Contents
Displaying 24011-24020 of 24944 results.
Content:
24454
Category: 1
Sub Category:
Heading: നൈജീരിയന്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍ മാധ്യമപ്രവർത്തകർ തുറന്നുക്കാട്ടണം: വേരിറ്റാസ് യൂണിവേഴ്സിറ്റി ചാന്‍സലര്‍
Content: അബൂജ: മാധ്യമപ്രവർത്തകർ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍ തുറന്നുക്കാട്ടണമെന്ന അഭ്യര്‍ത്ഥനയുമായി നൈജീരിയന്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍. നൈജീരിയയിലെ വേരിറ്റാസ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറും അവ്ക രൂപത വൈദികനുമായ ഫാ. ഹയാസിന്ത് എമെൻ്റ ഇചോകുവാണ് വിഷയത്തില്‍ മാധ്യമ ഇടപെടല്‍ തേടി രംഗത്ത് വന്നിരിക്കുന്നത്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ക്രൈസ്തവര്‍ നേരിടുന്ന പീഡനം രാജ്യത്തെ ഏറ്റവും ഉയർന്ന കൊടുമുടിയിലാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ ഇത് തുറന്നുക്കാട്ടാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിശുദ്ധ ഡോൺ ബോസ്‌കോയുടെ തിരുനാളിനോട് അനുബന്ധിച്ച് സെൻ്റ് ജോസഫൈൻ ബഖിത കമ്മ്യൂണിറ്റി ഓഫ് സലേഷ്യൻസ് സംഘടിപ്പിച്ച ഒരു പരിപാടിയ്ക്കുപിന്നാലെയാണ്, ആഫ്രിക്കയിലെ സിഎൻഎയുടെ വാർത്താ പങ്കാളിയായ 'എസിഐ ആഫ്രിക്ക'യ്ക്ക് നൽകിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്. പീഡനം എല്ലായ്പ്പോഴും ക്രൈസ്തവ ചരിത്രത്തിന്റെ തുടക്കം മുതൽ തന്നെ ഭാഗമാണ്. ക്രൈസ്തവ വിശ്വാസികൾ പീഡിപ്പിക്കപ്പെടാത്ത ഒരു നിമിഷവുമില്ലാ. പീഡനം എല്ലായ്‌പ്പോഴും ആളുകൾ കൊല്ലപ്പെടുന്നുവെന്ന് അർത്ഥമാക്കുന്നില്ല. ആളുകളുടെ വിശ്വാസങ്ങൾ കാരണം അവരുടെ അവകാശങ്ങൾ നിഷേധിക്കുമ്പോൾ, അത് പീഡനമാണ്. ഉദാഹരണത്തിന്, ജോലിസ്ഥലത്ത് സ്ഥാനക്കയറ്റമോ പള്ളി പണിയുന്നതിനുള്ള ഭൂമിയുടെ സാധ്യതയോ നിഷേധിക്കപ്പെടുന്നത് അടിച്ചമർത്തലുകള്‍ തന്നെയാണ്. വിശ്വാസത്തിന്റെ പേരിൽ ആളുകളെ പീഡിപ്പിക്കുന്നത് സർക്കാർ നയമാക്കുമ്പോൾ അത് അപകടകരമാണ്. ഭരണകൂടത്തിന്റെ അധികാരം ഉപയോഗിച്ച് ഒരു വിഭാഗത്തെ ലക്ഷ്യം വയ്ക്കുന്നത് കടുത്ത അനീതിയാണ്. ശ്രദ്ധിക്കപ്പെടാതെ പോകുന്ന പീഡനം ഒടുവിൽ കൂടുതൽ ഹീനമായിരിക്കും. എന്നാൽ ശബ്ദമുള്ളവർക്ക് ഈ അനീതികൾക്ക് എതിരെ പ്രതികരിക്കാന്‍ കഴിയുമെങ്കിൽ, അത് ഈ പ്രശ്നത്തിന് മേല്‍ നടപടി ആവശ്യപ്പെടുന്ന ഒരു പൊതു ആശങ്കയാക്കി മാറ്റും. ക്രൈസ്തവ മാധ്യമ പ്രവർത്തകരും മാധ്യമ പരിശീലനം നടത്തുന്നവരും തങ്ങളുടെ ജോലിയെ ക്രൈസ്തവ വിരുദ്ധ പീഡനത്തെയും ക്രിസ്തുവിൻ്റെ ശരീരത്തിനെതിരായ ഏത് തരത്തിലുള്ള വിവേചനത്തെയും തുറന്നുകാട്ടാൻ ഉപയോഗിക്കേണ്ട ഒരു തൊഴിലായി കാണണം. നൈജീരിയയിലെ ക്രൈസ്തവരുടെ ദുരവസ്ഥകൾ മുന്നിൽ കൊണ്ടുവരാൻ മാധ്യമ വാദങ്ങൾ പ്രധാനമാണെന്നും പീഡനത്തിനും അടിച്ചമർത്തലിനും മുന്നിൽ മിണ്ടാതിരിക്കരുതെന്നും ഫാ. ഇച്ചോക്കു അഭ്യര്‍ത്ഥിച്ചു. അടുത്തിടെ ഓപ്പണ്‍ ഡോഴ്സ് പുറത്തിറക്കിയ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഏറ്റവും പീഡനങ്ങള്‍ അരങ്ങേറുന്ന ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നൈജീരിയ. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-01-11:40:44.jpg
Keywords: നൈജീ
Category: 1
Sub Category:
Heading: നൈജീരിയന്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍ മാധ്യമപ്രവർത്തകർ തുറന്നുക്കാട്ടണം: വേരിറ്റാസ് യൂണിവേഴ്സിറ്റി ചാന്‍സലര്‍
Content: അബൂജ: മാധ്യമപ്രവർത്തകർ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍ തുറന്നുക്കാട്ടണമെന്ന അഭ്യര്‍ത്ഥനയുമായി നൈജീരിയന്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍. നൈജീരിയയിലെ വേരിറ്റാസ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറും അവ്ക രൂപത വൈദികനുമായ ഫാ. ഹയാസിന്ത് എമെൻ്റ ഇചോകുവാണ് വിഷയത്തില്‍ മാധ്യമ ഇടപെടല്‍ തേടി രംഗത്ത് വന്നിരിക്കുന്നത്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ക്രൈസ്തവര്‍ നേരിടുന്ന പീഡനം രാജ്യത്തെ ഏറ്റവും ഉയർന്ന കൊടുമുടിയിലാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ ഇത് തുറന്നുക്കാട്ടാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിശുദ്ധ ഡോൺ ബോസ്‌കോയുടെ തിരുനാളിനോട് അനുബന്ധിച്ച് സെൻ്റ് ജോസഫൈൻ ബഖിത കമ്മ്യൂണിറ്റി ഓഫ് സലേഷ്യൻസ് സംഘടിപ്പിച്ച ഒരു പരിപാടിയ്ക്കുപിന്നാലെയാണ്, ആഫ്രിക്കയിലെ സിഎൻഎയുടെ വാർത്താ പങ്കാളിയായ 'എസിഐ ആഫ്രിക്ക'യ്ക്ക് നൽകിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്. പീഡനം എല്ലായ്പ്പോഴും ക്രൈസ്തവ ചരിത്രത്തിന്റെ തുടക്കം മുതൽ തന്നെ ഭാഗമാണ്. ക്രൈസ്തവ വിശ്വാസികൾ പീഡിപ്പിക്കപ്പെടാത്ത ഒരു നിമിഷവുമില്ലാ. പീഡനം എല്ലായ്‌പ്പോഴും ആളുകൾ കൊല്ലപ്പെടുന്നുവെന്ന് അർത്ഥമാക്കുന്നില്ല. ആളുകളുടെ വിശ്വാസങ്ങൾ കാരണം അവരുടെ അവകാശങ്ങൾ നിഷേധിക്കുമ്പോൾ, അത് പീഡനമാണ്. ഉദാഹരണത്തിന്, ജോലിസ്ഥലത്ത് സ്ഥാനക്കയറ്റമോ പള്ളി പണിയുന്നതിനുള്ള ഭൂമിയുടെ സാധ്യതയോ നിഷേധിക്കപ്പെടുന്നത് അടിച്ചമർത്തലുകള്‍ തന്നെയാണ്. വിശ്വാസത്തിന്റെ പേരിൽ ആളുകളെ പീഡിപ്പിക്കുന്നത് സർക്കാർ നയമാക്കുമ്പോൾ അത് അപകടകരമാണ്. ഭരണകൂടത്തിന്റെ അധികാരം ഉപയോഗിച്ച് ഒരു വിഭാഗത്തെ ലക്ഷ്യം വയ്ക്കുന്നത് കടുത്ത അനീതിയാണ്. ശ്രദ്ധിക്കപ്പെടാതെ പോകുന്ന പീഡനം ഒടുവിൽ കൂടുതൽ ഹീനമായിരിക്കും. എന്നാൽ ശബ്ദമുള്ളവർക്ക് ഈ അനീതികൾക്ക് എതിരെ പ്രതികരിക്കാന്‍ കഴിയുമെങ്കിൽ, അത് ഈ പ്രശ്നത്തിന് മേല്‍ നടപടി ആവശ്യപ്പെടുന്ന ഒരു പൊതു ആശങ്കയാക്കി മാറ്റും. ക്രൈസ്തവ മാധ്യമ പ്രവർത്തകരും മാധ്യമ പരിശീലനം നടത്തുന്നവരും തങ്ങളുടെ ജോലിയെ ക്രൈസ്തവ വിരുദ്ധ പീഡനത്തെയും ക്രിസ്തുവിൻ്റെ ശരീരത്തിനെതിരായ ഏത് തരത്തിലുള്ള വിവേചനത്തെയും തുറന്നുകാട്ടാൻ ഉപയോഗിക്കേണ്ട ഒരു തൊഴിലായി കാണണം. നൈജീരിയയിലെ ക്രൈസ്തവരുടെ ദുരവസ്ഥകൾ മുന്നിൽ കൊണ്ടുവരാൻ മാധ്യമ വാദങ്ങൾ പ്രധാനമാണെന്നും പീഡനത്തിനും അടിച്ചമർത്തലിനും മുന്നിൽ മിണ്ടാതിരിക്കരുതെന്നും ഫാ. ഇച്ചോക്കു അഭ്യര്‍ത്ഥിച്ചു. അടുത്തിടെ ഓപ്പണ്‍ ഡോഴ്സ് പുറത്തിറക്കിയ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഏറ്റവും പീഡനങ്ങള്‍ അരങ്ങേറുന്ന ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നൈജീരിയ. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-01-11:40:44.jpg
Keywords: നൈജീ
Content:
24455
Category: 1
Sub Category:
Heading: അമേരിക്കയിലെ വിമാനദുരന്തം: പ്രസിഡന്‍റിന് അനുശോചന സന്ദേശമയച്ച് ഫ്രാന്‍സിസ് പാപ്പ
Content: വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലെ റോണാൾഡ് റീഗൻ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. വിമാന ദുരന്തം മൂലം വേദനിക്കുന്ന എല്ലാവരോടും തൻറെ ആത്മീയ സാന്നിധ്യം അറിയിക്കുകയും മരണമടഞ്ഞവരുടെ ആത്മാവിനെ സർവ്വശക്തനായ ദൈവത്തിൻറെ സ്നേഹകാരുണ്യത്തിന് സമർപ്പിക്കുകയും ചെയ്തുക്കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ ടെലഗ്രാം സന്ദേശം ഡൊണാള്‍ഡ് ട്രംപിന് അയച്ചിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ കേഴുന്നവരോടുള്ള അനുകമ്പയും സ്നേഹവും പ്രാര്‍ത്ഥനയും പാപ്പ സന്ദേശത്തില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി 29നു റീഗൻ വിമാനത്താവളത്തിനു സമീപം അമേരിക്കൻ എയർലൈൻസിൻ്റെ യാത്രാവിമാനം സൈനികരുടെ ബ്ലാക്ക് ഹോക് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിമാനത്തിൽ 60 യാത്രക്കാരും 4 ജോലിക്കാരും ഹെലികോപ്റ്ററിൽ 3 സൈനികരും ഉണ്ടായിരുന്നെന്നാണു പ്രാഥമിക റിപ്പോർട്ട്. ദുരന്തത്തില്‍ വിമാനത്തിലെ 60 യാത്രക്കാരും 4 ജീവനക്കാരും ഹെലിക്കോപ്പറ്ററിലുണ്ടായിരുന്ന മൂന്നുപേരുമുൾപ്പടെ 67 പേരും മരിച്ചു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-01-13:07:56.jpg
Keywords: അമേരിക്ക
Category: 1
Sub Category:
Heading: അമേരിക്കയിലെ വിമാനദുരന്തം: പ്രസിഡന്‍റിന് അനുശോചന സന്ദേശമയച്ച് ഫ്രാന്‍സിസ് പാപ്പ
