Contents
Displaying 21601-21610 of 24998 results.
Content:
22011
Category: 1
Sub Category:
Heading: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പരോളിന്‍ ഇസ്രായേൽ എംബസിയിൽ സന്ദർശനം നടത്തി
Content: വത്തിക്കാന്‍ സിറ്റി: ഇസ്രായേലിൽ നടന്ന ഭീകരാക്രമണത്തിൽ പ്രാർത്ഥനയും പിന്തുണയും അറിയിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ പരിശുദ്ധ സിംഹാസനത്തിനു വേണ്ടിയുള്ള ഇസ്രായേൽ എംബസിയിൽ സന്ദർശനം നടത്തി. കഴിഞ്ഞ ശനിയാഴ്ച ഇസ്രായേലിൽ നടന്ന ദാരുണമായ ഭീകരാക്രമണത്തിനും, അരുംകൊലയ്ക്കും തന്റെ പ്രാർത്ഥനയും,പിന്തുണയും അറിയിച്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, ഇസ്രായേൽ അംബാസഡർ റാഫേൽ ഷൂട്സുമായി സംസാരിച്ചു. സന്ദർശനവേളയിൽ അക്രമത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന ഇസ്രയേലിലും, പലസ്തീനിലും പ്രത്യേകിച്ചു ഗാസയിലുമുള്ള സാധാരണജനങ്ങൾക്ക് സംരക്ഷണം ഒരുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സമാധാനത്തിന് വേണ്ടിയുള്ള അഭ്യര്‍ത്ഥന അദ്ദേഹം പുതുക്കി. ഇറ്റലിയിലെ വിവിധ സ്ഥലങ്ങളിൽ പങ്കെടുത്ത എല്ലാ പരിപാടികളിലും കർദ്ദിനാൾ തന്റെ ആശങ്ക പങ്കുവച്ചിരുന്നു. അതേസമയം ഇസ്രായേൽ - ഹമാസ് യുദ്ധത്തില്‍ മരണസംഖ്യ 3,200 ആയി. ഹമാസ് തീവ്രവാദികള്‍ ഇസ്രായേലില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയതോടെയാണ് കഴിഞ്ഞ ആഴ്ച യുദ്ധം ആരംഭിച്ചത്.
Image: /content_image/News/News-2023-10-15-08:13:56.jpg
Keywords: ഇസ്രായേ
Category: 1
Sub Category:
Heading: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പരോളിന്‍ ഇസ്രായേൽ എംബസിയിൽ സന്ദർശനം നടത്തി
Content: വത്തിക്കാന്‍ സിറ്റി: ഇസ്രായേലിൽ നടന്ന ഭീകരാക്രമണത്തിൽ പ്രാർത്ഥനയും പിന്തുണയും അറിയിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ പരിശുദ്ധ സിംഹാസനത്തിനു വേണ്ടിയുള്ള ഇസ്രായേൽ എംബസിയിൽ സന്ദർശനം നടത്തി. കഴിഞ്ഞ ശനിയാഴ്ച ഇസ്രായേലിൽ നടന്ന ദാരുണമായ ഭീകരാക്രമണത്തിനും, അരുംകൊലയ്ക്കും തന്റെ പ്രാർത്ഥനയും,പിന്തുണയും അറിയിച്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, ഇസ്രായേൽ അംബാസഡർ റാഫേൽ ഷൂട്സുമായി സംസാരിച്ചു. സന്ദർശനവേളയിൽ അക്രമത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന ഇസ്രയേലിലും, പലസ്തീനിലും പ്രത്യേകിച്ചു ഗാസയിലുമുള്ള സാധാരണജനങ്ങൾക്ക് സംരക്ഷണം ഒരുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സമാധാനത്തിന് വേണ്ടിയുള്ള അഭ്യര്‍ത്ഥന അദ്ദേഹം പുതുക്കി. ഇറ്റലിയിലെ വിവിധ സ്ഥലങ്ങളിൽ പങ്കെടുത്ത എല്ലാ പരിപാടികളിലും കർദ്ദിനാൾ തന്റെ ആശങ്ക പങ്കുവച്ചിരുന്നു. അതേസമയം ഇസ്രായേൽ - ഹമാസ് യുദ്ധത്തില്‍ മരണസംഖ്യ 3,200 ആയി. ഹമാസ് തീവ്രവാദികള്‍ ഇസ്രായേലില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയതോടെയാണ് കഴിഞ്ഞ ആഴ്ച യുദ്ധം ആരംഭിച്ചത്.
Image: /content_image/News/News-2023-10-15-08:13:56.jpg
Keywords: ഇസ്രായേ
Content:
22012
Category: 1
Sub Category:
Heading: കേരള സഭയില്‍ ചരിത്രം കുറിച്ച് ഫാ. മാത്യു വയലാമണ്ണിലിന്റെ വചനശുശ്രൂഷ; അനുദിന ഓണ്‍ലൈന്‍ ശുശ്രൂഷയില്‍ തത്സമയം പങ്കെടുക്കുന്നത് ഒന്നര ലക്ഷത്തോളം പേര്‍
Content: കല്‍പ്പറ്റ: കേരള കത്തോലിക്ക സഭയില്‍ പുതുചരിത്രം കുറിച്ച് ഫാ. മാത്യു വയലാമണ്ണിലിന്റെ വചനശുശ്രൂഷ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. വയനാട് അനുഗ്രഹ ധ്യാനകേന്ദ്രം ഡയറക്ടറും ചെറുപുഷ്പ സന്യാസ സമൂഹാംഗവുമായ ഫാ. മാത്യു വയലാമണ്ണില്‍ സിഎസ്‌ടി എല്ലാ ദിവസവും യൂട്യൂബിലൂടെ നയിക്കുന്ന വചനശുശ്രൂഷയില്‍ ഒന്നര ലക്ഷത്തോളം പേരാണ് തത്സമയം പങ്കെടുക്കുന്നത്. 'നിയോഗ പ്രാര്‍ത്ഥന ' എന്ന പേരില്‍ എല്ലാ ദിവസവും പുലര്‍ച്ചെ അഞ്ചരയ്ക്കു ആരംഭിക്കുന്ന വചനശുശ്രൂഷയിലാണ് പതിനായിരങ്ങള്‍ ഓണ്‍ലൈനായി പങ്കെടുക്കുന്നത്. ഒരു ഓണ്‍ലൈന്‍ വചനശുശ്രൂഷയ്ക്ക് ഒന്നരലക്ഷത്തോളം പേര്‍ തത്സമയം പങ്കുചേരുന്നത് കേരള കത്തോലിക്ക സഭയില്‍ ഇതാദ്യമായിട്ടാണ്. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ തത്സമയ യൂട്യൂബ് സംപ്രേക്ഷണം വരെ ആയിരങ്ങളില്‍ ഒതുങ്ങുമ്പോള്‍ ജീവിക്കുന്ന കര്‍ത്താവിന്റെ വചനത്തിന് വേണ്ടിയുള്ള ദാഹത്തോടെ ലക്ഷങ്ങള്‍ പ്രാര്‍ത്ഥനയോടെ ഒരു സമയം ഒരുമിച്ച് കൂടുകയാണെന്നത് അത്ഭുതമായാണ് പൊതുവേ നിരീക്ഷിക്കപ്പെടുന്നത്. പ്രീമിയര്‍ ചെയ്തുക്കൊണ്ടുള്ള ശുശ്രൂഷയ്ക്ക് ശേഷവും ലക്ഷങ്ങളാണ് യൂട്യൂബിലൂടെ കൂടുന്നത്. നിയോഗ പ്രാര്‍ത്ഥനയുടെ പതിനാലാമത് ദിവസമായ ഇന്നലെ പ്രസിദ്ധീകരിച്ച വചനശുശ്രൂഷ ഏഴുലക്ഷത്തിലധികം പേരാണ് ഇതിനോടകം കൂടിയിരിക്കുന്നത്. ഫേസ്ബുക്ക്, വാട്സാപ്പ് ഉള്‍പ്പെടെയുള്ള മറ്റ് സമൂഹ മാധ്യമങ്ങളിലൂടെയും ശുശ്രൂഷയുടെ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. പരമാവധി നാലായിരം പേര്‍ പങ്കെടുക്കുമെന്ന ചിന്തയോടെ ആരംഭിച്ച ശുശ്രൂഷയാണിതെന്നും എന്നാല്‍ യേശുവിന്റെ അത്ഭുതകരമായ പ്രവര്‍ത്തിയാണ് ശുശ്രൂഷയില്‍ ഇപ്പോള്‍ പ്രകടമാകുന്നതെന്നും അഭിമാനിക്കാനോ കഴിവ് പറയാനോ യാതൊന്നുമില്ലായെന്നും ശുശ്രൂഷ നയിക്കുന്ന ഫാ. മാത്യു വയലാമണ്ണില്‍ 'പ്രവാചകശബ്ദ'ത്തോട് പറഞ്ഞു. അഞ്ചപ്പം അയ്യായിരമാക്കി മാറ്റാന്‍ മനുഷ്യന് കഴിയുമോ? അഞ്ചപ്പം എങ്ങനെ അയ്യായിരമായി എന്ന കാര്യം മനുഷ്യന് ആര്‍ക്കും അറിയില്ല. ഉത്തരമില്ലാത്ത ഒരു രഹസ്യമാണ്. അതുപോലെ തന്നെയാണ് ഈ ശുശ്രൂഷയും. ദൈവത്തിന്റെ വചനം മൂവായിരമോ നാലായിരമോ ആള്‍ക്കാര്‍ കേള്‍ക്കണമെന്ന ചിന്തയോടെയാണ് ശുശ്രൂഷ ആരംഭിച്ചത്. എന്നാല്‍ ആദ്യ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി. ഇന്ന് ഈ വചനശുശ്രൂഷയില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുന്നു. അവര്‍ വചനം സ്വീകരിക്കുന്നു. അനേകരുടെ ജീവിതങ്ങളില്‍ വലിയ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നു. കഴിവ് പറയാനോ, മേന്മ പറയാനോ യാതൊന്നുമില്ല. സാക്ഷ്യങ്ങളോട് അല്ല, വചനത്തോടുള്ള ദാഹമാണ് ഇപ്പോള്‍ കാണുന്നത്. വചനത്തില്‍ ആശ്രയിക്കുമ്പോള്‍ അത്ഭുതകരമായ ഇടപെടല്‍ ആയിരങ്ങളുടെ ജീവിതങ്ങളുടെ നടക്കുന്നതു കാണാന്‍ കഴിയുന്നു. ഓരോ ദിവസവും നൂറുകണക്കിന് സാക്ഷ്യങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നതെന്നും യേശുവിനെ അറിയാനുള്ള ആഗ്രഹത്തോടും താത്പര്യത്തോടും കൂടെ ആയിരകണക്കിന് അക്രൈസ്തവര്‍ ശുശ്രൂഷയില്‍ പങ്കെടുക്കുന്നുണ്ടെന്നും ഫാ. മാത്യു വയലാമണ്ണില്‍, 'പ്രവാചകശബ്ദ'ത്തോട് പങ്കുവെച്ചു. കല്‍പ്പറ്റയില്‍ നിന്ന് 22 കിലോമീറ്റര്‍ മാറി, വടുവന്‍ചാല്‍ വട്ടത്തുവയലിലാണ് ചെറുപുഷ്പ സന്യാസ സമൂഹത്തിന്റെ കീഴിലുള്ള അനുഗ്രഹ ധ്യാനകേന്ദ്രം സ്ഥിതി ചെയ്യുന്നത്. Editor's Note:- {{ ഫാ. മാത്യു വയലാമണ്ണില്‍ നയിക്കുന്ന ശുശ്രൂഷകളില്‍ ഓണ്‍ലൈനായി പങ്കുചേരാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക; -> https://www.youtube.com/@frmathewvayalamannil}} Tag: Fr Mathew Vayalamannil CST, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-10-15-16:58:18.jpg
Keywords: റെക്കോ, അത്ഭുത
Category: 1
Sub Category:
Heading: കേരള സഭയില്‍ ചരിത്രം കുറിച്ച് ഫാ. മാത്യു വയലാമണ്ണിലിന്റെ വചനശുശ്രൂഷ; അനുദിന ഓണ്‍ലൈന്‍ ശുശ്രൂഷയില്‍ തത്സമയം പങ്കെടുക്കുന്നത് ഒന്നര ലക്ഷത്തോളം പേര്‍
Content: കല്‍പ്പറ്റ: കേരള കത്തോലിക്ക സഭയില്‍ പുതുചരിത്രം കുറിച്ച് ഫാ. മാത്യു വയലാമണ്ണിലിന്റെ വചനശുശ്രൂഷ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. വയനാട് അനുഗ്രഹ ധ്യാനകേന്ദ്രം ഡയറക്ടറും ചെറുപുഷ്പ സന്യാസ സമൂഹാംഗവുമായ ഫാ. മാത്യു വയലാമണ്ണില്‍ സിഎസ്‌ടി എല്ലാ ദിവസവും യൂട്യൂബിലൂടെ നയിക്കുന്ന വചനശുശ്രൂഷയില്‍ ഒന്നര ലക്ഷത്തോളം പേരാണ് തത്സമയം പങ്കെടുക്കുന്നത്. 'നിയോഗ പ്രാര്‍ത്ഥന ' എന്ന പേരില്‍ എല്ലാ ദിവസവും പുലര്‍ച്ചെ അഞ്ചരയ്ക്കു ആരംഭിക്കുന്ന വചനശുശ്രൂഷയിലാണ് പതിനായിരങ്ങള്‍ ഓണ്‍ലൈനായി പങ്കെടുക്കുന്നത്. ഒരു ഓണ്‍ലൈന്‍ വചനശുശ്രൂഷയ്ക്ക് ഒന്നരലക്ഷത്തോളം പേര്‍ തത്സമയം പങ്കുചേരുന്നത് കേരള കത്തോലിക്ക സഭയില്‍ ഇതാദ്യമായിട്ടാണ്. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ തത്സമയ യൂട്യൂബ് സംപ്രേക്ഷണം വരെ ആയിരങ്ങളില്‍ ഒതുങ്ങുമ്പോള്‍ ജീവിക്കുന്ന കര്‍ത്താവിന്റെ വചനത്തിന് വേണ്ടിയുള്ള ദാഹത്തോടെ ലക്ഷങ്ങള്‍ പ്രാര്‍ത്ഥനയോടെ ഒരു സമയം ഒരുമിച്ച് കൂടുകയാണെന്നത് അത്ഭുതമായാണ് പൊതുവേ നിരീക്ഷിക്കപ്പെടുന്നത്. പ്രീമിയര്‍ ചെയ്തുക്കൊണ്ടുള്ള ശുശ്രൂഷയ്ക്ക് ശേഷവും ലക്ഷങ്ങളാണ് യൂട്യൂബിലൂടെ കൂടുന്നത്. നിയോഗ പ്രാര്‍ത്ഥനയുടെ പതിനാലാമത് ദിവസമായ ഇന്നലെ പ്രസിദ്ധീകരിച്ച വചനശുശ്രൂഷ ഏഴുലക്ഷത്തിലധികം പേരാണ് ഇതിനോടകം കൂടിയിരിക്കുന്നത്. ഫേസ്ബുക്ക്, വാട്സാപ്പ് ഉള്‍പ്പെടെയുള്ള മറ്റ് സമൂഹ മാധ്യമങ്ങളിലൂടെയും ശുശ്രൂഷയുടെ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. പരമാവധി നാലായിരം പേര്‍ പങ്കെടുക്കുമെന്ന ചിന്തയോടെ ആരംഭിച്ച ശുശ്രൂഷയാണിതെന്നും എന്നാല്‍ യേശുവിന്റെ അത്ഭുതകരമായ പ്രവര്‍ത്തിയാണ് ശുശ്രൂഷയില്‍ ഇപ്പോള്‍ പ്രകടമാകുന്നതെന്നും അഭിമാനിക്കാനോ കഴിവ് പറയാനോ യാതൊന്നുമില്ലായെന്നും ശുശ്രൂഷ നയിക്കുന്ന ഫാ. മാത്യു വയലാമണ്ണില്‍ 'പ്രവാചകശബ്ദ'ത്തോട് പറഞ്ഞു. അഞ്ചപ്പം അയ്യായിരമാക്കി മാറ്റാന്‍ മനുഷ്യന് കഴിയുമോ? അഞ്ചപ്പം എങ്ങനെ അയ്യായിരമായി എന്ന കാര്യം മനുഷ്യന് ആര്‍ക്കും അറിയില്ല. ഉത്തരമില്ലാത്ത ഒരു രഹസ്യമാണ്. അതുപോലെ തന്നെയാണ് ഈ ശുശ്രൂഷയും. ദൈവത്തിന്റെ വചനം മൂവായിരമോ നാലായിരമോ ആള്‍ക്കാര്‍ കേള്‍ക്കണമെന്ന ചിന്തയോടെയാണ് ശുശ്രൂഷ ആരംഭിച്ചത്. എന്നാല്‍ ആദ്യ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി. ഇന്ന് ഈ വചനശുശ്രൂഷയില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുന്നു. അവര്‍ വചനം സ്വീകരിക്കുന്നു. അനേകരുടെ ജീവിതങ്ങളില്‍ വലിയ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നു. കഴിവ് പറയാനോ, മേന്മ പറയാനോ യാതൊന്നുമില്ല. സാക്ഷ്യങ്ങളോട് അല്ല, വചനത്തോടുള്ള ദാഹമാണ് ഇപ്പോള്‍ കാണുന്നത്. വചനത്തില്‍ ആശ്രയിക്കുമ്പോള്‍ അത്ഭുതകരമായ ഇടപെടല്‍ ആയിരങ്ങളുടെ ജീവിതങ്ങളുടെ നടക്കുന്നതു കാണാന്‍ കഴിയുന്നു. ഓരോ ദിവസവും നൂറുകണക്കിന് സാക്ഷ്യങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നതെന്നും യേശുവിനെ അറിയാനുള്ള ആഗ്രഹത്തോടും താത്പര്യത്തോടും കൂടെ ആയിരകണക്കിന് അക്രൈസ്തവര്‍ ശുശ്രൂഷയില്‍ പങ്കെടുക്കുന്നുണ്ടെന്നും ഫാ. മാത്യു വയലാമണ്ണില്‍, 'പ്രവാചകശബ്ദ'ത്തോട് പങ്കുവെച്ചു. കല്‍പ്പറ്റയില്‍ നിന്ന് 22 കിലോമീറ്റര്‍ മാറി, വടുവന്‍ചാല്‍ വട്ടത്തുവയലിലാണ് ചെറുപുഷ്പ സന്യാസ സമൂഹത്തിന്റെ കീഴിലുള്ള അനുഗ്രഹ ധ്യാനകേന്ദ്രം സ്ഥിതി ചെയ്യുന്നത്. Editor's Note:- {{ ഫാ. മാത്യു വയലാമണ്ണില്‍ നയിക്കുന്ന ശുശ്രൂഷകളില്‍ ഓണ്‍ലൈനായി പങ്കുചേരാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക; -> https://www.youtube.com/@frmathewvayalamannil}} Tag: Fr Mathew Vayalamannil CST, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-10-15-16:58:18.jpg
Keywords: റെക്കോ, അത്ഭുത
Content:
22013
Category: 18
Sub Category:
Heading: ഡോ. ബെന്നി വർഗീസ് ഇടത്തട്ടേൽ അഭിഷിക്തനായി
Content: ഇറ്റാനഗർ (അരുണാചൽ പ്രദേശ്): നൂറുകണക്കിനാളുകളെ സാക്ഷിയാക്കി ഇറ്റാനഗർ രൂപതയുടെ അധ്യക്ഷനായി ഡോ. ബെന്നി വർഗീസ് ഇടത്തട്ടേൽ അഭിഷിക്തനായി. ഇറ്റാനഗർ രൂപതയുടെ രണ്ടാമത്തെ മെത്രാനായാണ് മലയാളിയായ ഇദ്ദേഹം നിയോഗമേറ്റത്. നഹാർലാഗുൺ സേക്രഡ് ഹാർട്ട് പള്ളിയിൽ നടന്ന ശുശ്രൂഷകളിൽ ഗുവാഹത്തി ആർച്ച് ബിഷപ്പ് ഡോ. ജോൺ മൂലച്ചിറ മുഖ്യ കർമികത്വം വഹിച്ചു. കോതമംഗലം രൂപതയിലെ വടാട്ടുപാറ ഇടവകയിലെ വർഗീസ്-അന്ന ക്കുട്ടി ദമ്പതികളുടെ മകനാണ് ബിഷപ് ഡോ. ബെന്നി വർഗീസ് ഇടത്തട്ടേൽ. സ്ഥാനമൊഴിഞ്ഞ ഇറ്റാനഗർ ബിഷപ്പ് ഡോ. ജോൺ ജോസഫ് കാട്ടറുകുടിയിൽ, ബിഷപ്പ് ഡോ. ജോസഫ് തോപ്പിൽ എന്നിവർ മെത്രാഭിഷേക തിരുകര്‍മ്മങ്ങളില്‍ സഹകാർമികരായി. കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിൽ, ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ തുടങ്ങി മുപ്പതോളം മെത്രാന്മാരും നിരവധി വൈദികരും സന്യസ്തരും വിശ്വാസികളും തിരുക്കർമങ്ങളിൽ പങ്കെടുത്തു. വെളിയേൽച്ചാൽ ഫൊറോന വികാരി റവ. ഡോ. തോമസ് ജെ. പറയിടം, വടാട്ടുപാറ ഇടവക വികാരി ഫാ. ജേക്കബ് വക്കുംപറമ്പിൽ, ഫാ. റോയ് കണ്ണഞ്ചിറ, ബിഷപ്പിന്റെ സഹോദരൻ ഫാ. സണ്ണി വർഗീസ് ഇടത്തട്ടേൽ, കുടുബാംഗങ്ങൾ തുടങ്ങിയവർ ഇറ്റാനഗറിൽ എത്തി മെത്രാഭിഷേക ചടങ്ങുകളിൽ പങ്കെടുത്തു.
Image: /content_image/India/India-2023-10-16-09:49:17.jpg
Keywords: രൂപത
Category: 18
Sub Category:
Heading: ഡോ. ബെന്നി വർഗീസ് ഇടത്തട്ടേൽ അഭിഷിക്തനായി
Content: ഇറ്റാനഗർ (അരുണാചൽ പ്രദേശ്): നൂറുകണക്കിനാളുകളെ സാക്ഷിയാക്കി ഇറ്റാനഗർ രൂപതയുടെ അധ്യക്ഷനായി ഡോ. ബെന്നി വർഗീസ് ഇടത്തട്ടേൽ അഭിഷിക്തനായി. ഇറ്റാനഗർ രൂപതയുടെ രണ്ടാമത്തെ മെത്രാനായാണ് മലയാളിയായ ഇദ്ദേഹം നിയോഗമേറ്റത്. നഹാർലാഗുൺ സേക്രഡ് ഹാർട്ട് പള്ളിയിൽ നടന്ന ശുശ്രൂഷകളിൽ ഗുവാഹത്തി ആർച്ച് ബിഷപ്പ് ഡോ. ജോൺ മൂലച്ചിറ മുഖ്യ കർമികത്വം വഹിച്ചു. കോതമംഗലം രൂപതയിലെ വടാട്ടുപാറ ഇടവകയിലെ വർഗീസ്-അന്ന ക്കുട്ടി ദമ്പതികളുടെ മകനാണ് ബിഷപ് ഡോ. ബെന്നി വർഗീസ് ഇടത്തട്ടേൽ. സ്ഥാനമൊഴിഞ്ഞ ഇറ്റാനഗർ ബിഷപ്പ് ഡോ. ജോൺ ജോസഫ് കാട്ടറുകുടിയിൽ, ബിഷപ്പ് ഡോ. ജോസഫ് തോപ്പിൽ എന്നിവർ മെത്രാഭിഷേക തിരുകര്‍മ്മങ്ങളില്‍ സഹകാർമികരായി. കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിൽ, ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ തുടങ്ങി മുപ്പതോളം മെത്രാന്മാരും നിരവധി വൈദികരും സന്യസ്തരും വിശ്വാസികളും തിരുക്കർമങ്ങളിൽ പങ്കെടുത്തു. വെളിയേൽച്ചാൽ ഫൊറോന വികാരി റവ. ഡോ. തോമസ് ജെ. പറയിടം, വടാട്ടുപാറ ഇടവക വികാരി ഫാ. ജേക്കബ് വക്കുംപറമ്പിൽ, ഫാ. റോയ് കണ്ണഞ്ചിറ, ബിഷപ്പിന്റെ സഹോദരൻ ഫാ. സണ്ണി വർഗീസ് ഇടത്തട്ടേൽ, കുടുബാംഗങ്ങൾ തുടങ്ങിയവർ ഇറ്റാനഗറിൽ എത്തി മെത്രാഭിഷേക ചടങ്ങുകളിൽ പങ്കെടുത്തു.
Image: /content_image/India/India-2023-10-16-09:49:17.jpg
Keywords: രൂപത
Content:
22014
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ ഓര്‍മത്തിരുനാള്‍ ഇന്ന്
Content: രാമപുരം: ആരാലും അറിയപ്പെടാതെ കിടന്ന ദരിദ്രരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ച വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ ഓര്‍മത്തിരുനാള്‍ ഇന്ന്. ദളിതരുടെ പുറമ്പോക്കിലെ കുടിലുകളിലേക്കും പണിയിടങ്ങളിലേക്കും ഇറങ്ങിച്ചെന്ന് അവരെ ആത്മീയമായും സാമൂഹികമായും ശക്തിപ്പെടുത്തി അവര്‍ക്ക് പുതുജീവിതമൊരുക്കിയ കുഞ്ഞച്ചന്‍ 1973 ഒക്ടോബര്‍ 16ന് 82ാം വയസിലാണ് ദിവംഗതനായത്. 2006 ഏപ്രില്‍ 30നു കുഞ്ഞച്ചനെ സഭ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുകയായിരിന്നു. കുഞ്ഞച്ചന്റെ ജന്മംകൊണ്ടും കർമംകൊണ്ടും അനുഗൃഹീതമായ രാമപുരത്തേക്ക് അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം തേടി പതിനായിരങ്ങൾ ഇന്ന് തീർത്ഥാടകരായി എത്തിച്ചേരും. രാവിലെ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നു. പള്ളിമൈതാനിയിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളിലൂടെ തുടർച്ചയായി നേർച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. 10ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ കുർബാനയും സന്ദേശവും. ഉച്ചയ്ക്ക് 12ന് തിരുനാൾ പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് രണ്ടിന് പാലാ രൂപത ഡിസിഎംഎസിന്റെ ആഭിമുഖ്യത്തിൽ ചക്കാമ്പുഴയിൽനിന്നും കുറിഞ്ഞി കവലയിൽനിന്നും എത്തിച്ചേരുന്ന തീർത്ഥാടന പദയാത്രികർക്ക് സ്വീകരണം. തുടർന്ന് ഡിസിഎംഎസ് സംസ്ഥാന ഡയറക്ടർ ഫാ. ജോസ് വടക്കേക്കുറ്റ് വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം നാലിന് ഫാ. മാത്യു വെണ്ണായിപ്പിള്ളിൽ വിശുദ്ധ കുർബാന അർപ്പിക്കും.
Image: /content_image/India/India-2023-10-16-10:11:00.jpg
Keywords: വാഴ്ത്തപ്പെട്ട
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ ഓര്‍മത്തിരുനാള്‍ ഇന്ന്
Content: രാമപുരം: ആരാലും അറിയപ്പെടാതെ കിടന്ന ദരിദ്രരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ച വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ ഓര്‍മത്തിരുനാള്‍ ഇന്ന്. ദളിതരുടെ പുറമ്പോക്കിലെ കുടിലുകളിലേക്കും പണിയിടങ്ങളിലേക്കും ഇറങ്ങിച്ചെന്ന് അവരെ ആത്മീയമായും സാമൂഹികമായും ശക്തിപ്പെടുത്തി അവര്‍ക്ക് പുതുജീവിതമൊരുക്കിയ കുഞ്ഞച്ചന്‍ 1973 ഒക്ടോബര്‍ 16ന് 82ാം വയസിലാണ് ദിവംഗതനായത്. 2006 ഏപ്രില്‍ 30നു കുഞ്ഞച്ചനെ സഭ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുകയായിരിന്നു. കുഞ്ഞച്ചന്റെ ജന്മംകൊണ്ടും കർമംകൊണ്ടും അനുഗൃഹീതമായ രാമപുരത്തേക്ക് അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം തേടി പതിനായിരങ്ങൾ ഇന്ന് തീർത്ഥാടകരായി എത്തിച്ചേരും. രാവിലെ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നു. പള്ളിമൈതാനിയിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളിലൂടെ തുടർച്ചയായി നേർച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. 10ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ കുർബാനയും സന്ദേശവും. ഉച്ചയ്ക്ക് 12ന് തിരുനാൾ പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് രണ്ടിന് പാലാ രൂപത ഡിസിഎംഎസിന്റെ ആഭിമുഖ്യത്തിൽ ചക്കാമ്പുഴയിൽനിന്നും കുറിഞ്ഞി കവലയിൽനിന്നും എത്തിച്ചേരുന്ന തീർത്ഥാടന പദയാത്രികർക്ക് സ്വീകരണം. തുടർന്ന് ഡിസിഎംഎസ് സംസ്ഥാന ഡയറക്ടർ ഫാ. ജോസ് വടക്കേക്കുറ്റ് വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം നാലിന് ഫാ. മാത്യു വെണ്ണായിപ്പിള്ളിൽ വിശുദ്ധ കുർബാന അർപ്പിക്കും.
