Contents
Displaying 401-410 of 24916 results.
Content:
509
Category: 5
Sub Category:
Heading: December 15 : വിശുദ്ധ മേരി ഡി റോസ
Content: 1848-ലെ യുദ്ധകാലഘട്ടം, ഡിസംബര്‍ 15, ഇറ്റലിയിലെ ബ്രെസ്സിക്കായിലുള്ള മുള്ളുവേലികള്‍ കൊണ്ട് വലയം ചെയ്ത സൈനികാശുപത്രിയുടെ വാതില്‍ക്കല്‍ വിശുദ്ധ മേരി ഡി റോസ നില്‍ക്കുന്നു. എല്ലാവരുടേയും ഹൃദയം പട പടാ മിടിക്കുന്നു. അടഞ്ഞ വാതിലിനപ്പുറത്തു നിന്നും ആക്രോശങ്ങളും, വാതില്‍ക്കല്‍ മുഷ്ടിചുരുട്ടി ഇടിക്കുന്നതിന്റെ ശബ്ദംവും മുഴങ്ങി കേള്‍ക്കാം. ആശുപത്രിയിലുള്ളവരുടെ ഹൃദയം ഭീതിയാല്‍ നിറഞ്ഞിരിക്കുന്നു. മുറിവേറ്റവരും, രോഗികളും അവരെ പരിചരിക്കുന്ന ആളുകള്‍ അടക്കം ആശുപത്രിയിലുള്ളവര്‍ക്ക് ഈ ഭീതിയുടെ കാരണം അറിയാം. വാതിലിനപ്പുറത്തു നിന്നുമുള്ള ആക്രോശങ്ങള്‍ സൈനികരുടേതാണ്. സൈനീകപരമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന്റെയോ നിറവേറുന്നതിന്റെയോ ആക്രോശങ്ങള്‍ അല്ല ഇത്. മറിച്ച്, ആ ആശുപത്രി തകര്‍ക്കുവാനും കൊള്ളയടിക്കുവാനുമുള്ള അവരുടെ ഹൃദയത്തിന്റെ അടങ്ങാത്ത ആഗ്രഹം മൂലമുള്ള ആക്രോശങ്ങളാണവ. ആരെകൊണ്ട് ഇവരെ തടയുവാന്‍ കഴിയും. ആ ആശുപത്രിയില്‍ ആകെ ഉള്ളത് രോഗികളെ പരിചരിക്കുന്നതിനായി തങ്ങളുടെ ജീവിതം ഉഴിഞ്ഞുവച്ച ‘ഹാന്‍ഡ് മെയിഡ്സ് ഓഫ് ചാരിറ്റി’ സഭയിലെ കുറച്ച് സന്യാസിനീമാര്‍. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് പോലും അവരെ ആവശ്യമില്ല. അവര്‍ക്കാവശ്യം, കന്യകാസ്ത്രീകളെയല്ല. മറിച്ച്, വൈദ്യ പരിശീലനം സിദ്ധിച്ച സാധാരണക്കാരായ ആളുകളെ ആണ്. ഇതിനുപുറമേയാണ് ആശുപത്രിക്ക് നേരെയുള്ള സൈനീകരുടെ ഭീഷണിയും. ഇങ്ങനെയുള്ള ഈ സാഹചര്യത്തില്‍ ഈ സന്യാസിനീമാര്‍ തീര്‍ത്തും ഉപയോഗ ശൂന്യരാണ്. അവരുടെ ഹൃദയമിടിപ്പിന്റെയും ഭീതിയുടേയും കാരണം പൌള (അങ്ങിനെയാണ് വിശുദ്ധ മേരി ഡി റോസ അറിയപ്പെട്ടിരുന്നത്) വാതില്‍ തുറക്കാന്‍ പോകുന്നു എന്നതാണ്. വാതില്‍ മലര്‍ക്കെ തുറന്നപ്പോള്‍, ഒരു വലിയ ക്രൂശിതരൂപവും കയ്യില്‍ പിടിച്ചു കൊണ്ട് തങ്ങളുടെ വഴി മുടക്കി നില്‍ക്കുന്ന വിശുദ്ധ പൌള ഡി റോസയേയും, അവളുടെ അരികിലായി കത്തിച്ച മെഴുക് തിരിയേന്തിയ രണ്ടു പേര്‍ ഉള്‍പ്പെടെ ആറ് സന്യാസിനീമാരെയും കണ്ടു അത്ഭുതപ്പെട്ടു. ഭക്തിയുടേയും, ധൈര്യത്തിന്റേയും ഈ പ്രകടനം കണ്ട അവര്‍ നാണത്താല്‍ ഇരുളിലേക്ക് മറഞ്ഞു. തന്റെ ജീവിതകാലം മുഴുവനും വിശുദ്ധ പൌളാ ഡി റോസ, ദൈവ സേവനത്തിനായുള്ള പുതിയ വാതായനങ്ങള്‍ തുറക്കുന്നതില്‍ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല, പ്രത്യേകിച്ചും മുന്‍പില്‍ എന്തൊക്കെ തടസ്സങ്ങളാണ് ഉള്ളത് എന്ന് തീര്‍ച്ചയില്ലാതിരുന്ന അവസരങ്ങളില്‍. അവളെ കുറിച്ച് ശരിക്കും അറിയാതിരുന്ന ആളുകള്‍ അവള്‍ വെറും ദുര്‍ബ്ബലയാണ് എന്നാണ് ധരിച്ചുവച്ചിരുന്നത്, പക്ഷെ അവള്‍ വിശ്വാസത്തിന്റെ ആയുധമണിഞ്ഞവളും അതിരില്ലാത്ത ശക്തിയും, ബുദ്ധിയും അതിയായ സേവന ത്വരയുള്ളവളും ആയിരുന്നു. 1813-ലാണ് വിശുദ്ധ ജനിച്ചത്. തന്റെ പതിനേഴാമത്തെ വയസ്സ് മുതല്‍ തന്റെ ഇടവകയില്‍ ധ്യാനത്തിനായുള്ള സൗകര്യങ്ങള്‍ ഒരുക്കുക, സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ തുടങ്ങി ധാരാളം കാര്യങ്ങള്‍ ചെയ്തുവന്നു. ഈ പ്രവര്‍ത്തികളിലെ അവളുടെ സാമര്‍ത്ഥ്യം കണക്കിലെടുത്ത്, അവളുടെ 24-മത്തെ വയസ്സില്‍ അവളെ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കായുള്ള ഒരു തൊഴില്‍ ശാലയില്‍ മേല്‍നോട്ടക്കാരിയായി നിയമിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്ക ശേഷം, രാത്രികളില്‍ ഈ പെണ്‍കുട്ടികള്‍ക്ക് പോകുവാന്‍ ഒരിടമില്ലെന്നു മനസ്സിലാക്കിയ വിശുദ്ധ ഈ പെണ്‍കുട്ടികള്‍ക്ക് രാത്രിയില്‍ നേരിടേണ്ടി വരുന്ന അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനായി അവര്‍ക്ക് പാര്‍ക്കാന്‍ ഒരു സുരക്ഷിതമായ ഭവനം വേണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ മേലധികാരികള്‍ വിശുദ്ധയുടെ ഈ ആവശ്യം നിഷേധിച്ചു. ആ ജോലി ഉപേക്ഷിക്കുവാനുള്ള അവളുടെ തീരുമാനം വളരെപ്പെട്ടെന്നായിരുന്നു. “നന്മ ചെയ്യുവാനുള്ള ഒരു ചെറിയ അവസരമെങ്കിലും നഷ്ടപ്പെട്ടാല്‍ എനിക്ക് ആ രാത്രി മനസ്സമാധാനത്തോട് കൂടി ഉറങ്ങുവാന്‍ കഴിയുകയില്ല” എന്ന് വിശുദ്ധ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ വിശുദ്ധ ജോലി ഉപേക്ഷിച്ചതിന് ശേഷം പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കായി ഒരു പാര്‍പ്പിടം നിര്‍മ്മിക്കുകയും അതിനൊപ്പം ബധിരര്‍ക്കായി വിദ്യാലയം നടത്തുന്ന തന്റെ സഹോദരനെ സഹായിക്കുകയും ചെയ്തു. തന്റെ 27-മത്തെ വയസ്സില്‍ അവള്‍ മറ്റൊരു വാതില്‍ക്കല്‍ നില്‍ക്കുകയാണ് - ‘ഹാന്‍ഡ് മെയിഡ്സ് ഓഫ് ചാരിറ്റി’ സന്യാസിനീ സഭയുടെ മേലധികാരിയായി അവള്‍ നിയമിതയായി. പലവിധ രോഗങ്ങളാല്‍ ആശുപത്രികളില്‍ പീഡനമനുഭവിക്കുന്നവരെ സഹായിക്കുക എന്നതായിരുന്നു ഈ സന്യാസിനീ സഭയുടെ ലക്ഷ്യം. തന്റെ കൂട്ടുകാരായ ഗബ്രിയേലാ ബോനാറ്റി, മോണ്‍സിഞ്ഞോര്‍ പിന്‍സോണി തുടങ്ങിയവര്‍ക്കൊപ്പം ഈ സന്യാസിനീമാര്‍ നുഴഞ്ഞ്‌കയറ്റക്കാരാണെന്ന് വിചാരിച്ചിരുന്ന ആളുകളുടെ ബഹുമാനത്തിനു പാത്രമാകാന്‍ ഇവര്‍ക്ക് കഴിഞ്ഞു. 1848-ല്‍ വിശുദ്ധ തന്റെ ജീവിതം അവസാനിച്ചുവെന്നു തന്നെ കരുതി കാരണം വിശുദ്ധയുടെ കൂട്ടുകാരില്‍ ആദ്യം ഗബ്രിയേലയും, പിന്നീട് മോണ്‍സിഞ്ഞോര്‍ പിന്‍സോണിയും മരിച്ചു. അവരുടെ മരണത്തോടെ വിശുദ്ധ തീര്‍ത്തും നിസ്സഹായയും ആശ്രയിക്കുവാന്‍ കൂട്ടുകാരാരുമില്ലാത്തവളുമായിതീര്‍ന്നു. ഇക്കാലയളവിലാണ് യൂറോപ്പില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. അവരുടെ ജന്മദേശം ആക്രമിക്കപ്പെട്ടു. ഇത്തരം സാഹചര്യങ്ങളില്‍ പലരും മടിയും ഭയവും നിമിത്തം തങ്ങളുടെ കിടക്കമുറിയില്‍ പുതപ്പിനടിയില്‍ കഴിച്ചുകൂട്ടുകയാണ് പതിവ്. എന്നാല്‍ വിശുദ്ധയാകട്ടെ തനിക്ക് മുന്നില്‍ വരുന്ന കാര്യങ്ങളില്‍ നിന്നും പുതിയ അവസരങ്ങള്‍ തിരയുകയാണ് ചെയ്തത്. യുദ്ധത്തില്‍ ധാരാളം പേര്‍ക്ക് മുറിവേല്‍ക്കുകയും രോഗികളാക്കപ്പെടുകയും ചെയ്തു. വിശുദ്ധയും മറ്റ് കന്യകാസ്ത്രീകളും സൈനീക ആശുപത്രിയില്‍ രോഗികളെ പരിചരിക്കുകയും കൂടാതെ യുദ്ധമുഖത്ത് പോലും മുറിവേറ്റവര്‍ക്കും മരിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ആത്മീയ ശാന്തിയും ശരീരിക സൗഖ്യവും നല്‍കി. 1855-ല്‍ വിശുദ്ധ മരണമടഞ്ഞു. തന്റെ അവസാന വാതിലില്‍ കൂടി കടക്കുമ്പോഴും വിശുദ്ധ ഒട്ടും ഭയപ്പെട്ടിരുന്നില്ല. എന്നെന്നേക്കുമായി തന്റെ പ്രഭുവിന്റെ പക്കല്‍ പോകുന്ന ആനന്ദത്തിലായിരുന്നു വിശുദ്ധ. വിശുദ്ധയുടെ കാലടികള്‍: തന്റെ സഹായം ആര്‍ക്കെങ്കിലും ആവശ്യമുണ്ടെന്നു അറിയുന്ന നിമിഷം തന്നെ ഒട്ടും മടികൂടാതെ കൂടാതെ അവരെ സഹായിക്കുവാന്‍ ഇറങ്ങി പുറപ്പെടുമായിരുന്നു. അടുത്ത പ്രാവശ്യം നിങ്ങളുടെ സഹായം ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കില്‍, നിസ്സാര കാരണങ്ങള്‍ പറഞ്ഞു അവരെ ഒഴിവാക്കരുത്. നിങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നത് നിര്‍ത്തി അവ൪ക്കാവശ്യമുള്ളത് ചെയ്ത് കൊടുക്കുക.
Image: /content_image/DailySaints/DailySaints-2015-12-14-01:18:39.jpg
Keywords: st maria de rosa, daily saints malayalam
Category: 5
Sub Category:
Heading: December 15 : വിശുദ്ധ മേരി ഡി റോസ
Content: 1848-ലെ യുദ്ധകാലഘട്ടം, ഡിസംബര്‍ 15, ഇറ്റലിയിലെ ബ്രെസ്സിക്കായിലുള്ള മുള്ളുവേലികള്‍ കൊണ്ട് വലയം ചെയ്ത സൈനികാശുപത്രിയുടെ വാതില്‍ക്കല്‍ വിശുദ്ധ മേരി ഡി റോസ നില്‍ക്കുന്നു. എല്ലാവരുടേയും ഹൃദയം പട പടാ മിടിക്കുന്നു. അടഞ്ഞ വാതിലിനപ്പുറത്തു നിന്നും ആക്രോശങ്ങളും, വാതില്‍ക്കല്‍ മുഷ്ടിചുരുട്ടി ഇടിക്കുന്നതിന്റെ ശബ്ദംവും മുഴങ്ങി കേള്‍ക്കാം. ആശുപത്രിയിലുള്ളവരുടെ ഹൃദയം ഭീതിയാല്‍ നിറഞ്ഞിരിക്കുന്നു. മുറിവേറ്റവരും, രോഗികളും അവരെ പരിചരിക്കുന്ന ആളുകള്‍ അടക്കം ആശുപത്രിയിലുള്ളവര്‍ക്ക് ഈ ഭീതിയുടെ കാരണം അറിയാം. വാതിലിനപ്പുറത്തു നിന്നുമുള്ള ആക്രോശങ്ങള്‍ സൈനികരുടേതാണ്. സൈനീകപരമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന്റെയോ നിറവേറുന്നതിന്റെയോ ആക്രോശങ്ങള്‍ അല്ല ഇത്. മറിച്ച്, ആ ആശുപത്രി തകര്‍ക്കുവാനും കൊള്ളയടിക്കുവാനുമുള്ള അവരുടെ ഹൃദയത്തിന്റെ അടങ്ങാത്ത ആഗ്രഹം മൂലമുള്ള ആക്രോശങ്ങളാണവ. ആരെകൊണ്ട് ഇവരെ തടയുവാന്‍ കഴിയും. ആ ആശുപത്രിയില്‍ ആകെ ഉള്ളത് രോഗികളെ പരിചരിക്കുന്നതിനായി തങ്ങളുടെ ജീവിതം ഉഴിഞ്ഞുവച്ച ‘ഹാന്‍ഡ് മെയിഡ്സ് ഓഫ് ചാരിറ്റി’ സഭയിലെ കുറച്ച് സന്യാസിനീമാര്‍. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് പോലും അവരെ ആവശ്യമില്ല. അവര്‍ക്കാവശ്യം, കന്യകാസ്ത്രീകളെയല്ല. മറിച്ച്, വൈദ്യ പരിശീലനം സിദ്ധിച്ച സാധാരണക്കാരായ ആളുകളെ ആണ്. ഇതിനുപുറമേയാണ് ആശുപത്രിക്ക് നേരെയുള്ള സൈനീകരുടെ ഭീഷണിയും. ഇങ്ങനെയുള്ള ഈ സാഹചര്യത്തില്‍ ഈ സന്യാസിനീമാര്‍ തീര്‍ത്തും ഉപയോഗ ശൂന്യരാണ്. അവരുടെ ഹൃദയമിടിപ്പിന്റെയും ഭീതിയുടേയും കാരണം പൌള (അങ്ങിനെയാണ് വിശുദ്ധ മേരി ഡി റോസ അറിയപ്പെട്ടിരുന്നത്) വാതില്‍ തുറക്കാന്‍ പോകുന്നു എന്നതാണ്. വാതില്‍ മലര്‍ക്കെ തുറന്നപ്പോള്‍, ഒരു വലിയ ക്രൂശിതരൂപവും കയ്യില്‍ പിടിച്ചു കൊണ്ട് തങ്ങളുടെ വഴി മുടക്കി നില്‍ക്കുന്ന വിശുദ്ധ പൌള ഡി റോസയേയും, അവളുടെ അരികിലായി കത്തിച്ച മെഴുക് തിരിയേന്തിയ രണ്ടു പേര്‍ ഉള്‍പ്പെടെ ആറ് സന്യാസിനീമാരെയും കണ്ടു അത്ഭുതപ്പെട്ടു. ഭക്തിയുടേയും, ധൈര്യത്തിന്റേയും ഈ പ്രകടനം കണ്ട അവര്‍ നാണത്താല്‍ ഇരുളിലേക്ക് മറഞ്ഞു. തന്റെ ജീവിതകാലം മുഴുവനും വിശുദ്ധ പൌളാ ഡി റോസ, ദൈവ സേവനത്തിനായുള്ള പുതിയ വാതായനങ്ങള്‍ തുറക്കുന്നതില്‍ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല, പ്രത്യേകിച്ചും മുന്‍പില്‍ എന്തൊക്കെ തടസ്സങ്ങളാണ് ഉള്ളത് എന്ന് തീര്‍ച്ചയില്ലാതിരുന്ന അവസരങ്ങളില്‍. അവളെ കുറിച്ച് ശരിക്കും അറിയാതിരുന്ന ആളുകള്‍ അവള്‍ വെറും ദുര്‍ബ്ബലയാണ് എന്നാണ് ധരിച്ചുവച്ചിരുന്നത്, പക്ഷെ അവള്‍ വിശ്വാസത്തിന്റെ ആയുധമണിഞ്ഞവളും അതിരില്ലാത്ത ശക്തിയും, ബുദ്ധിയും അതിയായ സേവന ത്വരയുള്ളവളും ആയിരുന്നു. 1813-ലാണ് വിശുദ്ധ ജനിച്ചത്. തന്റെ പതിനേഴാമത്തെ വയസ്സ് മുതല്‍ തന്റെ ഇടവകയില്‍ ധ്യാനത്തിനായുള്ള സൗകര്യങ്ങള്‍ ഒരുക്കുക, സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ തുടങ്ങി ധാരാളം കാര്യങ്ങള്‍ ചെയ്തുവന്നു. ഈ പ്രവര്‍ത്തികളിലെ അവളുടെ സാമര്‍ത്ഥ്യം കണക്കിലെടുത്ത്, അവളുടെ 24-മത്തെ വയസ്സില്‍ അവളെ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കായുള്ള ഒരു തൊഴില്‍ ശാലയില്‍ മേല്‍നോട്ടക്കാരിയായി നിയമിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്ക ശേഷം, രാത്രികളില്‍ ഈ പെണ്‍കുട്ടികള്‍ക്ക് പോകുവാന്‍ ഒരിടമില്ലെന്നു മനസ്സിലാക്കിയ വിശുദ്ധ ഈ പെണ്‍കുട്ടികള്‍ക്ക് രാത്രിയില്‍ നേരിടേണ്ടി വരുന്ന അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനായി അവര്‍ക്ക് പാര്‍ക്കാന്‍ ഒരു സുരക്ഷിതമായ ഭവനം വേണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ മേലധികാരികള്‍ വിശുദ്ധയുടെ ഈ ആവശ്യം നിഷേധിച്ചു. ആ ജോലി ഉപേക്ഷിക്കുവാനുള്ള അവളുടെ തീരുമാനം വളരെപ്പെട്ടെന്നായിരുന്നു. “നന്മ ചെയ്യുവാനുള്ള ഒരു ചെറിയ അവസരമെങ്കിലും നഷ്ടപ്പെട്ടാല്‍ എനിക്ക് ആ രാത്രി മനസ്സമാധാനത്തോട് കൂടി ഉറങ്ങുവാന്‍ കഴിയുകയില്ല” എന്ന് വിശുദ്ധ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ വിശുദ്ധ ജോലി ഉപേക്ഷിച്ചതിന് ശേഷം പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കായി ഒരു പാര്‍പ്പിടം നിര്‍മ്മിക്കുകയും അതിനൊപ്പം ബധിരര്‍ക്കായി വിദ്യാലയം നടത്തുന്ന തന്റെ സഹോദരനെ സഹായിക്കുകയും ചെയ്തു. തന്റെ 27-മത്തെ വയസ്സില്‍ അവള്‍ മറ്റൊരു വാതില്‍ക്കല്‍ നില്‍ക്കുകയാണ് - ‘ഹാന്‍ഡ് മെയിഡ്സ് ഓഫ് ചാരിറ്റി’ സന്യാസിനീ സഭയുടെ മേലധികാരിയായി അവള്‍ നിയമിതയായി. പലവിധ രോഗങ്ങളാല്‍ ആശുപത്രികളില്‍ പീഡനമനുഭവിക്കുന്നവരെ സഹായിക്കുക എന്നതായിരുന്നു ഈ സന്യാസിനീ സഭയുടെ ലക്ഷ്യം. തന്റെ കൂട്ടുകാരായ ഗബ്രിയേലാ ബോനാറ്റി, മോണ്‍സിഞ്ഞോര്‍ പിന്‍സോണി തുടങ്ങിയവര്‍ക്കൊപ്പം ഈ സന്യാസിനീമാര്‍ നുഴഞ്ഞ്‌കയറ്റക്കാരാണെന്ന് വിചാരിച്ചിരുന്ന ആളുകളുടെ ബഹുമാനത്തിനു പാത്രമാകാന്‍ ഇവര്‍ക്ക് കഴിഞ്ഞു. 1848-ല്‍ വിശുദ്ധ തന്റെ ജീവിതം അവസാനിച്ചുവെന്നു തന്നെ കരുതി കാരണം വിശുദ്ധയുടെ കൂട്ടുകാരില്‍ ആദ്യം ഗബ്രിയേലയും, പിന്നീട് മോണ്‍സിഞ്ഞോര്‍ പിന്‍സോണിയും മരിച്ചു. അവരുടെ മരണത്തോടെ വിശുദ്ധ തീര്‍ത്തും നിസ്സഹായയും ആശ്രയിക്കുവാന്‍ കൂട്ടുകാരാരുമില്ലാത്തവളുമായിതീര്‍ന്നു. ഇക്കാലയളവിലാണ് യൂറോപ്പില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. അവരുടെ ജന്മദേശം ആക്രമിക്കപ്പെട്ടു. ഇത്തരം സാഹചര്യങ്ങളില്‍ പലരും മടിയും ഭയവും നിമിത്തം തങ്ങളുടെ കിടക്കമുറിയില്‍ പുതപ്പിനടിയില്‍ കഴിച്ചുകൂട്ടുകയാണ് പതിവ്. എന്നാല്‍ വിശുദ്ധയാകട്ടെ തനിക്ക് മുന്നില്‍ വരുന്ന കാര്യങ്ങളില്‍ നിന്നും പുതിയ അവസരങ്ങള്‍ തിരയുകയാണ് ചെയ്തത്. യുദ്ധത്തില്‍ ധാരാളം പേര്‍ക്ക് മുറിവേല്‍ക്കുകയും രോഗികളാക്കപ്പെടുകയും ചെയ്തു. വിശുദ്ധയും മറ്റ് കന്യകാസ്ത്രീകളും സൈനീക ആശുപത്രിയില്‍ രോഗികളെ പരിചരിക്കുകയും കൂടാതെ യുദ്ധമുഖത്ത് പോലും മുറിവേറ്റവര്‍ക്കും മരിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ആത്മീയ ശാന്തിയും ശരീരിക സൗഖ്യവും നല്‍കി. 1855-ല്‍ വിശുദ്ധ മരണമടഞ്ഞു. തന്റെ അവസാന വാതിലില്‍ കൂടി കടക്കുമ്പോഴും വിശുദ്ധ ഒട്ടും ഭയപ്പെട്ടിരുന്നില്ല. എന്നെന്നേക്കുമായി തന്റെ പ്രഭുവിന്റെ പക്കല്‍ പോകുന്ന ആനന്ദത്തിലായിരുന്നു വിശുദ്ധ. വിശുദ്ധയുടെ കാലടികള്‍: തന്റെ സഹായം ആര്‍ക്കെങ്കിലും ആവശ്യമുണ്ടെന്നു അറിയുന്ന നിമിഷം തന്നെ ഒട്ടും മടികൂടാതെ കൂടാതെ അവരെ സഹായിക്കുവാന്‍ ഇറങ്ങി പുറപ്പെടുമായിരുന്നു. അടുത്ത പ്രാവശ്യം നിങ്ങളുടെ സഹായം ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കില്‍, നിസ്സാര കാരണങ്ങള്‍ പറഞ്ഞു അവരെ ഒഴിവാക്കരുത്. നിങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നത് നിര്‍ത്തി അവ൪ക്കാവശ്യമുള്ളത് ചെയ്ത് കൊടുക്കുക.
