Contents
Displaying 24781-24790 of 24914 results.
Content:
25230
Category: 1
Sub Category:
Heading: കാമറൂണിൽ തട്ടിക്കൊണ്ടുപോകലും പീഡനങ്ങളും തുടരുന്നു: ആശങ്ക പങ്കുവെച്ച് മെത്രാൻ സംഘത്തിന്റെ അധ്യക്ഷന്‍
Content: വത്തിക്കാന്‍ സിറ്റി: ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ വിവിധ സ്ഥലങ്ങളില്‍ ജനങ്ങള്‍ ഭീതിയിൽ കഴിയുകയാണെന്നു രാജ്യത്തെ കത്തോലിക്ക മെത്രാൻ സംഘത്തിൻറെ അധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് ആൻഡ്രൂ ൻകെയ ഫുവാന്യ. പരിശുദ്ധ സിംഹാസനത്തിന്റെ ദിനപത്രമായ 'ഒസർവത്താരോ റൊമാനോ'യ്ക്കു അനുവദിച്ച അഭിമുഖത്തിലാണ് തട്ടിക്കൊണ്ടുപോകലുകളും മോചനദ്രവ്യം ആവശ്യപ്പെടലും പീഡനങ്ങളും പതിവായിരിക്കുന്ന കാമറൂണിലെ അവസ്ഥയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. സർക്കാരും വിഘടനവാദികളും തമ്മിൽ സമാധാനം ഉണ്ടാക്കാൻ പ്രാദേശിക കത്തോലിക്കാ സഭ ശ്രമിക്കുകയാണെന്നും ആര്‍ച്ച് ബിഷപ്പ് ഫുവാന്യ പറഞ്ഞു. എട്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് 2017-ൽ വിഘടനവാദികൾ അംബാസോണിയ ഒരു സംസ്ഥാനമായി പ്രഖ്യാപിച്ചിരിന്നു. ഇതോടെ പ്രദേശം ഭീകരാവസ്ഥയിലേക്കു കൂപ്പുകുത്തി. “അംബ ബോയ്സ്” എന്ന പേരിൽ രൂപീകൃതമായ ഒരു സംഘം കൊല നടത്തുകയും ഭീകരപ്രവർത്തനങ്ങളിലേർപ്പെടുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തുകൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് തുടരുകയാണെന്നു അദ്ദേഹം വെളിപ്പെടുത്തി. സർക്കാരും വിഘടനവാദികളും തമ്മിലുള്ള സംഭാഷണത്തിന് നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും പുരോഗതി ഉണ്ടാകുകയോ പ്രശ്നപരിഹാരത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുകയോ ചെയ്തിട്ടില്ലെന്നും ആര്‍ച്ച് ബിഷപ്പ് വെളിപ്പെടുത്തി. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന തെക്ക്-പടിഞ്ഞാറന്‍, വടക്ക് - പടിഞ്ഞാറന്‍ (ആംഗ്ലോഫോണ്‍ മേഖല) മേഖലകളുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് വിമത പോരാളികള്‍ കാമറൂണ്‍ സൈന്യവുമായി കാലങ്ങളായി പോരാട്ടത്തിലായിരുന്നു. 2016-ല്‍ അഭിഭാഷകരും, അധ്യാപകരും നടത്തിയ ഒരു പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്നാണ് ആംഗ്ലോഫോണ്‍ പ്രതിസന്ധി ഒരു സായുധ യുദ്ധമായി രൂപം പ്രാപിച്ചത്. ഈ സംഘര്‍ഷം ആയിരകണക്കിന് പേരുടെ ജീവഹാനിക്കും, ലക്ഷകണക്കിന് ആളുകളുടെ പലായനത്തിനും കാരണമായി. കാമറൂണിന്റെ ഭാഗവും എന്നാല്‍ 2017-ല്‍ വിഘടനവാദികള്‍ സ്വന്തന്ത്ര രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്ത ഇംഗ്ലീഷ ഭാഷ സംസാരിക്കുന്നവരുടെ ആംഗ്ലോഫോണ്‍ മേഖലയെയാണ് അംബാസോണിയ എന്ന് പറയുന്നത്. വടക്ക്-പടിഞ്ഞാറ്, തെക്ക്-പടിഞ്ഞാറ് മേഖലകളാണ് അംബാസോണിയയില്‍ ഉള്‍പ്പെടുന്നത്. നിരവധി വിഘടനവാദ സംഘടനകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാമറൂണിലെ ആകെ ജനസംഖ്യയുടെ ഏകദേശം 69.2% പേരും ക്രിസ്ത്യാനികളാണ്. ഇവയില്‍ 55.5% ആളുകളും കത്തോലിക്ക വിശ്വാസികളാണ്.
Image: /content_image/News/News-2025-07-02-11:50:50.jpg
Keywords: ആഫ്രിക്ക
Category: 1
Sub Category:
Heading: കാമറൂണിൽ തട്ടിക്കൊണ്ടുപോകലും പീഡനങ്ങളും തുടരുന്നു: ആശങ്ക പങ്കുവെച്ച് മെത്രാൻ സംഘത്തിന്റെ അധ്യക്ഷന്‍
Content: വത്തിക്കാന്‍ സിറ്റി: ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ വിവിധ സ്ഥലങ്ങളില്‍ ജനങ്ങള്‍ ഭീതിയിൽ കഴിയുകയാണെന്നു രാജ്യത്തെ കത്തോലിക്ക മെത്രാൻ സംഘത്തിൻറെ അധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് ആൻഡ്രൂ ൻകെയ ഫുവാന്യ. പരിശുദ്ധ സിംഹാസനത്തിന്റെ ദിനപത്രമായ 'ഒസർവത്താരോ റൊമാനോ'യ്ക്കു അനുവദിച്ച അഭിമുഖത്തിലാണ് തട്ടിക്കൊണ്ടുപോകലുകളും മോചനദ്രവ്യം ആവശ്യപ്പെടലും പീഡനങ്ങളും പതിവായിരിക്കുന്ന കാമറൂണിലെ അവസ്ഥയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. സർക്കാരും വിഘടനവാദികളും തമ്മിൽ സമാധാനം ഉണ്ടാക്കാൻ പ്രാദേശിക കത്തോലിക്കാ സഭ ശ്രമിക്കുകയാണെന്നും ആര്‍ച്ച് ബിഷപ്പ് ഫുവാന്യ പറഞ്ഞു. എട്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് 2017-ൽ വിഘടനവാദികൾ അംബാസോണിയ ഒരു സംസ്ഥാനമായി പ്രഖ്യാപിച്ചിരിന്നു. ഇതോടെ പ്രദേശം ഭീകരാവസ്ഥയിലേക്കു കൂപ്പുകുത്തി. “അംബ ബോയ്സ്” എന്ന പേരിൽ രൂപീകൃതമായ ഒരു സംഘം കൊല നടത്തുകയും ഭീകരപ്രവർത്തനങ്ങളിലേർപ്പെടുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തുകൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് തുടരുകയാണെന്നു അദ്ദേഹം വെളിപ്പെടുത്തി. സർക്കാരും വിഘടനവാദികളും തമ്മിലുള്ള സംഭാഷണത്തിന് നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും പുരോഗതി ഉണ്ടാകുകയോ പ്രശ്നപരിഹാരത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുകയോ ചെയ്തിട്ടില്ലെന്നും ആര്‍ച്ച് ബിഷപ്പ് വെളിപ്പെടുത്തി. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന തെക്ക്-പടിഞ്ഞാറന്‍, വടക്ക് - പടിഞ്ഞാറന്‍ (ആംഗ്ലോഫോണ്‍ മേഖല) മേഖലകളുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് വിമത പോരാളികള്‍ കാമറൂണ്‍ സൈന്യവുമായി കാലങ്ങളായി പോരാട്ടത്തിലായിരുന്നു. 2016-ല്‍ അഭിഭാഷകരും, അധ്യാപകരും നടത്തിയ ഒരു പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്നാണ് ആംഗ്ലോഫോണ്‍ പ്രതിസന്ധി ഒരു സായുധ യുദ്ധമായി രൂപം പ്രാപിച്ചത്. ഈ സംഘര്‍ഷം ആയിരകണക്കിന് പേരുടെ ജീവഹാനിക്കും, ലക്ഷകണക്കിന് ആളുകളുടെ പലായനത്തിനും കാരണമായി. കാമറൂണിന്റെ ഭാഗവും എന്നാല്‍ 2017-ല്‍ വിഘടനവാദികള്‍ സ്വന്തന്ത്ര രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്ത ഇംഗ്ലീഷ ഭാഷ സംസാരിക്കുന്നവരുടെ ആംഗ്ലോഫോണ്‍ മേഖലയെയാണ് അംബാസോണിയ എന്ന് പറയുന്നത്. വടക്ക്-പടിഞ്ഞാറ്, തെക്ക്-പടിഞ്ഞാറ് മേഖലകളാണ് അംബാസോണിയയില്‍ ഉള്‍പ്പെടുന്നത്. നിരവധി വിഘടനവാദ സംഘടനകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാമറൂണിലെ ആകെ ജനസംഖ്യയുടെ ഏകദേശം 69.2% പേരും ക്രിസ്ത്യാനികളാണ്. ഇവയില്‍ 55.5% ആളുകളും കത്തോലിക്ക വിശ്വാസികളാണ്.
Image: /content_image/News/News-2025-07-02-11:50:50.jpg
Keywords: ആഫ്രിക്ക
Content:
25231
Category: 1
Sub Category:
Heading: മെക്സിക്കോയില്‍ കത്തോലിക്ക വൈദികന് വെടിയേറ്റു
Content: മെക്സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയില്‍ കത്തോലിക്ക വൈദികന് വെടിയേറ്റു. ടബാസ്കോ രൂപതാംഗമായ ഫാ. ഹെക്ടർ അലജാൻഡ്രോ പെരെസ് എന്ന വൈദികനാണ് രോഗിയായ ഇടവകാംഗത്തെ സന്ദർശിക്കാൻ പോകുന്നതിനിടെ വെടിയേറ്റത്. ജൂണ്‍ 30 പ്രാദേശിക സമയം ഏകദേശം 5:45നാണ് വെടിയേറ്റത്. ടബാസ്കോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ വില്ലഹെർമോസയിലുള്ള സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ഇടവക വികാരിയാണ് ഫാ. ഹെക്ടർ അലജാൻഡ്രോ. വൈദികന്റെ ആരോഗ്യ നിലയിലെ അഭിവൃദ്ധിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു ബിഷപ്പ് ജെറാർഡോ റോജാസ് ലോപ്പസ് അഭ്യര്‍ത്ഥിച്ചു. അക്രമി ആളുമാറി വെടിവെച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വലിയ രീതിയില്‍ രക്തം വാര്‍ന്നതും ആന്തരിക മുറിവുകളുടെ സങ്കീർണ്ണതയും കാരണം വൈദികന്റെ സ്ഥിതി ഗുരുതരമാണെന്നും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന ഗവർണർ ജാവിയർ മെയ് റോഡ്രിഗസ് വൈദികന് നേരെയുള്ള ആക്രമണത്തെ അപലപിച്ചു. കത്തോലിക്ക സഭയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണെന്നും ഉത്തരവാദികളായവരെ കണ്ടെത്തുമെന്നും അക്രമി ശിക്ഷിക്കപ്പെടാതെ പോകില്ലായെന്നും ഗവര്‍ണര്‍ ഉറപ്പുനല്‍കി. മെക്സിക്കൻ മെത്രാന്‍ സമിതിയും അക്രമത്തെ അപലപിച്ചു രംഗത്തുവന്നു. X-ൽ പോസ്റ്റ് ചെയ്ത ഒരു സന്ദേശത്തിൽ മെക്സിക്കൻ മെത്രാന്‍ സമിതി ആക്രമണത്തെ അപലപിച്ചു. ഫാ. ഹെക്ടർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനു കന്യകാമറിയത്തിന്റെ മാധ്യസ്ഥത്തിന് ഏല്‍പ്പിക്കുകയാണെന്നും ജീവന്റെ കർത്താവിനോട് പ്രാർത്ഥനകൾ അർപ്പിക്കുകയാണെന്നും ടബാസ്കോ രൂപതയ്ക്കും സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ഇടവക സമൂഹത്തിനും പിന്തുണ വാഗ്ദാനം ചെയ്യുകയാണെന്നും മെക്സിക്കൻ മെത്രാന്‍ സമിതി പ്രസ്താവിച്ചു. ലോകത്ത് വൈദികര്‍ക്കു നേരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്നത് ലാറ്റിനമേരിക്കന്‍ രാജ്യമാണ് മെക്സിക്കോ.
