Contents
Displaying 2461-2470 of 24979 results.
Content:
2670
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കളെ പറ്റി കര്‍ത്താവ് വിശുദ്ധ ജെര്‍ത്രൂദിനോട് പറഞ്ഞത്
Content: “അനേക ജനതകളുടെ ഭരണാധിപനും ഭൂമി മുഴുവന്റെയുംയജമാനനുമായ ഞാന്‍ അധികാരനാട്യം നടത്തി എന്നെത്തന്നെ ഉയര്‍ത്തുകയല്ല ചെയ്തത്; പ്രത്യുത, എല്ലായ്‌പോഴും ന്യായ യുക്തമായും ദയാപൂര്‍വകമായും ആണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. എന്റെ എല്ലാ പ്രജകളും പൂര്‍ണമായ സ്വസ്ഥതയില്‍ വസിക്കുന്നതിനും അങ്ങനെ എന്റെ രാജ്യത്തെ സമാധാന പൂര്‍ണമാക്കുന്നതിനും, അതിന്റെ ഏതു ഭാഗത്തും ആര്‍ക്കും സഞ്ചരിക്കാന്‍ കഴിയുമാറ് അതിനെ സുരക്ഷിതമാക്കുന്നതിനും, എല്ലാവരും ആഗ്രഹിക്കുന്ന സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഞാന്‍ തീരുമാനിച്ചിരിക്കുന്നു” (എസ്തേര്‍ 7:2). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 26}# “തന്റെ പ്രജകളില്‍ ചിലരെ അവരുടെ നന്മക്കു വേണ്ടി തടവറയില്‍ പാർപ്പിച്ചിരിക്കുന്ന, അവരോട് വളരെയധികം സ്നേഹമുള്ള ഒരു രാജാവിനേപ്പോലെയാണ് ഞാന്‍. എന്റെ പരമാധികാരം ഉപയോഗിച്ച് ശുദ്ധീകരണസ്ഥലത്തെ എല്ലാ ആത്മാക്കള്‍ക്കും ഒറ്റ നിമിഷം കൊണ്ട് മാപ്പ് നല്‍കികൊണ്ട് സാമാന്യ നീതിയില്‍ ഇടപെടുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി മറ്റുള്ളവർ എനിക്ക് അര്‍പ്പിക്കുന്നതെല്ലാം ഞാന്‍ സന്തോഷത്തോടു കൂടി സ്വീകരിക്കുകയും, അതുവഴി അവരെ സഹനങ്ങളില്‍ നിന്നും മോചിതരാക്കികൊണ്ട് നിത്യാനന്ദത്തിലേക്കു നയിക്കുകയും ചെയ്യും”. (നമ്മുടെ കര്‍ത്താവ് വിശുദ്ധ ജെര്‍ത്രൂദിനോട് പറഞ്ഞത്). #{blue->n->n->വിചിന്തനം:}# നമ്മുടെ അനുദിന ജീവിതത്തിലെ കൊച്ചുകൊച്ചു സഹനങ്ങൾ പോലും നഷ്ടപ്പെടുത്താതെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി ദൈവസന്നിധിയിൽ കാഴ്ച്ചവക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-26-01:33:10.jpg
Keywords: ജെര്‍
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കളെ പറ്റി കര്‍ത്താവ് വിശുദ്ധ ജെര്‍ത്രൂദിനോട് പറഞ്ഞത്
Content: “അനേക ജനതകളുടെ ഭരണാധിപനും ഭൂമി മുഴുവന്റെയുംയജമാനനുമായ ഞാന്‍ അധികാരനാട്യം നടത്തി എന്നെത്തന്നെ ഉയര്‍ത്തുകയല്ല ചെയ്തത്; പ്രത്യുത, എല്ലായ്‌പോഴും ന്യായ യുക്തമായും ദയാപൂര്‍വകമായും ആണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. എന്റെ എല്ലാ പ്രജകളും പൂര്‍ണമായ സ്വസ്ഥതയില്‍ വസിക്കുന്നതിനും അങ്ങനെ എന്റെ രാജ്യത്തെ സമാധാന പൂര്‍ണമാക്കുന്നതിനും, അതിന്റെ ഏതു ഭാഗത്തും ആര്‍ക്കും സഞ്ചരിക്കാന്‍ കഴിയുമാറ് അതിനെ സുരക്ഷിതമാക്കുന്നതിനും, എല്ലാവരും ആഗ്രഹിക്കുന്ന സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഞാന്‍ തീരുമാനിച്ചിരിക്കുന്നു” (എസ്തേര്‍ 7:2). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 26}# “തന്റെ പ്രജകളില്‍ ചിലരെ അവരുടെ നന്മക്കു വേണ്ടി തടവറയില്‍ പാർപ്പിച്ചിരിക്കുന്ന, അവരോട് വളരെയധികം സ്നേഹമുള്ള ഒരു രാജാവിനേപ്പോലെയാണ് ഞാന്‍. എന്റെ പരമാധികാരം ഉപയോഗിച്ച് ശുദ്ധീകരണസ്ഥലത്തെ എല്ലാ ആത്മാക്കള്‍ക്കും ഒറ്റ നിമിഷം കൊണ്ട് മാപ്പ് നല്‍കികൊണ്ട് സാമാന്യ നീതിയില്‍ ഇടപെടുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി മറ്റുള്ളവർ എനിക്ക് അര്‍പ്പിക്കുന്നതെല്ലാം ഞാന്‍ സന്തോഷത്തോടു കൂടി സ്വീകരിക്കുകയും, അതുവഴി അവരെ സഹനങ്ങളില്‍ നിന്നും മോചിതരാക്കികൊണ്ട് നിത്യാനന്ദത്തിലേക്കു നയിക്കുകയും ചെയ്യും”. (നമ്മുടെ കര്‍ത്താവ് വിശുദ്ധ ജെര്‍ത്രൂദിനോട് പറഞ്ഞത്). #{blue->n->n->വിചിന്തനം:}# നമ്മുടെ അനുദിന ജീവിതത്തിലെ കൊച്ചുകൊച്ചു സഹനങ്ങൾ പോലും നഷ്ടപ്പെടുത്താതെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി ദൈവസന്നിധിയിൽ കാഴ്ച്ചവക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-26-01:33:10.jpg
Keywords: ജെര്‍
Content:
2671
Category: 18
Sub Category:
Heading: വിശ്വാസികള്‍ ആദിമ ക്രൈസ്തവരെപ്പോലെ ഐക്യത്തിൽ ജീവിക്കണം: മാർ ആലഞ്ചേരി
Content: അങ്കമാലി: സഭാ വിശ്വാസികള്‍ ആദിമ ക്രൈസ്തവരെപ്പോലെ ഉള്ളതും ഇല്ലായ്മയും പങ്കുവച്ച് ഐക്യത്തോടെ ജീവിക്കണമെന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മൂഴിക്കുളം ഫൊറോനയിലെ കരിപ്പാശേരി സെന്റ് അഗസ്റ്റിൻസ് പള്ളിയെ സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. "വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഇടവകാംഗങ്ങൾ പരസ്പരം ബഹുമാനിച്ചും ദരിദ്രരെ സഹായിച്ചും ജീവിക്കണം. ഇടവകയിലെ വ്യത്യസ്‌ഥ മതസ്‌ഥരെ ബഹുമാനിച്ചു പ്രവർത്തിക്കണം". കര്‍ദിനാള്‍ പറഞ്ഞു. സ്വതന്ത്ര ഇടവകയായി പ്രഖ്യാപനത്തിന് ശേഷം വൈകുന്നേരം നടന്ന പൊതുസമ്മേളനത്തില്‍ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. മൂഴിക്കുളം ഫൊറോനാ വികാരി ഫാ. ജോസ് വല്ലയിൽ അധ്യക്ഷനായിരുന്നു. റോജി എം.ജോൺ എംഎൽഎ സ്മരണിക പ്രകാശനം ചെയ്തു. ഫാ. ഏബ്രഹാം ഫാബിയൻ, ഫാ. അഗസ്റ്റിൻ ഭരണിക്കുളങ്ങര, ഫാ. ആന്റോ കണ്ണമ്പുഴ, വികാരി ഫാ. മാത്യു പറമ്പൻ, സിസ്റ്റർ റോസ് വിർജിൻ, ഞ്ചായത്ത് പ്രസിഡന്റ് ഗ്ലാഡിസ് പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-09-26-01:44:46.jpg
Keywords:
Category: 18
Sub Category:
Heading: വിശ്വാസികള്‍ ആദിമ ക്രൈസ്തവരെപ്പോലെ ഐക്യത്തിൽ ജീവിക്കണം: മാർ ആലഞ്ചേരി
Content: അങ്കമാലി: സഭാ വിശ്വാസികള്‍ ആദിമ ക്രൈസ്തവരെപ്പോലെ ഉള്ളതും ഇല്ലായ്മയും പങ്കുവച്ച് ഐക്യത്തോടെ ജീവിക്കണമെന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മൂഴിക്കുളം ഫൊറോനയിലെ കരിപ്പാശേരി സെന്റ് അഗസ്റ്റിൻസ് പള്ളിയെ സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. "വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഇടവകാംഗങ്ങൾ പരസ്പരം ബഹുമാനിച്ചും ദരിദ്രരെ സഹായിച്ചും ജീവിക്കണം. ഇടവകയിലെ വ്യത്യസ്‌ഥ മതസ്‌ഥരെ ബഹുമാനിച്ചു പ്രവർത്തിക്കണം". കര്‍ദിനാള്‍ പറഞ്ഞു. സ്വതന്ത്ര ഇടവകയായി പ്രഖ്യാപനത്തിന് ശേഷം വൈകുന്നേരം നടന്ന പൊതുസമ്മേളനത്തില്‍ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. മൂഴിക്കുളം ഫൊറോനാ വികാരി ഫാ. ജോസ് വല്ലയിൽ അധ്യക്ഷനായിരുന്നു. റോജി എം.ജോൺ എംഎൽഎ സ്മരണിക പ്രകാശനം ചെയ്തു. ഫാ. ഏബ്രഹാം ഫാബിയൻ, ഫാ. അഗസ്റ്റിൻ ഭരണിക്കുളങ്ങര, ഫാ. ആന്റോ കണ്ണമ്പുഴ, വികാരി ഫാ. മാത്യു പറമ്പൻ, സിസ്റ്റർ റോസ് വിർജിൻ, ഞ്ചായത്ത് പ്രസിഡന്റ് ഗ്ലാഡിസ് പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-09-26-01:44:46.jpg
Keywords:
Content:
2672
Category: 18
Sub Category:
Heading: പാലാ രൂപതയിൽ ആദ്യമായി വിശുദ്ധ മദർ തെരേസയുടെ തിരുശേഷിപ്പ് സ്‌ഥാപിച്ചു
Content: പാലാ: പാലാ രൂപതയിൽ ആദ്യമായി വിശുദ്ധ മദർതെരേസയുടെ തിരുശേഷിപ്പ് കയ്യൂർ ക്രിസ്തുരാജ് പള്ളിയിൽ സ്‌ഥാപിച്ചു. മദർ തെരേസയുടെ അസ്‌ഥിയുടെ അംശമാണ് കയ്യൂർ പള്ളിയില്‍ പ്രതിഷ്ഠിച്ചത്. പാലാ ബിഷപ്ഹൗസിൽ നിന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച തിരുശേഷിപ്പ് പ്രയാണത്തില്‍ സമൂഹത്തിന്റെ വിവിധ രംഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. ജോസ് കെ. മാണി എം.പി, പി.സി. ജോർജ് എംഎൽഎ, എൻഎസ്എസ്. ഡയറക്ടർ ബോർഡംഗം സി.പി. ചന്ദ്രൻ നായർ, എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡംഗം പി.എസ്.ശാരംഗധരൻ, മീനച്ചിൽ ഹിന്ദുസംഗമം ഉപാധ്യക്ഷൻ രവീന്ദ്രനാഥ് എന്നിവരും മരിയസദനം ഡയറക്ടർ സന്തോഷ്, മഹാത്മാഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ എബി. ജെ. ജോസ്, പാലാ ബ്ലഡ് ഫോറം കൺവീനർ ഷിബു തെക്കേമറ്റം തുടങ്ങിയവരും തിരുശേഷിപ്പിനുമുമ്പിൽ പുഷ്പ്പം അര്‍പ്പിച്ചു. തിരുശേഷിപ്പു പ്രയാണത്തിന് മാർ ജോസഫ് പള്ളിക്കാപറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. തിരുശേഷിപ്പ് പ്രതിഷ്ഠിച്ച ഉടനെ പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ദിവ്യബലി അർപ്പിച്ചു. മോൺ. ജോസഫ് കൊല്ലംപറമ്പിൽ, ഫാ. മൈക്കിൾ നരിക്കാട്ട്, ഫാ. മൈക്കിൾ വട്ടപ്പലം, ഫാ. ഗർവാസീസ് ആനിത്തോട്ടം എന്നിവർ സഹകാർമികരായിരുന്നു. ദിവ്യബലിക്കു ശേഷം മദർ തെരേസയോടുള്ള നൊവേന നടന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-09-26-02:12:03.jpg