Content: വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലെ റോണാൾഡ് റീഗൻ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. വിമാന ദുരന്തം മൂലം വേദനിക്കുന്ന എല്ലാവരോടും തൻറെ ആത്മീയ സാന്നിധ്യം അറിയിക്കുകയും മരണമടഞ്ഞവരുടെ ആത്മാവിനെ സർവ്വശക്തനായ ദൈവത്തിൻറെ സ്നേഹകാരുണ്യത്തിന് സമർപ്പിക്കുകയും ചെയ്തുക്കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ ടെലഗ്രാം സന്ദേശം ഡൊണാള്‍ഡ് ട്രംപിന് അയച്ചിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ കേഴുന്നവരോടുള്ള അനുകമ്പയും സ്നേഹവും പ്രാര്‍ത്ഥനയും പാപ്പ സന്ദേശത്തില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി 29നു റീഗൻ വിമാനത്താവളത്തിനു സമീപം അമേരിക്കൻ എയർലൈൻസിൻ്റെ യാത്രാവിമാനം സൈനികരുടെ ബ്ലാക്ക് ഹോക് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിമാനത്തിൽ 60 യാത്രക്കാരും 4 ജോലിക്കാരും ഹെലികോപ്റ്ററിൽ 3 സൈനികരും ഉണ്ടായിരുന്നെന്നാണു പ്രാഥമിക റിപ്പോർട്ട്. ദുരന്തത്തില്‍ വിമാനത്തിലെ 60 യാത്രക്കാരും 4 ജീവനക്കാരും ഹെലിക്കോപ്പറ്ററിലുണ്ടായിരുന്ന മൂന്നുപേരുമുൾപ്പടെ 67 പേരും മരിച്ചു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-01-13:07:56.jpg
Keywords: അമേരിക്ക
Content:
24456
Category: 1
Sub Category:
Heading: ജീവന്‍ പണയംവെച്ച് യഹൂദരെ സംരക്ഷിച്ച മദര്‍ സിസ്റ്റര്‍ റിക്കാർഡ ധന്യ പദവിയില്‍
Content: വത്തിക്കാന്‍ സിറ്റി: രണ്ടാം ലോകമഹായുദ്ധ സമയത്ത് വലിയ ഭീഷണിയുടെ നടുവില്‍ ജീവന്‍ പണയംവെച്ച് യഹൂദരെ കോണ്‍വെന്‍റില്‍ സംരക്ഷിച്ച മദര്‍ സിസ്റ്റര്‍ റിക്കാർഡ ബ്യൂഷാംപ് ഹാംബ്രോയെ ധന്യപദവിയിലേക്ക് ഉയര്‍ത്തി. ഇക്കഴിഞ്ഞ ജനുവരി 27ന് ഫ്രാൻസിസ് മാർപാപ്പയാണ് സിസ്റ്റര്‍ റിക്കാർഡ ബ്യൂഷാംപിന്റെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ച് വണക്കത്തിന് യോഗ്യയായി ധന്യപദവിയിലേക്ക് ഉയര്‍ത്തിയത്. ആംഗിക്കന്‍ കുടുംബത്തില്‍ ജനിച്ച് വിശുദ്ധ പദവിയിലേക്ക് അടുക്കുന്ന വ്യക്തി എന്ന വിശേഷണം കൂടി സിസ്റ്റര്‍ റിക്കാർഡയ്ക്കു ലഭിച്ചിട്ടുണ്ട്. #{blue->none->b->ആരാണ് മദര്‍ സിസ്റ്റര്‍ റിക്കാർഡ? }# 1887 സെപ്തംബർ 10ന് ലണ്ടനിലെ ആംഗ്ലിക്കൻ കുടുംബത്തിലായിരിന്നു റിക്കാർഡയുടെ ജനനം. വൈകാതെ അവരുടെ കുടുംബം കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. ഒരു കത്തോലിക്ക സ്കൂളിൽ പഠിച്ച അവൾക്ക് സന്യാസ സമൂഹത്തില്‍ ചേരാൻ ചെറുപ്പം മുതല്‍ തന്നെ ആഗ്രഹമുണ്ടായിരുന്നു. അവളുടെ ആത്മീയ ഗുരു, വിശുദ്ധ എലിസബത്ത് ഹെസൽബ്ലാഡിന്റെ അടുത്തേക്ക് റിക്കാർഡയെ അയച്ചു. ഓർഡർ ഓഫ് ദി മോസ്റ്റ് ഹോളി സേവ്യർ സന്യാസ സമൂഹത്തിന്റെ നവീകരണത്തിന് നേതൃത്വം നല്‍കിയ വ്യക്തിയായിരിന്നു വിശുദ്ധ എലിസബത്ത്. 1914-ൽ വിശുദ്ധ എലിസബത്തിനൊപ്പം ഇറ്റലിയിലേക്ക് പോയ റിക്കാർഡ ആ വർഷം തന്നെ സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചു. 1918-ൽ നിത്യവ്രത വാഗ്ദാനം നടത്തി. വർഷങ്ങളോളം അവൾ വിശുദ്ധ എലിസബത്തിനൊപ്പം പുതിയ കമ്മ്യൂണിറ്റികൾ കണ്ടെത്തുന്നതിനായി യാത്ര ചെയ്തു. റോം കേന്ദ്രമാക്കി ആരംഭിച്ച സന്യാസ സമൂഹത്തിന് വിവിധയിടങ്ങളില്‍ നിരവധി കമ്മ്യൂണിറ്റികള്‍ സ്ഥാപിക്കുവാന്‍ അവള്‍ സഹായിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത്, യഹൂദരെ വേട്ടയാടികൊണ്ടിരിന്ന കാലയളവില്‍ മുന്നില്‍ ഉണ്ടായിരിന്ന നിരവധി വെല്ലുവിളികളെ അവഗണിച്ച് അവരെ സഹായിക്കുവാന്‍ സിസ്റ്റര്‍ റിക്കാർഡ തീരുമാനിച്ചു. ജീവന്‍ പണയംവെച്ച് തന്റെ കോണ്‍വെന്‍റില്‍ നിരവധി യഹൂദര്‍ക്കു സിസ്റ്റര്‍ അഭയം നല്‍കി. സിസ്റ്റര്‍ മരിയ റിക്കാർഡയുടെ കോണ്‍വെന്‍റ് യഹൂദ കുടുംബങ്ങളുടെ അഭയകേന്ദ്രമായി മാറി. ഇക്കാലയളവില്‍ നിരവധി യഹൂദരുടെ ജീവന്‍ രക്ഷിക്കുവാന്‍ സിസ്റ്ററിന് കഴിഞ്ഞു. ദിവ്യകാരുണ്യത്തോട് അഗാധമായ ഭക്തി പുലര്‍ത്തിയ സിസ്റ്റര്‍ വിശുദ്ധ എലിസബത്തിൻ്റെ മരണശേഷം സന്യാസ സമൂഹത്തിന്റെ മേലധികാരിയായി തിരഞ്ഞെടുക്കപ്പെട്ടു. 1964-ല്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-01-14:54:45.jpg
Keywords: നാസി, യഹൂദ
Category: 1
Sub Category:
Heading: ജീവന് പണയംവെച്ച് യഹൂദരെ സംരക്ഷിച്ച മദര്‍ സിസ്റ്റര്‍ റിക്കാർഡ ധന്യ പദവിയില്‍
Content: വത്തിക്കാന്‍ സിറ്റി: രണ്ടാം ലോകമഹായുദ്ധ സമയത്ത് വലിയ ഭീഷണിയുടെ നടുവില്‍ ജീവന്‍ പണയംവെച്ച് യഹൂദരെ കോണ്‍വെന്‍റില്‍ സംരക്ഷിച്ച മദര്‍ സിസ്റ്റര്‍ റിക്കാർഡ ബ്യൂഷാംപ് ഹാംബ്രോയെ ധന്യപദവിയിലേക്ക് ഉയര്‍ത്തി. ഇക്കഴിഞ്ഞ ജനുവരി 27ന് ഫ്രാൻസിസ് മാർപാപ്പയാണ് സിസ്റ്റര്‍ റിക്കാർഡ ബ്യൂഷാംപിന്റെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ച് വണക്കത്തിന് യോഗ്യയായി ധന്യപദവിയിലേക്ക് ഉയര്‍ത്തിയത്. ആംഗിക്കന്‍ കുടുംബത്തില്‍ ജനിച്ച് വിശുദ്ധ പദവിയിലേക്ക് അടുക്കുന്ന വ്യക്തി എന്ന വിശേഷണം കൂടി സിസ്റ്റര്‍ റിക്കാർഡയ്ക്കു ലഭിച്ചിട്ടുണ്ട്. #{blue->none->b->ആരാണ് മദര്‍ സിസ്റ്റര്‍ റിക്കാർഡ? }# 1887 സെപ്തംബർ 10ന് ലണ്ടനിലെ ആംഗ്ലിക്കൻ കുടുംബത്തിലായിരിന്നു റിക്കാർഡയുടെ ജനനം. വൈകാതെ അവരുടെ കുടുംബം കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. ഒരു കത്തോലിക്ക സ്കൂളിൽ പഠിച്ച അവൾക്ക് സന്യാസ സമൂഹത്തില്‍ ചേരാൻ ചെറുപ്പം മുതല്‍ തന്നെ ആഗ്രഹമുണ്ടായിരുന്നു. അവളുടെ ആത്മീയ ഗുരു, വിശുദ്ധ എലിസബത്ത് ഹെസൽബ്ലാഡിന്റെ അടുത്തേക്ക് റിക്കാർഡയെ അയച്ചു. ഓർഡർ ഓഫ് ദി മോസ്റ്റ് ഹോളി സേവ്യർ സന്യാസ സമൂഹത്തിന്റെ നവീകരണത്തിന് നേതൃത്വം നല്‍കിയ വ്യക്തിയായിരിന്നു വിശുദ്ധ എലിസബത്ത്. 1914-ൽ വിശുദ്ധ എലിസബത്തിനൊപ്പം ഇറ്റലിയിലേക്ക് പോയ റിക്കാർഡ ആ വർഷം തന്നെ സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചു. 1918-ൽ നിത്യവ്രത വാഗ്ദാനം നടത്തി. വർഷങ്ങളോളം അവൾ വിശുദ്ധ എലിസബത്തിനൊപ്പം പുതിയ കമ്മ്യൂണിറ്റികൾ കണ്ടെത്തുന്നതിനായി യാത്ര ചെയ്തു. റോം കേന്ദ്രമാക്കി ആരംഭിച്ച സന്യാസ സമൂഹത്തിന് വിവിധയിടങ്ങളില്‍ നിരവധി കമ്മ്യൂണിറ്റികള്‍ സ്ഥാപിക്കുവാന്‍ അവള്‍ സഹായിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത്, യഹൂദരെ വേട്ടയാടികൊണ്ടിരിന്ന കാലയളവില്‍ മുന്നില്‍ ഉണ്ടായിരിന്ന നിരവധി വെല്ലുവിളികളെ അവഗണിച്ച് അവരെ സഹായിക്കുവാന്‍ സിസ്റ്റര്‍ റിക്കാർഡ തീരുമാനിച്ചു. ജീവന്‍ പണയംവെച്ച് തന്റെ കോണ്‍വെന്‍റില്‍ നിരവധി യഹൂദര്‍ക്കു സിസ്റ്റര്‍ അഭയം നല്‍കി. സിസ്റ്റര്‍ മരിയ റിക്കാർഡയുടെ കോണ്‍വെന്‍റ് യഹൂദ കുടുംബങ്ങളുടെ അഭയകേന്ദ്രമായി മാറി. ഇക്കാലയളവില്‍ നിരവധി യഹൂദരുടെ ജീവന്‍ രക്ഷിക്കുവാന്‍ സിസ്റ്ററിന് കഴിഞ്ഞു. ദിവ്യകാരുണ്യത്തോട് അഗാധമായ ഭക്തി പുലര്‍ത്തിയ സിസ്റ്റര്‍ വിശുദ്ധ എലിസബത്തിൻ്റെ മരണശേഷം സന്യാസ സമൂഹത്തിന്റെ മേലധികാരിയായി തിരഞ്ഞെടുക്കപ്പെട്ടു. 1964-ല്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-01-14:54:45.jpg
Keywords: നാസി, യഹൂദ
Content:
24457
Category: 18
Sub Category:
Heading: ഏറ്റവും വലിയ സുവിശേഷം ദൈവം നമ്മോടു കൂടെ ഉണ്ട് എന്നതാണെന്ന് മാര്‍ തോമസ് തറയില്‍
Content: ചങ്ങനാശേരി: ഏറ്റവും വലിയ സുവിശേഷം ദൈവം നമ്മോടു കൂടെ ഉണ്ട് എന്നതാണെന്നും യുദ്ധങ്ങളിലും ദുരിതങ്ങളിലും വെറുപ്പിലും വിദ്വേഷത്തിലും സ്നേഹത്തിലും സാഹോദര്യത്തിലും മനുഷ്യൻ്റെകൂടെ അവനെ രക്ഷിക്കുന്നവനായി ദൈവം കുടെയുണ്ട് എന്നതിൻ്റെ ചരിത്രമാണ് വിശുദ്ധ ബൈബിളെന്നും ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍. ചങ്ങനാശ്ശേരി അതിരൂപതാ ബൈബിൾ അപ്പോസ്‌തലേറ്റും ഫിയാത്ത് മിഷനും ചേർന്ന് നടന്നത്തിയ സ്ക്രിപ്‌തുറ ബൈബിൾ കയ്യെഴുത്ത് മഹാസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈശോയുടെ മനുഷ്യാവതാരത്തിൻ്റെ 2025 ജൂബിലിവർഷ ആഘോഷ ഭാഗമായി നടത്തിയ സ്ക്രിപ്തുറ മത്സരത്തിൽ ചങ്ങനാശേരി അതിരൂപതയുടെ വിവിധ ഇടവകകളിൽ നിന്നായി ഇരുനൂറിന് മുകളിൽ വ്യക്തികൾ സമ്പൂർണ്ണ ബൈബിളിൻ്റെയും പുതിയ നിയമത്തിന്റെയും കയ്യെഴുത്ത് പ്രതികളുമായി എത്തി. സമ്മേളനത്തിൽ ബൈബിൾ അപ്പോസ്‌തലേറ്റ് - കുടുംബക്കൂട്ടായ്‌മ അതിരൂപതാ ഡയറക്ടർ ഫാ.ജോർജ്ജ് മാന്തുരുത്തിൽ അധ്യക്ഷത വഹിച്ചു. ഫിയാത്ത് മിഷൻ കോഡിനേറ്റർ ജോസ് ഓലിക്കൽ, അതിരുപതാ ആനിമേറ്റർ സിസ്റ്റർ ചെറുപുഷ്പം എസ് എബിഎസ്, കുടുംബ കൂട്ടായ്‌മ അതിരൂപതാ വനിതാ വിഭാഗം ജനറൽ കൺവീനർ മറിയം പൊട്ടംകുളം, സീന വർഗീസ്, ബ്രദർ തോമസുകുട്ടി പുല്ലാട്ടു കാലായിൽ, ജിക്കു ജോസഫ് ഇണ്ടിപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ബൈബിൾ കയ്യെഴുത്ത് മത്സരത്തിന്റെ വിജയികളെ ഏപ്രിൽ 28 മുതൽ മെയ് 4 വരെ ചങ്ങനാശേരിയിൽ നടക്കുന്ന മിഷൻ കോൺഗ്രസിൽ പ്രഖ്യാപിക്കും.