Image: /content_image/India/India-2023-10-16-10:11:00.jpg
Keywords: വാഴ്ത്തപ്പെട്ട
Content:
22015
Category: 1
Sub Category:
Heading: നൈജീരിയയുടെ ഐക്യത്തിന് വേണ്ടി 40 ദിവസത്തെ എക്യുമെനിക്കല്‍ ഉപവാസ പ്രാര്‍ത്ഥന ഒക്ടോബർ 20 മുതല്‍
Content: അബൂജ: നൈജീരിയയിൽ ഐക്യമുണ്ടാകാൻ വിവിധ ക്രൈസ്തവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന ഒക്ടോബർ 20നു ആരംഭിക്കും. എക്യുമെനിക്കൽ കൂട്ടായ്മയായ നാഷ്ണൽ സോളം അസംബ്ലിയുടെ ആഭിമുഖ്യത്തിലാണ് പ്രാര്‍ത്ഥന നടക്കുന്നത്. അബൂജയിലെ നാഷ്ണൽ എക്യുമെനിക്കൽ സെന്ററിൽവെച്ച് നടന്ന ഒത്തുചേരലിന് ശേഷമാണ് ഇങ്ങനെ ഒരു ആഹ്വാനം നാഷ്ണൽ സോളം അസംബ്ലി നടത്തിയത്. ഒക്ടോബർ 20ന് ആരംഭിക്കുന്ന പ്രാർത്ഥനായജ്ഞം നവംബർ 30 വരെ നീണ്ടുനിൽക്കും. തെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തെ പ്രസിഡന്റും, വൈസ് പ്രസിഡന്റും മുസ്ലിം സമുദായത്തിൽ നിന്ന് വരുന്നതിൽ രാജ്യത്തെ നിരവധി ക്രൈസ്തവർക്ക് ആശങ്കയുണ്ടായിരുന്നുവെന്നു കാത്തലിക്ക് കരിസ്മാറ്റിക് റിന്യൂവൽ ഓഫ് നൈജീരിയയുടെ അധ്യക്ഷൻ പ്രൊഫസർ ആന്റണി ബാറ്റൂർ പറഞ്ഞു. സർക്കാർ നയപരിപാടികളിലും, നിയമനങ്ങളിലും എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്നതിൽ പ്രസിഡന്റ് ബോലാ തിനുബുവിനെയും, വൈസ് പ്രസിഡന്റ് കാഷിം ഷെട്ടിമായെയും നാഷണൽ സോളം അസംബ്ലി അഭിനന്ദിച്ചു. സർക്കാരിന് വേണ്ടി പ്രാർത്ഥിക്കാൻ ക്രൈസ്തവ നേതാക്കൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് വേദിയിൽ പ്രാർത്ഥന നയിച്ച വേൾഡ് ഹാർവെസ്റ്റ് മിനിസ്ട്രിയുടെ ജനറൽ ഓവർസിയറായ ലിയോനാർഡ് കവാസ് പറഞ്ഞു. ലോകത്ത് ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ ഡോഴ്സിന്റെ പട്ടികയില്‍ ആറാം സ്ഥാനത്താണ് നൈജീരിയ.
Image: /content_image/News/News-2023-10-16-10:33:28.jpg
Keywords: ഉപവാസ
Category: 1
Sub Category:
Heading: നൈജീരിയയുടെ ഐക്യത്തിന് വേണ്ടി 40 ദിവസത്തെ എക്യുമെനിക്കല്‍ ഉപവാസ പ്രാര്‍ത്ഥന ഒക്ടോബർ 20 മുതല്‍
Content: അബൂജ: നൈജീരിയയിൽ ഐക്യമുണ്ടാകാൻ വിവിധ ക്രൈസ്തവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന ഒക്ടോബർ 20നു ആരംഭിക്കും. എക്യുമെനിക്കൽ കൂട്ടായ്മയായ നാഷ്ണൽ സോളം അസംബ്ലിയുടെ ആഭിമുഖ്യത്തിലാണ് പ്രാര്‍ത്ഥന നടക്കുന്നത്. അബൂജയിലെ നാഷ്ണൽ എക്യുമെനിക്കൽ സെന്ററിൽവെച്ച് നടന്ന ഒത്തുചേരലിന് ശേഷമാണ് ഇങ്ങനെ ഒരു ആഹ്വാനം നാഷ്ണൽ സോളം അസംബ്ലി നടത്തിയത്. ഒക്ടോബർ 20ന് ആരംഭിക്കുന്ന പ്രാർത്ഥനായജ്ഞം നവംബർ 30 വരെ നീണ്ടുനിൽക്കും. തെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തെ പ്രസിഡന്റും, വൈസ് പ്രസിഡന്റും മുസ്ലിം സമുദായത്തിൽ നിന്ന് വരുന്നതിൽ രാജ്യത്തെ നിരവധി ക്രൈസ്തവർക്ക് ആശങ്കയുണ്ടായിരുന്നുവെന്നു കാത്തലിക്ക് കരിസ്മാറ്റിക് റിന്യൂവൽ ഓഫ് നൈജീരിയയുടെ അധ്യക്ഷൻ പ്രൊഫസർ ആന്റണി ബാറ്റൂർ പറഞ്ഞു. സർക്കാർ നയപരിപാടികളിലും, നിയമനങ്ങളിലും എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്നതിൽ പ്രസിഡന്റ് ബോലാ തിനുബുവിനെയും, വൈസ് പ്രസിഡന്റ് കാഷിം ഷെട്ടിമായെയും നാഷണൽ സോളം അസംബ്ലി അഭിനന്ദിച്ചു. സർക്കാരിന് വേണ്ടി പ്രാർത്ഥിക്കാൻ ക്രൈസ്തവ നേതാക്കൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് വേദിയിൽ പ്രാർത്ഥന നയിച്ച വേൾഡ് ഹാർവെസ്റ്റ് മിനിസ്ട്രിയുടെ ജനറൽ ഓവർസിയറായ ലിയോനാർഡ് കവാസ് പറഞ്ഞു. ലോകത്ത് ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ ഡോഴ്സിന്റെ പട്ടികയില്‍ ആറാം സ്ഥാനത്താണ് നൈജീരിയ.
Image: /content_image/News/News-2023-10-16-10:33:28.jpg
Keywords: ഉപവാസ
Content:
22016
Category: 1
Sub Category:
Heading: യുദ്ധ ദുരിതത്തിന് ഇരയായ ക്രൈസ്തവര്‍ക്ക് അഭയകേന്ദ്രമായത് ഗാസയിലെ ഏക കത്തോലിക്ക ദേവാലയം
Content: ഗാസ: ഇസ്രായേലില്‍ അതിക്രമിച്ച് കയറി ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗാസ മുനമ്പില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്താല്‍ ദുരിതത്തിലായ ഗാസ മുനമ്പിലെ ക്രൈസ്തവര്‍ക്ക് അഭയകേന്ദ്രമായത് ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളിഫാമിലി ദേവാലയം. ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റിന്റെ കീഴില്‍ വരുന്നതാണ് ഹോളി ഫാമിലി ഇടവക. 20 ലക്ഷത്തോളം ജനസംഖ്യയുള്ള ഗാസയില്‍ ഏതാണ്ട് 1,100-ല്‍ താഴെ കത്തോലിക്കരാണ് ഉള്ളത്. ഇടവകാംഗങ്ങളില്‍ ഏതാണ്ട് ഇരുനൂറോളം പേര്‍ ഹോളിഫാമിലി ദേവാലയത്തിലും മറ്റും അഭയം തേടിയിട്ടുണ്ടെന്നു ഹോളിഫാമിലി ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലി വെളിപ്പെടുത്തി. ദേവാലയത്തിന് കീഴിലുള്ള ഹോളിഫാമിലി ആശ്രമം, സെന്റ് തോമസ് അക്വിനാസ് സെന്റര്‍, ഹോളിഫാമിലി സ്കൂള്‍ എന്നിവിടങ്ങളിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്. സിസ്റ്റേഴ്സ് ഓഫ് ഇന്‍കാര്‍നേറ്റ് വേര്‍ഡ്, ദി റോസറി സിസ്റ്റേഴ്സ്, സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഉള്‍പ്പെടെയുള്ള സന്യാസിനി സമൂഹങ്ങളില്‍ നിന്നുള്ള കന്യാസ്ത്രീകളും ഇവിടങ്ങളില്‍ അഭയം തേടിയിട്ടുണ്ട്. കടുത്ത ബോംബാക്രമണത്തിനു ഇരയായ റിമാല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി പേരെ ദേവാലയം ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. നാല് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നഷ്ടപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്, അവര്‍ ഇപ്പോള്‍ ദേവാലയത്തിലാണ് കഴിയുന്നതെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍കാര്‍നേറ്റ് വേര്‍ഡ് സമൂഹാംഗമായ ഫാ. റൊമാനെല്ലി പറഞ്ഞു. “ഞങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. കൈയിലുള്ള സാധനങ്ങള്‍ പരസ്പരം പങ്കുവെച്ചാണ് ഞങ്ങള്‍ നിലനില്‍ക്കുന്നത്. വളരെകുറച്ച് നേരത്തേക്ക് മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇന്ധനവും ലഭ്യമല്ല, വാര്‍ത്തകളിലൂടെ മാത്രമാണ് കാര്യങ്ങള്‍ അറിയുന്നത്, പുറത്ത് പോയി ഒന്നും തന്നെ വാങ്ങുവാന്‍ പോലും സാധിക്കുന്നില്ലായെന്നും ഇസ്രായേലി സേന വൈദ്യുതി, വെള്ളം, ഇന്ധനം, മരുന്ന്‍ തുടങ്ങിയ വിച്ഛേദിച്ചതില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം വിവരിച്ചു. ഗാസയിലെ ആശുപത്രികളിലെ ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുവാനുള്ള ഇന്ധനം മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമെന്ന് റെഡ്ക്രോസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹമാസ് ബന്ദികളെ മുഴുവന്‍ മോചിതരാക്കുന്നത് വരെ ഉപരോധം തുടരുമെന്നാണ് ഇസ്രായേല്‍ ഭീഷണി. എന്നാല്‍ ഇസ്രായേല്‍ ബോംബാക്രമണം നടത്തുന്ന ഓരോസമയത്തും ഓരോ ബന്ദികളെ വീതം കൊല്ലുമെന്നാണ് ഹമാസിന്റെ ഭീഷണി. യുദ്ധത്തിന് ശേഷവും ആരോഗ്യമേഖലയിലും, മറ്റ് സംവിധാനങ്ങളിലും ഉണ്ടായിട്ടുള്ള തകര്‍ച്ച സാധാരണ ജീവിതത്തെ കാര്യമായി ബാധിക്കുമെന്നും, യുദ്ധം ഗാസയിലെ ജനങ്ങളില്‍ മാനസിക പ്രശ്നങ്ങളും, ഭീതിയും ഉണ്ടാക്കുമെന്നും ഫാ. റൊമാനെല്ലി ചൂണ്ടിക്കാട്ടി. വിശുദ്ധ നാടിന് വേണ്ടിയുള്ള ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ലയുടെ ആഹ്വാനമനുസരിച്ച് പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് ഫാ. റൊമാനെല്ലിയുടെ അഭിമുഖം അവസാനിക്കുന്നത്. Tag: Hamas Israel, malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-10-16-11:48:43.jpg
Keywords: ഗാസ
Category: 1
Sub Category:
Heading: യുദ്ധ ദുരിതത്തിന് ഇരയായ ക്രൈസ്തവര്‍ക്ക് അഭയകേന്ദ്രമായത് ഗാസയിലെ ഏക കത്തോലിക്ക ദേവാലയം