Keywords:
Category: 18
Sub Category:
Heading: പാലാ രൂപതയിൽ ആദ്യമായി വിശുദ്ധ മദർ തെരേസയുടെ തിരുശേഷിപ്പ് സ്‌ഥാപിച്ചു
Content: പാലാ: പാലാ രൂപതയിൽ ആദ്യമായി വിശുദ്ധ മദർതെരേസയുടെ തിരുശേഷിപ്പ് കയ്യൂർ ക്രിസ്തുരാജ് പള്ളിയിൽ സ്‌ഥാപിച്ചു. മദർ തെരേസയുടെ അസ്‌ഥിയുടെ അംശമാണ് കയ്യൂർ പള്ളിയില്‍ പ്രതിഷ്ഠിച്ചത്. പാലാ ബിഷപ്ഹൗസിൽ നിന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച തിരുശേഷിപ്പ് പ്രയാണത്തില്‍ സമൂഹത്തിന്റെ വിവിധ രംഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. ജോസ് കെ. മാണി എം.പി, പി.സി. ജോർജ് എംഎൽഎ, എൻഎസ്എസ്. ഡയറക്ടർ ബോർഡംഗം സി.പി. ചന്ദ്രൻ നായർ, എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡംഗം പി.എസ്.ശാരംഗധരൻ, മീനച്ചിൽ ഹിന്ദുസംഗമം ഉപാധ്യക്ഷൻ രവീന്ദ്രനാഥ് എന്നിവരും മരിയസദനം ഡയറക്ടർ സന്തോഷ്, മഹാത്മാഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ എബി. ജെ. ജോസ്, പാലാ ബ്ലഡ് ഫോറം കൺവീനർ ഷിബു തെക്കേമറ്റം തുടങ്ങിയവരും തിരുശേഷിപ്പിനുമുമ്പിൽ പുഷ്പ്പം അര്‍പ്പിച്ചു. തിരുശേഷിപ്പു പ്രയാണത്തിന് മാർ ജോസഫ് പള്ളിക്കാപറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. തിരുശേഷിപ്പ് പ്രതിഷ്ഠിച്ച ഉടനെ പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ദിവ്യബലി അർപ്പിച്ചു. മോൺ. ജോസഫ് കൊല്ലംപറമ്പിൽ, ഫാ. മൈക്കിൾ നരിക്കാട്ട്, ഫാ. മൈക്കിൾ വട്ടപ്പലം, ഫാ. ഗർവാസീസ് ആനിത്തോട്ടം എന്നിവർ സഹകാർമികരായിരുന്നു. ദിവ്യബലിക്കു ശേഷം മദർ തെരേസയോടുള്ള നൊവേന നടന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-09-26-02:12:03.jpg
Keywords:
Content:
2673
Category: 1
Sub Category:
Heading: വിശുദ്ധ കുര്‍ബാനയ്ക്കിടെ വീഞ്ഞ് ഉപയോഗിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ട ക്രൈസ്തവരുടെ ശിക്ഷാവിധി അടുത്തയാഴ്ച ഇറാന്‍ കോടതി പ്രഖ്യാപിച്ചേക്കും;100 ചാട്ടയടി വരെ ലഭിക്കുവാന്‍ സാധ്യത
Content: ടെഹ്‌റാന്‍: വ്യാജ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റിലായ ശേഷം വിചാരണ നേരിടുന്ന ഇറാന്‍ ക്രൈസ്തവരായ മൂന്നു പേരുടെ വിധി കോടതി വരുന്ന ആഴ്ച്ച പ്രസ്താവിച്ചേക്കും. വിശുദ്ധ കുര്‍ബാനയ്ക്ക് വീഞ്ഞ് ഉപയോഗിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നത്. ഇറാനിലെ മുസ്ലീം നിയമപ്രകാരം വീഞ്ഞ് ഉപയോഗിക്കുന്നവരെ മദ്യപാനികളായിട്ടാണ് കണക്കാക്കുന്നത്. ഇതിന്റെ പേരിലാണ് മൂന്നു ക്രൈസ്തവരെ ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്യുകയും, അവര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് യാസീര്‍ മോസായിംസയിദ്, സഹീബ് ഫദെയ്, മുഹമ്മദ് റീസാ ഒമീദി എന്നിവരേയും, ഇവരുടെ പാസ്റ്ററേയും കുടുംബത്തേയും ഇറാന്‍ പോലീസ് ഭവനത്തില്‍ ആരാധന നടത്തുന്ന സമയത്ത് കസ്റ്റഡിയില്‍ എടുത്തത്. പാസ്റ്ററേയും കുടുംബത്തേയും കേസ് ചുമത്തിയ ശേഷം പോലീസ് വിട്ടയച്ചു. എന്നാല്‍, വിശ്വാസികളായ മൂന്നു പേരെ റിമാന്‍ഡ് ചെയ്ത് അന്യായമായി തടവില്‍ പാര്‍പ്പിച്ചു. അവരുടെ മേല്‍ ആരോപിക്കപ്പെടുന്ന കുറ്റം തെളിഞ്ഞാല്‍ 10 മുതല്‍ 100 ചാട്ടയടിവരെ ശിക്ഷയായി ലഭിക്കും. മൂന്നടിയോളം നീളമുള്ള ചാട്ട കൊണ്ട് ആറ് മുതല്‍ എട്ട് തവണ വരെ അടിവാങ്ങുമ്പോള്‍ ആരോഗ്യവാനായ ഒരാള്‍ വേദനകൊണ്ട് പുളഞ്ഞ് ബോധക്ഷയത്തിലേക്ക് വീഴും. പൊതുസ്ഥലത്ത് നിര്‍ത്തി പരസ്യമായിട്ടാണ് ഇത്തരത്തിലുള്ള ശിക്ഷകള്‍ ഇവിടെ നടത്തപ്പെടുന്നത്. ഇത്തരം പ്രാകൃതമായ നടപടി നിര്‍ത്തണമെന്ന് ഇറാനോട് അന്താരാഷ്ട്ര സമൂഹം പലവട്ടം ആവശ്യപ്പെട്ടിട്ടുള്ളതാണ്. ലോകമെമ്പാടും വിശുദ്ധ കുര്‍ബാനയ്ക്ക് ക്രൈസ്തവര്‍ വീഞ്ഞ് ഉപയോഗിക്കുന്നുണ്ട്. വീഞ്ഞില്‍ വെള്ളം കലര്‍ത്തി, വീണ്ടും നേര്‍പ്പിച്ചാണ് വിശുദ്ധ ബലിയില്‍ യേശുക്രിസ്തുവിന്റെ തിരുരക്തത്തിന്റെ പ്രതീകമായി, ക്രിസ്തു പഠിപ്പിച്ച അതെ മാതൃകയില്‍ ക്രൈസ്തവര്‍ കുര്‍ബാന അനുഷ്ഠിക്കുന്നതും. വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞിനെ ലഹരിയുണ്ടാക്കുന്ന മദ്യവുമായി താരതമ്യം ചെയ്യുന്ന നടപടിയെ ബാലിശമെന്നു പോലും വിളിക്കുവാന്‍ സാധിക്കുകയില്ല. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് മദ്യപാനം സ്വര്‍ഗത്തിലേക്ക് പ്രവേശനം ലഭിക്കാതിരിക്കുവാന്‍ കാരണമാകുന്ന പാപവുമാണ്. ഇത്തരം വസ്തുകള്‍ എല്ലാം നിലനില്‍ക്കുമ്പോഴാണ് ക്രൈസ്തവരെ ദ്രോഹിക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍കണ്ട് ഇറാന്‍ ഭരണകൂടം വിശ്വാസികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്. ക്രൈസ്തവരെ ദ്രോഹിക്കുന്ന ഇറാന്‍ ഭരണകൂടത്തിന്റെ നിലപാടിനെതിരേ ആംനസ്റ്റി ഇന്റര്‍നാഷണല്‍ വരെയുള്ള സംഘടനകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഇത്തരം പ്രാകൃത നടപടികള്‍ ഇറാന്‍ നിര്‍ത്തലാക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടുമുള്ളതാണ്. 2013-ല്‍ അധികാരത്തില്‍ എത്തിയ പ്രസിഡന്റ് ഹസല്‍ റുഹാനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ക്രൈസ്തവരെ തേടിപിടിച്ച് അക്രമിക്കുകയാണ്. ഭരണകൂടത്തിന്റെ അക്രമം ഭയന്ന് പലരും ഭൂഗര്‍ഭദേവാലയങ്ങളില്‍ രഹസ്യമായിട്ടാണ് ആരാധന നടത്തുന്നതും. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ആരാധന നടത്തിയ 108 ക്രൈസ്തവരെ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് കണക്കുകള്‍ പറയുന്നത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-26-02:56:14.jpg
Keywords: Christians,threatened,FLOGGING,for,drinking,Holy,Communion,wine
Category: 1
Sub Category:
Heading: വിശുദ്ധ കുര്‍ബാനയ്ക്കിടെ വീഞ്ഞ് ഉപയോഗിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ട ക്രൈസ്തവരുടെ ശിക്ഷാവിധി അടുത്തയാഴ്ച ഇറാന്‍ കോടതി പ്രഖ്യാപിച്ചേക്കും;100 ചാട്ടയടി വരെ ലഭിക്കുവാന്‍ സാധ്യത
Content: ടെഹ്‌റാന്‍: വ്യാജ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റിലായ ശേഷം വിചാരണ നേരിടുന്ന ഇറാന്‍ ക്രൈസ്തവരായ മൂന്നു പേരുടെ വിധി കോടതി വരുന്ന ആഴ്ച്ച പ്രസ്താവിച്ചേക്കും. വിശുദ്ധ കുര്‍ബാനയ്ക്ക് വീഞ്ഞ് ഉപയോഗിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നത്. ഇറാനിലെ മുസ്ലീം നിയമപ്രകാരം വീഞ്ഞ് ഉപയോഗിക്കുന്നവരെ മദ്യപാനികളായിട്ടാണ് കണക്കാക്കുന്നത്. ഇതിന്റെ പേരിലാണ് മൂന്നു ക്രൈസ്തവരെ ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്യുകയും, അവര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് യാസീര്‍ മോസായിംസയിദ്, സഹീബ് ഫദെയ്, മുഹമ്മദ് റീസാ ഒമീദി എന്നിവരേയും, ഇവരുടെ പാസ്റ്ററേയും കുടുംബത്തേയും ഇറാന്‍ പോലീസ് ഭവനത്തില്‍ ആരാധന നടത്തുന്ന സമയത്ത് കസ്റ്റഡിയില്‍ എടുത്തത്. പാസ്റ്ററേയും കുടുംബത്തേയും കേസ് ചുമത്തിയ ശേഷം പോലീസ് വിട്ടയച്ചു. എന്നാല്‍, വിശ്വാസികളായ മൂന്നു പേരെ റിമാന്‍ഡ് ചെയ്ത് അന്യായമായി തടവില്‍ പാര്‍പ്പിച്ചു. അവരുടെ മേല്‍ ആരോപിക്കപ്പെടുന്ന കുറ്റം തെളിഞ്ഞാല്‍ 10 മുതല്‍ 100 ചാട്ടയടിവരെ ശിക്ഷയായി ലഭിക്കും. മൂന്നടിയോളം നീളമുള്ള ചാട്ട കൊണ്ട് ആറ് മുതല്‍ എട്ട് തവണ വരെ അടിവാങ്ങുമ്പോള്‍ ആരോഗ്യവാനായ ഒരാള്‍ വേദനകൊണ്ട് പുളഞ്ഞ് ബോധക്ഷയത്തിലേക്ക് വീഴും. പൊതുസ്ഥലത്ത് നിര്‍ത്തി പരസ്യമായിട്ടാണ് ഇത്തരത്തിലുള്ള ശിക്ഷകള്‍ ഇവിടെ നടത്തപ്പെടുന്നത്. ഇത്തരം പ്രാകൃതമായ നടപടി നിര്‍ത്തണമെന്ന് ഇറാനോട് അന്താരാഷ്ട്ര സമൂഹം പലവട്ടം ആവശ്യപ്പെട്ടിട്ടുള്ളതാണ്. ലോകമെമ്പാടും വിശുദ്ധ കുര്‍ബാനയ്ക്ക് ക്രൈസ്തവര്‍ വീഞ്ഞ് ഉപയോഗിക്കുന്നുണ്ട്. വീഞ്ഞില്‍ വെള്ളം കലര്‍ത്തി, വീണ്ടും നേര്‍പ്പിച്ചാണ് വിശുദ്ധ ബലിയില്‍ യേശുക്രിസ്തുവിന്റെ തിരുരക്തത്തിന്റെ പ്രതീകമായി, ക്രിസ്തു പഠിപ്പിച്ച അതെ മാതൃകയില്‍ ക്രൈസ്തവര്‍ കുര്‍ബാന അനുഷ്ഠിക്കുന്നതും. വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞിനെ ലഹരിയുണ്ടാക്കുന്ന മദ്യവുമായി താരതമ്യം ചെയ്യുന്ന നടപടിയെ ബാലിശമെന്നു പോലും വിളിക്കുവാന്‍ സാധിക്കുകയില്ല. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് മദ്യപാനം സ്വര്‍ഗത്തിലേക്ക് പ്രവേശനം ലഭിക്കാതിരിക്കുവാന്‍ കാരണമാകുന്ന പാപവുമാണ്. ഇത്തരം വസ്തുകള്‍ എല്ലാം നിലനില്‍ക്കുമ്പോഴാണ് ക്രൈസ്തവരെ ദ്രോഹിക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍കണ്ട് ഇറാന്‍ ഭരണകൂടം വിശ്വാസികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്. ക്രൈസ്തവരെ ദ്രോഹിക്കുന്ന ഇറാന്‍ ഭരണകൂടത്തിന്റെ നിലപാടിനെതിരേ ആംനസ്റ്റി ഇന്റര്‍നാഷണല്‍ വരെയുള്ള സംഘടനകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഇത്തരം പ്രാകൃത നടപടികള്‍ ഇറാന്‍ നിര്‍ത്തലാക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടുമുള്ളതാണ്. 2013-ല്‍ അധികാരത്തില്‍ എത്തിയ പ്രസിഡന്റ് ഹസല്‍ റുഹാനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ക്രൈസ്തവരെ തേടിപിടിച്ച് അക്രമിക്കുകയാണ്. ഭരണകൂടത്തിന്റെ അക്രമം ഭയന്ന് പലരും ഭൂഗര്‍ഭദേവാലയങ്ങളില്‍ രഹസ്യമായിട്ടാണ് ആരാധന നടത്തുന്നതും. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ആരാധന നടത്തിയ 108 ക്രൈസ്തവരെ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് കണക്കുകള്‍ പറയുന്നത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-26-02:56:14.jpg
Keywords: Christians,threatened,FLOGGING,for,drinking,Holy,Communion,wine
Content:
2674
Category: 1
Sub Category:
Heading: മതസ്വാതന്ത്ര്യത്തിന് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ ചൈന പുതിയ ബില്‍ കൊണ്ടുവരുന്നു; വിദേശത്ത് നിന്നും ഭരണം നടത്തുന്ന മതങ്ങളെ രാജ്യത്ത് അനുവദിക്കരുതെന്ന് നിര്‍ദേശം
Content: ബെയ്ജിംഗ്: രാജ്യത്തെ മതസ്വാതന്ത്ര്യവും മതങ്ങളുടെ പ്രവര്‍ത്തനവും നിയന്ത്രിക്കുവാന്‍ ചൈനീസ് സര്‍ക്കാര്‍ പുതിയ നിയമ ബില്‍ കൊണ്ടുവരുവാനൊരുങ്ങുന്നു. വിദേശത്തു നിന്നുള്ള ഒരു ശക്തികളേയും തങ്ങളുടെ രാജ്യത്തെ മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ അനുവദിക്കില്ലെന്ന് ബില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ചൈനയിലേക്കുള്ള ബിഷപ്പുമാരെ നിയമിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ വത്തിക്കാനും ചൈനീസ് അധികൃതരും തമ്മില്‍ ശക്തമായ ചര്‍ച്ച നടക്കുമ്പോഴാണ് ഇത്തരം ഒരു നടപടി സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ആരാധനാലയങ്ങള്‍ പണിയുന്നതിനുള്ള വിലക്ക് കൂടുതല്‍ കര്‍ശനമാക്കണമെന്ന് പുതിയ ബില്ലില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്. ആയിരക്കണക്കിനു ക്രൈസ്തവ ദേവാലയങ്ങള്‍ പല കാരണങ്ങളും ഉന്നയിച്ച്, ഇടിച്ചു നിരത്തുന്ന സംഭവങ്ങള്‍ ചൈനയില്‍ തുടര്‍ക്കഥയാണ്. പുതിയ ബില്‍ വരുന്നതോടെ ഇത് കൂടുതല്‍ ശക്തമാകും. ഇന്റര്‍നെറ്റ് പോലെയുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വഴി വിശ്വാസം പ്രചരിപ്പിക്കുന്നവര്‍ക്കു ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നു. ചൈനയുടെ വിപ്ലവ ആശയങ്ങളേയും, സ്വാതന്ത്ര്യത്തേയും എല്ലാ മതങ്ങളും പിന്‍തുണയ്ക്കണമെന്നും അതിനാവശ്യമായ പ്രോത്സാഹനം എല്ലാ മതങ്ങളും നല്‍കണമെന്നും ബില്ലില്‍ പറയുന്നു. മതങ്ങളെ നിയന്ത്രിക്കുവാനാണ് പുതിയ ബില്‍ കൊണ്ടുവരുന്നതെങ്കിലും, അത് കൂടുതല്‍ ദോഷം ചെയ്യുക ക്രൈസ്തവ സഭകള്‍ക്കാണ്. സുവിശേഷം പ്രഘോഷിക്കുവാന്‍ വിദേശത്തു നിന്നും മിഷ്‌ണറിമാരെ ചൈനയിലേക്കു കൊണ്ടുവരരുതെന്ന നിയമം രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. രാജ്യം അംഗീകരിക്കാത്ത പുരോഹിതര്‍ക്ക് മതപരമായ ചടങ്ങുകള്‍ നടത്തി നല്‍കുവാന്‍ ശക്തമായ വിലക്കുണ്ടാകുമെന്നും ബില്ലില്‍ പറയുന്നു. അതേ സമയം ചൈനയിലെ കത്തോലിക്ക വിശ്വാസികള്‍ രാജ്യത്ത് കൊടിയ പീഡനങ്ങളാണ് ഏറ്റുവാങ്ങുന്നത്. ഇവരെ കൂടുതല്‍ ദ്രോഹിക്കുന്നതിന് ഇടയാക്കുന്ന നടപടികളാണ് ബില്ലില്‍ പരാമര്‍ശിക്കുന്ന മിക്ക വ്യവസ്ഥകളും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-26-04:37:13.jpg
Keywords: china,government,new,law,control,freedom,of,religion
Category: 1
Sub Category:
Heading: മതസ്വാതന്ത്ര്യത്തിന് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ ചൈന പുതിയ ബില്‍ കൊണ്ടുവരുന്നു; വിദേശത്ത് നിന്നും ഭരണം നടത്തുന്ന മതങ്ങളെ രാജ്യത്ത് അനുവദിക്കരുതെന്ന് നിര്‍ദേശം
Content: ബെയ്ജിംഗ്: രാജ്യത്തെ മതസ്വാതന്ത്ര്യവും മതങ്ങളുടെ പ്രവര്‍ത്തനവും നിയന്ത്രിക്കുവാന്‍ ചൈനീസ് സര്‍ക്കാര്‍ പുതിയ നിയമ ബില്‍ കൊണ്ടുവരുവാനൊരുങ്ങുന്നു. വിദേശത്തു നിന്നുള്ള ഒരു ശക്തികളേയും തങ്ങളുടെ രാജ്യത്തെ മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ അനുവദിക്കില്ലെന്ന് ബില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ചൈനയിലേക്കുള്ള ബിഷപ്പുമാരെ നിയമിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ വത്തിക്കാനും ചൈനീസ് അധികൃതരും തമ്മില്‍ ശക്തമായ ചര്‍ച്ച നടക്കുമ്പോഴാണ് ഇത്തരം ഒരു നടപടി സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ആരാധനാലയങ്ങള്‍ പണിയുന്നതിനുള്ള വിലക്ക് കൂടുതല്‍ കര്‍ശനമാക്കണമെന്ന് പുതിയ ബില്ലില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്. ആയിരക്കണക്കിനു ക്രൈസ്തവ ദേവാലയങ്ങള്‍ പല കാരണങ്ങളും ഉന്നയിച്ച്, ഇടിച്ചു നിരത്തുന്ന സംഭവങ്ങള്‍ ചൈനയില്‍ തുടര്‍ക്കഥയാണ്. പുതിയ ബില്‍ വരുന്നതോടെ ഇത് കൂടുതല്‍ ശക്തമാകും. ഇന്റര്‍നെറ്റ് പോലെയുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വഴി വിശ്വാസം പ്രചരിപ്പിക്കുന്നവര്‍ക്കു ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നു. ചൈനയുടെ വിപ്ലവ ആശയങ്ങളേയും, സ്വാതന്ത്ര്യത്തേയും എല്ലാ മതങ്ങളും പിന്‍തുണയ്ക്കണമെന്നും അതിനാവശ്യമായ പ്രോത്സാഹനം എല്ലാ മതങ്ങളും നല്‍കണമെന്നും ബില്ലില്‍ പറയുന്നു. മതങ്ങളെ നിയന്ത്രിക്കുവാനാണ് പുതിയ ബില്‍ കൊണ്ടുവരുന്നതെങ്കിലും, അത് കൂടുതല്‍ ദോഷം ചെയ്യുക ക്രൈസ്തവ സഭകള്‍ക്കാണ്. സുവിശേഷം പ്രഘോഷിക്കുവാന്‍ വിദേശത്തു നിന്നും മിഷ്‌ണറിമാരെ ചൈനയിലേക്കു കൊണ്ടുവരരുതെന്ന നിയമം രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. രാജ്യം അംഗീകരിക്കാത്ത പുരോഹിതര്‍ക്ക് മതപരമായ ചടങ്ങുകള്‍ നടത്തി നല്‍കുവാന്‍ ശക്തമായ വിലക്കുണ്ടാകുമെന്നും ബില്ലില്‍ പറയുന്നു. അതേ സമയം ചൈനയിലെ കത്തോലിക്ക വിശ്വാസികള്‍ രാജ്യത്ത് കൊടിയ പീഡനങ്ങളാണ് ഏറ്റുവാങ്ങുന്നത്. ഇവരെ കൂടുതല്‍ ദ്രോഹിക്കുന്നതിന് ഇടയാക്കുന്ന നടപടികളാണ് ബില്ലില്‍ പരാമര്‍ശിക്കുന്ന മിക്ക വ്യവസ്ഥകളും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-26-04:37:13.jpg
Keywords: china,government,new,law,control,freedom,of,religion
Content:
2675
Category: 1
Sub Category:
Heading: അഴിമതി തടയുവാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രവര്‍ത്തനത്തില്‍ വത്തിക്കാനും
Content: വത്തിക്കാന്‍: അഴിമതി തടയുന്നതിനുള്ള ശ്രമങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തോടു കൈകോര്‍ത്ത് വത്തിക്കാനും. അഴിമതിക്കെതിരെ ഐക്യരാഷ്ട്രസഭ വിളിച്ചു ചേര്‍ത്ത കണ്‍വെന്‍ഷന്റെ ഭാഗമായി, അന്താരാഷ്ട്ര തലത്തില്‍ സ്വീകരിക്കുന്ന നടപടികളോടു തങ്ങളും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള രേഖ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭയുടെ ഓഫീസില്‍ എത്തി കൈമാറി. സെപ്റ്റംബര്‍ 19-ാം തീയതിയാണ് കര്‍ദിനാള്‍ പിയട്രോ, തങ്ങളുടെ പങ്കാളിത്വം അറിയിച്ചു കൊണ്ടുള്ള രേഖ ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധികള്‍ക്ക് കൈമാറിയത്. രാജ്യത്തിന്റെ പുതിയ തിരുമാനത്തേയും നടപടിയേയും സംബന്ധിച്ചുള്ള വിശദീകരണം വത്തിക്കാന്‍ വിദേശകാര്യവകുപ്പ് മന്ത്രി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗലാഗ്ഹര്‍ വത്തിക്കാന്‍ ദിനപത്രത്തില്‍ വിശദീകരിച്ച് എഴുതിയിട്ടുണ്ട്. "അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി സ്വീകരിക്കുന്ന ഒരു നടപടിയില്‍ ഏര്‍പ്പെടുന്നതിലൂടെ അഴിമതിക്കെതിരേയുള്ള സന്ദേശമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തി കാണിക്കുന്നത്. നമ്മുടെ രാജ്യത്ത് മാത്രമല്ല, സഭയിലും അതിന്റെ സംവിധാനങ്ങളിലുമുള്ള എല്ലാ നടപടികളും അഴിമതി രഹിതമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിനാല്‍ തന്നെ ഉദ്ദേശിക്കുകയും, അതിനായി പ്രവര്‍ത്തിക്കണമെന്ന് നമ്മോട് ആഹ്വാനം ചെയ്യുകയുമാണ്". ആര്‍ച്ച് ബിഷപ്പ് പോള്‍ ഗലാഗ്ഹര്‍ പറഞ്ഞു. പൊതു, സ്വകാര്യ മേഖലകളിലെ അഴിമതി തുടച്ചു നീക്കുന്നതിനായി 2005-ല്‍ ആണ് ഐക്യരാഷ്ട്ര സഭ പുതിയ ചില നടപടികള്‍ രാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചത്. 'മെറീഡാ കണ്‍വെന്‍ഷന്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടി- സാമ്പത്തിക ക്രമക്കേടുകള്‍, കള്ളപ്പണം, കൈക്കൂലി എന്നിവ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് നിര്‍ദേശിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കുറ്റകൃത്യം അഴിമതിയാണെന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-26-09:56:20.jpg