Image: /content_image/India/India-2025-02-01-17:24:59.jpg
Keywords: തറയി
Category: 18
Sub Category:
Heading: ഏറ്റവും വലിയ സുവിശേഷം ദൈവം നമ്മോടു കൂടെ ഉണ്ട് എന്നതാണെന്ന് മാര്‍ തോമസ് തറയില്‍
Content: ചങ്ങനാശേരി: ഏറ്റവും വലിയ സുവിശേഷം ദൈവം നമ്മോടു കൂടെ ഉണ്ട് എന്നതാണെന്നും യുദ്ധങ്ങളിലും ദുരിതങ്ങളിലും വെറുപ്പിലും വിദ്വേഷത്തിലും സ്നേഹത്തിലും സാഹോദര്യത്തിലും മനുഷ്യൻ്റെകൂടെ അവനെ രക്ഷിക്കുന്നവനായി ദൈവം കുടെയുണ്ട് എന്നതിൻ്റെ ചരിത്രമാണ് വിശുദ്ധ ബൈബിളെന്നും ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍. ചങ്ങനാശ്ശേരി അതിരൂപതാ ബൈബിൾ അപ്പോസ്‌തലേറ്റും ഫിയാത്ത് മിഷനും ചേർന്ന് നടന്നത്തിയ സ്ക്രിപ്‌തുറ ബൈബിൾ കയ്യെഴുത്ത് മഹാസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈശോയുടെ മനുഷ്യാവതാരത്തിൻ്റെ 2025 ജൂബിലിവർഷ ആഘോഷ ഭാഗമായി നടത്തിയ സ്ക്രിപ്തുറ മത്സരത്തിൽ ചങ്ങനാശേരി അതിരൂപതയുടെ വിവിധ ഇടവകകളിൽ നിന്നായി ഇരുനൂറിന് മുകളിൽ വ്യക്തികൾ സമ്പൂർണ്ണ ബൈബിളിൻ്റെയും പുതിയ നിയമത്തിന്റെയും കയ്യെഴുത്ത് പ്രതികളുമായി എത്തി. സമ്മേളനത്തിൽ ബൈബിൾ അപ്പോസ്‌തലേറ്റ് - കുടുംബക്കൂട്ടായ്‌മ അതിരൂപതാ ഡയറക്ടർ ഫാ.ജോർജ്ജ് മാന്തുരുത്തിൽ അധ്യക്ഷത വഹിച്ചു. ഫിയാത്ത് മിഷൻ കോഡിനേറ്റർ ജോസ് ഓലിക്കൽ, അതിരുപതാ ആനിമേറ്റർ സിസ്റ്റർ ചെറുപുഷ്പം എസ് എബിഎസ്, കുടുംബ കൂട്ടായ്‌മ അതിരൂപതാ വനിതാ വിഭാഗം ജനറൽ കൺവീനർ മറിയം പൊട്ടംകുളം, സീന വർഗീസ്, ബ്രദർ തോമസുകുട്ടി പുല്ലാട്ടു കാലായിൽ, ജിക്കു ജോസഫ് ഇണ്ടിപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ബൈബിൾ കയ്യെഴുത്ത് മത്സരത്തിന്റെ വിജയികളെ ഏപ്രിൽ 28 മുതൽ മെയ് 4 വരെ ചങ്ങനാശേരിയിൽ നടക്കുന്ന മിഷൻ കോൺഗ്രസിൽ പ്രഖ്യാപിക്കും.
Image: /content_image/India/India-2025-02-01-17:24:59.jpg
Keywords: തറയി
Content:
24458
Category: 1
Sub Category:
Heading: "നിങ്ങളുടെ വിശ്വാസ തീക്ഷ്ണത ആദിമ ക്രൈസ്തവര്‍ക്ക് സമാനം": കന്ധമാല്‍ ഇരകളെ സന്ദര്‍ശിച്ച് അപ്പസ്തോലിക് ന്യൂണ്‍ഷോ
Content: റൈകിയ: പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒഡീഷയിലെ കന്ധമാലിലെ തീവ്രഹിന്ദുത്വവാദികള്‍ നടത്തിയ ക്രൈസ്തവ വിരുദ്ധ കലാപത്തിന്റെ ഇരകളെ സന്ദര്‍ശിച്ച് അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേല്ലി. ഇവിടെ വന്നതിൽ വളരെ സന്തോഷമുണ്ടെന്നും വേദനയും ദുരിതങ്ങളും ജീവന് ഭീഷണിയും എല്ലാമുണ്ടായിട്ടും വിശ്വാസത്തിൽ ഉറച്ചുനിന്ന ആദിമ ക്രൈസ്തവരെപോലെയാണ് നിങ്ങളെന്ന് കന്ധമാല്‍ അതിജീവിതരോട് പേപ്പല്‍ പ്രതിനിധി പറഞ്ഞു. ആദിമ ക്രൈസ്തവര്‍ തങ്ങളുടെ ജീവിതം ക്രിസ്തുവിന് സാക്ഷ്യമായി ത്യാഗം ചെയ്തതുപോലെ കർത്താവിനായി നിങ്ങൾ രക്തം ചൊരിഞ്ഞു ക്രിസ്തു സാക്ഷ്യം നല്‍കിയെന്ന് റൈകിയയിലെ ഔവർ ലേഡി ഓഫ് ചാരിറ്റി ഇടവകയിൽ അർപ്പിച്ച വിശുദ്ധ കുർബാന മധ്യേയുള്ള പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കഷ്ടപ്പാടുകളിലും പീഡനങ്ങളിലും എങ്ങനെ സഹിച്ചുനിൽക്കാമെന്ന് ദശലക്ഷക്കണക്കിന് ക്രിസ്ത്യാനികൾക്ക് നിങ്ങൾ മാതൃകയായി മാറിയിരിക്കുകയാണ്. ആദിമ ക്രൈസ്തവ സമൂഹത്തിൻ്റെ ചിത്രങ്ങൾ ഞാൻ നിങ്ങളിൽ കാണുന്നു. നിങ്ങളുടെ രക്തം ഒരു ചെറിയ വിത്ത് പോലെയാണ്, അത് ദൈവരാജ്യത്തിൽ സാവധാനത്തിലും ക്രമേണയും വളരുന്നു. നിങ്ങളുടെ ത്യാഗപൂർണമായ ജീവിതം അവിടുത്തെ രാജ്യം വ്യാപിക്കുന്നതിന് സഹായിക്കുകയാണെന്നും ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേല്ലി പറഞ്ഞു. മാർപാപ്പയുടെ പ്രതിനിധി വന്ന് തങ്ങളുടെ വേദനയോടു ഐക്യദാർഢ്യം പങ്കിടുമ്പോൾ ഇരകളുടെ കുടുംബാംഗങ്ങൾക്കു ഉന്മേഷവും ആശ്വാസവും ലഭിക്കുകയാണെന്ന് ടിയാൻജിയയിലെ കന്ധമാല്‍ കലാപത്തെ അതിജീവിച്ചവരിൽ ഒരാളായ ഫാ. മനോജ് കുമാർ നായക് പറഞ്ഞു. 1500 കത്തോലിക്കരും 30 വൈദികരും 25 സന്യസ്തരും വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. 2008 ഓഗസ്റ്റ് 23 ജന്മാഷ്ഠമി ദിവസം 81 വയസുണ്ടായിരുന്ന ലക്ഷ്മണാനന്ദ സ്വാമിയെ കൊലപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ചാണ് തീവ്ര ഹിന്ദുത്വവാദികൾ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. രണ്ടുദിവസമാണ് ക്രൈസ്തവർക്കെതിരെ പ്രതികാരം ചെയ്യണം എന്ന് മുദ്രാവാക്യം മുഴക്കി സ്വാമി ലക്ഷ്മണാനന്ദയുടെ മൃതശരീരവുമായി കന്ധമാലിലെ തെരുവിലൂടെ അവർ നടന്നു നീങ്ങിയത്. ക്രൈസ്തവരെ ശത്രുക്കളായി കാണാനുള്ള വർഗ്ഗീയ മാർഗ്ഗമായി ഇതിനെ അവതരിപ്പിക്കുകയായിരിന്നു. അവിടെ ഇനിയും ജീവിക്കണമെന്നുണ്ടെങ്കിൽ മതം മാറണമെന്ന് ഹിന്ദുത്വവാദികൾ ക്രൈസ്തവരോട് ആവശ്യപ്പെട്ടെങ്കിലും ക്രൈസ്തവർ ഇതിന് വിസമ്മതിച്ചു. ഇതിന് പിന്നാലെ നിരവധിപേർ ദാരുണ മരണത്തിന് ഇരയായി. നൂറിലധികം ക്രൈസ്തവരാണ് രക്തസാക്ഷിത്വം പുൽകിയത്. ആയിരക്കണക്കിന് ആളുകൾ കാടുകളിൽ ഓടി ഒളിച്ചു. 6000 വീടുകളും, 300 ദേവാലയങ്ങളും അക്രമ സംഭവങ്ങളിൽ നശിച്ചു. 56,000 ആളുകളാണ് ഭവനരഹിതരായി മാറിയത്. ഇത്രയൊക്കെ നടന്നിട്ടും കന്ധമാൽ ക്രൈസ്തവർക്ക് നീതി ഇന്നും അകലെയാണ്. കേസിൽ പ്രതികളായി അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കുന്നതിനെതിരെയും, കൂട്ടക്കൊലയുടെ ഇരകളാക്കപ്പെട്ടവർക്ക് അർഹിക്കുന്ന നഷ്ടപരിഹാരം നൽകാതിരിക്കുന്നതിനേയും വിമര്‍ശിച്ച് കോടതി തന്നെ രംഗത്തെത്തിയിരിന്നു. #{blue->none->b->Editor's Note:- }# കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പ്രമുഖ മാധ്യമപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്നുള്ള വിവിധ ഭാഗങ്ങള്‍ 'പ്രവാചകശബ്ദ'ത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്: {{അത് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/Mirror/3?type=4}} ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-01-18:01:44.jpg
Keywords: കന്ധമാ
Category: 1
Sub Category:
Heading: "നിങ്ങളുടെ വിശ്വാസ തീക്ഷ്ണത ആദിമ ക്രൈസ്തവര്‍ക്ക് സമാനം": കന്ധമാല്‍ ഇരകളെ സന്ദര്‍ശിച്ച് അപ്പസ്തോലിക് ന്യൂണ്‍ഷോ
