Contents
Displaying 23751-23760 of 24954 results.
Content:
24193
Category: 18
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ രൂപതയില്‍ ആധ്യാത്മിക വർഷാചരണം ഉദ്ഘാടനം ചെയ്തു
Content: ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായുള്ള മൂന്നാം വർഷമായ ആധ്യാത്മിക വർഷാചരണം ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. 2024 ഡിസംബർ ഒന്നാം തീയതി മുതൽ 2025 നവമ്പർ 29 വരെ ആചരിക്കുന്ന ആധ്യാത്മിക വർഷാചരണത്തിൽ നടപ്പിലാക്കേണ്ട കർമ്മ പദ്ധതികളെക്കുറിച്ച് രൂപത അംഗങ്ങൾക്കായി മാർ ജോസഫ് സ്രാമ്പിക്കൽ പ്രത്യേക സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്. പൗരസ്ത്യ സുറിയാനി ആദ്ധ്യാത്മിക സമ്പത്തിന്റെ അവകാശികൾ എന്ന നിലയിൽ ദൈവത്തിന് നന്ദി പറയുവാനും തനതായ ആധ്യാത്മിക പൈതൃകം കാത്തു സൂക്ഷിക്കുന്നതിൽ നിദാന്ത ജാഗ്രത പുലർത്തുവാനും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികളോട് ആഹ്വാനം ചെയ്തു. 2024 ഡിസംബർ 18 മുതൽ 2025 നവംബർ 29 വരെയുള്ള കാലയളവിൽ അഖണ്ഡ ബൈബിൾ പാരായണം, എല്ലാ ദിവസവും രൂപത ഒന്നാകെ പങ്കുചേരാവുന്ന തരത്തിൽ സൂം പ്ലാറ്റഫോമിൽ ക്രമീകരിച്ചിട്ടുള്ള യാമ പ്രാർത്ഥനകളിലുള്ള പങ്കുചേരൽ, കൂദാശകളിലൂടെയുള്ള കൃപാവരം സ്വീകരിക്കൽ, തപസ്സ് ചൈതന്യമുള്ള ആത്മീയ ജീവിതം ശീലിക്കുക പൗരസ്ത്യ ആധ്യാത്മികത പഠിക്കുവാനും അറിയുവാനും സഹായിക്കുവാൻ മുൻ വര്‍ഷങ്ങളിലേത് പോലെ തന്നെ ഉർഹ ഫാമിലി ക്വിസ് 2025 എന്നിങ്ങനെയുള്ള വിവിധ കർമ്മ പദ്ധതികൾ ആണ് ആധ്യാത്മിക വർഷത്തോടനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്നത്. ലിവർപൂൾ ഔർ ലേഡി ക്യൂൻ ഓഫ് പീസ് ദേവാലയത്തിൽ നടന്ന ആധ്യാത്മിക വർഷത്തിന്റെ ഉദ്ഘാടനത്തിൽ രൂപത പാസ്റ്ററൽ കോഡിനേറ്റർ റവ. ഡോ. ടോം ഓലിക്കരോട്ട്, വികാരി റവ. ഫാ. ജെയിംസ് കോഴിമല എന്നിവർ പ്രസംഗിച്ചു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-11-14:26:30.jpg
Keywords: ബ്രിട്ട
Category: 18
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ രൂപതയില്‍ ആധ്യാത്മിക വർഷാചരണം ഉദ്ഘാടനം ചെയ്തു
Content: ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായുള്ള മൂന്നാം വർഷമായ ആധ്യാത്മിക വർഷാചരണം ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. 2024 ഡിസംബർ ഒന്നാം തീയതി മുതൽ 2025 നവമ്പർ 29 വരെ ആചരിക്കുന്ന ആധ്യാത്മിക വർഷാചരണത്തിൽ നടപ്പിലാക്കേണ്ട കർമ്മ പദ്ധതികളെക്കുറിച്ച് രൂപത അംഗങ്ങൾക്കായി മാർ ജോസഫ് സ്രാമ്പിക്കൽ പ്രത്യേക സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്. പൗരസ്ത്യ സുറിയാനി ആദ്ധ്യാത്മിക സമ്പത്തിന്റെ അവകാശികൾ എന്ന നിലയിൽ ദൈവത്തിന് നന്ദി പറയുവാനും തനതായ ആധ്യാത്മിക പൈതൃകം കാത്തു സൂക്ഷിക്കുന്നതിൽ നിദാന്ത ജാഗ്രത പുലർത്തുവാനും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികളോട് ആഹ്വാനം ചെയ്തു. 2024 ഡിസംബർ 18 മുതൽ 2025 നവംബർ 29 വരെയുള്ള കാലയളവിൽ അഖണ്ഡ ബൈബിൾ പാരായണം, എല്ലാ ദിവസവും രൂപത ഒന്നാകെ പങ്കുചേരാവുന്ന തരത്തിൽ സൂം പ്ലാറ്റഫോമിൽ ക്രമീകരിച്ചിട്ടുള്ള യാമ പ്രാർത്ഥനകളിലുള്ള പങ്കുചേരൽ, കൂദാശകളിലൂടെയുള്ള കൃപാവരം സ്വീകരിക്കൽ, തപസ്സ് ചൈതന്യമുള്ള ആത്മീയ ജീവിതം ശീലിക്കുക പൗരസ്ത്യ ആധ്യാത്മികത പഠിക്കുവാനും അറിയുവാനും സഹായിക്കുവാൻ മുൻ വര്‍ഷങ്ങളിലേത് പോലെ തന്നെ ഉർഹ ഫാമിലി ക്വിസ് 2025 എന്നിങ്ങനെയുള്ള വിവിധ കർമ്മ പദ്ധതികൾ ആണ് ആധ്യാത്മിക വർഷത്തോടനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്നത്. ലിവർപൂൾ ഔർ ലേഡി ക്യൂൻ ഓഫ് പീസ് ദേവാലയത്തിൽ നടന്ന ആധ്യാത്മിക വർഷത്തിന്റെ ഉദ്ഘാടനത്തിൽ രൂപത പാസ്റ്ററൽ കോഡിനേറ്റർ റവ. ഡോ. ടോം ഓലിക്കരോട്ട്, വികാരി റവ. ഫാ. ജെയിംസ് കോഴിമല എന്നിവർ പ്രസംഗിച്ചു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-11-14:26:30.jpg
Keywords: ബ്രിട്ട
Content:
24194
Category: 1
Sub Category:
Heading: ക്രൈസ്തവരുടെ സ്വത്തുക്കളില്‍ ഇടപെടലില്ലായെന്ന് ഉറപ്പ് ലഭിച്ചു; പ്രതീക്ഷ പങ്കുവെച്ച് സിറിയന്‍ ബിഷപ്പ്
Content: ആലപ്പോ: ആസാദ് കുടുംബത്തിന്റെ അരനൂറ്റാണ്ട് നീണ്ടുനിന്ന ഭരണം അവസാനിപ്പിച്ചുകൊണ്ട് അല്‍ക്വയ്ദയില്‍ നിന്നും ഉത്ഭവിച്ച ഹയാത്ത് തഹ്‌രീർ അൽ-ഷാം എന്ന തീവ്ര ഇസ്ലാമിക സംഘടന സിറിയയുടെ നിയന്ത്രണം ഏറ്റെടുത്ത സാഹചര്യത്തില്‍ ആലപ്പോയിലെ അപ്പസ്തോലിക വികാരിയും സിറിയയിലെ ലാറ്റിന്‍ സഭാതലവനുമായ ബിഷപ്പ് ഹന്നാ ജല്ലൌഫ് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ അറബിക് ഭാഷാ പങ്കാളിയായ ‘എ.സി.ഐ മെനാ’യോട് വിഷയത്തില്‍ അഭിപ്രായം അറിയിച്ചു. അഭിമുഖത്തില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചും സിറിയന്‍ ക്രിസ്ത്യാനികളുടെ ഭാവിയെക്കുറിച്ചും അദ്ദേഹം വിവരിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ആലപ്പോ തീവ്രവാദികളുടെ കൈകളിലാകുമെന്നോ, 10 ദിവസത്തിനുള്ളില്‍ ഭരണകൂടം അട്ടിമറിക്കപ്പെടുമെന്നോ താന്‍ കരുതിയില്ലെന്നു പറഞ്ഞ ബിഷപ്പ്, സിറിയന്‍ ക്രൈസ്തവരുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷകളാണ് പങ്കുവെച്ചത്. സാഹചര്യങ്ങള്‍ തീര്‍ത്തും അപരിചിതമായതിനാല്‍ തുടക്കത്തില്‍ തങ്ങള്‍ ഭയപ്പെട്ടുവെന്നും രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന പ്രതിബദ്ധതയോടെ സിറിയന്‍ ക്രൈസ്തവര്‍ രാജ്യത്തിന്റെ സാമൂഹ്യ ഘടനയുടെ അവിഭാജ്യഘടകമായി തുടരുമെന്നും, ക്രിസ്ത്യന്‍ ദേവാലയങ്ങളിലും, സഭാ സ്വത്തുക്കളിലും സ്പര്‍ശിക്കപോലുമില്ലെന്ന് ആവര്‍ത്തിച്ച് ഉറപ്പുകള്‍ കിട്ടിയിട്ടുണ്ടെന്നും മെത്രാന്‍ വിവരിച്ചു. “എല്ലാവര്‍ക്കും അവരുടെ അവകാശങ്ങള്‍ ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഒരുപാട് വര്‍ഷങ്ങള്‍ തങ്ങള്‍ അടിച്ചമര്‍ത്തലിനും കഷ്ടപ്പാടിലും ജീവിച്ചു. നിരവധി പേര്‍ മരിക്കുകയും ഒരുപാട് പേര്‍ തടവിലാക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും രാജ്യത്ത് പുതിയൊരു പ്രഭാതത്തിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയാണ്. ആലപ്പോയില്‍ പള്ളിമണികള്‍ മുഴങ്ങിയെന്നും കഴിഞ്ഞ 13 വര്‍ഷങ്ങള്‍ക്കുള്ളില്‍ അല്‍-ക്വുനിയായില്‍ (ഇഡ്ലിബ്) ഇതാദ്യമായാണ് പള്ളിമണികള്‍ മുഴങ്ങുന്നതെന്നും ബിഷപ്പ് ജല്ലൌഫ് മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ 8-ലെ അഭിമുഖത്തില്‍ വിവരിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മ്മാണത്തിലും, വെള്ളവും വൈദ്യുതിയും ലഭ്യമാക്കുന്നതിലും, അവശ്യ സാധനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിലുമായിരിക്കണം പ്രധാനമായും ശ്രദ്ധിക്കേണ്ടതെന്ന് സിറിയയുടെ ഭാവി ഭരണാധികാരികള്‍ക്കും, അന്താരാഷ്ട്ര സമൂഹത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ബിഷപ്പ് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ സൂര്യന്‍ സിറിയയില്‍ ഉദിച്ചിരിക്കുന്നു. നമ്മള്‍ ഈ രാഷ്ട്രത്തിന്റെ ഭാഗമാണ്. അന്ത്യോക്യ എന്ന ഇവിടെവെച്ചാണ് (പുരാതന സിറിയ) വിശ്വാസികള്‍ ആദ്യമായി ക്രൈസ്തവര്‍ എന്ന് വിളിക്കപ്പെട്ടതെന്നും ക്രൈസ്തവര്‍ ഉത്ഭവിച്ചത് ഈ രാഷ്ട്രത്തില്‍ നിന്നുമാണെന്നും ബിഷപ്പ് അനുസ്മരിച്ചു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-11-15:57:52.jpg