Image: /content_image/News/News-2025-07-02-12:22:58.jpg
Keywords: മെക്സിക്കോ
Category: 1
Sub Category:
Heading: മെക്സിക്കോയില്‍ കത്തോലിക്ക വൈദികന് വെടിയേറ്റു
Content: മെക്സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയില്‍ കത്തോലിക്ക വൈദികന് വെടിയേറ്റു. ടബാസ്കോ രൂപതാംഗമായ ഫാ. ഹെക്ടർ അലജാൻഡ്രോ പെരെസ് എന്ന വൈദികനാണ് രോഗിയായ ഇടവകാംഗത്തെ സന്ദർശിക്കാൻ പോകുന്നതിനിടെ വെടിയേറ്റത്. ജൂണ്‍ 30 പ്രാദേശിക സമയം ഏകദേശം 5:45നാണ് വെടിയേറ്റത്. ടബാസ്കോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ വില്ലഹെർമോസയിലുള്ള സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ഇടവക വികാരിയാണ് ഫാ. ഹെക്ടർ അലജാൻഡ്രോ. വൈദികന്റെ ആരോഗ്യ നിലയിലെ അഭിവൃദ്ധിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു ബിഷപ്പ് ജെറാർഡോ റോജാസ് ലോപ്പസ് അഭ്യര്‍ത്ഥിച്ചു. അക്രമി ആളുമാറി വെടിവെച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വലിയ രീതിയില്‍ രക്തം വാര്‍ന്നതും ആന്തരിക മുറിവുകളുടെ സങ്കീർണ്ണതയും കാരണം വൈദികന്റെ സ്ഥിതി ഗുരുതരമാണെന്നും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന ഗവർണർ ജാവിയർ മെയ് റോഡ്രിഗസ് വൈദികന് നേരെയുള്ള ആക്രമണത്തെ അപലപിച്ചു. കത്തോലിക്ക സഭയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണെന്നും ഉത്തരവാദികളായവരെ കണ്ടെത്തുമെന്നും അക്രമി ശിക്ഷിക്കപ്പെടാതെ പോകില്ലായെന്നും ഗവര്‍ണര്‍ ഉറപ്പുനല്‍കി. മെക്സിക്കൻ മെത്രാന്‍ സമിതിയും അക്രമത്തെ അപലപിച്ചു രംഗത്തുവന്നു. X-ൽ പോസ്റ്റ് ചെയ്ത ഒരു സന്ദേശത്തിൽ മെക്സിക്കൻ മെത്രാന്‍ സമിതി ആക്രമണത്തെ അപലപിച്ചു. ഫാ. ഹെക്ടർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനു കന്യകാമറിയത്തിന്റെ മാധ്യസ്ഥത്തിന് ഏല്‍പ്പിക്കുകയാണെന്നും ജീവന്റെ കർത്താവിനോട് പ്രാർത്ഥനകൾ അർപ്പിക്കുകയാണെന്നും ടബാസ്കോ രൂപതയ്ക്കും സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ഇടവക സമൂഹത്തിനും പിന്തുണ വാഗ്ദാനം ചെയ്യുകയാണെന്നും മെക്സിക്കൻ മെത്രാന്‍ സമിതി പ്രസ്താവിച്ചു. ലോകത്ത് വൈദികര്‍ക്കു നേരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്നത് ലാറ്റിനമേരിക്കന്‍ രാജ്യമാണ് മെക്സിക്കോ.
Image: /content_image/News/News-2025-07-02-12:22:58.jpg
Keywords: മെക്സിക്കോ
Content:
25232
Category: 1
Sub Category:
Heading: ക്രിസ്തുവിന്റെ രക്തം രക്ഷയുടെ ഉറവിടം: ഈശോയുടെ തിരുരക്തത്തിന്റെ ശ്രേഷ്ഠതയെ പറ്റി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 2000-ല്‍ നല്കിയ സന്ദേശം
Content: പ്രിയ സഹോദരി സഹോദരന്മാരെ, നമ്മുടെ പരിത്രാണത്തിന്റെ വിലയും രക്ഷയുടെയും നിത്യജീവന്റെയും വാഗ്ദാനവുമായ ഈശോയുടെ തിരുരക്തത്തിനായി സമര്‍പ്പിക്കപ്പെട്ട ഈ ജൂലൈ മാസം ഒന്നാം തീയതി പുരുഷന്മാരുടെയും സ്ത്രീകളുടെയും സന്യാസ സമൂഹങ്ങളിലും ഭക്ത സംഘടനകളിലും അംഗങ്ങളായ നിങ്ങളെയെല്ലാവരെയും സന്ദര്‍ശിക്കുവാന്‍ സാധിച്ചതില്‍ എനിക്കു അതിയായ സന്തോഷമുണ്ട്. ഇവിടെ കൂടിയിരിക്കുന്ന സകലരെയും ഞാന്‍ സ്നേഹത്തോടെ ആശീര്‍വ്വദിക്കുകയും നിങ്ങളുടെ സ്നേഹത്തിന് നന്ദി പറയുകയും ചെയ്യുന്നു. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലില്‍ കൈകൊണ്ട ആരാധന ക്രമത്തിന്റെ നവീകരണത്തോട് കൂടി കത്തോലിക്ക സഭയുടെ അനുദിന പ്രാര്‍ത്ഥനകളില്‍ ഈശോയുടെ തിരുരക്തത്തിന്റെ രഹസ്യം കൂടുതല്‍ ആഘോഷമായി കൊണ്ടാടുവാന്‍ തുടങ്ങി. എന്റെ മുന്‍ഗാമിയായ പരിശുദ്ധ പിതാവ് പോള്‍ ആറാമന്‍ പാപ്പ ഈശോയുടെ തിരുരക്തത്തിന്റെയും തിരുശരീരത്തിന്റെയും ഭക്തിയില്‍ ഇന്ന്‍ നാം ആഘോഷിക്കുന്ന അവിടുത്തെ തിരുശരീര രക്തങ്ങളുടെ ഓര്‍മ്മയിലൂടെ പങ്ക് കൊണ്ടു. എല്ലാ ദിവ്യബലികളിലും അവിടുത്തെ തിരുശരീരം മാത്രമല്ല സന്നിഹിതമാകുന്നത്, നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി ചിന്തപ്പെട്ട പുതിയ ഉടമ്പടിയിലെ രക്തവും കൂടിയാണ്. സ്നേഹിതരെ ഈശോയുടെ തിരുരക്തം എത്രയോ വലിയ ഒരു രഹസ്യമാണ്! ക്രിസ്തീയതയുടെ ഉദയം മുതല്‍ സകലരുടെയും ഹൃദയവും മനസ്സും കവര്‍ന്ന, വിശിഷ്യ നിങ്ങളുടെ സഭാസ്ഥാപകരുടെയും നേതൃത്വനിരയുടെയും ജീവിതത്തിനു ആധാരമായി തീര്‍ന്ന സത്യമാണ് അവിടുത്തെ തിരുരക്തം. ജൂബിലി വര്‍ഷം ഈ ഭക്തിക്ക് കൂടുതല്‍ ഓജസ്സ് നല്കുന്നു. കാരണം ഈ ജൂബിലി വര്‍ഷത്തില്‍ വചനമായ ഈശോ ദൈവമായിരിന്നിട്ടും പരിശുദ്ധ അമ്മയുടെ ഉദരത്തില്‍ ജന്മമെടുത്ത് മനുഷ്യനായി അവതരിച്ചതിനെയും ദൈവമായി യോഗാത്മകമായി ഐക്യപ്പെട്ടതിനെയും നാം ധ്യാനിക്കുന്നു. നമ്മുടെ രക്ഷയ്ക്ക് വേണ്ടി മാംസമായി തീര്‍ന്ന ക്രിസ്തുവിന്റെ രക്തമായതിനാല്‍ തന്നെ അവിടുത്തെ തിരുരക്തം സകല ജനതകളുടെയും രക്ഷയുടെ ഉറവിടമാണ്. ഉദാത്തമായ സ്നേഹത്തിന്റെയും മനുഷ്യരുടെ ജീവിതത്തിലേക്ക് ദൈവം ആഴമായി ഇറങ്ങി വന്നതിന്റെയും അടയാളമാണ് അവിടുത്തെ തിരുശരീരത്തില്‍ നിന്ന്‍ രക്തം പുറത്തേക്ക് ഒഴുകിയതിന്റെ ചിത്രം. സര്‍വ്വശക്തനായ ദൈവം രക്തത്തിന്റെ അടയാളം തന്നെ മനുഷ്യരക്ഷക്കായി ഉപയോഗിക്കുവാന്‍ കാരണം അത്രമേല്‍ ഒരു വ്യക്തിയുടെ പൂര്‍ണ്ണമായ സഹവര്‍ത്തിത്വം കാണിക്കുവാന്‍ മറ്റൊരു മാര്‍ഗ്ഗമില്ല എന്നത് കൊണ്ടാണ്. സ്വയം ശൂന്യവത്കരിക്കുന്ന ഈ രഹസ്യത്തിന്റെ ഉറവിടം പിതാവായ ദൈവത്തിന്റെ രക്ഷണീയ പദ്ധതിയിലാണ് അടങ്ങിയിരിക്കുന്നത്. പൂര്‍ണ്ണമായും ദൈവവും മനുഷ്യനുമായിരിന്ന പുത്രനായ ഈശോ തന്റെ അനുസരണത്തിലൂടെയും പരിശുദ്ധാത്മാവായ ദൈവം തന്റെ പ്രവര്‍ത്തനത്തിലൂടെയും ഈ പദ്ധതിയെ പൂര്‍ത്തിയാക്കി. അങ്ങനെ നമ്മുടെ രക്ഷാകര ചരിത്രത്തില്‍ ത്രീത്വൈക ദൈവം തന്റെ സ്നേഹത്തിന്റെ മായാത്ത മുദ്ര പതിപ്പിച്ചു. ഇത്തരത്തിലുള്ള ആ മഹനീയ പദ്ധതിയുടെ സാന്നിധ്യത്തില്‍ നിങ്ങളോടൊപ്പം ലോകമെമ്പാടുമുള്ള സകല വിശ്വാസികളും ക്രിസ്തുവിന്റെ വിലയേറിയ തിരു രക്തത്തിന്റെ അടയാളത്തില്‍ ത്രീയേക ദൈവത്തിന് സ്തുതിഗീതങ്ങള്‍ അര്‍പ്പിക്കുന്നു. ജീവിത സാക്ഷ്യങ്ങള്‍ വാക്കുകളിലും പ്രകടിപ്പിക്കപ്പെടേണ്ടതാണ്. ഹെബ്രായര്‍ക്ക് എഴുതിയ ലേഖനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു; "എന്റെ സഹോദരരേ, യേശുവിന്റെ രക്തം മൂലം വിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ നമ്മുക്ക് മനോധൈര്യം ഉണ്ട്..