Content: ഗാസ: ഇസ്രായേലില്‍ അതിക്രമിച്ച് കയറി ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗാസ മുനമ്പില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്താല്‍ ദുരിതത്തിലായ ഗാസ മുനമ്പിലെ ക്രൈസ്തവര്‍ക്ക് അഭയകേന്ദ്രമായത് ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളിഫാമിലി ദേവാലയം. ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റിന്റെ കീഴില്‍ വരുന്നതാണ് ഹോളി ഫാമിലി ഇടവക. 20 ലക്ഷത്തോളം ജനസംഖ്യയുള്ള ഗാസയില്‍ ഏതാണ്ട് 1,100-ല്‍ താഴെ കത്തോലിക്കരാണ് ഉള്ളത്. ഇടവകാംഗങ്ങളില്‍ ഏതാണ്ട് ഇരുനൂറോളം പേര്‍ ഹോളിഫാമിലി ദേവാലയത്തിലും മറ്റും അഭയം തേടിയിട്ടുണ്ടെന്നു ഹോളിഫാമിലി ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലി വെളിപ്പെടുത്തി. ദേവാലയത്തിന് കീഴിലുള്ള ഹോളിഫാമിലി ആശ്രമം, സെന്റ് തോമസ് അക്വിനാസ് സെന്റര്‍, ഹോളിഫാമിലി സ്കൂള്‍ എന്നിവിടങ്ങളിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്. സിസ്റ്റേഴ്സ് ഓഫ് ഇന്‍കാര്‍നേറ്റ് വേര്‍ഡ്, ദി റോസറി സിസ്റ്റേഴ്സ്, സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഉള്‍പ്പെടെയുള്ള സന്യാസിനി സമൂഹങ്ങളില്‍ നിന്നുള്ള കന്യാസ്ത്രീകളും ഇവിടങ്ങളില്‍ അഭയം തേടിയിട്ടുണ്ട്. കടുത്ത ബോംബാക്രമണത്തിനു ഇരയായ റിമാല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി പേരെ ദേവാലയം ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. നാല് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നഷ്ടപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്, അവര്‍ ഇപ്പോള്‍ ദേവാലയത്തിലാണ് കഴിയുന്നതെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍കാര്‍നേറ്റ് വേര്‍ഡ് സമൂഹാംഗമായ ഫാ. റൊമാനെല്ലി പറഞ്ഞു. “ഞങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. കൈയിലുള്ള സാധനങ്ങള്‍ പരസ്പരം പങ്കുവെച്ചാണ് ഞങ്ങള്‍ നിലനില്‍ക്കുന്നത്. വളരെകുറച്ച് നേരത്തേക്ക് മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇന്ധനവും ലഭ്യമല്ല, വാര്‍ത്തകളിലൂടെ മാത്രമാണ് കാര്യങ്ങള്‍ അറിയുന്നത്, പുറത്ത് പോയി ഒന്നും തന്നെ വാങ്ങുവാന്‍ പോലും സാധിക്കുന്നില്ലായെന്നും ഇസ്രായേലി സേന വൈദ്യുതി, വെള്ളം, ഇന്ധനം, മരുന്ന്‍ തുടങ്ങിയ വിച്ഛേദിച്ചതില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം വിവരിച്ചു. ഗാസയിലെ ആശുപത്രികളിലെ ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുവാനുള്ള ഇന്ധനം മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമെന്ന് റെഡ്ക്രോസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹമാസ് ബന്ദികളെ മുഴുവന്‍ മോചിതരാക്കുന്നത് വരെ ഉപരോധം തുടരുമെന്നാണ് ഇസ്രായേല്‍ ഭീഷണി. എന്നാല്‍ ഇസ്രായേല്‍ ബോംബാക്രമണം നടത്തുന്ന ഓരോസമയത്തും ഓരോ ബന്ദികളെ വീതം കൊല്ലുമെന്നാണ് ഹമാസിന്റെ ഭീഷണി. യുദ്ധത്തിന് ശേഷവും ആരോഗ്യമേഖലയിലും, മറ്റ് സംവിധാനങ്ങളിലും ഉണ്ടായിട്ടുള്ള തകര്‍ച്ച സാധാരണ ജീവിതത്തെ കാര്യമായി ബാധിക്കുമെന്നും, യുദ്ധം ഗാസയിലെ ജനങ്ങളില്‍ മാനസിക പ്രശ്നങ്ങളും, ഭീതിയും ഉണ്ടാക്കുമെന്നും ഫാ. റൊമാനെല്ലി ചൂണ്ടിക്കാട്ടി. വിശുദ്ധ നാടിന് വേണ്ടിയുള്ള ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ലയുടെ ആഹ്വാനമനുസരിച്ച് പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് ഫാ. റൊമാനെല്ലിയുടെ അഭിമുഖം അവസാനിക്കുന്നത്. Tag: Hamas Israel, malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-10-16-11:48:43.jpg
Keywords: ഗാസ
Content:
22017
Category: 1
Sub Category:
Heading: അക്രമങ്ങള്‍ക്കിടയിലും ജെറുസലേമിലെ പുണ്യസ്ഥലങ്ങള്‍ തുറന്നിടുവാനുള്ള ദൗത്യവുമായി ഫ്രാന്‍സിസ്കന്‍ സമൂഹം
Content: ജെറുസലേം: ഇസ്രായേല്‍ - ഹമാസ് പോരാട്ടം കനക്കുന്നതിനിടെ വിശുദ്ധ നാട്ടിലെ പുണ്യസ്ഥലങ്ങളുടെ സൂക്ഷിപ്പുകാരായ ഫ്രാന്‍സിസ്കന്‍ സമൂഹം ജെറുസലേമിലെ പുണ്യസ്ഥലങ്ങള്‍ തീര്‍ത്ഥാടകര്‍ക്കായി തുറന്നിടുവാന്‍ ശ്രമകരമായ ദൗത്യം തുടരുന്നു. യേശു ക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഏതാണ്ട് അന്‍പതിലധികം പുണ്യസ്ഥലങ്ങളുടെ മേല്‍നോട്ടമാണ് ഫ്രാന്‍സിസ്കന്‍ സന്യാസികള്‍ നിര്‍വ്വഹിച്ചു വരുന്നത്. നിലവില്‍ ജെറുസലേമിലുള്ള തീര്‍ത്ഥാടകര്‍ക്കായി ഈ പുണ്യകേന്ദ്രങ്ങള്‍ തുറന്നിടുന്നതിനുള്ള പരിശ്രമത്തിലാണിവര്‍. തീര്‍ത്ഥാടകര്‍ക്ക് വേണ്ട ആത്മീയ അനുഭവം നല്‍കുന്നതിനായി തങ്ങളുടെ മേല്‍നോട്ടത്തിലുള്ള പുണ്യസ്ഥലങ്ങളും ദേവാലയങ്ങളും തുറന്ന്‍ തന്നെയാണിരിക്കുന്നതെന്ന്‍ ‘ദി കസ്റ്റഡി ഓഫ് ഹോളി ലാന്‍ഡ്’ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. ഏഴ് നൂറ്റാണ്ടിലേറെയായി യുദ്ധകാലത്തും, സമാധാന കാലത്തും, ഉദ്ഖനനവും മറ്റ് ജോലികളും നടക്കുമ്പോഴും, എല്ലാദിവസവും മുടങ്ങാതെ ഫ്രാന്‍സിസ്കന്‍ സന്യാസികള്‍ ഈ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാറുണ്ടെന്ന്‍ ഫ്രാന്‍സിസ്കന്‍ സന്യാസിയായ സ്റ്റെഫാനെ മിലോവിച്ച് പറഞ്ഞു. കുരിശുമരണത്തിന് ശേഷം യേശുവിനെ അടക്കം ചെയ്തുവെന്ന്‍ ആയിരകണക്കിന് വര്‍ഷങ്ങളായി വിശ്വസിക്കപ്പെടുന്ന തിരുക്കല്ലറപ്പള്ളി, ഗെത്സെമന്‍ തോട്ടം, ഏശയ്യ പ്രവാചകന്റെ കല്ലറ, യേശു ജനിച്ച സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ട തിരുപ്പിറവി പള്ളി, വിശുദ്ധ പൗലോസിന് മാനസാന്തരമുണ്ടായ സ്ഥലം തുടങ്ങിയവ ദി കസ്റ്റഡി ഓഫ് ഹോളി ലാന്‍ഡിന്റെ മേല്‍നോട്ടത്തിലുള്ള പുണ്യസ്ഥലങ്ങളില്‍ പ്രധാനപ്പെട്ടവ മാത്രമാണ്. ജെറുസലേം ലാറ്റിന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല സംഘര്‍ഷം ആരംഭിച്ചപ്പോള്‍ മുതല്‍ക്കേ സമാധാന ആഹ്വാനം നടത്തിയിരിന്നു. അതേസമയം യുദ്ധം ശക്തമായ സാഹചര്യത്തില്‍ ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി ദേവാലയവുമായി ഫ്രാന്‍സിസ് പാപ്പ ബന്ധപ്പെടുകയും, വ്യക്തിപരമായി വിളിച്ച് പാപ്പ ഇടവകയുടെ സ്ഥിതിഗതികള്‍ ആരായുകയും ചെയ്യുന്നുണ്ട്. ഹമാസ് ഭീകരര്‍ ഇസ്രായേലില്‍ പ്രവേശിച്ച് ആക്രമണം നടത്തിയതിനേത്തുടര്‍ന്ന്‍ ഉടലെടുത്ത സംഘര്‍ഷത്തില്‍ ഏറ്റവും ചുരുങ്ങിയത് മൂവായിരത്തിലേറെപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ദശാബ്ദങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് ഇസ്രായേല്‍ തങ്ങളുടെ പട്ടണങ്ങളിലും തെരുവുകളിലും ഇത്തരത്തിലുള്ള ആക്രമണത്തിന് സാക്ഷ്യം വഹിക്കുന്നത്.
Image: /content_image/News/News-2023-10-16-13:28:04.jpg
Keywords: വിശുദ്ധ നാ
Category: 1
Sub Category:
Heading: അക്രമങ്ങള്‍ക്കിടയിലും ജെറുസലേമിലെ പുണ്യസ്ഥലങ്ങള്‍ തുറന്നിടുവാനുള്ള ദൗത്യവുമായി ഫ്രാന്‍സിസ്കന്‍ സമൂഹം
Content: ജെറുസലേം: ഇസ്രായേല്‍ - ഹമാസ് പോരാട്ടം കനക്കുന്നതിനിടെ വിശുദ്ധ നാട്ടിലെ പുണ്യസ്ഥലങ്ങളുടെ സൂക്ഷിപ്പുകാരായ ഫ്രാന്‍സിസ്കന്‍ സമൂഹം ജെറുസലേമിലെ പുണ്യസ്ഥലങ്ങള്‍ തീര്‍ത്ഥാടകര്‍ക്കായി തുറന്നിടുവാന്‍ ശ്രമകരമായ ദൗത്യം തുടരുന്നു. യേശു ക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഏതാണ്ട് അന്‍പതിലധികം പുണ്യസ്ഥലങ്ങളുടെ മേല്‍നോട്ടമാണ് ഫ്രാന്‍സിസ്കന്‍ സന്യാസികള്‍ നിര്‍വ്വഹിച്ചു വരുന്നത്. നിലവില്‍ ജെറുസലേമിലുള്ള തീര്‍ത്ഥാടകര്‍ക്കായി ഈ പുണ്യകേന്ദ്രങ്ങള്‍ തുറന്നിടുന്നതിനുള്ള പരിശ്രമത്തിലാണിവര്‍. തീര്‍ത്ഥാടകര്‍ക്ക് വേണ്ട ആത്മീയ അനുഭവം നല്‍കുന്നതിനായി തങ്ങളുടെ മേല്‍നോട്ടത്തിലുള്ള പുണ്യസ്ഥലങ്ങളും ദേവാലയങ്ങളും തുറന്ന്‍ തന്നെയാണിരിക്കുന്നതെന്ന്‍ ‘ദി കസ്റ്റഡി ഓഫ് ഹോളി ലാന്‍ഡ്’ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. ഏഴ് നൂറ്റാണ്ടിലേറെയായി യുദ്ധകാലത്തും, സമാധാന കാലത്തും, ഉദ്ഖനനവും മറ്റ് ജോലികളും നടക്കുമ്പോഴും, എല്ലാദിവസവും മുടങ്ങാതെ ഫ്രാന്‍സിസ്കന്‍ സന്യാസികള്‍ ഈ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാറുണ്ടെന്ന്‍ ഫ്രാന്‍സിസ്കന്‍ സന്യാസിയായ സ്റ്റെഫാനെ മിലോവിച്ച് പറഞ്ഞു. കുരിശുമരണത്തിന് ശേഷം യേശുവിനെ അടക്കം ചെയ്തുവെന്ന്‍ ആയിരകണക്കിന് വര്‍ഷങ്ങളായി വിശ്വസിക്കപ്പെടുന്ന തിരുക്കല്ലറപ്പള്ളി, ഗെത്സെമന്‍ തോട്ടം, ഏശയ്യ പ്രവാചകന്റെ കല്ലറ, യേശു ജനിച്ച സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ട തിരുപ്പിറവി പള്ളി, വിശുദ്ധ പൗലോസിന് മാനസാന്തരമുണ്ടായ സ്ഥലം തുടങ്ങിയവ ദി കസ്റ്റഡി ഓഫ് ഹോളി ലാന്‍ഡിന്റെ മേല്‍നോട്ടത്തിലുള്ള പുണ്യസ്ഥലങ്ങളില്‍ പ്രധാനപ്പെട്ടവ മാത്രമാണ്. ജെറുസലേം ലാറ്റിന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല സംഘര്‍ഷം ആരംഭിച്ചപ്പോള്‍ മുതല്‍ക്കേ സമാധാന ആഹ്വാനം നടത്തിയിരിന്നു. അതേസമയം യുദ്ധം ശക്തമായ സാഹചര്യത്തില്‍ ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി ദേവാലയവുമായി ഫ്രാന്‍സിസ് പാപ്പ ബന്ധപ്പെടുകയും, വ്യക്തിപരമായി വിളിച്ച് പാപ്പ ഇടവകയുടെ സ്ഥിതിഗതികള്‍ ആരായുകയും ചെയ്യുന്നുണ്ട്. ഹമാസ് ഭീകരര്‍ ഇസ്രായേലില്‍ പ്രവേശിച്ച് ആക്രമണം നടത്തിയതിനേത്തുടര്‍ന്ന്‍ ഉടലെടുത്ത സംഘര്‍ഷത്തില്‍ ഏറ്റവും ചുരുങ്ങിയത് മൂവായിരത്തിലേറെപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ദശാബ്ദങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് ഇസ്രായേല്‍ തങ്ങളുടെ പട്ടണങ്ങളിലും തെരുവുകളിലും ഇത്തരത്തിലുള്ള ആക്രമണത്തിന് സാക്ഷ്യം വഹിക്കുന്നത്.
