Contents
Displaying 23801-23810 of 24950 results.
Content:
24243
Category: 18
Sub Category:
Heading: ഉരുൾപൊട്ടലിൽ വീട് നഷ്ട്ടമായവരുടെ കണ്ണീര്‍ തുടയ്ക്കാന്‍ കേരള കത്തോലിക്ക സഭ; 100 ഭവനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന്
Content: കോട്ടയം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലും കോഴിക്കോട് വിലങ്ങാടും ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെടുകയും പുരയിടവും വസ്‌തുവകകളും നാമാവശേഷമാവുകയും ചെയ്‌തവരുടെ കുടുംബങ്ങൾക്ക് കേരള കത്തോലിക്കാ സഭ നൽകുന്ന 100 ഭവനങ്ങളുടെ നിർമാണോദ്ഘാടനം ഇന്നു നടക്കും. വൈകുന്നേരം നാലിനു ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിന്റെ അധ്യക്ഷതയിൽ മാനന്തവാടി രൂപതയിലെ തോമാട്ടുചാലിലും വൈകുന്നേരം ആറിനു ബിഷപ്പ് ഡോ. ജോസഫ് മാർ തോമസിൻ്റെ അധ്യക്ഷതയിൽ ബത്തേരിയിലും നടക്കും. 20ന് വൈകുന്നേരം അഞ്ചിന് താമരശേരി രൂപതയിലെ വിലങ്ങാട് കെആർഎൽസിബിസി പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിൻ്റെ അധ്യക്ഷതയിലും കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം നിർവഹിക്കും. കെസിബിസി സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല അനുഗ്രഹ പ്രഭാഷണവും ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആമുഖപ്രഭാഷണവും നടത്തും.
Image: /content_image/India/India-2024-12-19-07:42:21.jpg
Keywords: വീട്, സഹായ
Category: 18
Sub Category:
Heading: ഉരുൾപൊട്ടലിൽ വീട് നഷ്ട്ടമായവരുടെ കണ്ണീര്‍ തുടയ്ക്കാന്‍ കേരള കത്തോലിക്ക സഭ; 100 ഭവനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന്
Content: കോട്ടയം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലും കോഴിക്കോട് വിലങ്ങാടും ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെടുകയും പുരയിടവും വസ്‌തുവകകളും നാമാവശേഷമാവുകയും ചെയ്‌തവരുടെ കുടുംബങ്ങൾക്ക് കേരള കത്തോലിക്കാ സഭ നൽകുന്ന 100 ഭവനങ്ങളുടെ നിർമാണോദ്ഘാടനം ഇന്നു നടക്കും. വൈകുന്നേരം നാലിനു ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിന്റെ അധ്യക്ഷതയിൽ മാനന്തവാടി രൂപതയിലെ തോമാട്ടുചാലിലും വൈകുന്നേരം ആറിനു ബിഷപ്പ് ഡോ. ജോസഫ് മാർ തോമസിൻ്റെ അധ്യക്ഷതയിൽ ബത്തേരിയിലും നടക്കും. 20ന് വൈകുന്നേരം അഞ്ചിന് താമരശേരി രൂപതയിലെ വിലങ്ങാട് കെആർഎൽസിബിസി പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിൻ്റെ അധ്യക്ഷതയിലും കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം നിർവഹിക്കും. കെസിബിസി സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല അനുഗ്രഹ പ്രഭാഷണവും ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആമുഖപ്രഭാഷണവും നടത്തും.
Image: /content_image/India/India-2024-12-19-07:42:21.jpg
Keywords: വീട്, സഹായ
Content:
24244
Category: 18
Sub Category:
Heading: ചാവറയച്ചന്‍ ഇന്ത്യയിലെ സാമൂഹിക പ്രവർത്തകർക്ക് ഉത്തമ മാതൃക: ശശി തരൂർ എംപി
Content: ന്യൂഡൽഹി: പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി അക്ഷീണം പ്രവർത്തിച്ച വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസ് ഇന്ത്യയിലെ സാമൂഹിക പ്രവർത്തകർക്ക് ഉത്തമ മാതൃകയാണെന്ന് ഡോ. ശശി തരൂർ എംപി. ഡൽഹിയിലെ ചാവറ കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിലുള്ള ചാവറ പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ദരിദ്രരുടെയും അധഃസ്ഥിതരുടെയും ഉയർത്തെഴുന്നേൽപ്പിന് ഏറ്റവും അനിവാര്യമായതു വിദ്യാഭ്യാസമാണ്. ഈ ലക്ഷ്യം സാധിക്കുന്നതിനുവേണ്ടിയാണ് വിശുദ്ധ ചാവറ കുര്യാക്കോസ് പള്ളികളോടു ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിച്ചതും ഇന്ത്യയിൽ ആദ്യമായി ശമ്പളം നൽകി മികച്ച അധ്യാപകരെ നിയമിച്ചതും കുട്ടികൾ ക്ക് സൗജന്യ ഉച്ചഭക്ഷണം നൽകിത്തുടങ്ങിയതും. ഇന്ത്യയിലെ മുൻനിര സാമൂഹിക പരിഷ്കർത്താക്കൾക്കും വളരെ മുമ്പുതന്നെ സമൂ ഹത്തിലെ വ്യത്യസ്ത്‌തമേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ വിശു ദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന് സാധിച്ചുവെന്നും ഡോ. ശശി തരൂർ ചൂണ്ടിക്കാട്ടി. 'വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് മുന്നോട്ടുവച്ച മാതൃക' എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണ പരിപാടിയിൽ ഡൽഹി അതിരൂപത സഹായമെത്രാൻ ഡോ. ദീപക് വലേറിയൻ ടൗരോ, ദീപിക അസോസിയേറ്റ് എഡിറ്റർ ജോർജ് കള്ളിവയലിൽ, ഡൽഹി ചാവറ കൾച്ചറൽ സെൻ്റർ ഡയറക്‌ടർ റവ. ഡോ. റോബി കണ്ണഞ്ചിറ സിഎം ഐ എന്നിവർ പ്രസംഗിച്ചു. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബെഹനാ ൻ, ആന്റോ ആന്റണി, കെ. രാധാകൃഷ്‌ണൻ, ഫ്രാൻസിസ് ജോർജ്, ജോസ് കെ.മാണി, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, കേരളസർക്കാരിൻ്റെ ഡൽഹിയിലെ പ്രതി നിധി കെ.വി. തോമസ്, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോ യിക്കൽ തുടങ്ങിയവർ പങ്കെടുത്തു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-19-07:50:23.jpg
Keywords: ചാവറ
Category: 18
Sub Category:
Heading: ചാവറയച്ചന്‍ ഇന്ത്യയിലെ സാമൂഹിക പ്രവർത്തകർക്ക് ഉത്തമ മാതൃക: ശശി തരൂർ എംപി
