക്കർക്കുള്ള കത്രീനാ പാഠങ്ങൾ }# ഇന്നു സഭ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കു കത്രീനയുടെ പാഠങ്ങൾ എന്തെല്ലാമാണ്? ഓന്നാമതായി മാർപാപ്പയോടു ചേർന്നു നിൽക്കുവാനും ശീശ്മകൾ അവഗണിക്കാനും അല്മായർക്കു വേണ്ട സത്യസന്ധതയും അഖണ്ഡതയും അജപാലന അഭിമുഖ്യവും എങ്ങനെ ആയിരക്കണമെന്നതിനുള്ള ശരിയായ മാർഗ്ഗരേഖയാണ് കത്രീന. അതുപോലെ പെട്ടന്നു പൊട്ടിത്തെറിക്കാതെ പ്രാർത്ഥനയോടെ വിവേചിച്ചറിയാൻ കത്രീന നമ്മളെ ഉപദേശിക്കുന്നു. സഭയെ വിശുദ്ധീകരിക്കാൻ ഇറങ്ങിത്തിരിക്കുന്നതിനു മുമ്പു സ്വയം വിശുദ്ധീകരിക്കേണ്ടതിന്റെ അനിവാര്യതയാണ് സീയെന്നയിലെ കത്രീന പഠിപ്പിക്കുന്ന രണ്ടാം പാഠം. സമർപ്പണബോധത്തോടെയുള്ള പ്രാർത്ഥനാ ശീലം ഇല്ലങ്കിൽ സഭാ നവീകരണം വെറും വാചക കസർത്തു മാത്രമായി അവശേഷിക്കും. കത്രീനയുടെ ജീവിതം പഠിപ്പിക്കുന്ന മൂന്നാമത്തെ പാഠം : വലിയ പ്രതിസന്ധികളും ഉതപ്പുകളും അതിജീവിച്ച സഭ ഇന്നത്തെ പ്രതിസന്ധികളും തരണം ചെയ്യും. സഭ അതിന്റെ ഇരുളടഞ്ഞ വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ വിശുദ്ധി പ്രാപിച്ചവളാണ് വി. കത്രീന. അവൾ സ്വർഗ്ഗത്തിലെത്തിയിരിക്കുന്നു, സംഘർഷഭരിതമായ നാളുകളിൽ ക്രിസ്തുവിന്റെ മുഖം സത്യസഭയിൽ ദർശിച്ചു വിശ്വസ്തതയോടെ മുന്നേറിയപ്പോൾ സഭാ ചരിത്രത്തിലെ തന്നെ ശക്തയായ വനിതയായി അവൾ പരിണമിച്ചു. അതായത് വിശുദ്ധി ജീവിക്കാൻ ഏതു കാലവും സാഹചര്യവും പ്രാപ്തമാണ്. ഇതാണ് സിയന്നായിലെ വിശുദ്ധ പുഷ്പം നൽക്കുന്ന നാലാം പാഠം. ക്രിസ്തുവിനോടുള്ള സ്നേഹം പ്രതിഫലിക്കേണ്ടത് അവളുടെ മണവാട്ടിയായ സഭയെ സ്നേഹിച്ചു കൊണ്ടായിരിക്കണം. സഭയുടെ മാനുഷിക വശത്തിനു പോരായ്മകൾ വന്നു എന്നു കരുതി ക്രിസ്തുവിനെയും സഭയെയും തള്ളിപ്പറയാതിരിക്കുക ഇതാണ് വിശുദ്ധ കത്രീനായുടെ അഞ്ചാം പാഠം. സഭയിൽ പ്രശ്നങ്ങൾ ഏറിവന്നപ്പോൾ താൻ ഏറ്റെടുത്തിരുന്ന തപശ്ചര്യകൾ കൂടുതൽ കഠിനമാക്കാൻ കത്രീന തീരുമാനിച്ചു . ഭക്ഷണം കഴിക്കുന്നത് അവർ പേരിനുമാത്രമാക്കി. ഒടുവിൽ വിശുദ്ധകുർബ്ബാനയുടെ ഓസ്തി മാത്രമായിരുന്നു ഏകപോഷണം എന്നുപോലും പറയപ്പെടുന്നു. 1380-ലെ വസന്തകാലത്ത് റോമിൽ ഹൃദയാഘാതം മൂലം 33 മത്തെ വയസ്സിൽ മരിക്കുമ്പോൾ ക്രിസ്തു്തുവിനോടും സഭയോടുമുള്ള സ്നേഹത്തിനു യാതൊരു കുറവും വന്നിരുന്നില്ല. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Mirror/Mirror-2023-04-29-10:16:06.jpg
Keywords: കത്രീന