Content: റൈകിയ: പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒഡീഷയിലെ കന്ധമാലിലെ തീവ്രഹിന്ദുത്വവാദികള്‍ നടത്തിയ ക്രൈസ്തവ വിരുദ്ധ കലാപത്തിന്റെ ഇരകളെ സന്ദര്‍ശിച്ച് അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേല്ലി. ഇവിടെ വന്നതിൽ വളരെ സന്തോഷമുണ്ടെന്നും വേദനയും ദുരിതങ്ങളും ജീവന് ഭീഷണിയും എല്ലാമുണ്ടായിട്ടും വിശ്വാസത്തിൽ ഉറച്ചുനിന്ന ആദിമ ക്രൈസ്തവരെപോലെയാണ് നിങ്ങളെന്ന് കന്ധമാല്‍ അതിജീവിതരോട് പേപ്പല്‍ പ്രതിനിധി പറഞ്ഞു. ആദിമ ക്രൈസ്തവര്‍ തങ്ങളുടെ ജീവിതം ക്രിസ്തുവിന് സാക്ഷ്യമായി ത്യാഗം ചെയ്തതുപോലെ കർത്താവിനായി നിങ്ങൾ രക്തം ചൊരിഞ്ഞു ക്രിസ്തു സാക്ഷ്യം നല്‍കിയെന്ന് റൈകിയയിലെ ഔവർ ലേഡി ഓഫ് ചാരിറ്റി ഇടവകയിൽ അർപ്പിച്ച വിശുദ്ധ കുർബാന മധ്യേയുള്ള പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കഷ്ടപ്പാടുകളിലും പീഡനങ്ങളിലും എങ്ങനെ സഹിച്ചുനിൽക്കാമെന്ന് ദശലക്ഷക്കണക്കിന് ക്രിസ്ത്യാനികൾക്ക് നിങ്ങൾ മാതൃകയായി മാറിയിരിക്കുകയാണ്. ആദിമ ക്രൈസ്തവ സമൂഹത്തിൻ്റെ ചിത്രങ്ങൾ ഞാൻ നിങ്ങളിൽ കാണുന്നു. നിങ്ങളുടെ രക്തം ഒരു ചെറിയ വിത്ത് പോലെയാണ്, അത് ദൈവരാജ്യത്തിൽ സാവധാനത്തിലും ക്രമേണയും വളരുന്നു. നിങ്ങളുടെ ത്യാഗപൂർണമായ ജീവിതം അവിടുത്തെ രാജ്യം വ്യാപിക്കുന്നതിന് സഹായിക്കുകയാണെന്നും ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേല്ലി പറഞ്ഞു. മാർപാപ്പയുടെ പ്രതിനിധി വന്ന് തങ്ങളുടെ വേദനയോടു ഐക്യദാർഢ്യം പങ്കിടുമ്പോൾ ഇരകളുടെ കുടുംബാംഗങ്ങൾക്കു ഉന്മേഷവും ആശ്വാസവും ലഭിക്കുകയാണെന്ന് ടിയാൻജിയയിലെ കന്ധമാല്‍ കലാപത്തെ അതിജീവിച്ചവരിൽ ഒരാളായ ഫാ. മനോജ് കുമാർ നായക് പറഞ്ഞു. 1500 കത്തോലിക്കരും 30 വൈദികരും 25 സന്യസ്തരും വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. 2008 ഓഗസ്റ്റ് 23 ജന്മാഷ്ഠമി ദിവസം 81 വയസുണ്ടായിരുന്ന ലക്ഷ്മണാനന്ദ സ്വാമിയെ കൊലപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ചാണ് തീവ്ര ഹിന്ദുത്വവാദികൾ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. രണ്ടുദിവസമാണ് ക്രൈസ്തവർക്കെതിരെ പ്രതികാരം ചെയ്യണം എന്ന് മുദ്രാവാക്യം മുഴക്കി സ്വാമി ലക്ഷ്മണാനന്ദയുടെ മൃതശരീരവുമായി കന്ധമാലിലെ തെരുവിലൂടെ അവർ നടന്നു നീങ്ങിയത്. ക്രൈസ്തവരെ ശത്രുക്കളായി കാണാനുള്ള വർഗ്ഗീയ മാർഗ്ഗമായി ഇതിനെ അവതരിപ്പിക്കുകയായിരിന്നു. അവിടെ ഇനിയും ജീവിക്കണമെന്നുണ്ടെങ്കിൽ മതം മാറണമെന്ന് ഹിന്ദുത്വവാദികൾ ക്രൈസ്തവരോട് ആവശ്യപ്പെട്ടെങ്കിലും ക്രൈസ്തവർ ഇതിന് വിസമ്മതിച്ചു. ഇതിന് പിന്നാലെ നിരവധിപേർ ദാരുണ മരണത്തിന് ഇരയായി. നൂറിലധികം ക്രൈസ്തവരാണ് രക്തസാക്ഷിത്വം പുൽകിയത്. ആയിരക്കണക്കിന് ആളുകൾ കാടുകളിൽ ഓടി ഒളിച്ചു. 6000 വീടുകളും, 300 ദേവാലയങ്ങളും അക്രമ സംഭവങ്ങളിൽ നശിച്ചു. 56,000 ആളുകളാണ് ഭവനരഹിതരായി മാറിയത്. ഇത്രയൊക്കെ നടന്നിട്ടും കന്ധമാൽ ക്രൈസ്തവർക്ക് നീതി ഇന്നും അകലെയാണ്. കേസിൽ പ്രതികളായി അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കുന്നതിനെതിരെയും, കൂട്ടക്കൊലയുടെ ഇരകളാക്കപ്പെട്ടവർക്ക് അർഹിക്കുന്ന നഷ്ടപരിഹാരം നൽകാതിരിക്കുന്നതിനേയും വിമര്‍ശിച്ച് കോടതി തന്നെ രംഗത്തെത്തിയിരിന്നു. #{blue->none->b->Editor's Note:- }# കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പ്രമുഖ മാധ്യമപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്നുള്ള വിവിധ ഭാഗങ്ങള്‍ 'പ്രവാചകശബ്ദ'ത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്: {{അത് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/Mirror/3?type=4}} ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-01-18:01:44.jpg
Keywords: കന്ധമാ
Content:
24459
Category: 1
Sub Category:
Heading: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന നവീൻ ചൗളയുടെ മദർ തെരേസായെക്കുറിച്ചുള്ള ഓർമ്മകൾ
Content: ഇന്നലെ അന്തരിച്ച (ഫെബ്രുവരി 1, 2025) മദർ തെരേസായുടെ ജീവചരിത്ര രചയിതാവും, ഭാരതത്തിന്റെ മുൻ (Chief Election Commissioner ) മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായിരുന്ന നവീൻ ചൗളയുടെ മദർ തെരേസായെക്കുറിച്ചുള്ള ചില ഓർമ്മകൾ...! കുറച്ചു വർഷങ്ങൾക്കു മുമ്പ്, എതാനും ഗവേഷകർ കാനഡയിൽ മദർ തെരേസായെയും അവളുടെ കാരുണ്യ പ്രവർത്തികളെയും പൂർണ്ണമായി വിമർശിച്ച് ഒരു റിപ്പോർട്ട് പുറത്തിറക്കി, പിന്നിട് അവ മാധ്യമങ്ങൾക്ക് ലഭിച്ചു. ഹെയ്തി സേച്ഛാധിപതി Jean-Claude Duvalier, ആയുള്ള സംശയാസ്പദമായ ബന്ധം, ഗർഭനിരോധനം, ഗർഭഛിദ്രം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ ഔദ്യോഗിക പഠനങ്ങളോട് ചേർന്ന് മദർ എടുക്കുന്ന നിലപാടുകൾ, മദർ കൽക്കത്തയിൽ ഒരു ആശുപത്രി പടുത്തുയർത്താതെ രോഗികൾക്കും മരണാസന്നർക്കും അടിസ്ഥാനപരമായ ശുശ്രൂഷകൾമാത്രം നൽകി... കഥയിലെ ഏറ്റവും സുപ്രധാനമായ വിരോധാഭാസം പോലെ മദർ തേരേസാ രോഗിയായി കിടന്നപ്പോൾ ഈ ലോകത്തിലെ ഏറ്റവും നല്ല ചികത്സാരീതികളുടെ ഫലം അനുഭവിച്ചു തുടങ്ങിയവയാണ് അവർ ഉന്നയിച്ച ആരോപണങ്ങളിൽ ചിലത്. ഈ ആരോപണങ്ങൾക്ക് ഉത്തരം നൽകുന്നതിനു മുമ്പ്, മദറിന്റെ ജീവിതത്തെയും അവളുടെ കാരുണ്യ പ്രവർത്തികളെയും ഞാനൊന്ന് ചുരുക്കി പ്രതിപാദിക്കട്ടെ. മദറിനു പതിനെട്ടു വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു കേട്ടുകേൾവി മാത്രം ഉണ്ടായിരുന്ന ഇന്ത്യയിൽ പ്രേഷിത വേലക്കായി ഇറങ്ങിത്തിരിക്കുമ്പോൾ. യുഗ്ലോസ്ലാവിയൻ ജെസ്യൂട്ട് വൈദികരാണ് ഇന്ത്യയെക്കുറിച്ച് ആദ്യമായി അവളോട് പറഞ്ഞത്. ആ കൊച്ചുഗ്രാമത്തിൽ ഇന്ത്യയെക്കുറിച്ച് കേട്ടിരുന്നവർ പോലും ഉണ്ടായിരുന്നില്ല.1910 ആഗസ്റ്റ് 26 ന് അൽബേനിയായിൽ ആഗ്നസ് ജനിച്ചു. വിശ്വാസത്തിന്റെയും, അനുകമ്പയുടെയും, നിശ്ചയദാർഡ്യത്തിന്റെയും വിത്തുകൾ ആഗ്നസിൽ പാകിയതും, പരിപോഷിപ്പിച്ചതും വിധവയായ അമ്മയായിരുന്നു. ഈ തീഷ്ണതയാണ് ലോറോറ്റോ കോൺവെന്റിൽ ചേരാൻ ആഗ്നസിനെ ആദ്യം അയർലണ്ടിൽ എത്തിച്ചതും, അവിടെ നിന്നു കപ്പൽമാർഗ്ഗം അതിവിദൂരതയിലുള്ള കൽക്കത്തയിലേക്ക് വരാനും പ്രചോദനമേകിയത്. 20 വർഷം ലോറോറ്റോ മഠത്തിൽ ശുശ്രൂഷ ചെയ്ത സി. തേരേസാ, തന്റെ രണ്ടാം ദൈവവിളി സ്വീകരിച്ച് ഒരു കന്യകാസ്ത്രീ ആയി തന്നെ 1948 ൽ കൽക്കത്തയിലെ തെരുവോരങ്ങളിലേക്ക് ഇറങ്ങി. കന്യാകാലയത്തിന്റെ സുരക്ഷിത ഭിത്തി ഭേദിച്ച് കാരുണ്യത്തിന്റെ സ്നേഹ കൂടാരങ്ങൾ നിർമ്മിക്കാൻ ആദ്യം അനുമതി നൽകിയത് വത്തിക്കാനാണ്. 1948ലെ ഇന്ത്യൻ വിഭജനത്തിന്റെ ദീനരോധനവും അസ്വസ്ഥനകളും, 1942- 1943 കളിലെ ബംഗ്ലാൾ പട്ടണിയോട് ചേർന്നപ്പോൾ സന്തോഷത്തിന്റെ നഗരം കണ്ണീരിന്റെ പര്യായമായി. ഈ കണ്ണീർക്കടലിലേക്ക് 38 വയസുള്ള കരുണയുടെ മാലാഖ, പരമ്പരാഗത സഭാ വസ്ത്രം ഉപേക്ഷിച്ച്, തോട്ടിപ്പണിക്കാർ ധരിക്കുന്ന സാരിയും ധരിച്ച്, കൂട്ടിനു ആരുമില്ലാതെ, സഹായി ഇല്ലാതെ, സാമ്പത്തിക സുരക്ഷയില്ലാതെ പുഞ്ചിരിക്കുന്ന മുഖവുമായി , കാലെടുത്തു വയ്ക്കുമ്പോൾ അത് ഒരു ചരിത്രത്തിലേക്കായിരുന്നു, കരുണയുടെ സുവർണ്ണ ചരിത്രത്തിലേക്ക്. രോഗങ്ങളുടെയും അനാഥത്വത്തിന്റെയും മരണത്തിന്റെയും നിലവിളികളാണ് (1948) ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് എന്തെങ്കിലു സംസാരിക്കുന്നതിനു മുമ്പ് അവളെ തേടി വന്നത്. സാധിക്കുന്നതിലപ്പുറം അവൾ ചെയ്തു. ഒരിക്കൽ മരണാസന്നനായി തെരുവിൽ കിടന്ന ഒരു മനുഷ്യനെ എടുത്തു കൊണ്ട് മദർ ആശുപത്രിയിലേക്ക് പോയി. മരിക്കാൻ പോകുന്ന ആ മനുഷ്യനു ആശുപത്രി അധികൃതർ കിടക്ക നിരസിച്ചു. ആ മനുഷ്യനു വേണ്ടി മദർ ആശുപത്രിക്ക് മുമ്പിൽ ധർണ നടത്തി, അവസാനം അധികൃതരുടെ മനസ്സലിഞ്ഞ് ഒരു കിടക്ക കിട്ടി. എതാനും മണിക്കൂറുകൾക്ക് ശേഷം ആ മനുഷ്യൻ മരിച്ചു. ഈ സംഭവമാണ് ആശുപത്രിക്കാർ നിരസിക്കുന്ന രോഗികളെ സംരക്ഷിക്കാൻ ഒരു ഇടം അന്വേഷിക്കാൻ മദറിനെ പ്രേരിപ്പിച്ചത്. അവിടെ സമാധാനത്തോടെ മനുഷ്യ മഹത്വത്തോടെ മരിക്കാൻ അവർക്ക് സാധിച്ചു. പല അധികാരികളുടെ മുമ്പിലും പാവങ്ങൾക്ക് വേണ്ടി അവൾ കെഞ്ചി. അവസാനം കൽക്കത്താ മുൻസിപ്പാലിറ്റിയിലെ ഒരു ഉദ്യോഗസ്ഥൻ കാളിഘട്ടിലെ അമ്പലത്തിനടുത്തുള്ള ഒരു തീർത്ഥാടക ഹാൾ മദറിനു നൽകി. ആശുപത്രികാർ നിരസിക്കുന്ന രോഗികളെയും മരണാസന്നരെയും അവിടെ കൊണ്ടുവരാൻ പോലീസ്- മുൻസിപ്പൽ ഉദ്യോഗസ്ഥരോട് മദർ അപേക്ഷിച്ചു. കാളിഘട്ടിലെ ഈ അഭയകേന്ദ്രത്തിൽ പല തവണ ഞാൻ പോയിട്ടുണ്ട് .