Content: ന്യൂഡൽഹി: പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി അക്ഷീണം പ്രവർത്തിച്ച വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസ് ഇന്ത്യയിലെ സാമൂഹിക പ്രവർത്തകർക്ക് ഉത്തമ മാതൃകയാണെന്ന് ഡോ. ശശി തരൂർ എംപി. ഡൽഹിയിലെ ചാവറ കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിലുള്ള ചാവറ പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ദരിദ്രരുടെയും അധഃസ്ഥിതരുടെയും ഉയർത്തെഴുന്നേൽപ്പിന് ഏറ്റവും അനിവാര്യമായതു വിദ്യാഭ്യാസമാണ്. ഈ ലക്ഷ്യം സാധിക്കുന്നതിനുവേണ്ടിയാണ് വിശുദ്ധ ചാവറ കുര്യാക്കോസ് പള്ളികളോടു ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിച്ചതും ഇന്ത്യയിൽ ആദ്യമായി ശമ്പളം നൽകി മികച്ച അധ്യാപകരെ നിയമിച്ചതും കുട്ടികൾ ക്ക് സൗജന്യ ഉച്ചഭക്ഷണം നൽകിത്തുടങ്ങിയതും. ഇന്ത്യയിലെ മുൻനിര സാമൂഹിക പരിഷ്കർത്താക്കൾക്കും വളരെ മുമ്പുതന്നെ സമൂ ഹത്തിലെ വ്യത്യസ്ത്‌തമേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ വിശു ദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന് സാധിച്ചുവെന്നും ഡോ. ശശി തരൂർ ചൂണ്ടിക്കാട്ടി. 'വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് മുന്നോട്ടുവച്ച മാതൃക' എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണ പരിപാടിയിൽ ഡൽഹി അതിരൂപത സഹായമെത്രാൻ ഡോ. ദീപക് വലേറിയൻ ടൗരോ, ദീപിക അസോസിയേറ്റ് എഡിറ്റർ ജോർജ് കള്ളിവയലിൽ, ഡൽഹി ചാവറ കൾച്ചറൽ സെൻ്റർ ഡയറക്‌ടർ റവ. ഡോ. റോബി കണ്ണഞ്ചിറ സിഎം ഐ എന്നിവർ പ്രസംഗിച്ചു. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബെഹനാ ൻ, ആന്റോ ആന്റണി, കെ. രാധാകൃഷ്‌ണൻ, ഫ്രാൻസിസ് ജോർജ്, ജോസ് കെ.മാണി, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, കേരളസർക്കാരിൻ്റെ ഡൽഹിയിലെ പ്രതി നിധി കെ.വി. തോമസ്, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോ യിക്കൽ തുടങ്ങിയവർ പങ്കെടുത്തു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-19-07:50:23.jpg
Keywords: ചാവറ
Content:
24245
Category: 18
Sub Category:
Heading: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി
Content: തൃശൂർ: കേരളത്തിലെ ക്രൈസ്‌തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ പഠിച്ചുള്ള ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ പരിശോധിച്ച് അഭിപ്രായം സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി രൂപീകരിച്ചതായും റിപ്പോർട്ട് സമർപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദുറഹ്‌മാൻ. ന്യൂനപക്ഷ കമ്മീഷൻ സംഘടിപ്പിച്ച ന്യൂനപക്ഷ അ വകാശദിനാചരണം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടിൽ 284 ശിപാർശകളാണ് ഉള്ളതെന്നു മന്ത്രി പറഞ്ഞു. ടൗൺ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, സിറിൽ മാർ ബസേലിയോസ് മെത്രാ പ്പോലീത്ത, മേയർ എം.കെ. വർഗീസ്, വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീർ, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് തുടങ്ങിയവർ പങ്കെടുത്തു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-19-08:00:56.jpg
Keywords: കോശി
Category: 18
Sub Category:
Heading: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി
Content: തൃശൂർ: കേരളത്തിലെ ക്രൈസ്‌തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ പഠിച്ചുള്ള ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ പരിശോധിച്ച് അഭിപ്രായം സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി രൂപീകരിച്ചതായും റിപ്പോർട്ട് സമർപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദുറഹ്‌മാൻ. ന്യൂനപക്ഷ കമ്മീഷൻ സംഘടിപ്പിച്ച ന്യൂനപക്ഷ അ വകാശദിനാചരണം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടിൽ 284 ശിപാർശകളാണ് ഉള്ളതെന്നു മന്ത്രി പറഞ്ഞു. ടൗൺ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, സിറിൽ മാർ ബസേലിയോസ് മെത്രാ പ്പോലീത്ത, മേയർ എം.കെ. വർഗീസ്, വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീർ, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് തുടങ്ങിയവർ പങ്കെടുത്തു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-19-08:00:56.jpg
Keywords: കോശി
Content:
24246
Category: 1
Sub Category:
Heading: വീടുകളിൽ പുൽക്കൂടുകൾ നിർമ്മിക്കുവാന്‍ ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പുൽക്കൂടുകൾ യേശുവിന്റെ സാന്നിധ്യ സ്മരണ നിലനിർത്തുന്നതിന് ഏറെ ഉപകാരപ്രദമാണെന്നും അതിനാല്‍ ക്രിസ്തുമസിന് വീടുകളില്‍ പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കണമെന്നും ഫ്രാൻസിസ് പാപ്പ. ഇന്നലെ ഡിസംബർ പതിനെട്ടാം തീയതി ബുധനാഴ്ച ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഫ്രാൻസിസ് പാപ്പയുടെ സന്ദേശ വേളയിലാണ് ആഹ്വാനം നടത്തിയിരിക്കുന്നതെന്ന് {{ വത്തിക്കാന്‍ ന്യൂസ് -> https://www.vaticannews.va/ml/pope/news/2024-12/pope-francis-general-audience-crib-in-each-family.html}} റിപ്പോര്‍ട്ട് ചെയ്യുന്നു. പുൽക്കൂടുകളുടെ പ്രാധാന്യം എടുത്തു പറഞ്ഞ പാപ്പ, വീടുകളിൽ പുൽക്കൂടുകൾ നിർമ്മിക്കുവാൻ എല്ലാവരെയും ആഹ്വാനം ചെയ്തു. എല്ലാവരുടെയും ഭവനങ്ങളിൽ യേശുവിന്റെ ജനനം ചിത്രീകരിക്കുന്ന ഒരു രംഗം ഉണ്ടായിരിക്കുമല്ലോ. ക്രൈസ്തവീകതയുടെ ആത്മീയതയുടെയും സംസ്കാരത്തിന്റെയും ഒരു പ്രധാനഘടകമാണ് ഈ പുൽക്കൂടുകള്‍. നമ്മുടെയിടയിൽ വസിക്കുവാൻ ഇറങ്ങിവന്ന യേശുവിനെ ജീവിതത്തിൽ സ്മരിക്കുന്നതിനുള്ള ഒരു വലിയ ഉത്തേജനമാർഗമാണ് ഈ പുൽക്കൂടുകളെന്നും പാപ്പ അനുസ്മരിച്ചു. സന്ദേശത്തില്‍ യുവജനങ്ങൾ, രോഗികൾ, പ്രായമായവർ നവദമ്പതികൾ എന്നിവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയാണെന്നും പാപ്പ പറഞ്ഞു. തന്റെ അഭിസംബോധനയുടെ അവസാനം, യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്ന രാജ്യങ്ങളിലെ ജനതകൾക്കു വേണ്ടി പ്രാർത്ഥിക്കുവാനും പാപ്പ ആഹ്വാനം ചെയ്തു. പ്രത്യേകമായി പാലസ്തീൻ, ഇസ്രായേൽ, യുക്രൈന്‍, മ്യാൻമർ എന്നീ രാജ്യങ്ങളെ പേരെടുത്തു പരാമർശിച്ച പാപ്പ, യുദ്ധങ്ങൾ അവസാനിക്കുന്നതിനും സമാധാനം പുലരുന്നതിനും വേണ്ടി പ്രാർത്ഥിക്കുവാൻ മറക്കരുതെന്നും പറഞ്ഞു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-19-08:27:39.jpg
Keywords: പാപ്പ
Category: 1
Sub Category:
Heading: വീടുകളിൽ പുൽക്കൂടുകൾ നിർമ്മിക്കുവാന്‍ ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പുൽക്കൂടുകൾ യേശുവിന്റെ സാന്നിധ്യ സ്മരണ നിലനിർത്തുന്നതിന് ഏറെ ഉപകാരപ്രദമാണെന്നും അതിനാല്‍ ക്രിസ്തുമസിന് വീടുകളില്‍ പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കണമെന്നും ഫ്രാൻസിസ് പാപ്പ. ഇന്നലെ ഡിസംബർ പതിനെട്ടാം തീയതി ബുധനാഴ്ച ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഫ്രാൻസിസ് പാപ്പയുടെ സന്ദേശ വേളയിലാണ് ആഹ്വാനം നടത്തിയിരിക്കുന്നതെന്ന് {{ വത്തിക്കാന്‍ ന്യൂസ് -> https://www.vaticannews.va/ml/pope/news/2024-12/pope-francis-general-audience-crib-in-each-family.html}} റിപ്പോര്‍ട്ട് ചെയ്യുന്നു. പുൽക്കൂടുകളുടെ പ്രാധാന്യം എടുത്തു പറഞ്ഞ പാപ്പ, വീടുകളിൽ പുൽക്കൂടുകൾ നിർമ്മിക്കുവാൻ എല്ലാവരെയും ആഹ്വാനം ചെയ്തു. എല്ലാവരുടെയും ഭവനങ്ങളിൽ യേശുവിന്റെ ജനനം ചിത്രീകരിക്കുന്ന ഒരു രംഗം ഉണ്ടായിരിക്കുമല്ലോ. ക്രൈസ്തവീകതയുടെ ആത്മീയതയുടെയും സംസ്കാരത്തിന്റെയും ഒരു പ്രധാനഘടകമാണ് ഈ പുൽക്കൂടുകള്‍. നമ്മുടെയിടയിൽ വസിക്കുവാൻ ഇറങ്ങിവന്ന യേശുവിനെ ജീവിതത്തിൽ സ്മരിക്കുന്നതിനുള്ള ഒരു വലിയ ഉത്തേജനമാർഗമാണ് ഈ പുൽക്കൂടുകളെന്നും പാപ്പ അനുസ്മരിച്ചു. സന്ദേശത്തില്‍ യുവജനങ്ങൾ, രോഗികൾ, പ്രായമായവർ നവദമ്പതികൾ എന്നിവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയാണെന്നും പാപ്പ പറഞ്ഞു. തന്റെ അഭിസംബോധനയുടെ അവസാനം, യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്ന രാജ്യങ്ങളിലെ ജനതകൾക്കു വേണ്ടി പ്രാർത്ഥിക്കുവാനും പാപ്പ ആഹ്വാനം ചെയ്തു. പ്രത്യേകമായി പാലസ്തീൻ, ഇസ്രായേൽ, യുക്രൈന്‍, മ്യാൻമർ എന്നീ രാജ്യങ്ങളെ പേരെടുത്തു പരാമർശിച്ച പാപ്പ, യുദ്ധങ്ങൾ അവസാനിക്കുന്നതിനും സമാധാനം പുലരുന്നതിനും വേണ്ടി പ്രാർത്ഥിക്കുവാൻ മറക്കരുതെന്നും പറഞ്ഞു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-19-08:27:39.jpg
Keywords: പാപ്പ
Content:
24247
Category: 1
Sub Category:
Heading: തിരുപ്പിറവിയെ അവഹേളിച്ച് നെറ്റ്ഫ്ലിക്സിന്റെ ക്രിസ്തുസ് ആനിമേഷന്‍ സിനിമ; പ്രതിഷേധം ശക്തം
Content: യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയെ അവഹേളിക്കുന്ന നെറ്റ്ഫ്ലിക്സിന്റെ ക്രിസ്തുമസ് സിനിമ വിവാദത്തില്‍. ഡിസംബര്‍ 4 മുതല്‍ നെറ്റ്ഫ്ലിക്സില്‍ ലഭ്യമായ “ദാറ്റ് ക്രിസ്തുമസ്” എന്ന ആനിമേറ്റഡ് സിനിമയാണ് വിവാദത്തിലായിരിക്കുന്നത്. 2003-ല്‍ ഇറങ്ങിയ ‘ലവ് ആക്ച്വലി’ എന്ന സിനിമയുടെ സംവിധായകനായ റിച്ചാര്‍ഡ് കുര്‍ട്ടിസിന്റെ കുട്ടികളുടെ പുസ്തക പരമ്പരയെ ആസ്പദമാക്കി നിര്‍മ്മിച്ചതാണ് ഈ സിനിമ. സിനിമയില്‍ കുട്ടികള്‍ അവതരിപ്പിച്ച തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാര രംഗത്ത് യേശുക്രിസ്തു ഭ്രൂണഹത്യയെ പിന്തുണക്കുന്നു എന്ന് പറഞ്ഞ് വിവാദത്തിലായിട്ടുള്ള പോപ് ഗായിക മഡോണയുടെ ഗാനശകലം ഉള്‍പ്പെടുത്തിയിട്ടുള്ളതു ഉള്‍പ്പെടെ സംഭാഷണങ്ങളും ദൃശ്യങ്ങളും സിനിമയെ വിവാദത്തിലാഴ്ത്തിയിരിക്കുകയാണ്. നിരവധി പേരാണ് ഈ സിനിമക്കെതിരെരംഗത്ത് വന്നിരിക്കുന്നത്. ബെര്‍ണാഡെറ്റെ എന്ന കൗമാരക്കാരിയുടെ നേതൃത്വത്തില്‍ ഒരു സംഘം സ്കൂള്‍ കുട്ടികള്‍ യേശുവിന്റെ ജനനത്തെ ദൃശ്യാവിഷ്കരിക്കുമ്പോള്‍ തിരുപ്പിറവിയെക്കുറിച്ചുള്ള ബൈബിള്‍ കഥയിലൊരു പുനരെഴുത്ത് നടത്തുകയാണെന്ന് പറയുന്ന വിവാദ രംഗത്തോടെയാണ് ദൃശ്യാവിഷ്കാരം ആരംഭിക്കുന്നത്. യേശുക്രിസ്തുവിനെ ‘കൂള്‍ ഡൂഡ്’ എന്ന വിശേഷണം നല്‍കി തിരുപിറവി ദൃശ്യാവിഷ്കാരത്തിലുടനീളം ക്രിസ്തുമസിന്റെ യഥാര്‍ത്ഥ സന്ദേശത്തിന്റെ അവഹേളനമാണ് നിറഞ്ഞുനില്‍ക്കുന്നതെന്ന് ക്രിസ്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യേശുവിന്റെ താടിയും നീണ്ട മുടിയും പരാമര്‍ശിച്ചുകൊണ്ട് യേശുവിനെ ഒരു പരിഷ്കാരിയാണെന്നും സിനിമയില്‍ ആക്ഷേപിക്കുന്നു. വര്‍ഷാവര്‍ഷം വിരസമായ ക്രിസ്തുമസ് സംഭവക്കഥ അവതരിപ്പിക്കുന്നതില്‍ യേശുവിന് താല്‍പര്യമുണ്ടാവില്ലല്ലോ? എന്ന് കാണികളോട് ചോദിക്കുന്ന ബെര്‍ണാഡെറ്റെ - പോപ് ഗാനങ്ങളും, കാലാവസ്ഥ വ്യതിയാനത്തേക്കുറിച്ചുള്ള കാര്യങ്ങളും ഉള്‍പ്പെടുന്ന ഒരു വൈവിധ്യമാര്‍ന്ന സാംസ്കാരിക ആഘോഷമാണ് യേശുവിന് ഇഷ്ടമാകുക എന്നും പറയുന്നുണ്ട്. ആട്ടിടയന്‍മാരെ ആടുമേക്കുന്നതിന് പകരം പച്ചക്കറി കൃഷിക്കാരായി ചിത്രീകരിച്ചതിന് പുറമേ, ബൈബിളില്‍ പറഞ്ഞിരിക്കുന്നതിന് വിരുദ്ധമായി യേശുവിനെ കണ്ടു വണങ്ങുവാന്‍ എത്തുന്ന മൂന്ന് ജ്ഞാനികളെ പുരുഷന്‍മാര്‍ക്ക് പകരം സ്ത്രീകളായിട്ടുമാണ് ചിത്രീകരിച്ചിരിക്കുന്നത്. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr"> Hey Parents, if you still subscribe to Netflix, WHY? <br><br>They hate you, your children, your minds, your country. They want to rewrite your convictions, morals, and worldview. <br><br>In their new Christmas movie, THAT CHRISTMAS— Netflix promotes woke ideologies, including climate… <a href="https://t.co/9Ubl2Thx5A">pic.twitter.com/9Ubl2Thx5A</a></p>— Allen Mashburn (@Mashburn4NC) <a href="https://twitter.com/Mashburn4NC/status/1865048403643613671?ref_src=twsrc%5Etfw">December 6, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> പരിശുദ്ധ കന്യകാമറിയത്തിന്റെ വേഷം കൈകാര്യം ചെയ്യുന്ന പെണ്‍കുട്ടി തന്റെ ഗര്‍ഭത്തേക്കുറിച്ച് പാടുന്നതാകട്ടെ 1986-ലെ മഡോണയുടെ “പാപ്പ എന്നെ ഉപദേശിക്കരുത്” എന്ന ഗാനമാണെന്നതും അവഹേളനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. സിനിമയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തിരുപ്പിറവിയെ പരിഹസിച്ചുകൊണ്ടുള്ള സിനിമ അതിന്റെ പരിധികള്‍ ലംഘിച്ചുവെന്ന് സ്റ്റുഡന്റ്സ് ഫോര്‍ ലൈഫ് ഓഫ് അമേരിക്കയുടെ സൗത്ത്-ഈസ്റ്റ് കാംപസിലെ ഫോര്‍മേഷന്‍ കോര്‍ഡിനേറ്ററായ മേരി-ലോഗന്‍ മിസ്കെ സമൂഹമാധ്യമത്തില്‍ കുറിച്ചു. മാതാപിതാക്കള്‍ ഇപ്പോഴും നെറ്റ്ഫ്ലിക്സ് വരിക്കാരാകുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന്‍ ബ്ലേസ് മീഡിയ സമ്പാദകനായ അല്ലെന്‍ മാഷ്‌ബേണ്‍ പറഞ്ഞു. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/reel/DDVO8ETvjcw/?utm_source=ig_embed&utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/reel/DDVO8ETvjcw/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/reel/DDVO8ETvjcw/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by ••Mary-Logan•• (@pro.love.prolife)</a></p></div></blockquote> <script async src="//www.instagram.com/embed.js"></script> <p> സിനിമയുടെ പിന്നിലെ നിഗൂഢ അജണ്ടയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്. എന്നാല്‍ വിവാദങ്ങളോട് ഇതുവരെ നെറ്റ്ഫ്ലിക്സ് പ്രതികരിച്ചിട്ടില്ല. പോപ് ഗായിക മഡോണയാണ് ഗാനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിട്ടുള്ളത്. തന്റെ സംഗീത ജീവിതത്തിലുടനീളം ഭ്രൂണഹത്യയെ പിന്താങ്ങുകയും, തന്റെ ഗാനങ്ങളിലൂടെ ക്രൈസ്തവ വിരുദ്ധത വെളിപ്പെടുത്തുകയും ചെയ്ത പോപ് ഗായികയാണ് മഡോണ. 2019-ല്‍ ഒരു ഓസ്ട്രേലിയന്‍ ടോക്ക് ഷോയില്‍വെച്ച് ഭ്രൂണഹത്യയെ കുറിച്ചുള്ള കത്തോലിക്ക സഭയുടെ നിലപാട് മാറ്റണമെന്ന് മഡോണ ആവശ്യപ്പെട്ടിരുന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-19-09:04:49.jpg
Keywords: പാപ്പ
Category: 1
Sub Category:
Heading: തിരുപ്പിറവിയെ അവഹേളിച്ച് നെറ്റ്ഫ്ലിക്സിന്റെ ക്രിസ്തുസ് ആനിമേഷന്‍ സിനിമ; പ്രതിഷേധം ശക്തം
Content: യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയെ അവഹേളിക്കുന്ന നെറ്റ്ഫ്ലിക്സിന്റെ ക്രിസ്തുമസ് സിനിമ വിവാദത്തില്‍. ഡിസംബര്‍ 4 മുതല്‍ നെറ്റ്ഫ്ലിക്സില്‍ ലഭ്യമായ “ദാറ്റ് ക്രിസ്തുമസ്” എന്ന ആനിമേറ്റഡ് സിനിമയാണ് വിവാദത്തിലായിരിക്കുന്നത്. 2003-ല്‍ ഇറങ്ങിയ ‘ലവ് ആക്ച്വലി’ എന്ന സിനിമയുടെ സംവിധായകനായ റിച്ചാര്‍ഡ് കുര്‍ട്ടിസിന്റെ കുട്ടികളുടെ പുസ്തക പരമ്പരയെ ആസ്പദമാക്കി നിര്‍മ്മിച്ചതാണ് ഈ സിനിമ. സിനിമയില്‍ കുട്ടികള്‍ അവതരിപ്പിച്ച തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാര രംഗത്ത് യേശുക്രിസ്തു ഭ്രൂണഹത്യയെ പിന്തുണക്കുന്നു എന്ന് പറഞ്ഞ് വിവാദത്തിലായിട്ടുള്ള പോപ് ഗായിക മഡോണയുടെ ഗാനശകലം ഉള്‍പ്പെടുത്തിയിട്ടുള്ളതു ഉള്‍പ്പെടെ സംഭാഷണങ്ങളും ദൃശ്യങ്ങളും സിനിമയെ വിവാദത്തിലാഴ്ത്തിയിരിക്കുകയാണ്. നിരവധി പേരാണ് ഈ സിനിമക്കെതിരെരംഗത്ത് വന്നിരിക്കുന്നത്. ബെര്‍ണാഡെറ്റെ എന്ന കൗമാരക്കാരിയുടെ നേതൃത്വത്തില്‍ ഒരു സംഘം സ്കൂള്‍ കുട്ടികള്‍ യേശുവിന്റെ ജനനത്തെ ദൃശ്യാവിഷ്കരിക്കുമ്പോള്‍ തിരുപ്പിറവിയെക്കുറിച്ചുള്ള ബൈബിള്‍ കഥയിലൊരു പുനരെഴുത്ത് നടത്തുകയാണെന്ന് പറയുന്ന വിവാദ രംഗത്തോടെയാണ് ദൃശ്യാവിഷ്കാരം ആരംഭിക്കുന്നത്. യേശുക്രിസ്തുവിനെ ‘കൂള്‍ ഡൂഡ്’ എന്ന വിശേഷണം നല്‍കി തിരുപിറവി ദൃശ്യാവിഷ്കാരത്തിലുടനീളം ക്രിസ്തുമസിന്റെ യഥാര്‍ത്ഥ സന്ദേശത്തിന്റെ അവഹേളനമാണ് നിറഞ്ഞുനില്‍ക്കുന്നതെന്ന് ക്രിസ്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യേശുവിന്റെ താടിയും നീണ്ട മുടിയും പരാമര്‍ശിച്ചുകൊണ്ട് യേശുവിനെ ഒരു പരിഷ്കാരിയാണെന്നും സിനിമയില്‍ ആക്ഷേപിക്കുന്നു. വര്‍ഷാവര്‍ഷം വിരസമായ ക്രിസ്തുമസ് സംഭവക്കഥ അവതരിപ്പിക്കുന്നതില്‍ യേശുവിന് താല്‍പര്യമുണ്ടാവില്ലല്ലോ? എന്ന് കാണികളോട് ചോദിക്കുന്ന ബെര്‍ണാഡെറ്റെ - പോപ് ഗാനങ്ങളും, കാലാവസ്ഥ വ്യതിയാനത്തേക്കുറിച്ചുള്ള കാര്യങ്ങളും ഉള്‍പ്പെടുന്ന ഒരു വൈവിധ്യമാര്‍ന്ന സാംസ്കാരിക ആഘോഷമാണ് യേശുവിന് ഇഷ്ടമാകുക എന്നും പറയുന്നുണ്ട്. ആട്ടിടയന്‍മാരെ ആടുമേക്കുന്നതിന് പകരം പച്ചക്കറി കൃഷിക്കാരായി ചിത്രീകരിച്ചതിന് പുറമേ, ബൈബിളില്‍ പറഞ്ഞിരിക്കുന്നതിന് വിരുദ്ധമായി യേശുവിനെ കണ്ടു വണങ്ങുവാന്‍ എത്തുന്ന മൂന്ന് ജ്ഞാനികളെ പുരുഷന്‍മാര്‍ക്ക് പകരം സ്ത്രീകളായിട്ടുമാണ് ചിത്രീകരിച്ചിരിക്കുന്നത്. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr"> Hey Parents, if you still subscribe to Netflix, WHY? <br><br>They hate you, your children, your minds, your country. They want to rewrite your convictions, morals, and worldview. <br><br>In their new Christmas movie, THAT CHRISTMAS— Netflix promotes woke ideologies, including climate… <a href="https://t.co/9Ubl2Thx5A">pic.twitter.com/9Ubl2Thx5A</a></p>— Allen Mashburn (@Mashburn4NC) <a href="https://twitter.com/Mashburn4NC/status/1865048403643613671?ref_src=twsrc%5Etfw">December 6, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> പരിശുദ്ധ കന്യകാമറിയത്തിന്റെ വേഷം കൈകാര്യം ചെയ്യുന്ന പെണ്‍കുട്ടി തന്റെ ഗര്‍ഭത്തേക്കുറിച്ച് പാടുന്നതാകട്ടെ 1986-ലെ മഡോണയുടെ “പാപ്പ എന്നെ ഉപദേശിക്കരുത്” എന്ന ഗാനമാണെന്നതും അവഹേളനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. സിനിമയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തിരുപ്പിറവിയെ പരിഹസിച്ചുകൊണ്ടുള്ള സിനിമ അതിന്റെ പരിധികള്‍ ലംഘിച്ചുവെന്ന് സ്റ്റുഡന്റ്സ് ഫോര്‍ ലൈഫ് ഓഫ് അമേരിക്കയുടെ സൗത്ത്-ഈസ്റ്റ് കാംപസിലെ ഫോര്‍മേഷന്‍ കോര്‍ഡിനേറ്ററായ മേരി-ലോഗന്‍ മിസ്കെ സമൂഹമാധ്യമത്തില്‍ കുറിച്ചു. മാതാപിതാക്കള്‍ ഇപ്പോഴും നെറ്റ്ഫ്ലിക്സ് വരിക്കാരാകുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന്‍ ബ്ലേസ് മീഡിയ സമ്പാദകനായ അല്ലെന്‍ മാഷ്‌ബേണ്‍ പറഞ്ഞു. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/reel/DDVO8ETvjcw/?utm_source=ig_embed&utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/reel/DDVO8ETvjcw/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/reel/DDVO8ETvjcw/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by ••Mary-Logan•• (@pro.love.prolife)</a></p></div></blockquote> <script async src="//www.instagram.com/embed.js"></script> <p> സിനിമയുടെ പിന്നിലെ നിഗൂഢ അജണ്ടയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്. എന്നാല്‍ വിവാദങ്ങളോട് ഇതുവരെ നെറ്റ്ഫ്ലിക്സ് പ്രതികരിച്ചിട്ടില്ല. പോപ് ഗായിക മഡോണയാണ് ഗാനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിട്ടുള്ളത്. തന്റെ സംഗീത ജീവിതത്തിലുടനീളം ഭ്രൂണഹത്യയെ പിന്താങ്ങുകയും, തന്റെ ഗാനങ്ങളിലൂടെ ക്രൈസ്തവ വിരുദ്ധത വെളിപ്പെടുത്തുകയും ചെയ്ത പോപ് ഗായികയാണ് മഡോണ. 2019-ല്‍ ഒരു ഓസ്ട്രേലിയന്‍ ടോക്ക് ഷോയില്‍വെച്ച് ഭ്രൂണഹത്യയെ കുറിച്ചുള്ള കത്തോലിക്ക സഭയുടെ നിലപാട് മാറ്റണമെന്ന് മഡോണ ആവശ്യപ്പെട്ടിരുന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-19-09:04:49.jpg