Image: /content_image/DailySaints/DailySaints-2015-12-14-01:18:39.jpg
Keywords: st maria de rosa, daily saints malayalam
Content:
510
Category: 5
Sub Category:
Heading: December 14 : കുരിശിന്റെ വിശുദ്ധ യോഹന്നാൻ
Content: ജുവാന്‍ ഡി യെപെസ് എന്ന വിശുദ്ധ യോഹന്നാന്‍ സ്പെയിനിലെ കാസ്റ്റിലിയന്‍ എന്ന ഭൂപ്രദേശത്ത് ടോലെഡോയിലെ ഫോണ്ടിബെറോസില്‍ നിന്നുമുള്ള ഒരു പാവപ്പെട്ട സില്‍ക്ക് നെയ്ത്ത് കാരന്റെ മകനായി 1542-ലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു സമ്പന്ന പ്രഭു കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഒരു ദരിദ്ര പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനാല്‍ അദ്ദേഹത്തെ കുടുംബത്തില്‍ നിന്ന് പുറത്താക്കുകയും കുടുംബ സ്വത്തിലുള്ള അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്തു. അദ്ദേഹം സില്‍ക്ക് നെയ്ത്ത് തന്റെ ജീവിത മാര്‍ഗ്ഗമായി തിരഞ്ഞെടുത്തു. പക്ഷെ അതില്‍ നിന്നും വലിയ വരുമാനമൊന്നും ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.തന്റെ ഭാര്യയേയും, മൂന്ന്‍ മക്കളെയും സംരക്ഷിക്കുവാനായി വിശ്രമമില്ലാതെ കഠിനമായി ജോലി ചെയ്തത് മൂലം, ജുവാന്‍ ജനിച്ചതിന് ശേഷം അധികം താമസിയാതെ തന്നെ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബം കഠിനമായ ദാരിദ്ര്യത്തിലായി. പല ദിവസങ്ങളും അവര്‍ ഭക്ഷണം കഴിക്കാതെയാണ് തള്ളിനീക്കിയിരുന്നത്. അതിനാല്‍ തന്നെ ജുവാന്‍ ചെറിയ ശരീര പ്രകൃതിയോട് കൂടിയവനായിരുന്നു. ഒരു കച്ചവടവും പഠിക്കുവാന്‍ കഴിയാഞ്ഞതിനാല്‍ ജുവാന്‍ മെദീനയില്‍ ഉള്ള ഒരു ആശുപത്രിയില്‍ പാവപ്പെട്ടവരെ സേവിക്കുന്നതിനായി ജോലി ചെയ്തു. അതിനോടൊപ്പം തന്നെ തന്റെ പഠനം തുടരുകയും ചെയ്തു. 1563-ല്‍, തന്റെ 21-മത്തെ വയസ്സില്‍ അദ്ദേഹം കർമ്മലീത്താ സന്യാസസഭയിൽ പ്രവേശിച്ച് ഒരു സന്യാസാർത്ഥിയാവുകയും ‘കുരിശിന്റെ വിശുദ്ധ ജോണ്‍’ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ സഭ അദ്ദേഹത്തിന് പൗരോഹിത്യ പട്ടം നല്‍കി. പിന്നീട് അദ്ദേഹം കഠിനമായ സന്യാസ രീതികള്‍ക്ക് പേര് കേട്ടിരുന്ന കാര്‍ത്തൂസിയന്‍ സഭയില്‍ ചേരുവാന്‍ ആഗ്രഹിച്ചു. ഇക്കാലത്താണ് അദേഹം ആവിലായിലെ വിശുദ്ധ ത്രേസ്സ്യായെ കണ്ടു മുട്ടുന്നത്. വിശുദ്ധയുടെ നിര്‍ബന്ധപ്രകാരം അദ്ദേഹം കര്‍മ്മലീത്ത സഭയില്‍ തന്നെ തുടര്‍ന്നുകൊണ്ട് തന്റെ സഭയെ (കര്‍മ്മലീത്ത) നവീകരിക്കുക എന്ന വിശുദ്ധ ത്രേസ്സ്യായുടെ ആശയത്തോടു യോജിക്കുകയും അതിനു വേണ്ട സഹായങ്ങള്‍ ചെയ്യുവാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങിനെ അദ്ദേഹം നവീകരിക്കപ്പെട്ട ‘നിഷ്പാദുകര്‍’ (പാദുകങ്ങള്‍ ധരിക്കാത്ത) എന്നറിയപ്പെടുന്ന കര്‍മ്മലീത്ത സന്യാസിമാരുടെ ആദ്യ പ്രിയോര്‍ ആയി. അവരുടെ ഈ നവീകരണങ്ങള്‍ സഭാ ജനറല്‍ അംഗീകരിച്ചിരുന്നുവെങ്കിലും, കര്‍ക്കശമായ പുതിയ സന്യാസ രീതികള്‍ മൂലം സഭയിലെ ചില മുതിര്‍ന്ന സന്യാസിമാര്‍ അവര്‍ക്കെതിരായി. അവര്‍ വിശുദ്ധനെ ഒളിച്ചോട്ടക്കാരനും തന്റെ വിശ്വാങ്ങള്‍ ഉപേക്ഷിച്ചവനെന്നും മുദ്രകുത്തി കാരാഗ്രഹത്തിലടച്ചു. എന്നിരുന്നാലും ഒമ്പത് മാസത്തിനു ശേഷം തന്റെ ജീവന്‍ വരെ പണയപ്പെടുത്തി വിശുദ്ധന്‍ തടവറയില്‍ നിന്നും രക്ഷപ്പെട്ടു. വിശുദ്ധന്റെ മരണത്തിനു മുന്‍പ് രണ്ടു പ്രാവശ്യം കൂടി അവര്‍ ഒരു ലജ്ജയും കൂടാതെ വിശുദ്ധനെ അടിച്ചമര്‍ത്തുകയും, പൊതു സമൂഹ മധ്യേ അപമാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ ക്രൂര പ്രവര്‍ത്തികളെല്ലാം തന്നെ വിശുദ്ധന്റെ മാനസിക ശാന്തി വര്‍ദ്ധിപ്പിക്കുവാനും സ്വര്‍ഗ്ഗത്തെപ്രതിയുള്ള ഭക്തി കൂട്ടുവാനുമാണ് ഉപകരിച്ചത്. അക്കാലഘട്ടത്തിലെ മഹാനായ ആത്മീയ എഴുത്ത് കാരന്‍ കൂടിയായിരുന്നു കുരിശിന്റെ വിശുദ്ധ ജോണ്‍. 1926 ആഗസ്റ്റ് 24ന് പതിനൊന്നാം പിയൂസ് മാര്‍പാപ്പാ വിശുദ്ധനെ തിരുസഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു. കുരിശിന്റെ വിശുദ്ധ ജോണിനെ ആത്മീയ ജീവിതത്തിന്റെയും, ദൈവശാസ്ത്ര രഹസ്യങ്ങളുടേയും, സ്പെയിനിലെ കവികളുടേയും മധ്യസ്ഥനായി പരിഗണിക്കുന്നു.
Image: /content_image/DailySaints/DailySaints-2015-12-14-01:21:29.jpg
Keywords: st john of the cross, daily saints, malayalam
Category: 5
Sub Category:
Heading: December 14 : കുരിശിന്റെ വിശുദ്ധ യോഹന്നാൻ
Content: ജുവാന്‍ ഡി യെപെസ് എന്ന വിശുദ്ധ യോഹന്നാന്‍ സ്പെയിനിലെ കാസ്റ്റിലിയന്‍ എന്ന ഭൂപ്രദേശത്ത് ടോലെഡോയിലെ ഫോണ്ടിബെറോസില്‍ നിന്നുമുള്ള ഒരു പാവപ്പെട്ട സില്‍ക്ക് നെയ്ത്ത് കാരന്റെ മകനായി 1542-ലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു സമ്പന്ന പ്രഭു കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഒരു ദരിദ്ര പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനാല്‍ അദ്ദേഹത്തെ കുടുംബത്തില്‍ നിന്ന് പുറത്താക്കുകയും കുടുംബ സ്വത്തിലുള്ള അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്തു. അദ്ദേഹം സില്‍ക്ക് നെയ്ത്ത് തന്റെ ജീവിത മാര്‍ഗ്ഗമായി തിരഞ്ഞെടുത്തു. പക്ഷെ അതില്‍ നിന്നും വലിയ വരുമാനമൊന്നും ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.തന്റെ ഭാര്യയേയും, മൂന്ന്‍ മക്കളെയും സംരക്ഷിക്കുവാനായി വിശ്രമമില്ലാതെ കഠിനമായി ജോലി ചെയ്തത് മൂലം, ജുവാന്‍ ജനിച്ചതിന് ശേഷം അധികം താമസിയാതെ തന്നെ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബം കഠിനമായ ദാരിദ്ര്യത്തിലായി. പല ദിവസങ്ങളും അവര്‍ ഭക്ഷണം കഴിക്കാതെയാണ് തള്ളിനീക്കിയിരുന്നത്. അതിനാല്‍ തന്നെ ജുവാന്‍ ചെറിയ ശരീര പ്രകൃതിയോട് കൂടിയവനായിരുന്നു. ഒരു കച്ചവടവും പഠിക്കുവാന്‍ കഴിയാഞ്ഞതിനാല്‍ ജുവാന്‍ മെദീനയില്‍ ഉള്ള ഒരു ആശുപത്രിയില്‍ പാവപ്പെട്ടവരെ സേവിക്കുന്നതിനായി ജോലി ചെയ്തു. അതിനോടൊപ്പം തന്നെ തന്റെ പഠനം തുടരുകയും ചെയ്തു. 1563-ല്‍, തന്റെ 21-മത്തെ വയസ്സില്‍ അദ്ദേഹം കർമ്മലീത്താ സന്യാസസഭയിൽ പ്രവേശിച്ച് ഒരു സന്യാസാർത്ഥിയാവുകയും ‘കുരിശിന്റെ വിശുദ്ധ ജോണ്‍’ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ സഭ അദ്ദേഹത്തിന് പൗരോഹിത്യ പട്ടം നല്‍കി. പിന്നീട് അദ്ദേഹം കഠിനമായ സന്യാസ രീതികള്‍ക്ക് പേര് കേട്ടിരുന്ന കാര്‍ത്തൂസിയന്‍ സഭയില്‍ ചേരുവാന്‍ ആഗ്രഹിച്ചു. ഇക്കാലത്താണ് അദേഹം ആവിലായിലെ വിശുദ്ധ ത്രേസ്സ്യായെ കണ്ടു മുട്ടുന്നത്. വിശുദ്ധയുടെ നിര്‍ബന്ധപ്രകാരം അദ്ദേഹം കര്‍മ്മലീത്ത സഭയില്‍ തന്നെ തുടര്‍ന്നുകൊണ്ട് തന്റെ സഭയെ (കര്‍മ്മലീത്ത) നവീകരിക്കുക എന്ന വിശുദ്ധ ത്രേസ്സ്യായുടെ ആശയത്തോടു യോജിക്കുകയും അതിനു വേണ്ട സഹായങ്ങള്‍ ചെയ്യുവാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങിനെ അദ്ദേഹം നവീകരിക്കപ്പെട്ട ‘നിഷ്പാദുകര്‍’ (പാദുകങ്ങള്‍ ധരിക്കാത്ത) എന്നറിയപ്പെടുന്ന കര്‍മ്മലീത്ത സന്യാസിമാരുടെ ആദ്യ പ്രിയോര്‍ ആയി. അവരുടെ ഈ നവീകരണങ്ങള്‍ സഭാ ജനറല്‍ അംഗീകരിച്ചിരുന്നുവെങ്കിലും, കര്‍ക്കശമായ പുതിയ സന്യാസ രീതികള്‍ മൂലം സഭയിലെ ചില മുതിര്‍ന്ന സന്യാസിമാര്‍ അവര്‍ക്കെതിരായി. അവര്‍ വിശുദ്ധനെ ഒളിച്ചോട്ടക്കാരനും തന്റെ വിശ്വാങ്ങള്‍ ഉപേക്ഷിച്ചവനെന്നും മുദ്രകുത്തി കാരാഗ്രഹത്തിലടച്ചു. എന്നിരുന്നാലും ഒമ്പത് മാസത്തിനു ശേഷം തന്റെ ജീവന്‍ വരെ പണയപ്പെടുത്തി വിശുദ്ധന്‍ തടവറയില്‍ നിന്നും രക്ഷപ്പെട്ടു. വിശുദ്ധന്റെ മരണത്തിനു മുന്‍പ് രണ്ടു പ്രാവശ്യം കൂടി അവര്‍ ഒരു ലജ്ജയും കൂടാതെ വിശുദ്ധനെ അടിച്ചമര്‍ത്തുകയും, പൊതു സമൂഹ മധ്യേ അപമാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ ക്രൂര പ്രവര്‍ത്തികളെല്ലാം തന്നെ വിശുദ്ധന്റെ മാനസിക ശാന്തി വര്‍ദ്ധിപ്പിക്കുവാനും സ്വര്‍ഗ്ഗത്തെപ്രതിയുള്ള ഭക്തി കൂട്ടുവാനുമാണ് ഉപകരിച്ചത്. അക്കാലഘട്ടത്തിലെ മഹാനായ ആത്മീയ എഴുത്ത് കാരന്‍ കൂടിയായിരുന്നു കുരിശിന്റെ വിശുദ്ധ ജോണ്‍. 1926 ആഗസ്റ്റ് 24ന് പതിനൊന്നാം പിയൂസ് മാര്‍പാപ്പാ വിശുദ്ധനെ തിരുസഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു. കുരിശിന്റെ വിശുദ്ധ ജോണിനെ ആത്മീയ ജീവിതത്തിന്റെയും, ദൈവശാസ്ത്ര രഹസ്യങ്ങളുടേയും, സ്പെയിനിലെ കവികളുടേയും മധ്യസ്ഥനായി പരിഗണിക്കുന്നു.