Keywords: സിറിയ
Category: 1
Sub Category:
Heading: ക്രൈസ്തവരുടെ സ്വത്തുക്കളില്‍ ഇടപെടലില്ലായെന്ന് ഉറപ്പ് ലഭിച്ചു; പ്രതീക്ഷ പങ്കുവെച്ച് സിറിയന്‍ ബിഷപ്പ്
Content: ആലപ്പോ: ആസാദ് കുടുംബത്തിന്റെ അരനൂറ്റാണ്ട് നീണ്ടുനിന്ന ഭരണം അവസാനിപ്പിച്ചുകൊണ്ട് അല്‍ക്വയ്ദയില്‍ നിന്നും ഉത്ഭവിച്ച ഹയാത്ത് തഹ്‌രീർ അൽ-ഷാം എന്ന തീവ്ര ഇസ്ലാമിക സംഘടന സിറിയയുടെ നിയന്ത്രണം ഏറ്റെടുത്ത സാഹചര്യത്തില്‍ ആലപ്പോയിലെ അപ്പസ്തോലിക വികാരിയും സിറിയയിലെ ലാറ്റിന്‍ സഭാതലവനുമായ ബിഷപ്പ് ഹന്നാ ജല്ലൌഫ് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ അറബിക് ഭാഷാ പങ്കാളിയായ ‘എ.സി.ഐ മെനാ’യോട് വിഷയത്തില്‍ അഭിപ്രായം അറിയിച്ചു. അഭിമുഖത്തില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചും സിറിയന്‍ ക്രിസ്ത്യാനികളുടെ ഭാവിയെക്കുറിച്ചും അദ്ദേഹം വിവരിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ആലപ്പോ തീവ്രവാദികളുടെ കൈകളിലാകുമെന്നോ, 10 ദിവസത്തിനുള്ളില്‍ ഭരണകൂടം അട്ടിമറിക്കപ്പെടുമെന്നോ താന്‍ കരുതിയില്ലെന്നു പറഞ്ഞ ബിഷപ്പ്, സിറിയന്‍ ക്രൈസ്തവരുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷകളാണ് പങ്കുവെച്ചത്. സാഹചര്യങ്ങള്‍ തീര്‍ത്തും അപരിചിതമായതിനാല്‍ തുടക്കത്തില്‍ തങ്ങള്‍ ഭയപ്പെട്ടുവെന്നും രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന പ്രതിബദ്ധതയോടെ സിറിയന്‍ ക്രൈസ്തവര്‍ രാജ്യത്തിന്റെ സാമൂഹ്യ ഘടനയുടെ അവിഭാജ്യഘടകമായി തുടരുമെന്നും, ക്രിസ്ത്യന്‍ ദേവാലയങ്ങളിലും, സഭാ സ്വത്തുക്കളിലും സ്പര്‍ശിക്കപോലുമില്ലെന്ന് ആവര്‍ത്തിച്ച് ഉറപ്പുകള്‍ കിട്ടിയിട്ടുണ്ടെന്നും മെത്രാന്‍ വിവരിച്ചു. “എല്ലാവര്‍ക്കും അവരുടെ അവകാശങ്ങള്‍ ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഒരുപാട് വര്‍ഷങ്ങള്‍ തങ്ങള്‍ അടിച്ചമര്‍ത്തലിനും കഷ്ടപ്പാടിലും ജീവിച്ചു. നിരവധി പേര്‍ മരിക്കുകയും ഒരുപാട് പേര്‍ തടവിലാക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും രാജ്യത്ത് പുതിയൊരു പ്രഭാതത്തിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയാണ്. ആലപ്പോയില്‍ പള്ളിമണികള്‍ മുഴങ്ങിയെന്നും കഴിഞ്ഞ 13 വര്‍ഷങ്ങള്‍ക്കുള്ളില്‍ അല്‍-ക്വുനിയായില്‍ (ഇഡ്ലിബ്) ഇതാദ്യമായാണ് പള്ളിമണികള്‍ മുഴങ്ങുന്നതെന്നും ബിഷപ്പ് ജല്ലൌഫ് മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ 8-ലെ അഭിമുഖത്തില്‍ വിവരിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മ്മാണത്തിലും, വെള്ളവും വൈദ്യുതിയും ലഭ്യമാക്കുന്നതിലും, അവശ്യ സാധനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിലുമായിരിക്കണം പ്രധാനമായും ശ്രദ്ധിക്കേണ്ടതെന്ന് സിറിയയുടെ ഭാവി ഭരണാധികാരികള്‍ക്കും, അന്താരാഷ്ട്ര സമൂഹത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ബിഷപ്പ് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ സൂര്യന്‍ സിറിയയില്‍ ഉദിച്ചിരിക്കുന്നു. നമ്മള്‍ ഈ രാഷ്ട്രത്തിന്റെ ഭാഗമാണ്. അന്ത്യോക്യ എന്ന ഇവിടെവെച്ചാണ് (പുരാതന സിറിയ) വിശ്വാസികള്‍ ആദ്യമായി ക്രൈസ്തവര്‍ എന്ന് വിളിക്കപ്പെട്ടതെന്നും ക്രൈസ്തവര്‍ ഉത്ഭവിച്ചത് ഈ രാഷ്ട്രത്തില്‍ നിന്നുമാണെന്നും ബിഷപ്പ് അനുസ്മരിച്ചു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-11-15:57:52.jpg
Keywords: സിറിയ
Content:
24195
Category: 1
Sub Category:
Heading: ക്രൈസ്തവരുടെ സ്വത്തുക്കള്‍ സ്വന്തമാക്കില്ലെന്ന് ഉറപ്പ് ലഭിച്ചു; പ്രതീക്ഷ പങ്കുവെച്ച് സിറിയന്‍ ബിഷപ്പ്
Content: ആലപ്പോ: ആസാദ് കുടുംബത്തിന്റെ അരനൂറ്റാണ്ട് നീണ്ടുനിന്ന ഭരണം അവസാനിപ്പിച്ചുകൊണ്ട് അല്‍ക്വയ്ദയില്‍ നിന്നും ഉത്ഭവിച്ച ഹയാത്ത് തഹ്‌രീർ അൽ-ഷാം എന്ന തീവ്ര ഇസ്ലാമിക സംഘടന സിറിയയുടെ നിയന്ത്രണം ഏറ്റെടുത്ത സാഹചര്യത്തില്‍ ആലപ്പോയിലെ അപ്പസ്തോലിക വികാരിയും സിറിയയിലെ ലാറ്റിന്‍ സഭാതലവനുമായ ബിഷപ്പ് ഹന്നാ ജല്ലൌഫ് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ അറബിക് ഭാഷാ പങ്കാളിയായ ‘എ.സി.ഐ മെനാ’യോട് വിഷയത്തില്‍ അഭിപ്രായം അറിയിച്ചു. അഭിമുഖത്തില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചും സിറിയന്‍ ക്രിസ്ത്യാനികളുടെ ഭാവിയെക്കുറിച്ചും അദ്ദേഹം വിവരിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ആലപ്പോ തീവ്രവാദികളുടെ കൈകളിലാകുമെന്നോ, 10 ദിവസത്തിനുള്ളില്‍ ഭരണകൂടം അട്ടിമറിക്കപ്പെടുമെന്നോ താന്‍ കരുതിയില്ലെന്നു പറഞ്ഞ ബിഷപ്പ്, സിറിയന്‍ ക്രൈസ്തവരുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷകളാണ് പങ്കുവെച്ചത്. സാഹചര്യങ്ങള്‍ തീര്‍ത്തും അപരിചിതമായതിനാല്‍ തുടക്കത്തില്‍ തങ്ങള്‍ ഭയപ്പെട്ടുവെന്നും രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന പ്രതിബദ്ധതയോടെ സിറിയന്‍ ക്രൈസ്തവര്‍ രാജ്യത്തിന്റെ സാമൂഹ്യ ഘടനയുടെ അവിഭാജ്യഘടകമായി തുടരുമെന്നും, ക്രിസ്ത്യന്‍ ദേവാലയങ്ങളിലും, സഭാ സ്വത്തുക്കളിലും സ്പര്‍ശിക്കപോലുമില്ലെന്ന് ആവര്‍ത്തിച്ച് ഉറപ്പുകള്‍ കിട്ടിയിട്ടുണ്ടെന്നും മെത്രാന്‍ വിവരിച്ചു. “എല്ലാവര്‍ക്കും അവരുടെ അവകാശങ്ങള്‍ ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഒരുപാട് വര്‍ഷങ്ങള്‍ തങ്ങള്‍ അടിച്ചമര്‍ത്തലിനും കഷ്ടപ്പാടിലും ജീവിച്ചു. നിരവധി പേര്‍ മരിക്കുകയും ഒരുപാട് പേര്‍ തടവിലാക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും രാജ്യത്ത് പുതിയൊരു പ്രഭാതത്തിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയാണ്. ആലപ്പോയില്‍ പള്ളിമണികള്‍ മുഴങ്ങിയെന്നും കഴിഞ്ഞ 13 വര്‍ഷങ്ങള്‍ക്കുള്ളില്‍ അല്‍-ക്വുനിയായില്‍ (ഇഡ്ലിബ്) ഇതാദ്യമായാണ് പള്ളിമണികള്‍ മുഴങ്ങുന്നതെന്നും ബിഷപ്പ് ജല്ലൌഫ് മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ 8-ലെ അഭിമുഖത്തില്‍ വിവരിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മ്മാണത്തിലും, വെള്ളവും വൈദ്യുതിയും ലഭ്യമാക്കുന്നതിലും, അവശ്യ സാധനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിലുമായിരിക്കണം പ്രധാനമായും ശ്രദ്ധിക്കേണ്ടതെന്ന് സിറിയയുടെ ഭാവി ഭരണാധികാരികള്‍ക്കും, അന്താരാഷ്ട്ര സമൂഹത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ബിഷപ്പ് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ സൂര്യന്‍ സിറിയയില്‍ ഉദിച്ചിരിക്കുന്നു. നമ്മള്‍ ഈ രാഷ്ട്രത്തിന്റെ ഭാഗമാണ്. അന്ത്യോക്യ എന്ന ഇവിടെവെച്ചാണ് (പുരാതന സിറിയ) വിശ്വാസികള്‍ ആദ്യമായി ക്രൈസ്തവര്‍ എന്ന് വിളിക്കപ്പെട്ടതെന്നും ക്രൈസ്തവര്‍ ഉത്ഭവിച്ചത് ഈ രാഷ്ട്രത്തില്‍ നിന്നുമാണെന്നും ബിഷപ്പ് അനുസ്മരിച്ചു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-11-15:58:23.jpg
Keywords: സിറിയ
Category: 1
Sub Category:
Heading: ക്രൈസ്തവരുടെ സ്വത്തുക്കള്‍ സ്വന്തമാക്കില്ലെന്ന് ഉറപ്പ് ലഭിച്ചു; പ്രതീക്ഷ പങ്കുവെച്ച് സിറിയന്‍ ബിഷപ്പ്
Content: ആലപ്പോ: ആസാദ് കുടുംബത്തിന്റെ അരനൂറ്റാണ്ട് നീണ്ടുനിന്ന ഭരണം അവസാനിപ്പിച്ചുകൊണ്ട് അല്‍ക്വയ്ദയില്‍ നിന്നും ഉത്ഭവിച്ച ഹയാത്ത് തഹ്‌രീർ അൽ-ഷാം എന്ന തീവ്ര ഇസ്ലാമിക സംഘടന സിറിയയുടെ നിയന്ത്രണം ഏറ്റെടുത്ത സാഹചര്യത്തില്‍ ആലപ്പോയിലെ അപ്പസ്തോലിക വികാരിയും സിറിയയിലെ ലാറ്റിന്‍ സഭാതലവനുമായ ബിഷപ്പ് ഹന്നാ ജല്ലൌഫ് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ അറബിക് ഭാഷാ പങ്കാളിയായ ‘എ.സി.ഐ മെനാ’യോട് വിഷയത്തില്‍ അഭിപ്രായം അറിയിച്ചു. അഭിമുഖത്തില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചും സിറിയന്‍ ക്രിസ്ത്യാനികളുടെ ഭാവിയെക്കുറിച്ചും അദ്ദേഹം വിവരിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ആലപ്പോ തീവ്രവാദികളുടെ കൈകളിലാകുമെന്നോ, 10 ദിവസത്തിനുള്ളില്‍ ഭരണകൂടം അട്ടിമറിക്കപ്പെടുമെന്നോ താന്‍ കരുതിയില്ലെന്നു പറഞ്ഞ ബിഷപ്പ്, സിറിയന്‍ ക്രൈസ്തവരുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷകളാണ് പങ്കുവെച്ചത്. സാഹചര്യങ്ങള്‍ തീര്‍ത്തും അപരിചിതമായതിനാല്‍ തുടക്കത്തില്‍ തങ്ങള്‍ ഭയപ്പെട്ടുവെന്നും രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന പ്രതിബദ്ധതയോടെ സിറിയന്‍ ക്രൈസ്തവര്‍ രാജ്യത്തിന്റെ സാമൂഹ്യ ഘടനയുടെ അവിഭാജ്യഘടകമായി തുടരുമെന്നും, ക്രിസ്ത്യന്‍ ദേവാലയങ്ങളിലും, സഭാ സ്വത്തുക്കളിലും സ്പര്‍ശിക്കപോലുമില്ലെന്ന് ആവര്‍ത്തിച്ച് ഉറപ്പുകള്‍ കിട്ടിയിട്ടുണ്ടെന്നും മെത്രാന്‍ വിവരിച്ചു. “എല്ലാവര്‍ക്കും അവരുടെ അവകാശങ്ങള്‍ ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഒരുപാട് വര്‍ഷങ്ങള്‍ തങ്ങള്‍ അടിച്ചമര്‍ത്തലിനും കഷ്ടപ്പാടിലും ജീവിച്ചു. നിരവധി പേര്‍ മരിക്കുകയും ഒരുപാട് പേര്‍ തടവിലാക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും രാജ്യത്ത് പുതിയൊരു പ്രഭാതത്തിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയാണ്. ആലപ്പോയില്‍ പള്ളിമണികള്‍ മുഴങ്ങിയെന്നും കഴിഞ്ഞ 13 വര്‍ഷങ്ങള്‍ക്കുള്ളില്‍ അല്‍-ക്വുനിയായില്‍ (ഇഡ്ലിബ്) ഇതാദ്യമായാണ് പള്ളിമണികള്‍ മുഴങ്ങുന്നതെന്നും ബിഷപ്പ് ജല്ലൌഫ് മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ 8-ലെ അഭിമുഖത്തില്‍ വിവരിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മ്മാണത്തിലും, വെള്ളവും വൈദ്യുതിയും ലഭ്യമാക്കുന്നതിലും, അവശ്യ സാധനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിലുമായിരിക്കണം പ്രധാനമായും ശ്രദ്ധിക്കേണ്ടതെന്ന് സിറിയയുടെ ഭാവി ഭരണാധികാരികള്‍ക്കും, അന്താരാഷ്ട്ര സമൂഹത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ബിഷപ്പ് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ സൂര്യന്‍ സിറിയയില്‍ ഉദിച്ചിരിക്കുന്നു. നമ്മള്‍ ഈ രാഷ്ട്രത്തിന്റെ ഭാഗമാണ്. അന്ത്യോക്യ എന്ന ഇവിടെവെച്ചാണ് (പുരാതന സിറിയ) വിശ്വാസികള്‍ ആദ്യമായി ക്രൈസ്തവര്‍ എന്ന് വിളിക്കപ്പെട്ടതെന്നും ക്രൈസ്തവര്‍ ഉത്ഭവിച്ചത് ഈ രാഷ്ട്രത്തില്‍ നിന്നുമാണെന്നും ബിഷപ്പ് അനുസ്മരിച്ചു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-11-15:58:23.jpg
Keywords: സിറിയ
Content:
24196
Category: 18
Sub Category:
Heading: മറിയത്തിന്റെ ദൈവ സ്തുതിഗീതം | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | പതിനൊന്നാം ദിനം
Content: #{blue->none->b-> വചനം: }# എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്‌ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും (ലൂക്കാ 1 : 47-48). #{blue->none->b-> വിചിന്തനം: }# നസറത്തിൽ നിന്നുള്ള എളിയ പെൺകുട്ടിയായ മറിയത്തിന്റെ സ്‌തോത്രഗീതത്തെ ( ലൂക്കാ 1: 46-56) മനുഷ്യകുലത്തിന്റെ മുഴുവൻ സ്തുതിഗീതമായാണ് ഫ്രാൻസിസ് മാർപാപ്പ പഠിപ്പിക്കുക. ഉണ്ണിയേശുവിനെ ഉദരത്തിൽ സ്വീകരിച്ച മറിയം നടത്തുന്ന ഈ സ്‌തോത്രഗീതം ആഗമന കാലത്തിൻ്റെ ചൈതന്യമാണ്. ദൈവം എളിയ ദാസിയായ അവളെ സ്വപുത്രനു ഭൂമിയിൽ വാസമൊരുക്കാൻ തിരഞ്ഞെടുത്തതിൻ്റെ ആനന്ദവും ഉത്സാഹവും ഈ പ്രാർത്ഥനയിൽ ദർശിക്കാം. ദൈവം വ്യക്തിപരമായി സ്നേഹിക്കുന്ന ദൈവമാണന്നും, അവിടുന്നു തൻ്റെ മക്കളെ എല്ലാവരെയും ശ്രദ്ധിക്കുന്നുവെന്നും മറിയം പഠിപ്പിക്കുന്നു. #{blue->none->b-> പ്രാർത്ഥന }# പിതാവേ, ആഗമന കാലത്തിന്റെ ഈ പുണ്യ ദിനത്തിൽ, ഞങ്ങളെ വ്യക്തിപരമായി ശ്രദ്ധിക്കുന്ന നിനക്കു ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളെ വ്യക്തിപരമായി നീ സ്നേഹിക്കുന്നു എന്നതിന്റെ സാക്ഷ്യപത്രമാണല്ലോ ഈശോയുടെ മനുഷ്യവതാരം. ഈശോയുള്ള വ്യക്തിപരമായ ബന്ധത്തിൽ, പ്രാർത്ഥതയിലൂടെയും വചന വായനയിലൂടെയും, പരിശുദ്ധാരൂപിയുടെ ചൈതന്യത്തിനടുത്ത ജീവിതത്തിലൂടെയും വളരാൻ ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. #{blue->none->b-> സുകൃതജപം }# എന്റെ ഹൃദയം, എന്റെ രക്ഷകനായ ഈശോയിൽ ആനന്ദിക്കുന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-11-16:27:50.jpg
Keywords: മറിയ
Category: 18
Sub Category:
Heading: മറിയത്തിന്റെ ദൈവ സ്തുതിഗീതം | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | പതിനൊന്നാം ദിനം
Content: #{blue->none->b-> വചനം: }# എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്‌ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും (ലൂക്കാ 1 : 47-48). #{blue->none->b-> വിചിന്തനം: }# നസറത്തിൽ നിന്നുള്ള എളിയ പെൺകുട്ടിയായ മറിയത്തിന്റെ സ്‌തോത്രഗീതത്തെ ( ലൂക്കാ 1: 46-56) മനുഷ്യകുലത്തിന്റെ മുഴുവൻ സ്തുതിഗീതമായാണ് ഫ്രാൻസിസ് മാർപാപ്പ പഠിപ്പിക്കുക. ഉണ്ണിയേശുവിനെ ഉദരത്തിൽ സ്വീകരിച്ച മറിയം നടത്തുന്ന ഈ സ്‌തോത്രഗീതം ആഗമന കാലത്തിൻ്റെ ചൈതന്യമാണ്. ദൈവം എളിയ ദാസിയായ അവളെ സ്വപുത്രനു ഭൂമിയിൽ വാസമൊരുക്കാൻ തിരഞ്ഞെടുത്തതിൻ്റെ ആനന്ദവും ഉത്സാഹവും ഈ പ്രാർത്ഥനയിൽ ദർശിക്കാം. ദൈവം വ്യക്തിപരമായി സ്നേഹിക്കുന്ന ദൈവമാണന്നും, അവിടുന്നു തൻ്റെ മക്കളെ എല്ലാവരെയും ശ്രദ്ധിക്കുന്നുവെന്നും മറിയം പഠിപ്പിക്കുന്നു. #{blue->none->b-> പ്രാർത്ഥന }# പിതാവേ, ആഗമന കാലത്തിന്റെ ഈ പുണ്യ ദിനത്തിൽ, ഞങ്ങളെ വ്യക്തിപരമായി ശ്രദ്ധിക്കുന്ന നിനക്കു ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളെ വ്യക്തിപരമായി നീ സ്നേഹിക്കുന്നു എന്നതിന്റെ സാക്ഷ്യപത്രമാണല്ലോ ഈശോയുടെ മനുഷ്യവതാരം. ഈശോയുള്ള വ്യക്തിപരമായ ബന്ധത്തിൽ, പ്രാർത്ഥതയിലൂടെയും വചന വായനയിലൂടെയും, പരിശുദ്ധാരൂപിയുടെ ചൈതന്യത്തിനടുത്ത ജീവിതത്തിലൂടെയും വളരാൻ ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. #{blue->none->b-> സുകൃതജപം }# എന്റെ ഹൃദയം, എന്റെ രക്ഷകനായ ഈശോയിൽ ആനന്ദിക്കുന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-11-16:27:50.jpg
Keywords: മറിയ
Content:
24197
Category: 18
Sub Category:
Heading: ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
Content: തിരുവനന്തപുരം: കേരള സംസ്ഥാനത്തിലെ സർക്കാർ/സർക്കാർ എയിഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് (മുസ്‌ലിം, ക്രിസ്‌ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്‍റ് പുതുക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2023-24 സാമ്പത്തിക വർഷം സ്കോളർഷിപ്പ് ലഭിച്ചവർക്കാണ് അവസരം. ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 5,000 രൂപ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാർഥിനികൾക്ക് 6,000 രൂപ വീതവും, പ്രഫഷണൽ കോഴ്സിന് പഠി ക്കുന്ന വിദ്യാർത്ഥിനികൾക്ക് 7,000 രൂപ വീതവും ഹോസ്റ്റൽ സ്റ്റൈപന്‍റ് ഇനത്തിൽ 13,000 രൂപ വീതവുമാണ് പ്രതിവർഷം സ്കോളർഷിപ്പ് നൽകുന്നത്. ഒരു വിദ്യാർഥിനി ക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്‍റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. കോളജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാം. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനു ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ ഡിസംബർ 30 ന് മുൻപായി നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2302090. ------------------------------------------------------- ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-12-11:48:42.jpg
Keywords: സ്കോളർ
Category: 18
Sub Category:
Heading: ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
Content: തിരുവനന്തപുരം: കേരള സംസ്ഥാനത്തിലെ സർക്കാർ/സർക്കാർ എയിഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് (മുസ്‌ലിം, ക്രിസ്‌ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്‍റ് പുതുക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2023-24 സാമ്പത്തിക വർഷം സ്കോളർഷിപ്പ് ലഭിച്ചവർക്കാണ് അവസരം. ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 5,000 രൂപ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാർഥിനികൾക്ക് 6,000 രൂപ വീതവും, പ്രഫഷണൽ കോഴ്സിന് പഠി ക്കുന്ന വിദ്യാർത്ഥിനികൾക്ക് 7,000 രൂപ വീതവും ഹോസ്റ്റൽ സ്റ്റൈപന്‍റ് ഇനത്തിൽ 13,000 രൂപ വീതവുമാണ് പ്രതിവർഷം സ്കോളർഷിപ്പ് നൽകുന്നത്. ഒരു വിദ്യാർഥിനി ക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്‍റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. കോളജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാം. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനു ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ ഡിസംബർ 30 ന് മുൻപായി നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2302090. ------------------------------------------------------- ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-12-11:48:42.jpg
Keywords: സ്കോളർ
Content:
24198
Category: 18
Sub Category:
Heading: തലശേരി അതിരൂപതയുടെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസിന് ആയിരങ്ങളുടെ സാന്നിധ്യത്തില്‍ തിരിതെളിഞ്ഞു
Content: തോമാപുരം: തലശേരി അതിരൂപതയുടെ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിന് ആയിരങ്ങളുടെ സാന്നിധ്യത്തില്‍ തോമാപുരത്ത് തിരിതെളിഞ്ഞു. തോമാപുരം സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്തൊരുക്കിയ ദിവ്യകാരുണ്യ നഗറിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ദീപം തെളിയിച്ചു. മലബാറിന്റെ മണ്ണിലേക്ക് കുടിയേറിവന്ന പൂർവികർ സ്വന്തം ആലയം കെട്ടിപ്പടുക്കുന്നതിനുമുമ്പ് പരിശുദ്ധ കുർബാ നയ്ക്കായുള്ള ആലയം കെട്ടിപ്പടുത്തവരാണെന്നും കുടിയേറ്റമേഖലയിലെ എല്ലാ പട്ടണങ്ങളും പരിശുദ്ധ കുർബാനയുടെ ചുറ്റുവട്ടത്തിലാണ് വളർന്നുവന്നതെന്നും മാർ പാംപ്ലാനി പറഞ്ഞു. അവരുടെ വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും ഈടുവയ്‌പുകളാണ് ഈ പ്രദേശങ്ങളിൽ ഇന്ന് നാം കാണുന്ന ഭൗതികവും ആത്മീയവുമായ വളർച്ചയെന്ന് ആർച്ച് ബിഷപ്പ് ചുണ്ടിക്കാട്ടി. വൈകുന്നേരം 4.30 ന് ജപമാലയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞരളക്കാട്ടിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു. വികാരി ജനറാൾമാരായ മോൺ. ആൻ്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാ ലാക്കുഴി, മോൺ. മാത്യു ഇളംത്തുരുത്തിപടവിൽ, ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, ഫാ.ഡാനിയേൽ പൂവണ്ണത്തിൽ, ദിവ്യകാരുണ്യ കോൺഗ്രസ് ജനറൽ കൺവീനർ റവ.ഡോ.മാണി മേൽവെട്ടം, റവ.ഡോ. ഫിലിപ്പ് കവിയിൽ, ഫാ.ഫിലി പ്പ് ഇരുപ്പക്കാട്ട്, റവ. ഡോ. ജോൺസൺ അന്ത്യാംകുളം, ഫാ. ജോസഫ് തൈക്കുന്നുംപുറം, ഫാ.ജോസഫ് കാക്കരമറ്റം എന്നിവർ സംബന്ധിച്ചു. ധ്യാനഗുരുവും വചനപ്രഘോഷകനുമായ ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിച്ച ദിവ്യകാരുണ്യ കൺവെന്‍ഷന്‍ അനേകര്‍ക്ക് വലിയ ആത്മീയാനുഭവമായി. ദിവ്യകാരുണ്യ കോൺഗ്രസിനോടനുബന്ധിച്ച് എംസിബിഎസ് സമൂഹത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ദിവ്യകാരുണ്യ എക്‌സിബിഷൻ കുട്ടികൾക്കും മുതിർ ന്നവർക്കും ഒരുപോലെ ആകർഷകമായി. ഫാ. ക്ലിൻ്റ് വെട്ടിക്കുഴിയിൽ എംസിബിഎസ് നേതൃത്വം നൽകുന്ന വിശുദ്ധ കുർബാനയുടെ കുട്ടുകാർ എന്നറിയപ്പെടുന്ന സംഘടനയാണ് ദിവ്യകാരുണ്യ അദ്ഭുതങ്ങളുടെ സ്റ്റിൽ മോഡലുകൾ ഉൾക്കൊള്ളുന്ന പ്രദർശനമൊരുക്കിയത്. നൂറോളം ദിവ്യകാരുണ്യ അദ്ഭുതങ്ങൾ ഉൾപ്പെടുത്തി വെബ്സൈറ്റ് നിർമിച്ച് 16-ാം വയസിൽ സ്വർഗസ്ഥനായി വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിൽനിന്നും പ്രചോദനമു ൾക്കൊണ്ടാണ് ഫാ. ക്ലിൻ്റും എംസിബിഎസ് സഭയും പ്രദർശനം സംഘടിപ്പിച്ചത്. പരിശുദ്ധ കുർബാനയുടെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്ന അന്ത്യ അത്താഴം, മിശിഹായുടെ കുരിശുമരണവും ഉത്ഥാനവും, വിശുദ്ധ ഗ്രന്ഥത്തിലെ ദിവ്യകാരുണ്യ പ്രതീകങ്ങൾ തുടങ്ങിയവയുടെ ലൈവ് ഷോഎന്നിവയും ശ്രദ്ധേയമായി. ഇന്ന് ദൈവവിശ്വാസം എന്ന വിഷയത്തിൽ നടക്കുന്ന ആദ്യ സെഷന് ആലുവയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് റിലിജിയൻ ഡയറക്ടർ റവ. ഡോ. അഗസ്റ്റിൻ പാംപ്ലാനി, എകെസിസി ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, സിസ്റ്റർ അഡ്വ. ജോസിയ എസ്‌ഡി എന്നിവർ നേതൃത്വം നൽകും. സമുദായം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നടക്കുന്ന രണ്ടാമത്തെ സെഷന് ഡോ. സജിമോൻ പാലക്കൽ, റവ.ഡോ.ജോസഫ് മുട്ടത്തുകുന്നേൽ, ഫാ. ജോസഫ് കാക്കരമറ്റം എന്നിവർ നേതൃത്വം നൽകും. വൈകുന്നേരം അഞ്ചിന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ദിവ്യകാരുണ്യ കൺവൻഷൻ. ദൂരസ്ഥലങ്ങളിൽ നിന്നുൾപ്പെടെ എത്തുന്നവർക്കായി തോമാപുരത്തും പരിസരപ്രദേശങ്ങളിലും വിപുലമായ സൗകര്യങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൺവൻഷൻ ദിവസങ്ങളിൽ കുമ്പസാരത്തിനും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് കൗൺസലിംഗിനും കൈവയ്പ്‌പ്, രോഗശാന്തി ശുശ്രൂഷകൾക്കും അവസരമുണ്ടാകും. ദിവ്യകാരുണ്യ കോണ്‍ഗ്രസും കണ്‍വെന്‍ഷനും 14നു സമാപിക്കും. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-12-12:33:07.jpg