Image: /content_image/News/News-2023-10-16-13:28:04.jpg
Keywords: വിശുദ്ധ നാ
Content:
22018
Category: 4
Sub Category:
Heading: സെർബിയൻ പട്ടാളക്കാരാൽ ബലാൽസംഗം ചെയ്യപ്പെട്ട ഒരു കന്യാസ്ത്രീയുടെ കത്ത്
Content: ഒരു യുവ കന്യാസ്ത്രീ തന്റെ മദർ സുപ്പീരിയറിനെഴുതിയ അസാധാരണമായ ഒരു കത്താണിത്. യുഗ്ലോസ്ലാവിയിൽ 1995 ബലാൽസംഗത്തിനിരയായ സി. ലൂസി വെർട്രൂസക് എഴുതിയ ഹൃദയ സ്പർശിയായ കത്ത്. #{blue->none->b->പ്രിയ മദറേ, }# ഞാൻ ലൂസി, സെർബിയൻ പട്ടാളക്കാരുടെ ബലാൽസംഗത്തിനിരയായ കൊച്ചു കന്യാസ്ത്രികളിൽ ഒരാൾ. അമ്മേ, എനിക്കും എന്റെ സഹോദരിമാരായ സി. ടറ്റിയാന, സി. സാൻഡ്രിയ എന്നിവർക്കു സംഭവിച്ച കാര്യങ്ങളാണ് ഞാൻ കുറിക്കുന്നത്. സംഭവത്തിന്റെ വിശദാംശങ്ങളിലേക്ക് പോകാൻ എനിക്ക് താൽപര്യമില്ല. ആരുടെ ശുശ്രൂഷയ്ക്ക് വേണ്ടിയാണോ ഞാൻ ഒരു വർഷം മുമ്പ് ഞാൻ എന്നെത്തന്നെ സമർപ്പിച്ചത്, ആ ദൈവത്തിനോടല്ലാതെ മറ്റാരോടും പങ്കുവയ്ക്കാൻ കഴിയാത്ത, ഞങ്ങൾ ജീവിതത്തിൽ അനുഭവിച്ച അതിനിഷ്ഠൂരമായ ക്രുരതകളാണിവ. എന്റെ കഥ ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ സഹിച്ച വലിയ അപമാനമല്ല. ഒരു സന്യാസിനി എന്ന നിലയിൽ എന്റെ സമർപ്പണവിളിയിൽ വെള്ളിടി വീഴ്ത്തിയ സുഖപ്പെടുത്തുവാനാവാത്ത മുറിവുമല്ല. എന്നാൽ എന്റെ ബുദ്ധിമുട്ട് ഈ സംഭവത്തെ, എന്റെ ദിവ്യമണവാളന്റെ നിഗൂഢ ഇച്ഛയായി കരുതി, എന്റെ വിശ്വാസവുമായി കൂട്ടിയോജിപ്പിക്കുന്നതിലാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് “Dialogues of Carmelites” എന്ന പുസ്തകം ഞാൻ വായിക്കുകയും നൈസർഗീകമായി അവനു വേണ്ടി രക്തസാക്ഷികളായവരുടെ നിരയിൽ എന്നെക്കൂടി ചേർക്കുവാനുള്ള കൃപയ്ക്കായി ദൈവത്തോട് യാചിക്കുകയും ചെയ്‌തു. എന്റെ വാക്കു കേട്ട് ദൈവം എന്നെ സ്വീകരിച്ചു, പക്ഷേ ഘോരമായ മാർഗ്ഗത്തിലൂടെ. ഇപ്പോൾ ഞാൻ എന്നെത്തന്നെ ആത്മീയ അന്ധകാരത്തിന്റെ തീവ്രമായ മാനസികവ്യഥയിൽ നഷ്ടപ്പെട്ടവളെ പോലെ കാണുന്നു. എന്റെ ഉയർച്ചക്കും വളർച്ചയ്ക്കും നിർണ്ണായകമാകുമെന്ന് ഞാൻ കരുതിയ ജീവിതത്തിന്റെ എല്ലാ പദ്ധതികളും അവൻ തകർത്തു കളഞ്ഞു. ഞൊടിയിടയിൽ അവൻ എന്നെ, എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത അവന്റെ പദ്ധതിയിൽ മെനയാൻ വിട്ടു കൊടുത്തു. ഒരു കൗമാരക്കാരിയായിരുന്നപ്പോൾ ഞാൻ എന്റെ ഡയറിയിൽ ഇപ്രകാരം എഴുതി: ഒന്നും എന്റേതല്ല. ഞാൻ ആർക്കും സ്വന്തമായിരിക്കുകയില്ല. ആരും എന്റെ സ്വന്തമാവുകയുമില്ല. എന്നാൽ ആരോ ഒരു രാത്രി എന്നെ കടന്നുപിടിച്ചു.. ഒരിക്കലും ഞാൻ ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത ഒരു രാത്രി, എന്നിൽ നിന്നും അയാൾ എന്നെ വലിച്ചുകീറി. എനിക്ക് ബോധം വന്നപ്പോഴേക്കും നേരം വെളുത്തിരുന്നു, ഗദ്സമെനിയിൽ തീവ്രവേദന അനുഭവിക്കുന്ന ക്രിസ്തുവിന്റെ രൂപമാണ് എന്റെ മനസ്സിൽ തെളിഞ്ഞത്. എന്റെയുള്ളിൽ ഒരു ഭയങ്കര യുദ്ധം അഴിഞ്ഞാടാൻ തുടങ്ങി. എന്തിനാണ് ഇങ്ങനെയൊരു വേദന? എന്റെ ജീവിതത്തിന്റെ അർത്ഥം തല്ലിതകർക്കാൻ ദൈവം അനുവദിച്ചത് എന്തിന്? ഞാൻ എന്നോടു തന്നെ ചോദിച്ചു. എന്താന്ന് എന്റെ പുതിയ ദൈവവിളി? പ്രാണവേദനയോടെ ആ ചോദ്യവും എന്റെ നാഥനോട് ഞാൻ ചോദിച്ചു. എഴുന്നേൽക്കാനായി ഞാൻ നന്നേ പാടുപെട്ടു, സിസ്റ്റർ ജോസഫീനായുടെ കൈ എനിക്ക് സഹായമായി. ആയാസപ്പെട്ടു ഞാനൊന്നു നേരെ നിന്നു. തൊട്ടടുത്ത അഗസ്റ്റീനിയൻ കോൺവെന്റിൽ നിന്ന് പ്രഭാത പ്രാർത്ഥനയ്ക്കുള്ള മണി നാദം കേട്ടപ്പോഴാണ് സമയം ഒൻപതായന്ന് മനസ്സിലായത്. ഞാൻ സാവധാനം കുരിശു വരച്ച്, മൗനമായി പ്രാർത്ഥന ഒരു വിട്ടു. ഈ മണിക്കൂറിൽ ഗാഗുൽത്തായുടെ മൗന നൊമ്പരം എന്റെ നാഥനോപ്പം ഞാനും ഏറ്റുപാടി. അമ്മേ, എന്താണ് എന്റെ സഹനം – ഞാൻ ഏറ്റുവാങ്ങിയ ക്രൂരത – ഞാൻ ആരോടാണോ എന്റെ ജീവിതം സമർപ്പിക്കാമെന്ന് ആയിരം തവണ ശപഥം ചെയ്ത്, അവന്റെ സഹനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ…. ഞാൻ പതുക്കെ, വളരെ പതുക്കെയാണ് ഈ വാക്കുകൾ പറഞ്ഞത് : നിന്റെ ഹിതം നിറവേറട്ടെ, എല്ലാറ്റിനും ഉപരി എനിക്ക് പോകാനായി ഒരിടമില്ല. ഒരു കാര്യം മാത്രമേ എനിക്ക് തീർച്ചയുള്ളു: നി എന്റെ ഒപ്പം ഉണ്ട് എന്ന യാഥാർത്ഥ്യം. അമ്മേ, സമാശ്വാസം തേടിയല്ല ഞാൻ ഈ കത്ത് എഴുതുന്നത്, എന്നാൽ എന്റെ ഈ അവസ്ഥയിൽ, ആയിരക്കണക്കിന് എന്റെ നാട്ടുകാർക്കൊപ്പം, ആരുടെ അഭിമാനമാണോ തകർത്തെറിഞ്ഞത്, ആരാണോ ആവശ്യമില്ലാത്ത ഒരു മാതൃത്വം സ്വീകരിക്കാൻ നിർബദ്ധിതരായത് അവരോടൊപ്പം, എന്റെ കൂടെ നിന്നതിന് അമ്മയ്ക്ക് ദൈവത്തോട് നന്ദി പറയാൻ കഴിയും. എന്റെ അപമാനം അവരുടേതിനൊപ്പം ചേർക്കപ്പെട്ടു. പേരറിയാൻ സാധിക്കാത്ത അവർ ചെയ്ത ക്രൂരതയ്ക്ക് പാപപരിഹാരം ചെയ്യാൻ, ജീവിതത്തിൽ കയ്പുനീർ സമ്മാനിച്ച ആ രണ്ടു വ്യക്തികളോട് അനുരജ്ഞനപ്പെടാൻ ഇതല്ലാതെ വേറൊന്നും എനിക്ക് സമർപ്പിക്കാനില്ല. ഞാൻ സഹിക്കുന്ന ഈ അപമാനം ദൈവകാരുണ്യത്തിന് ഭരമേൽപ്പിക്കുന്നു. എന്നോടൊപ്പം ദൈവത്തിനുള്ള “നന്ദി അർപ്പിക്കാൻ” പങ്കു ചേരാൻ പറഞ്ഞതിൽ, പരിഹാസ്യമായി തോന്നുമെങ്കിലും അമ്മ അതിശയിക്കേണ്ട. ഈ കഴിഞ്ഞ മാസങ്ങൾ കണ്ണീർക്കടലാന്ന് എനിക്ക് സമ്മാനിച്ചത്, എന്റെ രണ്ട് സഹോദരമാർ , ഞങ്ങളുടെ നഗരത്തിൻ ഇതേ കൈയേറ്റക്കാർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിനെക്കാളും ഭീകരമായി ഈ ചെറുപ്രായത്തിൽ ഒന്നും സഹിക്കാനില്ല എന്നാണ് എന്റെ ചിന്ത. എല്ലാ ദിവസവും വിശക്കുന്ന നൂറു കണക്കിന് മനുഷ്യ ജന്മങ്ങൾ ഞങ്ങളുടെ മഠത്തിന്റെ വാതിലിൽ അപ്പത്തിനായി കേഴാറുണ്ട്. തണുത്തു വിറയ്ക്കുന്ന അവരുടെ കണ്ണുകളിൽ നൈരാശ്യത്തിന്റെ മിന്നലാട്ടം ഞാൻ കാണാറുണ്ട്. കുറെ ആഴ്ചകൾക്ക് മുമ്പ് പതിനെട്ടു തികഞ്ഞ ഒരു ചെറുപ്പക്കാരൻ എന്നോടു പറഞ്ഞു: “യാതൊരു തിന്മയും എത്തിപ്പെടാത്ത ഈ ഭവനത്തിൽ അഭയം കണ്ടത്തിയ നീ എത്ര ഭാഗ്യവതിയാണ്”. ഒരു ജപമാല കൈയിലേന്തിയിരുന്ന അവൻ തുടർന്നു: “അപമാനിക്കപ്പെടുന്നതിന്റെ വേദന എന്താണന്ന് നിങ്ങൾക്ക് ഒരിക്കലും അറിയാൻ കഴിയില്ല സിസ്റ്ററേ“. അവന്റെ വാക്കുകളെപ്പറ്റി സുദീർഘമായി ഞാൻ ചിന്തിച്ചു. എന്റെ ജനത്തിന്റെ സഹനങ്ങളിൽ അദൃശ്യമായ ഒരു തലം, എന്നെ സ്പർശിക്കാത്ത ഒരു വസ്തുതയുണ്ടന്ന് , എന്നെത്തന്നെ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചു. ഇപ്പോൾ ഞാൻ അവരിൽ ഒരാളാണ്. എന്റെ ആളുകൾക്കിടയിലെ ശരീരം നശിപ്പിക്കപ്പെടുകയും, ഹൃദയം തകർന്നു പോവുകയും ചെയ്ത സ്ത്രീകളിൽ ഒരാളായി ഞാനും എണ്ണപ്പെട്ടു. ദൈവം അവന്റെ അപമാനത്തിന്റെ രഹസ്യത്തിൽ എന്നെയും പങ്കുചേർത്തു. ഒരു സന്യാസിനിയായ എനിക്ക് ഇതിൽ കൂടുതൽ എന്ത് ലഭിക്കാൻ ? പൈശാചിക ശക്തികളുടെ ആക്രമണങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ അവൻ എന്നെ ശക്തയായ പോരാളിയാക്കി. ഇപ്പോൾ മുതൽ എന്റെ എളിയ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന സമാശ്വാസത്തിന്റെയും പ്രോത്സാഹനത്തിന്റെയും വാക്കുകൾക്ക് കൂടുതൽ വിശ്വസനീയതയുണ്ട്, കാരണം എന്റെ കഥ അവരുടെതാണ്, വിശ്വാസപൂർവ്വമുള്ള എന്റെ സമർപ്പണം അവർക്കൊരു അടയാളമാണ്. ഇതെല്ലാം ഒരു അടയാളമാണ്, ഒരു ചെറിയ ശബ്ദം, ഒരു സാഹോദര്യ ഭാവം ഇവയ്ക്കെല്ലാം ഒരു പാടു ആളുകളുടെ പ്രതീക്ഷകൾക്ക് പുതുനാമ്പ് സമ്മാനിക്കാനാവും. ഏറ്റവും എളിയവരായ എന്റെ ജനങ്ങളെ രക്ഷയുടെയും സാതന്ത്ര്യത്തിന്റെയും പുലരിയിലേക്ക് നയിക്കാൻ ദൈവം എന്നെ തെരഞ്ഞെടുത്തിരിക്കുന്നു. (ദൈവം എന്റെ അനുമാനം ക്ഷമിക്കട്ടെ). അവർക്ക് ഒരിക്കലും എന്റെ വാക്കുകളുടെ ആത്മമാർത്ഥത സംശയിക്കാനാവില്ല, കാരണം ഞാനും അവരെപ്പോലെ ശകാരത്തിന്റെയും നിന്ദനത്തിന്റെയും പ്രാന്തപ്രദേശത്തു നിന്ന് വന്നതാണ്. സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടാൻ റോമിലെ യൂണിവേഴ്‌സിറ്റിയിൽ പഠിച്ചിരുന്ന കാലത്തെ ഒരു സംഭവം ഞാൻ ഓർക്കുന്നു. അധ്യാപികയായിരുന്ന സ്ലാവ് വംശജയായ സ്ത്രീ എന്നോട് അലക്സ്‌ജ് മിസ്ലോവികിന്റെ കവിതാ ശകലം മിക്കപ്പോഴും പറയുമായിരുന്നു: “നീ ഒരിക്കലും മരിക്കരുത്. കാരണം നീ തിരഞ്ഞെടുക്കപ്പെട്ടവളാണ്. ഈ ദിവസത്തിന്റെ ഭാഗമാവുക.” സെർബിയൻ പട്ടാളക്കാർ മണിക്കൂറുകൾ എന്നെ പിച്ചിചീന്തിയ രാത്രിയിൽ ഈ വാക്കുകളാണ് എന്റെ ആത്മാവിനു തൈലമായി മാറിയത്. ഇതു ഞാൻ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഇപ്പോൾ എല്ലാം കടന്നു പോയിരിക്കുന്നു. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കയ്പേറിയ ഒരു ഗുളിക വിഴുങ്ങിയ അവസ്ഥയാണ് എന്റേത്. അമ്മേ, എല്ലാം കടന്നു പോയി പക്ഷേ എല്ലാം വീണ്ടും ആരംഭിക്കുന്നു. അമ്മയുടെ സമാശ്വസിപ്പിക്കുന്ന വാക്കുകൾക്ക് ഞാൻ എന്നും നന്ദിയുള്ളവളാണ്. ആ ടെലിഫോൺ സംഭാഷണത്തിൽ അമ്മ വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം എന്നോടു ചോദിച്ചായിരുന്നു: നിന്റെ ഉദരത്തിൽ നീ അറിയാതെ വന്ന ജീവനെ എന്തു ചെയ്യും? ഈ ചോദ്യം ചോദിച്ചപ്പോൾ അമ്മയുടെ സ്വരം ഇടറിയത് ഞാൻ ശ്രദ്ധിച്ചിരുന്നു. പെട്ടന്ന് ഉത്തരം നൽകേണ്ട ചോദ്യമായി ഞാനതിനെ കണ്ടില്ല. അത് ഞാൻ പോകേണ്ട വഴിയെപ്പറ്റി ഞാൻ ആലോചിക്കാത്തതു കൊണ്ടല്ല, മറിച്ച് ക്രമേണ എന്റെ മുമ്പിൽ അങ്ങു വെളിപ്പെടുത്തുന്ന പദ്ധതികൾക്ക് ഒരു വിഘ്നമാവല്ലല്ലോ എന്നു കരുതിയാണ് അന്നു ഞാനിത് പറയാതിരുന്നത്. ഞാൻ ഒരു അമ്മയാകും. നേരത്തെതന്നെ ഞാൻ തീരുമാനിച്ചിരുന്നു. കുട്ടിയെ ആരുടെയെങ്കിലും കൈയിൽ സുരക്ഷിക്കാൻ എൽപിച്ചാൽ മതിയെന്ന കാര്യം എനിക്കറിയാം. പക്ഷേ അവന്- ഞാൻ അവനുവേണ്ടി ചോദിക്കുകയോ അവനുവേണ്ടി പ്രതീക്ഷിക്കയോ ചെയ്തില്ലങ്കിലും – അവന്റെ അമ്മയായ എന്റെ മാതൃസ്നേഹത്തിന് അവകാശമുണ്ട്. ഒരു ചെടിയെ ഒരിക്കലും അതിന്റെ വേരിൽ നിന്ന് പറിച്ചു മാറ്റരുത്. നിഗൂഢമാണങ്കിലും അനീതിയാണങ്കിലും വിതക്കാരൻ വിതച്ച ഉഴവുചാലിൽ തന്നെ ഗോതമ്പുമണി വളരണം. എന്റെ സന്യാസ സമർപ്പണം മറ്റൊരു രീതിയിൽ ഞാൻ പൂർത്തിയാക്കും. എനിക്ക് എല്ലാം നൽകിയ എന്റെ സഭയോട് ഞാൻ ഒന്നും പകരം ചോദിക്കില്ല. എന്റെ സഹോദരിമാരോട് ഞാൻ എന്നും വലിയ നന്ദിയുള്ളവളായിരിക്കും. അത്രമാത്രം ഹൃദയവിശാലതയോടും ദയയോടും കാരുണ്യത്തോടും കൂടിയാണ് എന്റെ ദുരവസ്ഥയിൽ അവർ എനിക്ക് പരിചരണം നൽകിയത്. ദുഃഖത്തിന്റെ ഈ വിനാഴികകളിൽ, അശ്രദ്ധമായ ഒരു വാക്കു കൊണ്ടോ, നോട്ടം കൊണ്ടോ, അനാവശ്യ ചോദ്യം കൊണ്ടോ അവർ എന്നെ തളർത്തിയിട്ടില്ല. ഞാൻ എന്റെ കുട്ടിയുമായി പോകും. എവിടേക്ക് എന്ന് എനിക്കറിയില്ല. പക്ഷേ ദൈവം (ഞൊടിയിടയിൽ എന്റെ ഏറ്റവും വലിയ സന്തോഷം തകർക്കാൻ അനുവദിച്ചവൻ) അവന്റെ ഹിതം നിറവേറ്റാനായി ഞാൻ നടന്നു നീങ്ങേണ്ട വഴി ചൂണ്ടികാണിച്ചു തരും. ഞാൻ വീണ്ടും ദരിദ്രയാകാൻ പോകുന്നു. ഗ്രാമത്തിലെ സ്ത്രീകൾ പണിക്കു പോകുമ്പോൾ അണിയുന്ന ഉപരിവസ്ത്രവും തടികൊണ്ടുള്ള ഷൂവും ഞാൻ വീണ്ടും അണിയാൻ തുടങ്ങുന്നു. വനാന്തരങ്ങളിലെ വൃക്ഷങ്ങളിൽ നിന്ന് മരപ്പശ ശേഖരിക്കാൻ ഞാൻ എന്റെ അമ്മയോടൊപ്പം പോകും. ആരെങ്കിലും ഞങ്ങളുടെ രാജ്യത്തെ നശിപ്പിച്ച വെറുപ്പിന്റെ ചങ്ങല പൊട്ടിച്ചെറിയാൻ ആരംഭം കുറിക്കണം. അതിനാൽ ഞാൻ എന്റെ കുട്ടിയെ ഒരു കാര്യം മാത്രമേ പഠിപ്പിക്കൂ – സ്നേഹം, സ്നേഹിക്കാൻ മാത്രം. അക്രമത്തിൽ പിറന്ന എന്റെ കുട്ടി എന്നോടൊപ്പം, മനുഷ്യ ജീവിതത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ മഹത്വം ക്ഷമയാണന്നതിനുള്ള ഉത്തമ സാക്ഷിയായിരിക്കും. ക്രിസ്തുവിന്റെ രാജ്യത്തിലുടെ ദൈവമഹത്വത്തിനു വേണ്ടി. എന്ന് വിശ്വസ്തതയോടെ, #{blue->none->b->സി. ലൂസി }# Fr Jaison Kunnel Alex
Image: /content_image/Mirror/Mirror-2023-10-16-16:57:39.jpg
Keywords: കന്യാസ്ത്രീ
Category: 4
Sub Category:
Heading: സെർബിയൻ പട്ടാളക്കാരാൽ ബലാൽസംഗം ചെയ്യപ്പെട്ട ഒരു കന്യാസ്ത്രീയുടെ കത്ത്
Content: ഒരു യുവ കന്യാസ്ത്രീ തന്റെ മദർ സുപ്പീരിയറിനെഴുതിയ അസാധാരണമായ ഒരു കത്താണിത്. യുഗ്ലോസ്ലാവിയിൽ 1995 ബലാൽസംഗത്തിനിരയായ സി. ലൂസി വെർട്രൂസക് എഴുതിയ ഹൃദയ സ്പർശിയായ കത്ത്. #{blue->none->b->പ്രിയ മദറേ, }# ഞാൻ ലൂസി, സെർബിയൻ പട്ടാളക്കാരുടെ ബലാൽസംഗത്തിനിരയായ കൊച്ചു കന്യാസ്ത്രികളിൽ ഒരാൾ. അമ്മേ, എനിക്കും എന്റെ സഹോദരിമാരായ സി. ടറ്റിയാന, സി. സാൻഡ്രിയ എന്നിവർക്കു സംഭവിച്ച കാര്യങ്ങളാണ് ഞാൻ കുറിക്കുന്നത്. സംഭവത്തിന്റെ വിശദാംശങ്ങളിലേക്ക് പോകാൻ എനിക്ക് താൽപര്യമില്ല. ആരുടെ ശുശ്രൂഷയ്ക്ക് വേണ്ടിയാണോ ഞാൻ ഒരു വർഷം മുമ്പ് ഞാൻ എന്നെത്തന്നെ സമർപ്പിച്ചത്, ആ ദൈവത്തിനോടല്ലാതെ മറ്റാരോടും പങ്കുവയ്ക്കാൻ കഴിയാത്ത, ഞങ്ങൾ ജീവിതത്തിൽ അനുഭവിച്ച അതിനിഷ്ഠൂരമായ ക്രുരതകളാണിവ. എന്റെ കഥ ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ സഹിച്ച വലിയ അപമാനമല്ല. ഒരു സന്യാസിനി എന്ന നിലയിൽ എന്റെ സമർപ്പണവിളിയിൽ വെള്ളിടി വീഴ്ത്തിയ സുഖപ്പെടുത്തുവാനാവാത്ത മുറിവുമല്ല. എന്നാൽ എന്റെ ബുദ്ധിമുട്ട് ഈ സംഭവത്തെ, എന്റെ ദിവ്യമണവാളന്റെ നിഗൂഢ ഇച്ഛയായി കരുതി, എന്റെ വിശ്വാസവുമായി കൂട്ടിയോജിപ്പിക്കുന്നതിലാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് “Dialogues of Carmelites” എന്ന പുസ്തകം ഞാൻ വായിക്കുകയും നൈസർഗീകമായി അവനു വേണ്ടി രക്തസാക്ഷികളായവരുടെ നിരയിൽ എന്നെക്കൂടി ചേർക്കുവാനുള്ള കൃപയ്ക്കായി ദൈവത്തോട് യാചിക്കുകയും ചെയ്‌തു. എന്റെ വാക്കു കേട്ട് ദൈവം എന്നെ സ്വീകരിച്ചു, പക്ഷേ ഘോരമായ മാർഗ്ഗത്തിലൂടെ. ഇപ്പോൾ ഞാൻ എന്നെത്തന്നെ ആത്മീയ അന്ധകാരത്തിന്റെ തീവ്രമായ മാനസികവ്യഥയിൽ നഷ്ടപ്പെട്ടവളെ പോലെ കാണുന്നു. എന്റെ ഉയർച്ചക്കും വളർച്ചയ്ക്കും നിർണ്ണായകമാകുമെന്ന് ഞാൻ കരുതിയ ജീവിതത്തിന്റെ എല്ലാ പദ്ധതികളും അവൻ തകർത്തു കളഞ്ഞു. ഞൊടിയിടയിൽ അവൻ എന്നെ, എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത അവന്റെ പദ്ധതിയിൽ മെനയാൻ വിട്ടു കൊടുത്തു. ഒരു കൗമാരക്കാരിയായിരുന്നപ്പോൾ ഞാൻ എന്റെ ഡയറിയിൽ ഇപ്രകാരം എഴുതി: ഒന്നും എന്റേതല്ല. ഞാൻ ആർക്കും സ്വന്തമായിരിക്കുകയില്ല. ആരും എന്റെ സ്വന്തമാവുകയുമില്ല. എന്നാൽ ആരോ ഒരു രാത്രി എന്നെ കടന്നുപിടിച്ചു.. ഒരിക്കലും ഞാൻ ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത ഒരു രാത്രി, എന്നിൽ നിന്നും അയാൾ എന്നെ വലിച്ചുകീറി. എനിക്ക് ബോധം വന്നപ്പോഴേക്കും നേരം വെളുത്തിരുന്നു, ഗദ്സമെനിയിൽ തീവ്രവേദന അനുഭവിക്കുന്ന ക്രിസ്തുവിന്റെ രൂപമാണ് എന്റെ മനസ്സിൽ തെളിഞ്ഞത്. എന്റെയുള്ളിൽ ഒരു ഭയങ്കര യുദ്ധം അഴിഞ്ഞാടാൻ തുടങ്ങി. എന്തിനാണ് ഇങ്ങനെയൊരു വേദന? എന്റെ ജീവിതത്തിന്റെ അർത്ഥം തല്ലിതകർക്കാൻ ദൈവം അനുവദിച്ചത് എന്തിന്? ഞാൻ എന്നോടു തന്നെ ചോദിച്ചു. എന്താന്ന് എന്റെ പുതിയ ദൈവവിളി? പ്രാണവേദനയോടെ ആ ചോദ്യവും എന്റെ നാഥനോട് ഞാൻ ചോദിച്ചു. എഴുന്നേൽക്കാനായി ഞാൻ നന്നേ പാടുപെട്ടു, സിസ്റ്റർ ജോസഫീനായുടെ കൈ എനിക്ക് സഹായമായി. ആയാസപ്പെട്ടു ഞാനൊന്നു നേരെ നിന്നു. തൊട്ടടുത്ത അഗസ്റ്റീനിയൻ കോൺവെന്റിൽ നിന്ന് പ്രഭാത പ്രാർത്ഥനയ്ക്കുള്ള മണി നാദം കേട്ടപ്പോഴാണ് സമയം ഒൻപതായന്ന് മനസ്സിലായത്. ഞാൻ സാവധാനം കുരിശു വരച്ച്, മൗനമായി പ്രാർത്ഥന ഒരു വിട്ടു. ഈ മണിക്കൂറിൽ ഗാഗുൽത്തായുടെ മൗന നൊമ്പരം എന്റെ നാഥനോപ്പം ഞാനും ഏറ്റുപാടി. അമ്മേ, എന്താണ് എന്റെ സഹനം – ഞാൻ ഏറ്റുവാങ്ങിയ ക്രൂരത – ഞാൻ ആരോടാണോ എന്റെ ജീവിതം സമർപ്പിക്കാമെന്ന് ആയിരം തവണ ശപഥം ചെയ്ത്, അവന്റെ സഹനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ…. ഞാൻ പതുക്കെ, വളരെ പതുക്കെയാണ് ഈ വാക്കുകൾ പറഞ്ഞത് : നിന്റെ ഹിതം നിറവേറട്ടെ, എല്ലാറ്റിനും ഉപരി എനിക്ക് പോകാനായി ഒരിടമില്ല. ഒരു കാര്യം മാത്രമേ എനിക്ക് തീർച്ചയുള്ളു: നി എന്റെ ഒപ്പം ഉണ്ട് എന്ന യാഥാർത്ഥ്യം. അമ്മേ, സമാശ്വാസം തേടിയല്ല ഞാൻ ഈ കത്ത് എഴുതുന്നത്, എന്നാൽ എന്റെ ഈ അവസ്ഥയിൽ, ആയിരക്കണക്കിന് എന്റെ നാട്ടുകാർക്കൊപ്പം, ആരുടെ അഭിമാനമാണോ തകർത്തെറിഞ്ഞത്, ആരാണോ ആവശ്യമില്ലാത്ത ഒരു മാതൃത്വം സ്വീകരിക്കാൻ നിർബദ്ധിതരായത് അവരോടൊപ്പം, എന്റെ കൂടെ നിന്നതിന് അമ്മയ്ക്ക് ദൈവത്തോട് നന്ദി പറയാൻ കഴിയും. എന്റെ അപമാനം അവരുടേതിനൊപ്പം ചേർക്കപ്പെട്ടു. പേരറിയാൻ സാധിക്കാത്ത അവർ ചെയ്ത ക്രൂരതയ്ക്ക് പാപപരിഹാരം ചെയ്യാൻ, ജീവിതത്തിൽ കയ്പുനീർ സമ്മാനിച്ച ആ രണ്ടു വ്യക്തികളോട് അനുരജ്ഞനപ്പെടാൻ ഇതല്ലാതെ വേറൊന്നും എനിക്ക് സമർപ്പിക്കാനില്ല. ഞാൻ സഹിക്കുന്ന ഈ അപമാനം ദൈവകാരുണ്യത്തിന് ഭരമേൽപ്പിക്കുന്നു. എന്നോടൊപ്പം ദൈവത്തിനുള്ള “നന്ദി അർപ്പിക്കാൻ” പങ്കു ചേരാൻ പറഞ്ഞതിൽ, പരിഹാസ്യമായി തോന്നുമെങ്കിലും അമ്മ അതിശയിക്കേണ്ട. ഈ കഴിഞ്ഞ മാസങ്ങൾ കണ്ണീർക്കടലാന്ന് എനിക്ക് സമ്മാനിച്ചത്, എന്റെ രണ്ട് സഹോദരമാർ , ഞങ്ങളുടെ നഗരത്തിൻ ഇതേ കൈയേറ്റക്കാർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിനെക്കാളും ഭീകരമായി ഈ ചെറുപ്രായത്തിൽ ഒന്നും സഹിക്കാനില്ല എന്നാണ് എന്റെ ചിന്ത. എല്ലാ ദിവസവും വിശക്കുന്ന നൂറു കണക്കിന് മനുഷ്യ ജന്മങ്ങൾ ഞങ്ങളുടെ മഠത്തിന്റെ വാതിലിൽ അപ്പത്തിനായി കേഴാറുണ്ട്. തണുത്തു വിറയ്ക്കുന്ന അവരുടെ കണ്ണുകളിൽ നൈരാശ്യത്തിന്റെ മിന്നലാട്ടം ഞാൻ കാണാറുണ്ട്. കുറെ ആഴ്ചകൾക്ക് മുമ്പ് പതിനെട്ടു തികഞ്ഞ ഒരു ചെറുപ്പക്കാരൻ എന്നോടു പറഞ്ഞു: “യാതൊരു തിന്മയും എത്തിപ്പെടാത്ത ഈ ഭവനത്തിൽ അഭയം കണ്ടത്തിയ നീ എത്ര ഭാഗ്യവതിയാണ്”. ഒരു ജപമാല കൈയിലേന്തിയിരുന്ന അവൻ തുടർന്നു: “അപമാനിക്കപ്പെടുന്നതിന്റെ വേദന എന്താണന്ന് നിങ്ങൾക്ക് ഒരിക്കലും അറിയാൻ കഴിയില്ല സിസ്റ്ററേ“. അവന്റെ വാക്കുകളെപ്പറ്റി സുദീർഘമായി ഞാൻ ചിന്തിച്ചു. എന്റെ ജനത്തിന്റെ സഹനങ്ങളിൽ അദൃശ്യമായ ഒരു തലം, എന്നെ സ്പർശിക്കാത്ത ഒരു വസ്തുതയുണ്ടന്ന് , എന്നെത്തന്നെ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചു. ഇപ്പോൾ ഞാൻ അവരിൽ ഒരാളാണ്. എന്റെ ആളുകൾക്കിടയിലെ ശരീരം നശിപ്പിക്കപ്പെടുകയും, ഹൃദയം തകർന്നു പോവുകയും ചെയ്ത സ്ത്രീകളിൽ ഒരാളായി ഞാനും എണ്ണപ്പെട്ടു. ദൈവം അവന്റെ അപമാനത്തിന്റെ രഹസ്യത്തിൽ എന്നെയും പങ്കുചേർത്തു. ഒരു സന്യാസിനിയായ എനിക്ക് ഇതിൽ കൂടുതൽ എന്ത് ലഭിക്കാൻ ? പൈശാചിക ശക്തികളുടെ ആക്രമണങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ അവൻ എന്നെ ശക്തയായ പോരാളിയാക്കി. ഇപ്പോൾ മുതൽ എന്റെ എളിയ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന സമാശ്വാസത്തിന്റെയും പ്രോത്സാഹനത്തിന്റെയും വാക്കുകൾക്ക് കൂടുതൽ വിശ്വസനീയതയുണ്ട്, കാരണം എന്റെ കഥ അവരുടെതാണ്, വിശ്വാസപൂർവ്വമുള്ള എന്റെ സമർപ്പണം അവർക്കൊരു അടയാളമാണ്. ഇതെല്ലാം ഒരു അടയാളമാണ്, ഒരു ചെറിയ ശബ്ദം, ഒരു സാഹോദര്യ ഭാവം ഇവയ്ക്കെല്ലാം ഒരു പാടു ആളുകളുടെ പ്രതീക്ഷകൾക്ക് പുതുനാമ്പ് സമ്മാനിക്കാനാവും. ഏറ്റവും എളിയവരായ എന്റെ ജനങ്ങളെ രക്ഷയുടെയും സാതന്ത്ര്യത്തിന്റെയും പുലരിയിലേക്ക് നയിക്കാൻ ദൈവം എന്നെ തെരഞ്ഞെടുത്തിരിക്കുന്നു. (ദൈവം എന്റെ അനുമാനം ക്ഷമിക്കട്ടെ). അവർക്ക് ഒരിക്കലും എന്റെ വാക്കുകളുടെ ആത്മമാർത്ഥത സംശയിക്കാനാവില്ല, കാരണം ഞാനും അവരെപ്പോലെ ശകാരത്തിന്റെയും നിന്ദനത്തിന്റെയും പ്രാന്തപ്രദേശത്തു നിന്ന് വന്നതാണ്. സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടാൻ റോമിലെ യൂണിവേഴ്‌സിറ്റിയിൽ പഠിച്ചിരുന്ന കാലത്തെ ഒരു സംഭവം ഞാൻ ഓർക്കുന്നു. അധ്യാപികയായിരുന്ന സ്ലാവ് വംശജയായ സ്ത്രീ എന്നോട് അലക്സ്‌ജ് മിസ്ലോവികിന്റെ കവിതാ ശകലം മിക്കപ്പോഴും പറയുമായിരുന്നു: “നീ ഒരിക്കലും മരിക്കരുത്. കാരണം നീ തിരഞ്ഞെടുക്കപ്പെട്ടവളാണ്. ഈ ദിവസത്തിന്റെ ഭാഗമാവുക.” സെർബിയൻ പട്ടാളക്കാർ മണിക്കൂറുകൾ എന്നെ പിച്ചിചീന്തിയ രാത്രിയിൽ ഈ വാക്കുകളാണ് എന്റെ ആത്മാവിനു തൈലമായി മാറിയത്. ഇതു ഞാൻ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഇപ്പോൾ എല്ലാം കടന്നു പോയിരിക്കുന്നു. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കയ്പേറിയ ഒരു ഗുളിക വിഴുങ്ങിയ അവസ്ഥയാണ് എന്റേത്. അമ്മേ, എല്ലാം കടന്നു പോയി പക്ഷേ എല്ലാം വീണ്ടും ആരംഭിക്കുന്നു. അമ്മയുടെ സമാശ്വസിപ്പിക്കുന്ന വാക്കുകൾക്ക് ഞാൻ എന്നും നന്ദിയുള്ളവളാണ്. ആ ടെലിഫോൺ സംഭാഷണത്തിൽ അമ്മ വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം എന്നോടു ചോദിച്ചായിരുന്നു: നിന്റെ ഉദരത്തിൽ നീ അറിയാതെ വന്ന ജീവനെ എന്തു ചെയ്യും? ഈ ചോദ്യം ചോദിച്ചപ്പോൾ അമ്മയുടെ സ്വരം ഇടറിയത് ഞാൻ ശ്രദ്ധിച്ചിരുന്നു. പെട്ടന്ന് ഉത്തരം നൽകേണ്ട ചോദ്യമായി ഞാനതിനെ കണ്ടില്ല. അത് ഞാൻ പോകേണ്ട വഴിയെപ്പറ്റി ഞാൻ ആലോചിക്കാത്തതു കൊണ്ടല്ല, മറിച്ച് ക്രമേണ എന്റെ മുമ്പിൽ അങ്ങു വെളിപ്പെടുത്തുന്ന പദ്ധതികൾക്ക് ഒരു വിഘ്നമാവല്ലല്ലോ എന്നു കരുതിയാണ് അന്നു ഞാനിത് പറയാതിരുന്നത്. ഞാൻ ഒരു അമ്മയാകും. നേരത്തെതന്നെ ഞാൻ തീരുമാനിച്ചിരുന്നു. കുട്ടിയെ ആരുടെയെങ്കിലും കൈയിൽ സുരക്ഷിക്കാൻ എൽപിച്ചാൽ മതിയെന്ന കാര്യം എനിക്കറിയാം. പക്ഷേ അവന്- ഞാൻ അവനുവേണ്ടി ചോദിക്കുകയോ അവനുവേണ്ടി പ്രതീക്ഷിക്കയോ ചെയ്തില്ലങ്കിലും – അവന്റെ അമ്മയായ എന്റെ മാതൃസ്നേഹത്തിന് അവകാശമുണ്ട്. ഒരു ചെടിയെ ഒരിക്കലും അതിന്റെ വേരിൽ നിന്ന് പറിച്ചു മാറ്റരുത്. നിഗൂഢമാണങ്കിലും അനീതിയാണങ്കിലും വിതക്കാരൻ വിതച്ച ഉഴവുചാലിൽ തന്നെ ഗോതമ്പുമണി വളരണം. എന്റെ സന്യാസ സമർപ്പണം മറ്റൊരു രീതിയിൽ ഞാൻ പൂർത്തിയാക്കും. എനിക്ക് എല്ലാം നൽകിയ എന്റെ സഭയോട് ഞാൻ ഒന്നും പകരം ചോദിക്കില്ല. എന്റെ സഹോദരിമാരോട് ഞാൻ എന്നും വലിയ നന്ദിയുള്ളവളായിരിക്കും. അത്രമാത്രം ഹൃദയവിശാലതയോടും ദയയോടും കാരുണ്യത്തോടും കൂടിയാണ് എന്റെ ദുരവസ്ഥയിൽ അവർ എനിക്ക് പരിചരണം നൽകിയത്. ദുഃഖത്തിന്റെ ഈ വിനാഴികകളിൽ, അശ്രദ്ധമായ ഒരു വാക്കു കൊണ്ടോ, നോട്ടം കൊണ്ടോ, അനാവശ്യ ചോദ്യം കൊണ്ടോ അവർ എന്നെ തളർത്തിയിട്ടില്ല. ഞാൻ എന്റെ കുട്ടിയുമായി പോകും. എവിടേക്ക് എന്ന് എനിക്കറിയില്ല. പക്ഷേ ദൈവം (ഞൊടിയിടയിൽ എന്റെ ഏറ്റവും വലിയ സന്തോഷം തകർക്കാൻ അനുവദിച്ചവൻ) അവന്റെ ഹിതം നിറവേറ്റാനായി ഞാൻ നടന്നു നീങ്ങേണ്ട വഴി ചൂണ്ടികാണിച്ചു തരും. ഞാൻ വീണ്ടും ദരിദ്രയാകാൻ പോകുന്നു. ഗ്രാമത്തിലെ സ്ത്രീകൾ പണിക്കു പോകുമ്പോൾ അണിയുന്ന ഉപരിവസ്ത്രവും തടികൊണ്ടുള്ള ഷൂവും ഞാൻ വീണ്ടും അണിയാൻ തുടങ്ങുന്നു. വനാന്തരങ്ങളിലെ വൃക്ഷങ്ങളിൽ നിന്ന് മരപ്പശ ശേഖരിക്കാൻ ഞാൻ എന്റെ അമ്മയോടൊപ്പം പോകും. ആരെങ്കിലും ഞങ്ങളുടെ രാജ്യത്തെ നശിപ്പിച്ച വെറുപ്പിന്റെ ചങ്ങല പൊട്ടിച്ചെറിയാൻ ആരംഭം കുറിക്കണം. അതിനാൽ ഞാൻ എന്റെ കുട്ടിയെ ഒരു കാര്യം മാത്രമേ പഠിപ്പിക്കൂ – സ്നേഹം, സ്നേഹിക്കാൻ മാത്രം. അക്രമത്തിൽ പിറന്ന എന്റെ കുട്ടി എന്നോടൊപ്പം, മനുഷ്യ ജീവിതത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ മഹത്വം ക്ഷമയാണന്നതിനുള്ള ഉത്തമ സാക്ഷിയായിരിക്കും. ക്രിസ്തുവിന്റെ രാജ്യത്തിലുടെ ദൈവമഹത്വത്തിനു വേണ്ടി. എന്ന് വിശ്വസ്തതയോടെ, #{blue->none->b->സി. ലൂസി }# Fr Jaison Kunnel Alex
Image: /content_image/Mirror/Mirror-2023-10-16-16:57:39.jpg
Keywords: കന്യാസ്ത്രീ
Content:
22019
Category: 1
Sub Category:
Heading: ‘ദിവ്യകാരുണ്യത്തിന്റെ അത്ഭുതങ്ങള്‍’ എന്ന പ്രമേയവുമായി പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും വേണ്ടിയുള്ള അന്താരാഷ്‌ട്ര വാരം
Content: വാഷിംഗ്‌ടണ്‍ ഡി.സി : ‘ദിവ്യകാരുണ്യത്തിന്റെ അത്ഭുതങ്ങള്‍’ എന്ന മുഖ്യപ്രമേയവുമായി രാഷ്ട്രം, നേതാക്കള്‍, കുടുംബങ്ങള്‍, സഭ എന്നിവക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും, ഉപവസിക്കുവാനുമുള്ള അമേരിക്കയിലെ ഇക്കൊല്ലത്തെ വാര്‍ഷിക അന്താരാഷ്‌ട്ര ഉപവാസ പ്രാര്‍ത്ഥനാവാരം ഒക്ടോബര്‍ 20 മുതല്‍ 28 വരെ. മൂന്ന്‍ ദിവസം നീണ്ടു നില്‍ക്കുന്ന വിര്‍ച്വല്‍ പരിപാടിയോടെ ആരംഭിക്കുന്ന ഉപവാസ പ്രാര്‍ത്ഥനാവാരം വാഷിംഗ്‌ടണ്‍ ഡി.സിയിലെ നാഷണല്‍ ഷ്രൈന്‍ ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷനില്‍വെച്ച് ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന തത്സമയ പരിപാടിയോടെയാണ് അവസാനിക്കുക. സഭയുടെ സൈബര്‍ അപ്പസ്തോലന്‍ എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിന്റെ അമ്മയായ അന്റോണിയ സാല്‍സാനോയുടെ വീഡിയോ അവതരണത്തോടെയാണ് കോണ്‍ഫറന്‍സ് ആരംഭിക്കുക. സാല്‍സാനോ ആയിരിക്കും എല്ലാവരേയും സ്വാഗതം ചെയ്യുന്നതെന്നു പ്രാര്‍ത്ഥനക്കും ഉപവാസത്തിനും വേണ്ടിയുള്ള അന്താരാഷ്‌ട്ര വാരത്തിന്റെ സഹസ്ഥാപകനായ ടെഡ് ഫ്ലിന്‍ അറിയിച്ചു. ഫ്ലിന്നും, അദ്ദേഹത്തിന്റെ ഭാര്യയായ മൗറീന്‍ ഫ്ലിന്നും, അന്തരിച്ച ജോണ്‍ ഡൌണ്‍സം ചേര്‍ന്നാണ് അന്താരാഷ്‌ട്ര ഉപവാസ പ്രാര്‍ത്ഥനാവാരം ആരംഭിച്ചത്. അലബാമയിലെ ബര്‍മിംഗ്ഹാമിലെ മുന്‍ മെത്രാനായിരുന്ന റോബര്‍ട്ട് ബേക്കര്‍ അവസാന ദിവസത്തെ വിശുദ്ധ കുര്‍ബാനക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിന്റെ തിരുശേഷിപ്പ് പ്രാര്‍ത്ഥനവാരത്തില്‍ ഉടനീളം പ്രദര്‍ശിപ്പിക്കുന്നതാണെന്നും ദിവ്യകാരുണ്യ നാഥനുമായി ആളുകളെ പ്രത്യേകിച്ച് യുവജനങ്ങളെ അടുപ്പിക്കുന്നതിനായി വാഴ്ത്തപ്പെട്ട കാര്‍ളോ ശക്തമായ സന്ദേശം നല്‍കുന്നുണ്ടെന്നും ബേക്കര്‍ പറഞ്ഞു. “സ്വര്‍ഗ്ഗത്തിലേക്കുള്ള ഹൈവേ” എന്നാണ് വാഴ്ത്തപ്പെട്ട കാര്‍ളോ ദിവ്യകാരുണ്യത്തേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. വിശ്വാസത്തിന്റെ ഉച്ചകോടിയാണ് ദിവ്യകാരുണ്യം. ദിവ്യകാരുണ്യവും, പ്രാര്‍ത്ഥനയും, ജപമാലയും, ഉപവാസവും, ആരാധനയും, കൂദാശകളുമാണ് എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമെന്ന സത്യമാണ് ഇക്കൊല്ലത്തെ ഉപവാസ പ്രാര്‍ത്ഥന വാരത്തിന്റെ മുഖ്യപ്രമേയം തിരഞ്ഞെടുക്കുവാനുള്ള കാരണമായി ടെഡ് ഫ്ലിന്‍ ചൂണ്ടിക്കാട്ടിയത്. ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യത്തില്‍ ഊന്നിക്കൊണ്ടായിരിക്കും പ്രാരംഭ ദിവസമായ വെള്ളി, ശനി, തിങ്കള്‍ ദിവസങ്ങളിലേയും അവസാന ദിവസത്തേയും പ്രഭാഷണങ്ങള്‍ നടക്കുക. രാഷ്ട്രങ്ങളുടെയും ജനങ്ങളുടെയും മാനസാന്തരം, ജീവിത സംസ്കാരം കെട്ടിപ്പടുക്കുക, കുടുംബത്തിന്റേയും ജീവന്റേയും വിശുദ്ധി സംരക്ഷിക്കുക, സമാധാനം, വൈദികര്‍, ദൈവവിളി, സഭാമക്കളുടെ വിശുദ്ധി എന്നിവക്കായി ദൈവകാരുണ്യം അപേക്ഷിക്കുക എന്നിവയാണ് ഇക്കൊല്ലത്തെ അന്താരാഷ്‌ട്ര പ്രാര്‍ത്ഥന, ഉപവാസ വാരത്തിന്റെ മുഖ്യ നിയോഗങ്ങള്‍. ലീജിയണ്‍ ഓഫ് മേരി എന്ന സംഘടനയുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുക. അന്താരാഷ്‌ട്ര ഉപവാസ പ്രാര്‍ത്ഥനാവാരത്തിന് നേരത്തെ മാര്‍പാപ്പയുടെ അപ്പസ്തോലിക ആശീര്‍വാദം ലഭിച്ചിരിന്നു.