Image: /content_image/DailySaints/DailySaints-2015-12-14-01:21:29.jpg
Keywords: st john of the cross, daily saints, malayalam
Content:
511
Category: 9
Sub Category:
Heading: ഷെഫീൽഡ് നൈറ്റ് വിജിൽ ഡിസംബർ15 ചൊവ്വാഴ്ച
Content: ഡിസംബർ15 ചൊവ്വാഴ്ച നടക്കുന്ന ഷെഫീൽഡ് മൂന്നാം ചൊവ്വാഴ്ച നൈറ്റ് വിജിലിൽ പ്രശസ്ത വചനപ്രഘോഷകൻ ഫാ.സുരേഷ് ജോസ് (OFM CAP), "തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ"......തുടങ്ങിയ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അനവധി ക്രിസ്ത്യീയ ഭക്തിഗാനങ്ങളുടെ രചയിതാവും, സുവിശേഷപ്രവർത്തകനുമായ ബ്രദർ.സണ്ണി സ്റ്റീഫൻ എന്നിവർ ചേർന്ന് നയിക്കും. ദിവ്യബലി, ആരാധന, വി.അന്തോണീസിന്റെ നൊവേന, കുമ്പസാരം എന്നിവ സെന്റ് പാട്രിക് ദേവാലയത്തിൽ(Barnsley Road,S5 0QF)വച്ച് നടക്കുന്ന നൈറ്റ് വിജിലിന്റെ ഭാഗമായി ഉണ്ടായിരിക്കും. സമയം വൈകിട്ട് 6 മുതൽ രാത്രി 10 വരെ. ഷെഫീൽഡ് കാത്തലിക് കമ്യൂണിറ്റിയ്ക്കുവേണ്ടി ഫാ.ബിജു കുന്നക്കാട്ട് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
Image: /content_image/Events/Events-2015-12-14-08:05:39.jpg
Keywords: sheffield night vigil
Category: 9
Sub Category:
Heading: ഷെഫീൽഡ് നൈറ്റ് വിജിൽ ഡിസംബർ15 ചൊവ്വാഴ്ച
Content: ഡിസംബർ15 ചൊവ്വാഴ്ച നടക്കുന്ന ഷെഫീൽഡ് മൂന്നാം ചൊവ്വാഴ്ച നൈറ്റ് വിജിലിൽ പ്രശസ്ത വചനപ്രഘോഷകൻ ഫാ.സുരേഷ് ജോസ് (OFM CAP), "തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ"......തുടങ്ങിയ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അനവധി ക്രിസ്ത്യീയ ഭക്തിഗാനങ്ങളുടെ രചയിതാവും, സുവിശേഷപ്രവർത്തകനുമായ ബ്രദർ.സണ്ണി സ്റ്റീഫൻ എന്നിവർ ചേർന്ന് നയിക്കും. ദിവ്യബലി, ആരാധന, വി.അന്തോണീസിന്റെ നൊവേന, കുമ്പസാരം എന്നിവ സെന്റ് പാട്രിക് ദേവാലയത്തിൽ(Barnsley Road,S5 0QF)വച്ച് നടക്കുന്ന നൈറ്റ് വിജിലിന്റെ ഭാഗമായി ഉണ്ടായിരിക്കും. സമയം വൈകിട്ട് 6 മുതൽ രാത്രി 10 വരെ. ഷെഫീൽഡ് കാത്തലിക് കമ്യൂണിറ്റിയ്ക്കുവേണ്ടി ഫാ.ബിജു കുന്നക്കാട്ട് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
Image: /content_image/Events/Events-2015-12-14-08:05:39.jpg
Keywords: sheffield night vigil
Content:
512
Category: 1
Sub Category:
Heading: ഇസ്ലാമിക് ഭീകരർ തട്ടികൊണ്ടു പോയ സിറിയൻ വൈദീകൻ, നാലു മാസത്തെ തടവിന് ശേഷം വീണ്ടും യുദ്ധ സ്ഥലത്തേക്ക്
Content: ഇസ്ലാമിക് ഭീകരർ തട്ടികൊണ്ടു പോയ സിറിയൻ വൈദീകൻ, നാലു മാസത്തെ തടവിന് ശേഷം വീണ്ടും യുദ്ധ സ്ഥലത്തേക്ക് മടങ്ങുകയാണ്. ക്രൈസ്തവരും മുസ്ലിങ്ങളും, കരുണയുടെ ആലിംഗനത്തിൽ ഒരുമിക്കാനുള്ള സന്ദർഭം ഒരുക്കുവാനാണ്, അദ്ദേഹം ആഗ്രഹിക്കുന്നത്. ഡേർ മാർ മോസ സന്യാസാശ്രമത്തിൽ (the Monastery of Saint Moses the Abyssinian) പെട്ട Fr. ജാക്വാസ് മൊറാർഡ് പറയുന്നു: "ഞാൻ മധ്യ പൂർവ്വദേശത്തേക്ക് പോകുകയാണ്. അവിടെയുള്ള നമ്മുടെ ദൗത്യം തുടരുക എന്നുള്ളത് ദൈവഹിതമാണ്. അത് പൂർത്തീകരിക്കണം." ക്രൈസ്തവർ മുസ്ലിങ്ങളിലേക്ക് ഇറങ്ങി ചെല്ലേണ്ടത് കരുണയുടെ വർഷത്തിലെ ഒരു നിയോഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രൈസ്തവരെ പോലെ തന്നെ ISIS-ന്റെ പീഠനമേൽക്കേണ്ടി വരുന്ന ഒരു മുസ്ലീം ജനവിഭാഗം ഇവിടെയുണ്ട്. അവർക്കു കൂടി ആശ്വാസമേകി കൊണ്ട് നമുക്ക് ക്രിസ്തുവിനു സാക്ഷ്യമാകാം." ഖുറാനിലും ക്രൈസ്തവരെ പറ്റി ധാരാളം പരാമർശങ്ങളുള്ളതുകൊണ്ട് സാധാരണ മുസ്ലീങ്ങൾക്ക് ക്രൈസ്തവരോട് മമതയുണ്ട്. മതങ്ങൾ യുദ്ധത്തിനും ഭീകരതയ്ക്കുമുള്ള സങ്കേതങ്ങളല്ല, സമാധാനത്തിന്റെ സന്ദേശവാഹകരാണ്. ക്രൈസ്തവ -മുസ്ലീം സഹവർത്തിത്വവും സമന്വയവും നടക്കുന്നിടമാണ് ഡേർ മാർ മോസ എന്ന് അദ്ദേഹം പറഞ്ഞു.. തങ്ങളുടെ ആശ്രമം അഗതികൾക്കും പാവപ്പെട്ടവർക്കും ആശ്രയം നൽകുന്നു. ഭീകരത അങ്ങനെയുള്ള ആയിരക്കണക്കിന് കുടുംബങ്ങളെ സൃഷ്ടിച്ചു കഴിഞ്ഞു. ആശ്രമത്തിൽ അഭയം കൊടുത്തിരുന്നത് മതം നോക്കാതെയായിരുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു - ക്രൈസ്തവരും മുസ്ലീങ്ങളും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. 2011 മുതൽ സിറിയ അഭ്യന്തര യുദ്ധത്തിൽ പെട്ടിരിക്കുകയാണ്. സുന്നി മുസ്ലിങ്ങളുടെ ISIS, ക്രൈസ്തവരെ മാത്രമല്ല ലക്ഷ്യമാക്കി കൊണ്ടിരിക്കുന്നത്. മുസ്ലിം വിഭാഗത്തിൽ പെട്ട യെസ്ഡികൾ, ഷിയകൾ, മറ്റ് മതന്യൂനപക്ഷങ്ങൾ എല്ലാം അവരുടെ ഭീകരതയ്ക്ക് ഇരയായി കൊണ്ടിരിക്കുകയാണ്. "ISIS - ന് കീഴിൽ ജീവിക്കുക ക്രൈസ്തവർക്ക് അസാധ്യം തന്നെയാണ്. സിറിയൻ ജനത മുഴുവൻ യാതനയിലാണ്. യേശു മനുഷ്യരാശിക്ക് മുഴുവനുമായാണ് സ്വയം ബലിയായത്. അപ്പോൾ നമ്മൾ ക്രൈസ്തവർ, എല്ല വിഭാഗം ജനങ്ങൾക്കും കരുണമെത്തിക്കാൻ ബാധ്യസ്ഥരാണ്. സിറിയയിലെ ആഭ്യന്തര യുദ്ധം ഇതിനകം 41 ലക്ഷം പേരെ അഭയാർത്ഥികളാക്കി കഴിഞ്ഞു. ആയിരക്കണക്കിന് അഭയാർത്ഥികൾ യൂറോപ്പിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഈ പ്രയാണത്തിൽ കരയിലും കടലിലുമായി ജീവൻ നഷ്ടപ്പെട്ടവർ അനവധിയാണ്. സമാധാന ജീവിതം കാംക്ഷിക്കുന്ന സിറിയൻ അഭയാർത്ഥികളെ യൂറോപ്പ് ഉപക്ഷിക്കരുതെന്ന് Fr. മൊറാർഡ് അഭ്യർത്ഥിച്ചു. ആഗസ്റ്റ് മാസത്തിൽ ISIS ഭീകരർ ഏലിയൻ ആശ്രമം നശിപ്പിക്കുന്നതു വരെ Fr.മൊറാർഡ് ആശ്യമത്തിലെ പ്രയോർ ആയിരുന്നു. മെയ് 21-ാം തിയതിയാണ് Fr മൊറാർഡും ഡീക്കൺ ബൗട്രോസ് ഹന്നയും ഇസ്ലാമിക് ഭീകരരുടെ പിടിയിലായത്. "അവിടെ നിന്നും ഞങ്ങളെ അവർ റാക്ക്വയിലെത്തിച്ചു. പീഠനത്തോ ടൊപ്പം അപമാനവും കൂടി കൂട്ടിച്ചേർക്കാനായി അവർ ഞങ്ങളെ ഒരു കുളിമുറിയിൽ അടച്ചിട്ടു." ആ പീഠനങ്ങളും അപമാനങ്ങളും ഒരു അനുഗ്രഹമായാണ് താൻ കണക്ക കുട്ടിയത് എന്ന് അദ്ദേഹം പറഞ്ഞു. അതെല്ലാം യേശുവിനു വേണ്ടി അനുഭവിക്കേണ്ടി വന്നതിൽ സന്തോഷം തോന്നി. കുളിമുറിയിലെ തടവറ ജീവിതം തനിക്ക് വളരെ ആഴത്തിലുള്ള ഒരു ആത്മീയ അനുഭവമാണ് നൽകിയത്. ഇസ്ലാം ആയില്ലെങ്കിൽ തങ്ങളെ കഴുത്തറുത്ത് കൊല്ലും എന്നതായിരുന്നു ഇസ്ലാമിക് ഭീകരരുടെ ഭീഷിണി. ആ വിഷമഘട്ടത്തിൽ തനിക്ക് ആത്മധൈര്യം നൽകിയത് ജപമാലയായിരുന്നു. കൊന്ത എത്തിച്ചു കഴിയുമ്പോൾ തനിക്ക് വല്ലാത്തൊരു ആത്മധൈര്യം ലഭിക്കും. രക്ഷപ്പെട്ടാൽ ആദ്യം ലൂർദ്ദ് മാതാവിനെ ചെന്ന് കണ്ട് നന്ദിയർപ്പിക്കും എന്ന് അദ്ദേഹം നേർന്നിരുന്നു. അത് പൂർത്തീകരിച്ചതായി Fr. മൊറാർഡ് അറിയിച്ചു. അൾജീറിയയിൽ മിഷിനറി പ്രവർത്തനം നടത്തുന്നതിനിടെ രക്തസാക്ഷിത്വം വഹിച്ച വാഴ്ത്തപ്പെട്ട ചാൾസ് ഡിഫെക്കോഡിനോടും താൻ പ്രാർത്ഥിച്ചിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇസ്ലാം ഭീകരതയുടെ ഇരയായിരുന്നു അദ്ദേഹവും. ഒരിക്കൽ തടവറയിൽ തനിക്ക് ഒരനുഭവമുണ്ടായത് Fr.മൊറാർഡ് വിവരിച്ചു. "ഒരിക്കൽ തല മറച്ച ഒരാൾ ഞങ്ങളുടെ തടവറയ്ക്കുള്ളിൽ കടന്നു. ഞങ്ങളുടെ അന്ത്യമടുത്തു എന്ന് ഞങ്ങൾക്ക് തോന്നി- പക്ഷേ, പകരം, അയാൾ അടുത്തുവന്ന് ഞങ്ങളുടെ പേരുകൾ ചോദിച്ചു. ഞങ്ങൾ ക്രൈസ്തവരാണോ എന്നും ചോദിച്ചു. എന്നിട്ട് അയാൾ ഞങ്ങളുടെ നേരെ കൈകൾ നീട്ടി; ഞങ്ങൾ ഞെട്ടിപ്പോയി. കാരണം ഇസ്ലാം ഭീകരർ സാധാരണ ഗതിയിൽ ക്രൈസ്തവരെയും എതിർചേരിയിലെ മുസ്ലീങ്ങളെയും സ്പർശിക്കാറില്ല." പിന്നീട് അയാൾ വൈദികനെ സമാശ്വസിപ്പിച്ചു. 'ഈ തടവ് ഒരു ഏകാന്ത ധ്യാനമായി കരുതിയാൽ മതി' എന്ന് അയാൾ പറഞ്ഞു. പിന്നീടൊരിക്കൽ, ഇസ്ലാമിക് ഭീകരർ, തടവിലുള്ള 250 ക്രൈസ്തവർക്ക് മുമ്പിൽ അവരുടെ 4 സാധ്യതകൾ നിരത്തി. ഒന്ന്- പുരുഷന്മാരെ കൊന്ന് സ്ത്രീകളെയും കുട്ടികളെയും മുസ്ലീമാക്കുക, രണ്ട്- എല്ലാവരെയും അടിമകളാക്കുക, മൂന്ന്- മോചനദ്രവ്യം, നാല്- അവരുടെ 12 നിബന്ധനകൾ അംഗീകരിച്ചു കൊണ്ട് അൽ ഖൊ യ്റാറ്റയ്നിൽ ജീവിക്കുക അവർ എല്ലാവരും നാലാമത്തെ നിബന്ധന തിരഞ്ഞെടുത്തു. അങ്ങനെ അവർക്ക് മോചനം ലഭിച്ചു. സെപ്തംബർ ഒന്നാം തിയതി അവർ അൽ ഖൊ യ്റാറ്റയ്നിൽ മടങ്ങിയെത്തി. മാർ ഏലിയൻ ആശ്രമംISIS-ന്റെ നിയന്ത്രണത്തിലായതിനാൽ, Fr. മൊറാർഡ് ഒരു കൃസ്തീയ കുടുംബത്തിൽ താമസിച്ചു. ഭീകരരുടെ ദൃഷ്ടിയിൽ പെടാതെ അദ്ദേഹം വിശ്വാസികളോടൊത്ത് രഹസ്യ കേന്ദ്രങ്ങളിൽ ദിവ്യബലി അർപ്പിച്ചു കൊണ്ടിരുന്നു. പക്ഷേ, വെള്ളവും വെളിച്ചവുമില്ലാതെ, ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഒരു ജീവിതമായിരുന്നു അത്. ചിലരൊക്കെ അവിടെ നിന്നും രക്ഷപെട്ടു. ചിലർ രക്ഷപ്പെടാൻ ശ്രമിക്കുന്നു. തങ്ങളുടെ വിശ്വാസവും ജീവിതവും താങ്ങി നിറുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകൾക്ക്, പ്രത്യേകിച്ച് Aid to the Church in Need-ന്, Fr. മൊറാർഡ് നന്ദി പറഞ്ഞു. പീഠിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ, അദ്ദേഹം ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ആവശ്യപ്പെട്ടു. പ്രത്യേകിച്ച്, Community of Al-Khalil-ന്റെ സ്ഥാപകനായ, Fr. പൗലോ ഡൽഫ് ഒഗ്ലിയോ എന്ന ജെസ്യൂട്ട് പുരോഹിതന്റെ മോചനത്തിനായി പ്രാർത്ഥിക്കാൻ Fr. മൊറാർഡ് അഭ്യർത്ഥിക്കുന്നു. Source: EWTN News
Image: /content_image/News/News-2015-12-14-08:33:22.jpg
Keywords: priest returning to ministry, fr jacques
Category: 1
Sub Category:
Heading: ഇസ്ലാമിക് ഭീകരർ തട്ടികൊണ്ടു പോയ സിറിയൻ വൈദീകൻ, നാലു മാസത്തെ തടവിന് ശേഷം വീണ്ടും യുദ്ധ സ്ഥലത്തേക്ക്
Content: ഇസ്ലാമിക് ഭീകരർ തട്ടികൊണ്ടു പോയ സിറിയൻ വൈദീകൻ, നാലു മാസത്തെ തടവിന് ശേഷം വീണ്ടും യുദ്ധ സ്ഥലത്തേക്ക് മടങ്ങുകയാണ്. ക്രൈസ്തവരും മുസ്ലിങ്ങളും, കരുണയുടെ ആലിംഗനത്തിൽ ഒരുമിക്കാനുള്ള സന്ദർഭം ഒരുക്കുവാനാണ്, അദ്ദേഹം ആഗ്രഹിക്കുന്നത്. ഡേർ മാർ മോസ സന്യാസാശ്രമത്തിൽ (the Monastery of Saint Moses the Abyssinian) പെട്ട Fr. ജാക്വാസ് മൊറാർഡ് പറയുന്നു: "ഞാൻ മധ്യ പൂർവ്വദേശത്തേക്ക് പോകുകയാണ്. അവിടെയുള്ള നമ്മുടെ ദൗത്യം തുടരുക എന്നുള്ളത് ദൈവഹിതമാണ്. അത് പൂർത്തീകരിക്കണം." ക്രൈസ്തവർ മുസ്ലിങ്ങളിലേക്ക് ഇറങ്ങി ചെല്ലേണ്ടത് കരുണയുടെ വർഷത്തിലെ ഒരു നിയോഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രൈസ്തവരെ പോലെ തന്നെ ISIS-ന്റെ പീഠനമേൽക്കേണ്ടി വരുന്ന ഒരു മുസ്ലീം ജനവിഭാഗം ഇവിടെയുണ്ട്. അവർക്കു കൂടി ആശ്വാസമേകി കൊണ്ട് നമുക്ക് ക്രിസ്തുവിനു സാക്ഷ്യമാകാം." ഖുറാനിലും ക്രൈസ്തവരെ പറ്റി ധാരാളം പരാമർശങ്ങളുള്ളതുകൊണ്ട് സാധാരണ മുസ്ലീങ്ങൾക്ക് ക്രൈസ്തവരോട് മമതയുണ്ട്. മതങ്ങൾ യുദ്ധത്തിനും ഭീകരതയ്ക്കുമുള്ള സങ്കേതങ്ങളല്ല, സമാധാനത്തിന്റെ സന്ദേശവാഹകരാണ്. ക്രൈസ്തവ -മുസ്ലീം സഹവർത്തിത്വവും സമന്വയവും നടക്കുന്നിടമാണ് ഡേർ മാർ മോസ എന്ന് അദ്ദേഹം പറഞ്ഞു.. തങ്ങളുടെ ആശ്രമം അഗതികൾക്കും പാവപ്പെട്ടവർക്കും ആശ്രയം നൽകുന്നു. ഭീകരത അങ്ങനെയുള്ള ആയിരക്കണക്കിന് കുടുംബങ്ങളെ സൃഷ്ടിച്ചു കഴിഞ്ഞു. ആശ്രമത്തിൽ അഭയം കൊടുത്തിരുന്നത് മതം നോക്കാതെയായിരുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു - ക്രൈസ്തവരും മുസ്ലീങ്ങളും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. 2011 മുതൽ സിറിയ അഭ്യന്തര യുദ്ധത്തിൽ പെട്ടിരിക്കുകയാണ്. സുന്നി മുസ്ലിങ്ങളുടെ ISIS, ക്രൈസ്തവരെ മാത്രമല്ല ലക്ഷ്യമാക്കി കൊണ്ടിരിക്കുന്നത്. മുസ്ലിം വിഭാഗത്തിൽ പെട്ട യെസ്ഡികൾ, ഷിയകൾ, മറ്റ് മതന്യൂനപക്ഷങ്ങൾ എല്ലാം അവരുടെ ഭീകരതയ്ക്ക് ഇരയായി കൊണ്ടിരിക്കുകയാണ്. "ISIS - ന് കീഴിൽ ജീവിക്കുക ക്രൈസ്തവർക്ക് അസാധ്യം തന്നെയാണ്. സിറിയൻ ജനത മുഴുവൻ യാതനയിലാണ്. യേശു മനുഷ്യരാശിക്ക് മുഴുവനുമായാണ് സ്വയം ബലിയായത്. അപ്പോൾ നമ്മൾ ക്രൈസ്തവർ, എല്ല വിഭാഗം ജനങ്ങൾക്കും കരുണമെത്തിക്കാൻ ബാധ്യസ്ഥരാണ്. സിറിയയിലെ ആഭ്യന്തര യുദ്ധം ഇതിനകം 41 ലക്ഷം പേരെ അഭയാർത്ഥികളാക്കി കഴിഞ്ഞു. ആയിരക്കണക്കിന് അഭയാർത്ഥികൾ യൂറോപ്പിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഈ പ്രയാണത്തിൽ കരയിലും കടലിലുമായി ജീവൻ നഷ്ടപ്പെട്ടവർ അനവധിയാണ്. സമാധാന ജീവിതം കാംക്ഷിക്കുന്ന സിറിയൻ അഭയാർത്ഥികളെ യൂറോപ്പ് ഉപക്ഷിക്കരുതെന്ന് Fr. മൊറാർഡ് അഭ്യർത്ഥിച്ചു. ആഗസ്റ്റ് മാസത്തിൽ ISIS ഭീകരർ ഏലിയൻ ആശ്രമം നശിപ്പിക്കുന്നതു വരെ Fr.മൊറാർഡ് ആശ്യമത്തിലെ പ്രയോർ ആയിരുന്നു. മെയ് 21-ാം തിയതിയാണ് Fr മൊറാർഡും ഡീക്കൺ ബൗട്രോസ് ഹന്നയും ഇസ്ലാമിക് ഭീകരരുടെ പിടിയിലായത്. "അവിടെ നിന്നും ഞങ്ങളെ അവർ റാക്ക്വയിലെത്തിച്ചു. പീഠനത്തോ ടൊപ്പം അപമാനവും കൂടി കൂട്ടിച്ചേർക്കാനായി അവർ ഞങ്ങളെ ഒരു കുളിമുറിയിൽ അടച്ചിട്ടു." ആ പീഠനങ്ങളും അപമാനങ്ങളും ഒരു അനുഗ്രഹമായാണ് താൻ കണക്ക കുട്ടിയത് എന്ന് അദ്ദേഹം പറഞ്ഞു. അതെല്ലാം യേശുവിനു വേണ്ടി അനുഭവിക്കേണ്ടി വന്നതിൽ സന്തോഷം തോന്നി. കുളിമുറിയിലെ തടവറ ജീവിതം തനിക്ക് വളരെ ആഴത്തിലുള്ള ഒരു ആത്മീയ അനുഭവമാണ് നൽകിയത്. ഇസ്ലാം ആയില്ലെങ്കിൽ തങ്ങളെ കഴുത്തറുത്ത് കൊല്ലും എന്നതായിരുന്നു ഇസ്ലാമിക് ഭീകരരുടെ ഭീഷിണി. ആ വിഷമഘട്ടത്തിൽ തനിക്ക് ആത്മധൈര്യം നൽകിയത് ജപമാലയായിരുന്നു. കൊന്ത എത്തിച്ചു കഴിയുമ്പോൾ തനിക്ക് വല്ലാത്തൊരു ആത്മധൈര്യം ലഭിക്കും. രക്ഷപ്പെട്ടാൽ ആദ്യം ലൂർദ്ദ് മാതാവിനെ ചെന്ന് കണ്ട് നന്ദിയർപ്പിക്കും എന്ന് അദ്ദേഹം നേർന്നിരുന്നു. അത് പൂർത്തീകരിച്ചതായി Fr. മൊറാർഡ് അറിയിച്ചു. അൾജീറിയയിൽ മിഷിനറി പ്രവർത്തനം നടത്തുന്നതിനിടെ രക്തസാക്ഷിത്വം വഹിച്ച വാഴ്ത്തപ്പെട്ട ചാൾസ് ഡിഫെക്കോഡിനോടും താൻ പ്രാർത്ഥിച്ചിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇസ്ലാം ഭീകരതയുടെ ഇരയായിരുന്നു അദ്ദേഹവും. ഒരിക്കൽ തടവറയിൽ തനിക്ക് ഒരനുഭവമുണ്ടായത് Fr.മൊറാർഡ് വിവരിച്ചു. "ഒരിക്കൽ തല മറച്ച ഒരാൾ ഞങ്ങളുടെ തടവറയ്ക്കുള്ളിൽ കടന്നു. ഞങ്ങളുടെ അന്ത്യമടുത്തു എന്ന് ഞങ്ങൾക്ക് തോന്നി- പക്ഷേ, പകരം, അയാൾ അടുത്തുവന്ന് ഞങ്ങളുടെ പേരുകൾ ചോദിച്ചു. ഞങ്ങൾ ക്രൈസ്തവരാണോ എന്നും ചോദിച്ചു. എന്നിട്ട് അയാൾ ഞങ്ങളുടെ നേരെ കൈകൾ നീട്ടി; ഞങ്ങൾ ഞെട്ടിപ്പോയി. കാരണം ഇസ്ലാം ഭീകരർ സാധാരണ ഗതിയിൽ ക്രൈസ്തവരെയും എതിർചേരിയിലെ മുസ്ലീങ്ങളെയും സ്പർശിക്കാറില്ല." പിന്നീട് അയാൾ വൈദികനെ സമാശ്വസിപ്പിച്ചു. 'ഈ തടവ് ഒരു ഏകാന്ത ധ്യാനമായി കരുതിയാൽ മതി' എന്ന് അയാൾ പറഞ്ഞു. പിന്നീടൊരിക്കൽ, ഇസ്ലാമിക് ഭീകരർ, തടവിലുള്ള 250 ക്രൈസ്തവർക്ക് മുമ്പിൽ അവരുടെ 4 സാധ്യതകൾ നിരത്തി. ഒന്ന്- പുരുഷന്മാരെ കൊന്ന് സ്ത്രീകളെയും കുട്ടികളെയും മുസ്ലീമാക്കുക, രണ്ട്- എല്ലാവരെയും അടിമകളാക്കുക, മൂന്ന്- മോചനദ്രവ്യം, നാല്- അവരുടെ 12 നിബന്ധനകൾ അംഗീകരിച്ചു കൊണ്ട് അൽ ഖൊ യ്റാറ്റയ്നിൽ ജീവിക്കുക അവർ എല്ലാവരും നാലാമത്തെ നിബന്ധന തിരഞ്ഞെടുത്തു. അങ്ങനെ അവർക്ക് മോചനം ലഭിച്ചു. സെപ്തംബർ ഒന്നാം തിയതി അവർ അൽ ഖൊ യ്റാറ്റയ്നിൽ മടങ്ങിയെത്തി. മാർ ഏലിയൻ ആശ്രമംISIS-ന്റെ നിയന്ത്രണത്തിലായതിനാൽ, Fr. മൊറാർഡ് ഒരു കൃസ്തീയ കുടുംബത്തിൽ താമസിച്ചു. ഭീകരരുടെ ദൃഷ്ടിയിൽ പെടാതെ അദ്ദേഹം വിശ്വാസികളോടൊത്ത് രഹസ്യ കേന്ദ്രങ്ങളിൽ ദിവ്യബലി അർപ്പിച്ചു കൊണ്ടിരുന്നു. പക്ഷേ, വെള്ളവും വെളിച്ചവുമില്ലാതെ, ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഒരു ജീവിതമായിരുന്നു അത്. ചിലരൊക്കെ അവിടെ നിന്നും രക്ഷപെട്ടു. ചിലർ രക്ഷപ്പെടാൻ ശ്രമിക്കുന്നു. തങ്ങളുടെ വിശ്വാസവും ജീവിതവും താങ്ങി നിറുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകൾക്ക്, പ്രത്യേകിച്ച് Aid to the Church in Need-ന്, Fr. മൊറാർഡ് നന്ദി പറഞ്ഞു. പീഠിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ, അദ്ദേഹം ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ആവശ്യപ്പെട്ടു. പ്രത്യേകിച്ച്, Community of Al-Khalil-ന്റെ സ്ഥാപകനായ, Fr. പൗലോ ഡൽഫ് ഒഗ്ലിയോ എന്ന ജെസ്യൂട്ട് പുരോഹിതന്റെ മോചനത്തിനായി പ്രാർത്ഥിക്കാൻ Fr. മൊറാർഡ് അഭ്യർത്ഥിക്കുന്നു. Source: EWTN News
Image: /content_image/News/News-2015-12-14-08:33:22.jpg
Keywords: priest returning to ministry, fr jacques
Content:
513
Category: 4
Sub Category:
Heading: “യേശു ദൈവമല്ലെങ്കില്‍ പിന്നെ ആരാണ്?”. മൗലവി സുലൈമാനെ മാരിയോ ജോസഫ് എന്ന ലോക പ്രസിദ്ധ കത്തോലിക്കാനാക്കി മാറ്റിയ ചോദ്യം
Content: മുസ്ലിം പണ്ഡിതനും ഇമാമുമായിരുന്ന മൗലവി സുലൈമാനെ ഉദരത്തില്‍ വഹിക്കുമ്പോള്‍ തന്നെ ഒരുപാട് ഗര്‍ഭാാരിഷ്ടതകള്‍ അദേഹത്തിന്റെ മാതാവിന് അനുഭവിക്കേണ്ടി വന്നു. 'കുഞ്ഞിനെ ലഭിക്കാന്‍ സാധ്യതയില്ലായെന്ന്' ഡോക്ടര്‍മാരും വിധിയെഴുത്ത് നടത്തി, പക്ഷേ ദൈവഹിതം മറ്റൊന്നായിരിന്നു. യാതൊരു കൂഴപ്പവും കൂടാതെ സുലൈമാന്‍ ജനിച്ചു. ധാരാളം ഹിന്ദുകളും മുസ്ലിംങ്ങളും വിരലിലെണ്ണാവുന്ന ക്രിസ്ത്യാനികളും ഉണ്ടായിരുന്ന ഒരു പ്രദേശത്താണ് അദ്ദേഹം ജനിച്ചു വളര്‍ന്നത്. കടുത്ത മുസ്ലിം വിശ്വാസികളായ കുടുംബം. മതാചാരങ്ങളില്‍ കാര്‍ക്കശ്യക്കാരനായ പിതാവ്, എട്ടാമത്തെ വയസില്‍ സുലൈമാനെ മദ്രസയിലേക്ക് അയച്ചു. ഖുറാനിലും മുസ്ലിം വിശ്വാസ തത്വങ്ങളിലുമുള്ള അഗാധമായ പാണ്ഡിത്വം സുലൈമാനേ തന്റെ പതിനെട്ടാം വയസ്സില്‍ നാട്ടിലെ പള്ളിയിലെ ഇമമാക്കി മാറ്റി. മോസ്ക്കില്‍ വച്ച് നടന്ന സംവാദത്തിലേ ഒരു ചോദ്യമാണ് സുലൈമാന്‍റെ ജീവിതത്തിനു വഴിത്തിരിവുണ്ടാക്കിയത്. ഒരു ചോദ്യം കൊണ്ട് മനോഹരമായ ദിവസമെന്ന് ആ ദിവസത്തെ വിശേഷിപ്പിക്കാം. യേശു ക്രിസ്തു ദൈവമല്ല എന്നു സുലൈമാന്‍ സമര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ പള്ളിയില്‍ കൂടിയിരുന്നവരില്‍ ആരോ ഒരാള്‍ ഉച്ചത്തില്‍ ചോദിച്ചു, “യേശു ദൈവമല്ലെങ്കില്‍ പിന്നെ ആരാണ്?”. മൗലവി സുലൈമാനെ മാരിയോ ജോസഫ് എന്ന ലോക പ്രസിദ്ധ കത്തോലിക്കാനാക്കി മാറ്റിയത് ഈ ചോദ്യമാണ്. ക്രിസ്തുവിനെപറ്റി കുടുതല്‍ അറിയാന്‍, സുലൈമാന്‍ ഖുറാന്‍ മുഴുവന്‍ പരതാന്‍ തുടങ്ങി. കണ്ടെത്തിയതോ, അദേഹത്തെ വീണ്ടും കുഴപ്പിച്ചു. മുഹമ്മദിനെപ്പറ്റി നാലു പ്രാവശ്യമാണ് ഖുറാനില്‍ പരാമര്‍ശിച്ചിട്ടുള്ളത്. എന്നാല്‍, യേശു ക്രിസ്തുവിനെപറ്റി ഇരുപത്തഞ്ചു പ്രാവശ്യം പറയുന്നുണ്ട്. രണ്ടാമതായി, ഖുറാനില്‍ പേരെടുത്തു പറയുന്ന ഏക സ്ത്രീ, യേശുവിന്റെ അമ്മയായ മറിയമാണ്. മുഹമ്മദിന്റെ മാതാവിനു പോലും ഈ ബഹുമതി ലഭിച്ചിട്ടില്ല എന്ന വസ്തുത സുലൈമാനെ വീണ്ടും സംശയത്തിലാഴ്ത്തി. ഇസ്ലാമില്‍ നിന്നും ക്രിസ്തുമതത്തിലേക്കുള്ള മാറ്റത്തെ പറ്റി അദ്ദേഹം ഹൃദയം തുറന്നു- യേശുവിന്റെ ഒട്ടേറെ അത്ഭുതപ്രവൃത്തികള്‍ ഖുറാനില്‍ വ്യക്തമായി വിവരിക്കുന്നുണ്ട്. അവയില്‍ ചിലത് ബൈബിളില്‍ ഇല്ലാത്തവയാണ്; "ജനിച്ചു രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഉണ്ണിയേശു സംസാരിച്ചത്, കുഴച്ച മണ്ണ്കൊണ്ട് ഒരു പക്ഷിയുടെ രൂപം മെനഞ്ഞെടുത്തു അതില്‍ ഊതിയപ്പോള്‍, അതൊരു ജീവന്‍ ഉള്ള പക്ഷിയായിത്തീര്‍ന്ന സംഭവം" ഇങ്ങനെ നീളുന്നു. ഖുറാനില്‍ വിവരിക്കുന്ന മറ്റു അത്ഭുതങ്ങളും അന്ധരെയും കുഷ്ടരോഗികളെയും സൗഖ്യമാക്കുന്നതുള്‍പ്പടെയുള്ളവ ബൈബിളിലും ഉള്ളതാണ്. ഇതോടൊപ്പം, യേശു ദൈവവചനവും, രക്ഷകനും ആണെന്നും ഖുറാന്‍ വിസ്തരിച്ചു പ്രസ്താവിക്കുന്നുണ്ട്. മാരിയോ ജോസഫ് ആയി മാറിയ മൗലവി സുലൈമാന്റെ അഭിപ്രായത്തില്‍, യേശുവിന്റെ ഈ അവസ്ഥാ വിശേഷം, മുഹമ്മദില്‍ നിന്നും തികച്ചും വിപരീതമാണ്. മുഹമ്മദ് ഒരു അത്ഭുതവും നടത്തിയിട്ടില്ല, മരിച്ചു, മടങ്ങിവരുമെന്ന വാഗ്ദാനവും നല്കിതയിട്ടില്ല, അദ്ദേഹത്തെ “ദൈവത്തിന്റെ വചനമായി” വിശേഷിപ്പിക്കപെട്ടിട്ടുമില്ല. ഇതിന്‍ പ്രകാരം, ഒരു മുസ്ലിം വൈദികനെന്ന നിലയില്‍, ഖുറാനിലേ യേശുവിന് മുഹമ്മദിനെകാള്‍ കൂടുതല്‍ ഉന്നത സ്ഥാനം ഉള്ളതായി അദ്ദേഹം മനസ്സിലാക്കി. എന്നാല്‍ ഈ കണ്ടെത്തലുകള്‍, മുസ്ലിം പള്ളിയിലെ മുതിര്‍ന്ന ഒരു മൗലവിയുമായി അദ്ദേഹം പങ്കുവെച്ചപോള്‍, നിരവധി പ്രതിസന്ധികള്‍ അദ്ധേഹത്തെ വേട്ടയാടാന്‍ തുടങ്ങി; "ക്രിസ്തുവിനേക്കാള്‍ എന്ത് മേല്ക്കോയ്മയാണ് മുഹമ്മദിന് നല്‍കേണ്ടത്" എന്ന സുലൈമാന്റെ ചോദ്യം അവരെ ചൊടിപ്പിച്ചു എന്നു വ്യക്തം. മൌലവിമാരില്‍ നിന്നുമുള്ള പ്രതികരണത്തില്‍ ദുഖിതനായി, ഖുറാന്‍ നെഞ്ചത്തു ചേര്‍ത്ത് വെച്ച് തന്റെ ആശയകുഴപ്പത്തെ പറ്റി അള്ളായോട് പ്രാര്‍ത്ഥിച്ചത് മാരിയോ ഓര്‍ക്കുന്നു. അദ്ദേഹം പ്രാര്‍ത്ഥിച്ചു “അള്ളാഹുവേ, ഞാന്‍ എന്ത് ചെയ്യണം?. യേശു ഇന്നും ജീവിച്ചിരിക്കുന്നുവെന്നും മുഹമ്മദ് സ്വാഭാവിക രീതിയില്‍ മരിച്ചു പോയെന്നും നിന്റെ ഖുറാനില്‍ പറയുന്നു. ഇതില്‍ ആരെയാണ് ഞാന്‍ സ്വീകരിക്കേണ്ടതെന്നു നീ പറഞ്ഞു തരുക.” ഈ പ്രാര്‍ത്ഥനയ്ക്ക് ശേഷം അല്പം കഴിഞ്ഞ് അദ്ദേഹം ഖുറാന്‍ തുറന്നപോള്‍ കിട്ടിയതു സൂറ പത്താം അദ്ധ്യായത്തിലെ 94 ാം വാക്യമായിരിന്നു (സൂറ 10:94) “ഫ ഇന്‍ കുന്‍ ത ഫീ ശക്കി (ഇന്‍) ഉമിയോ ആന്‍ സലന ഇലൈക്ക ഫസ് അലി ല ക്വദ് ജാനുകല്‍ ഹ ക്ക്വു മിന്‍ ന്റബ്ബിക ഫലാ തകുന ന്ന്‍ മിനല്‍ മുതരീന്‍”(അറബിക് ). മലയാളം പരിഭാഷയില്‍ ആശയമിതാണ്, “ഇനി നിനക്ക് നാം അവതരിപ്പിച്ചു തന്നതിനെപ്പറ്റി വല്ല സംശയവും ഉണ്ടെങ്കില്‍ [അതായത്, നിന്റെ പേര് തൌറത്തിലും (തോറ) ഇഞ്ചീലിലും (സുവിശേഷം) എഴുതപ്പെട്ടിരിക്കുന്നു]. നിനക്ക് മുന്പ്ത തന്നെ വേദഗ്രന്ഥം വായിച്ചു വരുന്നവരോട് ചോദിച്ചു നോക്കുക തീര്‍ച്ചയായും നിനക്ക് രക്ഷിതാവിങ്കല് നിന്നുള്ള സത്യം വന്നു കിട്ടിയിരിക്കുന്നു. അതിനാല്‍ നീ സംശയാലുക്കളുടെ കൂട്ടത്തിലായി പോകരുത്”. അല്ലാഹുവിനെ പറ്റി അറിയാന്‍, സംശയമുള്ളവര്‍ ബൈബിളിലേക്ക് (പഴയ നിയമവും സുവിശേഷങ്ങളും) തിരിയാന്‍ ആണ് ഈ വാക്യം ഉദ്ബോധിപ്പിക്കുന്നതെന്ന് മാരിയോ സാക്ഷ്യപ്പെടുത്തുന്നു. ഖുറാന്‍ നല്‍കിയ ഈ ബോധ്യത്തെ സ്വീകരിച്ചു കൊണ്ട് അദ്ദേഹം ഒരു ബൈബിള്‍ കൈവശമാക്കി വായിക്കാന്‍ തുടങ്ങി. ഖുറാനില്‍ പറഞ്ഞതുപോലെ, യേശു ദൈവത്തിന്റെ വചനമാണെന്ന് ബൈബിളില്‍ (യോഹനാന്‍ 1:1) കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിച്ചു.ഈ സംഭവത്തിന് ശേഷം തന്റെ ജീവിതത്തിലെ ഒരു നിര്‍ണായകമായ ഒരു കാലഘട്ടത്തിലേക്കാണ്, മാരിയോ പ്രവേശിച്ചത്. ബൈബിളിനെയും ഖുറാനെയും തുല്യമായി കണക്കാക്കാന്‍ അദ്ദേഹം തുടങ്ങി. ഒരു ദിവസം മുസ്ലിം ആണെന്ന് പറയും, പിറ്റേദിവസം ക്രിസ്ത്യാനി ആണെന്നും. ഇത്രയും വര്‍ഷം അഗാധ പഠനം നടത്തിയ ഖുറാനോ, അതോ അല്ലാഹു ബോധ്യം നല്‍കിയെന്ന് താന്‍ കരുതപ്പെടുന്ന ബൈബിളോ? രണ്ടിനുമിടയില്‍, എന്താണ് സത്യമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞതേയില്ല. സംശയങ്ങള്‍ വേട്ടയാടിയിരിന്ന ഈ സമയത്താണ് വിശുദ്ധ ബൈബിളിലെ യോഹന്നാന്‍റെ സുവിശേഷഭാഗം മാരിയോയുടെ ശ്രദ്ധയില്‍പ്പെട്ടത്. അത് ഖുറാനില്‍ ഉള്ളതില്‍ നിന്നും തികച്ചും വിപരീതമായ ഒരു സന്ദേശം നല്കുുന്നതായിരുന്നു. ഈ വാക്യമാണ് അല്ലാഹുവും ബൈബിളിലെ യേശുവും തമ്മില്‍ ഉള്ള ഒരു കാതലായ വ്യത്യാസം കണ്ടെത്താന്‍ മാരിയോയെ സഹായിച്ചത്. അല്ലാഹു യജമാനനും മനുഷ്യര്‍ അവന്റെ അടിമകളാണെന്നും അദ്ദേഹത്തിന് ഇഷ്ടമുള്ളതെന്തും അവരോടു ചെയ്യാമെന്നുമാണ് ഖുറാന്‍ പഠിപ്പിക്കുന്നത്. അത്കൊണ്ട് തന്നെ അള്ളാഹുവിനും മനുഷ്യനുമിടയില്‍ ആഴമായ ഒരു ബന്ധമില്ലായെന്ന് മാരിയോ തുറന്നു സമ്മതിക്കുന്നു. എന്നാല്‍ യോഹന്നാന്‍ ഒന്നാം അദ്ധ്യായത്തിലെ 12-ആം തിരുവചനം സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെയാണ് “തന്നെ സ്വീകരിച്ചവര്‍ക്കുല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ദൈവമക്കള്‍ ആകാന്‍ ‘അവന്‍’ കഴിവുനല്കി” (യോഹ. 1:12). തന്നെയും ഈ ലോകത്തെയും സ്നേഹിക്കുന്ന സ്വര്‍ഗീയ പിതാവിനെയാണ് താന്‍ മാതൃക ആക്കേണ്ടതെന്ന് മരിയോ ഉറപ്പിച്ചു. ഈ ഒറ്റ തീരുമാനത്തില്‍ മുസ്ലിം വിശ്വാസം കൈവെടിഞ്ഞു ക്രിസ്തുവിന്‍റെ അനുയായി അദ്ദേഹം മാറി. ക്രിസ്തുവിലേക്കുള്ള ഈ മാറ്റം മാരിയോയുടെ കുടുംബത്തില്‍, പ്രത്യേകിച്ച് കടുംപിടിത്തക്കാരനായ പിതാവിന് മുന്നില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതിന് കാരണമായി എന്നു നിസംശയം പറയാം. പക്ഷേ ക്രിസ്തുവിന്റെ പരിധിയില്ലാത്ത സ്നേഹത്തെ ഓര്‍ത്തപ്പോള്‍ ഈ പ്രശ്നങ്ങള്‍ വളരെ നിസാരമായി തോന്നിയെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഒരിക്കല്‍ മരിയോ ഒരു ധ്യാനം കൂടികൊണ്ടിരുന്നപ്പോള്‍, പിതാവും കുടുംബാംഗങ്ങളും ധ്യാനകേന്ദ്രത്തില്‍ എത്തി. മാരിയോയെ ആക്രമിച്ച് കീഴ്പ്പെടുത്തികൊണ്ട് അവര്‍ വീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്തു. സുബോധം വീണ്ടെടുത്തപ്പോള്‍, പൂട്ടിയിട്ട മുറിയില്‍ ചങ്ങലയാല്‍ ബന്ധിക്കപെട്ടു പൂര്‍ണ്ണ നഗ്നനായ തന്‍റെ ദൃശ്യമാണ് അയാള്‍ കണ്ടത്. കാര്‍ക്കശ്യക്കാരനായ തന്‍റെ പിതാവ്, കണ്ണിലും മൂക്കിലും വായിലും തുറന്ന മുറിവുകളിലും മുളകുപൊടി പുരട്ടിയിരുന്നു. മൂന്ന് ആഴ്ചത്തേക്ക്, കുടുംബാംഗങ്ങള്‍ തിരിഞ്ഞു നോക്കിയതേയില്ല. ഭക്ഷണമോ, ജീവന്‍ നിലനിര്‍ത്താന്‍ വെള്ളമോ അവര്‍ നല്‍കിയതെയില്ല. ആ ദിവസങ്ങളില്‍ സഹോദരങ്ങളില്‍ ഒരാള്‍ മുറിയിലേക്ക് കടന്നു വന്നു മൂത്രം കുടിക്കാനായി നല്കിയത് അദ്ദേഹം ഓര്‍ക്കുന്നു . ഒരു ദിവസം പിതാവ് മുറിയിലേക്ക് കഠാരയുമായി കടന്നു വന്നു. ചങ്ങലയഴിച്ചുമാറ്റിയിട്ട് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കി. "ഇസ്ലാമിലേക്ക് മടങ്ങിവന്നാല്‍ ജീവിച്ചിരിക്കാമെന്നും അല്ലാത്ത പക്ഷം ഒരു ക്രിസ്ത്യാനിയായിരിക്കാനാണ് നീ ആഗ്രഹിക്കുന്നതെങ്കില്‍, എനിക്ക് നിന്നെ കൊല്ലെണ്ടതായി വരുമെന്നും" അദ്ദേഹം മുന്നറിയിപ്പ് നല്കി. മാരിയോ കഴിഞ്ഞ കാല ജീവിതത്തിലെ സഹനങ്ങളെ ഓര്‍ക്കുന്നു. ഖുറാനിലെ കല്‍പനയനുസരിച്ച് 'ഇസ്ലാമിലുള്ള വിശ്വാസം ഉപേക്ഷിക്കുന്നവരെ കൊന്നുകളയണമെന്നുള്ള' അനുശാസനം തന്റെ പിതാവ് അതേപടി പാലിക്കാന്‍ പോകുകയാണെന്ന് മാരിയോയ്ക്ക് തോന്നി. എന്നാല്‍, ക്രിസ്തുവിനെ ഉപേക്ഷികുകയില്ലെന്നു മരിയോ മനസ്സില്‍ ഉറച്ച തീരുമാനമെടുത്തിരിന്നു. അത് പിതാവിനു മുന്നില്‍ ഏറ്റുപറഞ്ഞ നിമിഷം തന്നെ ശക്തിയോടുള്ള ഒരിടി മാരിയോക്ക് ഏറ്റുവാങ്ങേണ്ടി വന്നു; ‘യേശുവേ’ എന്ന്‍ ഉറക്കത്തില്‍ അദ്ദേഹം നിലവിളിച്ചു. തന്നെ മര്‍ദിച്ച പിതാവ് കുഴഞ്ഞു നിലത്തു വീണു, വായില്‍ നിന്നും പത വരാന്‍ തുടങ്ങി; വീഴ്ചയില്‍, കയ്യിലിരുന്ന കഠാരകൊണ്ട് അദേഹത്തിന്‍റെ നെഞ്ച് മുറിഞ്ഞ് രക്തം വരാനും തുടങ്ങി. പിതാവ് മരിക്കാന്‍ പോവുകയാണെന്ന് ധരിച്ച് കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ധൃതിയില്‍ ആശുപത്രിയില്‍ എത്തിച്ചു. ഈ ബഹളത്തിനിടയില്‍ മുറി പൂട്ടാന്‍ അവര്‍ മറന്നുപോയി. അങ്ങനെ അവിടെ നിന്നും രക്ഷപെട്ട മരിയോ, ധ്യാനകേന്ദ്രത്തിലേക്ക് തിരിച്ചു പോയി, അവിടെ ഒളിവില്‍ കഴിഞ്ഞുകൂടി. കുറച്ചുനാളുകള്‍ക്ക് ശേഷം, “സമുദായ ഭ്രഷ്ട്" കല്പിച്ചു മാരിയോയുടെ കുടുംബം ഒരു “ശവസംസ്കാര”ചടങ്ങ് തന്നെ ഏര്‍പ്പാടാക്കി. മാരിയോയുടെ ശരീരത്തിന് പകരമായി ഒരു ചെറിയ പ്രതിമ കൊത്തിയുണ്ടാക്കി, അടുത്തുള്ള ശ്മശാനത്തില്‍ കുഴിച്ചിട്ടു. അദ്ദേഹം മാമോദീസ മുങ്ങിയ ദിവസം ആയിരുന്നു ശവസംസ്കാര”ചടങ്ങ് നടത്തിയതും. “ഒരു ക്രൈസ്തവ സ്നേഹിതന്‍ ആ വഴി കടന്നു പോയി. ആ ശവകുടിരത്തിന്റെ ഒരു ഫോട്ടോ അയാളെടുത്തു എനിക്ക് അയച്ചു തന്നു. അങ്ങനെയാണ് എനിക്ക് ഒരു ശവകുടിരമുണ്ടെന്നു ഞാന്‍ അറിയുന്നത്, എന്റെ പ്രിയപ്പെട്ട കുടുംബം ഇന്നും എന്നോട് പിണങ്ങി കഴിയുകയാണ്.” ക്രിസ്തുവില്‍ അഭിമാനിച്ചുകൊണ്ടു തന്നെ മാരിയോ സാക്ഷ്യപ്പെടുത്തുന്നു. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തുവിലേക്ക് പരിവര്‍ത്തനം ചെയ്തതിനാല്‍, മാരിയോയുടെ ജീവന്‍ തീവ്രവാദികളുടെ ഭീഷണിയുടെ നിഴലിലാണ്. "ജീവന്‍ തന്ന യേശു തനിക്കൊപ്പമുള്ളപ്പോള്‍ താന്‍ ആരെയും ഭയപ്പെടുന്നില്ലയെന്നും, മധ്യകിഴക്കന്‍ രാജ്യങ്ങളില്‍ പോലും പ്രശ്നങ്ങള്‍ ഇല്ലാതെ താന്‍ സുവിശേഷം പ്രസംഗിക്കുന്നത് ദൈവത്തിന്റെ ഇടപെടല്‍ മൂലന്മാണെന്ന്" മാരിയോ ജോസഫ് വ്യക്തമാക്കുന്നു. ജീവന് ഭീഷണി ഉണ്ടെങ്കിലും, മാരിയോ മുന്നോട്ടു നീങ്ങുന്നു, കാരണം അദ്ദേഹം മരണത്തെ ഭയപെടുന്നില്ല. മരണത്തെ പേടിക്കുന്നത് ഭോഷത്തമാണ്. ക്രിസ്തുവിലുള്ള നവമായ ജീവിതത്തിനു മരണം അനിവാര്യമാണെന്ന് അദ്ദേഹം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അനേകര്‍ക്ക് മുന്നില്‍ ക്രിസ്തുവിനെ ഏറ്റുപറഞ്ഞുകൊണ്ടു ജീവിക്കുന്ന മാരിയോ ഒരു മലയാളി കൂടെയാണ്.
Image: /content_image/Mirror/Mirror-2015-12-18-23:10:49.jpg
Keywords: mario joseph,muslim imam to catholic priest,conversion,quran,holy bible,malayalam testimony,pravachaka sabdam,
Category: 4
Sub Category:
Heading: “യേശു ദൈവമല്ലെങ്കില്‍ പിന്നെ ആരാണ്?”. മൗലവി സുലൈമാനെ മാരിയോ ജോസഫ് എന്ന ലോക പ്രസിദ്ധ കത്തോലിക്കാനാക്കി മാറ്റിയ ചോദ്യം
Content: മുസ്ലിം പണ്ഡിതനും ഇമാമുമായിരുന്ന മൗലവി സുലൈമാനെ ഉദരത്തില്‍ വഹിക്കുമ്പോള്‍ തന്നെ ഒരുപാട് ഗര്‍ഭാാരിഷ്ടതകള്‍ അദേഹത്തിന്റെ മാതാവിന് അനുഭവിക്കേണ്ടി വന്നു. 'കുഞ്ഞിനെ ലഭിക്കാന്‍ സാധ്യതയില്ലായെന്ന്' ഡോക്ടര്‍മാരും വിധിയെഴുത്ത് നടത്തി, പക്ഷേ ദൈവഹിതം മറ്റൊന്നായിരിന്നു. യാതൊരു കൂഴപ്പവും കൂടാതെ സുലൈമാന്‍ ജനിച്ചു. ധാരാളം ഹിന്ദുകളും മുസ്ലിംങ്ങളും വിരലിലെണ്ണാവുന്ന ക്രിസ്ത്യാനികളും ഉണ്ടായിരുന്ന ഒരു പ്രദേശത്താണ് അദ്ദേഹം ജനിച്ചു വളര്‍ന്നത്. കടുത്ത മുസ്ലിം വിശ്വാസികളായ കുടുംബം. മതാചാരങ്ങളില്‍ കാര്‍ക്കശ്യക്കാരനായ പിതാവ്, എട്ടാമത്തെ വയസില്‍ സുലൈമാനെ മദ്രസയിലേക്ക് അയച്ചു. ഖുറാനിലും മുസ്ലിം വിശ്വാസ തത്വങ്ങളിലുമുള്ള അഗാധമായ പാണ്ഡിത്വം സുലൈമാനേ തന്റെ പതിനെട്ടാം വയസ്സില്‍ നാട്ടിലെ പള്ളിയിലെ ഇമമാക്കി മാറ്റി. മോസ്ക്കില്‍ വച്ച് നടന്ന സംവാദത്തിലേ ഒരു ചോദ്യമാണ് സുലൈമാന്‍റെ ജീവിതത്തിനു വഴിത്തിരിവുണ്ടാക്കിയത്. ഒരു ചോദ്യം കൊണ്ട് മനോഹരമായ ദിവസമെന്ന് ആ ദിവസത്തെ വിശേഷിപ്പിക്കാം. യേശു ക്രിസ്തു ദൈവമല്ല എന്നു സുലൈമാന്‍ സമര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ പള്ളിയില്‍ കൂടിയിരുന്നവരില്‍ ആരോ ഒരാള്‍ ഉച്ചത്തില്‍ ചോദിച്ചു, “യേശു ദൈവമല്ലെങ്കില്‍ പിന്നെ ആരാണ്?”. മൗലവി സുലൈമാനെ മാരിയോ ജോസഫ് എന്ന ലോക പ്രസിദ്ധ കത്തോലിക്കാനാക്കി മാറ്റിയത് ഈ ചോദ്യമാണ്. ക്രിസ്തുവിനെപറ്റി കുടുതല്‍ അറിയാന്‍, സുലൈമാന്‍ ഖുറാന്‍ മുഴുവന്‍ പരതാന്‍ തുടങ്ങി. കണ്ടെത്തിയതോ, അദേഹത്തെ വീണ്ടും കുഴപ്പിച്ചു. മുഹമ്മദിനെപ്പറ്റി നാലു പ്രാവശ്യമാണ് ഖുറാനില്‍ പരാമര്‍ശിച്ചിട്ടുള്ളത്. എന്നാല്‍, യേശു ക്രിസ്തുവിനെപറ്റി ഇരുപത്തഞ്ചു പ്രാവശ്യം പറയുന്നുണ്ട്. രണ്ടാമതായി, ഖുറാനില്‍ പേരെടുത്തു പറയുന്ന ഏക സ്ത്രീ, യേശുവിന്റെ അമ്മയായ മറിയമാണ്. മുഹമ്മദിന്റെ മാതാവിനു പോലും ഈ ബഹുമതി ലഭിച്ചിട്ടില്ല എന്ന വസ്തുത സുലൈമാനെ വീണ്ടും സംശയത്തിലാഴ്ത്തി. ഇസ്ലാമില്‍ നിന്നും ക്രിസ്തുമതത്തിലേക്കുള്ള മാറ്റത്തെ പറ്റി അദ്ദേഹം ഹൃദയം തുറന്നു- യേശുവിന്റെ ഒട്ടേറെ അത്ഭുതപ്രവൃത്തികള്‍ ഖുറാനില്‍ വ്യക്തമായി വിവരിക്കുന്നുണ്ട്. അവയില്‍ ചിലത് ബൈബിളില്‍ ഇല്ലാത്തവയാണ്; "ജനിച്ചു രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഉണ്ണിയേശു സംസാരിച്ചത്, കുഴച്ച മണ്ണ്കൊണ്ട് ഒരു പക്ഷിയുടെ രൂപം മെനഞ്ഞെടുത്തു അതില്‍ ഊതിയപ്പോള്‍, അതൊരു ജീവന്‍ ഉള്ള പക്ഷിയായിത്തീര്‍ന്ന സംഭവം" ഇങ്ങനെ നീളുന്നു. ഖുറാനില്‍ വിവരിക്കുന്ന മറ്റു അത്ഭുതങ്ങളും അന്ധരെയും കുഷ്ടരോഗികളെയും സൗഖ്യമാക്കുന്നതുള്‍പ്പടെയുള്ളവ ബൈബിളിലും ഉള്ളതാണ്. ഇതോടൊപ്പം, യേശു ദൈവവചനവും, രക്ഷകനും ആണെന്നും ഖുറാന്‍ വിസ്തരിച്ചു പ്രസ്താവിക്കുന്നുണ്ട്. മാരിയോ ജോസഫ് ആയി മാറിയ മൗലവി സുലൈമാന്റെ അഭിപ്രായത്തില്‍, യേശുവിന്റെ ഈ അവസ്ഥാ വിശേഷം, മുഹമ്മദില്‍ നിന്നും തികച്ചും വിപരീതമാണ്. മുഹമ്മദ് ഒരു അത്ഭുതവും നടത്തിയിട്ടില്ല, മരിച്ചു, മടങ്ങിവരുമെന്ന വാഗ്ദാനവും നല്കിതയിട്ടില്ല, അദ്ദേഹത്തെ “ദൈവത്തിന്റെ വചനമായി” വിശേഷിപ്പിക്കപെട്ടിട്ടുമില്ല. ഇതിന്‍ പ്രകാരം, ഒരു മുസ്ലിം വൈദികനെന്ന നിലയില്‍, ഖുറാനിലേ യേശുവിന് മുഹമ്മദിനെകാള്‍ കൂടുതല്‍ ഉന്നത സ്ഥാനം ഉള്ളതായി അദ്ദേഹം മനസ്സിലാക്കി. എന്നാല്‍ ഈ കണ്ടെത്തലുകള്‍, മുസ്ലിം പള്ളിയിലെ മുതിര്‍ന്ന ഒരു മൗലവിയുമായി അദ്ദേഹം പങ്കുവെച്ചപോള്‍, നിരവധി പ്രതിസന്ധികള്‍ അദ്ധേഹത്തെ വേട്ടയാടാന്‍ തുടങ്ങി; "ക്രിസ്തുവിനേക്കാള്‍ എന്ത് മേല്ക്കോയ്മയാണ് മുഹമ്മദിന് നല്‍കേണ്ടത്" എന്ന സുലൈമാന്റെ ചോദ്യം അവരെ ചൊടിപ്പിച്ചു എന്നു വ്യക്തം. മൌലവിമാരില്‍ നിന്നുമുള്ള പ്രതികരണത്തില്‍ ദുഖിതനായി, ഖുറാന്‍ നെഞ്ചത്തു ചേര്‍ത്ത് വെച്ച് തന്റെ ആശയകുഴപ്പത്തെ പറ്റി അള്ളായോട് പ്രാര്‍ത്ഥിച്ചത് മാരിയോ ഓര്‍ക്കുന്നു. അദ്ദേഹം പ്രാര്‍ത്ഥിച്ചു “അള്ളാഹുവേ, ഞാന്‍ എന്ത് ചെയ്യണം?. യേശു ഇന്നും ജീവിച്ചിരിക്കുന്നുവെന്നും മുഹമ്മദ് സ്വാഭാവിക രീതിയില്‍ മരിച്ചു പോയെന്നും നിന്റെ ഖുറാനില്‍ പറയുന്നു. ഇതില്‍ ആരെയാണ് ഞാന്‍ സ്വീകരിക്കേണ്ടതെന്നു നീ പറഞ്ഞു തരുക.” ഈ പ്രാര്‍ത്ഥനയ്ക്ക് ശേഷം അല്പം കഴിഞ്ഞ് അദ്ദേഹം ഖുറാന്‍ തുറന്നപോള്‍ കിട്ടിയതു സൂറ പത്താം അദ്ധ്യായത്തിലെ 94 ാം വാക്യമായിരിന്നു (സൂറ 10:94) “ഫ ഇന്‍ കുന്‍ ത ഫീ ശക്കി (ഇന്‍) ഉമിയോ ആന്‍ സലന ഇലൈക്ക ഫസ് അലി ല ക്വദ് ജാനുകല്‍ ഹ ക്ക്വു മിന്‍ ന്റബ്ബിക ഫലാ തകുന ന്ന്‍ മിനല്‍ മുതരീന്‍”(അറബിക് ). മലയാളം പരിഭാഷയില്‍ ആശയമിതാണ്, “ഇനി നിനക്ക് നാം അവതരിപ്പിച്ചു തന്നതിനെപ്പറ്റി വല്ല സംശയവും ഉണ്ടെങ്കില്‍ [അതായത്, നിന്റെ പേര് തൌറത്തിലും (തോറ) ഇഞ്ചീലിലും (സുവിശേഷം) എഴുതപ്പെട്ടിരിക്കുന്നു]. നിനക്ക് മുന്പ്ത തന്നെ വേദഗ്രന്ഥം വായിച്ചു വരുന്നവരോട് ചോദിച്ചു നോക്കുക തീര്‍ച്ചയായും നിനക്ക് രക്ഷിതാവിങ്കല് നിന്നുള്ള സത്യം വന്നു കിട്ടിയിരിക്കുന്നു. അതിനാല്‍ നീ സംശയാലുക്കളുടെ കൂട്ടത്തിലായി പോകരുത്”. അല്ലാഹുവിനെ പറ്റി അറിയാന്‍, സംശയമുള്ളവര്‍ ബൈബിളിലേക്ക് (പഴയ നിയമവും സുവിശേഷങ്ങളും) തിരിയാന്‍ ആണ് ഈ വാക്യം ഉദ്ബോധിപ്പിക്കുന്നതെന്ന് മാരിയോ സാക്ഷ്യപ്പെടുത്തുന്നു. ഖുറാന്‍ നല്‍കിയ ഈ ബോധ്യത്തെ സ്വീകരിച്ചു കൊണ്ട് അദ്ദേഹം ഒരു ബൈബിള്‍ കൈവശമാക്കി വായിക്കാന്‍ തുടങ്ങി. ഖുറാനില്‍ പറഞ്ഞതുപോലെ, യേശു ദൈവത്തിന്റെ വചനമാണെന്ന് ബൈബിളില്‍ (യോഹനാന്‍ 1:1) കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിച്ചു.ഈ സംഭവത്തിന് ശേഷം തന്റെ ജീവിതത്തിലെ ഒരു നിര്‍ണായകമായ ഒരു കാലഘട്ടത്തിലേക്കാണ്, മാരിയോ പ്രവേശിച്ചത്. ബൈബിളിനെയും ഖുറാനെയും തുല്യമായി കണക്കാക്കാന്‍ അദ്ദേഹം തുടങ്ങി. ഒരു ദിവസം മുസ്ലിം ആണെന്ന് പറയും, പിറ്റേദിവസം ക്രിസ്ത്യാനി ആണെന്നും. ഇത്രയും വര്‍ഷം അഗാധ പഠനം നടത്തിയ ഖുറാനോ, അതോ അല്ലാഹു ബോധ്യം നല്‍കിയെന്ന് താന്‍ കരുതപ്പെടുന്ന ബൈബിളോ? രണ്ടിനുമിടയില്‍, എന്താണ് സത്യമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞതേയില്ല. സംശയങ്ങള്‍ വേട്ടയാടിയിരിന്ന ഈ സമയത്താണ് വിശുദ്ധ ബൈബിളിലെ യോഹന്നാന്‍റെ സുവിശേഷഭാഗം മാരിയോയുടെ ശ്രദ്ധയില്‍പ്പെട്ടത്. അത് ഖുറാനില്‍ ഉള്ളതില്‍ നിന്നും തികച്ചും വിപരീതമായ ഒരു സന്ദേശം നല്കുുന്നതായിരുന്നു. ഈ വാക്യമാണ് അല്ലാഹുവും ബൈബിളിലെ യേശുവും തമ്മില്‍ ഉള്ള ഒരു കാതലായ വ്യത്യാസം കണ്ടെത്താന്‍ മാരിയോയെ സഹായിച്ചത്. അല്ലാഹു യജമാനനും മനുഷ്യര്‍ അവന്റെ അടിമകളാണെന്നും അദ്ദേഹത്തിന് ഇഷ്ടമുള്ളതെന്തും അവരോടു ചെയ്യാമെന്നുമാണ് ഖുറാന്‍ പഠിപ്പിക്കുന്നത്. അത്കൊണ്ട് തന്നെ അള്ളാഹുവിനും മനുഷ്യനുമിടയില്‍ ആഴമായ ഒരു ബന്ധമില്ലായെന്ന് മാരിയോ തുറന്നു സമ്മതിക്കുന്നു. എന്നാല്‍ യോഹന്നാന്‍ ഒന്നാം അദ്ധ്യായത്തിലെ 12-ആം തിരുവചനം സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെയാണ് “തന്നെ സ്വീകരിച്ചവര്‍ക്കുല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ദൈവമക്കള്‍ ആകാന്‍ ‘അവന്‍’ കഴിവുനല്കി” (യോഹ. 1:12). തന്നെയും ഈ ലോകത്തെയും സ്നേഹിക്കുന്ന സ്വര്‍ഗീയ പിതാവിനെയാണ് താന്‍ മാതൃക ആക്കേണ്ടതെന്ന് മരിയോ ഉറപ്പിച്ചു. ഈ ഒറ്റ തീരുമാനത്തില്‍ മുസ്ലിം വിശ്വാസം കൈവെടിഞ്ഞു ക്രിസ്തുവിന്‍റെ അനുയായി അദ്ദേഹം മാറി. ക്രിസ്തുവിലേക്കുള്ള ഈ മാറ്റം മാരിയോയുടെ കുടുംബത്തില്‍, പ്രത്യേകിച്ച് കടുംപിടിത്തക്കാരനായ പിതാവിന് മുന്നില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതിന് കാരണമായി എന്നു നിസംശയം പറയാം. പക്ഷേ ക്രിസ്തുവിന്റെ പരിധിയില്ലാത്ത സ്നേഹത്തെ ഓര്‍ത്തപ്പോള്‍ ഈ പ്രശ്നങ്ങള്‍ വളരെ നിസാരമായി തോന്നിയെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഒരിക്കല്‍ മരിയോ ഒരു ധ്യാനം കൂടികൊണ്ടിരുന്നപ്പോള്‍, പിതാവും കുടുംബാംഗങ്ങളും ധ്യാനകേന്ദ്രത്തില്‍ എത്തി. മാരിയോയെ ആക്രമിച്ച് കീഴ്പ്പെടുത്തികൊണ്ട് അവര്‍ വീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്തു. സുബോധം വീണ്ടെടുത്തപ്പോള്‍, പൂട്ടിയിട്ട മുറിയില്‍ ചങ്ങലയാല്‍ ബന്ധിക്കപെട്ടു പൂര്‍ണ്ണ നഗ്നനായ തന്‍റെ ദൃശ്യമാണ് അയാള്‍ കണ്ടത്. കാര്‍ക്കശ്യക്കാരനായ തന്‍റെ പിതാവ്, കണ്ണിലും മൂക്കിലും വായിലും തുറന്ന മുറിവുകളിലും മുളകുപൊടി പുരട്ടിയിരുന്നു. മൂന്ന് ആഴ്ചത്തേക്ക്, കുടുംബാംഗങ്ങള്‍ തിരിഞ്ഞു നോക്കിയതേയില്ല. ഭക്ഷണമോ, ജീവന്‍ നിലനിര്‍ത്താന്‍ വെള്ളമോ അവര്‍ നല്‍കിയതെയില്ല. ആ ദിവസങ്ങളില്‍ സഹോദരങ്ങളില്‍ ഒരാള്‍ മുറിയിലേക്ക് കടന്നു വന്നു മൂത്രം കുടിക്കാനായി നല്കിയത് അദ്ദേഹം ഓര്‍ക്കുന്നു . ഒരു ദിവസം പിതാവ് മുറിയിലേക്ക് കഠാരയുമായി കടന്നു വന്നു. ചങ്ങലയഴിച്ചുമാറ്റിയിട്ട് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കി. "ഇസ്ലാമിലേക്ക് മടങ്ങിവന്നാല്‍ ജീവിച്ചിരിക്കാമെന്നും അല്ലാത്ത പക്ഷം ഒരു ക്രിസ്ത്യാനിയായിരിക്കാനാണ് നീ ആഗ്രഹിക്കുന്നതെങ്കില്‍, എനിക്ക് നിന്നെ കൊല്ലെണ്ടതായി വരുമെന്നും" അദ്ദേഹം മുന്നറിയിപ്പ് നല്കി. മാരിയോ കഴിഞ്ഞ കാല ജീവിതത്തിലെ സഹനങ്ങളെ ഓര്‍ക്കുന്നു. ഖുറാനിലെ കല്‍പനയനുസരിച്ച് 'ഇസ്ലാമിലുള്ള വിശ്വാസം ഉപേക്ഷിക്കുന്നവരെ കൊന്നുകളയണമെന്നുള്ള' അനുശാസനം തന്റെ പിതാവ് അതേപടി പാലിക്കാന്‍ പോകുകയാണെന്ന് മാരിയോയ്ക്ക് തോന്നി. എന്നാല്‍, ക്രിസ്തുവിനെ ഉപേക്ഷികുകയില്ലെന്നു മരിയോ മനസ്സില്‍ ഉറച്ച തീരുമാനമെടുത്തിരിന്നു. അത് പിതാവിനു മുന്നില്‍ ഏറ്റുപറഞ്ഞ നിമിഷം തന്നെ ശക്തിയോടുള്ള ഒരിടി മാരിയോക്ക് ഏറ്റുവാങ്ങേണ്ടി വന്നു; ‘യേശുവേ’ എന്ന്‍ ഉറക്കത്തില്‍ അദ്ദേഹം നിലവിളിച്ചു. തന്നെ മര്‍ദിച്ച പിതാവ് കുഴഞ്ഞു നിലത്തു വീണു, വായില്‍ നിന്നും പത വരാന്‍ തുടങ്ങി; വീഴ്ചയില്‍, കയ്യിലിരുന്ന കഠാരകൊണ്ട് അദേഹത്തിന്‍റെ നെഞ്ച് മുറിഞ്ഞ് രക്തം വരാനും തുടങ്ങി. പിതാവ് മരിക്കാന്‍ പോവുകയാണെന്ന് ധരിച്ച് കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ധൃതിയില്‍ ആശുപത്രിയില്‍ എത്തിച്ചു. ഈ ബഹളത്തിനിടയില്‍ മുറി പൂട്ടാന്‍ അവര്‍ മറന്നുപോയി. അങ്ങനെ അവിടെ നിന്നും രക്ഷപെട്ട മരിയോ, ധ്യാനകേന്ദ്രത്തിലേക്ക് തിരിച്ചു പോയി, അവിടെ ഒളിവില്‍ കഴിഞ്ഞുകൂടി. കുറച്ചുനാളുകള്‍ക്ക് ശേഷം, “സമുദായ ഭ്രഷ്ട്" കല്പിച്ചു മാരിയോയുടെ കുടുംബം ഒരു “ശവസംസ്കാര”ചടങ്ങ് തന്നെ ഏര്‍പ്പാടാക്കി. മാരിയോയുടെ ശരീരത്തിന് പകരമായി ഒരു ചെറിയ പ്രതിമ കൊത്തിയുണ്ടാക്കി, അടുത്തുള്ള ശ്മശാനത്തില്‍ കുഴിച്ചിട്ടു. അദ്ദേഹം മാമോദീസ മുങ്ങിയ ദിവസം ആയിരുന്നു ശവസംസ്കാര”ചടങ്ങ് നടത്തിയതും. “ഒരു ക്രൈസ്തവ സ്നേഹിതന്‍ ആ വഴി കടന്നു പോയി. ആ ശവകുടിരത്തിന്റെ ഒരു ഫോട്ടോ അയാളെടുത്തു എനിക്ക് അയച്ചു തന്നു. അങ്ങനെയാണ് എനിക്ക് ഒരു ശവകുടിരമുണ്ടെന്നു ഞാന്‍ അറിയുന്നത്, എന്റെ പ്രിയപ്പെട്ട കുടുംബം ഇന്നും എന്നോട് പിണങ്ങി കഴിയുകയാണ്.” ക്രിസ്തുവില്‍ അഭിമാനിച്ചുകൊണ്ടു തന്നെ മാരിയോ സാക്ഷ്യപ്പെടുത്തുന്നു. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തുവിലേക്ക് പരിവര്‍ത്തനം ചെയ്തതിനാല്‍, മാരിയോയുടെ ജീവന്‍ തീവ്രവാദികളുടെ ഭീഷണിയുടെ നിഴലിലാണ്. "ജീവന്‍ തന്ന യേശു തനിക്കൊപ്പമുള്ളപ്പോള്‍ താന്‍ ആരെയും ഭയപ്പെടുന്നില്ലയെന്നും, മധ്യകിഴക്കന്‍ രാജ്യങ്ങളില്‍ പോലും പ്രശ്നങ്ങള്‍ ഇല്ലാതെ താന്‍ സുവിശേഷം പ്രസംഗിക്കുന്നത് ദൈവത്തിന്റെ ഇടപെടല്‍ മൂലന്മാണെന്ന്" മാരിയോ ജോസഫ് വ്യക്തമാക്കുന്നു. ജീവന് ഭീഷണി ഉണ്ടെങ്കിലും, മാരിയോ മുന്നോട്ടു നീങ്ങുന്നു, കാരണം അദ്ദേഹം മരണത്തെ ഭയപെടുന്നില്ല. മരണത്തെ പേടിക്കുന്നത് ഭോഷത്തമാണ്. ക്രിസ്തുവിലുള്ള നവമായ ജീവിതത്തിനു മരണം അനിവാര്യമാണെന്ന് അദ്ദേഹം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അനേകര്‍ക്ക് മുന്നില്‍ ക്രിസ്തുവിനെ ഏറ്റുപറഞ്ഞുകൊണ്ടു ജീവിക്കുന്ന മാരിയോ ഒരു മലയാളി കൂടെയാണ്.
Image: /content_image/Mirror/Mirror-2015-12-18-23:10:49.jpg
Keywords: mario joseph,muslim imam to catholic priest,conversion,quran,holy bible,malayalam testimony,pravachaka sabdam,
Content:
514
Category: 1
Sub Category:
Heading: തൊഴിൽ വെറും ഒരു ജോലിയല്ല, ജീവിതത്തിൽ പുണ്യകർമ്മങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുന്ന ദൈവ നിയോഗമാണത് : യുവാക്കളോട് ഫ്രാൻസിസ് മാർപാപ്പ
Content: മനുഷ്യമഹത്വം പൂർണ്ണമാക്കാനുള്ള തന്റെ ദൈവനിയോഗം എന്തെന്ന് കണ്ടെത്താനുള്ള യുവജനങ്ങളുടെ യാത്രയിൽ സഹായിക്കുക എന്നതാണ് യുവസംഘടനകളുടെ ഉത്തരവാദിത്വം എന്ന്, ഫ്രാൻസിസ് മാർപാപ്പ, യുവജന സംഘത്തോട് ആഹ്വാനം ചെയ്തു. യുവജനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശം നൽകുവാനായി പ്രവർത്തിക്കുന്ന, പൊലികോറോ പ്രോജക്ട് ( Policoro Project.) ലെ അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിൽ വെറും ഒരു ജോലിയല്ല, ജീവിതത്തിൽ പുണ്യകർമ്മങ്ങൾ ചെയ്യാൻ യുവജനങ്ങളെ പ്രാപ്തരാക്കുന്ന, തൊഴിൽ എന്ന ദൈവ നിയോഗം കണ്ടെത്താനാണ്, അവർ യുവജനങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്നത് എന്ന്, പിതാവ് സംഘാങ്ങളെ ഓർമ്മിപ്പിച്ചു.. എല്ലാ ജോലിയും ദൈവനിയോഗമല്ല. മറ്റുള്ളവരെ ചൂഷണം ചെയ്യുന്ന ജോലി, മറ്റുള്ളവർക്ക് നിന്ദയും അപമാനവും സമ്മാനിക്കുന്ന ജോലി, മനുഷ്യമഹത്വത്തിലേക്ക് നയിക്കുന്നില്ല. തൊഴിലില്ലായ്മ അഭിമുഖീകരിക്കുന്ന യുവജനങ്ങളെ സഹായിക്കാനായി, ഇറ്റാലിയൻ ബിഷപ്സ് കോൺഫ്രൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ്, പൊലികോറോ പ്രോജക്ട്. സംഘടനയുടെ ആശയങ്ങൾ തന്നെയാണ്, അവരുടെ വിജയത്തിനു പിന്നിൽ പ്രവർത്തിക്കുന്നത്. യുവജനങ്ങളുടെ രൂപീകരണം, യുവജനങ്ങളുടെ സഹകരണ സംഘങ്ങൾ, എന്നിവയിലൂടെയൊക്കെയുള്ള സേവനമാണ് സംഘടനയെ നയിച്ചുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യം, സർഗ്ഗ വൈഭവം പ്രകടിപ്പിക്കാനുള്ള അവസരം, പരസ്പര സഹകരണം, ഇവയിലൂടെയെല്ലാം തൊഴിലിന്റെ മാഹാത്മ്യം, യുവജനങ്ങൾക്ക് അനുഭവവേദ്യമാക്കണം. തൊഴിലില്ലായ്മയിൽ, ഭക്ഷണം മേശപ്പുറത്തെത്തിക്കാനുള്ള കഴിവ് ഇല്ലാതാകുന്നതോടെ, ആത്മധൈര്യമാണ് നഷ്ടപ്പെടുന്നത്. അത് ജീവിതം നിരാശാമയമാക്കുന്നു. അഴിമതിക്കാരെ ആദരിക്കുന്ന, അവരുടെ പണത്തിനു മുമ്പിൽ 'ധാർമ്മികത' മറക്കുന്ന സമൂഹത്തിൽ, തൊഴിലന്വേഷണം പോലും വ്യർത്ഥമാണല്ലോ എന്ന് കേഴുന്ന ഒരു യുവതലമുറ ജീവിക്കുന്നുണ്ട്! തൊഴിൽദാനം പോലും അഴിമതിയിലൂടെ എന്ന ദുരന്തത്തിൽ, അർഹിക്കുന്നവർ പിന്തള്ളപ്പെടുന്നു. തൊഴിൽ കുറച്ചു പേരുടെയല്ല, എല്ലാവരുടെയും അവകാശമാണ്. ഇങ്ങനെയുള്ള പരിതസ്ഥിതിയിൽ, യുവജനങ്ങൾക്ക് ധൈര്യവും അവസരങ്ങളും നൽകാൻ , പൊലികോറോ പ്രോജക്ട് കാരണമാകുന്നുണ്ട് എന്നതിൽ പിതാവ് സംതൃപ്തി പ്രകടിപ്പിച്ചു. ഇവിടെ തിരുസഭയ്ക്ക് എന്തു ചെയ്യാൻ കഴിയും? ഫ്രാൻസിസ് പാപ്പ അതിന് ഇങ്ങനെ ഉത്തരം പറഞ്ഞു. "യേശുവിന് സാക്ഷ്യം വഹിക്കുക! നിങ്ങൾ"
Image: /content_image/News/News-2015-12-15-13:58:19.jpg
Keywords: pope with youth
Category: 1
Sub Category:
Heading: തൊഴിൽ വെറും ഒരു ജോലിയല്ല, ജീവിതത്തിൽ പുണ്യകർമ്മങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുന്ന ദൈവ നിയോഗമാണത് : യുവാക്കളോട് ഫ്രാൻസിസ് മാർപാപ്പ
Content: മനുഷ്യമഹത്വം പൂർണ്ണമാക്കാനുള്ള തന്റെ ദൈവനിയോഗം എന്തെന്ന് കണ്ടെത്താനുള്ള യുവജനങ്ങളുടെ യാത്രയിൽ സഹായിക്കുക എന്നതാണ് യുവസംഘടനകളുടെ ഉത്തരവാദിത്വം എന്ന്, ഫ്രാൻസിസ് മാർപാപ്പ, യുവജന സംഘത്തോട് ആഹ്വാനം ചെയ്തു. യുവജനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശം നൽകുവാനായി പ്രവർത്തിക്കുന്ന, പൊലികോറോ പ്രോജക്ട് ( Policoro Project.) ലെ അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിൽ വെറും ഒരു ജോലിയല്ല, ജീവിതത്തിൽ പുണ്യകർമ്മങ്ങൾ ചെയ്യാൻ യുവജനങ്ങളെ പ്രാപ്തരാക്കുന്ന, തൊഴിൽ എന്ന ദൈവ നിയോഗം കണ്ടെത്താനാണ്, അവർ യുവജനങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്നത് എന്ന്, പിതാവ് സംഘാങ്ങളെ ഓർമ്മിപ്പിച്ചു.. എല്ലാ ജോലിയും ദൈവനിയോഗമല്ല. മറ്റുള്ളവരെ ചൂഷണം ചെയ്യുന്ന ജോലി, മറ്റുള്ളവർക്ക് നിന്ദയും അപമാനവും സമ്മാനിക്കുന്ന ജോലി, മനുഷ്യമഹത്വത്തിലേക്ക് നയിക്കുന്നില്ല. തൊഴിലില്ലായ്മ അഭിമുഖീകരിക്കുന്ന യുവജനങ്ങളെ സഹായിക്കാനായി, ഇറ്റാലിയൻ ബിഷപ്സ് കോൺഫ്രൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ്, പൊലികോറോ പ്രോജക്ട്. സംഘടനയുടെ ആശയങ്ങൾ തന്നെയാണ്, അവരുടെ വിജയത്തിനു പിന്നിൽ പ്രവർത്തിക്കുന്നത്. യുവജനങ്ങളുടെ രൂപീകരണം, യുവജനങ്ങളുടെ സഹകരണ സംഘങ്ങൾ, എന്നിവയിലൂടെയൊക്കെയുള്ള സേവനമാണ് സംഘടനയെ നയിച്ചുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യം, സർഗ്ഗ വൈഭവം പ്രകടിപ്പിക്കാനുള്ള അവസരം, പരസ്പര സഹകരണം, ഇവയിലൂടെയെല്ലാം തൊഴിലിന്റെ മാഹാത്മ്യം, യുവജനങ്ങൾക്ക് അനുഭവവേദ്യമാക്കണം. തൊഴിലില്ലായ്മയിൽ, ഭക്ഷണം മേശപ്പുറത്തെത്തിക്കാനുള്ള കഴിവ് ഇല്ലാതാകുന്നതോടെ, ആത്മധൈര്യമാണ് നഷ്ടപ്പെടുന്നത്. അത് ജീവിതം നിരാശാമയമാക്കുന്നു. അഴിമതിക്കാരെ ആദരിക്കുന്ന, അവരുടെ പണത്തിനു മുമ്പിൽ 'ധാർമ്മികത' മറക്കുന്ന സമൂഹത്തിൽ, തൊഴിലന്വേഷണം പോലും വ്യർത്ഥമാണല്ലോ എന്ന് കേഴുന്ന ഒരു യുവതലമുറ ജീവിക്കുന്നുണ്ട്! തൊഴിൽദാനം പോലും അഴിമതിയിലൂടെ എന്ന ദുരന്തത്തിൽ, അർഹിക്കുന്നവർ പിന്തള്ളപ്പെടുന്നു. തൊഴിൽ കുറച്ചു പേരുടെയല്ല, എല്ലാവരുടെയും അവകാശമാണ്. ഇങ്ങനെയുള്ള പരിതസ്ഥിതിയിൽ, യുവജനങ്ങൾക്ക് ധൈര്യവും അവസരങ്ങളും നൽകാൻ , പൊലികോറോ പ്രോജക്ട് കാരണമാകുന്നുണ്ട് എന്നതിൽ പിതാവ് സംതൃപ്തി പ്രകടിപ്പിച്ചു. ഇവിടെ തിരുസഭയ്ക്ക് എന്തു ചെയ്യാൻ കഴിയും? ഫ്രാൻസിസ് പാപ്പ അതിന് ഇങ്ങനെ ഉത്തരം പറഞ്ഞു. "യേശുവിന് സാക്ഷ്യം വഹിക്കുക! നിങ്ങൾ"
Image: /content_image/News/News-2015-12-15-13:58:19.jpg
Keywords: pope with youth
Content:
515
Category: 1
Sub Category:
Heading: സമാധാനത്തിനായി, കരുണയോടെ മറ്റുള്ളവരോട് പെരുമാറുക: ഫ്രാൻസിസ് മാർപാപ്പ
Content: സമാധാനത്തിനായി, കരുണയോടെ മറ്റുള്ളവരോട് പെരുമാറണമെന്ന് 2016-ലെ ലോകസമാധാന ദിനത്തിനായുള്ള സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളോടും ലോകനേതാക്കന്മാരോടും നിർദ്ദേശിച്ചു- EWTN ന്യൂസ് റിപ്പോർട്ട് ചെയ്‌യുന്നു. 1968-ൽ വിശുദ്ധ പോൾ ആറാമൻ മാർപാപ്പയാണ്, ജനുവരി ഒന്നാം തീയതി ലോക സമാധാന ദിനമായി പ്രഖ്യാപിച്ചത്. കരുണ, സഹാനുഭൂതി, ഐക്യം എന്നിവയിലൂടെ, നമുക്ക് ലോകസമാധാനത്തിലേക്ക് എത്തിച്ചേരാനാകുമെന്ന് ഫ്രാൻസിസ് പാപ്പ സന്ദേശത്തിൽ പറഞ്ഞു. വധശിക്ഷ നിറുത്തലാക്കുക, രാഷ്ട്രീയ തടവുകാർക്ക് മോചനം നൽകുക എന്നീ പ്രവർത്തികൾ, കരുണയുടെ മുഖം തെളിച്ച് സമാധാനത്തിന് വഴിയൊരുക്കും എന്ന് അദ്ദേഹം പ്രസ്താവിച്ചു. സ്ത്രീകൾക്ക് ജോലി സ്ഥലത്തെ സമത്വം, അഭയാർത്ഥികളോടും കുടിയേറ്റക്കാരോടും അനുഭാവപൂർണ്ണമായ പെരുമാറ്റം, എന്നിവ നമ്മുടെ ജീവിതത്തിൽ ശീലമാക്കണം. "ദൈവം മനുഷ്യന്റെ കാര്യങ്ങളിൽ നിസംഗതനല്ല; ദൈവം നമ്മെ ഉപേക്ഷിക്കുകയില്ല!" എന്ന വരികളിലാണ്, 2016-ലെ ലോകസമാധന ദിനത്തിനായുള്ള ഫ്രാൻസിസ് പാപ്പയുടെ സന്ദേശം തുടങ്ങുന്നത്. ഈ സന്ദേശം എല്ലാ രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർക്ക് അയച്ചുകൊടുത്തിട്ടുണ്ട്. 'കണ്ണുകൾ സ്വന്തം രൂപത്തിൽ പതിപ്പിക്കാതെ, പുറമേക്ക് നോക്കുക' എന്നതാണ് അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ സാരം. ഒരു മൂന്നാം ലോകമഹായുദ്ധം ഖണ്ഡശ: നടന്നുകൊണ്ടിരിക്കുന്നു; നമ്മുടെ ആലസ്യവും അനാസ്ഥയും മൂലം, ആ യുദ്ധം ലോകമാസകലം പടർന്നു പിടിക്കാൻ ഇടവരരുത്. ലോകത്തുടനീളം, ചിന്തിക്കുന്ന രാഷ്ട്ര നേതാക്കൾ, പല വേദികളിലായി സമാധാന ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിനെ, പിതാവ് സ്വാഗതം ചെയ്തു. 'മറ്റുള്ളവരുടെ സഹനത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതാണ്, യഥാർത്ഥത്തിലുള്ള സഹോദര്യം' , അദ്ദേഹം പറയുന്നു. മനുഷ്യ കുടുംബത്തിന്റെ മാരക രോഗമാണ്, അന്യരെ പറ്റിയുള്ള അലംഭാവം. ഇത് മൂന്നു വിധത്തിലുണ്ട് - ദൈവത്തോടുള്ള അലംഭാവം, അയൽക്കാരോടുള്ള നിസംഗത, സൃഷ്ടിയോടുള്ള അശ്രദ്ധ. ദൈവത്തോടു പോലും അലംഭാവം പ്രകടിപ്പിക്കുമ്പോൾ, അങ്ങനെയുള്ളവരുടെ സാമൂഹ്യചര്യകളും വികലമായിരിക്കും. ദൈവത്തോടുള്ള നിസംഗതയാണ്, സമൂഹത്തിലെ ക്രൂരത, അക്രമം, ചതി, അഴിമതി എന്നിവയ്ക്കെല്ലാം കാരണമാകുന്നത്. ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് പ്രഖ്യാപിക്കുകയും, മറ്റുള്ളവരുടെ അധ്വാനഫലം അനർഹമായി കൈയ്യടക്കുകയും ചെയ്യുന്നവർ, കപടഭക്തരാണെന്ന് അറിയുക. അർഹതപ്പെട്ട അവകാശങ്ങൾ കവർന്നെടുക്കപ്പെടുമ്പോൾ, ആളുകൾ അക്രമാസക്തരാകുന്നു. മുകൾത്തട്ടിലുള്ളവർക്ക് ദൈവത്തോടുള്ള അലംഭാവം, സമൂഹത്തിൽ പൊതുവേ അസ്വസ്ഥതകൾക്ക് കാരണമാകുന്നതിന്റെ ഉദ്ദാഹരണമാണ് നാം ഇവിടെ കാണുന്നത്. 'അലംഭാവത്തിനുള്ള പ്രതിവിധി യേശു കാണിച്ചു തന്ന കരുണയുടെ, അനുകമ്പയുടെ വഴിയാണ്.- നീ നിന്റെ അയൽക്കാരനെ സ്നേഹിക്കുക.' "ദൈവം കരുണയാണ്. നമ്മൾ മറ്റുള്ളവരെ അളക്കുന്ന അളവുകോൽ കൊണ്ട് നമ്മളും അളക്കപ്പെടും എന്നറിയുക." സഹവർത്തിത്വം സൃഷ്ടിക്കേണ്ടത് കുടുംബവും അദ്ധ്യാപകരുമാണ്. ആശയ വിനിമയ രംഗത്തുള്ളവരും സഹവർത്തിത്വം, അനുകമ്പ എന്നിവയ്ക്ക് പ്രേരകമായ വിധത്തിൽ, അവരുടെ ജോലി ചെയ്യുവാൻ ശ്രദ്ധിക്കണം.അവർ സത്യത്തിനും നീതിക്കും ഒപ്പം നിൽക്കണം. അവർ നിക്ഷിപ്ത താൽപ്പര്യങ്ങളുടെ സംരക്ഷകരാകരുത്. സഹജീവികളോട് ദയയും കാരുണ്യവും പ്രകടിപ്പിക്കുന്ന എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിക്കുന്നു. അഭയാർത്ഥി കുടുംബങ്ങളെ സ്വീകരിക്കണമെന്ന, തന്റെ സെപ്തംബർ 6-ലെ അഭ്യർത്ഥന അനുസരിച്ച, വ്യക്തികളേയും, കുടുംബങ്ങളേയും ഇടവകകളേയും ആശ്രമങ്ങളേയും അദ്ദേഹം തന്റെയും തിരുസഭയുടേയും നന്ദി അറിയിച്ചു. തടവുകാരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും, വധശിക്ഷയ്ക്ക് പകരം മറ്റു ശിക്ഷകൾ നടപ്പിലാക്കാൻ കഴിയുമോ എന്ന് ആലോചിക്കണമെന്നും അദ്ദേഹം ദേശീയ നേതാക്കളോട് ആവശ്യപ്പെട്ടു. ദേശീയ നേതാക്കളോട് മൂന്ന് കാര്യങ്ങൾ അദ്ദേഹം പ്രത്യേകം ഓർമ്മിപ്പിച്ചു. സാധാരണ ജനങ്ങളെ യുദ്ധത്തിലേക്ക് തള്ളിയിടാതിരിക്കുക; ദരിദ്ര രാജ്യങ്ങളുടെ കടബാധ്യത എങ്ങനെ പരിഹരിക്കാനാവുമെന്ന് ചിന്തിക്കുക ; പരിസ്ഥിതി സംരക്ഷണത്തിലൂടെ വരും തലമുറകൾക്ക് ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുക.
Image: /content_image/News/News-2015-12-16-00:16:28.jpeg
Keywords: Pope message, world peace day
Category: 1
Sub Category:
Heading: സമാധാനത്തിനായി, കരുണയോടെ മറ്റുള്ളവരോട് പെരുമാറുക: ഫ്രാൻസിസ് മാർപാപ്പ
Content: സമാധാനത്തിനായി, കരുണയോടെ മറ്റുള്ളവരോട് പെരുമാറണമെന്ന് 2016-ലെ ലോകസമാധാന ദിനത്തിനായുള്ള സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളോടും ലോകനേതാക്കന്മാരോടും നിർദ്ദേശിച്ചു- EWTN ന്യൂസ് റിപ്പോർട്ട് ചെയ്‌യുന്നു. 1968-ൽ വിശുദ്ധ പോൾ ആറാമൻ മാർപാപ്പയാണ്, ജനുവരി ഒന്നാം തീയതി ലോക സമാധാന ദിനമായി പ്രഖ്യാപിച്ചത്. കരുണ, സഹാനുഭൂതി, ഐക്യം എന്നിവയിലൂടെ, നമുക്ക് ലോകസമാധാനത്തിലേക്ക് എത്തിച്ചേരാനാകുമെന്ന് ഫ്രാൻസിസ് പാപ്പ സന്ദേശത്തിൽ പറഞ്ഞു. വധശിക്ഷ നിറുത്തലാക്കുക, രാഷ്ട്രീയ തടവുകാർക്ക് മോചനം നൽകുക എന്നീ പ്രവർത്തികൾ, കരുണയുടെ മുഖം തെളിച്ച് സമാധാനത്തിന് വഴിയൊരുക്കും എന്ന് അദ്ദേഹം പ്രസ്താവിച്ചു. സ്ത്രീകൾക്ക് ജോലി സ്ഥലത്തെ സമത്വം, അഭയാർത്ഥികളോടും കുടിയേറ്റക്കാരോടും അനുഭാവപൂർണ്ണമായ പെരുമാറ്റം, എന്നിവ നമ്മുടെ ജീവിതത്തിൽ ശീലമാക്കണം. "ദൈവം മനുഷ്യന്റെ കാര്യങ്ങളിൽ നിസംഗതനല്ല; ദൈവം നമ്മെ ഉപേക്ഷിക്കുകയില്ല!" എന്ന വരികളിലാണ്, 2016-ലെ ലോകസമാധന ദിനത്തിനായുള്ള ഫ്രാൻസിസ് പാപ്പയുടെ സന്ദേശം തുടങ്ങുന്നത്. ഈ സന്ദേശം എല്ലാ രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർക്ക് അയച്ചുകൊടുത്തിട്ടുണ്ട്. 'കണ്ണുകൾ സ്വന്തം രൂപത്തിൽ പതിപ്പിക്കാതെ, പുറമേക്ക് നോക്കുക' എന്നതാണ് അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ സാരം. ഒരു മൂന്നാം ലോകമഹായുദ്ധം ഖണ്ഡശ: നടന്നുകൊണ്ടിരിക്കുന്നു; നമ്മുടെ ആലസ്യവും അനാസ്ഥയും മൂലം, ആ യുദ്ധം ലോകമാസകലം പടർന്നു പിടിക്കാൻ ഇടവരരുത്. ലോകത്തുടനീളം, ചിന്തിക്കുന്ന രാഷ്ട്ര നേതാക്കൾ, പല വേദികളിലായി സമാധാന ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിനെ, പിതാവ് സ്വാഗതം ചെയ്തു. 'മറ്റുള്ളവരുടെ സഹനത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതാണ്, യഥാർത്ഥത്തിലുള്ള സഹോദര്യം' , അദ്ദേഹം പറയുന്നു. മനുഷ്യ കുടുംബത്തിന്റെ മാരക രോഗമാണ്, അന്യരെ പറ്റിയുള്ള അലംഭാവം. ഇത് മൂന്നു വിധത്തിലുണ്ട് - ദൈവത്തോടുള്ള അലംഭാവം, അയൽക്കാരോടുള്ള നിസംഗത, സൃഷ്ടിയോടുള്ള അശ്രദ്ധ. ദൈവത്തോടു പോലും അലംഭാവം പ്രകടിപ്പിക്കുമ്പോൾ, അങ്ങനെയുള്ളവരുടെ സാമൂഹ്യചര്യകളും വികലമായിരിക്കും. ദൈവത്തോടുള്ള നിസംഗതയാണ്, സമൂഹത്തിലെ ക്രൂരത, അക്രമം, ചതി, അഴിമതി എന്നിവയ്ക്കെല്ലാം കാരണമാകുന്നത്. ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് പ്രഖ്യാപിക്കുകയും, മറ്റുള്ളവരുടെ അധ്വാനഫലം അനർഹമായി കൈയ്യടക്കുകയും ചെയ്യുന്നവർ, കപടഭക്തരാണെന്ന് അറിയുക. അർഹതപ്പെട്ട അവകാശങ്ങൾ കവർന്നെടുക്കപ്പെടുമ്പോൾ, ആളുകൾ അക്രമാസക്തരാകുന്നു. മുകൾത്തട്ടിലുള്ളവർക്ക് ദൈവത്തോടുള്ള അലംഭാവം, സമൂഹത്തിൽ പൊതുവേ അസ്വസ്ഥതകൾക്ക് കാരണമാകുന്നതിന്റെ ഉദ്ദാഹരണമാണ് നാം ഇവിടെ കാണുന്നത്. 'അലംഭാവത്തിനുള്ള പ്രതിവിധി യേശു കാണിച്ചു തന്ന കരുണയുടെ, അനുകമ്പയുടെ വഴിയാണ്.- നീ നിന്റെ അയൽക്കാരനെ സ്നേഹിക്കുക.' "ദൈവം കരുണയാണ്. നമ്മൾ മറ്റുള്ളവരെ അളക്കുന്ന അളവുകോൽ കൊണ്ട് നമ്മളും അളക്കപ്പെടും എന്നറിയുക." സഹവർത്തിത്വം സൃഷ്ടിക്കേണ്ടത് കുടുംബവും അദ്ധ്യാപകരുമാണ്. ആശയ വിനിമയ രംഗത്തുള്ളവരും സഹവർത്തിത്വം, അനുകമ്പ എന്നിവയ്ക്ക് പ്രേരകമായ വിധത്തിൽ, അവരുടെ ജോലി ചെയ്യുവാൻ ശ്രദ്ധിക്കണം.അവർ സത്യത്തിനും നീതിക്കും ഒപ്പം നിൽക്കണം. അവർ നിക്ഷിപ്ത താൽപ്പര്യങ്ങളുടെ സംരക്ഷകരാകരുത്. സഹജീവികളോട് ദയയും കാരുണ്യവും പ്രകടിപ്പിക്കുന്ന എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിക്കുന്നു. അഭയാർത്ഥി കുടുംബങ്ങളെ സ്വീകരിക്കണമെന്ന, തന്റെ സെപ്തംബർ 6-ലെ അഭ്യർത്ഥന അനുസരിച്ച, വ്യക്തികളേയും, കുടുംബങ്ങളേയും ഇടവകകളേയും ആശ്രമങ്ങളേയും അദ്ദേഹം തന്റെയും തിരുസഭയുടേയും നന്ദി അറിയിച്ചു. തടവുകാരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും, വധശിക്ഷയ്ക്ക് പകരം മറ്റു ശിക്ഷകൾ നടപ്പിലാക്കാൻ കഴിയുമോ എന്ന് ആലോചിക്കണമെന്നും അദ്ദേഹം ദേശീയ നേതാക്കളോട് ആവശ്യപ്പെട്ടു. ദേശീയ നേതാക്കളോട് മൂന്ന് കാര്യങ്ങൾ അദ്ദേഹം പ്രത്യേകം ഓർമ്മിപ്പിച്ചു. സാധാരണ ജനങ്ങളെ യുദ്ധത്തിലേക്ക് തള്ളിയിടാതിരിക്കുക; ദരിദ്ര രാജ്യങ്ങളുടെ കടബാധ്യത എങ്ങനെ പരിഹരിക്കാനാവുമെന്ന് ചിന്തിക്കുക ; പരിസ്ഥിതി സംരക്ഷണത്തിലൂടെ വരും തലമുറകൾക്ക് ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുക.
Image: /content_image/News/News-2015-12-16-00:16:28.jpeg
Keywords: Pope message, world peace day
Content:
516
Category: 13
Sub Category:
Heading: അനുരഞ്ജന കൂദാശയുടെ മഹത്വം
Content: 2015 സെപ്റ്റംബർ മാസത്തിലെ ISAO കോണ്‍ഫറന്‍സ് നടന്നത് ബഹറിനിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ വെച്ചാണ്. സമർപ്പിത ജീവിതം നയിക്കുന്നവർക്കായി തിരുസഭ മാറ്റിവെച്ച പ്രാര്‍ത്ഥനാ വർഷത്തിൻറെ അവസാന നാളുകളായതിനാല്‍ തന്നെ അഭിഷിക്തരുടെ ഒരു വലിയ നിര തന്നെയുണ്ടായിരുന്നു അവിടെ. ഗൾഫ് രാജ്യങ്ങളിലെ രണ്ടു ബിഷപ്പുമാരെ കൂടാതെ ഇന്ത്യയിൽ നിന്ന് വന്ന മാർ ഫ്രാൻസിസ് കാലിസ്റ്റ്, ഫിലിപ്പൈൻസിലെ ബിഷപ്പ് മാർ ജീസസ് കബ്രേറ എന്നിവരോടൊപ്പം പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും വലിയൊരു സംഘം ബഹ്‌റൈൻ കത്തീഡ്രൽ പള്ളിയും പരിസരവും സ്വർഗ്ഗസമാനമാക്കിയിരുന്നു. ബിഷപ്പുമാരായ ജീസസ് കബ്രേററായുടെയും, ഫ്രാൻസിസ് കാലിസ്റ്റന്റ്റെയും മഹനീയ സാന്നിധ്യത്തില്‍ ബഹുമാനപ്പെട്ട ജോയി മേനാച്ചേരി അച്ചനോപ്പം ബ്രദർ മാർക്ക് നീമോ, സിസ്റ്റർ മിഷെൽ മോറാൻ, ബ്രദർ സിറിൽ ജോണ്‍ തുടങ്ങിയവര്‍ ഒന്നിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ചത് പ്രതീക്ഷിക്കാത്ത ഒരു ആത്മീയ വിരുന്ന് തന്നെയായിരുന്നു. അവിടുത്തെ വചന ശുശ്രൂഷകൾ ഒന്നിനൊന്ന് നല്ലതാണെങ്കിലും ഒരിക്കലും മറക്കാനാവാത്ത ഒരു ജീവിത സാക്ഷ്യമായിരുന്നു ബഹുമാനപ്പെട്ട കാലിസ്റ്റ് പിതാവ് പങ്ക് വെച്ചത്. പൌരോഹിത്യം സ്വീകരിച്ചതിനു ശേഷം അധികം വൈകാതെ തന്നെ തന്‍റെ വീട്ടിൽ ലീവിന് വന്ന അച്ഛൻ അവിടെയുള്ള ഇടവക പള്ളിയിലെ തിരുനാൾ കാണാൻ പോകുന്നു. കുമ്പസാരിക്കാനുള്ളവരുടെ ക്രമാതീതമായ തിരക്ക് കാരണം ഇടവക വികാരി കുമ്പസാരത്തിന് ഇരിക്കാന്‍ കൊച്ചച്ചനോട് ആവശ്യപ്പെടുന്നു. അച്ഛന്‍ അത് അനുസരിക്കുകയും ചെയ്യുന്നു. കുറച്ചു സമയം കഴിഞ്ഞ്, വീട്ടിൽ പോകണമെന്ന ആഗ്രഹത്തോടെ തൻറെ മുൻപിലേക്ക് വരുന്ന വരിയുടെ വലുപ്പം കാണാനായി കുമ്പസാരക്കൂട്ടിൽ നിന്നും മെല്ലെ എഴുന്നേറ്റ കാലിസ്റ്റ് പിതാവ് കണ്ടത് മറ്റൊരു കാഴ്ചയായിരുന്നു. കുമ്പസാരിക്കാനായി പിതാവിൻറെ അടുത്തേക്ക് വരുന്നവരുടെ വരിയിൽ സ്വന്തം അപ്പനും നിൽക്കുന്നു. വരിയിൽ നിൽക്കുന്നവരോട് എഴുന്നേറ്റു പോകാൻ പറയാനും വയ്യ, മുഴുവൻ ആൾക്കാരുടെ മുമ്പിൽ വെച്ചു സ്വന്തം അപ്പനോട് എന്തിനാ എന്റെയടുത്തു തന്നെ കുമ്പസാരിക്കാൻ വരുന്നതെന്ന് ചോദിക്കാനും വയ്യ. വല്ലാത്ത ഒരു സാഹചര്യം ! എന്ത് തന്നെയായാലും വിഷമത്തോടെയിരുന്ന കാലിസ്റ്റ് പിതാവിന്റെയടുത്തു തന്നെ വന്ന് ആ നല്ല അപ്പൻ കുമ്പസാരിച്ചു പോയി. (ഒരു പക്ഷെ സ്വന്തം പിതാവിന്റെ കുമ്പസാരം കേട്ട ആദ്യത്തെ പുരോഹിതനാകാം കാലിസ്റ്റ് പിതാവ്). വിചാരിച്ചതിലും ഏറെ നീണ്ട കുമ്പസാരമെല്ലാം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും മറ്റു കുടുംബാംഗങ്ങൾ സ്വന്തം മകന്റെയടുക്കൽ കുമ്പസാരിക്കാൻ പോയതിന് ആ പിതാവിനെ കളിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു. നിശ്ശബ്ദനായി ഒരു ചെറു പുഞ്ചിരിയോടെ ആ നല്ല പിതാവ് അവരുടെ കൂടെയിരിന്നു പറയുന്നതെല്ലാം കേള്‍ക്കുന്നു. “അവിടെ വേറെ എത്രയോ പുരോഹിതന്മാരുണ്ടായിരുന്നു, എന്തിനാ ഞാനിരുന്നിടത്തു തന്നെ വന്നത് ?” വിഷമത്തോടെ കാലിസ്റ്റ് പിതാവും തന്‍റെ അപ്പച്ചനോട് ചോദ്യത്തിന് ഉത്തരം ആരാഞ്ഞു. "ഒരു പുരോഹിതനായ നീയും ഇങ്ങനെ പറയുന്നോ? ഞാനെന്‍റെ ഈശോയുടെ അടുത്താണ് കുമ്പസാരിക്കാൻ പോയത്, എന്‍റെ ഈശോയോടാണ് ഞാനെല്ലാം പറഞ്ഞത്" തന്‍റെ ചോദ്യത്തിനുള്ള അപ്പച്ചന്‍റെ ഈ മറുപടി, ആ കൊച്ചു പുരോഹിതന്റെ കണ്ണുകളേ ഈറന്നണിയിച്ചു. സ്വന്തം ഇടവകയിൽ കുമ്പസാരിക്കാനും അറിയാവുന്ന അച്ചന്റെ അടുക്കൽ പോകാനും മടി കാണിക്കുന്ന നമുക്കെല്ലാം ഒരു വലിയ മാതൃകയാണ് ഈ അപ്പച്ചൻ. ഇതുവരെ ഒരു പുരോഹിതനും കുമ്പസാര രഹസ്യം പരസ്യമാക്കിയതായി ചരിത്രമില്ല. ഈ നല്ല അപ്പച്ചനെപ്പൊലെ, നമ്മുടെ പാപങ്ങൾ ക്ഷമിക്കാനായി കുമ്പസാരക്കൂട്ടിൽ കാത്തിരിക്കുന്ന ഈശോയെ നമുക്കും കാണാൻ ശ്രമിക്കാം. എങ്കില്‍ മാത്രമേ കടും ചുവപ്പായ നമ്മുടെ പാപങ്ങൾ തൂമഞ്ഞു പോലെ വെളുക്കൂകയുള്ളൂ. പാപവിമോചന ശുശ്രൂഷയുടെ ദൈവീകത അനുഭവിക്കാൻ കഴിയുന്നത് അപ്പോള്‍ മാത്രമാണ്.
Image: /content_image/LifeInChrist/LifeInChrist-2015-12-16-03:11:03.jpg
Keywords: ഫ്രാന്‍സിസ് കാലിസ്റ്റ്,കുമ്പസാരം,അനുഭവ സാക്ഷ്യം,മലയാളം,confession,power,testimony,bishop fransis calist,ISAO convention
Category: 13
Sub Category:
Heading: അനുരഞ്ജന കൂദാശയുടെ മഹത്വം
Content: 2015 സെപ്റ്റംബർ മാസത്തിലെ ISAO കോണ്‍ഫറന്‍സ് നടന്നത് ബഹറിനിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ വെച്ചാണ്. സമർപ്പിത ജീവിതം നയിക്കുന്നവർക്കായി തിരുസഭ മാറ്റിവെച്ച പ്രാര്‍ത്ഥനാ വർഷത്തിൻറെ അവസാന നാളുകളായതിനാല്‍ തന്നെ അഭിഷിക്തരുടെ ഒരു വലിയ നിര തന്നെയുണ്ടായിരുന്നു അവിടെ. ഗൾഫ് രാജ്യങ്ങളിലെ രണ്ടു ബിഷപ്പുമാരെ കൂടാതെ ഇന്ത്യയിൽ നിന്ന് വന്ന മാർ ഫ്രാൻസിസ് കാലിസ്റ്റ്, ഫിലിപ്പൈൻസിലെ ബിഷപ്പ് മാർ ജീസസ് കബ്രേറ എന്നിവരോടൊപ്പം പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും വലിയൊരു സംഘം ബഹ്‌റൈൻ കത്തീഡ്രൽ പള്ളിയും പരിസരവും സ്വർഗ്ഗസമാനമാക്കിയിരുന്നു. ബിഷപ്പുമാരായ ജീസസ് കബ്രേററായുടെയും, ഫ്രാൻസിസ് കാലിസ്റ്റന്റ്റെയും മഹനീയ സാന്നിധ്യത്തില്‍ ബഹുമാനപ്പെട്ട ജോയി മേനാച്ചേരി അച്ചനോപ്പം ബ്രദർ മാർക്ക് നീമോ, സിസ്റ്റർ മിഷെൽ മോറാൻ, ബ്രദർ സിറിൽ ജോണ്‍ തുടങ്ങിയവര്‍ ഒന്നിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ചത് പ്രതീക്ഷിക്കാത്ത ഒരു ആത്മീയ വിരുന്ന് തന്നെയായിരുന്നു. അവിടുത്തെ വചന ശുശ്രൂഷകൾ ഒന്നിനൊന്ന് നല്ലതാണെങ്കിലും ഒരിക്കലും മറക്കാനാവാത്ത ഒരു ജീവിത സാക്ഷ്യമായിരുന്നു ബഹുമാനപ്പെട്ട കാലിസ്റ്റ് പിതാവ് പങ്ക് വെച്ചത്. പൌരോഹിത്യം സ്വീകരിച്ചതിനു ശേഷം അധികം വൈകാതെ തന്നെ തന്‍റെ വീട്ടിൽ ലീവിന് വന്ന അച്ഛൻ അവിടെയുള്ള ഇടവക പള്ളിയിലെ തിരുനാൾ കാണാൻ പോകുന്നു. കുമ്പസാരിക്കാനുള്ളവരുടെ ക്രമാതീതമായ തിരക്ക് കാരണം ഇടവക വികാരി കുമ്പസാരത്തിന് ഇരിക്കാന്‍ കൊച്ചച്ചനോട് ആവശ്യപ്പെടുന്നു. അച്ഛന്‍ അത് അനുസരിക്കുകയും ചെയ്യുന്നു. കുറച്ചു സമയം കഴിഞ്ഞ്, വീട്ടിൽ പോകണമെന്ന ആഗ്രഹത്തോടെ തൻറെ മുൻപിലേക്ക് വരുന്ന വരിയുടെ വലുപ്പം കാണാനായി കുമ്പസാരക്കൂട്ടിൽ നിന്നും മെല്ലെ എഴുന്നേറ്റ കാലിസ്റ്റ് പിതാവ് കണ്ടത് മറ്റൊരു കാഴ്ചയായിരുന്നു. കുമ്പസാരിക്കാനായി പിതാവിൻറെ അടുത്തേക്ക് വരുന്നവരുടെ വരിയിൽ സ്വന്തം അപ്പനും നിൽക്കുന്നു. വരിയിൽ നിൽക്കുന്നവരോട് എഴുന്നേറ്റു പോകാൻ പറയാനും വയ്യ, മുഴുവൻ ആൾക്കാരുടെ മുമ്പിൽ വെച്ചു സ്വന്തം അപ്പനോട് എന്തിനാ എന്റെയടുത്തു തന്നെ കുമ്പസാരിക്കാൻ വരുന്നതെന്ന് ചോദിക്കാനും വയ്യ. വല്ലാത്ത ഒരു സാഹചര്യം ! എന്ത് തന്നെയായാലും വിഷമത്തോടെയിരുന്ന കാലിസ്റ്റ് പിതാവിന്റെയടുത്തു തന്നെ വന്ന് ആ നല്ല അപ്പൻ കുമ്പസാരിച്ചു പോയി. (ഒരു പക്ഷെ സ്വന്തം പിതാവിന്റെ കുമ്പസാരം കേട്ട ആദ്യത്തെ പുരോഹിതനാകാം കാലിസ്റ്റ് പിതാവ്). വിചാരിച്ചതിലും ഏറെ നീണ്ട കുമ്പസാരമെല്ലാം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും മറ്റു കുടുംബാംഗങ്ങൾ സ്വന്തം മകന്റെയടുക്കൽ കുമ്പസാരിക്കാൻ പോയതിന് ആ പിതാവിനെ കളിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു. നിശ്ശബ്ദനായി ഒരു ചെറു പുഞ്ചിരിയോടെ ആ നല്ല പിതാവ് അവരുടെ കൂടെയിരിന്നു പറയുന്നതെല്ലാം കേള്‍ക്കുന്നു. “അവിടെ വേറെ എത്രയോ പുരോഹിതന്മാരുണ്ടായിരുന്നു, എന്തിനാ ഞാനിരുന്നിടത്തു തന്നെ വന്നത് ?” വിഷമത്തോടെ കാലിസ്റ്റ് പിതാവും തന്‍റെ അപ്പച്ചനോട് ചോദ്യത്തിന് ഉത്തരം ആരാഞ്ഞു. "ഒരു പുരോഹിതനായ നീയും ഇങ്ങനെ പറയുന്നോ? ഞാനെന്‍റെ ഈശോയുടെ അടുത്താണ് കുമ്പസാരിക്കാൻ പോയത്, എന്‍റെ ഈശോയോടാണ് ഞാനെല്ലാം പറഞ്ഞത്" തന്‍റെ ചോദ്യത്തിനുള്ള അപ്പച്ചന്‍റെ ഈ മറുപടി, ആ കൊച്ചു പുരോഹിതന്റെ കണ്ണുകളേ ഈറന്നണിയിച്ചു. സ്വന്തം ഇടവകയിൽ കുമ്പസാരിക്കാനും അറിയാവുന്ന അച്ചന്റെ അടുക്കൽ പോകാനും മടി കാണിക്കുന്ന നമുക്കെല്ലാം ഒരു വലിയ മാതൃകയാണ് ഈ അപ്പച്ചൻ. ഇതുവരെ ഒരു പുരോഹിതനും കുമ്പസാര രഹസ്യം പരസ്യമാക്കിയതായി ചരിത്രമില്ല. ഈ നല്ല അപ്പച്ചനെപ്പൊലെ, നമ്മുടെ പാപങ്ങൾ ക്ഷമിക്കാനായി കുമ്പസാരക്കൂട്ടിൽ കാത്തിരിക്കുന്ന ഈശോയെ നമുക്കും കാണാൻ ശ്രമിക്കാം. എങ്കില്‍ മാത്രമേ കടും ചുവപ്പായ നമ്മുടെ പാപങ്ങൾ തൂമഞ്ഞു പോലെ വെളുക്കൂകയുള്ളൂ. പാപവിമോചന ശുശ്രൂഷയുടെ ദൈവീകത അനുഭവിക്കാൻ കഴിയുന്നത് അപ്പോള്‍ മാത്രമാണ്.
Image: /content_image/LifeInChrist/LifeInChrist-2015-12-16-03:11:03.jpg
Keywords: ഫ്രാന്‍സിസ് കാലിസ്റ്റ്,കുമ്പസാരം,അനുഭവ സാക്ഷ്യം,മലയാളം,confession,power,testimony,bishop fransis calist,ISAO convention
Content:
517
Category: 1
Sub Category:
Heading: മതപീഢനങ്ങളെ വകവെക്കാതെ ഇറാക്കിലെ ആദ്യത്തെ കത്തോലിക്കാ യൂണിവേഴ്സിറ്റി പ്രവര്‍ത്തനമാരംഭിച്ചു
Content: ഇറാക്കിലെ ആദ്യത്തെ കത്തോലിക്കാ സര്‍വ്വകലാശാലക്ക് ഇക്കഴിഞ്ഞ ഡിസംബര്‍ 8 ന് എര്‍ബിനില്‍ തുടക്കം കുറിച്ചു. വടക്കന്‍ ഇറാക്കിലെ എര്‍ബിനിലെ ചാള്‍ഡിയന്‍ കത്തോലിക്കരുടെ മെത്രാപ്പോലീത്തയായ ബാഷര്‍ മാറ്റിവര്‍ദായും ഇറ്റാലിയന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സിന്റെ സെക്രട്ടറി ജെനറല്‍ - മോണ്‍സിഞ്ഞോര്‍ നന്‍സിയോ ഗലാന്റിനോയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുന്നതിനായി 'ബിഷപ്സ് ഓഫ് റോം കൗണ്‍സില്‍' ഏതാണ്ട് 2.3 ദശലക്ഷം യുറോ നല്‍കി സഹായിച്ചിട്ടുണ്ടെന്ന് 'ഇന്റ്റിപെന്‍റഡണ്ട് കാത്തലിക് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഓറിയന്റല്‍ സ്റ്റഡീസ്, വിവര-സാങ്കേതിക വിദ്യ (Information Technology), സാഹിത്യം, സാമ്പത്തികശാസ്ത്രം (Commerce) തുടങ്ങി വിഷയങ്ങളിലുള്ള ഉന്നത പഠനത്തിനു സര്‍വ്വകലാശാല വഴിയൊരുക്കുന്നു. ബൈബിള്‍, ദൈവശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കി 96-ഓളം കോഴ്സുകളും ഈ സര്‍വ്വകലാശാല നല്‍കുന്നുണ്ട്. നിയമത്തെ (law) കുറിച്ചും, അന്താരാഷ്ട്രീയ ബന്ധങ്ങളെയും (International Relations) കുറിച്ചുമുള്ള കോഴ്സുകള്‍ ആരംഭിക്കുവാനുള്ള പ്രവര്‍ത്തങ്ങള്‍ തുടങ്ങി കഴിഞ്ഞുവെന്ന് യൂണിവേഴ്സിറ്റി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഹൈസ്കൂളില്‍ നിന്നുമുള്ള പഠനശേഷം ഉന്നത പഠനത്തിനു സാധ്യതയില്ലാത്തതിന്‍റെ പേരില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച ഏതാണ്ട് 1200-ഓളം കുട്ടികളുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുര്‍ദിസ്ഥാന്‍,ഏര്‍ബിന്‍ പ്രദേശങ്ങളില്‍ മതിയായ സര്‍വ്വകലാശാലകള്‍ ഇല്ലെന്നതാണ് ഇതിന് പ്രധാന കാരണം. “നമ്മുടെ പ്രിയപ്പെട്ട ക്രൈസ്തവ സമൂഹങ്ങളെ അടിച്ചമര്‍ത്തുന്നതിന്‍റെ പേരില്‍ ഇറാക്ക് ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതമായ നിരവധി സാഹചര്യങ്ങള്‍ ഇപ്പോഴുമുണ്ട്. എന്നിരുന്നാലും ഈ സര്‍വ്വകലാശാലയുടെ ആരംഭത്തോടെ ഇവിടെ പിടിച്ചുനില്‍ക്കുവാനുള്ള ഒരു ശക്തമായ പ്രേരണയാണ് നമ്മുക്ക് കൈവന്നിരിക്കുന്നത്. ഇറാക്കിലെ നിരക്ഷരായ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുവാന്‍ സഹായിക്കുക എന്ന ഉത്തരവാദിത്വം നമുക്കെല്ലാവര്‍ക്കും ഉണ്ട്. ചരിത്രത്തില്‍ നിന്നും നമ്മെ പുറത്തെറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു ശക്തമായ സന്ദേശമാണിതെന്നും" മെത്രാപ്പോലീത്ത ബാഷര്‍ മാറ്റിവര്‍ദാ പറഞ്ഞു. “ഈ സര്‍വ്വകലാശാല നാനാജാതി മതസ്ഥര്‍ക്ക് വേണ്ടി രൂപകല്‍പന ചെയ്തതാണ്. ക്രിസ്ത്യാനികളും, മുസ്ലീമുകളും, യസീദി തുടങ്ങി എല്ലാ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും വിദ്യഭ്യാസത്തിന്‍റെ അടിസ്ഥാന മൂല്യങ്ങളെ പറ്റിയും കത്തോലിക്കാ വിശ്വാസത്തെപറ്റിയും മനസ്സിലാക്കുവാന്‍ ഈ സര്‍വ്വകലാശാല വഴി സാധിക്കും. വര്‍ഷം തോറും ഏതാണ്ട് 300-ഓളം വിദ്യാര്‍ദികള്‍ സര്‍വ്വകലാശാലയില്‍ നിന്നും ഉന്നതപഠനം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “പുതിയൊരു ചരിത്രത്തിനും, തിളക്കമാര്‍ന്ന ഭാവിക്കും ഈ സര്‍വ്വകലാശാല അടിത്തറയിടുമെന്ന്” മോണ്‍സിഞ്ഞോര്‍ ഗലാന്റിനോ അഭിപ്രായപ്പെട്ടു. ചാള്‍ഡിയന്‍ കത്തോലിക്കാ സഭ നല്‍കിയ 3 ലക്ഷം ചതുരശ്ര-കിലോമീറ്റര്‍ സ്ഥലത്താണ് ഈ സര്‍വ്വകലാശാല സ്ഥാപിച്ചിട്ടുള്ളത്.
Image: /content_image/News/News-2015-12-16-05:10:56.jpg
Keywords: iraq,Catholic university,Erbil,North Iraq,Malayalam,Latest Christian News
Category: 1
Sub Category:
Heading: മതപീഢനങ്ങളെ വകവെക്കാതെ ഇറാക്കിലെ ആദ്യത്തെ കത്തോലിക്കാ യൂണിവേഴ്സിറ്റി പ്രവര്‍ത്തനമാരംഭിച്ചു
Content: ഇറാക്കിലെ ആദ്യത്തെ കത്തോലിക്കാ സര്‍വ്വകലാശാലക്ക് ഇക്കഴിഞ്ഞ ഡിസംബര്‍ 8 ന് എര്‍ബിനില്‍ തുടക്കം കുറിച്ചു. വടക്കന്‍ ഇറാക്കിലെ എര്‍ബിനിലെ ചാള്‍ഡിയന്‍ കത്തോലിക്കരുടെ മെത്രാപ്പോലീത്തയായ ബാഷര്‍ മാറ്റിവര്‍ദായും ഇറ്റാലിയന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സിന്റെ സെക്രട്ടറി ജെനറല്‍ - മോണ്‍സിഞ്ഞോര്‍ നന്‍സിയോ ഗലാന്റിനോയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുന്നതിനായി 'ബിഷപ്സ് ഓഫ് റോം കൗണ്‍സില്‍' ഏതാണ്ട് 2.3 ദശലക്ഷം യുറോ നല്‍കി സഹായിച്ചിട്ടുണ്ടെന്ന് 'ഇന്റ്റിപെന്‍റഡണ്ട് കാത്തലിക് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഓറിയന്റല്‍ സ്റ്റഡീസ്, വിവര-സാങ്കേതിക വിദ്യ (Information Technology), സാഹിത്യം, സാമ്പത്തികശാസ്ത്രം (Commerce) തുടങ്ങി വിഷയങ്ങളിലുള്ള ഉന്നത പഠനത്തിനു സര്‍വ്വകലാശാല വഴിയൊരുക്കുന്നു. ബൈബിള്‍, ദൈവശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കി 96-ഓളം കോഴ്സുകളും ഈ സര്‍വ്വകലാശാല നല്‍കുന്നുണ്ട്. നിയമത്തെ (law) കുറിച്ചും, അന്താരാഷ്ട്രീയ ബന്ധങ്ങളെയും (International Relations) കുറിച്ചുമുള്ള കോഴ്സുകള്‍ ആരംഭിക്കുവാനുള്ള പ്രവര്‍ത്തങ്ങള്‍ തുടങ്ങി കഴിഞ്ഞുവെന്ന് യൂണിവേഴ്സിറ്റി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഹൈസ്കൂളില്‍ നിന്നുമുള്ള പഠനശേഷം ഉന്നത പഠനത്തിനു സാധ്യതയില്ലാത്തതിന്‍റെ പേരില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച ഏതാണ്ട് 1200-ഓളം കുട്ടികളുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുര്‍ദിസ്ഥാന്‍,ഏര്‍ബിന്‍ പ്രദേശങ്ങളില്‍ മതിയായ സര്‍വ്വകലാശാലകള്‍ ഇല്ലെന്നതാണ് ഇതിന് പ്രധാന കാരണം. “നമ്മുടെ പ്രിയപ്പെട്ട ക്രൈസ്തവ സമൂഹങ്ങളെ അടിച്ചമര്‍ത്തുന്നതിന്‍റെ പേരില്‍ ഇറാക്ക് ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതമായ നിരവധി സാഹചര്യങ്ങള്‍ ഇപ്പോഴുമുണ്ട്. എന്നിരുന്നാലും ഈ സര്‍വ്വകലാശാലയുടെ ആരംഭത്തോടെ ഇവിടെ പിടിച്ചുനില്‍ക്കുവാനുള്ള ഒരു ശക്തമായ പ്രേരണയാണ് നമ്മുക്ക് കൈവന്നിരിക്കുന്നത്. ഇറാക്കിലെ നിരക്ഷരായ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുവാന്‍ സഹായിക്കുക എന്ന ഉത്തരവാദിത്വം നമുക്കെല്ലാവര്‍ക്കും ഉണ്ട്. ചരിത്രത്തില്‍ നിന്നും നമ്മെ പുറത്തെറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു ശക്തമായ സന്ദേശമാണിതെന്നും" മെത്രാപ്പോലീത്ത ബാഷര്‍ മാറ്റിവര്‍ദാ പറഞ്ഞു. “ഈ സര്‍വ്വകലാശാല നാനാജാതി മതസ്ഥര്‍ക്ക് വേണ്ടി രൂപകല്‍പന ചെയ്തതാണ്. ക്രിസ്ത്യാനികളും, മുസ്ലീമുകളും, യസീദി തുടങ്ങി എല്ലാ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും വിദ്യഭ്യാസത്തിന്‍റെ അടിസ്ഥാന മൂല്യങ്ങളെ പറ്റിയും കത്തോലിക്കാ വിശ്വാസത്തെപറ്റിയും മനസ്സിലാക്കുവാന്‍ ഈ സര്‍വ്വകലാശാല വഴി സാധിക്കും. വര്‍ഷം തോറും ഏതാണ്ട് 300-ഓളം വിദ്യാര്‍ദികള്‍ സര്‍വ്വകലാശാലയില്‍ നിന്നും ഉന്നതപഠനം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “പുതിയൊരു ചരിത്രത്തിനും, തിളക്കമാര്‍ന്ന ഭാവിക്കും ഈ സര്‍വ്വകലാശാല അടിത്തറയിടുമെന്ന്” മോണ്‍സിഞ്ഞോര്‍ ഗലാന്റിനോ അഭിപ്രായപ്പെട്ടു. ചാള്‍ഡിയന്‍ കത്തോലിക്കാ സഭ നല്‍കിയ 3 ലക്ഷം ചതുരശ്ര-കിലോമീറ്റര്‍ സ്ഥലത്താണ് ഈ സര്‍വ്വകലാശാല സ്ഥാപിച്ചിട്ടുള്ളത്.
Image: /content_image/News/News-2015-12-16-05:10:56.jpg
Keywords: iraq,Catholic university,Erbil,North Iraq,Malayalam,Latest Christian News
Content:
518
Category: 1
Sub Category:
Heading: സഭാപ്രവർത്തകർക്ക് അർഹമായ പ്രാധാന്യം ലഭ്യമാക്കാൻ നിർദ്ദേശിച്ചുകൊണ്ട് വത്തിക്കാൻ രേഖ
Content: കഴിഞ്ഞ അമ്പത് വർഷങ്ങൾക്കിടയിൽ സഭാ പ്രവർത്തകരുടെ (Religious Brothers) എണ്ണത്തിൽ വലിയ കുറവുണ്ടായതായി വത്തിക്കാൻ രേഖ വെളിപ്പെടുത്തുന്നുവെന്ന് Catholic Herald റിപ്പോർട്ട് ചെയയുന്നു. സഭാപ്രവർത്തകരുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന പ്രസ്തുത രേഖയിൽ, സുവിശേഷ വേലയെന്ന അവരുടെ ദൗത്യത്തെ പറ്റിയും, അവരുടെ ത്യാഗത്തെ പറ്റിയും എടുത്തു പറയുന്നു. "സഭയ്ക്കുള്ളിൽ സഭാപ്രവർത്തകന്റെ സ്ഥാനവും ദൗത്യവും (“Identity and Mission of the Religious Brother in the Church”) എന്ന രേഖയിലാണ് സഭാപ്രവർത്തകരുടെ പ്രാധാന്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2008-ൽ മുൻ മാർപാപ്പ ബെനഡിക്ട് XVI- ആണ് 'The Congregation for Institutes of Consecrated Life and Societies of Apostolic Life' എന്ന സ്ഥാപനത്തോട് ഒരു പഠനത്തിന്റെ ആവശ്യകതയെപറ്റി നിർദ്ദേശം നൽകിയത്. ആ സംഘടനയുടെ സെക്രട്ടറി, ആർച്ച് ബിഷപ്പ് ജോസ് റോഡ്രിഗുസ് കാർ ബെല്ലോ കഴിഞ്ഞ തിങ്കളാഴ്ച്ച രേഖ വത്തിക്കാന് സമർപ്പിച്ചു. അവർ ചെയ്തു കൊണ്ടിരിക്കുന്ന അതിപ്രധാന സുവിശേഷ ദൗത്യത്തെ പറ്റി, വ്യക്തമായ ഒരു കാഴ്ച്ചപ്പാടില്ലാത്തതാണ് അവരുടെ എണ്ണത്തിൽ വലിയ കുറവു വരാൻ കാരണം എന്ന്, പഠനം വെളിപ്പെടുത്തുന്നു. അതിനുള്ള ചില ഉദാഹരണങ്ങൾ രേഖയിൽ സൂചിപ്പിക്കുന്നുണ്ട്. 1965-ൽ 16000 അംഗങ്ങളുണ്ടായിരുന്ന കൃസ്ത്യൻ ബ്രദേർസിൽ ഇപ്പോൾ 5000 പേർ മാത്രം. പൗരോഹിത്യ അന്തസ്സിലേക്ക് പ്രവേശിക്കുന്നവരുടെ എണ്ണം, എഷ്യയിലും, ആഫ്രിക്കയിലും, അമേരിക്കകളിലും, വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ലോകമൊട്ടാകെ സഭയ്ക്ക് 415,350 വൈദീകരുണ്ട്. എന്നാൽ സഭാപ്രവർത്തകരുടെ എണ്ണം 55 250 മാത്രമാണ്. സഭയിൽ സഭാപ്രവർത്തകർ ചെയ്തു കൊണ്ടിരിക്കുന്ന മഹത്തായ പ്രവർത്തികളെ പറ്റി ഓർമ്മപ്പിക്കുന്നതിനും, അവർക്ക് വേണ്ട അംഗീകാരം ലഭ്യമാക്കാനും വേണ്ടിയാണ് ഈ രേഖ തയ്യാറാക്കിയിരിക്കുന്നത് എന്ന്, ആർച്ച് ബിഷപ്പ് റൊഡ്രിഗൂസ് പറഞ്ഞു. ആത്മീയ ദാഹം ഉള്ളവരെ സമീപിച്ച്, അവർക്ക് നല്ല ഇടയനായി കൂടെ നിന്ന്, സുവിശേഷ സത്യങ്ങളുടെ ആഴത്തിലേക്ക് അവരെ കൂട്ടികൊണ്ടു പോകുന്നത് സഭാ പ്രവർത്തകരാണ്. സഭാപ്രവർത്തകർക്ക് എത്തിച്ചേരാനാവാത്ത പ്രവർത്തന മണ്ഡലങ്ങളില്ല: കൂലിപ്പണിയിൽ, മനുഷ്യാവകാശ പ്രവർത്തനതയിൽ, അദ്ധ്യാപനത്തിൽ, ആരോഗ്യപാലന രംഗത്ത് - ഇങ്ങനെ ഏത് രംഗത്തും സഭാപ്രവർത്തനം സാധ്യമാണ്. നമ്മുടെ കാലഘട്ടത്തിലെ പ്രവാചകരാണ് സഭാപ്രവർത്തകർ എന്ന് രേഖ സമർത്ഥിക്കുന്നു. ഏത് രംഗത്തായാലും, സഭാപ്രവർത്തകന്റെ സാമീപ്യം ആ രംഗത്ത് ഒരു ആത്മീയ പ്രഭ സ്യഷ്ടിക്കുന്നു. അവർ പ്രവാചകന്മാരാണ്. ജീവിതത്തിന്റെ അർത്ഥം വെളിവാക്കുന്നവർ; സ്ത്രീത്വത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നവർ; ദൈവ സൃഷ്ടിയുടെ ആരോഗ്യപാലനത്തിന്റെ കാർമ്മികർ; പുതിയ സാങ്കേതിക വിദ്യയുടെ ധാർമ്മികത ചൊല്ലിക്കൊടുക്കുന്നവർ! സഭാപ്രവർത്തകരും വൈദീകരും ഉൾപ്പെടുന്ന മത സ്ഥാപനങ്ങളിൽ, തുല്ല്യത ഉറപ്പാക്കേണ്ടതുണ്ട് എന്ന് രേഖ നിർദ്ദേശിക്കുന്നു. സമർപ്പിതരായ സഭാപ്രവർത്തകർക്ക് അർഹമായ പ്രാധാന്യം ലഭ്യമാക്കാൻ, തങ്ങൾ പിതാവിനോട് അഭ്യർത്ഥിക്കുന്നതാണ് എന്ന് ആർച്ച് ബിഷപ്പ് റോഡ്രിഗൂസ് അറിയിച്ചു.
Image: /content_image/News/News-2015-12-16-21:46:37.jpeg
Keywords: Religious brothers
Category: 1
Sub Category:
Heading: സഭാപ്രവർത്തകർക്ക് അർഹമായ പ്രാധാന്യം ലഭ്യമാക്കാൻ നിർദ്ദേശിച്ചുകൊണ്ട് വത്തിക്കാൻ രേഖ
Content: കഴിഞ്ഞ അമ്പത് വർഷങ്ങൾക്കിടയിൽ സഭാ പ്രവർത്തകരുടെ (Religious Brothers) എണ്ണത്തിൽ വലിയ കുറവുണ്ടായതായി വത്തിക്കാൻ രേഖ വെളിപ്പെടുത്തുന്നുവെന്ന് Catholic Herald റിപ്പോർട്ട് ചെയയുന്നു. സഭാപ്രവർത്തകരുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന പ്രസ്തുത രേഖയിൽ, സുവിശേഷ വേലയെന്ന അവരുടെ ദൗത്യത്തെ പറ്റിയും, അവരുടെ ത്യാഗത്തെ പറ്റിയും എടുത്തു പറയുന്നു. "സഭയ്ക്കുള്ളിൽ സഭാപ്രവർത്തകന്റെ സ്ഥാനവും ദൗത്യവും (“Identity and Mission of the Religious Brother in the Church”) എന്ന രേഖയിലാണ് സഭാപ്രവർത്തകരുടെ പ്രാധാന്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2008-ൽ മുൻ മാർപാപ്പ ബെനഡിക്ട് XVI- ആണ് 'The Congregation for Institutes of Consecrated Life and Societies of Apostolic Life' എന്ന സ്ഥാപനത്തോട് ഒരു പഠനത്തിന്റെ ആവശ്യകതയെപറ്റി നിർദ്ദേശം നൽകിയത്. ആ സംഘടനയുടെ സെക്രട്ടറി, ആർച്ച് ബിഷപ്പ് ജോസ് റോഡ്രിഗുസ് കാർ ബെല്ലോ കഴിഞ്ഞ തിങ്കളാഴ്ച്ച രേഖ വത്തിക്കാന് സമർപ്പിച്ചു. അവർ ചെയ്തു കൊണ്ടിരിക്കുന്ന അതിപ്രധാന സുവിശേഷ ദൗത്യത്തെ പറ്റി, വ്യക്തമായ ഒരു കാഴ്ച്ചപ്പാടില്ലാത്തതാണ് അവരുടെ എണ്ണത്തിൽ വലിയ കുറവു വരാൻ കാരണം എന്ന്, പഠനം വെളിപ്പെടുത്തുന്നു. അതിനുള്ള ചില ഉദാഹരണങ്ങൾ രേഖയിൽ സൂചിപ്പിക്കുന്നുണ്ട്. 1965-ൽ 16000 അംഗങ്ങളുണ്ടായിരുന്ന കൃസ്ത്യൻ ബ്രദേർസിൽ ഇപ്പോൾ 5000 പേർ മാത്രം. പൗരോഹിത്യ അന്തസ്സിലേക്ക് പ്രവേശിക്കുന്നവരുടെ എണ്ണം, എഷ്യയിലും, ആഫ്രിക്കയിലും, അമേരിക്കകളിലും, വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ലോകമൊട്ടാകെ സഭയ്ക്ക് 415,350 വൈദീകരുണ്ട്. എന്നാൽ സഭാപ്രവർത്തകരുടെ എണ്ണം 55 250 മാത്രമാണ്. സഭയിൽ സഭാപ്രവർത്തകർ ചെയ്തു കൊണ്ടിരിക്കുന്ന മഹത്തായ പ്രവർത്തികളെ പറ്റി ഓർമ്മപ്പിക്കുന്നതിനും, അവർക്ക് വേണ്ട അംഗീകാരം ലഭ്യമാക്കാനും വേണ്ടിയാണ് ഈ രേഖ തയ്യാറാക്കിയിരിക്കുന്നത് എന്ന്, ആർച്ച് ബിഷപ്പ് റൊഡ്രിഗൂസ് പറഞ്ഞു. ആത്മീയ ദാഹം ഉള്ളവരെ സമീപിച്ച്, അവർക്ക് നല്ല ഇടയനായി കൂടെ നിന്ന്, സുവിശേഷ സത്യങ്ങളുടെ ആഴത്തിലേക്ക് അവരെ കൂട്ടികൊണ്ടു പോകുന്നത് സഭാ പ്രവർത്തകരാണ്. സഭാപ്രവർത്തകർക്ക് എത്തിച്ചേരാനാവാത്ത പ്രവർത്തന മണ്ഡലങ്ങളില്ല: കൂലിപ്പണിയിൽ, മനുഷ്യാവകാശ പ്രവർത്തനതയിൽ, അദ്ധ്യാപനത്തിൽ, ആരോഗ്യപാലന രംഗത്ത് - ഇങ്ങനെ ഏത് രംഗത്തും സഭാപ്രവർത്തനം സാധ്യമാണ്. നമ്മുടെ കാലഘട്ടത്തിലെ പ്രവാചകരാണ് സഭാപ്രവർത്തകർ എന്ന് രേഖ സമർത്ഥിക്കുന്നു. ഏത് രംഗത്തായാലും, സഭാപ്രവർത്തകന്റെ സാമീപ്യം ആ രംഗത്ത് ഒരു ആത്മീയ പ്രഭ സ്യഷ്ടിക്കുന്നു. അവർ പ്രവാചകന്മാരാണ്. ജീവിതത്തിന്റെ അർത്ഥം വെളിവാക്കുന്നവർ; സ്ത്രീത്വത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നവർ; ദൈവ സൃഷ്ടിയുടെ ആരോഗ്യപാലനത്തിന്റെ കാർമ്മികർ; പുതിയ സാങ്കേതിക വിദ്യയുടെ ധാർമ്മികത ചൊല്ലിക്കൊടുക്കുന്നവർ! സഭാപ്രവർത്തകരും വൈദീകരും ഉൾപ്പെടുന്ന മത സ്ഥാപനങ്ങളിൽ, തുല്ല്യത ഉറപ്പാക്കേണ്ടതുണ്ട് എന്ന് രേഖ നിർദ്ദേശിക്കുന്നു. സമർപ്പിതരായ സഭാപ്രവർത്തകർക്ക് അർഹമായ പ്രാധാന്യം ലഭ്യമാക്കാൻ, തങ്ങൾ പിതാവിനോട് അഭ്യർത്ഥിക്കുന്നതാണ് എന്ന് ആർച്ച് ബിഷപ്പ് റോഡ്രിഗൂസ് അറിയിച്ചു.
Image: /content_image/News/News-2015-12-16-21:46:37.jpeg
Keywords: Religious brothers