Keywords: പാപ്പ
Content:
24248
Category: 22
Sub Category:
Heading: സകല ജനതകള്‍ക്കും വേണ്ടിയുള്ള രക്ഷ | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | പത്തൊന്‍പതാം ദിനം
Content: #{blue->none->b-> വചനം: }# "സകല ജനതകള്‍ക്കുംവേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു" (ലൂക്കാ 2: 31) #{blue->none->b-> വിചിന്തനം: }# ലോക രക്ഷകനായ ഉണ്ണീശോയെ കരങ്ങളിലെടുത്തു കൊണ്ട് ശിമയോൻ പാടിയ ദൈവത്തെ സ്തുതി ഗീതകത്തിലെ ഒരു ഭാഗമാണിത്. ദൈവം ഒരുക്കിയിരിക്കുന്ന രക്ഷയാണ് ഉണ്ണിമിശിഹാ. മനുഷ്യവതാരത്തിലൂടെ ആ രക്ഷ മനുഷ്യ മക്കളോടൊപ്പം വാസമുറപ്പിക്കാൻ ആരംഭിച്ചു. ദിവ്യകാരുണ്യത്തിലൂടെ ആ രക്ഷാനുഭവം ലോകാവസാനം വരെ തുടരുകയും ചെയ്യും. രക്ഷകനെ കാണുന്ന കണ്ണുകൾ ഭാഗ്യമുള്ളവയാണ്. ആഗമന കാലം രക്ഷകനെ കൺകുളിർക്കെ കാണാനും ഹൃദയം കൊണ്ട് അനുഭവിക്കാനും ഒരുങ്ങുന്ന സമയമാണ്. ആഗമന കാലത്തിൻ്റെ അവസാന ആഴ്ചയിൽ രക്ഷകനെ കാണാൻ തീവ്രമായി നമുക്കൊരുങ്ങാം, അതിനായി പരിശ്രമിക്കാം. #{blue->none->b-> പ്രാർത്ഥന: }# സ്വർഗ്ഗീയ പിതാവേ, ലോക രക്ഷകനെ ദർശിക്കാനായി ഞങ്ങൾ തീവ്രമായി ആഗ്രഹിക്കുന്നു. സകലജനതകൾക്കും രക്ഷകനായവനെ എനിക്കു സ്വീകരിക്കാൻ കഴിയണമെങ്കിൽ പരിശുദ്ധിയുള്ള ഹൃദയവും നിർമ്മലമായ മനസാക്ഷിയും ആവശ്യമാണന്നു ഞാൻ മനസ്സിലാക്കുന്നു. ആഗമനകാലത്തിൻ്റെ അവസാന ദിനങ്ങളിൽ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും ഉപവി പ്രവർത്തികളിലൂടെയും രക്ഷകനായി എൻ്റെ ഹൃദയം ഒരുക്കാൻ എനിക്കു കൃപ തരണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. #{blue->none->b-> സുകൃതജപം: }# ഉണ്ണീശോയെ, എന്റെ ഹൃദയത്തിന്റെ നാഥനാകണമേ! ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/SeasonalReflections/SeasonalReflections-2024-12-19-23:10:37.jpg
Keywords: ഉണ്ണീശോയെ
Category: 22
Sub Category:
Heading: സകല ജനതകള്‍ക്കും വേണ്ടിയുള്ള രക്ഷ | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | പത്തൊന്‍പതാം ദിനം
Content: #{blue->none->b-> വചനം: }# "സകല ജനതകള്‍ക്കുംവേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു" (ലൂക്കാ 2: 31) #{blue->none->b-> വിചിന്തനം: }# ലോക രക്ഷകനായ ഉണ്ണീശോയെ കരങ്ങളിലെടുത്തു കൊണ്ട് ശിമയോൻ പാടിയ ദൈവത്തെ സ്തുതി ഗീതകത്തിലെ ഒരു ഭാഗമാണിത്. ദൈവം ഒരുക്കിയിരിക്കുന്ന രക്ഷയാണ് ഉണ്ണിമിശിഹാ. മനുഷ്യവതാരത്തിലൂടെ ആ രക്ഷ മനുഷ്യ മക്കളോടൊപ്പം വാസമുറപ്പിക്കാൻ ആരംഭിച്ചു. ദിവ്യകാരുണ്യത്തിലൂടെ ആ രക്ഷാനുഭവം ലോകാവസാനം വരെ തുടരുകയും ചെയ്യും. രക്ഷകനെ കാണുന്ന കണ്ണുകൾ ഭാഗ്യമുള്ളവയാണ്. ആഗമന കാലം രക്ഷകനെ കൺകുളിർക്കെ കാണാനും ഹൃദയം കൊണ്ട് അനുഭവിക്കാനും ഒരുങ്ങുന്ന സമയമാണ്. ആഗമന കാലത്തിൻ്റെ അവസാന ആഴ്ചയിൽ രക്ഷകനെ കാണാൻ തീവ്രമായി നമുക്കൊരുങ്ങാം, അതിനായി പരിശ്രമിക്കാം. #{blue->none->b-> പ്രാർത്ഥന: }# സ്വർഗ്ഗീയ പിതാവേ, ലോക രക്ഷകനെ ദർശിക്കാനായി ഞങ്ങൾ തീവ്രമായി ആഗ്രഹിക്കുന്നു. സകലജനതകൾക്കും രക്ഷകനായവനെ എനിക്കു സ്വീകരിക്കാൻ കഴിയണമെങ്കിൽ പരിശുദ്ധിയുള്ള ഹൃദയവും നിർമ്മലമായ മനസാക്ഷിയും ആവശ്യമാണന്നു ഞാൻ മനസ്സിലാക്കുന്നു. ആഗമനകാലത്തിൻ്റെ അവസാന ദിനങ്ങളിൽ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും ഉപവി പ്രവർത്തികളിലൂടെയും രക്ഷകനായി എൻ്റെ ഹൃദയം ഒരുക്കാൻ എനിക്കു കൃപ തരണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. #{blue->none->b-> സുകൃതജപം: }# ഉണ്ണീശോയെ, എന്റെ ഹൃദയത്തിന്റെ നാഥനാകണമേ! ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/SeasonalReflections/SeasonalReflections-2024-12-19-23:10:37.jpg
Keywords: ഉണ്ണീശോയെ
Content:
24249
Category: 18
Sub Category:
Heading: കെസിബിസി പുനരധിവാസ ഭവന പദ്ധതി തോമാട്ടുചാലിൽ ഉദ്ഘാടനം ചെയ്തു
Content: മാനന്തവാടി: ദുരന്തങ്ങളിൽ എല്ലാം നഷ്ടമായ മനുഷ്യരെ ചേർത്തുനിർത്തുമ്പോഴാണ് മനുഷ്യൻ ദൈവത്തിന്റെ ഛായ ഉള്ളവനായി മാറുന്നതെന്ന് കർദ്ദിനാൾ ക്ലീമീസ് ബാവ അഭിപ്രായപ്പെട്ടു. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ കെസിബിസിയുടെ സഹകരണത്തോടുകൂടി മാനന്തവാടി രൂപത നടപ്പിലാക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കെസിബിസി ചെയർമാൻ കര്‍ദ്ദിനാള്‍ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ. തോമാട്ടുചാലിൽ ആദ്യവീടിന് തറക്കല്ലിട്ട് കൊണ്ട് കെസിബിസി നിർമ്മിക്കുന്ന ആദ്യ വീടിന്റെ നിർമ്മാണം ആരംഭിച്ചത്. മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം അധ്യക്ഷനായിരുന്ന യോഗത്തിൽ കെസിബിസിയുടെ ജസ്റ്റീസ് ഫോർ പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കൽ പുനരധിവാസ പ്രോജക്ട് വിശദീകരിച്ചു. ബത്തേരി രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസഫ് മാർ തോമസ് അനുഗ്രഹപ്രഭാഷണം നടത്തി. എം.എൽ.എ.മാരായ ഐ.സി ബാലകൃഷ്ണൻ, അഡ്വ. ടി. സിദ്ദിഖ്, അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഫ്സത്ത്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബാബു വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, മാനന്തവാടി രൂപത പ്രൊക്യുറേറ്റർ ഫാ. ജോസ് കൊച്ചറയ്ക്കൽ, രൂപത പുനരധിവാസ കമ്മിറ്റി വൈസ് ചെയർമാൻ, സെബാസ്റ്റ്യൻ പാലംപറമ്പിൽ, പി.