Image: /content_image/News/News-2023-10-16-17:56:46.jpg
Keywords: ദിവ്യകാരുണ്യ
Category: 1
Sub Category:
Heading: ‘ദിവ്യകാരുണ്യത്തിന്റെ അത്ഭുതങ്ങള്‍’ എന്ന പ്രമേയവുമായി പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും വേണ്ടിയുള്ള അന്താരാഷ്‌ട്ര വാരം
Content: വാഷിംഗ്‌ടണ്‍ ഡി.സി : ‘ദിവ്യകാരുണ്യത്തിന്റെ അത്ഭുതങ്ങള്‍’ എന്ന മുഖ്യപ്രമേയവുമായി രാഷ്ട്രം, നേതാക്കള്‍, കുടുംബങ്ങള്‍, സഭ എന്നിവക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും, ഉപവസിക്കുവാനുമുള്ള അമേരിക്കയിലെ ഇക്കൊല്ലത്തെ വാര്‍ഷിക അന്താരാഷ്‌ട്ര ഉപവാസ പ്രാര്‍ത്ഥനാവാരം ഒക്ടോബര്‍ 20 മുതല്‍ 28 വരെ. മൂന്ന്‍ ദിവസം നീണ്ടു നില്‍ക്കുന്ന വിര്‍ച്വല്‍ പരിപാടിയോടെ ആരംഭിക്കുന്ന ഉപവാസ പ്രാര്‍ത്ഥനാവാരം വാഷിംഗ്‌ടണ്‍ ഡി.സിയിലെ നാഷണല്‍ ഷ്രൈന്‍ ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷനില്‍വെച്ച് ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന തത്സമയ പരിപാടിയോടെയാണ് അവസാനിക്കുക. സഭയുടെ സൈബര്‍ അപ്പസ്തോലന്‍ എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിന്റെ അമ്മയായ അന്റോണിയ സാല്‍സാനോയുടെ വീഡിയോ അവതരണത്തോടെയാണ് കോണ്‍ഫറന്‍സ് ആരംഭിക്കുക. സാല്‍സാനോ ആയിരിക്കും എല്ലാവരേയും സ്വാഗതം ചെയ്യുന്നതെന്നു പ്രാര്‍ത്ഥനക്കും ഉപവാസത്തിനും വേണ്ടിയുള്ള അന്താരാഷ്‌ട്ര വാരത്തിന്റെ സഹസ്ഥാപകനായ ടെഡ് ഫ്ലിന്‍ അറിയിച്ചു. ഫ്ലിന്നും, അദ്ദേഹത്തിന്റെ ഭാര്യയായ മൗറീന്‍ ഫ്ലിന്നും, അന്തരിച്ച ജോണ്‍ ഡൌണ്‍സം ചേര്‍ന്നാണ് അന്താരാഷ്‌ട്ര ഉപവാസ പ്രാര്‍ത്ഥനാവാരം ആരംഭിച്ചത്. അലബാമയിലെ ബര്‍മിംഗ്ഹാമിലെ മുന്‍ മെത്രാനായിരുന്ന റോബര്‍ട്ട് ബേക്കര്‍ അവസാന ദിവസത്തെ വിശുദ്ധ കുര്‍ബാനക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിന്റെ തിരുശേഷിപ്പ് പ്രാര്‍ത്ഥനവാരത്തില്‍ ഉടനീളം പ്രദര്‍ശിപ്പിക്കുന്നതാണെന്നും ദിവ്യകാരുണ്യ നാഥനുമായി ആളുകളെ പ്രത്യേകിച്ച് യുവജനങ്ങളെ അടുപ്പിക്കുന്നതിനായി വാഴ്ത്തപ്പെട്ട കാര്‍ളോ ശക്തമായ സന്ദേശം നല്‍കുന്നുണ്ടെന്നും ബേക്കര്‍ പറഞ്ഞു. “സ്വര്‍ഗ്ഗത്തിലേക്കുള്ള ഹൈവേ” എന്നാണ് വാഴ്ത്തപ്പെട്ട കാര്‍ളോ ദിവ്യകാരുണ്യത്തേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. വിശ്വാസത്തിന്റെ ഉച്ചകോടിയാണ് ദിവ്യകാരുണ്യം. ദിവ്യകാരുണ്യവും, പ്രാര്‍ത്ഥനയും, ജപമാലയും, ഉപവാസവും, ആരാധനയും, കൂദാശകളുമാണ് എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമെന്ന സത്യമാണ് ഇക്കൊല്ലത്തെ ഉപവാസ പ്രാര്‍ത്ഥന വാരത്തിന്റെ മുഖ്യപ്രമേയം തിരഞ്ഞെടുക്കുവാനുള്ള കാരണമായി ടെഡ് ഫ്ലിന്‍ ചൂണ്ടിക്കാട്ടിയത്. ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യത്തില്‍ ഊന്നിക്കൊണ്ടായിരിക്കും പ്രാരംഭ ദിവസമായ വെള്ളി, ശനി, തിങ്കള്‍ ദിവസങ്ങളിലേയും അവസാന ദിവസത്തേയും പ്രഭാഷണങ്ങള്‍ നടക്കുക. രാഷ്ട്രങ്ങളുടെയും ജനങ്ങളുടെയും മാനസാന്തരം, ജീവിത സംസ്കാരം കെട്ടിപ്പടുക്കുക, കുടുംബത്തിന്റേയും ജീവന്റേയും വിശുദ്ധി സംരക്ഷിക്കുക, സമാധാനം, വൈദികര്‍, ദൈവവിളി, സഭാമക്കളുടെ വിശുദ്ധി എന്നിവക്കായി ദൈവകാരുണ്യം അപേക്ഷിക്കുക എന്നിവയാണ് ഇക്കൊല്ലത്തെ അന്താരാഷ്‌ട്ര പ്രാര്‍ത്ഥന, ഉപവാസ വാരത്തിന്റെ മുഖ്യ നിയോഗങ്ങള്‍. ലീജിയണ്‍ ഓഫ് മേരി എന്ന സംഘടനയുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുക. അന്താരാഷ്‌ട്ര ഉപവാസ പ്രാര്‍ത്ഥനാവാരത്തിന് നേരത്തെ മാര്‍പാപ്പയുടെ അപ്പസ്തോലിക ആശീര്‍വാദം ലഭിച്ചിരിന്നു.
Image: /content_image/News/News-2023-10-16-17:56:46.jpg
Keywords: ദിവ്യകാരുണ്യ
Content:
22020
Category: 1
Sub Category:
Heading: സിനഡിലെ സീറോമലബാർ സഭാംഗങ്ങൾ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
Content: കാക്കനാട്: ആഗോള കത്തോലിക്കാ സഭാ സിനഡിൽ പങ്കെടുക്കുന്ന സീറോമലബാർ സഭയുടെ പ്രതിനിധികൾ ഇന്നു ഒക്ടോബർ 16-ാം തിയതി തിങ്കളാഴ്ചത്തെ സിനഡു സമ്മേളനത്തിനുമുമ്പ് ഫ്രാൻസിസ് മാർപാപ്പയുമായി പ്രത്യേക കൂടിക്കാഴ്ച്ച നടത്തുകയും പരിശുദ്ധ പിതാവിനോടും അപ്പസ്തോലിക സിംഹാസനത്തോടുമുള്ള സീറോമലബാർസഭയുടെ സ്നേഹവും വിധേയത്വവും പ്രകടിപ്പിക്കുകയും ചെയ്തു. കൂടിക്കാഴ്ചയിൽ ഫാ. ജേക്കബ് കൂരോത്ത് വരച്ച വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഐക്കൺ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് മാർപാപ്പയ്ക്ക് സമ്മാനിച്ചു. സിബിസിഐ പ്രസിഡന്റ് എന്ന നിലയിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർപാപ്പയെ ഇന്ത്യ സന്ദർശിക്കാൻ വീണ്ടും ക്ഷണിച്ചു. പരിശുദ്ധ പിതാവ് ഇന്ത്യാ സന്ദർശനത്തിനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയും സമയത്തിന്റെ പൂർണ്ണതയിൽ ദൈവഹിതപ്രകാരം അത് സംഭവിക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്തു. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഈ കൂടിച്ചേരലിന് പരിശുദ്ധ പിതാവ് നന്ദി അറിയിച്ചു. സീറോമലബാർ സഭാ പ്രതിനിധികളായ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി എന്നിവരോടോപ്പം സിനഡിൽ സംബന്ധിക്കുന്ന മറ്റു മലയാളികളും ഈ കൂടിക്കാഴ്ച്ചയിൽ പങ്കുചേർന്നു. ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് മെൽബൺ രൂപത ചാൻസലർ ഫാ. സിജീഷ് പുല്ലൻകുന്നേൽ, ഗൾഫ് രാജ്യങ്ങളിലെ സഭയെ പ്രതിനിധീകരിക്കുന്ന ദുബായിൽനിന്നുള്ള മാത്യു തോമസ്, സിനഡൽ മീഡിയ ടീം അംഗമായ ഫാ. ജോർജ് പ്ലാത്തോട്ടം എസ്‌ഡിബി, സിനഡൽ ടീമിനെ സഹായിക്കുന്ന സംഘത്തിലെ അംഗമായ ബെൽത്തങ്ങാടി രൂപതാംഗം ഫാ. ടോമി കള്ളിക്കാട്ട് എന്നിവരും ഈ കൂടിക്കാഴ്ച്ചയിൽ പിതാക്കന്മാരോടൊപ്പം സന്നിഹിതരായിരുന്നു.
Image: /content_image/News/News-2023-10-16-18:07:07.jpg
Keywords: സീറോ മലബാ
Category: 1
Sub Category:
Heading: സിനഡിലെ സീറോമലബാർ സഭാംഗങ്ങൾ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
Content: കാക്കനാട്: ആഗോള കത്തോലിക്കാ സഭാ സിനഡിൽ പങ്കെടുക്കുന്ന സീറോമലബാർ സഭയുടെ പ്രതിനിധികൾ ഇന്നു ഒക്ടോബർ 16-ാം തിയതി തിങ്കളാഴ്ചത്തെ സിനഡു സമ്മേളനത്തിനുമുമ്പ് ഫ്രാൻസിസ് മാർപാപ്പയുമായി പ്രത്യേക കൂടിക്കാഴ്ച്ച നടത്തുകയും പരിശുദ്ധ പിതാവിനോടും അപ്പസ്തോലിക സിംഹാസനത്തോടുമുള്ള സീറോമലബാർസഭയുടെ സ്നേഹവും വിധേയത്വവും പ്രകടിപ്പിക്കുകയും ചെയ്തു. കൂടിക്കാഴ്ചയിൽ ഫാ. ജേക്കബ് കൂരോത്ത് വരച്ച വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഐക്കൺ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് മാർപാപ്പയ്ക്ക് സമ്മാനിച്ചു. സിബിസിഐ പ്രസിഡന്റ് എന്ന നിലയിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർപാപ്പയെ ഇന്ത്യ സന്ദർശിക്കാൻ വീണ്ടും ക്ഷണിച്ചു. പരിശുദ്ധ പിതാവ് ഇന്ത്യാ സന്ദർശനത്തിനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയും സമയത്തിന്റെ പൂർണ്ണതയിൽ ദൈവഹിതപ്രകാരം അത് സംഭവിക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്തു. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഈ കൂടിച്ചേരലിന് പരിശുദ്ധ പിതാവ് നന്ദി അറിയിച്ചു. സീറോമലബാർ സഭാ പ്രതിനിധികളായ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി എന്നിവരോടോപ്പം സിനഡിൽ സംബന്ധിക്കുന്ന മറ്റു മലയാളികളും ഈ കൂടിക്കാഴ്ച്ചയിൽ പങ്കുചേർന്നു. ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് മെൽബൺ രൂപത ചാൻസലർ ഫാ. സിജീഷ് പുല്ലൻകുന്നേൽ, ഗൾഫ് രാജ്യങ്ങളിലെ സഭയെ പ്രതിനിധീകരിക്കുന്ന ദുബായിൽനിന്നുള്ള മാത്യു തോമസ്, സിനഡൽ മീഡിയ ടീം അംഗമായ ഫാ. ജോർജ് പ്ലാത്തോട്ടം എസ്‌ഡിബി, സിനഡൽ ടീമിനെ സഹായിക്കുന്ന സംഘത്തിലെ അംഗമായ ബെൽത്തങ്ങാടി രൂപതാംഗം ഫാ. ടോമി കള്ളിക്കാട്ട് എന്നിവരും ഈ കൂടിക്കാഴ്ച്ചയിൽ പിതാക്കന്മാരോടൊപ്പം സന്നിഹിതരായിരുന്നു.
Image: /content_image/News/News-2023-10-16-18:07:07.jpg
Keywords: സീറോ മലബാ