Keywords: Vatican,UN,new,agreement,corruption,stop
Category: 1
Sub Category:
Heading: അഴിമതി തടയുവാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രവര്‍ത്തനത്തില്‍ വത്തിക്കാനും
Content: വത്തിക്കാന്‍: അഴിമതി തടയുന്നതിനുള്ള ശ്രമങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തോടു കൈകോര്‍ത്ത് വത്തിക്കാനും. അഴിമതിക്കെതിരെ ഐക്യരാഷ്ട്രസഭ വിളിച്ചു ചേര്‍ത്ത കണ്‍വെന്‍ഷന്റെ ഭാഗമായി, അന്താരാഷ്ട്ര തലത്തില്‍ സ്വീകരിക്കുന്ന നടപടികളോടു തങ്ങളും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള രേഖ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭയുടെ ഓഫീസില്‍ എത്തി കൈമാറി. സെപ്റ്റംബര്‍ 19-ാം തീയതിയാണ് കര്‍ദിനാള്‍ പിയട്രോ, തങ്ങളുടെ പങ്കാളിത്വം അറിയിച്ചു കൊണ്ടുള്ള രേഖ ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധികള്‍ക്ക് കൈമാറിയത്. രാജ്യത്തിന്റെ പുതിയ തിരുമാനത്തേയും നടപടിയേയും സംബന്ധിച്ചുള്ള വിശദീകരണം വത്തിക്കാന്‍ വിദേശകാര്യവകുപ്പ് മന്ത്രി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗലാഗ്ഹര്‍ വത്തിക്കാന്‍ ദിനപത്രത്തില്‍ വിശദീകരിച്ച് എഴുതിയിട്ടുണ്ട്. "അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി സ്വീകരിക്കുന്ന ഒരു നടപടിയില്‍ ഏര്‍പ്പെടുന്നതിലൂടെ അഴിമതിക്കെതിരേയുള്ള സന്ദേശമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തി കാണിക്കുന്നത്. നമ്മുടെ രാജ്യത്ത് മാത്രമല്ല, സഭയിലും അതിന്റെ സംവിധാനങ്ങളിലുമുള്ള എല്ലാ നടപടികളും അഴിമതി രഹിതമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിനാല്‍ തന്നെ ഉദ്ദേശിക്കുകയും, അതിനായി പ്രവര്‍ത്തിക്കണമെന്ന് നമ്മോട് ആഹ്വാനം ചെയ്യുകയുമാണ്". ആര്‍ച്ച് ബിഷപ്പ് പോള്‍ ഗലാഗ്ഹര്‍ പറഞ്ഞു. പൊതു, സ്വകാര്യ മേഖലകളിലെ അഴിമതി തുടച്ചു നീക്കുന്നതിനായി 2005-ല്‍ ആണ് ഐക്യരാഷ്ട്ര സഭ പുതിയ ചില നടപടികള്‍ രാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചത്. 'മെറീഡാ കണ്‍വെന്‍ഷന്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടി- സാമ്പത്തിക ക്രമക്കേടുകള്‍, കള്ളപ്പണം, കൈക്കൂലി എന്നിവ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് നിര്‍ദേശിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കുറ്റകൃത്യം അഴിമതിയാണെന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-26-09:56:20.jpg
Keywords: Vatican,UN,new,agreement,corruption,stop
Content:
2676
Category: 6
Sub Category:
Heading: ക്രിസ്തുവിന്റെ ധീരത
Content: "അപ്പോള്‍ ശതാധിപന്‍ പ്രതിവചിച്ചു: കര്‍ത്താവേ, നീ എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാല്‍ മാത്രം മതി, എന്റെ ഭൃത്യന്‍ സുഖപ്പെടും" (മത്താ 8: 8). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 26}# എന്റെ പ്രിയപ്പെട്ട സ്‌നേഹിതരെ, സ്‌നേഹം എല്ലായ്‌പ്പോഴും ധീരമാണ്. ക്രിസ്തു അതുപോലെയാണ്. യേശു ഇന്നും അനേകരെ സ്‌നേഹിക്കുന്നതില്‍ ധീരനാണ്; കാരണം, അവന്‍ എല്ലായ്‌പ്പോഴും അവനെ തന്നെ പൂര്‍ണ്ണമായും വിട്ടു നല്‍കുന്നു. ഇതില്‍ മഹത്തായ ധീരതയുണ്ട്. കുറുനരികള്‍ക്ക് മാളങ്ങളും ആകാശപ്പറവകള്‍ക്ക് കൂടുകളുമുണ്ട്; എന്നാല്‍ മനുഷ്യപുത്രന് തല ചായ്ക്കാന്‍ ഇടമില്ല എന്ന് തന്നെക്കുറിച്ച് പറഞ്ഞവന്‍, നിരന്തരം ചുറ്റിവളയപ്പെട്ട് പീഢിപ്പിക്കപ്പെട്ടവന്‍, കഷ്ടതയിലേക്കും മരണത്തിലേക്ക് സ്വമേധയാ നടന്ന് കയറിയവന്‍. എക്കാലവും അവന്‍ നമ്മുക്ക് വേണ്ടി, തന്നെ തന്നെ വിട്ടുകൊടുത്തു കൊണ്ട് തന്റെ ധീരത പ്രകടമാക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 9.4.61). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-26-06:09:19.jpg
Keywords: ധീരത
Category: 6
Sub Category:
Heading: ക്രിസ്തുവിന്റെ ധീരത
Content: "അപ്പോള്‍ ശതാധിപന്‍ പ്രതിവചിച്ചു: കര്‍ത്താവേ, നീ എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാല്‍ മാത്രം മതി, എന്റെ ഭൃത്യന്‍ സുഖപ്പെടും" (മത്താ 8: 8). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 26}# എന്റെ പ്രിയപ്പെട്ട സ്‌നേഹിതരെ, സ്‌നേഹം എല്ലായ്‌പ്പോഴും ധീരമാണ്. ക്രിസ്തു അതുപോലെയാണ്. യേശു ഇന്നും അനേകരെ സ്‌നേഹിക്കുന്നതില്‍ ധീരനാണ്; കാരണം, അവന്‍ എല്ലായ്‌പ്പോഴും അവനെ തന്നെ പൂര്‍ണ്ണമായും വിട്ടു നല്‍കുന്നു. ഇതില്‍ മഹത്തായ ധീരതയുണ്ട്. കുറുനരികള്‍ക്ക് മാളങ്ങളും ആകാശപ്പറവകള്‍ക്ക് കൂടുകളുമുണ്ട്; എന്നാല്‍ മനുഷ്യപുത്രന് തല ചായ്ക്കാന്‍ ഇടമില്ല എന്ന് തന്നെക്കുറിച്ച് പറഞ്ഞവന്‍, നിരന്തരം ചുറ്റിവളയപ്പെട്ട് പീഢിപ്പിക്കപ്പെട്ടവന്‍, കഷ്ടതയിലേക്കും മരണത്തിലേക്ക് സ്വമേധയാ നടന്ന് കയറിയവന്‍. എക്കാലവും അവന്‍ നമ്മുക്ക് വേണ്ടി, തന്നെ തന്നെ വിട്ടുകൊടുത്തു കൊണ്ട് തന്റെ ധീരത പ്രകടമാക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 9.4.61). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-26-06:09:19.jpg
Keywords: ധീരത
Content:
2677
Category: 1
Sub Category:
Heading: പ്രത്യാശയുടെ മണിമുഴക്കം: മാർ ജോസഫ് സ്രാമ്പിക്കലിൻറെ ആപ്തവാക്യം വിശ്വാസ വസന്തത്തിന് കളമൊരുക്കുന്നു
Content: ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാർ ജോസഫ് സ്രാമ്പിക്കല്‍ തിരഞ്ഞെടുത്ത "സുവിശേഷകന്‍റെ ജോലി ചെയ്യുക" (2 തിമോ 4:5) എന്ന ആപ്തവാക്യത്തിന്‍റെ ചരിത്ര പ്രാധാന്യത്തിലേക്ക് ഒരു എത്തിനോട്ടം. #{red->n->n->പ്രവാചകധീരതയുടെ ആദ്യപ്രഖ്യാപനം}# അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്‍റെ പ്രവാചകധീരതയുടെ ആദ്യപ്രഖ്യാപനമാണ് അദ്ദേഹം തിരഞ്ഞെടുത്ത ആപ്തവാക്യം. കത്തോലിക്കാ തിരുസഭയുടെ 266-മത്തെ ഇടയന്‍ "ഫ്രാന്‍സീസ്" എന്ന നാമം സ്വീകരിച്ചപ്പോള്‍ ഉണ്ടായ ആത്മീയ കോളിളക്കം പോലെ, സീറോ മലബാര്‍ സഭയുടെ ബ്രിട്ടനിലെ ആദ്യ ഇടയന്‍ തിരഞ്ഞെടുത്ത ആപ്തവാക്യത്തിന്‍റെ ആഴങ്ങള്‍ പരിചിന്തനത്തിനും പഠനങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമായി ഉയര്‍ത്തേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. സുവിശേഷത്തിൻറെ ആനന്ദം ലോകത്തിന് സമ്മാനിക്കാൻ കണ്ണീർകണങ്ങളിലൂടെയും ഹൃദയവിലാപത്തോടും കൂടി തൻറെ പ്രത്യക്ഷീകരണങ്ങളിലൂടെ പരിശുദ്ധ കന്യകാമറിയം മാനവസമൂഹത്തെ അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കും നിരന്തരം ക്ഷണിക്കുന്നു. യേശുവിൻറെ രണ്ടാം വരവിനായി തീർത്ഥാടക സഭയെ നയിക്കുന്ന സ്വർഗ്ഗ സൈന്യാധിപയായ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തോടു ചേർന്ന്; "സഭ ഒരു വ്യക്തിയായാൽ അത് മറിയമാണ്; മറിയം ഒരു സമൂഹമായാൽ അത് സഭയാണ്" എന്ന സ്രാമ്പിക്കൽ പിതാവിൻറെ ആഴമേറിയ സുവിശേഷ ചിന്തയോട് ചേർന്ന്, മലയാളി മക്കളിലൂടെ സ്വര്‍ഗ്ഗം കൊതിക്കുന്ന ലോക സുവിശേഷവത്ക്കരണത്തിന് അഗ്നി പകരുന്ന ഈ ആപ്തവാക്യം ലോകമെമ്പാടും ചിതറിക്കിടക്കുന്ന സീറോമലബാര്‍ സമൂഹം ഹൃദയത്തിലേറ്റിയാല്‍, സകല നന്മകളും മുടി ചൂടി നില്‍ക്കുന്ന സഭയുടെ സൗന്ദര്യം ലോകത്തിന് വെളിപ്പെടുത്താന്‍ നമ്മള്‍ കാരണമായിത്തീരും. വിശുദ്ധ ജോണ്‍ പോള്‍ മാര്‍പ്പാപ്പ പ്രഖ്യാപിച്ച നവസുവിശേഷവത്ക്കരണത്തിന്‍റെയും ബനഡിക്റ്റ് പിതാവ് ഉയര്‍ത്തിക്കാണിച്ച യേശുക്രിസ്തുവിന്‍റെ അനന്യതയുടേയും സുവിശേഷവത്ക്കരണം നടത്താത്ത സഭ വെറും "ആയ" മാത്രമാണ് (without Evangelisation Church becomes a babysitter) എന്ന ഫ്രാന്‍സീസ് പാപ്പയുടെ പ്രസ്‌താവനയോടും ചേര്‍ന്ന്‍ "സുവിശേഷകന്‍റെ ജോലി ചെയ്യുക" എന്ന ആപ്തവാക്യം തെരഞ്ഞെടുത്ത പിതാവ് തന്‍റെ ശുശ്രൂഷയുടെ പ്രഥമസ്ഥാനവും ലക്ഷ്യവും വ്യക്തമാക്കി കഴിഞ്ഞു. #{red->n->n->സുവിശേഷകന്‍റെ ജോലി ചെയ്യുവാനുള്ള മഹത്തായ വിളി}# ബ്രിട്ടീഷ് ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ സുവിശേഷകനെക്കുറിച്ചുള്ള നിര്‍വചനം ഇപ്രകാരമാണ് "മറ്റൊരാളെ ക്രിസ്തു വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പരിശ്രമിക്കുന്ന വ്യക്തി". തന്‍റെ പൊതു പ്രഭാഷണത്തിലൂടെയും തന്‍റെ ശുശ്രൂഷയിലൂടെയും രൂപതാ സംവിധാനങ്ങളിലൂടെയും അനേകരെ ക്രിസ്തുവിലേക്ക് കൂട്ടിക്കൊണ്ടു വരിക എന്ന പിതാവിന്‍റെ സ്വപ്നവും ലക്ഷ്യവും യൂറോപ്പിന് സമ്മാനിക്കുന്നത് പ്രത്യാശയുടെ ദിനങ്ങളാണ്. തന്‍റെ അജപാലനത്തിന്‍റെ ആഴങ്ങള്‍ ഭാഷകളെയും ദേശങ്ങളെയും അതിലംഘിക്കുന്നതാണ് എന്ന പ്രസ്താവം വിശ്വാസ പാരമ്പര്യത്തിന്‍റെ ഊര്‍ജ്ജവും നന്മകളും ചാലു കീറി ഒഴുക്കുവാന്‍ സമയമായി എന്നും ഈ ക്രിസ്തു ഇടയന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. യൂറോപ്പിന്‍റെ വിശ്വാസ അപചയത്തിന് പല കാരണങ്ങള്‍ കണ്ടെത്താമെങ്കിലും മൂലകാരണം 'സമൃദ്ധിയുടെ നാളുകളില്‍ സുവിശേഷവേലയുടെ ഉത്തരവാദിത്വം മറന്നു പോയി' എന്നുള്ളതാണ്. ആദ്യ നൂറ്റാണ്ടു മുതലുള്ള വിശ്വാസ പൈതൃകത്തില്‍ അഭിമാനിക്കുന്നവരാണ് നമ്മൾ; എന്നാൽ ഔദ്യോഗിക കണക്കനുസരിച്ച് ക്രൈസ്തവർ ഇന്നും ഭാരതത്തില്‍ ആകെ ജനസംഖ്യയുടെ വെറും മൂന്നു ശതമാനത്തിനു താഴെ നില്‍ക്കുന്നതിന്‍റെ പ്രധാന കാരണം സുവിശേഷ വേല ഒഴിച്ചുകൂടാനാവാത്ത ഉത്തരവാദിത്വമാണ് എന്ന ബോധ്യം മാമോദീസ സ്വീകരിച്ച ഓരോ സഭാതനയര്‍ക്കും കൈമാറാന്‍ നാം പരാജയപ്പെട്ടു എന്ന്‍ തന്നെയാണ്. ഒരു വിശ്വാസിയുടെയും അടിസ്ഥാന വിളി വിശുദ്ധിയിലേക്കും പ്രേഷിതത്വത്തിലേക്കുമാണ്. താന്‍ ജനിച്ചു വളരുന്ന ജീവിത സാഹചര്യങ്ങളില്‍ വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും ക്രിസ്തുവിനെ കൈമാറാന്‍ പരിശ്രമിക്കാത്ത വ്യക്തിയുടെ നിത്യരക്ഷ ഉറപ്പായി എന്നു കരുതാനാവില്ല (CCC) എന്ന് സഭാമാതാവ് പഠിപ്പിക്കുമ്പോള്‍ 'പ്രായോഗിക തലത്തില്‍' സുവിശേഷ വേല ചെയ്യാത്ത വിശ്വാസിയുടെ വിശുദ്ധി പൂര്‍ണ്ണമല്ല എന്ന സന്ദേശം കൈമാറുന്നതില്‍ നാം പരാജയപ്പെട്ടു. ജനന മരണ നിരക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രം വളരുന്ന ഒരു സഭയായി നാം മാറിപ്പോയി. രക്തസാക്ഷിത്വത്തെ പ്രകീര്‍ത്തിക്കുകയും മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന നാം അക്രൈസ്തവനില്‍ ക്രിസ്തു രൂപം കൊള്ളാനുള്ള ഈറ്റു നോവെടുക്കാന്‍ പലപ്പോഴും മറന്നുപോകുന്നു. നമ്മുടെ ശ്രദ്ധയും ഊര്‍ജ്ജവും പലപ്പോഴും ലക്ഷ്യത്തില്‍ നിന്നു വ്യതിചലിച്ചു. ക്രിസ്തുവില്‍ നിന്നു സ്വന്തമാക്കേണ്ട സംരക്ഷണവും ധൈര്യവും പലപ്പോഴും മറ്റു പലതില്‍ നിന്നും സ്വന്തമാക്കാന്‍ 'comfort zone' കളിലേക്ക് നാം ഒതുങ്ങിപ്പോയി. "നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും സര്‍വ്വശക്തിയോടും കൂടെ സ്നേഹിക്കുക" (മര്‍ക്കോ 12:24) എന്ന ക്രിസ്തുവിന്റെ ഒന്നാം കല്‍പ്പനയും "നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുക പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്ക് ജ്ഞാനസ്നാനം നല്കുക" (മത്താ 28:19) എന്ന അവിടുത്തെ അന്ത്യ പ്രബോധനവും വിശ്വാസ ജീവിതത്തില്‍ നിന്ന്‍ അടര്‍ത്തി മാറ്റി വെറും അനുഷ്ഠാന ക്രിസ്ത്യാനികളായി നാം അധഃപതിച്ചു. സുവിശേഷ സാക്ഷ്യത്തിന്‍റെ പീഡനങ്ങളോ ദുരിതങ്ങളോ നാം അധികമൊന്നും അനുഭവിച്ചിട്ടില്ല.. അതുകൊണ്ടുതന്നെ ചരിത്രത്തെ മാറ്റിയെഴുതാൻ ശക്തിയുള്ള "സുവിശേഷകന്‍റെ ജോലി ചെയ്യുക" എന്ന ആപ്തവാക്യത്തിന്‍റെ തെരഞ്ഞെടുപ്പ് പഴയ കാല കുറവുകളെ തിരുത്താനും, വര്‍ത്തമാനകാല യാഥാര്‍ത്ഥൃങ്ങളുടെ യഥാര്‍ത്ഥ ഉത്തരത്തിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുവാനും സഹായിക്കുന്നതിനോടൊപ്പം, ആത്മശക്തി നിറഞ്ഞ ഭാവി സഭയുടെ സൗന്ദര്യത്തെയും നമുക്ക് സമ്മാനിക്കുന്നു. #{red->n->n->പിതാവിന്‍റെ ആപ്തവാക്യം നല്‍കുന്ന പ്രത്യാശാ കിരണങ്ങള്‍}# 1. പ്രേഷിത തീക്ഷ്ണത നിറഞ്ഞ ഇടവക സമൂഹങ്ങള്‍ (Missionary Parishes & families). പ്രാര്‍ത്ഥനാരൂപിയും സുവിശേഷ തീക്ഷ്ണതയും കോര്‍ത്തിണക്കുന്ന പുതിയ മതബോധന രീതികള്‍ 2. 'സുവിശേഷകന്‍റെ ജോലിയിലേക്ക്' അനേകരെ രൂപാന്തരപ്പെടുത്തുന്ന അപ്പസ്തോലിക പരിശീലന വേദികള്‍ 3. യൂറോപ്യന്‍ സമൂഹത്തിനും സഭയ്ക്കും ഉപ്പും, വെളിച്ചവും, പുളിമാവും ആയിത്തീരുന്ന ജീവിത സാക്ഷ്യങ്ങള്‍ 4. സുവിശേഷത്തിന്റെ ലഹരിയില്‍ നിരീശ്വരത്വത്തിന്റെയും ലൗകിക ചിന്തകളുടെയും ലൈംഗിക അപചയങ്ങളുടെയും വെല്ലുവിളികളെ അതിജീവിക്കുന്ന യുവജന സമൂഹം. 5. കുടുംബ പ്രാര്‍ത്ഥനയിലും കൗദാശിക ജീവിതത്തിലും ആഴപ്പെട്ടു കാലഘട്ടത്തിന്റെ എല്ലാ വെല്ലുവിളികളെയും അതിജീവിക്കുന്ന, വചനശക്തിയാല്‍ പണിതുയര്‍ത്തപ്പെടുന്ന കുടുംബങ്ങള്‍. 6. പരിശുദ്ധാത്മാവിന്റെ വരദാനങ്ങള്‍ നിറഞ്ഞ സുവിശേഷ തീക്ഷ്ണതയുള്ള സഭാത്മക മുന്നേറ്റങ്ങളെ കോര്‍ത്തിണക്കി യൂറോപ്പിന്റെ പുത്തന്‍ പന്തക്കുസ്തക്കായി ചുക്കാന്‍ പിടിക്കുക. 7. സുവിശേഷ ദീപ്തിയുടെ അഗ്നിയില്‍ ജ്വലിക്കുന്ന സഭയുടെ മഹത്വം ദര്‍ശിച്ച് അനേകരെ മാതൃസഭയിലേക്ക് മടക്കി കൊണ്ടു വരുന്ന കാലഘട്ടത്തിന്റെ അഭിഷേക ശുശ്രൂഷകള്‍ക്ക് നേതൃത്വം പകരുക. "കര്‍ത്താവിന്‍റെ കല്‍പനയനുസരിച്ച് തങ്ങളുടെ സഹപ്രവര്‍ത്തകരായ വൈദികരോടൊത്ത് എല്ലാവരോടും ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിക്കുക" എന്നത് മെത്രാന്മാരുടെ പ്രധാന കടമയാണ്. അവര്‍ പുതിയ ശിഷ്യന്മാരെ ക്രിസ്തുവിലേക്ക് ആകര്‍ഷിക്കുന്ന വിശ്വാസത്തിന്‍റെ മുന്നോടികളുമാണ്. ക്രിസ്തുവിന്‍റെ അധികാരമുള്ള അവര്‍ 'അപ്പസ്തോലിക വിശ്വാസത്തിന്‍റെ' യഥാര്‍ത്ഥ അധ്യാപകരാണ്" (Catechism of the Catholic Church, 888) #{red->n->n->ആപ്തവാക്യത്തിന് നിറം പകരുന്ന ജീവിത സാക്ഷ്യം}# സ്രാമ്പിക്കൽ പിതാവ് ബ്രിട്ടനിൽ കാലുകുത്തിയ ദിവസം മുതൽ തന്റെ യാത്ര തുടരുകയാണ്. എമ്മാവൂസിന്റെ വഴികളിലൂടെ തന്റെ പ്രിയപ്പെട്ടവരെ തേടിനടന്ന ഉത്ഥിതനെ പോലെ, യേശുവിന്റെ കരുണയും സ്നേഹവും ഉത്ഥിതന്റെ സമാധാനവും പകർന്നു നൽകാൻ പുതിയ ഇടയൻ വിശ്രമമില്ലാതെ സഞ്ചരിക്കുന്നു. കഴിഞ്ഞ ദിവസം ബർമിംഗ്ഹാം സീറോമലബാർ കൺവെൻഷനിൽ വച്ച് മാർ ജോസഫ് സ്രാമ്പിക്കൽ ഇപ്രകാരം വിശ്വാസികളോടു പറഞ്ഞു "അരമനയുടെ അതിർത്തികൾക്കപ്പുറം ഇടവകകളിലും, കുടുംബ യൂണിറ്റുകളിലും, സാധിക്കുമെങ്കിൽ കുടുംബങ്ങളിൽ വരെ കടന്നുവന്ന് നിങ്ങളോടോപ്പമായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഫ്രാൻസിസ് മാർപാപ്പായുടെ ഹൃദയ സ്വരം സ്വീകരിച്ചു 'ജനങ്ങളുടെ പിതാവാകാൻ' ഞാൻ ആഗ്രഹിക്കുന്നു. ഒരു പക്ഷേ ഞാൻ അറിയപ്പെടുക 'മോട്ടോർവേ പിതാവ്' എന്നാകും. നിങ്ങളുടെ പ്രാർത്ഥന നിരന്തരം എന്നോടൊപ്പം ഉണ്ടാകണം". #{red->n->n->ഈ തിരഞ്ഞെടുപ്പിനെപ്രതി ദൈവത്തിന് നന്ദി പറയാം}# പ്രിയ സ്രാമ്പിക്കൽ പിതാവേ, അങ്ങയുടെ തിരഞ്ഞെടുപ്പിനെപ്രതി ഞങ്ങള്‍ ദൈവത്തിന് നന്ദി പറയുന്നു. അങ്ങയുടെ ആത്മീയ നേതൃത്വത്തിലൂടെ കണ്ണു കണ്ടിട്ടില്ലാത്തതും, കാത് കേട്ടിട്ടില്ലാത്തതും, മനുഷ്യ ഹൃദയം ആസ്വദിചിട്ടില്ലാത്തതുമായ 'ദൈവത്തിന്‍റെ വിസ്മയകരമായ പ്രവര്‍ത്തികള്‍' ഈ കാലയളവില്‍ ധാരാളമായി സംഭവിക്കട്ടെയെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഒരു പ്രവാചക സ്വപ്നം പോലെ അങ്ങയുടെ നേതൃത്വത്തില്‍ ഒരു World Evangelisation Center ഈ മണ്ണില്‍ ഉയര്‍ന്നുവരട്ടെ. പൗരോഹിത്യത്തിന്‍റെയും സമര്‍പ്പിത ജീവിതത്തിന്‍റെയും അല്‍മായ പ്രേഷിതത്വത്തിന്‍റെയും പരിശീലന വേദികള്‍ ഒരു കുടക്കീഴില്‍ തീര്‍ത്തുകൊണ്ട് ലോകത്തിന്‍റെ എല്ലാ സ്ഥലങ്ങളിലേക്കും സുവിശേഷകരെ അയക്കുന്ന, 'ആടുകളുടെ മണം പേറുന്ന പുതിയ ഇടയന്‍' ചരിത്രത്തിന് മുന്‍പേ നടക്കട്ടെ!