ആർ.ഒ സാലു അബ്രാഹം മേച്ചേരിൽ എന്നിവർ പ്രസംഗിച്ചു. അമ്പലവയൽ, മേപ്പാടി പഞ്ചായത്തുകളിൽ നിന്നുള്ള ജനപ്രതിനിധികൾ മാനന്തവാടി, ബത്തേരി, കോഴിക്കോട് രൂപതകളിൽ നിന്നുള്ള ധാരാളം വൈദികരും സന്യസ്തരും, മറ്റ് സഹകാരികളും ഉരുൽപൊട്ടൽ ദുരന്തബാധിതരും ചടങ്ങിൽ പങ്കെടുത്തു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് മാനന്തവാടി രൂപത തോമ്മാട്ടുചാലിൽ വാങ്ങിയ ഭൂമിയിലാണ് ആദ്യ വീടിന്റെ ശിലാസ്ഥാപനം നടന്നത്. കെസിബിസി വയനാട്ടിലും വിലങ്ങാടുമായി നൂറോളം വീടുകളാണ് നിർമിക്കുന്നത്. കെസിബിസിയുടെ സഹകരണത്തോടെ കൂടുതൽ വീടുകൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മാനന്തവാടി രൂപത മെത്രാൻ പ്രസംഗമധ്യേ അറിയിച്ചു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-20-10:23:42.jpg
Keywords: കെസിബിസി
Category: 18
Sub Category:
Heading: കെസിബിസി പുനരധിവാസ ഭവന പദ്ധതി തോമാട്ടുചാലിൽ ഉദ്ഘാടനം ചെയ്തു
Content: മാനന്തവാടി: ദുരന്തങ്ങളിൽ എല്ലാം നഷ്ടമായ മനുഷ്യരെ ചേർത്തുനിർത്തുമ്പോഴാണ് മനുഷ്യൻ ദൈവത്തിന്റെ ഛായ ഉള്ളവനായി മാറുന്നതെന്ന് കർദ്ദിനാൾ ക്ലീമീസ് ബാവ അഭിപ്രായപ്പെട്ടു. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ കെസിബിസിയുടെ സഹകരണത്തോടുകൂടി മാനന്തവാടി രൂപത നടപ്പിലാക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കെസിബിസി ചെയർമാൻ കര്‍ദ്ദിനാള്‍ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ. തോമാട്ടുചാലിൽ ആദ്യവീടിന് തറക്കല്ലിട്ട് കൊണ്ട് കെസിബിസി നിർമ്മിക്കുന്ന ആദ്യ വീടിന്റെ നിർമ്മാണം ആരംഭിച്ചത്. മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം അധ്യക്ഷനായിരുന്ന യോഗത്തിൽ കെസിബിസിയുടെ ജസ്റ്റീസ് ഫോർ പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കൽ പുനരധിവാസ പ്രോജക്ട് വിശദീകരിച്ചു. ബത്തേരി രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസഫ് മാർ തോമസ് അനുഗ്രഹപ്രഭാഷണം നടത്തി. എം.എൽ.എ.മാരായ ഐ.സി ബാലകൃഷ്ണൻ, അഡ്വ. ടി. സിദ്ദിഖ്, അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഫ്സത്ത്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബാബു വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, മാനന്തവാടി രൂപത പ്രൊക്യുറേറ്റർ ഫാ. ജോസ് കൊച്ചറയ്ക്കൽ, രൂപത പുനരധിവാസ കമ്മിറ്റി വൈസ് ചെയർമാൻ, സെബാസ്റ്റ്യൻ പാലംപറമ്പിൽ, പി.ആർ.ഒ സാലു അബ്രാഹം മേച്ചേരിൽ എന്നിവർ പ്രസംഗിച്ചു. അമ്പലവയൽ, മേപ്പാടി പഞ്ചായത്തുകളിൽ നിന്നുള്ള ജനപ്രതിനിധികൾ മാനന്തവാടി, ബത്തേരി, കോഴിക്കോട് രൂപതകളിൽ നിന്നുള്ള ധാരാളം വൈദികരും സന്യസ്തരും, മറ്റ് സഹകാരികളും ഉരുൽപൊട്ടൽ ദുരന്തബാധിതരും ചടങ്ങിൽ പങ്കെടുത്തു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് മാനന്തവാടി രൂപത തോമ്മാട്ടുചാലിൽ വാങ്ങിയ ഭൂമിയിലാണ് ആദ്യ വീടിന്റെ ശിലാസ്ഥാപനം നടന്നത്. കെസിബിസി വയനാട്ടിലും വിലങ്ങാടുമായി നൂറോളം വീടുകളാണ് നിർമിക്കുന്നത്. കെസിബിസിയുടെ സഹകരണത്തോടെ കൂടുതൽ വീടുകൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മാനന്തവാടി രൂപത മെത്രാൻ പ്രസംഗമധ്യേ അറിയിച്ചു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-20-10:23:42.jpg
Keywords: കെസിബിസി
Content:
24250
Category: 18
Sub Category:
Heading: അച്ചടക്ക നടപടികൾക്കായി മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയിൽ പ്രത്യേക കോടതി സ്ഥാപിച്ചു
Content: കാക്കനാട്: സീറോ മലബാർ സഭയുടെ ആരാധനാക്രമ വിഷയവുമായി ബന്ധപ്പെട്ട് എറണാകുളം - അങ്കമാലി അതിരൂപതയിൽ നടന്നുകൊണ്ടിരിക്കുന്ന അച്ചടക്കരാഹിത്യ പ്രവൃത്തികളെ സഭാപരമായ കാനോനിക നടപടികളിലൂടെ ക്രമപ്പെടുത്തുന്നതിനായി സീറോമലബാർസഭാ ആസ്ഥാനമായ മൗണ്ട് സെൻറ് തോമസിൽ പ്രത്യേക കോടതി 2024 ഡിസംബർ പതിനെട്ടാം തീയതി നിലവിൽ വന്നു. സഭാതലവനായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിലാണ് കോടതി സ്ഥാപിച്ചുകൊണ്ട് ഉത്തരവുനല്കിയിരിക്കുന്നത്. പൗരസ്ത്യ സഭകൾക്കായുള്ള കാനൻ നിയമത്തിന്റെ 89-ാം നമ്പർ പ്രകാരം പൗരോഹിത്യ ശുശ്രൂഷകരുടെ അച്ചടക്ക മേൽനോട്ടം നടത്താനുള്ള അവകാശവും കടമയും മേജർ ആര്‍ച്ച് ബിഷപ്പിൽ നിക്ഷിപ്തമാണ്. കല്പനകളും മുന്നറിയിപ്പുകളും നിരാകരിക്കപ്പെട്ടാൽ നിയമപ്രകാരം അച്ചടക്കനടപടികൾ കൈക്കൊള്ളുന്നതിനായി മേജർ ആർച്ചുബിഷപ്പു സ്ഥാപിക്കുന്ന പ്രത്യേക കോടതിയാണ് നിലവിൽ വന്നിരിക്കുന്നത്. വിശുദ്ധ കുർബാനയർപ്പണത്തിന്റെ ഏകീകൃതരീതി സീറോമലബാർസഭയിൽ നിലവിൽ വന്നത് 2021 നവംബർ 28നാണ്. മാർപാപ്പയും പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയവും സീറോമലബാർ സഭാസിനഡും മേജർ ആർച്ചുബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും പൊന്തിഫിക്കൽ ഡെലഗേറ്റും ഉപദേശരൂപേണയും കല്പനകളായും ഏകീകൃത വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കാൻ ശ്രമിച്ചിട്ടും വിശ്വാസികൾക്കിടയിൽ ഭിന്നതയ്ക്കും പൊതുസമൂഹത്തിൽ വലിയ ഉതപ്പിനും ഇടയാകുന്ന വിധത്തിൽ അച്ചടക്കലംഘനം തുടരുന്നതിനാലാണ് പ്രത്യേക കോടതിയുടെ സ്ഥാപനം അനിവാര്യമായി വന്നത്. രൂപതാകേന്ദ്രങ്ങളിലാണ് ഇത്തരം കോടതികൾ സാധാരണഗതിയിൽ പ്രവർത്തിക്കേണ്ടത്. എന്നാൽ, എറണാകുളം-അങ്കമാലി അതിരൂപതയുടെ നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു കോടതി തുറന്നു പ്രവർത്തിക്കാൻ സാധ്യമല്ലെന്ന കാര്യം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മേലധികാരികളെ അറിയിച്ചിരുന്നു. ആയതിനാൽ, മാർ ബോസ്കോ പുത്തൂർ പിതാവിന്റെ അഭ്യർത്ഥനപ്രകാരവും റോമിലെ പൗരസ്ത്യ കാര്യാലയത്തിന്റെ നിർദ്ദേശാനുസരണവുമാണ് മേജർ ആര്‍ച്ച് ബിഷപ്പ് ഈ പ്രത്യേക കോടതി സ്ഥാപിച്ചിരിക്കുന്നത്. അച്ചടക്കലംഘനം നടത്തുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ, സന്യസ്തർ, അല്മായർ എന്നിവർക്കെതിരെ സഭാനിയമപ്രകാരം നടപടിസ്വീകരിക്കാൻ ഈ കോടതിക്ക് അധികാരമുണ്ടായിരിക്കും. ഈ പ്രത്യേക കോടതി പൗരസ്ത്യ സഭകളുടെ കാനൻനിയമസംഹിതയും മറ്റു സഭാനിയമങ്ങളും അനുസരിച്ചായിരിക്കും പ്രവർത്തിക്കുക. പൗരസ്ത്യ കാനൻനിയമസംഹിതയനുസരിച്ച് കോടതി നടപടികളും ശിക്ഷ വിധിക്കലും രോഗത്തിനുള്ള ചികിത്സയായും രോഗം മാറ്റാനുള്ള മരുന്നുമായാണ് വിവക്ഷിച്ചിരിക്കുന്നത്. കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ഉപദേശത്തിന്റെയും വഴികൾ അടയുമ്പോഴാണ് സഭ നീതിന്യായ നടപടികൾ കൈക്കൊള്ളുന്നത്. ഈ പ്രത്യേക കോടതി സഭാ കുറ്റങ്ങൾ ചെയ്തിട്ടുള്ളവർക്കെതിരേ ശിക്ഷ നൽകാൻ അധികാരമുള്ള സംവിധാനമാണ്. നീതിന്യായ അധികാരം ഉപയോഗിച്ച് കോടതി നടപടികളിലൂടെയാണ് വ്യക്തികൾ ചെയ്ത കുറ്റത്തിൻ്റെ കാഠിന്യാനുസരണം ന്യായാധിപന്മാർ ശിക്ഷ വിധിക്കുക. കാനൻനിയമ പണ്ഡിതരായ ഫാ. ജെയിംസ് മാത്യു പാമ്പാറ സി എം ഐ പ്രിസൈഡിംഗ് ജഡ്ജിയായ കോടതിയിൽ ഫാ. ജോസ് മാറാട്ടിൽ, ഫാ. ജോയ് പാലിയേക്കര എന്നിവർ ജഡ്ജിമാരായിരിക്കും. ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ നീതിസംരക്ഷകനായും ഫാ. ജോസഫ് കാമിച്ചേരി നോട്ടറിയായും പ്രവർത്തിക്കും. കൂടാതെ, അഭിഭാഷകരായി ഫാ. ജോസഫ് പരുവുമ്മേൽ, ഫാ. ഫ്രാൻസിസ് ആളൂർ, ഫാ. മാത്യു കല്ലറക്കൽ എന്നിവരെയും നിയമിച്ചിട്ടുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-20-11:04:39.jpg
Keywords: അങ്കമാ
Category: 18
Sub Category:
Heading: അച്ചടക്ക നടപടികൾക്കായി മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയിൽ പ്രത്യേക കോടതി സ്ഥാപിച്ചു
Content: കാക്കനാട്: സീറോ മലബാർ സഭയുടെ ആരാധനാക്രമ വിഷയവുമായി ബന്ധപ്പെട്ട് എറണാകുളം - അങ്കമാലി അതിരൂപതയിൽ നടന്നുകൊണ്ടിരിക്കുന്ന അച്ചടക്കരാഹിത്യ പ്രവൃത്തികളെ സഭാപരമായ കാനോനിക നടപടികളിലൂടെ ക്രമപ്പെടുത്തുന്നതിനായി സീറോമലബാർസഭാ ആസ്ഥാനമായ മൗണ്ട് സെൻറ് തോമസിൽ പ്രത്യേക കോടതി 2024 ഡിസംബർ പതിനെട്ടാം തീയതി നിലവിൽ വന്നു. സഭാതലവനായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിലാണ് കോടതി സ്ഥാപിച്ചുകൊണ്ട് ഉത്തരവുനല്കിയിരിക്കുന്നത്. പൗരസ്ത്യ സഭകൾക്കായുള്ള കാനൻ നിയമത്തിന്റെ 89-ാം നമ്പർ പ്രകാരം പൗരോഹിത്യ ശുശ്രൂഷകരുടെ അച്ചടക്ക മേൽനോട്ടം നടത്താനുള്ള അവകാശവും കടമയും മേജർ ആര്‍ച്ച് ബിഷപ്പിൽ നിക്ഷിപ്തമാണ്. കല്പനകളും മുന്നറിയിപ്പുകളും നിരാകരിക്കപ്പെട്ടാൽ നിയമപ്രകാരം അച്ചടക്കനടപടികൾ കൈക്കൊള്ളുന്നതിനായി മേജർ ആർച്ചുബിഷപ്പു സ്ഥാപിക്കുന്ന പ്രത്യേക കോടതിയാണ് നിലവിൽ വന്നിരിക്കുന്നത്. വിശുദ്ധ കുർബാനയർപ്പണത്തിന്റെ ഏകീകൃതരീതി സീറോമലബാർസഭയിൽ നിലവിൽ വന്നത് 2021 നവംബർ 28നാണ്. മാർപാപ്പയും പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയവും സീറോമലബാർ സഭാസിനഡും മേജർ ആർച്ചുബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും പൊന്തിഫിക്കൽ ഡെലഗേറ്റും ഉപദേശരൂപേണയും കല്പനകളായും ഏകീകൃത വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കാൻ ശ്രമിച്ചിട്ടും വിശ്വാസികൾക്കിടയിൽ ഭിന്നതയ്ക്കും പൊതുസമൂഹത്തിൽ വലിയ ഉതപ്പിനും ഇടയാകുന്ന വിധത്തിൽ അച്ചടക്കലംഘനം തുടരുന്നതിനാലാണ് പ്രത്യേക കോടതിയുടെ സ്ഥാപനം അനിവാര്യമായി വന്നത്. രൂപതാകേന്ദ്രങ്ങളിലാണ് ഇത്തരം കോടതികൾ സാധാരണഗതിയിൽ പ്രവർത്തിക്കേണ്ടത്. എന്നാൽ, എറണാകുളം-അങ്കമാലി അതിരൂപതയുടെ നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു കോടതി തുറന്നു പ്രവർത്തിക്കാൻ സാധ്യമല്ലെന്ന കാര്യം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മേലധികാരികളെ അറിയിച്ചിരുന്നു. ആയതിനാൽ, മാർ ബോസ്കോ പുത്തൂർ പിതാവിന്റെ അഭ്യർത്ഥനപ്രകാരവും റോമിലെ പൗരസ്ത്യ കാര്യാലയത്തിന്റെ നിർദ്ദേശാനുസരണവുമാണ് മേജർ ആര്‍ച്ച് ബിഷപ്പ് ഈ പ്രത്യേക കോടതി സ്ഥാപിച്ചിരിക്കുന്നത്. അച്ചടക്കലംഘനം നടത്തുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ, സന്യസ്തർ, അല്മായർ എന്നിവർക്കെതിരെ സഭാനിയമപ്രകാരം നടപടിസ്വീകരിക്കാൻ ഈ കോടതിക്ക് അധികാരമുണ്ടായിരിക്കും. ഈ പ്രത്യേക കോടതി പൗരസ്ത്യ സഭകളുടെ കാനൻനിയമസംഹിതയും മറ്റു സഭാനിയമങ്ങളും അനുസരിച്ചായിരിക്കും പ്രവർത്തിക്കുക. പൗരസ്ത്യ കാനൻനിയമസംഹിതയനുസരിച്ച് കോടതി നടപടികളും ശിക്ഷ വിധിക്കലും രോഗത്തിനുള്ള ചികിത്സയായും രോഗം മാറ്റാനുള്ള മരുന്നുമായാണ് വിവക്ഷിച്ചിരിക്കുന്നത്. കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ഉപദേശത്തിന്റെയും വഴികൾ അടയുമ്പോഴാണ് സഭ നീതിന്യായ നടപടികൾ കൈക്കൊള്ളുന്നത്. ഈ പ്രത്യേക കോടതി സഭാ കുറ്റങ്ങൾ ചെയ്തിട്ടുള്ളവർക്കെതിരേ ശിക്ഷ നൽകാൻ അധികാരമുള്ള സംവിധാനമാണ്. നീതിന്യായ അധികാരം ഉപയോഗിച്ച് കോടതി നടപടികളിലൂടെയാണ് വ്യക്തികൾ ചെയ്ത കുറ്റത്തിൻ്റെ കാഠിന്യാനുസരണം ന്യായാധിപന്മാർ ശിക്ഷ വിധിക്കുക. കാനൻനിയമ പണ്ഡിതരായ ഫാ. ജെയിംസ് മാത്യു പാമ്പാറ സി എം ഐ പ്രിസൈഡിംഗ് ജഡ്ജിയായ കോടതിയിൽ ഫാ. ജോസ് മാറാട്ടിൽ, ഫാ. ജോയ് പാലിയേക്കര എന്നിവർ ജഡ്ജിമാരായിരിക്കും. ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ നീതിസംരക്ഷകനായും ഫാ. ജോസഫ് കാമിച്ചേരി നോട്ടറിയായും പ്രവർത്തിക്കും. കൂടാതെ, അഭിഭാഷകരായി ഫാ. ജോസഫ് പരുവുമ്മേൽ, ഫാ. ഫ്രാൻസിസ് ആളൂർ, ഫാ. മാത്യു കല്ലറക്കൽ എന്നിവരെയും നിയമിച്ചിട്ടുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-20-11:04:39.jpg
Keywords: അങ്കമാ
Content:
24251
Category: 18
Sub Category:
Heading: പാലാ രൂപത കൃപാഭിഷേകം കൺവെൻഷന് ആരംഭം