Keywords: ദിവ്യകാരുണ്യ
Category: 18
Sub Category:
Heading: തലശേരി അതിരൂപതയുടെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസിന് ആയിരങ്ങളുടെ സാന്നിധ്യത്തില്‍ തിരിതെളിഞ്ഞു
Content: തോമാപുരം: തലശേരി അതിരൂപതയുടെ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിന് ആയിരങ്ങളുടെ സാന്നിധ്യത്തില്‍ തോമാപുരത്ത് തിരിതെളിഞ്ഞു. തോമാപുരം സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്തൊരുക്കിയ ദിവ്യകാരുണ്യ നഗറിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ദീപം തെളിയിച്ചു. മലബാറിന്റെ മണ്ണിലേക്ക് കുടിയേറിവന്ന പൂർവികർ സ്വന്തം ആലയം കെട്ടിപ്പടുക്കുന്നതിനുമുമ്പ് പരിശുദ്ധ കുർബാ നയ്ക്കായുള്ള ആലയം കെട്ടിപ്പടുത്തവരാണെന്നും കുടിയേറ്റമേഖലയിലെ എല്ലാ പട്ടണങ്ങളും പരിശുദ്ധ കുർബാനയുടെ ചുറ്റുവട്ടത്തിലാണ് വളർന്നുവന്നതെന്നും മാർ പാംപ്ലാനി പറഞ്ഞു. അവരുടെ വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും ഈടുവയ്‌പുകളാണ് ഈ പ്രദേശങ്ങളിൽ ഇന്ന് നാം കാണുന്ന ഭൗതികവും ആത്മീയവുമായ വളർച്ചയെന്ന് ആർച്ച് ബിഷപ്പ് ചുണ്ടിക്കാട്ടി. വൈകുന്നേരം 4.30 ന് ജപമാലയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞരളക്കാട്ടിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു. വികാരി ജനറാൾമാരായ മോൺ. ആൻ്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാ ലാക്കുഴി, മോൺ. മാത്യു ഇളംത്തുരുത്തിപടവിൽ, ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, ഫാ.ഡാനിയേൽ പൂവണ്ണത്തിൽ, ദിവ്യകാരുണ്യ കോൺഗ്രസ് ജനറൽ കൺവീനർ റവ.ഡോ.മാണി മേൽവെട്ടം, റവ.ഡോ. ഫിലിപ്പ് കവിയിൽ, ഫാ.ഫിലി പ്പ് ഇരുപ്പക്കാട്ട്, റവ. ഡോ. ജോൺസൺ അന്ത്യാംകുളം, ഫാ. ജോസഫ് തൈക്കുന്നുംപുറം, ഫാ.ജോസഫ് കാക്കരമറ്റം എന്നിവർ സംബന്ധിച്ചു. ധ്യാനഗുരുവും വചനപ്രഘോഷകനുമായ ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിച്ച ദിവ്യകാരുണ്യ കൺവെന്‍ഷന്‍ അനേകര്‍ക്ക് വലിയ ആത്മീയാനുഭവമായി. ദിവ്യകാരുണ്യ കോൺഗ്രസിനോടനുബന്ധിച്ച് എംസിബിഎസ് സമൂഹത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ദിവ്യകാരുണ്യ എക്‌സിബിഷൻ കുട്ടികൾക്കും മുതിർ ന്നവർക്കും ഒരുപോലെ ആകർഷകമായി. ഫാ. ക്ലിൻ്റ് വെട്ടിക്കുഴിയിൽ എംസിബിഎസ് നേതൃത്വം നൽകുന്ന വിശുദ്ധ കുർബാനയുടെ കുട്ടുകാർ എന്നറിയപ്പെടുന്ന സംഘടനയാണ് ദിവ്യകാരുണ്യ അദ്ഭുതങ്ങളുടെ സ്റ്റിൽ മോഡലുകൾ ഉൾക്കൊള്ളുന്ന പ്രദർശനമൊരുക്കിയത്. നൂറോളം ദിവ്യകാരുണ്യ അദ്ഭുതങ്ങൾ ഉൾപ്പെടുത്തി വെബ്സൈറ്റ് നിർമിച്ച് 16-ാം വയസിൽ സ്വർഗസ്ഥനായി വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിൽനിന്നും പ്രചോദനമു ൾക്കൊണ്ടാണ് ഫാ. ക്ലിൻ്റും എംസിബിഎസ് സഭയും പ്രദർശനം സംഘടിപ്പിച്ചത്. പരിശുദ്ധ കുർബാനയുടെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്ന അന്ത്യ അത്താഴം, മിശിഹായുടെ കുരിശുമരണവും ഉത്ഥാനവും, വിശുദ്ധ ഗ്രന്ഥത്തിലെ ദിവ്യകാരുണ്യ പ്രതീകങ്ങൾ തുടങ്ങിയവയുടെ ലൈവ് ഷോഎന്നിവയും ശ്രദ്ധേയമായി. ഇന്ന് ദൈവവിശ്വാസം എന്ന വിഷയത്തിൽ നടക്കുന്ന ആദ്യ സെഷന് ആലുവയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് റിലിജിയൻ ഡയറക്ടർ റവ. ഡോ. അഗസ്റ്റിൻ പാംപ്ലാനി, എകെസിസി ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, സിസ്റ്റർ അഡ്വ. ജോസിയ എസ്‌ഡി എന്നിവർ നേതൃത്വം നൽകും. സമുദായം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നടക്കുന്ന രണ്ടാമത്തെ സെഷന് ഡോ. സജിമോൻ പാലക്കൽ, റവ.ഡോ.ജോസഫ് മുട്ടത്തുകുന്നേൽ, ഫാ. ജോസഫ് കാക്കരമറ്റം എന്നിവർ നേതൃത്വം നൽകും. വൈകുന്നേരം അഞ്ചിന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ദിവ്യകാരുണ്യ കൺവൻഷൻ. ദൂരസ്ഥലങ്ങളിൽ നിന്നുൾപ്പെടെ എത്തുന്നവർക്കായി തോമാപുരത്തും പരിസരപ്രദേശങ്ങളിലും വിപുലമായ സൗകര്യങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൺവൻഷൻ ദിവസങ്ങളിൽ കുമ്പസാരത്തിനും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് കൗൺസലിംഗിനും കൈവയ്പ്‌പ്, രോഗശാന്തി ശുശ്രൂഷകൾക്കും അവസരമുണ്ടാകും. ദിവ്യകാരുണ്യ കോണ്‍ഗ്രസും കണ്‍വെന്‍ഷനും 14നു സമാപിക്കും. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-12-12:33:07.jpg
Keywords: ദിവ്യകാരുണ്യ
Content:
24199
Category: 1
Sub Category:
Heading: മെക്സിക്കോയില്‍ മൂന്ന് പതിറ്റാണ്ടിനിടെ കൊല്ലപ്പെട്ടത് 80 കത്തോലിക്ക വൈദികര്‍
Content: മെക്സിക്കോ സിറ്റി: ലോകത്ത് വൈദികര്‍ ഏറ്റവും അധികം സുരക്ഷ ഭീഷണി നേരിടുന്ന രാജ്യമായ മെക്സിക്കോയില്‍ 34 വര്‍ഷത്തിനിടെ 80 കത്തോലിക്ക വൈദികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഡിസംബർ 9ന് മെക്സിക്കോ കേന്ദ്രമാക്കിയ കാത്തലിക് മൾട്ടിമീഡിയ സെൻ്റർ (സിസിഎം ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 1990 മുതൽ രാജ്യത്ത് ഏകദേശം 80 കത്തോലിക്കാ വൈദികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സിസിഎം ഡയറക്ടർ ഫാ. ഒമർ സോറ്റെലോ അഗ്വിലാർ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടി. ഫെലിപ്പ് കാൽഡെറോണിൻ്റെ (2006-2012) ഭരണകാലത്ത് 17 കത്തോലിക്ക വൈദികരാണ് കൊല്ലപ്പെട്ടത്. എൻറിക് പെന നീറ്റോയുടെ ഭരണകാലത്ത് (2012-2018) ഈ കണക്ക് 19 ആയി ഉയർന്നു. മെക്സിക്കോ നിലവില്‍ ഭരിക്കുന്ന ലോപ്പസ് ഒബ്രഡോറിൻ്റെ ആറ് വർഷത്തെ ഭരണ കാലയളവിൽ, 10 വൈദികരാണ് കൊല്ലപ്പെട്ടത്. 14 വൈദികരും മെത്രാന്മാരും ആക്രമിക്കപ്പെട്ടു. പ്രതിവാരം ശരാശരി 26 പള്ളികൾ ആക്രമിക്കപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെക്സിക്കോയുടെ ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്തവിധം, സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും അക്രമം ആശങ്കാജനകമായ തലത്തിൽ എത്തിയിരിക്കുകയാണെന്നും ഫാ. ഒമർ സോറ്റെലോ അഭിപ്രായപ്പെട്ടു. കത്തോലിക്ക വൈദികരുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന വിധത്തില്‍ ഭീഷണികൾ, കവർച്ചകൾ, അക്രമങ്ങൾ തുടങ്ങിയ മറ്റ് തരത്തിലുള്ള ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. ഗ്വാഡലജാരയിലെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജുവാൻ ജെസസ് പൊസാദാസ് ഒകാമ്പോ, 1993 മെയ് 24-ന് ഗ്വാഡലജാര വിമാനത്താവളത്തിൽവെച്ച് വെടിയേറ്റാണ് മരിച്ചത്. 31 വർഷമായി ഈ കൊലപാതക പരമ്പര പരിഹരിക്കപ്പെടാത്ത ഭീഷണിയായി നിലനില്‍ക്കുകയാണ്. ------------------------------------------------------- ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-12-13:35:12.jpg
Keywords: മെക്സിക്കോ
Category: 1
Sub Category:
Heading: മെക്സിക്കോയില്‍ മൂന്ന് പതിറ്റാണ്ടിനിടെ കൊല്ലപ്പെട്ടത് 80 കത്തോലിക്ക വൈദികര്‍