Image: /content_image/Editor'sPick/Editor'sPick-2016-09-27-03:03:05.jpg
Keywords:
Category: 1
Sub Category:
Heading: പ്രത്യാശയുടെ മണിമുഴക്കം: മാർ ജോസഫ് സ്രാമ്പിക്കലിൻറെ ആപ്തവാക്യം വിശ്വാസ വസന്തത്തിന് കളമൊരുക്കുന്നു
Content: ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാർ ജോസഫ് സ്രാമ്പിക്കല്‍ തിരഞ്ഞെടുത്ത "സുവിശേഷകന്‍റെ ജോലി ചെയ്യുക" (2 തിമോ 4:5) എന്ന ആപ്തവാക്യത്തിന്‍റെ ചരിത്ര പ്രാധാന്യത്തിലേക്ക് ഒരു എത്തിനോട്ടം. #{red->n->n->പ്രവാചകധീരതയുടെ ആദ്യപ്രഖ്യാപനം}# അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്‍റെ പ്രവാചകധീരതയുടെ ആദ്യപ്രഖ്യാപനമാണ് അദ്ദേഹം തിരഞ്ഞെടുത്ത ആപ്തവാക്യം. കത്തോലിക്കാ തിരുസഭയുടെ 266-മത്തെ ഇടയന്‍ "ഫ്രാന്‍സീസ്" എന്ന നാമം സ്വീകരിച്ചപ്പോള്‍ ഉണ്ടായ ആത്മീയ കോളിളക്കം പോലെ, സീറോ മലബാര്‍ സഭയുടെ ബ്രിട്ടനിലെ ആദ്യ ഇടയന്‍ തിരഞ്ഞെടുത്ത ആപ്തവാക്യത്തിന്‍റെ ആഴങ്ങള്‍ പരിചിന്തനത്തിനും പഠനങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമായി ഉയര്‍ത്തേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. സുവിശേഷത്തിൻറെ ആനന്ദം ലോകത്തിന് സമ്മാനിക്കാൻ കണ്ണീർകണങ്ങളിലൂടെയും ഹൃദയവിലാപത്തോടും കൂടി തൻറെ പ്രത്യക്ഷീകരണങ്ങളിലൂടെ പരിശുദ്ധ കന്യകാമറിയം മാനവസമൂഹത്തെ അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കും നിരന്തരം ക്ഷണിക്കുന്നു. യേശുവിൻറെ രണ്ടാം വരവിനായി തീർത്ഥാടക സഭയെ നയിക്കുന്ന സ്വർഗ്ഗ സൈന്യാധിപയായ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തോടു ചേർന്ന്; "സഭ ഒരു വ്യക്തിയായാൽ അത് മറിയമാണ്; മറിയം ഒരു സമൂഹമായാൽ അത് സഭയാണ്" എന്ന സ്രാമ്പിക്കൽ പിതാവിൻറെ ആഴമേറിയ സുവിശേഷ ചിന്തയോട് ചേർന്ന്, മലയാളി മക്കളിലൂടെ സ്വര്‍ഗ്ഗം കൊതിക്കുന്ന ലോക സുവിശേഷവത്ക്കരണത്തിന് അഗ്നി പകരുന്ന ഈ ആപ്തവാക്യം ലോകമെമ്പാടും ചിതറിക്കിടക്കുന്ന സീറോമലബാര്‍ സമൂഹം ഹൃദയത്തിലേറ്റിയാല്‍, സകല നന്മകളും മുടി ചൂടി നില്‍ക്കുന്ന സഭയുടെ സൗന്ദര്യം ലോകത്തിന് വെളിപ്പെടുത്താന്‍ നമ്മള്‍ കാരണമായിത്തീരും. വിശുദ്ധ ജോണ്‍ പോള്‍ മാര്‍പ്പാപ്പ പ്രഖ്യാപിച്ച നവസുവിശേഷവത്ക്കരണത്തിന്‍റെയും ബനഡിക്റ്റ് പിതാവ് ഉയര്‍ത്തിക്കാണിച്ച യേശുക്രിസ്തുവിന്‍റെ അനന്യതയുടേയും സുവിശേഷവത്ക്കരണം നടത്താത്ത സഭ വെറും "ആയ" മാത്രമാണ് (without Evangelisation Church becomes a babysitter) എന്ന ഫ്രാന്‍സീസ് പാപ്പയുടെ പ്രസ്‌താവനയോടും ചേര്‍ന്ന്‍ "സുവിശേഷകന്‍റെ ജോലി ചെയ്യുക" എന്ന ആപ്തവാക്യം തെരഞ്ഞെടുത്ത പിതാവ് തന്‍റെ ശുശ്രൂഷയുടെ പ്രഥമസ്ഥാനവും ലക്ഷ്യവും വ്യക്തമാക്കി കഴിഞ്ഞു. #{red->n->n->സുവിശേഷകന്‍റെ ജോലി ചെയ്യുവാനുള്ള മഹത്തായ വിളി}# ബ്രിട്ടീഷ് ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ സുവിശേഷകനെക്കുറിച്ചുള്ള നിര്‍വചനം ഇപ്രകാരമാണ് "മറ്റൊരാളെ ക്രിസ്തു വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പരിശ്രമിക്കുന്ന വ്യക്തി". തന്‍റെ പൊതു പ്രഭാഷണത്തിലൂടെയും തന്‍റെ ശുശ്രൂഷയിലൂടെയും രൂപതാ സംവിധാനങ്ങളിലൂടെയും അനേകരെ ക്രിസ്തുവിലേക്ക് കൂട്ടിക്കൊണ്ടു വരിക എന്ന പിതാവിന്‍റെ സ്വപ്നവും ലക്ഷ്യവും യൂറോപ്പിന് സമ്മാനിക്കുന്നത് പ്രത്യാശയുടെ ദിനങ്ങളാണ്. തന്‍റെ അജപാലനത്തിന്‍റെ ആഴങ്ങള്‍ ഭാഷകളെയും ദേശങ്ങളെയും അതിലംഘിക്കുന്നതാണ് എന്ന പ്രസ്താവം വിശ്വാസ പാരമ്പര്യത്തിന്‍റെ ഊര്‍ജ്ജവും നന്മകളും ചാലു കീറി ഒഴുക്കുവാന്‍ സമയമായി എന്നും ഈ ക്രിസ്തു ഇടയന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. യൂറോപ്പിന്‍റെ വിശ്വാസ അപചയത്തിന് പല കാരണങ്ങള്‍ കണ്ടെത്താമെങ്കിലും മൂലകാരണം 'സമൃദ്ധിയുടെ നാളുകളില്‍ സുവിശേഷവേലയുടെ ഉത്തരവാദിത്വം മറന്നു പോയി' എന്നുള്ളതാണ്. ആദ്യ നൂറ്റാണ്ടു മുതലുള്ള വിശ്വാസ പൈതൃകത്തില്‍ അഭിമാനിക്കുന്നവരാണ് നമ്മൾ; എന്നാൽ ഔദ്യോഗിക കണക്കനുസരിച്ച് ക്രൈസ്തവർ ഇന്നും ഭാരതത്തില്‍ ആകെ ജനസംഖ്യയുടെ വെറും മൂന്നു ശതമാനത്തിനു താഴെ നില്‍ക്കുന്നതിന്‍റെ പ്രധാന കാരണം സുവിശേഷ വേല ഒഴിച്ചുകൂടാനാവാത്ത ഉത്തരവാദിത്വമാണ് എന്ന ബോധ്യം മാമോദീസ സ്വീകരിച്ച ഓരോ സഭാതനയര്‍ക്കും കൈമാറാന്‍ നാം പരാജയപ്പെട്ടു എന്ന്‍ തന്നെയാണ്. ഒരു വിശ്വാസിയുടെയും അടിസ്ഥാന വിളി വിശുദ്ധിയിലേക്കും പ്രേഷിതത്വത്തിലേക്കുമാണ്. താന്‍ ജനിച്ചു വളരുന്ന ജീവിത സാഹചര്യങ്ങളില്‍ വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും ക്രിസ്തുവിനെ കൈമാറാന്‍ പരിശ്രമിക്കാത്ത വ്യക്തിയുടെ നിത്യരക്ഷ ഉറപ്പായി എന്നു കരുതാനാവില്ല (CCC) എന്ന് സഭാമാതാവ് പഠിപ്പിക്കുമ്പോള്‍ 'പ്രായോഗിക തലത്തില്‍' സുവിശേഷ വേല ചെയ്യാത്ത വിശ്വാസിയുടെ വിശുദ്ധി പൂര്‍ണ്ണമല്ല എന്ന സന്ദേശം കൈമാറുന്നതില്‍ നാം പരാജയപ്പെട്ടു. ജനന മരണ നിരക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രം വളരുന്ന ഒരു സഭയായി നാം മാറിപ്പോയി. രക്തസാക്ഷിത്വത്തെ പ്രകീര്‍ത്തിക്കുകയും മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന നാം അക്രൈസ്തവനില്‍ ക്രിസ്തു രൂപം കൊള്ളാനുള്ള ഈറ്റു നോവെടുക്കാന്‍ പലപ്പോഴും മറന്നുപോകുന്നു. നമ്മുടെ ശ്രദ്ധയും ഊര്‍ജ്ജവും പലപ്പോഴും ലക്ഷ്യത്തില്‍ നിന്നു വ്യതിചലിച്ചു. ക്രിസ്തുവില്‍ നിന്നു സ്വന്തമാക്കേണ്ട സംരക്ഷണവും ധൈര്യവും പലപ്പോഴും മറ്റു പലതില്‍ നിന്നും സ്വന്തമാക്കാന്‍ 'comfort zone' കളിലേക്ക് നാം ഒതുങ്ങിപ്പോയി. "നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും സര്‍വ്വശക്തിയോടും കൂടെ സ്നേഹിക്കുക" (മര്‍ക്കോ 12:24) എന്ന ക്രിസ്തുവിന്റെ ഒന്നാം കല്‍പ്പനയും "നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുക പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്ക് ജ്ഞാനസ്നാനം നല്കുക" (മത്താ 28:19) എന്ന അവിടുത്തെ അന്ത്യ പ്രബോധനവും വിശ്വാസ ജീവിതത്തില്‍ നിന്ന്‍ അടര്‍ത്തി മാറ്റി വെറും അനുഷ്ഠാന ക്രിസ്ത്യാനികളായി നാം അധഃപതിച്ചു. സുവിശേഷ സാക്ഷ്യത്തിന്‍റെ പീഡനങ്ങളോ ദുരിതങ്ങളോ നാം അധികമൊന്നും അനുഭവിച്ചിട്ടില്ല.. അതുകൊണ്ടുതന്നെ ചരിത്രത്തെ മാറ്റിയെഴുതാൻ ശക്തിയുള്ള "സുവിശേഷകന്‍റെ ജോലി ചെയ്യുക" എന്ന ആപ്തവാക്യത്തിന്‍റെ തെരഞ്ഞെടുപ്പ് പഴയ കാല കുറവുകളെ തിരുത്താനും, വര്‍ത്തമാനകാല യാഥാര്‍ത്ഥൃങ്ങളുടെ യഥാര്‍ത്ഥ ഉത്തരത്തിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുവാനും സഹായിക്കുന്നതിനോടൊപ്പം, ആത്മശക്തി നിറഞ്ഞ ഭാവി സഭയുടെ സൗന്ദര്യത്തെയും നമുക്ക് സമ്മാനിക്കുന്നു. #{red->n->n->പിതാവിന്‍റെ ആപ്തവാക്യം നല്‍കുന്ന പ്രത്യാശാ കിരണങ്ങള്‍}# 1. പ്രേഷിത തീക്ഷ്ണത നിറഞ്ഞ ഇടവക സമൂഹങ്ങള്‍ (Missionary Parishes & families). പ്രാര്‍ത്ഥനാരൂപിയും സുവിശേഷ തീക്ഷ്ണതയും കോര്‍ത്തിണക്കുന്ന പുതിയ മതബോധന രീതികള്‍ 2. 'സുവിശേഷകന്‍റെ ജോലിയിലേക്ക്' അനേകരെ രൂപാന്തരപ്പെടുത്തുന്ന അപ്പസ്തോലിക പരിശീലന വേദികള്‍ 3. യൂറോപ്യന്‍ സമൂഹത്തിനും സഭയ്ക്കും ഉപ്പും, വെളിച്ചവും, പുളിമാവും ആയിത്തീരുന്ന ജീവിത സാക്ഷ്യങ്ങള്‍ 4. സുവിശേഷത്തിന്റെ ലഹരിയില്‍ നിരീശ്വരത്വത്തിന്റെയും ലൗകിക ചിന്തകളുടെയും ലൈംഗിക അപചയങ്ങളുടെയും വെല്ലുവിളികളെ അതിജീവിക്കുന്ന യുവജന സമൂഹം. 