ഒരിക്കൽ പോലും മദറിനോട് ഒരു ആശുപത്രി നിർമ്മിക്കുന്നതിനെപ്പറ്റി ആരാഞ്ഞട്ടില്ല' കാരണം ആശുപത്രിയുടെ സ്ഥാപനം മദറിനെയും സിസ് റ്റേഴ്സിനേയും കെട്ടിയിടുന്നതു പോലെയാകും, അപ്പോൾ തെരുവിൽ വീഴുന്നവരെ ആരുസംരക്ഷിക്കും? തെരുവിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെയും, രോഗികളെയും, വിടുകളിൽ അധികപ്പറ്റായ വൃദ്ധജനങ്ങളെയും, ആരും സമീപിക്കാൻ പോലും കൂട്ടാക്കാത്ത കുഷ്ഠരോഗികളെയും, എയ്ഡ്സ് രോഗികളെയും ആരു സംരക്ഷിക്കും? വഴിയോരങ്ങളിൽ നിരാശായരായി അലയുന്ന പാവങ്ങൾക്ക് വേണ്ടി നമ്മളിൽ എത്ര പേർ എന്തെങ്കിലും ചെയ്തട്ടുണ്ട്? മദറിനെയും അവളുടെ പ്രവൃത്തികളെയും വിമർശിക്കുന്നവർ ഈ പാവപ്പെട്ടവർക്കു വേണ്ടി ഒരു ചെറുവിരൽ പോലും അനക്കാത്തവരാണ്. ഉത്തമയായ കത്തോലിക്കാ വിശ്വാസി ആയിരുന്നിട്ടും,മതവിശ്വാസങ്ങൾക്കതീതമായി എല്ലാവിധ ജനവിഭാഗങ്ങൾക്കും, അവൾ സംലഭ്യയായി. മതപരിവർത്തനം ഒരിക്കലും അവളുടെ ജോലിയായി അവൾ കണ്ടില്ല. അത് ദൈവിക പ്രവർത്തിയായിട്ടാണ് അവൾ മനസ്സിലാക്കിയത്. ഒരിക്കൽ തെരുവുനായ്ക്കളുടെ ഇടയിൽ നിന്ന് മദർ ഒരു പെൺകുഞ്ഞിനെ രക്ഷിച്ച് തന്റെ ശിശുഭവനത്തിൽ കൊണ്ടുവന്നു , ഒരു പക്ഷേ ഭാവിയിൽ ഒരു ഹൈന്ദവ കുടുംബം അവളെ ദത്തെടുത്തേക്കാം എന്ന കാരണത്താൽ ഒരിക്കലും മതപരിവർത്തനത്തിനു മദർ സമ്മതിച്ചില്ല. മതപരിവർത്തനം ഒരിക്കലും മദറിന്റെ രഹസ്യ അജണ്ട ആയിരുന്നില്ല. 23 വർഷത്തെ മദറുമായുള്ള അടുത്ത ബന്ധത്തിൽ നിന്ന് എനിക്ക് പറയാൻ കഴിയും: ഒരിക്കൽ പോലും അവളുടെ മതം എന്റെ മതത്തേക്കാൾ ശ്രേഷ്ഠമാണന്നോ, അല്ലങ്കിൽ അത് രക്ഷയിലേക്കുള്ള എളുപ്പമാർഗ്ഗമാണന്നോ മദർ എന്നോടു പറഞ്ഞട്ടില്ല. ഒരിക്കൽ പശ്ചിമ ബംഗാളിലെ അനിഷേധ്യ നേതാവും,നിരീശ്വരവാദിയും,കമ്യൂണിസ്റ്റുകാരനുമായിരുന്ന ജ്യോതി ബാസുവിനോട്, ദൈവവിശ്വാസിയായ മദർ തേരാസായെയും, താങ്കളെയുംതമ്മിൽ ഒന്നിപ്പിക്കുന്ന പൊതു ഘടകം എന്താണന്നു ഞാൻ ചോദിച്ചപ്പോൾ ബാസു ഇങ്ങനെ മറുപടി നൽകി "ഞങ്ങൾ രണ്ടു പേരും പാവങ്ങളെ സ്നേഹിക്കുന്നു." മദർ തെരേസായെ കുറിച്ചുള്ള എന്റെ ജീവചരിത്ര രചനയുടെ ഭാഗമായി മദറിനോടു ചോദിച്ചു, എന്തുകൊണ്ടാണ് കുപ്രസിദ്ധ നേതാക്കളെ പോലുള്ള Duvalier ൽ നിന്ന് പണം സ്വീകരിച്ചത്? മദറിന്റെ ഉത്തരം അർത്ഥവത്തായിരുന്നു- "ഉപവി പ്രവർത്തിക്കാൻ എല്ലാവർക്കും അവകാശമുണ്ട്."എനിക്ക് ആരെയും വിധിക്കാൻ അവകാശമില്ല, ദൈവത്തിനു മാത്രമേ അതിനവകാശമുള്ളു. ഞാൻ ശമ്പളമോ, സഭയുടെയോ, സർക്കാരിന്റെയോ ഫണ്ട് സ്വീകരിക്കുന്നില്ല. ഞാൻ പണം ചോദിച്ചു വാങ്ങിയിട്ടില്ല. പക്ഷേ ജനങ്ങൾക്ക് ദാനം ചെയ്യാനുള്ള അവകാശമുണ്ട്". ഇതിനിടയിൽ ദുവാലിയെറിനെപ്പറ്റി ഞാൻ പഠനം നടത്തി. ഹെയ്റ്റിയുടെ തലസ്ഥാനമായ പോർട്ട്-ഔ- പ്രിൻസിൽ (Port-au-Prince) ലോകത്തിലെ തന്നെ ഏറ്റവും ദരിദ്രമായ സ്ഥലങ്ങളിൽ ഒന്നായ, അവിടെ മദർ ഒരു മിഷൻ സ്റ്റേഷൻ തുടങ്ങി. മദർ തേരേസാ ഇവിടെ സന്ദർശനം നടത്തി മടങ്ങിയതിന്റെ പിറ്റേദിവസം ദുവാലിയറിന്റെ പുത്രഭാര്യ ഈ മിഷൻ കേന്ദ്രത്തിൽ പോവുകയും ആയിരം ഡോളർ സംഭാവന നൽകുകയും ചെയ്തു. പക്ഷേ മാധ്യമങ്ങൾ റിപ്പോർട് ചെയ്തത് പത്തുലക്ഷം ഡോളർ എന്നാണ്. ദാനം നൽകിയ വ്യക്തിക്ക് ഇത് സമാധാനം നൽകുന്നെങ്കിൽ അങ്ങനെ നിലനിൽക്കട്ടെ എന്നായിരുന്നു മദറിന്റെ മറുപടി. മദറിന്റെ ആശുപത്രി വാസത്തെക്കുറിച്ച് ഞാൻ കുറച്ച് പറയട്ടെ. 1994 ൽ ഡൽഹിയിൽ ഒരു അവാർഡ് സ്വീകരിക്കാൻ എത്തിയപ്പോൾ മദർ രോഗബാധിതയായി. നല്ല പനിയും, ഉദരസംബന്ധമായ പ്രശ്നങ്ങളും മദറിനെ അലട്ടി. മദറിന്റെ ആഗ്രഹത്തിനു വിപരീതമായി ഞാൻ മദറിനെ ഡൽഹിയിലുള്ള ഒരു നല്ല ആശുപത്രിയിൽ അഡ്മിറ്റാക്കി. എകദേശം ഒരാഴ്ചയോളം മദർ അവിടെ കിടന്നു. ഹൃദയ സംബന്ധമായ രോഗങ്ങളും മദറിനുണ്ടായിരുന്നു. സത്യത്തിൽ ഒരു ശസ്ത്രക്രിയക്ക് ഡോക്ടർമാർ മുതിർന്നില്ല, കാരണം മദർ അവരുടെ കരങ്ങളിൽ കിടന്നു മരിക്കാൻ അവർ ഒരിക്കലും ആഗ്രഹിച്ചില്ല. മദറും തന്റെ മരണം മുമ്പിൽ കണ്ട് തനിക്കു പ്രിയപ്പെട്ട കൽക്കത്തയിലേക്ക് തിരികെ കൊണ്ടുപോകാൻ എന്നോടു ആവശ്യപ്പെട്ടു. പക്ഷേ അതിനു പറ്റിയ ആരോഗ്യനിലയിലായിരുന്നില്ല മദർ. മൊബൈൽ ഫോൺ ഇല്ലാതിരുന്ന അക്കാലത്ത്, ആശുപത്രിയുടെ അന്വേഷണ മുറി മദറിന്റെ വിശേഷങ്ങൾ അറിയുവാനുള്ള ഫോൺ വിളികളാൽ നിറഞ്ഞുനിന്നു. രാഷ്ട്രപതി ഭവനിൽ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അനുദിന ഫോൺ കോളുകൾക്കു പുറമേ, വൈറ്റ് ഹൗസ്, വത്തിക്കാൻ, ഒട്ടുമിക്ക യുറോപ്യൻ രാഷ്ട്രതലവന്മാർ അംബാസിഡൻമാർ എന്നിവരുടെ ഫോൺ കോളുകൾ ഞാൻ അറ്റൻഡ് ചെയ്തു. വിദഗ്ദ ചികത്സക്കായി ലോകത്ത് എവിടെ വേണമെങ്കിലും പോകാൻ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു സഹായം വാഗ്ദാനം ചെയ്തു. അവസാനം പൂർണ്ണമായി സുഖപ്പെടാതെ തന്നെ, സിസ്റ്റേഴ്സ് മദറിനെ കൽക്കട്ടയിലേക്ക് കൊണ്ടുപോയി. ഇതു പോലെയുള്ള മറ്റു നിരവധി ഉദാഹരണങ്ങളും എനിക്കറിയാം. ഇതിൽ എതെങ്കിലും ഒരു യാഥാർത്യം കനേഡിയൻ ഗവേഷകർ മനസ്സിലാക്കിയിരുന്നെങ്കിൽ, ഇത്ര ഹൃദയശൂന്യമായി അഗതികളുടെ അമ്മയെ അവർ ചിത്രികരിക്കില്ലായിരുന്നു. മദറിന്റെ ജീവിതകാലത്ത് ചിലപ്പോഴൊക്കെ മദറിനെ ആത്മീയ സാമ്രാജ്യവാദി(religious imperialist) ആയി ചിത്രീകരിച്ചട്ടുണ്ട്. ഭ്രൂണഹത്യ, ജനനനിയന്ത്രണം തുടങ്ങിയവയെക്കുറിച്ചുള്ള സഭാപ്രബോധനങ്ങളുടെ ഉത്തമ വിശ്വസ്ഥയായി മദർ നിലകൊണ്ടതുകൊണ്ടാണിത്. ജോൺ പോൾ രണ്ടാമൻ മാർപാപ്പായുമായുള്ള അടുപ്പം മൂലം സെന്റ് പീറ്റേഴ്‌സ് ബസിലിക്കായുടെ തൊട്ടടുത്തു തന്നെ റോമിലെ അനാഥർക്കും, പട്ടിണി പാവങ്ങൾക്കും, ദിവസേന വൈകുന്നേരം 6 മണിക്ക് ഭക്ഷണം ലഭിക്കുന്ന സംവിധാനം മദർ തെരേസാ ഏർപ്പെടുത്തി. തന്റെ അചഞ്ചലമായ പരിശ്രമത്താൽ, ദുർബലയായ ഈ കന്യാസ്ത്രീ, സംശയരഹിത ലോകത്തിലെ ഏറ്റവും ആദരിക്കപ്പെട്ട വ്യക്തി, സഭയുടെ അടിസ്ഥാനപരമായ ദൗത്യം എന്താണെന്ന് നിരന്തരം ഓർമ്മിക്കുന്നു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-02-08:12:39.jpg
Keywords: മദർ തെരേസ
Category: 1
Sub Category:
Heading: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന നവീൻ ചൗളയുടെ മദർ തെരേസായെക്കുറിച്ചുള്ള ഓർമ്മകൾ
Content: ഇന്നലെ അന്തരിച്ച (ഫെബ്രുവരി 1, 2025) മദർ തെരേസായുടെ ജീവചരിത്ര രചയിതാവും, ഭാരതത്തിന്റെ മുൻ (Chief Election Commissioner ) മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായിരുന്ന നവീൻ ചൗളയുടെ മദർ തെരേസായെക്കുറിച്ചുള്ള ചില ഓർമ്മകൾ...! കുറച്ചു വർഷങ്ങൾക്കു മുമ്പ്, എതാനും ഗവേഷകർ കാനഡയിൽ മദർ തെരേസായെയും അവളുടെ കാരുണ്യ പ്രവർത്തികളെയും പൂർണ്ണമായി വിമർശിച്ച് ഒരു റിപ്പോർട്ട് പുറത്തിറക്കി, പിന്നിട് അവ മാധ്യമങ്ങൾക്ക് ലഭിച്ചു. ഹെയ്തി സേച്ഛാധിപതി Jean-Claude Duvalier, ആയുള്ള സംശയാസ്പദമായ ബന്ധം, ഗർഭനിരോധനം, ഗർഭഛിദ്രം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ ഔദ്യോഗിക പഠനങ്ങളോട് ചേർന്ന് മദർ എടുക്കുന്ന നിലപാടുകൾ, മദർ കൽക്കത്തയിൽ ഒരു ആശുപത്രി പടുത്തുയർത്താതെ രോഗികൾക്കും മരണാസന്നർക്കും അടിസ്ഥാനപരമായ ശുശ്രൂഷകൾമാത്രം നൽകി... കഥയിലെ ഏറ്റവും സുപ്രധാനമായ വിരോധാഭാസം പോലെ മദർ തേരേസാ രോഗിയായി കിടന്നപ്പോൾ ഈ ലോകത്തിലെ ഏറ്റവും നല്ല ചികത്സാരീതികളുടെ ഫലം അനുഭവിച്ചു തുടങ്ങിയവയാണ് അവർ ഉന്നയിച്ച ആരോപണങ്ങളിൽ ചിലത്. ഈ ആരോപണങ്ങൾക്ക് ഉത്തരം നൽകുന്നതിനു മുമ്പ്, മദറിന്റെ ജീവിതത്തെയും അവളുടെ കാരുണ്യ പ്രവർത്തികളെയും ഞാനൊന്ന് ചുരുക്കി പ്രതിപാദിക്കട്ടെ. മദറിനു പതിനെട്ടു വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു കേട്ടുകേൾവി മാത്രം ഉണ്ടായിരുന്ന ഇന്ത്യയിൽ പ്രേഷിത വേലക്കായി ഇറങ്ങിത്തിരിക്കുമ്പോൾ. യുഗ്ലോസ്ലാവിയൻ ജെസ്യൂട്ട് വൈദികരാണ് ഇന്ത്യയെക്കുറിച്ച് ആദ്യമായി അവളോട് പറഞ്ഞത്. ആ കൊച്ചുഗ്രാമത്തിൽ ഇന്ത്യയെക്കുറിച്ച് കേട്ടിരുന്നവർ പോലും ഉണ്ടായിരുന്നില്ല.1910 ആഗസ്റ്റ് 26 ന് അൽബേനിയായിൽ ആഗ്നസ് ജനിച്ചു. വിശ്വാസത്തിന്റെയും, അനുകമ്പയുടെയും, നിശ്ചയദാർഡ്യത്തിന്റെയും വിത്തുകൾ ആഗ്നസിൽ പാകിയതും, പരിപോഷിപ്പിച്ചതും വിധവയായ അമ്മയായിരുന്നു. ഈ തീഷ്ണതയാണ് ലോറോറ്റോ കോൺവെന്റിൽ ചേരാൻ ആഗ്നസിനെ ആദ്യം അയർലണ്ടിൽ എത്തിച്ചതും, അവിടെ നിന്നു കപ്പൽമാർഗ്ഗം അതിവിദൂരതയിലുള്ള കൽക്കത്തയിലേക്ക് വരാനും പ്രചോദനമേകിയത്. 20 വർഷം ലോറോറ്റോ മഠത്തിൽ ശുശ്രൂഷ ചെയ്ത സി. തേരേസാ, തന്റെ രണ്ടാം ദൈവവിളി സ്വീകരിച്ച് ഒരു കന്യകാസ്ത്രീ ആയി തന്നെ 1948 ൽ കൽക്കത്തയിലെ തെരുവോരങ്ങളിലേക്ക് ഇറങ്ങി. കന്യാകാലയത്തിന്റെ സുരക്ഷിത ഭിത്തി ഭേദിച്ച് കാരുണ്യത്തിന്റെ സ്നേഹ കൂടാരങ്ങൾ നിർമ്മിക്കാൻ ആദ്യം അനുമതി നൽകിയത് വത്തിക്കാനാണ്. 1948ലെ ഇന്ത്യൻ വിഭജനത്തിന്റെ ദീനരോധനവും അസ്വസ്ഥനകളും, 1942- 1943 കളിലെ ബംഗ്ലാൾ പട്ടണിയോട് ചേർന്നപ്പോൾ സന്തോഷത്തിന്റെ നഗരം കണ്ണീരിന്റെ പര്യായമായി. ഈ കണ്ണീർക്കടലിലേക്ക് 38 വയസുള്ള കരുണയുടെ മാലാഖ, പരമ്പരാഗത സഭാ വസ്ത്രം ഉപേക്ഷിച്ച്, തോട്ടിപ്പണിക്കാർ ധരിക്കുന്ന സാരിയും ധരിച്ച്, കൂട്ടിനു ആരുമില്ലാതെ, സഹായി ഇല്ലാതെ, സാമ്പത്തിക സുരക്ഷയില്ലാതെ പുഞ്ചിരിക്കുന്ന മുഖവുമായി , കാലെടുത്തു വയ്ക്കുമ്പോൾ അത് ഒരു ചരിത്രത്തിലേക്കായിരുന്നു, കരുണയുടെ സുവർണ്ണ ചരിത്രത്തിലേക്ക്. രോഗങ്ങളുടെയും അനാഥത്വത്തിന്റെയും മരണത്തിന്റെയും നിലവിളികളാണ് (1948) ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് എന്തെങ്കിലു സംസാരിക്കുന്നതിനു മുമ്പ് അവളെ തേടി വന്നത്. സാധിക്കുന്നതിലപ്പുറം അവൾ ചെയ്തു. ഒരിക്കൽ മരണാസന്നനായി തെരുവിൽ കിടന്ന ഒരു മനുഷ്യനെ എടുത്തു കൊണ്ട് മദർ ആശുപത്രിയിലേക്ക് പോയി. മരിക്കാൻ പോകുന്ന ആ മനുഷ്യനു ആശുപത്രി അധികൃതർ കിടക്ക നിരസിച്ചു. ആ മനുഷ്യനു വേണ്ടി മദർ ആശുപത്രിക്ക് മുമ്പിൽ ധർണ നടത്തി, അവസാനം അധികൃതരുടെ മനസ്സലിഞ്ഞ് ഒരു കിടക്ക കിട്ടി. എതാനും മണിക്കൂറുകൾക്ക് ശേഷം ആ മനുഷ്യൻ മരിച്ചു. ഈ സംഭവമാണ് ആശുപത്രിക്കാർ നിരസിക്കുന്ന രോഗികളെ സംരക്ഷിക്കാൻ ഒരു ഇടം അന്വേഷിക്കാൻ മദറിനെ പ്രേരിപ്പിച്ചത്. അവിടെ സമാധാനത്തോടെ മനുഷ്യ മഹത്വത്തോടെ മരിക്കാൻ അവർക്ക് സാധിച്ചു. പല അധികാരികളുടെ മുമ്പിലും പാവങ്ങൾക്ക് വേണ്ടി അവൾ കെഞ്ചി. അവസാനം കൽക്കത്താ മുൻസിപ്പാലിറ്റിയിലെ ഒരു ഉദ്യോഗസ്ഥൻ കാളിഘട്ടിലെ അമ്പലത്തിനടുത്തുള്ള ഒരു തീർത്ഥാടക ഹാൾ മദറിനു നൽകി. ആശുപത്രികാർ നിരസിക്കുന്ന രോഗികളെയും മരണാസന്നരെയും അവിടെ കൊണ്ടുവരാൻ പോലീസ്- മുൻസിപ്പൽ ഉദ്യോഗസ്ഥരോട് മദർ അപേക്ഷിച്ചു. കാളിഘട്ടിലെ ഈ അഭയകേന്ദ്രത്തിൽ പല തവണ ഞാൻ പോയിട്ടുണ്ട് .ഒരിക്കൽ പോലും മദറിനോട് ഒരു ആശുപത്രി നിർമ്മിക്കുന്നതിനെപ്പറ്റി ആരാഞ്ഞട്ടില്ല' കാരണം ആശുപത്രിയുടെ സ്ഥാപനം മദറിനെയും സിസ് റ്റേഴ്സിനേയും കെട്ടിയിടുന്നതു പോലെയാകും, അപ്പോൾ തെരുവിൽ വീഴുന്നവരെ ആരുസംരക്ഷിക്കും? തെരുവിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെയും, രോഗികളെയും, വിടുകളിൽ അധികപ്പറ്റായ വൃദ്ധജനങ്ങളെയും, ആരും സമീപിക്കാൻ പോലും കൂട്ടാക്കാത്ത കുഷ്ഠരോഗികളെയും, എയ്ഡ്സ് രോഗികളെയും ആരു സംരക്ഷിക്കും? വഴിയോരങ്ങളിൽ നിരാശായരായി അലയുന്ന പാവങ്ങൾക്ക് വേണ്ടി നമ്മളിൽ എത്ര പേർ എന്തെങ്കിലും ചെയ്തട്ടുണ്ട്? മദറിനെയും അവളുടെ പ്രവൃത്തികളെയും വിമർശിക്കുന്നവർ ഈ പാവപ്പെട്ടവർക്കു വേണ്ടി ഒരു ചെറുവിരൽ പോലും അനക്കാത്തവരാണ്. ഉത്തമയായ കത്തോലിക്കാ വിശ്വാസി ആയിരുന്നിട്ടും,മതവിശ്വാസങ്ങൾക്കതീതമായി എല്ലാവിധ ജനവിഭാഗങ്ങൾക്കും, അവൾ സംലഭ്യയായി. മതപരിവർത്തനം ഒരിക്കലും അവളുടെ ജോലിയായി അവൾ കണ്ടില്ല. അത് ദൈവിക പ്രവർത്തിയായിട്ടാണ് അവൾ മനസ്സിലാക്കിയത്. ഒരിക്കൽ തെരുവുനായ്ക്കളുടെ ഇടയിൽ നിന്ന് മദർ ഒരു പെൺകുഞ്ഞിനെ രക്ഷിച്ച് തന്റെ ശിശുഭവനത്തിൽ കൊണ്ടുവന്നു , ഒരു പക്ഷേ ഭാവിയിൽ ഒരു ഹൈന്ദവ കുടുംബം അവളെ ദത്തെടുത്തേക്കാം എന്ന കാരണത്താൽ ഒരിക്കലും മതപരിവർത്തനത്തിനു മദർ സമ്മതിച്ചില്ല. മതപരിവർത്തനം ഒരിക്കലും മദറിന്റെ രഹസ്യ അജണ്ട ആയിരുന്നില്ല. 23 വർഷത്തെ മദറുമായുള്ള അടുത്ത ബന്ധത്തിൽ നിന്ന് എനിക്ക് പറയാൻ കഴിയും: ഒരിക്കൽ പോലും അവളുടെ മതം എന്റെ മതത്തേക്കാൾ ശ്രേഷ്ഠമാണന്നോ, അല്ലങ്കിൽ അത് രക്ഷയിലേക്കുള്ള എളുപ്പമാർഗ്ഗമാണന്നോ മദർ എന്നോടു പറഞ്ഞട്ടില്ല. ഒരിക്കൽ പശ്ചിമ ബംഗാളിലെ അനിഷേധ്യ നേതാവും,നിരീശ്വരവാദിയും,കമ്യൂണിസ്റ്റുകാരനുമായിരുന്ന ജ്യോതി ബാസുവിനോട്, ദൈവവിശ്വാസിയായ മദർ തേരാസായെയും, താങ്കളെയുംതമ്മിൽ ഒന്നിപ്പിക്കുന്ന പൊതു ഘടകം എന്താണന്നു ഞാൻ ചോദിച്ചപ്പോൾ ബാസു ഇങ്ങനെ മറുപടി നൽകി "ഞങ്ങൾ രണ്ടു പേരും പാവങ്ങളെ സ്നേഹിക്കുന്നു." മദർ തെരേസായെ കുറിച്ചുള്ള എന്റെ ജീവചരിത്ര രചനയുടെ ഭാഗമായി മദറിനോടു ചോദിച്ചു, എന്തുകൊണ്ടാണ് കുപ്രസിദ്ധ നേതാക്കളെ പോലുള്ള Duvalier ൽ നിന്ന് പണം സ്വീകരിച്ചത്? മദറിന്റെ ഉത്തരം അർത്ഥവത്തായിരുന്നു- "ഉപവി പ്രവർത്തിക്കാൻ എല്ലാവർക്കും അവകാശമുണ്ട്."എനിക്ക് ആരെയും വിധിക്കാൻ അവകാശമില്ല, ദൈവത്തിനു മാത്രമേ അതിനവകാശമുള്ളു. ഞാൻ ശമ്പളമോ, സഭയുടെയോ, സർക്കാരിന്റെയോ ഫണ്ട് സ്വീകരിക്കുന്നില്ല. ഞാൻ പണം ചോദിച്ചു വാങ്ങിയിട്ടില്ല. പക്ഷേ ജനങ്ങൾക്ക് ദാനം ചെയ്യാനുള്ള അവകാശമുണ്ട്". ഇതിനിടയിൽ ദുവാലിയെറിനെപ്പറ്റി ഞാൻ പഠനം നടത്തി. ഹെയ്റ്റിയുടെ തലസ്ഥാനമായ പോർട്ട്-ഔ- പ്രിൻസിൽ (Port-au-Prince) ലോകത്തിലെ തന്നെ ഏറ്റവും ദരിദ്രമായ സ്ഥലങ്ങളിൽ ഒന്നായ, അവിടെ മദർ ഒരു മിഷൻ സ്റ്റേഷൻ തുടങ്ങി. മദർ തേരേസാ ഇവിടെ സന്ദർശനം നടത്തി മടങ്ങിയതിന്റെ പിറ്റേദിവസം ദുവാലിയറിന്റെ പുത്രഭാര്യ ഈ മിഷൻ കേന്ദ്രത്തിൽ പോവുകയും ആയിരം ഡോളർ സംഭാവന നൽകുകയും ചെയ്തു. പക്ഷേ മാധ്യമങ്ങൾ റിപ്പോർട് ചെയ്തത് പത്തുലക്ഷം ഡോളർ എന്നാണ്. ദാനം നൽകിയ വ്യക്തിക്ക് ഇത് സമാധാനം നൽകുന്നെങ്കിൽ അങ്ങനെ നിലനിൽക്കട്ടെ എന്നായിരുന്നു മദറിന്റെ മറുപടി. മദറിന്റെ ആശുപത്രി വാസത്തെക്കുറിച്ച് ഞാൻ കുറച്ച് പറയട്ടെ. 1994 ൽ ഡൽഹിയിൽ ഒരു അവാർഡ് സ്വീകരിക്കാൻ എത്തിയപ്പോൾ മദർ രോഗബാധിതയായി. നല്ല പനിയും, ഉദരസംബന്ധമായ പ്രശ്നങ്ങളും മദറിനെ അലട്ടി. മദറിന്റെ ആഗ്രഹത്തിനു വിപരീതമായി ഞാൻ മദറിനെ ഡൽഹിയിലുള്ള ഒരു നല്ല ആശുപത്രിയിൽ അഡ്മിറ്റാക്കി. എകദേശം ഒരാഴ്ചയോളം മദർ അവിടെ കിടന്നു. ഹൃദയ സംബന്ധമായ രോഗങ്ങളും മദറിനുണ്ടായിരുന്നു. സത്യത്തിൽ ഒരു ശസ്ത്രക്രിയക്ക് ഡോക്ടർമാർ മുതിർന്നില്ല, കാരണം മദർ അവരുടെ കരങ്ങളിൽ കിടന്നു മരിക്കാൻ അവർ ഒരിക്കലും ആഗ്രഹിച്ചില്ല. മദറും തന്റെ മരണം മുമ്പിൽ കണ്ട് തനിക്കു പ്രിയപ്പെട്ട കൽക്കത്തയിലേക്ക് തിരികെ കൊണ്ടുപോകാൻ എന്നോടു ആവശ്യപ്പെട്ടു. പക്ഷേ അതിനു പറ്റിയ ആരോഗ്യനിലയിലായിരുന്നില്ല മദർ. മൊബൈൽ ഫോൺ ഇല്ലാതിരുന്ന അക്കാലത്ത്, ആശുപത്രിയുടെ അന്വേഷണ മുറി മദറിന്റെ വിശേഷങ്ങൾ അറിയുവാനുള്ള ഫോൺ വിളികളാൽ നിറഞ്ഞുനിന്നു. രാഷ്ട്രപതി ഭവനിൽ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അനുദിന ഫോൺ കോളുകൾക്കു പുറമേ, വൈറ്റ് ഹൗസ്, വത്തിക്കാൻ, ഒട്ടുമിക്ക യുറോപ്യൻ രാഷ്ട്രതലവന്മാർ അംബാസിഡൻമാർ എന്നിവരുടെ ഫോൺ കോളുകൾ ഞാൻ അറ്റൻഡ് ചെയ്തു. വിദഗ്ദ ചികത്സക്കായി ലോകത്ത് എവിടെ വേണമെങ്കിലും പോകാൻ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു സഹായം വാഗ്ദാനം ചെയ്തു. അവസാനം പൂർണ്ണമായി സുഖപ്പെടാതെ തന്നെ, സിസ്റ്റേഴ്സ് മദറിനെ കൽക്കട്ടയിലേക്ക് കൊണ്ടുപോയി. ഇതു പോലെയുള്ള മറ്റു നിരവധി ഉദാഹരണങ്ങളും എനിക്കറിയാം. ഇതിൽ എതെങ്കിലും ഒരു യാഥാർത്യം കനേഡിയൻ ഗവേഷകർ മനസ്സിലാക്കിയിരുന്നെങ്കിൽ, ഇത്ര ഹൃദയശൂന്യമായി അഗതികളുടെ അമ്മയെ അവർ ചിത്രികരിക്കില്ലായിരുന്നു. മദറിന്റെ ജീവിതകാലത്ത് ചിലപ്പോഴൊക്കെ മദറിനെ ആത്മീയ സാമ്രാജ്യവാദി(religious imperialist) ആയി ചിത്രീകരിച്ചട്ടുണ്ട്. ഭ്രൂണഹത്യ, ജനനനിയന്ത്രണം തുടങ്ങിയവയെക്കുറിച്ചുള്ള സഭാപ്രബോധനങ്ങളുടെ ഉത്തമ വിശ്വസ്ഥയായി മദർ നിലകൊണ്ടതുകൊണ്ടാണിത്. ജോൺ പോൾ രണ്ടാമൻ മാർപാപ്പായുമായുള്ള അടുപ്പം മൂലം സെന്റ് പീറ്റേഴ്‌സ് ബസിലിക്കായുടെ തൊട്ടടുത്തു തന്നെ റോമിലെ അനാഥർക്കും, പട്ടിണി പാവങ്ങൾക്കും, ദിവസേന വൈകുന്നേരം 6 മണിക്ക് ഭക്ഷണം ലഭിക്കുന്ന സംവിധാനം മദർ തെരേസാ ഏർപ്പെടുത്തി. തന്റെ അചഞ്ചലമായ പരിശ്രമത്താൽ, ദുർബലയായ ഈ കന്യാസ്ത്രീ, സംശയരഹിത ലോകത്തിലെ ഏറ്റവും ആദരിക്കപ്പെട്ട വ്യക്തി, സഭയുടെ അടിസ്ഥാനപരമായ ദൗത്യം എന്താണെന്ന് നിരന്തരം ഓർമ്മിക്കുന്നു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-02-08:12:39.jpg
Keywords: മദർ തെരേസ
Content:
24460
Category: 18
Sub Category:
Heading: സിസിബിഐ അധ്യക്ഷനായി കർദ്ദിനാൾ ഫിലിപ് നേരിയെ വീണ്ടും തെരഞ്ഞെടുത്തു
Content: ഭുവനേശ്വർ: ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാ മെത്രാൻമാരുടെ കുട്ടായ്മയായ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) അധ്യക്ഷനായി ഗോവ ആൻഡ് ദാമൻ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഫിലിപ് നേരി ഫെറാവോയെ വീണ്ടും തെരഞ്ഞെടുത്തു. ബാംഗളൂർ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോയെ വൈസ് പ്രസിഡൻ്റായും റാഞ്ചി ആർച്ച് ബിഷപ്പ് വിൻസെൻ്റ് എയിൻഡിനെ സെക്രട്ടറി ജനറലായും തെരഞ്ഞെടുത്തു. ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ എക്സ‌്ഐഎം യൂണിവേഴ്‌സിറ്റിയിൽ നട ന്നുവന്ന 36-ാം പ്ലീനറി സമ്മേളനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഏഷ്യയിലെ ഏറ്റവും വലുതും ആഗോളതലത്തിൽ നാലാമത്തെ വലുതുമായ ബിഷ പ്സ് കോൺഫറൻസ് സമിതിയാണ് സിസിബിഐ. രാജ്യത്തെ 132 രൂപതകളിൽനിന്നുള്ള 209 ബിഷപ്പുമാരാണ് സമിതിയിലുള്ളത്.
Image: /content_image/India/India-2025-02-03-10:54:40.jpg
Keywords: ലത്തീൻ, ലാറ്റി
Category: 18
Sub Category:
Heading: സിസിബിഐ അധ്യക്ഷനായി കർദ്ദിനാൾ ഫിലിപ് നേരിയെ വീണ്ടും തെരഞ്ഞെടുത്തു
Content: ഭുവനേശ്വർ: ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാ മെത്രാൻമാരുടെ കുട്ടായ്മയായ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) അധ്യക്ഷനായി ഗോവ ആൻഡ് ദാമൻ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഫിലിപ് നേരി ഫെറാവോയെ വീണ്ടും തെരഞ്ഞെടുത്തു. ബാംഗളൂർ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോയെ വൈസ് പ്രസിഡൻ്റായും റാഞ്ചി ആർച്ച് ബിഷപ്പ് വിൻസെൻ്റ് എയിൻഡിനെ സെക്രട്ടറി ജനറലായും തെരഞ്ഞെടുത്തു. ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ എക്സ‌്ഐഎം യൂണിവേഴ്‌സിറ്റിയിൽ നട ന്നുവന്ന 36-ാം പ്ലീനറി സമ്മേളനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഏഷ്യയിലെ ഏറ്റവും വലുതും ആഗോളതലത്തിൽ നാലാമത്തെ വലുതുമായ ബിഷ പ്സ് കോൺഫറൻസ് സമിതിയാണ് സിസിബിഐ. രാജ്യത്തെ 132 രൂപതകളിൽനിന്നുള്ള 209 ബിഷപ്പുമാരാണ് സമിതിയിലുള്ളത്.
Image: /content_image/India/India-2025-02-03-10:54:40.jpg
Keywords: ലത്തീൻ, ലാറ്റി
Content:
24461
Category: 18
Sub Category:
Heading: കൊച്ചി കൃപാഭിഷേകം കൺവെൻഷന് ഫെബ്രുവരി 12ന് തുടക്കമാകും
Content: കൊച്ചി: കൊച്ചി രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന കൃപാഭിഷേകം ബൈബിൾ കൺവെൻഷന് ഫെബ്രുവരി 12നു തുടക്കമാകും. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. ഇടക്കൊച്ചി അക്വിനാസ് കോളജ് മൈതാനിയിൽ നടക്കുന്ന കണ്‍വെന്‍ഷന്‍ ഫെബ്രുവരി 16നു സമാപിക്കും. വൈകീട്ട് 4ന് ആരംഭിച്ച് രാത്രി 09:30നു അവസാനിക്കുന്ന രീതിയിലാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. ആയിരങ്ങളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുക.
Image: /content_image/India/India-2025-02-03-11:21:20.jpg
Keywords: കൺവെൻ
Category: 18
Sub Category:
Heading: കൊച്ചി കൃപാഭിഷേകം കൺവെൻഷന് ഫെബ്രുവരി 12ന് തുടക്കമാകും
Content: കൊച്ചി: കൊച്ചി രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന കൃപാഭിഷേകം ബൈബിൾ കൺവെൻഷന് ഫെബ്രുവരി 12നു തുടക്കമാകും. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. ഇടക്കൊച്ചി അക്വിനാസ് കോളജ് മൈതാനിയിൽ നടക്കുന്ന കണ്‍വെന്‍ഷന്‍ ഫെബ്രുവരി 16നു സമാപിക്കും. വൈകീട്ട് 4ന് ആരംഭിച്ച് രാത്രി 09:30നു അവസാനിക്കുന്ന രീതിയിലാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. ആയിരങ്ങളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുക.
Image: /content_image/India/India-2025-02-03-11:21:20.jpg
Keywords: കൺവെൻ
Content:
24462
Category: 1
Sub Category:
Heading: നിക്കരാഗ്വേയില്‍ നസ്രത്ത് ക്ലിനിക്കും ഫ്രാന്‍സിസ്ക്കന്‍ വൈദികന്റെ സ്മാരക ഭൂമിയും കണ്ടുക്കെട്ടി
Content: മനാഗ്വേ: ഏകാധിപത്യ ഭരണം തുടരുന്ന നിക്കരാഗ്വേയില്‍ കത്തോലിക്ക സഭയ്ക്ക് നേരെയുള്ള അതിക്രമം മാറ്റമില്ലാതെ തുടരുന്നു. ഫ്രാന്‍സിസ്ക്കന്‍ വൈദികനും ദൈവദാസനുമായ ഫാ. ഒഡോറിക്കോ ഡി ആൻഡ്രിയ സ്ഥാപിച്ച നസ്രത്ത് ക്ലിനിക്കും സന്യാസിയെ സ്മരിക്കുന്ന സ്ഥലവും നിക്കരാഗ്വേൻ സ്വേച്ഛാധിപത്യ ഭരണകൂടം കഴിഞ്ഞ ദിവസം കണ്ടുകെട്ടി. നിക്കരാഗ്വേൻ പത്രമായ 'മൊസൈക്കോ സിഎസ്ഐ' കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജനുവരി 29 ബുധനാഴ്ച, പോലീസും അറ്റോർണി ജനറലിന്റെ ഓഫീസ് ജിനോടെഗയിലെ സാൻ റാഫേൽ ഡെൽ നോർട്ടെയിലെ ക്ലിനിക്കിൽ റെയ്ഡ് നടത്തുകയായിരിന്നു. നേരത്തെ വിവിധ സാമൂഹിക വികസന പദ്ധതികൾ നടപ്പിലാക്കി അനേകര്‍ക്ക് താങ്ങും തണലുമായ ഒഡോറിക്കോ ഡി ആൻഡ്രിയ ഫൗണ്ടേഷന്റെ നിയമപരമായ അംഗീകാരം അകാരണമായി റദ്ദ് ചെയ്തിരിന്നു. 2024 ഓഗസ്റ്റിൽ 1500 സംഘടനകളുടെ അംഗീകാരമാണ് റദ്ദാക്കിയത്. ഇവയില്‍ ഒഡോറിക്കോ ഡി ആൻഡ്രിയ ഫൗണ്ടേഷനും ഉള്‍പ്പെടുകയായിരിന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരിന്ന ആറ് മോട്ടോർ സൈക്കിളുകളും ഒരു വാനും ഒരു ട്രക്കും പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്. നിക്കരാഗ്വേയിലെ ജനങ്ങൾക്ക് പതിറ്റാണ്ടുകളായി സേവനം ചെയ്ത ഫ്രാൻസിസ്‌ക്കൻ സന്യാസിയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള രൂപതാ ഘട്ടം 2022 മാർച്ചിൽ അവസാനിച്ചിരിന്നു. നാമകരണത്തില്‍ വത്തിക്കാന്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന കേന്ദ്രവും ഫാ. ഒഡോറിക്കോയെ അനുസ്മരിക്കുന്ന സ്ഥലവും അധികാരികള്‍ ഭീഷണി മുഴക്കി കണ്ടുക്കെട്ടിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഭരണകൂട ഭീഷണിയെ തുടര്‍ന്നു രാജ്യ തലസ്ഥാനമായ മനാഗ്വേയിലെയും ചൈനാൻഡേഗയിലെയും ണ്ടാമഠത്തിലെ മുപ്പതോളം കന്യാസ്ത്രീകള്‍ രാത്രി മഠം വിട്ടുപോകാന്‍ നിര്‍ബന്ധിതരായിരിന്നു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-03-12:46:08.jpg
Keywords: നിക്കരാഗ്വേ
Category: 1
Sub Category:
Heading: നിക്കരാഗ്വേയില്‍ നസ്രത്ത് ക്ലിനിക്കും ഫ്രാന്‍സിസ്ക്കന്‍ വൈദികന്റെ സ്മാരക ഭൂമിയും കണ്ടുക്കെട്ടി
Content: മനാഗ്വേ: ഏകാധിപത്യ ഭരണം തുടരുന്ന നിക്കരാഗ്വേയില്‍ കത്തോലിക്ക സഭയ്ക്ക് നേരെയുള്ള അതിക്രമം മാറ്റമില്ലാതെ തുടരുന്നു. ഫ്രാന്‍സിസ്ക്കന്‍ വൈദികനും ദൈവദാസനുമായ ഫാ. ഒഡോറിക്കോ ഡി ആൻഡ്രിയ സ്ഥാപിച്ച നസ്രത്ത് ക്ലിനിക്കും സന്യാസിയെ സ്മരിക്കുന്ന സ്ഥലവും നിക്കരാഗ്വേൻ സ്വേച്ഛാധിപത്യ ഭരണകൂടം കഴിഞ്ഞ ദിവസം കണ്ടുകെട്ടി. നിക്കരാഗ്വേൻ പത്രമായ 'മൊസൈക്കോ സിഎസ്ഐ' കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജനുവരി 29 ബുധനാഴ്ച, പോലീസും അറ്റോർണി ജനറലിന്റെ ഓഫീസ് ജിനോടെഗയിലെ സാൻ റാഫേൽ ഡെൽ നോർട്ടെയിലെ ക്ലിനിക്കിൽ റെയ്ഡ് നടത്തുകയായിരിന്നു. നേരത്തെ വിവിധ സാമൂഹിക വികസന പദ്ധതികൾ നടപ്പിലാക്കി അനേകര്‍ക്ക് താങ്ങും തണലുമായ ഒഡോറിക്കോ ഡി ആൻഡ്രിയ ഫൗണ്ടേഷന്റെ നിയമപരമായ അംഗീകാരം അകാരണമായി റദ്ദ് ചെയ്തിരിന്നു. 2024 ഓഗസ്റ്റിൽ 1500 സംഘടനകളുടെ അംഗീകാരമാണ് റദ്ദാക്കിയത്. ഇവയില്‍ ഒഡോറിക്കോ ഡി ആൻഡ്രിയ ഫൗണ്ടേഷനും ഉള്‍പ്പെടുകയായിരിന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരിന്ന ആറ് മോട്ടോർ സൈക്കിളുകളും ഒരു വാനും ഒരു ട്രക്കും പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്. നിക്കരാഗ്വേയിലെ ജനങ്ങൾക്ക് പതിറ്റാണ്ടുകളായി സേവനം ചെയ്ത ഫ്രാൻസിസ്‌ക്കൻ സന്യാസിയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള രൂപതാ ഘട്ടം 2022 മാർച്ചിൽ അവസാനിച്ചിരിന്നു. നാമകരണത്തില്‍ വത്തിക്കാന്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന കേന്ദ്രവും ഫാ. ഒഡോറിക്കോയെ അനുസ്മരിക്കുന്ന സ്ഥലവും അധികാരികള്‍ ഭീഷണി മുഴക്കി കണ്ടുക്കെട്ടിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഭരണകൂട ഭീഷണിയെ തുടര്‍ന്നു രാജ്യ തലസ്ഥാനമായ മനാഗ്വേയിലെയും ചൈനാൻഡേഗയിലെയും ണ്ടാമഠത്തിലെ മുപ്പതോളം കന്യാസ്ത്രീകള്‍ രാത്രി മഠം വിട്ടുപോകാന്‍ നിര്‍ബന്ധിതരായിരിന്നു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-03-12:46:08.jpg
Keywords: നിക്കരാഗ്വേ
Content:
24463
Category: 1
Sub Category:
Heading: നൈജീരിയയില്‍ ക്രിസ്തുമസിന് നടന്ന കൂട്ടക്കൊലയില്‍ 47 ക്രൈസ്തവര്‍ മരിച്ചു; പുറംലോകം അറിഞ്ഞത് ഒരു മാസത്തിന് ശേഷം
Content: അബൂജ: ലോകമെമ്പാടും ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങള്‍ വേണ്ടത്ര മാധ്യമ ശ്രദ്ധ ലഭിക്കാതെ പോകുന്നതിന്റെ അവസാന ഉദാഹരണമായി നൈജീരിയ. ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ നൈജീരിയില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊല പുറം ലോകം അറിഞ്ഞത് ഒരു മാസത്തിന് ശേഷമാണ്. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിനെ ഉദ്ധരിച്ച് പ്രമുഖ കത്തോലിക്ക മാധ്യമമായ 'അലീറ്റിയ' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന പീഡനത്തിന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ കാര്യമായ പരിഗണന ലഭിക്കുന്നില്ല എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് വിഷയം പുറംലോകം അറിയുന്നതിന് വന്ന കാലതാമസം ചൂണ്ടിക്കാട്ടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബെന്യൂ സ്റ്റേറ്റിലെ ഗ്ബോക്കോ രൂപതയിലാണ് ക്രിസ്തുമസ് ദിനത്തില്‍ ആക്രമണമുണ്ടായത്. അജ്ഞാതരായ ഒരു സംഘം അക്രമികൾ അൻവാസെ പട്ടണത്തിൽ റെയ്ഡ് നടത്തി പ്രാദേശിക ഇടവകയിലെ 47 ക്രൈസ്തവരെ ക്രൂരമായി കൊലപ്പെടുത്തുകയായിരിന്നു. കടുത്ത ആക്രമണത്തില്‍ മുതിർന്നവരുടെയും കുട്ടികളുടെയും ജീവൻ നഷ്ട്ടമായെന്ന് എസിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെൻ്റ് മേരീസ് ഇടവക പള്ളി, ക്ലിനിക്ക്, സ്കൂൾ കെട്ടിടങ്ങൾ, ഇടവക ഭവനം എന്നിവയുൾപ്പെടെ എട്ട് കെട്ടിടങ്ങളാണ് ആക്രമണങ്ങളില്‍ കത്തിനശിച്ചതെന്ന് കാരിത്താസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഏശയ്യ ടെർ പറഞ്ഞു. ഏത് ഗ്രൂപ്പാണ് ആക്രമണത്തിന് ഉത്തരവാദികളെന്ന് റിപ്പോർട്ടില്‍ വ്യക്തമല്ലെങ്കിലും ഫുലാനി ഹെര്‍ഡ്മാനാണെന്നാണ് സൂചന. വടക്ക് മുസ്ലീം ഭൂരിപക്ഷവും തെക്ക് ക്രൈസ്തവര്‍ ഭൂരിപക്ഷവുമായ നൈജീരിയയുടെ മധ്യഭാഗത്തായാണ് ബെന്യൂ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഗ്ബോക്കോ രൂപതയില്‍ ഈ അടുത്തിടെയാണ് ഇത്രയും വലിയ ആക്രമണം അരങ്ങേറുന്നത്. ക്രിസ്തുമസ് ആക്രമണത്തിന് മുമ്പ്, 2024ൽ 100 കൊലപാതകങ്ങൾ പോലും നടന്നിട്ടില്ലെന്ന് രൂപത അറിയിച്ചു. 2024-ൽ നൈജീരിയയിൽ ഏഴായിരത്തോളം ആളുകൾ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടിരിന്നു. അടുത്തിടെ ഓപ്പണ്‍ ഡോഴ്സ് പുറത്തിറക്കിയ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഏറ്റവും പീഡനങ്ങള്‍ അരങ്ങേറുന്ന ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നൈജീരിയ. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-03-14:44:28.jpg
Keywords: നൈജീ
Category: 1
Sub Category:
Heading: നൈജീരിയയില്‍ ക്രിസ്തുമസിന് നടന്ന കൂട്ടക്കൊലയില്‍ 47 ക്രൈസ്തവര്‍ മരിച്ചു; പുറംലോകം അറിഞ്ഞത് ഒരു മാസത്തിന് ശേഷം
Content: അബൂജ: ലോകമെമ്പാടും ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങള്‍ വേണ്ടത്ര മാധ്യമ ശ്രദ്ധ ലഭിക്കാതെ പോകുന്നതിന്റെ അവസാന ഉദാഹരണമായി നൈജീരിയ. ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ നൈജീരിയില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊല പുറം ലോകം അറിഞ്ഞത് ഒരു മാസത്തിന് ശേഷമാണ്. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിനെ ഉദ്ധരിച്ച് പ്രമുഖ കത്തോലിക്ക മാധ്യമമായ 'അലീറ്റിയ' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന പീഡനത്തിന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ കാര്യമായ പരിഗണന ലഭിക്കുന്നില്ല എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് വിഷയം പുറംലോകം അറിയുന്നതിന് വന്ന കാലതാമസം ചൂണ്ടിക്കാട്ടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബെന്യൂ സ്റ്റേറ്റിലെ ഗ്ബോക്കോ രൂപതയിലാണ് ക്രിസ്തുമസ് ദിനത്തില്‍ ആക്രമണമുണ്ടായത്. അജ്ഞാതരായ ഒരു സംഘം അക്രമികൾ അൻവാസെ പട്ടണത്തിൽ റെയ്ഡ് നടത്തി പ്രാദേശിക ഇടവകയിലെ 47 ക്രൈസ്തവരെ ക്രൂരമായി കൊലപ്പെടുത്തുകയായിരിന്നു. കടുത്ത ആക്രമണത്തില്‍ മുതിർന്നവരുടെയും കുട്ടികളുടെയും ജീവൻ നഷ്ട്ടമായെന്ന് എസിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെൻ്റ് മേരീസ് ഇടവക പള്ളി, ക്ലിനിക്ക്, സ്കൂൾ കെട്ടിടങ്ങൾ, ഇടവക ഭവനം എന്നിവയുൾപ്പെടെ എട്ട് കെട്ടിടങ്ങളാണ് ആക്രമണങ്ങളില്‍ കത്തിനശിച്ചതെന്ന് കാരിത്താസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഏശയ്യ ടെർ പറഞ്ഞു. ഏത് ഗ്രൂപ്പാണ് ആക്രമണത്തിന് ഉത്തരവാദികളെന്ന് റിപ്പോർട്ടില്‍ വ്യക്തമല്ലെങ്കിലും ഫുലാനി ഹെര്‍ഡ്മാനാണെന്നാണ് സൂചന. വടക്ക് മുസ്ലീം ഭൂരിപക്ഷവും തെക്ക് ക്രൈസ്തവര്‍ ഭൂരിപക്ഷവുമായ നൈജീരിയയുടെ മധ്യഭാഗത്തായാണ് ബെന്യൂ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഗ്ബോക്കോ രൂപതയില്‍ ഈ അടുത്തിടെയാണ് ഇത്രയും വലിയ ആക്രമണം അരങ്ങേറുന്നത്. ക്രിസ്തുമസ് ആക്രമണത്തിന് മുമ്പ്, 2024ൽ 100 കൊലപാതകങ്ങൾ പോലും നടന്നിട്ടില്ലെന്ന് രൂപത അറിയിച്ചു. 2024-ൽ നൈജീരിയയിൽ ഏഴായിരത്തോളം ആളുകൾ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടിരിന്നു. അടുത്തിടെ ഓപ്പണ്‍ ഡോഴ്സ് പുറത്തിറക്കിയ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഏറ്റവും പീഡനങ്ങള്‍ അരങ്ങേറുന്ന ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നൈജീരിയ. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-02-03-14:44:28.jpg
Keywords: നൈജീ