Content: മെക്സിക്കോ സിറ്റി: ലോകത്ത് വൈദികര്‍ ഏറ്റവും അധികം സുരക്ഷ ഭീഷണി നേരിടുന്ന രാജ്യമായ മെക്സിക്കോയില്‍ 34 വര്‍ഷത്തിനിടെ 80 കത്തോലിക്ക വൈദികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഡിസംബർ 9ന് മെക്സിക്കോ കേന്ദ്രമാക്കിയ കാത്തലിക് മൾട്ടിമീഡിയ സെൻ്റർ (സിസിഎം ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 1990 മുതൽ രാജ്യത്ത് ഏകദേശം 80 കത്തോലിക്കാ വൈദികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സിസിഎം ഡയറക്ടർ ഫാ. ഒമർ സോറ്റെലോ അഗ്വിലാർ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടി. ഫെലിപ്പ് കാൽഡെറോണിൻ്റെ (2006-2012) ഭരണകാലത്ത് 17 കത്തോലിക്ക വൈദികരാണ് കൊല്ലപ്പെട്ടത്. എൻറിക് പെന നീറ്റോയുടെ ഭരണകാലത്ത് (2012-2018) ഈ കണക്ക് 19 ആയി ഉയർന്നു. മെക്സിക്കോ നിലവില്‍ ഭരിക്കുന്ന ലോപ്പസ് ഒബ്രഡോറിൻ്റെ ആറ് വർഷത്തെ ഭരണ കാലയളവിൽ, 10 വൈദികരാണ് കൊല്ലപ്പെട്ടത്. 14 വൈദികരും മെത്രാന്മാരും ആക്രമിക്കപ്പെട്ടു. പ്രതിവാരം ശരാശരി 26 പള്ളികൾ ആക്രമിക്കപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെക്സിക്കോയുടെ ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്തവിധം, സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും അക്രമം ആശങ്കാജനകമായ തലത്തിൽ എത്തിയിരിക്കുകയാണെന്നും ഫാ. ഒമർ സോറ്റെലോ അഭിപ്രായപ്പെട്ടു. കത്തോലിക്ക വൈദികരുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന വിധത്തില്‍ ഭീഷണികൾ, കവർച്ചകൾ, അക്രമങ്ങൾ തുടങ്ങിയ മറ്റ് തരത്തിലുള്ള ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. ഗ്വാഡലജാരയിലെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജുവാൻ ജെസസ് പൊസാദാസ് ഒകാമ്പോ, 1993 മെയ് 24-ന് ഗ്വാഡലജാര വിമാനത്താവളത്തിൽവെച്ച് വെടിയേറ്റാണ് മരിച്ചത്. 31 വർഷമായി ഈ കൊലപാതക പരമ്പര പരിഹരിക്കപ്പെടാത്ത ഭീഷണിയായി നിലനില്‍ക്കുകയാണ്. ------------------------------------------------------- ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-12-13:35:12.jpg
Keywords: മെക്സിക്കോ
Content:
24200
Category: 1
Sub Category:
Heading: സീറോ മലബാര്‍ പ്രോലൈഫ് അപ്പസ്തോലേറ്റിന്റെ ലോഗോ ആശീർവദിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പസ്തോലേറ്റിന്റെ ലോഗോ ആശീര്‍വദിച്ച് ഫ്രാൻസിസ് മാർപാപ്പ. കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്ടിന്റെ കർദ്ദിനാൾ സ്ഥാനാരോഹണത്തോട് അനുബന്ധിച്ച് ഫാമിലി, ലെയ്തി, ലൈഫ് കമ്മീഷന്റെ പ്രതിനിധിയായി എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് വത്തിക്കാനില്‍ എത്തിയപ്പോഴാണ് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത്. ലോഗോയിലെ "മാതാവിന്റെ ഉദരത്തിൽ നിനക്ക് രൂപം നൽകുന്നതിന് മുൻപേ ഞാൻ നിന്നെ അറിഞ്ഞു: ജനിക്കുന്നതിന് മുൻപേ ഞാൻ നിന്നെ വിശുദ്ധികരിച്ചു" (ജെറമിയ 1:5) എന്ന തിരുവചനം ലോഗോയിൽ ആലേഖനം ചെയ്തിട്ടുണ്ടായിരിന്നു. "നന്നായിരിക്കുന്നു, സന്തോഷം" എന്നായിരിന്നു പാപ്പയുടെ പ്രതികരണമെന്ന് സാബു ജോസ് പറഞ്ഞു. തിരുവചനത്തോടൊപ്പം കുഞ്ഞിനെ വാത്സല്യത്തോടെ മാറോടുചേർത്തുപിടിച്ചിരിക്കുന്ന മാതാവിന്റെ ചിത്രവും ബഹുവർണ്ണ കളറിലുണ്ട്. "ദൈവമഹത്വത്തിനായി മനുഷ്യജീവന്റെ സമഗ്ര സംരക്ഷണം" എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രോലൈഫ് ശുശ്രൂഷകൾക്ക് മാർപാപ്പയിൽ നിന്നും ലഭിച്ച അംഗീകാരവും പ്രോത്സാഹനവും വലിയ സന്തോഷവും അഭിമാനവും നല്‍കുന്നതാണെന്ന് സാബു ജോസ് പറഞ്ഞു. പരിശുദ്ധ പിതാവ് അംഗീകാരം നൽകിയ ലോഗോയുടെ പകർപ്പുകൾ വത്തിക്കാനിലെ കുടുംബം, അൽമായർ, ജീവൻ എന്നിയ്ക്കുവേണ്ടിയുള്ള കാര്യാലയത്തിലും സമർപ്പിച്ചു. മെയ് മാസത്തിൽ വത്തിക്കാനിൽ നടക്കുന്ന ആഗോള കുടുംബ സംഗമത്തിൽ കേരളത്തിൽ നിന്നും നിരവധി കുടുംബങ്ങൾ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാനിലെ കുടുംബ പ്രേഷിത ഡിക്കാസ്റ്ററിയുടെ മാതൃകയിൽ സീറോ മലബാർ സഭയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ജീവന്റെ സംരക്ഷണത്തിനായുള്ള ശുശ്രൂഷകൾക്കായി പ്രോലൈഫ് അപ്പസ്‌തോലേറ്റിന് രൂപം നൽകിയത്. കമ്മീഷന്റെ പ്രഥമ ചെയർമാൻ മാർ മാത്യു അറയ്ക്കലായിരിന്നു. പിന്നീട് മാർ ജോസഫ് കല്ലറങ്ങാട്ടും നയിച്ചു. ഇപ്പോൾ മാർ ജോർജ് മഠത്തിക്കണ്ടത്തിലാണ് അധ്യക്ഷന്‍. പ്രോലൈഫ് അപ്പസ്തോലേറ്റ് പ്രത്യേക വിഭാഗം ചുമതലകൾ മാർ പീറ്റർ കൊച്ചുപുരയ്ക്കലിനാണ്. ------------------------------------------------------- ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-12-14:25:51.jpg
Keywords: പ്രോലൈ
Category: 1
Sub Category:
Heading: സീറോ മലബാര്‍ പ്രോലൈഫ് അപ്പസ്തോലേറ്റിന്റെ ലോഗോ ആശീർവദിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പസ്തോലേറ്റിന്റെ ലോഗോ ആശീര്‍വദിച്ച് ഫ്രാൻസിസ് മാർപാപ്പ. കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്ടിന്റെ കർദ്ദിനാൾ സ്ഥാനാരോഹണത്തോട് അനുബന്ധിച്ച് ഫാമിലി, ലെയ്തി, ലൈഫ് കമ്മീഷന്റെ പ്രതിനിധിയായി എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് വത്തിക്കാനില്‍ എത്തിയപ്പോഴാണ് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത്. ലോഗോയിലെ "മാതാവിന്റെ ഉദരത്തിൽ നിനക്ക് രൂപം നൽകുന്നതിന് മുൻപേ ഞാൻ നിന്നെ അറിഞ്ഞു: ജനിക്കുന്നതിന് മുൻപേ ഞാൻ നിന്നെ വിശുദ്ധികരിച്ചു" (ജെറമിയ 1:5) എന്ന തിരുവചനം ലോഗോയിൽ ആലേഖനം ചെയ്തിട്ടുണ്ടായിരിന്നു. "നന്നായിരിക്കുന്നു, സന്തോഷം" എന്നായിരിന്നു പാപ്പയുടെ പ്രതികരണമെന്ന് സാബു ജോസ് പറഞ്ഞു. തിരുവചനത്തോടൊപ്പം കുഞ്ഞിനെ വാത്സല്യത്തോടെ മാറോടുചേർത്തുപിടിച്ചിരിക്കുന്ന മാതാവിന്റെ ചിത്രവും ബഹുവർണ്ണ കളറിലുണ്ട്. "ദൈവമഹത്വത്തിനായി മനുഷ്യജീവന്റെ സമഗ്ര സംരക്ഷണം" എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രോലൈഫ് ശുശ്രൂഷകൾക്ക് മാർപാപ്പയിൽ നിന്നും ലഭിച്ച അംഗീകാരവും പ്രോത്സാഹനവും വലിയ സന്തോഷവും അഭിമാനവും നല്‍കുന്നതാണെന്ന് സാബു ജോസ് പറഞ്ഞു. പരിശുദ്ധ പിതാവ് അംഗീകാരം നൽകിയ ലോഗോയുടെ പകർപ്പുകൾ വത്തിക്കാനിലെ കുടുംബം, അൽമായർ, ജീവൻ എന്നിയ്ക്കുവേണ്ടിയുള്ള കാര്യാലയത്തിലും സമർപ്പിച്ചു. മെയ് മാസത്തിൽ വത്തിക്കാനിൽ നടക്കുന്ന ആഗോള കുടുംബ സംഗമത്തിൽ കേരളത്തിൽ നിന്നും നിരവധി കുടുംബങ്ങൾ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാനിലെ കുടുംബ പ്രേഷിത ഡിക്കാസ്റ്ററിയുടെ മാതൃകയിൽ സീറോ മലബാർ സഭയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ജീവന്റെ സംരക്ഷണത്തിനായുള്ള ശുശ്രൂഷകൾക്കായി പ്രോലൈഫ് അപ്പസ്‌തോലേറ്റിന് രൂപം നൽകിയത്. കമ്മീഷന്റെ പ്രഥമ ചെയർമാൻ മാർ മാത്യു അറയ്ക്കലായിരിന്നു. പിന്നീട് മാർ ജോസഫ് കല്ലറങ്ങാട്ടും നയിച്ചു. ഇപ്പോൾ മാർ ജോർജ് മഠത്തിക്കണ്ടത്തിലാണ് അധ്യക്ഷന്‍. പ്രോലൈഫ് അപ്പസ്തോലേറ്റ് പ്രത്യേക വിഭാഗം ചുമതലകൾ മാർ പീറ്റർ കൊച്ചുപുരയ്ക്കലിനാണ്. ------------------------------------------------------- ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/India/India-2024-12-12-14:25:51.jpg