സ്നേഹത്തോടെ ജീവിക്കുന്നതിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനും പരസ്പരം പ്രോത്സാഹിപ്പിക്കാന്‍ എങ്ങനെ കഴിയുമെന്ന് നമ്മുക്ക് പര്യലോചിക്കാം" (ഹെബ്രായാര്‍ 10:19,24). ഈശോയുടെ പീഡാസഹനങ്ങളെ കുറിച്ചുള്ള ധ്യാനം നമ്മുടെ ഹൃദയങ്ങളില്‍ പല നല്ല പ്രവര്‍ത്തികള്‍ക്കും പ്രചോദനം നല്കും. പല രക്ത സാക്ഷികളും ചെയ്തത് പോലെ ദൈവത്തിനും മനുഷ്യര്‍ക്കും വേണ്ടി നമ്മുടെ ജീവിതം തന്നെ സമര്‍പ്പിക്കുവാന്‍ ഇത് നമ്മെ പ്രാപ്തരാക്കും. ആരെയും ഒഴിവാക്കാതെ സകലര്‍ക്കും വേണ്ടി ഈശോ തന്റെ തിരുരക്തം ഒഴുക്കിയത് കൊണ്ട് ഒരു വ്യക്തിയുടെ പോലും മൂല്യം മനസിലാക്കുന്നതില്‍ നാം പരാജയപ്പെടരുത്. ഈ രഹസ്യത്തെ കുറിച്ചുള്ള ധ്യാനം ധാരാളിത്തത്തിലും അതേ സമയം പങ്ക് വെക്കുവാന്‍ സന്‍മനസ്സ് കാണിക്കാത്തവരുമായ ഒരു സമൂഹത്തിന്റെ ഇടയില്‍പ്പെട്ട് പോയ ജനങ്ങളുടെ ശാരീരികവും ധാര്‍മ്മികവുമായ വേദനകളിലേക്ക് ഇറങ്ങി ചെല്ലുവാന്‍ നമ്മെ പ്രേരിപ്പിക്കും. ഇത്തരം ഒരു വീക്ഷണത്തിലാണ് നിങ്ങളുടെ സേവനം സകല ശ്രേഷ്ടതയോടും കൂടി ഉയര്‍ന്ന് നില്‍ക്കുന്നത്. നിങ്ങള്‍ക്കുള്ളത് പങ്ക് വെക്കുന്നത് കൊണ്ട് മാത്രം നിങ്ങള്‍ തൃപ്തരാകുന്നില്ല. മറിച്ച് നിങ്ങളെ തന്നെ നിങ്ങള്‍ പങ്ക് വെക്കുന്നു. ഒരാള്‍ക്ക് സ്വന്തം രക്തത്തെക്കാള്‍ വ്യക്തിപരമായി എന്താണുള്ളത്? ക്രിസ്തുവിന്റെ വെളിച്ചത്തില്‍ നമ്മുടെ സഹോദരനും സഹോദരിക്കും നാം സമ്മാനിക്കുന്ന ഈ ജീവന്റെ ഭാഗം മാനുഷിക ചക്രവാളങ്ങളെ അതിലംഘിക്കുന്നു. സുഹൃത്തുക്കളേ ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലിയാഘോഷം നിങ്ങളെ വിശ്വാസത്തില്‍ ജാഗ്രതയുള്ളവരും പ്രത്യാശയില്‍ സ്ഥിരചിത്തരും ഉപവിയില്‍ തീക്ഷ്ണതയുള്ളവരുമായി കണ്ടത്തെട്ടെ. ദൈവത്തിന്റെ അളവിലാത്ത കരുണയുമായി ഇന്നും ക്രിസ്തു ഓരോരുത്തരേയും സമീപിക്കുന്നു. സ്വര്‍ഗ്ഗത്തിലെ നമ്മുടെ പിതാവ് കരുണാസമ്പന്നനായിരിക്കുന്നത് പോലെ നിങ്ങളും കരുണയില്‍ സമ്പന്നരായി തീരട്ടെ. ഇത്തരത്തിലുള്ള വികാരങ്ങളോടെയും സ്വന്തം രക്തത്താല്‍ നമ്മെ അഭിഷേകം ചെയ്യുന്നവന്റെ (1 പത്രോസ് 1:2) സ്നേഹത്തിലും ഞാന്‍ നിങ്ങളെ ആശീര്‍വ്വദിക്കുന്നു. (ഇറ്റലിയിലെ രക്തദാന സംഘടനകളുടെയും മറ്റ് തീര്‍ഥാടക സമൂഹങ്ങളുടെയും അംഗങ്ങളായ, തിരുരക്തത്തിനായി സമര്‍പ്പിക്കപ്പെട്ട സന്യാസസമൂഹങ്ങളെയും കത്തോലിക്ക സംഘടനകളെയും സ്വാഗതം ചെയ്തു കൊണ്ട് 2000 ജൂലൈ 1ാം തീയതി വിശുദ്ധ ജോണ്‍ പോള്‍ പാപ്പ രണ്ടാമന്‍ നല്കിയ സന്ദേശം). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script> ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-07-02-12:49:08.jpg
Keywords: രക്ത
Category: 1
Sub Category:
Heading: ക്രിസ്തുവിന്റെ രക്തം രക്ഷയുടെ ഉറവിടം: ഈശോയുടെ തിരുരക്തത്തിന്റെ ശ്രേഷ്ഠതയെ പറ്റി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 2000-ല്‍ നല്കിയ സന്ദേശം
Content: പ്രിയ സഹോദരി സഹോദരന്മാരെ, നമ്മുടെ പരിത്രാണത്തിന്റെ വിലയും രക്ഷയുടെയും നിത്യജീവന്റെയും വാഗ്ദാനവുമായ ഈശോയുടെ തിരുരക്തത്തിനായി സമര്‍പ്പിക്കപ്പെട്ട ഈ ജൂലൈ മാസം ഒന്നാം തീയതി പുരുഷന്മാരുടെയും സ്ത്രീകളുടെയും സന്യാസ സമൂഹങ്ങളിലും ഭക്ത സംഘടനകളിലും അംഗങ്ങളായ നിങ്ങളെയെല്ലാവരെയും സന്ദര്‍ശിക്കുവാന്‍ സാധിച്ചതില്‍ എനിക്കു അതിയായ സന്തോഷമുണ്ട്. ഇവിടെ കൂടിയിരിക്കുന്ന സകലരെയും ഞാന്‍ സ്നേഹത്തോടെ ആശീര്‍വ്വദിക്കുകയും നിങ്ങളുടെ സ്നേഹത്തിന് നന്ദി പറയുകയും ചെയ്യുന്നു. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലില്‍ കൈകൊണ്ട ആരാധന ക്രമത്തിന്റെ നവീകരണത്തോട് കൂടി കത്തോലിക്ക സഭയുടെ അനുദിന പ്രാര്‍ത്ഥനകളില്‍ ഈശോയുടെ തിരുരക്തത്തിന്റെ രഹസ്യം കൂടുതല്‍ ആഘോഷമായി കൊണ്ടാടുവാന്‍ തുടങ്ങി. എന്റെ മുന്‍ഗാമിയായ പരിശുദ്ധ പിതാവ് പോള്‍ ആറാമന്‍ പാപ്പ ഈശോയുടെ തിരുരക്തത്തിന്റെയും തിരുശരീരത്തിന്റെയും ഭക്തിയില്‍ ഇന്ന്‍ നാം ആഘോഷിക്കുന്ന അവിടുത്തെ തിരുശരീര രക്തങ്ങളുടെ ഓര്‍മ്മയിലൂടെ പങ്ക് കൊണ്ടു. എല്ലാ ദിവ്യബലികളിലും അവിടുത്തെ തിരുശരീരം മാത്രമല്ല സന്നിഹിതമാകുന്നത്, നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി ചിന്തപ്പെട്ട പുതിയ ഉടമ്പടിയിലെ രക്തവും കൂടിയാണ്. സ്നേഹിതരെ ഈശോയുടെ തിരുരക്തം എത്രയോ വലിയ ഒരു രഹസ്യമാണ്! ക്രിസ്തീയതയുടെ ഉദയം മുതല്‍ സകലരുടെയും ഹൃദയവും മനസ്സും കവര്‍ന്ന, വിശിഷ്യ നിങ്ങളുടെ സഭാസ്ഥാപകരുടെയും നേതൃത്വനിരയുടെയും ജീവിതത്തിനു ആധാരമായി തീര്‍ന്ന സത്യമാണ് അവിടുത്തെ തിരുരക്തം. ജൂബിലി വര്‍ഷം ഈ ഭക്തിക്ക് കൂടുതല്‍ ഓജസ്സ് നല്കുന്നു. കാരണം ഈ ജൂബിലി വര്‍ഷത്തില്‍ വചനമായ ഈശോ ദൈവമായിരിന്നിട്ടും പരിശുദ്ധ അമ്മയുടെ ഉദരത്തില്‍ ജന്മമെടുത്ത് മനുഷ്യനായി അവതരിച്ചതിനെയും ദൈവമായി യോഗാത്മകമായി ഐക്യപ്പെട്ടതിനെയും നാം ധ്യാനിക്കുന്നു. നമ്മുടെ രക്ഷയ്ക്ക് വേണ്ടി മാംസമായി തീര്‍ന്ന ക്രിസ്തുവിന്റെ രക്തമായതിനാല്‍ തന്നെ അവിടുത്തെ തിരുരക്തം സകല ജനതകളുടെയും രക്ഷയുടെ ഉറവിടമാണ്. ഉദാത്തമായ സ്നേഹത്തിന്റെയും മനുഷ്യരുടെ ജീവിതത്തിലേക്ക് ദൈവം ആഴമായി ഇറങ്ങി വന്നതിന്റെയും അടയാളമാണ് അവിടുത്തെ തിരുശരീരത്തില്‍ നിന്ന്‍ രക്തം പുറത്തേക്ക് ഒഴുകിയതിന്റെ ചിത്രം. സര്‍വ്വശക്തനായ ദൈവം രക്തത്തിന്റെ അടയാളം തന്നെ മനുഷ്യരക്ഷക്കായി ഉപയോഗിക്കുവാന്‍ കാരണം അത്രമേല്‍ ഒരു വ്യക്തിയുടെ പൂര്‍ണ്ണമായ സഹവര്‍ത്തിത്വം കാണിക്കുവാന്‍ മറ്റൊരു മാര്‍ഗ്ഗമില്ല എന്നത് കൊണ്ടാണ്. സ്വയം ശൂന്യവത്കരിക്കുന്ന ഈ രഹസ്യത്തിന്റെ ഉറവിടം പിതാവായ ദൈവത്തിന്റെ രക്ഷണീയ പദ്ധതിയിലാണ് അടങ്ങിയിരിക്കുന്നത്. പൂര്‍ണ്ണമായും ദൈവവും മനുഷ്യനുമായിരിന്ന പുത്രനായ ഈശോ തന്റെ അനുസരണത്തിലൂടെയും പരിശുദ്ധാത്മാവായ ദൈവം തന്റെ പ്രവര്‍ത്തനത്തിലൂടെയും ഈ പദ്ധതിയെ പൂര്‍ത്തിയാക്കി. അങ്ങനെ നമ്മുടെ രക്ഷാകര ചരിത്രത്തില്‍ ത്രീത്വൈക ദൈവം തന്റെ സ്നേഹത്തിന്റെ മായാത്ത മുദ്ര പതിപ്പിച്ചു. ഇത്തരത്തിലുള്ള ആ മഹനീയ പദ്ധതിയുടെ സാന്നിധ്യത്തില്‍ നിങ്ങളോടൊപ്പം ലോകമെമ്പാടുമുള്ള സകല വിശ്വാസികളും ക്രിസ്തുവിന്റെ വിലയേറിയ തിരു രക്തത്തിന്റെ അടയാളത്തില്‍ ത്രീയേക ദൈവത്തിന് സ്തുതിഗീതങ്ങള്‍ അര്‍പ്പിക്കുന്നു. ജീവിത സാക്ഷ്യങ്ങള്‍ വാക്കുകളിലും പ്രകടിപ്പിക്കപ്പെടേണ്ടതാണ്. ഹെബ്രായര്‍ക്ക് എഴുതിയ ലേഖനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു; "എന്റെ സഹോദരരേ, യേശുവിന്റെ രക്തം മൂലം വിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ നമ്മുക്ക് മനോധൈര്യം ഉണ്ട്..സ്നേഹത്തോടെ ജീവിക്കുന്നതിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനും പരസ്പരം പ്രോത്സാഹിപ്പിക്കാന്‍ എങ്ങനെ കഴിയുമെന്ന് നമ്മുക്ക് പര്യലോചിക്കാം" (ഹെബ്രായാര്‍ 10:19,24). ഈശോയുടെ പീഡാസഹനങ്ങളെ കുറിച്ചുള്ള ധ്യാനം നമ്മുടെ ഹൃദയങ്ങളില്‍ പല നല്ല പ്രവര്‍ത്തികള്‍ക്കും പ്രചോദനം നല്കും. പല രക്ത സാക്ഷികളും ചെയ്തത് പോലെ ദൈവത്തിനും മനുഷ്യര്‍ക്കും വേണ്ടി നമ്മുടെ ജീവിതം തന്നെ സമര്‍പ്പിക്കുവാന്‍ ഇത് നമ്മെ പ്രാപ്തരാക്കും. ആരെയും ഒഴിവാക്കാതെ സകലര്‍ക്കും വേണ്ടി ഈശോ തന്റെ തിരുരക്തം ഒഴുക്കിയത് കൊണ്ട് ഒരു വ്യക്തിയുടെ പോലും മൂല്യം മനസിലാക്കുന്നതില്‍ നാം പരാജയപ്പെടരുത്. ഈ രഹസ്യത്തെ കുറിച്ചുള്ള ധ്യാനം ധാരാളിത്തത്തിലും അതേ സമയം പങ്ക് വെക്കുവാന്‍ സന്‍മനസ്സ് കാണിക്കാത്തവരുമായ ഒരു സമൂഹത്തിന്റെ ഇടയില്‍പ്പെട്ട് പോയ ജനങ്ങളുടെ ശാരീരികവും ധാര്‍മ്മികവുമായ വേദനകളിലേക്ക് ഇറങ്ങി ചെല്ലുവാന്‍ നമ്മെ പ്രേരിപ്പിക്കും. ഇത്തരം ഒരു വീക്ഷണത്തിലാണ് നിങ്ങളുടെ സേവനം സകല ശ്രേഷ്ടതയോടും കൂടി ഉയര്‍ന്ന് നില്‍ക്കുന്നത്. നിങ്ങള്‍ക്കുള്ളത് പങ്ക് വെക്കുന്നത് കൊണ്ട് മാത്രം നിങ്ങള്‍ തൃപ്തരാകുന്നില്ല. മറിച്ച് നിങ്ങളെ തന്നെ നിങ്ങള്‍ പങ്ക് വെക്കുന്നു. ഒരാള്‍ക്ക് സ്വന്തം രക്തത്തെക്കാള്‍ വ്യക്തിപരമായി എന്താണുള്ളത്? ക്രിസ്തുവിന്റെ വെളിച്ചത്തില്‍ നമ്മുടെ സഹോദരനും സഹോദരിക്കും നാം സമ്മാനിക്കുന്ന ഈ ജീവന്റെ ഭാഗം മാനുഷിക ചക്രവാളങ്ങളെ അതിലംഘിക്കുന്നു. സുഹൃത്തുക്കളേ ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലിയാഘോഷം നിങ്ങളെ വിശ്വാസത്തില്‍ ജാഗ്രതയുള്ളവരും പ്രത്യാശയില്‍ സ്ഥിരചിത്തരും ഉപവിയില്‍ തീക്ഷ്ണതയുള്ളവരുമായി കണ്ടത്തെട്ടെ. ദൈവത്തിന്റെ അളവിലാത്ത കരുണയുമായി ഇന്നും ക്രിസ്തു ഓരോരുത്തരേയും സമീപിക്കുന്നു. സ്വര്‍ഗ്ഗത്തിലെ നമ്മുടെ പിതാവ് കരുണാസമ്പന്നനായിരിക്കുന്നത് പോലെ നിങ്ങളും കരുണയില്‍ സമ്പന്നരായി തീരട്ടെ. ഇത്തരത്തിലുള്ള വികാരങ്ങളോടെയും സ്വന്തം രക്തത്താല്‍ നമ്മെ അഭിഷേകം ചെയ്യുന്നവന്റെ (1 പത്രോസ് 1:2) സ്നേഹത്തിലും ഞാന്‍ നിങ്ങളെ ആശീര്‍വ്വദിക്കുന്നു. (ഇറ്റലിയിലെ രക്തദാന സംഘടനകളുടെയും മറ്റ് തീര്‍ഥാടക സമൂഹങ്ങളുടെയും അംഗങ്ങളായ, തിരുരക്തത്തിനായി സമര്‍പ്പിക്കപ്പെട്ട സന്യാസസമൂഹങ്ങളെയും കത്തോലിക്ക സംഘടനകളെയും സ്വാഗതം ചെയ്തു കൊണ്ട് 2000 ജൂലൈ 1ാം തീയതി വിശുദ്ധ ജോണ്‍ പോള്‍ പാപ്പ രണ്ടാമന്‍ നല്കിയ സന്ദേശം). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script> ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-07-02-12:49:08.jpg
Keywords: രക്ത
Content:
25233
Category: 1
Sub Category:
Heading: തിരുരക്താഭിഷേക പ്രാർത്ഥന
Content: കർത്താവായ ഈശോയേ, അങ്ങ് കുരിശിൽ ചിന്തിയ അമൂല്യമായ തിരുരക്തത്താൽ എന്റെ ആത്മാവിനെയും മനസിനെയും ശരീരത്തെയും കഴുകണമേ. എല്ലാ അശുദ്ധിയും നീക്കണമേ. എന്റെ ബുദ്ധിയെയും ചിന്തകളെയും വിശുദ്ധീകരിക്കണമെ. എന്റെ ശിരസു മുതൽ പാദം വരെ ഓരോ അവയവങ്ങളും കഴുകണമേ. (എന്റെ ശിരസ്സിനെ, കണ്ണുകളെ, കാതുകളെ,... ഇങ്ങനെ ഓരോ അവയവങ്ങളെയും പ്രത്യേകം സമർപ്പിച്ച് തിരുരക്തത്താൽ കഴുകാൻ പ്രാർത്ഥിക്കുക.) അങ്ങയുടെ ആലയമായ എന്റെ ശരീരത്തെ പവിത്രീകരിക്കണമേ. ആത്മീയവും മാനസികവും ശാരീരികവുമായ എല്ലാ അപകടങ്ങളിൽ നിന്നും അങ്ങയുടെ തിരുരക്തംകൊണ്ടു പൊതിഞ്ഞ്, എന്നെയും എനിക്കുള്ളവരെയും സംരക്ഷിക്കണമേ. ആമ്മേന്‍. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-07-02-13:06:58.jpg
Keywords: തിരുരക്ത
Category: 1
Sub Category:
Heading: തിരുരക്താഭിഷേക പ്രാർത്ഥന
Content: കർത്താവായ ഈശോയേ, അങ്ങ് കുരിശിൽ ചിന്തിയ അമൂല്യമായ തിരുരക്തത്താൽ എന്റെ ആത്മാവിനെയും മനസിനെയും ശരീരത്തെയും കഴുകണമേ. എല്ലാ അശുദ്ധിയും നീക്കണമേ. എന്റെ ബുദ്ധിയെയും ചിന്തകളെയും വിശുദ്ധീകരിക്കണമെ. എന്റെ ശിരസു മുതൽ പാദം വരെ ഓരോ അവയവങ്ങളും കഴുകണമേ. (എന്റെ ശിരസ്സിനെ, കണ്ണുകളെ, കാതുകളെ,... ഇങ്ങനെ ഓരോ അവയവങ്ങളെയും പ്രത്യേകം സമർപ്പിച്ച് തിരുരക്തത്താൽ കഴുകാൻ പ്രാർത്ഥിക്കുക.) അങ്ങയുടെ ആലയമായ എന്റെ ശരീരത്തെ പവിത്രീകരിക്കണമേ. ആത്മീയവും മാനസികവും ശാരീരികവുമായ എല്ലാ അപകടങ്ങളിൽ നിന്നും അങ്ങയുടെ തിരുരക്തംകൊണ്ടു പൊതിഞ്ഞ്, എന്നെയും എനിക്കുള്ളവരെയും സംരക്ഷിക്കണമേ. ആമ്മേന്‍. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-07-02-13:06:58.jpg
Keywords: തിരുരക്ത
Content:
25234
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | രണ്ടാം ദിവസം | എളിമയോടെ ജീവിക്കുക
Content: ദൈവത്തിന്‍റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. (1 പത്രോസ് 5 : 6) #{blue->none->b->രണ്ടാം ചുവട്: എളിമയോടെ ജീവിക്കുക }# എളിമയോടെ ജീവിക്കുക എന്നതിനർത്ഥം ദൈവത്തിന്റെ മഹത്വത്തിന്റെ വെളിച്ചത്തിൽ നാം ആരാണെന്ന സത്യം തിരിച്ചറിയുക എന്നതാണ്. എളിമ എന്നത് സ്വയം മോശമായി ചിന്തിക്കുകയല്ല, മറിച്ച് നമ്മുടെ എല്ലാ ദാനങ്ങളും ശക്തികളും, നമ്മുടെ ശ്വാസം പോലും ദൈവത്തിൽ നിന്നാണ് വരുന്നതെന്ന് അറിഞ്ഞുകൊണ്ട് സത്യസന്ധമായി ചിന്തിക്കുകകയും ജീവിക്കുകയുമാണ്. വിശുദ്ധ അൽഫോൻസാമ്മ ആഴമായ എളിമയിലും വിനയത്തിലും ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിച്ചു. തന്റെ സ്നേഹനിധിയായ പിതാവിന്റെ കൈകളിലെ ഒരു കൊച്ചുകുട്ടിയായി എപ്പോഴും അവൾ തന്നെത്തന്നെ കണ്ടു. അൽഫോൻസാ ഒരിക്കലും പ്രശംസയോ അംഗീകാരമോ ആഗ്രഹിച്ചില്ല. മറ്റുള്ളവർ അവളെ തെറ്റിദ്ധരിക്കുകയോ വിമർശിക്കുകയോ ചെയ്തപ്പോഴും അവൾ നിശബ്ദയായിരുന്നു. സഹനങ്ങളിൽ ശക്തിക്കായി, തീരുമാനങ്ങളിൽ ദൃഢതക്കായി, ഏകാന്തതയിൽ ആശ്വാസത്തിനായി ഈശോയിൽ പൂർണ്ണമായും ആശ്രയിക്കാൻ അവളുടെ എളിമ അവളെ അനുവദിച്ചു. ദൈവത്തിന് തന്റെ സ്നേഹത്താൽ അവളെ നിറയ്ക്കാൻ കഴിയുന്ന തരത്തിൽ അവൾ സ്വയം ശൂന്യയാക്കി. എളിമയോടെ ജീവിക്കുക എന്നതിനർത്ഥം നമ്മൾ സ്വയം നിയന്ത്രണത്തിലല്ലെന്നും ഓരോ നിമിഷത്തിലും നമുക്ക് ദൈവത്തെ ആവശ്യമാണെന്നും അംഗീകരിക്കുക എന്നതാണ്. താഴ്മ കൃപയിലേക്കുള്ള വാതിൽ തുറക്കുന്നു, കാരണം "ദൈവം അഹങ്കാരികളെ എതിർക്കുന്നു, എന്നാൽ എളിമയുള്ളവർക്ക് കൃപ നൽകുന്നു" (യാക്കോ 4:6). താഴ്മയിലൂടെ, നാം വിശുദ്ധിയിൽ വളരുകയും "ഹൃദയശാന്തതയും എളിമയും ഉള്ള" യേശുവിനെ ഈശോയെപ്പോലെയാകുകയും ചെയ്യുന്നു. #{red->none->b->പ്രാർത്ഥന }# ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ ദൈവത്തിൽ പൂർണ്ണമായും ആശ്രയിച്ചുകൊണ്ട് എളിമയിലൂടെ വിശുദ്ധിയിൽ ആഴപ്പെടാനും സ്വയ ദൈവഹിതത്തിനു കീഴ്‌വഴങ്ങാനും ഞങ്ങളെ പഠിപ്പിക്കണമേ. ആമ്മേൻ ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/SeasonalReflections/SeasonalReflections-2025-07-02-19:58:27.jpg
Keywords: ഈശോയിലേക്കുള്ള അൽഫോ
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | രണ്ടാം ദിവസം | എളിമയോടെ ജീവിക്കുക
Content: ദൈവത്തിന്‍റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. (1 പത്രോസ് 5 : 6) #{blue->none->b->രണ്ടാം ചുവട്: എളിമയോടെ ജീവിക്കുക }# എളിമയോടെ ജീവിക്കുക എന്നതിനർത്ഥം ദൈവത്തിന്റെ മഹത്വത്തിന്റെ വെളിച്ചത്തിൽ നാം ആരാണെന്ന സത്യം തിരിച്ചറിയുക എന്നതാണ്. എളിമ എന്നത് സ്വയം മോശമായി ചിന്തിക്കുകയല്ല, മറിച്ച് നമ്മുടെ എല്ലാ ദാനങ്ങളും ശക്തികളും, നമ്മുടെ ശ്വാസം പോലും ദൈവത്തിൽ നിന്നാണ് വരുന്നതെന്ന് അറിഞ്ഞുകൊണ്ട് സത്യസന്ധമായി ചിന്തിക്കുകകയും ജീവിക്കുകയുമാണ്. വിശുദ്ധ അൽഫോൻസാമ്മ ആഴമായ എളിമയിലും വിനയത്തിലും ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിച്ചു. തന്റെ സ്നേഹനിധിയായ പിതാവിന്റെ കൈകളിലെ ഒരു കൊച്ചുകുട്ടിയായി എപ്പോഴും അവൾ തന്നെത്തന്നെ കണ്ടു. അൽഫോൻസാ ഒരിക്കലും പ്രശംസയോ അംഗീകാരമോ ആഗ്രഹിച്ചില്ല. മറ്റുള്ളവർ അവളെ തെറ്റിദ്ധരിക്കുകയോ വിമർശിക്കുകയോ ചെയ്തപ്പോഴും അവൾ നിശബ്ദയായിരുന്നു. സഹനങ്ങളിൽ ശക്തിക്കായി, തീരുമാനങ്ങളിൽ ദൃഢതക്കായി, ഏകാന്തതയിൽ ആശ്വാസത്തിനായി ഈശോയിൽ പൂർണ്ണമായും ആശ്രയിക്കാൻ അവളുടെ എളിമ അവളെ അനുവദിച്ചു. ദൈവത്തിന് തന്റെ സ്നേഹത്താൽ അവളെ നിറയ്ക്കാൻ കഴിയുന്ന തരത്തിൽ അവൾ സ്വയം ശൂന്യയാക്കി. എളിമയോടെ ജീവിക്കുക എന്നതിനർത്ഥം നമ്മൾ സ്വയം നിയന്ത്രണത്തിലല്ലെന്നും ഓരോ നിമിഷത്തിലും നമുക്ക് ദൈവത്തെ ആവശ്യമാണെന്നും അംഗീകരിക്കുക എന്നതാണ്. താഴ്മ കൃപയിലേക്കുള്ള വാതിൽ തുറക്കുന്നു, കാരണം "ദൈവം അഹങ്കാരികളെ എതിർക്കുന്നു, എന്നാൽ എളിമയുള്ളവർക്ക് കൃപ നൽകുന്നു" (യാക്കോ 4:6). താഴ്മയിലൂടെ, നാം വിശുദ്ധിയിൽ വളരുകയും "ഹൃദയശാന്തതയും എളിമയും ഉള്ള" യേശുവിനെ ഈശോയെപ്പോലെയാകുകയും ചെയ്യുന്നു. #{red->none->b->പ്രാർത്ഥന }# ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ ദൈവത്തിൽ പൂർണ്ണമായും ആശ്രയിച്ചുകൊണ്ട് എളിമയിലൂടെ വിശുദ്ധിയിൽ ആഴപ്പെടാനും സ്വയ ദൈവഹിതത്തിനു കീഴ്‌വഴങ്ങാനും ഞങ്ങളെ പഠിപ്പിക്കണമേ. ആമ്മേൻ ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/SeasonalReflections/SeasonalReflections-2025-07-02-19:58:27.jpg
Keywords: ഈശോയിലേക്കുള്ള അൽഫോ
Content:
25235
Category: 1
Sub Category:
Heading: ലെയോ പതിനാലാമന്‍ പാപ്പയുടെ ബാല്യകാല ഭവനം ഏറ്റെടുക്കാന്‍ വില്ലേജ് കൗൺസിലിന്റെ തീരുമാനം
Content: ഇല്ലിനോയിസ്: ലെയോ പതിനാലാമന്‍ ബാല്യത്തില്‍ താമസിച്ചിരിന്ന വീട് ഏറ്റെടുക്കാന്‍ അമേരിക്കന്‍ സംസ്ഥാനമായ ഇല്ലിനോയിസിലെ ഡോൾട്ടണിലെ വില്ലേജ് കൗൺസിൽ തീരുമാനമെടുത്തു. ഇക്കഴിഞ്ഞ ജൂലൈ 1ന് നടന്ന പ്രത്യേക ബോർഡ് യോഗത്തിലാണ്, ആദ്യത്തെ അമേരിക്കന്‍ വംശജനായ മാര്‍പാപ്പയായ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റിന്റെ (ഇപ്പോൾ ലെയോ പതിനാലാമൻ പാപ്പ) ബാല്യകാല വീട് വാങ്ങാൻ വില്ലേജ് കൗൺസിൽ ഏകകണ്ഠമായി തീരുമാനമെടുത്തിരിക്കുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡോൾട്ടൺ മേയർ ജേസൺ ഹൗസാണ് നേരത്തെ ഈ വിഷയത്തില്‍ വോട്ടെടുപ്പിന് ആഹ്വാനം ചെയ്തത്. ഡോൾട്ടണിലെ പ്രതിശീർഷ വരുമാനം $29,776 ആണ്. സെൻസസ് ഡാറ്റ പ്രകാരം പ്രദേശത്തെ 20% നിവാസികളും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. എന്നാല്‍ പാപ്പയുടെ തിരഞ്ഞെടുപ്പിനുശേഷം വീട് കാണാൻ ഗ്രാമത്തിനകത്തും പുറത്തും ബസുകള്‍ നിറയെ ആളുകള്‍ എത്തുന്നുണ്ടെന്ന് ട്രസ്റ്റി എഡ്വേർഡ് സ്റ്റീവ് പറഞ്ഞു. ചരിത്രപരമായ സ്ഥലത്തേക്കു സന്ദർശകർ എത്തുമ്പോള്‍ പ്രദേശത്തിന് വലിയ സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരുമെന്നു അദ്ദേഹം പറഞ്ഞു. ലോകത്തിലെ മറ്റൊരു സ്ഥലത്തെയും പോലെയുള്ള ഈ ചെറിയ പ്രാന്തപ്രദേശത്തിന് "അവസരങ്ങളുടെ ലോകം" തുറന്നിരിക്കുകയാണെന്നു ഡോൾട്ടൺ സിറ്റി അറ്റോർണി ബർട്ട് ഒഡൽസൺ പറഞ്ഞു. 1955 സെപ്റ്റംബർ 14 ന് ഇല്ലിനോയിസിലെ ബ്രോൺസ്‌വില്ലയിലെ മേഴ്‌സി ഹോസ്പിറ്റലിലാണ് ലെയോ പതിനാലാമന്‍ പാപ്പയുടെ (റോബര്‍ട്ട് പ്രെവോസ്റ്റിന്റെ) ജനനം. അദ്ദേഹത്തിന്റെ പിതാവ് ലൂയിസ്, ഇറ്റാലിയൻ - ഫ്രഞ്ച് വേരുകളുള്ള വ്യക്തിയായിരിന്നു. ന്യൂ ഓർലിയാൻസിൽ നിന്നുള്ള മിൽഡ്രഡ് മാർട്ടിനെസാണ് അമ്മ. പ്രെവോസ്റ്റിന് ലൂയിസ്, ജോൺ എന്നീ രണ്ട് മൂത്ത സഹോദരന്മാരുണ്ട്. സെന്റ് മേരി ഓഫ് ദി അസംപ്ഷൻ ഇടവകയിലാണ് പ്രെവോസ്റ്റ് തന്റെ ആത്മീയ ജീവിതത്തിന് തുടക്കം കുറിച്ചത്. അവിടെ അദ്ദേഹം ഗായകസംഘത്തിൽ പാടിയും അൾത്താര ബാലനായി ക്രിസ്തു കേന്ദ്രീകൃത ജീവിതത്തിന് വേര് പാകി. ബാല്യ കാലം ചെലവിട്ട ഈ ഭവനമാണ് ഡോൾട്ടണിലെ വില്ലേജ് കൗൺസിൽ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-07-03-11:28:56.jpg
Keywords: പാപ്പ
Category: 1
Sub Category:
Heading: ലെയോ പതിനാലാമന്‍ പാപ്പയുടെ ബാല്യകാല ഭവനം ഏറ്റെടുക്കാന്‍ വില്ലേജ് കൗൺസിലിന്റെ തീരുമാനം
Content: ഇല്ലിനോയിസ്: ലെയോ പതിനാലാമന്‍ ബാല്യത്തില്‍ താമസിച്ചിരിന്ന വീട് ഏറ്റെടുക്കാന്‍ അമേരിക്കന്‍ സംസ്ഥാനമായ ഇല്ലിനോയിസിലെ ഡോൾട്ടണിലെ വില്ലേജ് കൗൺസിൽ തീരുമാനമെടുത്തു. ഇക്കഴിഞ്ഞ ജൂലൈ 1ന് നടന്ന പ്രത്യേക ബോർഡ് യോഗത്തിലാണ്, ആദ്യത്തെ അമേരിക്കന്‍ വംശജനായ മാര്‍പാപ്പയായ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റിന്റെ (ഇപ്പോൾ ലെയോ പതിനാലാമൻ പാപ്പ) ബാല്യകാല വീട് വാങ്ങാൻ വില്ലേജ് കൗൺസിൽ ഏകകണ്ഠമായി തീരുമാനമെടുത്തിരിക്കുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡോൾട്ടൺ മേയർ ജേസൺ ഹൗസാണ് നേരത്തെ ഈ വിഷയത്തില്‍ വോട്ടെടുപ്പിന് ആഹ്വാനം ചെയ്തത്. ഡോൾട്ടണിലെ പ്രതിശീർഷ വരുമാനം $29,776 ആണ്. സെൻസസ് ഡാറ്റ പ്രകാരം പ്രദേശത്തെ 20% നിവാസികളും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. എന്നാല്‍ പാപ്പയുടെ തിരഞ്ഞെടുപ്പിനുശേഷം വീട് കാണാൻ ഗ്രാമത്തിനകത്തും പുറത്തും ബസുകള്‍ നിറയെ ആളുകള്‍ എത്തുന്നുണ്ടെന്ന് ട്രസ്റ്റി എഡ്വേർഡ് സ്റ്റീവ് പറഞ്ഞു. ചരിത്രപരമായ സ്ഥലത്തേക്കു സന്ദർശകർ എത്തുമ്പോള്‍ പ്രദേശത്തിന് വലിയ സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരുമെന്നു അദ്ദേഹം പറഞ്ഞു. ലോകത്തിലെ മറ്റൊരു സ്ഥലത്തെയും പോലെയുള്ള ഈ ചെറിയ പ്രാന്തപ്രദേശത്തിന് "അവസരങ്ങളുടെ ലോകം" തുറന്നിരിക്കുകയാണെന്നു ഡോൾട്ടൺ സിറ്റി അറ്റോർണി ബർട്ട് ഒഡൽസൺ പറഞ്ഞു. 1955 സെപ്റ്റംബർ 14 ന് ഇല്ലിനോയിസിലെ ബ്രോൺസ്‌വില്ലയിലെ മേഴ്‌സി ഹോസ്പിറ്റലിലാണ് ലെയോ പതിനാലാമന്‍ പാപ്പയുടെ (റോബര്‍ട്ട് പ്രെവോസ്റ്റിന്റെ) ജനനം. അദ്ദേഹത്തിന്റെ പിതാവ് ലൂയിസ്, ഇറ്റാലിയൻ - ഫ്രഞ്ച് വേരുകളുള്ള വ്യക്തിയായിരിന്നു. ന്യൂ ഓർലിയാൻസിൽ നിന്നുള്ള മിൽഡ്രഡ് മാർട്ടിനെസാണ് അമ്മ. പ്രെവോസ്റ്റിന് ലൂയിസ്, ജോൺ എന്നീ രണ്ട് മൂത്ത സഹോദരന്മാരുണ്ട്. സെന്റ് മേരി ഓഫ് ദി അസംപ്ഷൻ ഇടവകയിലാണ് പ്രെവോസ്റ്റ് തന്റെ ആത്മീയ ജീവിതത്തിന് തുടക്കം കുറിച്ചത്. അവിടെ അദ്ദേഹം ഗായകസംഘത്തിൽ പാടിയും അൾത്താര ബാലനായി ക്രിസ്തു കേന്ദ്രീകൃത ജീവിതത്തിന് വേര് പാകി. ബാല്യ കാലം ചെലവിട്ട ഈ ഭവനമാണ് ഡോൾട്ടണിലെ വില്ലേജ് കൗൺസിൽ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-07-03-11:28:56.jpg
Keywords: പാപ്പ
Content:
25236
Category: 18
Sub Category:
Heading: മരിയൻ ദിവ്യകാരുണ്യ തിരുരക്താഭിഷേക ധ്യാനം ജൂലൈ പത്താം തീയതി മുതൽ
Content: ആലുവ ചൂണ്ടി സ്നേഹാലയം ധ്യാനകേന്ദ്രത്തിൽവച്ച് മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിലിന്റെ നേതൃത്വത്തിൽ മരിയൻ ദിവ്യകാരുണ്യത്തിന്റെ അഭിഷേക ധ്യാനം നടത്തപ്പെടുന്നു. ജൂലൈ പത്താം തീയതി മുതൽ പതിമൂന്നാം തീയതി വരെ പരിശുദ്ധ അമ്മയുടെ കൈപിടിച്ച് ദിവ്യകാരുണ്യ സ്നേഹത്തിന്റെ ആഴങ്ങളിൽ ചേർന്ന് വിശുദ്ധ ജീവിതം നയിക്കുന്നതിനും നിത്യജീവനെ ലക്ഷ്യം വെച്ച് സ്വയം വിശുദ്ധൻ ആകുന്നതിനും അനേകരെ വിശുദ്ധരാക്കുന്നതിനും ആയി സഭയുടെ പഠനങ്ങളോട് ചേർന്ന് നയിക്കപ്പെടുന്ന കാരുണ്യത്തിന്റെ ദിനങ്ങളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. * ബ്രദര്‍ ജോയേൽ 9961167804 * സിസ്റ്റര്‍ സീന - 8075001751 ⧪ {{ https://www.holyeucharisticadorationministry.org -> https://www.holyeucharisticadorationministry.org }} ⧪ {{ To Join our prayer groups click the link -> https://chat.whatsapp.com/KY6LRcBPvUz0WlmeNVlQ0i?mode=ac_t }} ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-07-03-12:31:05.jpg
Keywords: ധ്യാന
Category: 18
Sub Category:
Heading: മരിയൻ ദിവ്യകാരുണ്യ തിരുരക്താഭിഷേക ധ്യാനം ജൂലൈ പത്താം തീയതി മുതൽ
Content: ആലുവ ചൂണ്ടി സ്നേഹാലയം ധ്യാനകേന്ദ്രത്തിൽവച്ച് മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിലിന്റെ നേതൃത്വത്തിൽ മരിയൻ ദിവ്യകാരുണ്യത്തിന്റെ അഭിഷേക ധ്യാനം നടത്തപ്പെടുന്നു. ജൂലൈ പത്താം തീയതി മുതൽ പതിമൂന്നാം തീയതി വരെ പരിശുദ്ധ അമ്മയുടെ കൈപിടിച്ച് ദിവ്യകാരുണ്യ സ്നേഹത്തിന്റെ ആഴങ്ങളിൽ ചേർന്ന് വിശുദ്ധ ജീവിതം നയിക്കുന്നതിനും നിത്യജീവനെ ലക്ഷ്യം വെച്ച് സ്വയം വിശുദ്ധൻ ആകുന്നതിനും അനേകരെ വിശുദ്ധരാക്കുന്നതിനും ആയി സഭയുടെ പഠനങ്ങളോട് ചേർന്ന് നയിക്കപ്പെടുന്ന കാരുണ്യത്തിന്റെ ദിനങ്ങളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. * ബ്രദര്‍ ജോയേൽ 9961167804 * സിസ്റ്റര്‍ സീന - 8075001751 ⧪ {{ https://www.holyeucharisticadorationministry.org -> https://www.holyeucharisticadorationministry.org }} ⧪ {{ To Join our prayer groups click the link -> https://chat.whatsapp.com/KY6LRcBPvUz0WlmeNVlQ0i?mode=ac_t }} ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-07-03-12:31:05.jpg
Keywords: ധ്യാന
Content:
25237
Category: 1
Sub Category:
Heading: മൊസാംബിക്കില്‍ ആയുധ മുനയില്‍ കത്തോലിക്ക സന്യാസിനികളെ ഭീഷണിപ്പെടുത്തി കൊള്ള
Content: പെമ്പ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന പെമ്പ രൂപത പരിധിയില്‍ ആയുധ മുനയില്‍ കത്തോലിക്ക സന്യാസിനികളെ ഭീഷണിപ്പെടുത്തി കൊള്ള. മെഴ്‌സിഡേറിയൻ സിസ്റ്റേഴ്‌സ് ഓഫ് ദി ബ്ലെസ്ഡ് സാക്രമെന്‍റ് എന്ന സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മുപ്പതോളം സാധുക്കളായ പെൺകുട്ടികളെ പരിപാലിക്കുന്ന കേന്ദ്രത്തിലാണ് ആക്രമണം നടന്നത്. പതിനെട്ടോളം അക്രമികള്‍ വാക്കത്തികൾ, ഇരുമ്പ് ദണ്ഡുകൾ, തോക്കുകൾ എന്നിവയുമായി കോണ്‍വെന്‍റ് പരിസരത്തു അതിക്രമിച്ച് കടക്കുകയായിരിന്നുവെന്നു ഇരയായ സന്യാസിനിയെ ഉദ്ധരിച്ച് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് വെളിപ്പെടുത്തി. ആക്രമണകാരികളിൽ എട്ട് പേർ കോണ്‍വെന്‍റിനുള്ളില്‍ പ്രവേശിച്ചു. ബാക്കിയുള്ളവർ പ്രവേശന കവാടങ്ങൾക്ക് കാവൽ നിന്നു. ഇതിനകം തന്നെ സുരക്ഷാ ഗാർഡുകളെ അക്രമികള്‍ കീഴടക്കിയിരിന്നു. കന്യാസ്ത്രീകളെ മിഷൻ ചാപ്പലിലേക്ക് കൊണ്ടുപോയി മുട്ടുകുത്താൻ നിർബന്ധിച്ചുവെന്നും പിന്നീട് ഭീഷണി മുഴക്കുകയായിരിന്നുവെന്നും സിസ്റ്റർ ഒഫീലിയ റോബ്ലെഡോ പൊന്തിഫിക്കല്‍ സംഘടനയോട് വെളിപ്പെടുത്തി. കമ്പ്യൂട്ടറുകളും സെൽ ഫോണുകളും തങ്ങളുടെ കൈവശമുണ്ടായിരുന്ന പണവും അവർ എടുത്തുകൊണ്ടുപോയി. “ഞങ്ങളെ അകത്താക്കി ചാപ്പലിന് തീയിടുമെന്ന് ഞങ്ങൾ കരുതി. ഇതിനിടെ അവർ സിസ്റ്റർ എസ്പെരാൻസയെ ചാപ്പലിന്റെ മധ്യഭാഗത്ത് മുട്ടുകുത്തിച്ചു". "എന്നിട്ട് തലയറുക്കാൻ വാക്കത്തി ഉയർത്തി. സിസ്റ്ററിനെ കൊല്ലരുതെന്ന് തങ്ങള്‍ കേണപേക്ഷിച്ചു, കരുണയ്ക്കായി ഞാൻ യാചിച്ചു. അതൊരു ഭയാനകമായ സമയമായിരുന്നു. ഒടുവില്‍ അവർ അവളെ വിട്ടയച്ചു. അവർ തങ്ങളുടെ മുറികളിൽ കയറി പണം ആവശ്യപ്പെടുകയും കണ്ടെത്തിയതെല്ലാം എടുക്കുകയും ചെയ്തുവെന്നും സിസ്റ്റര്‍ പറയുന്നു. അതേസമയം മൊസാംബിക്കിലെ തന്നെ മിയേസ് ഗ്രാമത്തിൽ ലാ സാലെറ്റ് ഫാദേഴ്‌സിനെ ലക്ഷ്യമിട്ട് നടന്ന ഒരു കവർച്ചയ്ക്ക് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. മൊസാംബിക്കിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ക്രൈസ്തവരാണ്. ആഭ്യന്തര കലഹങ്ങളും ഇസ്ലാമിക തീവ്രവാദികളുടെ വ്യാപനവുമാണ് ക്രൈസ്തവര്‍ക്ക് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്. രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളി എന്നത്തേക്കാളും ഉയര്‍ന്ന അവസ്ഥയിലാണെന്നും പ്രാദേശിക മേഖലകളില്‍ നിന്നു ക്രൈസ്തവര്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും വടക്കൻ മൊസാംബിക്കിലെ പെംബ രൂപതയിലെ ബിഷപ്പ് അൻ്റോണിയോ ജൂലിയാസ് എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിനോട് നേരത്തെ വെളിപ്പെടുത്തിയിരിന്നു . ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-07-03-13:47:09.jpg
Keywords: മൊസാംബി
Category: 1
Sub Category:
Heading: മൊസാംബിക്കില്‍ ആയുധ മുനയില്‍ കത്തോലിക്ക സന്യാസിനികളെ ഭീഷണിപ്പെടുത്തി കൊള്ള
Content: പെമ്പ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന പെമ്പ രൂപത പരിധിയില്‍ ആയുധ മുനയില്‍ കത്തോലിക്ക സന്യാസിനികളെ ഭീഷണിപ്പെടുത്തി കൊള്ള. മെഴ്‌സിഡേറിയൻ സിസ്റ്റേഴ്‌സ് ഓഫ് ദി ബ്ലെസ്ഡ് സാക്രമെന്‍റ് എന്ന സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മുപ്പതോളം സാധുക്കളായ പെൺകുട്ടികളെ പരിപാലിക്കുന്ന കേന്ദ്രത്തിലാണ് ആക്രമണം നടന്നത്. പതിനെട്ടോളം അക്രമികള്‍ വാക്കത്തികൾ, ഇരുമ്പ് ദണ്ഡുകൾ, തോക്കുകൾ എന്നിവയുമായി കോണ്‍വെന്‍റ് പരിസരത്തു അതിക്രമിച്ച് കടക്കുകയായിരിന്നുവെന്നു ഇരയായ സന്യാസിനിയെ ഉദ്ധരിച്ച് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് വെളിപ്പെടുത്തി. ആക്രമണകാരികളിൽ എട്ട് പേർ കോണ്‍വെന്‍റിനുള്ളില്‍ പ്രവേശിച്ചു. ബാക്കിയുള്ളവർ പ്രവേശന കവാടങ്ങൾക്ക് കാവൽ നിന്നു. ഇതിനകം തന്നെ സുരക്ഷാ ഗാർഡുകളെ അക്രമികള്‍ കീഴടക്കിയിരിന്നു. കന്യാസ്ത്രീകളെ മിഷൻ ചാപ്പലിലേക്ക് കൊണ്ടുപോയി മുട്ടുകുത്താൻ നിർബന്ധിച്ചുവെന്നും പിന്നീട് ഭീഷണി മുഴക്കുകയായിരിന്നുവെന്നും സിസ്റ്റർ ഒഫീലിയ റോബ്ലെഡോ പൊന്തിഫിക്കല്‍ സംഘടനയോട് വെളിപ്പെടുത്തി. കമ്പ്യൂട്ടറുകളും സെൽ ഫോണുകളും തങ്ങളുടെ കൈവശമുണ്ടായിരുന്ന പണവും അവർ എടുത്തുകൊണ്ടുപോയി. “ഞങ്ങളെ അകത്താക്കി ചാപ്പലിന് തീയിടുമെന്ന് ഞങ്ങൾ കരുതി. ഇതിനിടെ അവർ സിസ്റ്റർ എസ്പെരാൻസയെ ചാപ്പലിന്റെ മധ്യഭാഗത്ത് മുട്ടുകുത്തിച്ചു". "എന്നിട്ട് തലയറുക്കാൻ വാക്കത്തി ഉയർത്തി. സിസ്റ്ററിനെ കൊല്ലരുതെന്ന് തങ്ങള്‍ കേണപേക്ഷിച്ചു, കരുണയ്ക്കായി ഞാൻ യാചിച്ചു. അതൊരു ഭയാനകമായ സമയമായിരുന്നു. ഒടുവില്‍ അവർ അവളെ വിട്ടയച്ചു. അവർ തങ്ങളുടെ മുറികളിൽ കയറി പണം ആവശ്യപ്പെടുകയും കണ്ടെത്തിയതെല്ലാം എടുക്കുകയും ചെയ്തുവെന്നും സിസ്റ്റര്‍ പറയുന്നു. അതേസമയം മൊസാംബിക്കിലെ തന്നെ മിയേസ് ഗ്രാമത്തിൽ ലാ സാലെറ്റ് ഫാദേഴ്‌സിനെ ലക്ഷ്യമിട്ട് നടന്ന ഒരു കവർച്ചയ്ക്ക് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. മൊസാംബിക്കിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ക്രൈസ്തവരാണ്. ആഭ്യന്തര കലഹങ്ങളും ഇസ്ലാമിക തീവ്രവാദികളുടെ വ്യാപനവുമാണ് ക്രൈസ്തവര്‍ക്ക് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്. രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളി എന്നത്തേക്കാളും ഉയര്‍ന്ന അവസ്ഥയിലാണെന്നും പ്രാദേശിക മേഖലകളില്‍ നിന്നു ക്രൈസ്തവര്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും വടക്കൻ മൊസാംബിക്കിലെ പെംബ രൂപതയിലെ ബിഷപ്പ് അൻ്റോണിയോ ജൂലിയാസ് എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിനോട് നേരത്തെ വെളിപ്പെടുത്തിയിരിന്നു . ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-07-03-13:47:09.jpg
Keywords: മൊസാംബി
Content:
25238
Category: 1
Sub Category:
Heading: മെക്സിക്കോയുടെ ചരിത്രത്തിലാദ്യമായി രൂപത ചാന്‍സലറായി വനിത
Content: മെക്സിക്കോ സിറ്റി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി രൂപത ചാന്‍സലറായി വനിതയെ നിയമിച്ച് മെക്സിക്കോയിലെ ആർച്ച് ബിഷപ്പ് പ്രൈമേറ്റ്, കർദ്ദിനാൾ കാർളോസ് അഗ്യുയർ റെറ്റ്സ്. മെക്സിക്കോയിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കാനൻ നിയമത്തിൽ ബിരുദവും ലാറ്റിന്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള മരിയ മഗ്ദലീന ഇബറോളയെയാണ് അതിരൂപതയുടെ ചാൻസലറായി നിയമിച്ചിരിക്കുന്നത്. ഈ സ്ഥാനം വഹിക്കുന്ന ആദ്യത്തെ സാധാരണ വനിതയാണ് മരിയ. 2019 ഫെബ്രുവരി മുതൽ, അവർ മെക്സിക്കോ അതിരൂപതയുടെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചുവരികയായിരിന്നു. സഭാ ജീവിതത്തിൽ ചാൻസലറുടെ സേവനം വളരെ പ്രധാനപ്പെട്ടതാണെന്നു മെക്സിക്കോയിലെ ആർച്ച് ബിഷപ്പ് പറഞ്ഞു. വർഷങ്ങളോളം വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇബറോള വൈ സുവാരസിനെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം അവരുടെ പ്രൊഫഷണൽ കഴിവുകളെയും, വിശ്വാസ സാക്ഷ്യത്തെയും, സഭാപരമായ പ്രതിബദ്ധതയെയും അംഗീകരിക്കുന്നതാണെന്നും അക്കാദമിക് പരിശീലനവും സഭാഭരണത്തിലെ അനുഭവവും കാനോൻ നിയമത്തിലെ പരിജ്ഞാനവും സഹായകരമാകുമെന്നും ബിഷപ്പ് പ്രതീക്ഷ പ്രകടിപ്പിച്ചു. </p> <blockquote class="twitter-tweet"><p lang="es" dir="ltr">Con suma alegría, compartimos el Comunicado Oficial con motivo del nombramiento de la Maestra María Magdalena Ibarrola Suárez como la primera Canciller Laica de nuestra Arquidiócesis. <br><br>Agradecemos el servicio que el padre Alan Téllez Aguilar le ha brindando a nuestra… <a href="https://t.co/4n11SClPqI">pic.twitter.com/4n11SClPqI</a></p>— Arquidiócesis Primada de México (@ArquidiocesisMx) <a href="https://twitter.com/ArquidiocesisMx/status/1940470782712238420?ref_src=twsrc%5Etfw">July 2, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഓഗസ്റ്റ് 15 ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ 44 ലക്ഷത്തോളം കത്തോലിക്ക വിശ്വാസികളുള്ള മെക്സിക്കോ അതിരൂപതയുടെ ചാന്‍സലറായി ഇബറോള സ്ഥാനമേല്‍ക്കും. വനിതകള്‍ ചാന്‍സലര്‍ പദവിയില്‍ നിയോഗിക്കപ്പെടുന്നത് അപൂര്‍വ്വമാണ്. രണ്ടു വര്‍ഷം മുന്‍പ് കേരളത്തിൽ ആദ്യമായി വിജയപുരം രൂപതയുടെ വൈസ് ചാൻസലറായി ഡോട്ടേഴ്സ് ഓഫ് ഇമാക്യുലേറ്റ് ഹാർട്ട് സന്യാസ സമൂഹാംഗമായ സിസ്റ്റർ മേരി ആൻസ നിയമിക്കപ്പെട്ടിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-07-03-16:17:30.jpg
Keywords: മെക്സി
Category: 1
Sub Category:
Heading: മെക്സിക്കോയുടെ ചരിത്രത്തിലാദ്യമായി രൂപത ചാന്‍സലറായി വനിത
Content: മെക്സിക്കോ സിറ്റി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി രൂപത ചാന്‍സലറായി വനിതയെ നിയമിച്ച് മെക്സിക്കോയിലെ ആർച്ച് ബിഷപ്പ് പ്രൈമേറ്റ്, കർദ്ദിനാൾ കാർളോസ് അഗ്യുയർ റെറ്റ്സ്. മെക്സിക്കോയിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കാനൻ നിയമത്തിൽ ബിരുദവും ലാറ്റിന്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള മരിയ മഗ്ദലീന ഇബറോളയെയാണ് അതിരൂപതയുടെ ചാൻസലറായി നിയമിച്ചിരിക്കുന്നത്. ഈ സ്ഥാനം വഹിക്കുന്ന ആദ്യത്തെ സാധാരണ വനിതയാണ് മരിയ. 2019 ഫെബ്രുവരി മുതൽ, അവർ മെക്സിക്കോ അതിരൂപതയുടെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചുവരികയായിരിന്നു. സഭാ ജീവിതത്തിൽ ചാൻസലറുടെ സേവനം വളരെ പ്രധാനപ്പെട്ടതാണെന്നു മെക്സിക്കോയിലെ ആർച്ച് ബിഷപ്പ് പറഞ്ഞു. വർഷങ്ങളോളം വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇബറോള വൈ സുവാരസിനെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം അവരുടെ പ്രൊഫഷണൽ കഴിവുകളെയും, വിശ്വാസ സാക്ഷ്യത്തെയും, സഭാപരമായ പ്രതിബദ്ധതയെയും അംഗീകരിക്കുന്നതാണെന്നും അക്കാദമിക് പരിശീലനവും സഭാഭരണത്തിലെ അനുഭവവും കാനോൻ നിയമത്തിലെ പരിജ്ഞാനവും സഹായകരമാകുമെന്നും ബിഷപ്പ് പ്രതീക്ഷ പ്രകടിപ്പിച്ചു. </p> <blockquote class="twitter-tweet"><p lang="es" dir="ltr">Con suma alegría, compartimos el Comunicado Oficial con motivo del nombramiento de la Maestra María Magdalena Ibarrola Suárez como la primera Canciller Laica de nuestra Arquidiócesis. <br><br>Agradecemos el servicio que el padre Alan Téllez Aguilar le ha brindando a nuestra… <a href="https://t.co/4n11SClPqI">pic.twitter.com/4n11SClPqI</a></p>— Arquidiócesis Primada de México (@ArquidiocesisMx) <a href="https://twitter.com/ArquidiocesisMx/status/1940470782712238420?ref_src=twsrc%5Etfw">July 2, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഓഗസ്റ്റ് 15 ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ 44 ലക്ഷത്തോളം കത്തോലിക്ക വിശ്വാസികളുള്ള മെക്സിക്കോ അതിരൂപതയുടെ ചാന്‍സലറായി ഇബറോള സ്ഥാനമേല്‍ക്കും. വനിതകള്‍ ചാന്‍സലര്‍ പദവിയില്‍ നിയോഗിക്കപ്പെടുന്നത് അപൂര്‍വ്വമാണ്. രണ്ടു വര്‍ഷം മുന്‍പ് കേരളത്തിൽ ആദ്യമായി വിജയപുരം രൂപതയുടെ വൈസ് ചാൻസലറായി ഡോട്ടേഴ്സ് ഓഫ് ഇമാക്യുലേറ്റ് ഹാർട്ട് സന്യാസ സമൂഹാംഗമായ സിസ്റ്റർ മേരി ആൻസ നിയമിക്കപ്പെട്ടിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-07-03-16:17:30.jpg
Keywords: മെക്സി
Content:
25239
Category: 18
Sub Category:
Heading: പ്രതിസന്ധികളെക്കുറിച്ചുള്ള ആകുലതയല്ല, ഭാവിയെക്കുറിച്ചുള്ള പ്രത്യാശയാണ് സഭയെ നയിക്കേണ്ടത്: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
Content: കാക്കനാട്: പ്രതിസന്ധികളിൽ അസ്വസ്ഥരാവുകയല്ല, പ്രത്യാശയുടെ ചക്രവാളങ്ങളിലേക്കു യാത്രതിരിക്കുകയാണു വർത്തമാനകാലത്തു സഭയുടെ സവിശേഷ ദൗത്യമെന്നു സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. മഹത്തായ പൈതൃകവും ലോകമെങ്ങും സാക്ഷാത്കരിക്കപ്പെട്ട വളർച്ചയുടെ കരുത്തും സഭയുടെ പ്രേഷിത പ്രയാണത്തിന് ഇന്നു കൂടുതൽ ഉണർവു പകരുന്നുണ്ടെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ ദുക്റാനതിരുനാൾ ആചരണവും സീറോമലബാർ സഭാദിനാഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സീറോമലബാർ സഭ അതിന്‍റെ ശ്രേഷ്ഠമായ ശ്ലൈഹീക പൈതൃകത്തിൽ അഭിമാനിക്കാനും നാളെകളിലേക്കുള്ള യാത്രകളെ ആസൂത്രണം ചെയ്യാനും സഭാദിനം ഓർമിപ്പിക്കുന്നുണ്ട്. സീറോ മലബാർ സഭ ലോകമെന്പാടും വളരുകയാണ് എന്ന യാഥാർഥ്യം അനുസ്മരിച്ച മേജർ ആർച്ച് ബിഷപ്പ് ദൈവ വിളികളിൽ ഉണ്ടാകുന്ന പ്രത്യാശാജനകമായ വളർച്ചയും എടുത്തുപറഞ്ഞു. സമുദായശാക്തീകരണ വർഷാചരണത്തിലേക്കു സീറോ മലബാർ സഭ കടക്കുകയാണ്. ജീവനെ പ്രോത്സാഹിപ്പിക്കുന്ന ഒരു ശൈലി ഈ വര്ഷം സഭയുടെ എല്ലാ പ്രവർത്തനങ്ങളുടെയും പ്രധാനലക്ഷ്യമാകണമെന്നു മേജർ ആർച്ച് ബിഷപ്പ് ഓർമിപ്പിച്ചു. സീറോമലബാർ സഭാമക്കൾ എല്ലാവരുംഒരു മനസോടെ കൂട്ടായ്മയിൽ മുന്നോട്ടു നീങ്ങണമെന്നു ആഹ്വാനം ചെയ്ത തട്ടിൽ ഈ കാലത്തു ശക്തമായിക്കൊണ്ടിരിക്കുന്ന അല്മായരുടെ ഇടയിലെ പ്രേഷിത അഭിമുഖ്യങ്ങളും പ്രവർത്തനങ്ങളും സഭയ്ക്കു പുതിയ പ്രതീക്ഷ നൽകുന്നതായും പറഞ്ഞു. പദ്മഭൂഷൺ പുരസ്കാരം നേടിയ പ്രമുഖ ഹൃദയചികിത്സാവിദഗ്ധനും എറണാകുളം ലിസി ആശുപത്രിയിലെ കാർഡിയാക് സർജറി വിഭാഗം മേധാവിയുമായ സീറോ മലബാർ സഭാംഗം ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ ചടങ്ങിൽ ആദരിച്ചു. കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, സെന്‍റ് മർത്താസ് സന്യാസിനി സമൂഹത്തിന്‍റെ സുപ്പീരിയർ ജനറൽ സിസ്റ്റർ സ്നേഹ പോൾ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്‍റ് രാജീവ് കൊച്ചുപറന്പിൽ, മാതൃവേദി ഗ്ലോബൽ പ്രസിഡന്‍റ് ബീന ജോഷി, എസ്എംവൈഎം കേരള റീജിയൺ പ്രസിഡന്‍റ് അലക്സ് തോമസ്, കൂരിയ ചാൻസലർ റവ.ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, വൈസ് ചാൻസിലർ ഫാ പ്രകാശ് മറ്റത്തിൽ, സിഎസ്ടി ബ്രദേഴ്സ് അസി. ജനറൽ ബ്രദർ തോമസ് കരോണ്ടുകടവിൽ, സിഎംഎൽ ഇന്‍റർനാഷണൽ ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു. 2026 സമുദായശാക്തീകരണ വർഷമായി ആചരിക്കാൻ സീറോമലബാർ മെത്രാൻ സമിതി തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലിൽ സമുദായശാക്തീകരണ വർഷാചരണത്തിന്‍റെ രൂപരേഖ അവതരിപ്പിച്ചു. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ റാസാ കുർബാന അർപ്പിച്ചുകൊണ്ടാണ് ദുക്റാന തിരുനാളാചരണം ആരംഭിച്ചത്. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, താമരശേരി എംസിബിഎസ് സനാതന സെമിനാരി ഫാ. ഡെന്നീസ് പട്ടേരുപറന്പിൽ എന്നിവരും വിവിധ രൂപതകൾ പ്രതിനിധാനംചെയ്തെത്തിയ വൈദികരും സഹകാർമികരായി. സമ്മേളനത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. സീറോമലബാർ സഭയിലെ വ്യത്യസ്ത രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്തു. ഉച്ച ഭക്ഷണത്തോടെ പരിപാടികൾ സമാപിച്ചതായി സീറോമലബാർ സഭാ പി. ആർ. ഓ. ഫാ ടോം ഓലിക്കരോട്ട് അറിയിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-07-03-19:12:08.jpg
Keywords: തട്ടി
Category: 18
Sub Category:
Heading: പ്രതിസന്ധികളെക്കുറിച്ചുള്ള ആകുലതയല്ല, ഭാവിയെക്കുറിച്ചുള്ള പ്രത്യാശയാണ് സഭയെ നയിക്കേണ്ടത്: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
Content: കാക്കനാട്: പ്രതിസന്ധികളിൽ അസ്വസ്ഥരാവുകയല്ല, പ്രത്യാശയുടെ ചക്രവാളങ്ങളിലേക്കു യാത്രതിരിക്കുകയാണു വർത്തമാനകാലത്തു സഭയുടെ സവിശേഷ ദൗത്യമെന്നു സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. മഹത്തായ പൈതൃകവും ലോകമെങ്ങും സാക്ഷാത്കരിക്കപ്പെട്ട വളർച്ചയുടെ കരുത്തും സഭയുടെ പ്രേഷിത പ്രയാണത്തിന് ഇന്നു കൂടുതൽ ഉണർവു പകരുന്നുണ്ടെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ ദുക്റാനതിരുനാൾ ആചരണവും സീറോമലബാർ സഭാദിനാഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സീറോമലബാർ സഭ അതിന്‍റെ ശ്രേഷ്ഠമായ ശ്ലൈഹീക പൈതൃകത്തിൽ അഭിമാനിക്കാനും നാളെകളിലേക്കുള്ള യാത്രകളെ ആസൂത്രണം ചെയ്യാനും സഭാദിനം ഓർമിപ്പിക്കുന്നുണ്ട്. സീറോ മലബാർ സഭ ലോകമെന്പാടും വളരുകയാണ് എന്ന യാഥാർഥ്യം അനുസ്മരിച്ച മേജർ ആർച്ച് ബിഷപ്പ് ദൈവ വിളികളിൽ ഉണ്ടാകുന്ന പ്രത്യാശാജനകമായ വളർച്ചയും എടുത്തുപറഞ്ഞു. സമുദായശാക്തീകരണ വർഷാചരണത്തിലേക്കു സീറോ മലബാർ സഭ കടക്കുകയാണ്. ജീവനെ പ്രോത്സാഹിപ്പിക്കുന്ന ഒരു ശൈലി ഈ വര്ഷം സഭയുടെ എല്ലാ പ്രവർത്തനങ്ങളുടെയും പ്രധാനലക്ഷ്യമാകണമെന്നു മേജർ ആർച്ച് ബിഷപ്പ് ഓർമിപ്പിച്ചു. സീറോമലബാർ സഭാമക്കൾ എല്ലാവരുംഒരു മനസോടെ കൂട്ടായ്മയിൽ മുന്നോട്ടു നീങ്ങണമെന്നു ആഹ്വാനം ചെയ്ത തട്ടിൽ ഈ കാലത്തു ശക്തമായിക്കൊണ്ടിരിക്കുന്ന അല്മായരുടെ ഇടയിലെ പ്രേഷിത അഭിമുഖ്യങ്ങളും പ്രവർത്തനങ്ങളും സഭയ്ക്കു പുതിയ പ്രതീക്ഷ നൽകുന്നതായും പറഞ്ഞു. പദ്മഭൂഷൺ പുരസ്കാരം നേടിയ പ്രമുഖ ഹൃദയചികിത്സാവിദഗ്ധനും എറണാകുളം ലിസി ആശുപത്രിയിലെ കാർഡിയാക് സർജറി വിഭാഗം മേധാവിയുമായ സീറോ മലബാർ സഭാംഗം ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ ചടങ്ങിൽ ആദരിച്ചു. കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, സെന്‍റ് മർത്താസ് സന്യാസിനി സമൂഹത്തിന്‍റെ സുപ്പീരിയർ ജനറൽ സിസ്റ്റർ സ്നേഹ പോൾ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്‍റ് രാജീവ് കൊച്ചുപറന്പിൽ, മാതൃവേദി ഗ്ലോബൽ പ്രസിഡന്‍റ് ബീന ജോഷി, എസ്എംവൈഎം കേരള റീജിയൺ പ്രസിഡന്‍റ് അലക്സ് തോമസ്, കൂരിയ ചാൻസലർ റവ.ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, വൈസ് ചാൻസിലർ ഫാ പ്രകാശ് മറ്റത്തിൽ, സിഎസ്ടി ബ്രദേഴ്സ് അസി. ജനറൽ ബ്രദർ തോമസ് കരോണ്ടുകടവിൽ, സിഎംഎൽ ഇന്‍റർനാഷണൽ ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു. 2026 സമുദായശാക്തീകരണ വർഷമായി ആചരിക്കാൻ സീറോമലബാർ മെത്രാൻ സമിതി തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലിൽ സമുദായശാക്തീകരണ വർഷാചരണത്തിന്‍റെ രൂപരേഖ അവതരിപ്പിച്ചു. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ റാസാ കുർബാന അർപ്പിച്ചുകൊണ്ടാണ് ദുക്റാന തിരുനാളാചരണം ആരംഭിച്ചത്. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, താമരശേരി എംസിബിഎസ് സനാതന സെമിനാരി ഫാ. ഡെന്നീസ് പട്ടേരുപറന്പിൽ എന്നിവരും വിവിധ രൂപതകൾ പ്രതിനിധാനംചെയ്തെത്തിയ വൈദികരും സഹകാർമികരായി. സമ്മേളനത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. സീറോമലബാർ സഭയിലെ വ്യത്യസ്ത രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്തു. ഉച്ച ഭക്ഷണത്തോടെ പരിപാടികൾ സമാപിച്ചതായി സീറോമലബാർ സഭാ പി. ആർ. ഓ. ഫാ ടോം ഓലിക്കരോട്ട് അറിയിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/India/India-2025-07-03-19:12:08.jpg
Keywords: തട്ടി