5. കുടുംബ പ്രാര്‍ത്ഥനയിലും കൗദാശിക ജീവിതത്തിലും ആഴപ്പെട്ടു കാലഘട്ടത്തിന്റെ എല്ലാ വെല്ലുവിളികളെയും അതിജീവിക്കുന്ന, വചനശക്തിയാല്‍ പണിതുയര്‍ത്തപ്പെടുന്ന കുടുംബങ്ങള്‍. 6. പരിശുദ്ധാത്മാവിന്റെ വരദാനങ്ങള്‍ നിറഞ്ഞ സുവിശേഷ തീക്ഷ്ണതയുള്ള സഭാത്മക മുന്നേറ്റങ്ങളെ കോര്‍ത്തിണക്കി യൂറോപ്പിന്റെ പുത്തന്‍ പന്തക്കുസ്തക്കായി ചുക്കാന്‍ പിടിക്കുക. 7. സുവിശേഷ ദീപ്തിയുടെ അഗ്നിയില്‍ ജ്വലിക്കുന്ന സഭയുടെ മഹത്വം ദര്‍ശിച്ച് അനേകരെ മാതൃസഭയിലേക്ക് മടക്കി കൊണ്ടു വരുന്ന കാലഘട്ടത്തിന്റെ അഭിഷേക ശുശ്രൂഷകള്‍ക്ക് നേതൃത്വം പകരുക. "കര്‍ത്താവിന്‍റെ കല്‍പനയനുസരിച്ച് തങ്ങളുടെ സഹപ്രവര്‍ത്തകരായ വൈദികരോടൊത്ത് എല്ലാവരോടും ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിക്കുക" എന്നത് മെത്രാന്മാരുടെ പ്രധാന കടമയാണ്. അവര്‍ പുതിയ ശിഷ്യന്മാരെ ക്രിസ്തുവിലേക്ക് ആകര്‍ഷിക്കുന്ന വിശ്വാസത്തിന്‍റെ മുന്നോടികളുമാണ്. ക്രിസ്തുവിന്‍റെ അധികാരമുള്ള അവര്‍ 'അപ്പസ്തോലിക വിശ്വാസത്തിന്‍റെ' യഥാര്‍ത്ഥ അധ്യാപകരാണ്" (Catechism of the Catholic Church, 888) #{red->n->n->ആപ്തവാക്യത്തിന് നിറം പകരുന്ന ജീവിത സാക്ഷ്യം}# സ്രാമ്പിക്കൽ പിതാവ് ബ്രിട്ടനിൽ കാലുകുത്തിയ ദിവസം മുതൽ തന്റെ യാത്ര തുടരുകയാണ്. എമ്മാവൂസിന്റെ വഴികളിലൂടെ തന്റെ പ്രിയപ്പെട്ടവരെ തേടിനടന്ന ഉത്ഥിതനെ പോലെ, യേശുവിന്റെ കരുണയും സ്നേഹവും ഉത്ഥിതന്റെ സമാധാനവും പകർന്നു നൽകാൻ പുതിയ ഇടയൻ വിശ്രമമില്ലാതെ സഞ്ചരിക്കുന്നു. കഴിഞ്ഞ ദിവസം ബർമിംഗ്ഹാം സീറോമലബാർ കൺവെൻഷനിൽ വച്ച് മാർ ജോസഫ് സ്രാമ്പിക്കൽ ഇപ്രകാരം വിശ്വാസികളോടു പറഞ്ഞു "അരമനയുടെ അതിർത്തികൾക്കപ്പുറം ഇടവകകളിലും, കുടുംബ യൂണിറ്റുകളിലും, സാധിക്കുമെങ്കിൽ കുടുംബങ്ങളിൽ വരെ കടന്നുവന്ന് നിങ്ങളോടോപ്പമായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഫ്രാൻസിസ് മാർപാപ്പായുടെ ഹൃദയ സ്വരം സ്വീകരിച്ചു 'ജനങ്ങളുടെ പിതാവാകാൻ' ഞാൻ ആഗ്രഹിക്കുന്നു. ഒരു പക്ഷേ ഞാൻ അറിയപ്പെടുക 'മോട്ടോർവേ പിതാവ്' എന്നാകും. നിങ്ങളുടെ പ്രാർത്ഥന നിരന്തരം എന്നോടൊപ്പം ഉണ്ടാകണം". #{red->n->n->ഈ തിരഞ്ഞെടുപ്പിനെപ്രതി ദൈവത്തിന് നന്ദി പറയാം}# പ്രിയ സ്രാമ്പിക്കൽ പിതാവേ, അങ്ങയുടെ തിരഞ്ഞെടുപ്പിനെപ്രതി ഞങ്ങള്‍ ദൈവത്തിന് നന്ദി പറയുന്നു. അങ്ങയുടെ ആത്മീയ നേതൃത്വത്തിലൂടെ കണ്ണു കണ്ടിട്ടില്ലാത്തതും, കാത് കേട്ടിട്ടില്ലാത്തതും, മനുഷ്യ ഹൃദയം ആസ്വദിചിട്ടില്ലാത്തതുമായ 'ദൈവത്തിന്‍റെ വിസ്മയകരമായ പ്രവര്‍ത്തികള്‍' ഈ കാലയളവില്‍ ധാരാളമായി സംഭവിക്കട്ടെയെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഒരു പ്രവാചക സ്വപ്നം പോലെ അങ്ങയുടെ നേതൃത്വത്തില്‍ ഒരു World Evangelisation Center ഈ മണ്ണില്‍ ഉയര്‍ന്നുവരട്ടെ. പൗരോഹിത്യത്തിന്‍റെയും സമര്‍പ്പിത ജീവിതത്തിന്‍റെയും അല്‍മായ പ്രേഷിതത്വത്തിന്‍റെയും പരിശീലന വേദികള്‍ ഒരു കുടക്കീഴില്‍ തീര്‍ത്തുകൊണ്ട് ലോകത്തിന്‍റെ എല്ലാ സ്ഥലങ്ങളിലേക്കും സുവിശേഷകരെ അയക്കുന്ന, 'ആടുകളുടെ മണം പേറുന്ന പുതിയ ഇടയന്‍' ചരിത്രത്തിന് മുന്‍പേ നടക്കട്ടെ!
Image: /content_image/Editor'sPick/Editor'sPick-2016-09-27-03:03:05.jpg
Keywords:
Content:
2678
Category: 9
Sub Category:
Heading: കുട്ടികൾക്കും ടീനേജുകാർക്കും പ്രത്യേക കൺവെൻഷൻ; ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന തണ്ടർ ഓഫ് ഗോഡ് 25 ന്
Content: റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന, ആയിരങ്ങൾക്ക് രോഗശാന്തിയും ജീവിത നവീകരണവും പകർന്നു നൽകുന്ന തണ്ടർ ഓഫ് ഗോഡ് ഒക്ടോബർ 25 ന് നടക്കുമ്പോൾ കുട്ടികൾക്കും ടീനേജുകാർക്കുമായി പ്രത്യേകം ബൈബിൾ കൺവെൻഷൻ തന്നെ നടക്കും. ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യു കെ യുടെ കിഡ്സ് ഫോർ കിംങ്ഡം, ടീൻസ് ഫോർ കിംങ്ഡം ടീമുകൾ കൺവെൻഷനുകൾ നയിക്കും.നിരവധിയായ അത്ഭുതങ്ങളും അടയാളങ്ങളും ഈ ശുശ്രൂഷയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് അസാദ്ധ്യങ്ങൾ സാദ്ധ്യമാക്കപ്പെട്ട അനുഭവ സാക്ഷ്യങ്ങൾ തെളിയിക്കുന്നു. ജീവൻ തുടിക്കുന്ന ദൈവിക അടയാളങ്ങളിലൂടെ, വചനാധിഷ്ടിതമായ വിശ്വാസജീവിത്തിൽ നമ്മെ നയിക്കുവാൻ ദൈവം തെരെഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന സേവ്യർ ഖാൻ വട്ടായിലച്ചൻ ലക്ഷങ്ങൾ പങ്കെടുക്കുന്ന അഭിഷേകാഗ്നി കൺവെൻഷനുകളിലൂടെ തന്റെ ദൌത്യം തുടരുമ്പോൾ, പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങളിൽ നിലനിന്നുകൊണ്ട് ദൈവവചനത്തിന്റെ കൃത്യതയാർന്ന ഉപയോഗത്തിലൂടെ വിവിധ ഭാഷാ ജനവിഭാഗങ്ങളുടെയിടയിൽ മിന്നൽപ്പിണർ പോലെ വിടുതലുകൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പൂർണ്ണമായും ഇംഗ്ലീഷിൽ നടത്തപ്പെടുന്ന തണ്ടർ ഓഫ് ഗോഡ് ലോക സുവിശേഷവത്കരണരംഗത്തെ ദൈവിക അടയാളങ്ങളുടെ സ്ഥിരം വേദിയായി മാറിയിരിക്കുന്നു. കൺവെൻഷനായുള്ള ഒരുക്കങ്ങളും ഉപവാസ മദ്ധ്യസ്ഥ പ്രാർത്ഥനകളും യു കെയിലെമ്പാടും നടന്നുവരുന്നു. 25 ന് രാവിലെ 10 മണിമുതൽ ക്രോലി സെന്റ് വിൽഫ്രഡ് കാത്തലിക് സ്കൂളിൽ നടക്കുന്ന കൺവെൻഷൻ വൈകിട്ട് 4 ന് സമാപിക്കും. യു കെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷൻസ്ഥലത്തേക്ക് പ്രത്യേക യാത്രാസൌകര്യം ഒരുക്കിയിട്ടുണ്ട്. #{red->n->n->അഡ്രസ്സ്;}# St.Wilfrid's Catholic School St.Wilfrid's Way, Old Horsham Road Crawley. RH11 8PG. #{blue->n->n->കൂടുതൽ വിവരങ്ങൾക്ക്;}# ബിജോയി ആലപ്പാട്ട് . 07960000217 Email. bijoyalappatt@yahoo.com
Image: /content_image/Events/Events-2016-09-27-01:05:40.jpg
Keywords:
Category: 9
Sub Category:
Heading: കുട്ടികൾക്കും ടീനേജുകാർക്കും പ്രത്യേക കൺവെൻഷൻ; ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന തണ്ടർ ഓഫ് ഗോഡ് 25 ന്
Content: റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന, ആയിരങ്ങൾക്ക് രോഗശാന്തിയും ജീവിത നവീകരണവും പകർന്നു നൽകുന്ന തണ്ടർ ഓഫ് ഗോഡ് ഒക്ടോബർ 25 ന് നടക്കുമ്പോൾ കുട്ടികൾക്കും ടീനേജുകാർക്കുമായി പ്രത്യേകം ബൈബിൾ കൺവെൻഷൻ തന്നെ നടക്കും. ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യു കെ യുടെ കിഡ്സ് ഫോർ കിംങ്ഡം, ടീൻസ് ഫോർ കിംങ്ഡം ടീമുകൾ കൺവെൻഷനുകൾ നയിക്കും.നിരവധിയായ അത്ഭുതങ്ങളും അടയാളങ്ങളും ഈ ശുശ്രൂഷയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് അസാദ്ധ്യങ്ങൾ സാദ്ധ്യമാക്കപ്പെട്ട അനുഭവ സാക്ഷ്യങ്ങൾ തെളിയിക്കുന്നു. ജീവൻ തുടിക്കുന്ന ദൈവിക അടയാളങ്ങളിലൂടെ, വചനാധിഷ്ടിതമായ വിശ്വാസജീവിത്തിൽ നമ്മെ നയിക്കുവാൻ ദൈവം തെരെഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന സേവ്യർ ഖാൻ വട്ടായിലച്ചൻ ലക്ഷങ്ങൾ പങ്കെടുക്കുന്ന അഭിഷേകാഗ്നി കൺവെൻഷനുകളിലൂടെ തന്റെ ദൌത്യം തുടരുമ്പോൾ, പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങളിൽ നിലനിന്നുകൊണ്ട് ദൈവവചനത്തിന്റെ കൃത്യതയാർന്ന ഉപയോഗത്തിലൂടെ വിവിധ ഭാഷാ ജനവിഭാഗങ്ങളുടെയിടയിൽ മിന്നൽപ്പിണർ പോലെ വിടുതലുകൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പൂർണ്ണമായും ഇംഗ്ലീഷിൽ നടത്തപ്പെടുന്ന തണ്ടർ ഓഫ് ഗോഡ് ലോക സുവിശേഷവത്കരണരംഗത്തെ ദൈവിക അടയാളങ്ങളുടെ സ്ഥിരം വേദിയായി മാറിയിരിക്കുന്നു. കൺവെൻഷനായുള്ള ഒരുക്കങ്ങളും ഉപവാസ മദ്ധ്യസ്ഥ പ്രാർത്ഥനകളും യു കെയിലെമ്പാടും നടന്നുവരുന്നു. 25 ന് രാവിലെ 10 മണിമുതൽ ക്രോലി സെന്റ് വിൽഫ്രഡ് കാത്തലിക് സ്കൂളിൽ നടക്കുന്ന കൺവെൻഷൻ വൈകിട്ട് 4 ന് സമാപിക്കും. യു കെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷൻസ്ഥലത്തേക്ക് പ്രത്യേക യാത്രാസൌകര്യം ഒരുക്കിയിട്ടുണ്ട്. #{red->n->n->അഡ്രസ്സ്;}# St.Wilfrid's Catholic School St.Wilfrid's Way, Old Horsham Road Crawley. RH11 8PG. #{blue->n->n->കൂടുതൽ വിവരങ്ങൾക്ക്;}# ബിജോയി ആലപ്പാട്ട് . 07960000217 Email. bijoyalappatt@yahoo.com