Keywords: പ്രോലൈ
Content:
24201
Category: 1
Sub Category:
Heading: അമേരിക്കയുടെ ചരിത്രത്തില്‍ ഇതാദ്യമായി കാപ്പിറ്റോള്‍ മന്ദിരത്തില്‍ തിരുപിറവി രംഗം
Content: വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കയുടെ ഭരണസിരാകേന്ദ്രവും വാഷിംഗ്‌ടണ്‍ ഡിസിയുടെ ഹൃദയവുമായ കാപ്പിറ്റോള്‍ മന്ദിരത്തില്‍ അമേരിക്കയുടെ ചരിത്രത്തില്‍ ഇതാദ്യമായി തിരുപിറവി രംഗം. ഡിസംബര്‍ 10ന് ഉച്ചകഴിഞ്ഞ് 12 മണിയ്ക്കു കാപ്പിറ്റോള്‍ മന്ദിരത്തില്‍ ജനപ്രതിനിധി സഭയുടെ മുന്‍പിലുള്ള പടവുകളുടെ തെക്ക്-കിഴക്കന്‍ ഭാഗത്തായിട്ടാണ് തിരുപിറവി ദൃശ്യം പ്രദര്‍ശിപ്പിച്ചത്. ക്രിസ്ത്യന്‍ ഡിഫന്‍സ് സഖ്യത്തിന്റെ (ക്രിസ്ത്യന്‍ ഡിഫന്‍സ് കൊയാലിഷന്‍) ഡയറക്ടറായ പാട്രിക് മഹോണി ഇക്കഴിഞ്ഞ മെയ് മാസത്തില്‍ നേടിയ ഫെഡറല്‍ കോടതിവിധിയുടെ പിന്‍ബലത്തിലാണ് തിരുപ്പിറവി ദൃശ്യം ഒരുക്കിയിരിക്കുന്നതെന്നു സംഘടന പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കാപ്പിറ്റോള്‍ മന്ദിരത്തിന്റെ നടക്കല്ലുകള്‍ പൊതുവാണെന്നും, അവിടെ സമാധാനപരമായ പ്രദര്‍ശനങ്ങള്‍ ഒരുക്കാമെന്നുമാണ് കോടതിവിധിയില്‍ പറയുന്നത്. പുല്‍ക്കൂടിന് പുറമേ ക്രിസ്തുമസ് കരോളുകളും ഇവിടെ സംഘടിപ്പിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ സംഘടന വ്യക്തമാക്കി. കാപ്പിറ്റോള്‍ മന്ദിരത്തിന്റെ പടവുകളില്‍ ക്രിസ്തുമസിന്റെ ആഹ്ളാദകരവും ശക്തവുമായ സന്ദേശം പകര്‍ന്നുനല്‍കുന്നതിന് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പാട്രിക് മഹോണി പറഞ്ഞു. “മുറിവേറ്റ് വേദനിക്കുന്ന ഈ ലോകത്തിന് ക്രിസ്തുമസ് സംഭവത്തേക്കാള്‍ ആശ്വാസം പകരുന്ന മറ്റൊരു സന്ദേശവുമില്ല. ‘ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം’ എന്ന പ്രത്യാശയുടെ പ്രഖ്യാപനം എല്ലാ അമേരിക്കക്കാരും കേള്‍ക്കുകയും ആശ്ലേഷിക്കുകയും ചെയ്യേണ്ട ഒന്നാണെന്നും" അദ്ദേഹം കൂട്ടിച്ചേര്‍ത്തു. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">7 months ago, we would've been arrested for having this Nativity Display on the steps of the US Capitol. However, we won an historic federal lawsuit through the incredible work of the Center for American Liberty which allowed us on the steps! <a href="https://twitter.com/Liberty_Ctr?ref_src=twsrc%5Etfw">@Liberty_Ctr</a> <a href="https://twitter.com/pnjaban?ref_src=twsrc%5Etfw">@pnjaban</a>… <a href="https://t.co/0yObLMhCvw">pic.twitter.com/0yObLMhCvw</a></p>— Rev. Patrick Mahoney (@revmahoney) <a href="https://twitter.com/revmahoney/status/1866905767586173165?ref_src=twsrc%5Etfw">December 11, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> “വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ്” എന്ന് ഏശയ്യ പ്രവാചകന്‍ യേശുവിനെക്കുറിച്ച് പറഞ്ഞിട്ടുള്ളതും (ഏശയ്യ 9:6) അദ്ദേഹം പരാമര്‍ശിച്ചു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഏശയ്യ പ്രവാചകന്‍ പറഞ്ഞ വാക്കുകള്‍ എന്നും പ്രസക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് വിശ്വാസ സ്വാതന്ത്ര്യത്തിന്റേയും ഒന്നാം ഭരണഘടനാ ഭേദഗതിയുടേയും ഒരു സുപ്രധാന വിജയമാണെന്ന് പറഞ്ഞ മഹോണി, പൊതുസ്ഥലങ്ങളില്‍ ക്രിസ്തുമസ് പ്രദര്‍ശനങ്ങളെ ചൊല്ലിയുള്ള പോരാട്ടം വിജയത്തോടെ അവസാനിപ്പിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. 2021-ല്‍ വിശ്വാസപരമായ അലങ്കാരങ്ങള്‍ വിലക്കുന്നത് ഒന്നാം ഭരണഘടനാ ഭേദഗതിയുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് ക്രിസ്ത്യന്‍സ് ഡിഫന്‍സ് സഖ്യം കാപ്പിറ്റോള്‍ മന്ദിരത്തിന് ഇ-മെയില്‍ സന്ദേശം അയച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ക്രിസ്തുമസ് ട്രീ ഒരുക്കുവാന്‍ കാപ്പിറ്റോള്‍ അനുവാദം നല്‍കിയിരുന്നെങ്കിലും ഇതാദ്യമായാണ് കാപ്പിറ്റോള്‍ മന്ദിരത്തിന്റെ പടവുകളില്‍ തിരുപിറവി ദൃശ്യം ഒരുക്കുന്നത്. ഒന്നാം ഭരണഘടന ഭേദഗതി വാഗ്ദാനം ചെയ്യുന്നത് മതസ്വാതന്ത്ര്യമാണെന്നും അല്ലാതെ മതത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമല്ലെന്നും സംഘടന ഇ-മെയില്‍ സന്ദേശത്തില്‍ എടുത്തുപറഞ്ഞിരുന്നു. ----------------------------------------------------- ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-12-16:55:57.jpg
Keywords: അമേരിക്ക
Category: 1
Sub Category:
Heading: അമേരിക്കയുടെ ചരിത്രത്തില്‍ ഇതാദ്യമായി കാപ്പിറ്റോള്‍ മന്ദിരത്തില്‍ തിരുപിറവി രംഗം
Content: വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കയുടെ ഭരണസിരാകേന്ദ്രവും വാഷിംഗ്‌ടണ്‍ ഡിസിയുടെ ഹൃദയവുമായ കാപ്പിറ്റോള്‍ മന്ദിരത്തില്‍ അമേരിക്കയുടെ ചരിത്രത്തില്‍ ഇതാദ്യമായി തിരുപിറവി രംഗം. ഡിസംബര്‍ 10ന് ഉച്ചകഴിഞ്ഞ് 12 മണിയ്ക്കു കാപ്പിറ്റോള്‍ മന്ദിരത്തില്‍ ജനപ്രതിനിധി സഭയുടെ മുന്‍പിലുള്ള പടവുകളുടെ തെക്ക്-കിഴക്കന്‍ ഭാഗത്തായിട്ടാണ് തിരുപിറവി ദൃശ്യം പ്രദര്‍ശിപ്പിച്ചത്. ക്രിസ്ത്യന്‍ ഡിഫന്‍സ് സഖ്യത്തിന്റെ (ക്രിസ്ത്യന്‍ ഡിഫന്‍സ് കൊയാലിഷന്‍) ഡയറക്ടറായ പാട്രിക് മഹോണി ഇക്കഴിഞ്ഞ മെയ് മാസത്തില്‍ നേടിയ ഫെഡറല്‍ കോടതിവിധിയുടെ പിന്‍ബലത്തിലാണ് തിരുപ്പിറവി ദൃശ്യം ഒരുക്കിയിരിക്കുന്നതെന്നു സംഘടന പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കാപ്പിറ്റോള്‍ മന്ദിരത്തിന്റെ നടക്കല്ലുകള്‍ പൊതുവാണെന്നും, അവിടെ സമാധാനപരമായ പ്രദര്‍ശനങ്ങള്‍ ഒരുക്കാമെന്നുമാണ് കോടതിവിധിയില്‍ പറയുന്നത്. പുല്‍ക്കൂടിന് പുറമേ ക്രിസ്തുമസ് കരോളുകളും ഇവിടെ സംഘടിപ്പിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ സംഘടന വ്യക്തമാക്കി. കാപ്പിറ്റോള്‍ മന്ദിരത്തിന്റെ പടവുകളില്‍ ക്രിസ്തുമസിന്റെ ആഹ്ളാദകരവും ശക്തവുമായ സന്ദേശം പകര്‍ന്നുനല്‍കുന്നതിന് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പാട്രിക് മഹോണി പറഞ്ഞു. “മുറിവേറ്റ് വേദനിക്കുന്ന ഈ ലോകത്തിന് ക്രിസ്തുമസ് സംഭവത്തേക്കാള്‍ ആശ്വാസം പകരുന്ന മറ്റൊരു സന്ദേശവുമില്ല. ‘ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം’ എന്ന പ്രത്യാശയുടെ പ്രഖ്യാപനം എല്ലാ അമേരിക്കക്കാരും കേള്‍ക്കുകയും ആശ്ലേഷിക്കുകയും ചെയ്യേണ്ട ഒന്നാണെന്നും" അദ്ദേഹം കൂട്ടിച്ചേര്‍ത്തു. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">7 months ago, we would've been arrested for having this Nativity Display on the steps of the US Capitol. However, we won an historic federal lawsuit through the incredible work of the Center for American Liberty which allowed us on the steps! <a href="https://twitter.com/Liberty_Ctr?ref_src=twsrc%5Etfw">@Liberty_Ctr</a> <a href="https://twitter.com/pnjaban?ref_src=twsrc%5Etfw">@pnjaban</a>… <a href="https://t.co/0yObLMhCvw">pic.twitter.com/0yObLMhCvw</a></p>— Rev. Patrick Mahoney (@revmahoney) <a href="https://twitter.com/revmahoney/status/1866905767586173165?ref_src=twsrc%5Etfw">December 11, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> “വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ്” എന്ന് ഏശയ്യ പ്രവാചകന്‍ യേശുവിനെക്കുറിച്ച് പറഞ്ഞിട്ടുള്ളതും (ഏശയ്യ 9:6) അദ്ദേഹം പരാമര്‍ശിച്ചു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഏശയ്യ പ്രവാചകന്‍ പറഞ്ഞ വാക്കുകള്‍ എന്നും പ്രസക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് വിശ്വാസ സ്വാതന്ത്ര്യത്തിന്റേയും ഒന്നാം ഭരണഘടനാ ഭേദഗതിയുടേയും ഒരു സുപ്രധാന വിജയമാണെന്ന് പറഞ്ഞ മഹോണി, പൊതുസ്ഥലങ്ങളില്‍ ക്രിസ്തുമസ് പ്രദര്‍ശനങ്ങളെ ചൊല്ലിയുള്ള പോരാട്ടം വിജയത്തോടെ അവസാനിപ്പിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. 2021-ല്‍ വിശ്വാസപരമായ അലങ്കാരങ്ങള്‍ വിലക്കുന്നത് ഒന്നാം ഭരണഘടനാ ഭേദഗതിയുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് ക്രിസ്ത്യന്‍സ് ഡിഫന്‍സ് സഖ്യം കാപ്പിറ്റോള്‍ മന്ദിരത്തിന് ഇ-മെയില്‍ സന്ദേശം അയച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ക്രിസ്തുമസ് ട്രീ ഒരുക്കുവാന്‍ കാപ്പിറ്റോള്‍ അനുവാദം നല്‍കിയിരുന്നെങ്കിലും ഇതാദ്യമായാണ് കാപ്പിറ്റോള്‍ മന്ദിരത്തിന്റെ പടവുകളില്‍ തിരുപിറവി ദൃശ്യം ഒരുക്കുന്നത്. ഒന്നാം ഭരണഘടന ഭേദഗതി വാഗ്ദാനം ചെയ്യുന്നത് മതസ്വാതന്ത്ര്യമാണെന്നും അല്ലാതെ മതത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമല്ലെന്നും സംഘടന ഇ-മെയില്‍ സന്ദേശത്തില്‍ എടുത്തുപറഞ്ഞിരുന്നു. ----------------------------------------------------- ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-12-12-16:55:57.jpg
Keywords: അമേരിക്ക
Content:
24202
Category: 22
Sub Category:
Heading: പ്രാർത്ഥന ജീവിത ബലിയാക്കിയ സഖറിയ | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | പന്ത്രണ്ടാം ദിനം
Content: #{blue->none->b-> വചനം: }# "നമ്മുടെ ദൈവത്തിന്റെ കാരുണ്യാതിരേകംകൊണ്ട് ഉയരത്തില്‍ നിന്നുള്ള ഉദയരശ്‌മി നമ്മെ സന്ദര്‍ശിക്കുമ്പോള്‍ ഇരുളിലും, മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്" (ലൂക്കാ 1: 78-79). #{blue->none->b-> വിചിന്തനം: }# ലൂക്കാ സുവിശേഷത്തിലെ ഒന്നാം അധ്യായം അവസാനിക്കുന്നത് സഖറിയാ പ്രവാചകന്റെ പ്രവചന ഗീതത്തോടെയാണ് (ലൂക്കാ 1: 67-80). സ്നാപകന്റെ ജനനത്തിനു ശേഷമാണ് സഖറിയുടെ ഈ സ്തുതിഗീതം. സഖറിയ, ദൈവഹിതത്തിനു വഴങ്ങി കുടുംബ പേരിനു പകരം ശിശുവിനു യോഹന്നാൻ എന്നു പേരു നൽകിയപ്പോൾ അവന്റെ നാവു സ്വതന്ത്രമായി. ദൈവത്തിലുള്ള ശരണം അവനു സംസാരശേഷി തിരികെ നൽകി. കുറിയിട്ടു ദേവാലയത്തിൽ ധൂപാര്‍പ്പണത്തിനു കിട്ടിയ അവസരം സഖറിയ ജീവിത ബലിയാക്കിയപ്പോൾ സദ് വാർത്തയുമായി ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു. ഭയപ്പെടേണ്ടാ നിന്‍റെ പ്രാര്‍ത്ഥന ദൈവം ശ്രവിച്ചിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്ത് ഒരു പുത്രനെ പ്രസവിക്കും. ഒരു വേള ഒന്നു ശങ്കിച്ചെങ്കിലും ദേവാലയത്തില്‍വച്ച് തന്‍റെ ഹൃദയം ദൈവസന്നിധിയിലേയ്ക്ക് ഉയര്‍ത്തിയപ്പോൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. ആഗമനകാലം ഹൃദയം ദൈവത്തിങ്കലേക്ക് ഉയർത്താനുള്ള കാലമാണ്. അപ്പോൾ അത്ഭുതങ്ങളുടെ അനുഗ്രഹപൂമഴ നമ്മുടെ ജീവിതങ്ങളെയും സന്ദർശിക്കും. #{blue->none->b-> പ്രാർത്ഥന }# സ്വർഗ്ഗീയ പിതാവേ, ഈശോയുടെ ജനനത്തിരുനാളിനൊരുങ്ങുന്ന ഈ കാലഘട്ടത്തിൽ, അവനു വഴിയൊരുക്കാൻ വന്ന സ്നാപകന്‍റെ ജനനം എല്ലാം സാധ്യമാക്കുന്ന ദൈവീക ശക്തിയിലേക്കാണല്ലോ വെളിച്ചം വീശുന്നത്. വാർദ്ധക്യത്തിലെത്തിയ എലിസബത്ത് ഒരു പുത്രനു ജന്മം നൽകി, സംശയിച്ച സഖറിയായിക്കു സംസാരശേഷി തിരികെ കിട്ടി. ദൈവമേ, ആഗമന കാലത്തിൽ ഞങ്ങളുടെ ജീവിതത്തിലുള്ള നിന്റെ ഇടപെടലുകൾ മനസ്സിലാക്കാൻ ഞങ്ങളുടെ ഹൃദയങ്ങൾ തുറക്കണമേ, മനസ്സിനു ധൈര്യം നൽകണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. #{blue->none->b-> സുകൃതജപം }# ദൈവകാരുണ്യത്തിന്റെ ഉദയ രശ്മിയായ ഉണ്ണീശോയെ, എന്നെ അനുഗ്രഹിക്കണമേ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/SeasonalReflections/SeasonalReflections-2024-12-12-17:25:47.jpg
Keywords: ഉണ്ണീശോയെ
Category: 22
Sub Category:
Heading: പ്രാർത്ഥന ജീവിത ബലിയാക്കിയ സഖറിയ | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | പന്ത്രണ്ടാം ദിനം
Content: #{blue->none->b-> വചനം: }# "നമ്മുടെ ദൈവത്തിന്റെ കാരുണ്യാതിരേകംകൊണ്ട് ഉയരത്തില്‍ നിന്നുള്ള ഉദയരശ്‌മി നമ്മെ സന്ദര്‍ശിക്കുമ്പോള്‍ ഇരുളിലും, മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്" (ലൂക്കാ 1: 78-79). #{blue->none->b-> വിചിന്തനം: }# ലൂക്കാ സുവിശേഷത്തിലെ ഒന്നാം അധ്യായം അവസാനിക്കുന്നത് സഖറിയാ പ്രവാചകന്റെ പ്രവചന ഗീതത്തോടെയാണ് (ലൂക്കാ 1: 67-80). സ്നാപകന്റെ ജനനത്തിനു ശേഷമാണ് സഖറിയുടെ ഈ സ്തുതിഗീതം. സഖറിയ, ദൈവഹിതത്തിനു വഴങ്ങി കുടുംബ പേരിനു പകരം ശിശുവിനു യോഹന്നാൻ എന്നു പേരു നൽകിയപ്പോൾ അവന്റെ നാവു സ്വതന്ത്രമായി. ദൈവത്തിലുള്ള ശരണം അവനു സംസാരശേഷി തിരികെ നൽകി. കുറിയിട്ടു ദേവാലയത്തിൽ ധൂപാര്‍പ്പണത്തിനു കിട്ടിയ അവസരം സഖറിയ ജീവിത ബലിയാക്കിയപ്പോൾ സദ് വാർത്തയുമായി ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു. ഭയപ്പെടേണ്ടാ നിന്‍റെ പ്രാര്‍ത്ഥന ദൈവം ശ്രവിച്ചിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്ത് ഒരു പുത്രനെ പ്രസവിക്കും. ഒരു വേള ഒന്നു ശങ്കിച്ചെങ്കിലും ദേവാലയത്തില്‍വച്ച് തന്‍റെ ഹൃദയം ദൈവസന്നിധിയിലേയ്ക്ക് ഉയര്‍ത്തിയപ്പോൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. ആഗമനകാലം ഹൃദയം ദൈവത്തിങ്കലേക്ക് ഉയർത്താനുള്ള കാലമാണ്. അപ്പോൾ അത്ഭുതങ്ങളുടെ അനുഗ്രഹപൂമഴ നമ്മുടെ ജീവിതങ്ങളെയും സന്ദർശിക്കും. #{blue->none->b-> പ്രാർത്ഥന }# സ്വർഗ്ഗീയ പിതാവേ, ഈശോയുടെ ജനനത്തിരുനാളിനൊരുങ്ങുന്ന ഈ കാലഘട്ടത്തിൽ, അവനു വഴിയൊരുക്കാൻ വന്ന സ്നാപകന്‍റെ ജനനം എല്ലാം സാധ്യമാക്കുന്ന ദൈവീക ശക്തിയിലേക്കാണല്ലോ വെളിച്ചം വീശുന്നത്. വാർദ്ധക്യത്തിലെത്തിയ എലിസബത്ത് ഒരു പുത്രനു ജന്മം നൽകി, സംശയിച്ച സഖറിയായിക്കു സംസാരശേഷി തിരികെ കിട്ടി. ദൈവമേ, ആഗമന കാലത്തിൽ ഞങ്ങളുടെ ജീവിതത്തിലുള്ള നിന്റെ ഇടപെടലുകൾ മനസ്സിലാക്കാൻ ഞങ്ങളുടെ ഹൃദയങ്ങൾ തുറക്കണമേ, മനസ്സിനു ധൈര്യം നൽകണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ. #{blue->none->b-> സുകൃതജപം }# ദൈവകാരുണ്യത്തിന്റെ ഉദയ രശ്മിയായ ഉണ്ണീശോയെ, എന്നെ അനുഗ്രഹിക്കണമേ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/SeasonalReflections/SeasonalReflections-2024-12-12-17:25:47.jpg
Keywords: ഉണ്ണീശോയെ