Content: പാലാ: പാലാ രൂപത 42-ാമത് ബൈബിൾ കൺവെൻഷന് സെൻ്റ് തോമസ് കോളജ് ഗ്രൗ ണ്ടിൽ തിരി തെളിഞ്ഞു. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലിന്റെ നേതൃത്വത്തിലുള്ള ടീമാണ് അഞ്ചു ദിവസത്തെ കൺവെൻഷൻ നയിക്കുന്നത്. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തു. ദൈവം പിറക്കുന്നത് പാർശ്വവൽക്കരിപ്പെട്ട ഇടങ്ങളിലാണെ ന്നും വലിയ സത്രങ്ങളിലല്ലെന്നും മംഗളവാർത്താ കാലം നമ്മെ ഓർമിപ്പിക്കുന്നതായി ഉദ്ഘാടന സന്ദേശത്തിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കൺവൻഷനിൽ നാം പഠിക്കുന്നത് ദൈവ വചനമാണ്. മനുഷ്യരുടെ മുഖം നോക്കാതെ സത്യത്തിന്റെ മുഖം നോക്കി ജീവിച്ച നമ്മുടെ പിതാക്കന്മാരുടെ പാരമ്പര്യം നാം സ്വീകരിക്കണം. നമ്മുടെ പിതാക്കന്മാരെക്കുറിച്ച് പഠിക്കുമ്പോഴാണ് കൺവെൻഷൻ പൂർത്തിയാകുന്നത്. എഴുതപ്പെട്ട വചനവും ആഘോഷിക്കുന്ന വചനവും പാരമ്പര്യങ്ങളും കൺവെൻഷന്റെ ഭാഗമാണെന്നും ബിഷപ്പ് പറഞ്ഞു. ഉച്ചകഴിഞ്ഞ് 3.30ന് ജപമാലയും നാലിന് വിശുദ്ധ കുർബാനയോടെയും ആരംഭിച്ച് രാത്രി ഒൻപതിന് ദിവ്യകാരുണ്യ ആരാധനയോടെ അവസാനിക്കുന്ന രീതിയിലാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-20-11:34:32.jpg
Keywords: പാലാ
Category: 18
Sub Category:
Heading: പാലാ രൂപത കൃപാഭിഷേകം കൺവെൻഷന് ആരംഭം
Content: പാലാ: പാലാ രൂപത 42-ാമത് ബൈബിൾ കൺവെൻഷന് സെൻ്റ് തോമസ് കോളജ് ഗ്രൗ ണ്ടിൽ തിരി തെളിഞ്ഞു. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലിന്റെ നേതൃത്വത്തിലുള്ള ടീമാണ് അഞ്ചു ദിവസത്തെ കൺവെൻഷൻ നയിക്കുന്നത്. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തു. ദൈവം പിറക്കുന്നത് പാർശ്വവൽക്കരിപ്പെട്ട ഇടങ്ങളിലാണെ ന്നും വലിയ സത്രങ്ങളിലല്ലെന്നും മംഗളവാർത്താ കാലം നമ്മെ ഓർമിപ്പിക്കുന്നതായി ഉദ്ഘാടന സന്ദേശത്തിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കൺവൻഷനിൽ നാം പഠിക്കുന്നത് ദൈവ വചനമാണ്. മനുഷ്യരുടെ മുഖം നോക്കാതെ സത്യത്തിന്റെ മുഖം നോക്കി ജീവിച്ച നമ്മുടെ പിതാക്കന്മാരുടെ പാരമ്പര്യം നാം സ്വീകരിക്കണം. നമ്മുടെ പിതാക്കന്മാരെക്കുറിച്ച് പഠിക്കുമ്പോഴാണ് കൺവെൻഷൻ പൂർത്തിയാകുന്നത്. എഴുതപ്പെട്ട വചനവും ആഘോഷിക്കുന്ന വചനവും പാരമ്പര്യങ്ങളും കൺവെൻഷന്റെ ഭാഗമാണെന്നും ബിഷപ്പ് പറഞ്ഞു. ഉച്ചകഴിഞ്ഞ് 3.30ന് ജപമാലയും നാലിന് വിശുദ്ധ കുർബാനയോടെയും ആരംഭിച്ച് രാത്രി ഒൻപതിന് ദിവ്യകാരുണ്യ ആരാധനയോടെ അവസാനിക്കുന്ന രീതിയിലാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-20-11:34:32.jpg
Keywords: പാലാ
Content:
24252
Category: 1
Sub Category:
Heading: യുക്രൈനെ വീണ്ടും ചേര്‍ത്തുപിടിച്ച് ഫ്രാന്‍സിസ് പാപ്പ; മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും അൾട്രാസൗണ്ട് മെഷീനും കൈമാറും
Content: വത്തിക്കാന്‍ സിറ്റി: രണ്ടു വര്‍ഷം മുന്‍പ് റഷ്യൻ സൈന്യം രാജ്യത്തു ആക്രമണം ആരംഭിച്ചത് മുതല്‍ അതികഠിനമായ പീഡകളിലൂടെ കടന്നുപോകുന്ന യുക്രൈന് വീണ്ടും സഹായവുമായി ഫ്രാന്‍സിസ് പാപ്പ. യുദ്ധത്താൽ തകർന്ന രാജ്യത്തെ നിവാസികളെ പരിചരിക്കുന്നതിനായുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റാണ് പാപ്പ ക്രിസ്തുമസ് സമ്മാനമായി കൈമാറിയത്. പരിക്കേറ്റവർക്ക് ഓപ്പറേഷൻ ചെയ്യാൻ കഴിയുന്ന രീതിയിലുള്ള വാഹനം പാപ്പയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായി ചുമതലയുള്ള കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കിയാണ് യുക്രൈനില്‍ എത്തിക്കുക. ഇത് കൂടാതെ ബോംബ് ആക്രമണത്തില്‍ തകര്‍ന്ന ആശുപത്രികളിലേക്ക് ആറ് അൾട്രാസൗണ്ട് മെഷീനുകളും ഫ്രാന്‍സിസ് പാപ്പ കൈമാറുന്നുണ്ട്. യുക്രൈനിലേക്കുള്ള തന്റെ യാത്രയ്‌ക്കിടെ, ദുരിതമനുഭവിക്കുന്ന ആളുകളെ കാണാനും അവർക്ക് പ്രത്യാശ പകരുവാനും ഫ്രാൻസിസ് മാർപാപ്പയുടെ ആശ്വാസവും സാമീപ്യവും നൽകാനും കർദ്ദിനാൾ ക്രജേവ്‌സ്‌കി നിരവധി കൂട്ടായ്മകള്‍ സന്ദർശിക്കും. പരിശുദ്ധ പിതാവിൻ്റെ നിര്‍ദ്ദേശ പ്രകാരം കർദ്ദിനാൾ ഇതിനകം കുറഞ്ഞത് എട്ട് തവണ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ജൂണിൽ മാർപാപ്പ സംഭാവന ചെയ്ത മൂന്നാമത്തെ ആംബുലൻസ് അദ്ദേഹം യുക്രൈനു കൈമാറിയിരിന്നു. വസ്ത്രങ്ങള്‍, ജനറേറ്ററുകള്‍, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ വലിയ രീതിയിലുള്ള സഹായമാണ് വത്തിക്കാന്‍ ഇതിനോടകം യുക്രൈന് കൈമാറിയിരിക്കുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-20-12:30:21.jpg
Keywords: പാപ്പ
Category: 1
Sub Category:
Heading: യുക്രൈനെ വീണ്ടും ചേര്‍ത്തുപിടിച്ച് ഫ്രാന്‍സിസ് പാപ്പ; മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും അൾട്രാസൗണ്ട് മെഷീനും കൈമാറും
Content: വത്തിക്കാന്‍ സിറ്റി: രണ്ടു വര്‍ഷം മുന്‍പ് റഷ്യൻ സൈന്യം രാജ്യത്തു ആക്രമണം ആരംഭിച്ചത് മുതല്‍ അതികഠിനമായ പീഡകളിലൂടെ കടന്നുപോകുന്ന യുക്രൈന് വീണ്ടും സഹായവുമായി ഫ്രാന്‍സിസ് പാപ്പ. യുദ്ധത്താൽ തകർന്ന രാജ്യത്തെ നിവാസികളെ പരിചരിക്കുന്നതിനായുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റാണ് പാപ്പ ക്രിസ്തുമസ് സമ്മാനമായി കൈമാറിയത്. പരിക്കേറ്റവർക്ക് ഓപ്പറേഷൻ ചെയ്യാൻ കഴിയുന്ന രീതിയിലുള്ള വാഹനം പാപ്പയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായി ചുമതലയുള്ള കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കിയാണ് യുക്രൈനില്‍ എത്തിക്കുക. ഇത് കൂടാതെ ബോംബ് ആക്രമണത്തില്‍ തകര്‍ന്ന ആശുപത്രികളിലേക്ക് ആറ് അൾട്രാസൗണ്ട് മെഷീനുകളും ഫ്രാന്‍സിസ് പാപ്പ കൈമാറുന്നുണ്ട്. യുക്രൈനിലേക്കുള്ള തന്റെ യാത്രയ്‌ക്കിടെ, ദുരിതമനുഭവിക്കുന്ന ആളുകളെ കാണാനും അവർക്ക് പ്രത്യാശ പകരുവാനും ഫ്രാൻസിസ് മാർപാപ്പയുടെ ആശ്വാസവും സാമീപ്യവും നൽകാനും കർദ്ദിനാൾ ക്രജേവ്‌സ്‌കി നിരവധി കൂട്ടായ്മകള്‍ സന്ദർശിക്കും. പരിശുദ്ധ പിതാവിൻ്റെ നിര്‍ദ്ദേശ പ്രകാരം കർദ്ദിനാൾ ഇതിനകം കുറഞ്ഞത് എട്ട് തവണ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ജൂണിൽ മാർപാപ്പ സംഭാവന ചെയ്ത മൂന്നാമത്തെ ആംബുലൻസ് അദ്ദേഹം യുക്രൈനു കൈമാറിയിരിന്നു. വസ്ത്രങ്ങള്‍, ജനറേറ്ററുകള്‍, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ വലിയ രീതിയിലുള്ള സഹായമാണ് വത്തിക്കാന്‍ ഇതിനോടകം യുക്രൈന് കൈമാറിയിരിക്കുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-20-12:30:21.jpg
Keywords: പാപ്പ