Image: /content_image/Events/Events-2016-09-27-01:05:40.jpg
Keywords:
Content:
2679
Category: 1
Sub Category:
Heading: ഇറാനില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ വീഞ്ഞ് ഉപയോഗിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ട ക്രൈസ്തവരുടെ ശിക്ഷാവിധി അടുത്തയാഴ്ച; 100 ചാട്ടയടി വരെ ലഭിക്കുവാന്‍ സാധ്യത
Content: ടെഹ്‌റാന്‍: വ്യാജ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റിലായ ശേഷം വിചാരണ നേരിടുന്ന ഇറാന്‍ ക്രൈസ്തവരായ മൂന്നു പേരുടെ വിധി കോടതി വരുന്ന ആഴ്ച്ച പ്രസ്താവിച്ചേക്കും. വിശുദ്ധ കുര്‍ബാനയ്ക്കു വീഞ്ഞ് ഉപയോഗിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നത്. ഇറാനിലെ ഷാരിയ മുസ്ലീം നിയമ പ്രകാരം വീഞ്ഞ് ഉപയോഗിക്കുന്നവരെ മദ്യപാനികളായിട്ടാണ് കണക്കാക്കുന്നത്. ഇതിന്റെ പേരിലാണ് മൂന്നു ക്രൈസ്തവരെ ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്യുകയും, അവര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് യാസീര്‍ മോസായിംസയിദ്, സഹീബ് ഫദെയ്, മുഹമ്മദ് റീസാ ഒമീദി എന്നിവരേയും, വൈദികനെയും കുടുംബത്തേയും ഇറാന്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വൈദികനെയും കുടുംബത്തേയും കേസ് ചുമത്തിയ ശേഷം പോലീസ് വിട്ടയച്ചു. എന്നാല്‍, വിശ്വാസികളായ മൂന്നു പേരെ റിമാന്‍ഡ് ചെയ്ത് അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരുടെ മേല്‍ ആരോപിക്കപ്പെടുന്ന കുറ്റം തെളിഞ്ഞാല്‍ 10 മുതല്‍ 100 ചാട്ടയടി വരെ ശിക്ഷയായി ലഭിക്കും. മൂന്നടിയോളം നീളമുള്ള ചാട്ട കൊണ്ട് ആറ് മുതല്‍ എട്ട് തവണ വരെ അടിവാങ്ങുമ്പോള്‍ ആരോഗ്യവാനായ ഒരാള്‍ വേദനകൊണ്ട് പുളഞ്ഞ് ബോധക്ഷയത്തിലേക്ക് വീഴും. പൊതുസ്ഥലത്ത് നിര്‍ത്തി പരസ്യമായിട്ടാണ് ഇത്തരത്തിലുള്ള ശിക്ഷകള്‍ ഇവിടെ നടത്തപ്പെടുന്നത്. ഇത്തരം പ്രാകൃതമായ നടപടി നിര്‍ത്തണമെന്ന് ഇറാനോട് അന്താരാഷ്ട്ര സമൂഹം പലവട്ടം ആവശ്യപ്പെട്ടിട്ടുള്ളതാണ്. ലോകമെമ്പാടും വിശുദ്ധ കുര്‍ബാനയ്ക്ക് കത്തോലിക്കര്‍ വീഞ്ഞ് ഉപയോഗിക്കുന്നുണ്ട്. വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞിനെ ലഹരിയുണ്ടാക്കുന്ന മദ്യവുമായി താരതമ്യം ചെയ്യുന്ന നടപടിയെ ബാലിശമെന്നു പോലും വിളിക്കുവാന്‍ സാധിക്കുകയില്ല. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് മദ്യപാനം സ്വര്‍ഗത്തിലേക്ക് പ്രവേശനം ലഭിക്കാതിരിക്കുവാന്‍ കാരണമാകുന്ന പാപവുമാണ്. ഇത്തരം വസ്തുകള്‍ നിലനില്‍ക്കെയാണ് ക്രൈസ്തവരെ ദ്രോഹിക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍കണ്ട് ഇറാന്‍ ഭരണകൂടം വിശ്വാസികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്. ക്രൈസ്തവരെ ദ്രോഹിക്കുന്ന ഇറാന്‍ ഭരണകൂടത്തിന്റെ നിലപാടിനെതിരേ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഇത്തരം പ്രാകൃത നടപടികള്‍ ഇറാന്‍ നിര്‍ത്തലാക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടുള്ളതുതാണ്. 2013-ല്‍ അധികാരത്തില്‍ എത്തിയ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ക്രൈസ്തവര്‍ക്ക് എതിരെ അക്രമം അഴിച്ചു വിടുകയാണ്. ഭരണകൂടത്തിന്റെ അക്രമം ഭയന്ന് പലരും ഭൂഗര്‍ഭ ദേവാലയങ്ങളില്‍ രഹസ്യമായിട്ടാണ് ആരാധന നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ആരാധന നടത്തിയ 108 ക്രൈസ്തവരെ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-27-01:13:08.jpg
Keywords:
Category: 1
Sub Category:
Heading: ഇറാനില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ വീഞ്ഞ് ഉപയോഗിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ട ക്രൈസ്തവരുടെ ശിക്ഷാവിധി അടുത്തയാഴ്ച; 100 ചാട്ടയടി വരെ ലഭിക്കുവാന്‍ സാധ്യത
Content: ടെഹ്‌റാന്‍: വ്യാജ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റിലായ ശേഷം വിചാരണ നേരിടുന്ന ഇറാന്‍ ക്രൈസ്തവരായ മൂന്നു പേരുടെ വിധി കോടതി വരുന്ന ആഴ്ച്ച പ്രസ്താവിച്ചേക്കും. വിശുദ്ധ കുര്‍ബാനയ്ക്കു വീഞ്ഞ് ഉപയോഗിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നത്. ഇറാനിലെ ഷാരിയ മുസ്ലീം നിയമ പ്രകാരം വീഞ്ഞ് ഉപയോഗിക്കുന്നവരെ മദ്യപാനികളായിട്ടാണ് കണക്കാക്കുന്നത്. ഇതിന്റെ പേരിലാണ് മൂന്നു ക്രൈസ്തവരെ ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്യുകയും, അവര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് യാസീര്‍ മോസായിംസയിദ്, സഹീബ് ഫദെയ്, മുഹമ്മദ് റീസാ ഒമീദി എന്നിവരേയും, വൈദികനെയും കുടുംബത്തേയും ഇറാന്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വൈദികനെയും കുടുംബത്തേയും കേസ് ചുമത്തിയ ശേഷം പോലീസ് വിട്ടയച്ചു. എന്നാല്‍, വിശ്വാസികളായ മൂന്നു പേരെ റിമാന്‍ഡ് ചെയ്ത് അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരുടെ മേല്‍ ആരോപിക്കപ്പെടുന്ന കുറ്റം തെളിഞ്ഞാല്‍ 10 മുതല്‍ 100 ചാട്ടയടി വരെ ശിക്ഷയായി ലഭിക്കും. മൂന്നടിയോളം നീളമുള്ള ചാട്ട കൊണ്ട് ആറ് മുതല്‍ എട്ട് തവണ വരെ അടിവാങ്ങുമ്പോള്‍ ആരോഗ്യവാനായ ഒരാള്‍ വേദനകൊണ്ട് പുളഞ്ഞ് ബോധക്ഷയത്തിലേക്ക് വീഴും. പൊതുസ്ഥലത്ത് നിര്‍ത്തി പരസ്യമായിട്ടാണ് ഇത്തരത്തിലുള്ള ശിക്ഷകള്‍ ഇവിടെ നടത്തപ്പെടുന്നത്. ഇത്തരം പ്രാകൃതമായ നടപടി നിര്‍ത്തണമെന്ന് ഇറാനോട് അന്താരാഷ്ട്ര സമൂഹം പലവട്ടം ആവശ്യപ്പെട്ടിട്ടുള്ളതാണ്. ലോകമെമ്പാടും വിശുദ്ധ കുര്‍ബാനയ്ക്ക് കത്തോലിക്കര്‍ വീഞ്ഞ് ഉപയോഗിക്കുന്നുണ്ട്. വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞിനെ ലഹരിയുണ്ടാക്കുന്ന മദ്യവുമായി താരതമ്യം ചെയ്യുന്ന നടപടിയെ ബാലിശമെന്നു പോലും വിളിക്കുവാന്‍ സാധിക്കുകയില്ല. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് മദ്യപാനം സ്വര്‍ഗത്തിലേക്ക് പ്രവേശനം ലഭിക്കാതിരിക്കുവാന്‍ കാരണമാകുന്ന പാപവുമാണ്. ഇത്തരം വസ്തുകള്‍ നിലനില്‍ക്കെയാണ് ക്രൈസ്തവരെ ദ്രോഹിക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍കണ്ട് ഇറാന്‍ ഭരണകൂടം വിശ്വാസികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്. ക്രൈസ്തവരെ ദ്രോഹിക്കുന്ന ഇറാന്‍ ഭരണകൂടത്തിന്റെ നിലപാടിനെതിരേ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഇത്തരം പ്രാകൃത നടപടികള്‍ ഇറാന്‍ നിര്‍ത്തലാക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടുള്ളതുതാണ്. 2013-ല്‍ അധികാരത്തില്‍ എത്തിയ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ക്രൈസ്തവര്‍ക്ക് എതിരെ അക്രമം അഴിച്ചു വിടുകയാണ്. ഭരണകൂടത്തിന്റെ അക്രമം ഭയന്ന് പലരും ഭൂഗര്‍ഭ ദേവാലയങ്ങളില്‍ രഹസ്യമായിട്ടാണ് ആരാധന നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ആരാധന നടത്തിയ 108 ക്രൈസ്തവരെ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-27-01:13:08.jpg
Keywords: