Contents
Displaying 6681-6690 of 25125 results.
Content:
6990
Category: 1
Sub Category:
Heading: വ്യാജവാര്‍ത്തകള്‍ തിന്മയുടെ ശക്തിയാണെന്നു വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്റെ അധ്യക്ഷന്‍
Content: വത്തിക്കാന്‍ സിറ്റി: വ്യാജവാര്‍ത്തകള്‍ തിന്മയുടെ ശക്തിയാണെന്ന് വത്തിക്കാൻ കമ്മ്യൂണിക്കേഷൻ സെക്രട്ടറിയേറ്റ് പ്രീഫെക്ട് മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗാനോ. ജനുവരി 24 ബുധനാഴ്ച വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ ഫ്രാന്‍സിസ് പാപ്പയുടെ മാധ്യമദിന സന്ദേശത്തിന്‍റെ പ്രകാശനത്തിനായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍വച്ചാണ് മോണ്‍സീഞ്ഞോര്‍ വിഗനോ വ്യാജവാര്‍ത്തകളെ തിന്മയുടെ ശക്തികളാണെന്ന് വിശേഷിപ്പിച്ചത്. മുന്‍വിധിയോടെ കാര്യങ്ങളെ കാണുകയും യാഥാര്‍ത്ഥ്യങ്ങളെ പൂര്‍ണ്ണായി ഗ്രഹിക്കാതെയും വരുമ്പോള്‍ വ്യാജവാര്‍ത്തകള്‍ രൂപപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യക്തിബന്ധങ്ങളെ വിഷമയമാക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് വ്യാജവാര്‍ത്തകള്‍. വാര്‍ത്തകള്‍ വ്യാജവാര്‍ത്തയാകുകയും അവ തിന്മയുടെ ശക്തിയായി സമൂഹത്തിലേയ്ക്ക് ഇഴുകിച്ചേരുകയും ചെയ്യുന്നത് ഇന്നിന്‍റെ സാമൂഹികപ്രക്രിയയാണ്. വ്യാജവാര്‍ത്തകള്‍ എപ്പോഴും ദൈവത്തിനും അയല്‍ക്കാരനും സൃഷ്ടിജാലങ്ങള്‍ക്കും തിന്മയായിരിക്കും. ജീവിതാവസ്ഥകളില്‍ അവയുടെ പരിണിതഫലം തിരിച്ചറിയുക ക്ലേശകരമാണ്. കാരണം അവ നന്മയുടെ പരിവേഷം അണിഞ്ഞുതന്നെയാണ് മാധ്യമങ്ങളിലും സമൂഹത്തിലും വെട്ടിത്തിളങ്ങി നില്‍ക്കുന്നത്. ആശയവിനിമയം എന്നത് വാര്‍ത്താപ്രചാരണം മാത്രമല്ല, അത് വ്യക്തിബന്ധങ്ങള്‍ തമ്മിലുള്ള പരിപോഷണം, പരസ്പര സൗഹാര്‍ദ്ദം എന്നിവയാണ്. മാധ്യമപ്രവര്‍ത്തകര്‍ യാഥാര്‍ത്ഥ്യങ്ങളെ അര്‍ത്ഥസത്യങ്ങളായി ഒരിക്കലും അവതരിപ്പിക്കരുത്. വസ്തുതകള്‍ സമഗ്രമായും സത്യസന്ധമായും സമൂഹത്തെ ബോധ്യപ്പെടുത്തുമ്പോഴാണ് മാധ്യമധര്‍മ്മം പൂര്‍ണ്ണമാകുന്നതെന്നും മോണ്‍സീഞ്ഞോര്‍ വിഗാനോ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക, രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനും ഭിന്നത വളര്‍ത്താനുമായി സത്യത്തെ വളച്ചൊടിച്ചു നിര്‍മ്മിക്കുന്ന വ്യാജവാര്‍ത്തകളുടെ പൊള്ളത്തരം തുറന്നുകാട്ടാന്‍ ജേര്‍ണലിസ്റ്റുകളും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരും മുന്നോട്ടുവരണമെന്നാണ് ഇത്തവണ ലോക മാധ്യമദിനത്തോട് മുന്നോടിയായി പുറപ്പെടുവിച്ച സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തത്.
Image: /content_image/News/News-2018-01-26-09:58:47.jpg
Keywords: വ്യാജ
Category: 1
Sub Category:
Heading: വ്യാജവാര്‍ത്തകള്‍ തിന്മയുടെ ശക്തിയാണെന്നു വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്റെ അധ്യക്ഷന്‍
Content: വത്തിക്കാന്‍ സിറ്റി: വ്യാജവാര്‍ത്തകള്‍ തിന്മയുടെ ശക്തിയാണെന്ന് വത്തിക്കാൻ കമ്മ്യൂണിക്കേഷൻ സെക്രട്ടറിയേറ്റ് പ്രീഫെക്ട് മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗാനോ. ജനുവരി 24 ബുധനാഴ്ച വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ ഫ്രാന്‍സിസ് പാപ്പയുടെ മാധ്യമദിന സന്ദേശത്തിന്‍റെ പ്രകാശനത്തിനായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍വച്ചാണ് മോണ്‍സീഞ്ഞോര്‍ വിഗനോ വ്യാജവാര്‍ത്തകളെ തിന്മയുടെ ശക്തികളാണെന്ന് വിശേഷിപ്പിച്ചത്. മുന്‍വിധിയോടെ കാര്യങ്ങളെ കാണുകയും യാഥാര്‍ത്ഥ്യങ്ങളെ പൂര്‍ണ്ണായി ഗ്രഹിക്കാതെയും വരുമ്പോള്‍ വ്യാജവാര്‍ത്തകള്‍ രൂപപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യക്തിബന്ധങ്ങളെ വിഷമയമാക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് വ്യാജവാര്‍ത്തകള്‍. വാര്‍ത്തകള്‍ വ്യാജവാര്‍ത്തയാകുകയും അവ തിന്മയുടെ ശക്തിയായി സമൂഹത്തിലേയ്ക്ക് ഇഴുകിച്ചേരുകയും ചെയ്യുന്നത് ഇന്നിന്‍റെ സാമൂഹികപ്രക്രിയയാണ്. വ്യാജവാര്‍ത്തകള്‍ എപ്പോഴും ദൈവത്തിനും അയല്‍ക്കാരനും സൃഷ്ടിജാലങ്ങള്‍ക്കും തിന്മയായിരിക്കും. ജീവിതാവസ്ഥകളില്‍ അവയുടെ പരിണിതഫലം തിരിച്ചറിയുക ക്ലേശകരമാണ്. കാരണം അവ നന്മയുടെ പരിവേഷം അണിഞ്ഞുതന്നെയാണ് മാധ്യമങ്ങളിലും സമൂഹത്തിലും വെട്ടിത്തിളങ്ങി നില്‍ക്കുന്നത്. ആശയവിനിമയം എന്നത് വാര്‍ത്താപ്രചാരണം മാത്രമല്ല, അത് വ്യക്തിബന്ധങ്ങള്‍ തമ്മിലുള്ള പരിപോഷണം, പരസ്പര സൗഹാര്‍ദ്ദം എന്നിവയാണ്. മാധ്യമപ്രവര്‍ത്തകര്‍ യാഥാര്‍ത്ഥ്യങ്ങളെ അര്‍ത്ഥസത്യങ്ങളായി ഒരിക്കലും അവതരിപ്പിക്കരുത്. വസ്തുതകള്‍ സമഗ്രമായും സത്യസന്ധമായും സമൂഹത്തെ ബോധ്യപ്പെടുത്തുമ്പോഴാണ് മാധ്യമധര്‍മ്മം പൂര്‍ണ്ണമാകുന്നതെന്നും മോണ്‍സീഞ്ഞോര്‍ വിഗാനോ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക, രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനും ഭിന്നത വളര്‍ത്താനുമായി സത്യത്തെ വളച്ചൊടിച്ചു നിര്‍മ്മിക്കുന്ന വ്യാജവാര്‍ത്തകളുടെ പൊള്ളത്തരം തുറന്നുകാട്ടാന്‍ ജേര്‍ണലിസ്റ്റുകളും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരും മുന്നോട്ടുവരണമെന്നാണ് ഇത്തവണ ലോക മാധ്യമദിനത്തോട് മുന്നോടിയായി പുറപ്പെടുവിച്ച സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തത്.
Image: /content_image/News/News-2018-01-26-09:58:47.jpg
Keywords: വ്യാജ
Content:
6991
Category: 1
Sub Category:
Heading: ജീസസ് മാർച്ച്; വിശ്വാസ സാക്ഷ്യമായി ഉഗാണ്ടയിലെ ക്രൈസ്തവ സമൂഹം
Content: കംപാല: ഉഗാണ്ടയിലെ മബരാരയിൽ ക്രിസ്തുവിനെ പ്രഘോഷിച്ചുക്കൊണ്ട് ആയിരങ്ങളുടെ മാര്‍ച്ച്. ഇന്നലെ ജനുവരി 25ന് ജീസസ് മാർച്ച് എന്ന പേരില്‍ നടന്ന റാലിയില്‍ ആയിരങ്ങളാണ് ഒത്തുചേർന്നത്. ഡേ സ്റ്റാർ കത്തീഡ്രലിൽ നിന്നും ആരംഭിച്ച റാലി മബരാരയിലെ ദേവാലയത്തിലാണ് സമാപിച്ചത്. സ്തുതിഗീതങ്ങളുടെ അകമ്പടിയോടെ നടന്ന റാലിയിൽ ക്രിസ്തുവിന്റെ അനുയായികളായി ജീവിക്കാനും സുവിശേഷ പ്രഘോഷണത്തിനു സദാ സന്നദ്ധരാണെന്നും വിശ്വാസികള്‍ തുറന്ന്‍ പ്രഖ്യാപിച്ചു. റാലിയില്‍ പങ്കെടുക്കുവാന്‍ സമീപ പ്രദേശങ്ങളിൽ നിന്നും ധാരാളം പേര്‍ എത്തിയെന്ന് ഉഗാണ്ടയിലെ ക്രൈസ്തവ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ആഫ്രിക്ക ദൈവാനുഗ്രഹത്താൽ നിറയപ്പെടുന്നതിന്റെ അടയാളമാണ് വിശ്വാസികളുടെ സംഗമമെന്നും ഏകദൈവത്തിലും അവിടുത്തെ പുത്രനായ യേശുവിലും വിശ്വസിക്കുന്ന ഓരോരുത്തരും ദൈവത്തെ മഹത്വപ്പെടുത്തണമെന്ന ഉദേശത്തോടെയാണ് ജീസസ് മാർച്ച് സംഘടിപ്പിച്ചതെന്നും റാലിക്ക് നേതൃത്വം വഹിച്ച നാഥൻ ഇബ്രാഹിം തുര്യമുരീബ പറഞ്ഞു. കുറ്റകൃത്യങ്ങൾക്ക് പേരുകേട്ട സ്ഥലങ്ങളിലൂടെ പൂർത്തീകരിച്ച റാലി തിന്മയുടെ സ്വാധീനത്തിൽ ജീവിക്കുന്നവർക്ക് വിടുതൽ നൽകാൻ ഇടവരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ജനുവരി 21 മുതൽ 25 വരെ നടന്ന യുവജന സംഗമത്തിലും വിശ്വാസികളുടെ സാന്നിധ്യം ഏറെയായിരിന്നു. ദൈവത്തെ അറിയുവാനും അവിടുത്തെ പിന്‍ചെല്ലുവാനും യുവജനങ്ങൾ പ്രകടിപ്പിച്ച തീക്ഷണത എന്നെന്നും നിലനിൽക്കട്ടെയെന്ന് സുവിശേഷപ്രഘോഷകനായ ക്രിസ് ടുസിമി പറഞ്ഞു. അതേസമയം റാലിയില്‍ പങ്കെടുക്കുവാന്‍ രാജ്യത്തെ പ്രമുഖ സുവിശേഷ പ്രഘോഷകരും എത്തിയിരിന്നു.
Image: /content_image/News/News-2018-01-26-11:26:31.jpg
Keywords: ഉഗാണ്ട
Category: 1
Sub Category:
Heading: ജീസസ് മാർച്ച്; വിശ്വാസ സാക്ഷ്യമായി ഉഗാണ്ടയിലെ ക്രൈസ്തവ സമൂഹം
Content: കംപാല: ഉഗാണ്ടയിലെ മബരാരയിൽ ക്രിസ്തുവിനെ പ്രഘോഷിച്ചുക്കൊണ്ട് ആയിരങ്ങളുടെ മാര്‍ച്ച്. ഇന്നലെ ജനുവരി 25ന് ജീസസ് മാർച്ച് എന്ന പേരില്‍ നടന്ന റാലിയില്‍ ആയിരങ്ങളാണ് ഒത്തുചേർന്നത്. ഡേ സ്റ്റാർ കത്തീഡ്രലിൽ നിന്നും ആരംഭിച്ച റാലി മബരാരയിലെ ദേവാലയത്തിലാണ് സമാപിച്ചത്. സ്തുതിഗീതങ്ങളുടെ അകമ്പടിയോടെ നടന്ന റാലിയിൽ ക്രിസ്തുവിന്റെ അനുയായികളായി ജീവിക്കാനും സുവിശേഷ പ്രഘോഷണത്തിനു സദാ സന്നദ്ധരാണെന്നും വിശ്വാസികള്‍ തുറന്ന്‍ പ്രഖ്യാപിച്ചു. റാലിയില്‍ പങ്കെടുക്കുവാന്‍ സമീപ പ്രദേശങ്ങളിൽ നിന്നും ധാരാളം പേര്‍ എത്തിയെന്ന് ഉഗാണ്ടയിലെ ക്രൈസ്തവ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ആഫ്രിക്ക ദൈവാനുഗ്രഹത്താൽ നിറയപ്പെടുന്നതിന്റെ അടയാളമാണ് വിശ്വാസികളുടെ സംഗമമെന്നും ഏകദൈവത്തിലും അവിടുത്തെ പുത്രനായ യേശുവിലും വിശ്വസിക്കുന്ന ഓരോരുത്തരും ദൈവത്തെ മഹത്വപ്പെടുത്തണമെന്ന ഉദേശത്തോടെയാണ് ജീസസ് മാർച്ച് സംഘടിപ്പിച്ചതെന്നും റാലിക്ക് നേതൃത്വം വഹിച്ച നാഥൻ ഇബ്രാഹിം തുര്യമുരീബ പറഞ്ഞു. കുറ്റകൃത്യങ്ങൾക്ക് പേരുകേട്ട സ്ഥലങ്ങളിലൂടെ പൂർത്തീകരിച്ച റാലി തിന്മയുടെ സ്വാധീനത്തിൽ ജീവിക്കുന്നവർക്ക് വിടുതൽ നൽകാൻ ഇടവരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ജനുവരി 21 മുതൽ 25 വരെ നടന്ന യുവജന സംഗമത്തിലും വിശ്വാസികളുടെ സാന്നിധ്യം ഏറെയായിരിന്നു. ദൈവത്തെ അറിയുവാനും അവിടുത്തെ പിന്‍ചെല്ലുവാനും യുവജനങ്ങൾ പ്രകടിപ്പിച്ച തീക്ഷണത എന്നെന്നും നിലനിൽക്കട്ടെയെന്ന് സുവിശേഷപ്രഘോഷകനായ ക്രിസ് ടുസിമി പറഞ്ഞു. അതേസമയം റാലിയില്‍ പങ്കെടുക്കുവാന്‍ രാജ്യത്തെ പ്രമുഖ സുവിശേഷ പ്രഘോഷകരും എത്തിയിരിന്നു.
Image: /content_image/News/News-2018-01-26-11:26:31.jpg
Keywords: ഉഗാണ്ട
Content:
6992
Category: 18
Sub Category:
Heading: അരലക്ഷം ജപമാലകളുടെ ശേഖരവുമായി പറവൂർ സ്വദേശി റെക്കോർഡ് ബുക്കിൽ
Content: പറവൂർ: വൈവിധ്യമാർന്ന അരലക്ഷം ജപമാലകളുടെ ശേഖരവുമായി ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിക്കൊണ്ട് പറവൂർ സ്വദേശി. 50,865 ജപമാലയുടെ കളക്ഷനുമായി സാബു കെയ്റ്റർ എന്ന ഗോതുരുത്ത് സ്വദേശിയാണു റെക്കോര്‍ഡ് ഇട്ടത്. ഇറ്റലി, ഫ്രാൻസ്, ജറുസലേം, അമേരിക്ക, ബത്‌ലഹേം, ജർമനി, അയർലൻഡ്, ഡെൻമാർക്, ബ്രസീൽ തുടങ്ങി 83 രാജ്യങ്ങളിലെ ജപമാലകൾ സാബുവിന്റെ ശേഖരത്തിലുണ്ട്. കഴിഞ്ഞ വർഷം കുറിക്കപ്പെട്ട 900 ജപമാലകളുടെ റെക്കോർഡ് പഴങ്കഥയാക്കി കൊണ്ടാണ് അരലക്ഷം ജപമാലകളുടെ ശേഖരവുമായി ജനുവരി 10നു ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ സാബു ഇടം നേടിയത്. തന്റെ 15–ാം വയസിലാണ് സാബു ജപമാല ശേഖരണം ആരംഭിച്ചത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ, ഫ്രാൻസിസ് ഒന്നാമൻ മാർപാപ്പമാരിൽനിന്ന് ഇദ്ദേഹത്തിനു ജപമാലകൾ ലഭിച്ചു. 11 ശ്ലീഹന്മാരുടെയും 256 വിശുദ്ധരുടെയും തിരുശേഷിപ്പുകൾ അടങ്ങിയ കൊന്തകളും 130 മെത്രാന്മാർ ആശീർവദിച്ച ജപമാലകളും അപൂർവ നിധികളാണ്. സ്വർണം, പവിഴം, വെള്ളി, ചെമ്പ്, മുത്ത്, തുളസി, ഒലിവുമരം, ചകിരിനാര്, രുദ്രാക്ഷം, രത്നം, ചന്ദനം തുടങ്ങിയവയിൽ തീർത്ത ജപമാലകളും സാബുവിന്റെ കൈകളില്‍ സുരക്ഷിതമാണ്. ശേഖരത്തിൽ അതിപുരാതനമായ 420 കൊന്തകളും ഉള്‍പ്പെടുന്നു. ക്രിസ്തുവിന്റെ മുഖം കല്ലിൽ കൊത്തിയുണ്ടാക്കിയ 200 വർഷത്തിലേറെ പഴക്കമുള്ള ജപമാലയാണ് സാബുവിന്റെ അമൂല്യനിധി. മാതാവിന്റെ രൂപം ആലേഖനം ചെയ്ത പതിനൊന്നായിരത്തിൽപരം മെഡലുകൾ, പരിശുദ്ധ മറിയം ദർശനം നൽകിയ സ്ഥലങ്ങളിൽ നിന്നുള്ള എഴുന്നൂറോളം രൂപങ്ങൾ, പുരാതനമായ 480 കുരിശുകൾ എന്നിവകൂടി ഇടപ്പള്ളിയില്‍ താമസിക്കുന്ന സാബുവിന്റെ ശേഖരത്തിലുണ്ട്. ജപമാല വിപ്ലവത്തിന് പിന്തുണയുമായി ഭാര്യ ബെനീറ്റയും മകൻ അഖിലും സാബുവിന് ഒപ്പം ഉണ്ടെന്നത് ശ്രദ്ധേയമാണ്. കേരളത്തിനകത്തും പുറത്തുമായി 126 ജപമാല പ്രദർശനങ്ങളാണു സാബു ഇതിനോടകം നടത്തിയത്.
Image: /content_image/India/India-2018-01-27-05:01:57.jpg
Keywords: ജപമാല, കൊന്ത
Category: 18
Sub Category:
Heading: അരലക്ഷം ജപമാലകളുടെ ശേഖരവുമായി പറവൂർ സ്വദേശി റെക്കോർഡ് ബുക്കിൽ
Content: പറവൂർ: വൈവിധ്യമാർന്ന അരലക്ഷം ജപമാലകളുടെ ശേഖരവുമായി ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിക്കൊണ്ട് പറവൂർ സ്വദേശി. 50,865 ജപമാലയുടെ കളക്ഷനുമായി സാബു കെയ്റ്റർ എന്ന ഗോതുരുത്ത് സ്വദേശിയാണു റെക്കോര്‍ഡ് ഇട്ടത്. ഇറ്റലി, ഫ്രാൻസ്, ജറുസലേം, അമേരിക്ക, ബത്‌ലഹേം, ജർമനി, അയർലൻഡ്, ഡെൻമാർക്, ബ്രസീൽ തുടങ്ങി 83 രാജ്യങ്ങളിലെ ജപമാലകൾ സാബുവിന്റെ ശേഖരത്തിലുണ്ട്. കഴിഞ്ഞ വർഷം കുറിക്കപ്പെട്ട 900 ജപമാലകളുടെ റെക്കോർഡ് പഴങ്കഥയാക്കി കൊണ്ടാണ് അരലക്ഷം ജപമാലകളുടെ ശേഖരവുമായി ജനുവരി 10നു ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ സാബു ഇടം നേടിയത്. തന്റെ 15–ാം വയസിലാണ് സാബു ജപമാല ശേഖരണം ആരംഭിച്ചത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ, ഫ്രാൻസിസ് ഒന്നാമൻ മാർപാപ്പമാരിൽനിന്ന് ഇദ്ദേഹത്തിനു ജപമാലകൾ ലഭിച്ചു. 11 ശ്ലീഹന്മാരുടെയും 256 വിശുദ്ധരുടെയും തിരുശേഷിപ്പുകൾ അടങ്ങിയ കൊന്തകളും 130 മെത്രാന്മാർ ആശീർവദിച്ച ജപമാലകളും അപൂർവ നിധികളാണ്. സ്വർണം, പവിഴം, വെള്ളി, ചെമ്പ്, മുത്ത്, തുളസി, ഒലിവുമരം, ചകിരിനാര്, രുദ്രാക്ഷം, രത്നം, ചന്ദനം തുടങ്ങിയവയിൽ തീർത്ത ജപമാലകളും സാബുവിന്റെ കൈകളില്‍ സുരക്ഷിതമാണ്. ശേഖരത്തിൽ അതിപുരാതനമായ 420 കൊന്തകളും ഉള്‍പ്പെടുന്നു. ക്രിസ്തുവിന്റെ മുഖം കല്ലിൽ കൊത്തിയുണ്ടാക്കിയ 200 വർഷത്തിലേറെ പഴക്കമുള്ള ജപമാലയാണ് സാബുവിന്റെ അമൂല്യനിധി. മാതാവിന്റെ രൂപം ആലേഖനം ചെയ്ത പതിനൊന്നായിരത്തിൽപരം മെഡലുകൾ, പരിശുദ്ധ മറിയം ദർശനം നൽകിയ സ്ഥലങ്ങളിൽ നിന്നുള്ള എഴുന്നൂറോളം രൂപങ്ങൾ, പുരാതനമായ 480 കുരിശുകൾ എന്നിവകൂടി ഇടപ്പള്ളിയില്‍ താമസിക്കുന്ന സാബുവിന്റെ ശേഖരത്തിലുണ്ട്. ജപമാല വിപ്ലവത്തിന് പിന്തുണയുമായി ഭാര്യ ബെനീറ്റയും മകൻ അഖിലും സാബുവിന് ഒപ്പം ഉണ്ടെന്നത് ശ്രദ്ധേയമാണ്. കേരളത്തിനകത്തും പുറത്തുമായി 126 ജപമാല പ്രദർശനങ്ങളാണു സാബു ഇതിനോടകം നടത്തിയത്.
Image: /content_image/India/India-2018-01-27-05:01:57.jpg
Keywords: ജപമാല, കൊന്ത
Content:
6993
Category: 1
Sub Category:
Heading: നാമെല്ലാവരും ദൈവഭവനത്തിലെ അംഗങ്ങള്‍: സഭൈക്യ സംഗമത്തില്‍ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വിവിധ സഭകളില്‍ നിന്നുള്ള ക്രൈസ്തവര്‍ ദൈവ ഭവനത്തിലെ അംഗങ്ങളും വിശുദ്ധരുമൊത്ത് സഹപൗരരുമാണെന്ന്‍ ഓര്‍മ്മിപ്പിച്ചുക്കൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം. വ്യാഴാഴ്ച സഭൈക്യ സംഗമത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. പുറപ്പാടു പുസ്തകത്തിലെ മോശയും സഹോദരി മിറിയവും ആലപിച്ച ഗീതത്തിന്‍റെ വായനയെ അടിസ്ഥാനമാക്കി ചെങ്കടലിലൂടെയുള്ള ഇസ്രായേലിന്‍റെ മോചനത്തെ ജ്ഞാന സ്നാനത്തിലൂടെയുള്ള ക്രീസ്തീയ മോചനത്തോടു ബന്ധിപ്പിച്ചുകൊണ്ടാണ് പാപ്പ സന്ദേശം നല്‍കിയത്. ഇസ്രായേലിനെ ഈജിപ്തുകാര്‍ എന്നതിനെക്കാള്‍, പാപം നമ്മെ അടിമകളാക്കിയിരിക്കുന്നു. നാം ക്രൈസ്തവര്‍, ഈ ജ്ഞാനസ്നാനജലത്തിലൂടെ കടന്നുപോന്നവരാണ്. കൂദാശയുടെ കൃപാവരം നമ്മുടെ ശത്രുക്കളെ, പാപത്തെയും മരണത്തെയും നശിപ്പിച്ചിരിക്കുന്നു. അവ ജലത്തിലൂടെ നശിപ്പിക്കപ്പെട്ടപ്പോള്‍ നാം ദൈവപുത്രരുടെ സ്വാതന്ത്ര്യത്തിലേക്കു കടന്നു. നാമെല്ലാവരും, ദൈവഭവനത്തിലെ അംഗങ്ങളും വിശുദ്ധരുമൊത്ത് സഹപൗരരും ആണ്. മാമോദീസയില്‍ നാം സ്വീകരിച്ച ദൈവത്തിന്‍റെ ക്ഷമയും അതിലൂടെ ലഭിച്ച കൃപാവരവും നമ്മെ ഐക്യപ്പെടുത്തിയെന്ന് തിരിച്ചറിയുന്നു. ഇന്നും ക്രൈസ്തവരെന്ന നിലയില്‍ പീഡനമേല്‍ക്കുന്നവരും രക്തസാക്ഷികളാകുന്നവരുമായ നമ്മുടെ സഹോദരങ്ങള്‍ മാമ്മോദീസായിലൂടെ സ്വീകരിച്ച ഈ ഐക്യത്തെ നിലനിര്‍ത്തുന്നു. എല്ലാ വിശ്വാസികളും ഐക്യത്തോടെ നീങ്ങുവാനുള്ള ആഹ്വാനത്തോടെയാണ് പാപ്പയുടെ സന്ദേശം സമാപിച്ചത്. റോമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ ക്രൈസ്തവ അധ്യക്ഷമാരാണ് സഭൈക്യ സംഗമത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കുവാന്‍ കഴിഞ്ഞ ദിവസം വത്തിക്കാനിലെ സെന്‍റ് പോള്‍സ് ബസിലിക്കയില്‍ എത്തിയത്.
Image: /content_image/News/News-2018-01-27-05:37:15.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Category: 1
Sub Category:
Heading: നാമെല്ലാവരും ദൈവഭവനത്തിലെ അംഗങ്ങള്‍: സഭൈക്യ സംഗമത്തില്‍ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വിവിധ സഭകളില്‍ നിന്നുള്ള ക്രൈസ്തവര്‍ ദൈവ ഭവനത്തിലെ അംഗങ്ങളും വിശുദ്ധരുമൊത്ത് സഹപൗരരുമാണെന്ന്‍ ഓര്‍മ്മിപ്പിച്ചുക്കൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം. വ്യാഴാഴ്ച സഭൈക്യ സംഗമത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. പുറപ്പാടു പുസ്തകത്തിലെ മോശയും സഹോദരി മിറിയവും ആലപിച്ച ഗീതത്തിന്‍റെ വായനയെ അടിസ്ഥാനമാക്കി ചെങ്കടലിലൂടെയുള്ള ഇസ്രായേലിന്‍റെ മോചനത്തെ ജ്ഞാന സ്നാനത്തിലൂടെയുള്ള ക്രീസ്തീയ മോചനത്തോടു ബന്ധിപ്പിച്ചുകൊണ്ടാണ് പാപ്പ സന്ദേശം നല്‍കിയത്. ഇസ്രായേലിനെ ഈജിപ്തുകാര്‍ എന്നതിനെക്കാള്‍, പാപം നമ്മെ അടിമകളാക്കിയിരിക്കുന്നു. നാം ക്രൈസ്തവര്‍, ഈ ജ്ഞാനസ്നാനജലത്തിലൂടെ കടന്നുപോന്നവരാണ്. കൂദാശയുടെ കൃപാവരം നമ്മുടെ ശത്രുക്കളെ, പാപത്തെയും മരണത്തെയും നശിപ്പിച്ചിരിക്കുന്നു. അവ ജലത്തിലൂടെ നശിപ്പിക്കപ്പെട്ടപ്പോള്‍ നാം ദൈവപുത്രരുടെ സ്വാതന്ത്ര്യത്തിലേക്കു കടന്നു. നാമെല്ലാവരും, ദൈവഭവനത്തിലെ അംഗങ്ങളും വിശുദ്ധരുമൊത്ത് സഹപൗരരും ആണ്. മാമോദീസയില്‍ നാം സ്വീകരിച്ച ദൈവത്തിന്‍റെ ക്ഷമയും അതിലൂടെ ലഭിച്ച കൃപാവരവും നമ്മെ ഐക്യപ്പെടുത്തിയെന്ന് തിരിച്ചറിയുന്നു. ഇന്നും ക്രൈസ്തവരെന്ന നിലയില്‍ പീഡനമേല്‍ക്കുന്നവരും രക്തസാക്ഷികളാകുന്നവരുമായ നമ്മുടെ സഹോദരങ്ങള്‍ മാമ്മോദീസായിലൂടെ സ്വീകരിച്ച ഈ ഐക്യത്തെ നിലനിര്‍ത്തുന്നു. എല്ലാ വിശ്വാസികളും ഐക്യത്തോടെ നീങ്ങുവാനുള്ള ആഹ്വാനത്തോടെയാണ് പാപ്പയുടെ സന്ദേശം സമാപിച്ചത്. റോമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ ക്രൈസ്തവ അധ്യക്ഷമാരാണ് സഭൈക്യ സംഗമത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കുവാന്‍ കഴിഞ്ഞ ദിവസം വത്തിക്കാനിലെ സെന്‍റ് പോള്‍സ് ബസിലിക്കയില്‍ എത്തിയത്.
Image: /content_image/News/News-2018-01-27-05:37:15.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content:
6994
Category: 1
Sub Category:
Heading: കേന്ദ്രത്തിന്റെ ധനസഹായം; നിരാകരിച്ചുകൊണ്ട് മേഘാലയയിലെ ക്രൈസ്തവ നേതൃത്വം
Content: ന്യൂഡൽഹി: മേഘാലയയിൽ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ച തുക നിരാകരിച്ചുകൊണ്ട് ക്രൈസ്തവ സഭാനേതൃത്വം. ദേവാലയങ്ങളുടെ പുനർനിർമാണ പ്രവർത്തനങ്ങൾക്കാണ് ഫണ്ടെന്ന് രാഷ്ട്രീയ നേതൃത്വം അവകാശപ്പെടുമ്പോഴും ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന വോട്ടെടുപ്പിന് വിജയം ഉറപ്പുവരുത്തുകയാണ് രാഷ്ട്രീയ കക്ഷികളുടെ ശ്രമമെന്ന് ക്രൈസ്തവ നേതാക്കൾ അഭിപ്രായപ്പെട്ടു. അതിനാൽ തുക നിരാകരിക്കുന്നതായും അവർ വ്യക്തമാക്കി. മേഘാലയയിലെ മുപ്പത്തിയേഴോളം വരുന്ന ദേവാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയം വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ജനുവരി എട്ടിനാണ് ഫണ്ട് അനുവദിച്ചത്. വോട്ട് പ്രോ ഹിന്ദു രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപിയുടെ കൈക്കലാക്കുക എന്ന ലക്ഷ്യമാണ് ഇലക്ഷന് മുന്നോടിയായി തുക അനുവദിച്ചതിന്റെ പിന്നിലെ നീക്കമെന്ന് നേരത്തെ ആരോപണമുയര്‍ന്നിരിന്നു. മേഘാലയ നിയമസഭയിൽ ബി.ജെ.പി സാന്നിദ്ധ്യം ഉയർത്തുകയാണ് ഫണ്ട് ലഭ്യമാക്കുന്നതിന്റെ ലക്ഷ്യമെന്നും ഇതിനെ ചുക്കാന്‍ പിടിക്കാനാണ് ക്രൈസ്തവ വിശ്വാസിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് നിയമസഭ തിരഞ്ഞെടുപ്പ് ചുമതല കൂടി ബിജെപി നേതൃത്വം നല്‍കിയതെന്നും ക്രൈസ്തവ നേതൃത്വം ആരോപിച്ചു. ഫണ്ട് അനുവദിച്ചു എന്നു പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തങ്ങളെ സര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടില്ലായെന്നും സര്‍ക്കാര്‍ പണം സ്വീകരിക്കണോ എന്ന വിഷയത്തില്‍ ചോദ്യം ഉദിക്കുന്നില്ലായെന്നും ജോവായ് രൂപത മെത്രാൻ വിക്ടർ ലിങ്ങ്ഡോ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് പണം സ്വീകരിക്കുന്നത് തെറ്റായ സന്ദേശമാണെന്നും ഇത് ജനങ്ങള്‍ക്ക് ഇടയില്‍ ആശയകുഴപ്പമുണ്ടാക്കുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ധനസഹായം പ്രിസ്ബറ്റേറിയന്‍ സഭാനേതൃത്വവും നിരാകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം തീവ്രഹൈന്ദവ നിലപാടുമായി നിലകൊള്ളുന്ന ബിജെപി സര്‍ക്കാരിന് കീഴില്‍ രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിലുള്ള പ്രതിഷേധമാണ് തുക നിരാകരിക്കുന്നതിന് പിന്നിലെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. മേഘാലയയിലെ ആകെ ജനസംഖ്യയുടെ എൺപത് ശതമാനവും ക്രൈസ്തവ വിശ്വാസികളാണ്.
Image: /content_image/News/News-2018-01-27-07:20:07.jpg
Keywords: മേഘാല, അരുണാ
Category: 1
Sub Category:
Heading: കേന്ദ്രത്തിന്റെ ധനസഹായം; നിരാകരിച്ചുകൊണ്ട് മേഘാലയയിലെ ക്രൈസ്തവ നേതൃത്വം
Content: ന്യൂഡൽഹി: മേഘാലയയിൽ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ച തുക നിരാകരിച്ചുകൊണ്ട് ക്രൈസ്തവ സഭാനേതൃത്വം. ദേവാലയങ്ങളുടെ പുനർനിർമാണ പ്രവർത്തനങ്ങൾക്കാണ് ഫണ്ടെന്ന് രാഷ്ട്രീയ നേതൃത്വം അവകാശപ്പെടുമ്പോഴും ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന വോട്ടെടുപ്പിന് വിജയം ഉറപ്പുവരുത്തുകയാണ് രാഷ്ട്രീയ കക്ഷികളുടെ ശ്രമമെന്ന് ക്രൈസ്തവ നേതാക്കൾ അഭിപ്രായപ്പെട്ടു. അതിനാൽ തുക നിരാകരിക്കുന്നതായും അവർ വ്യക്തമാക്കി. മേഘാലയയിലെ മുപ്പത്തിയേഴോളം വരുന്ന ദേവാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയം വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ജനുവരി എട്ടിനാണ് ഫണ്ട് അനുവദിച്ചത്. വോട്ട് പ്രോ ഹിന്ദു രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപിയുടെ കൈക്കലാക്കുക എന്ന ലക്ഷ്യമാണ് ഇലക്ഷന് മുന്നോടിയായി തുക അനുവദിച്ചതിന്റെ പിന്നിലെ നീക്കമെന്ന് നേരത്തെ ആരോപണമുയര്‍ന്നിരിന്നു. മേഘാലയ നിയമസഭയിൽ ബി.ജെ.പി സാന്നിദ്ധ്യം ഉയർത്തുകയാണ് ഫണ്ട് ലഭ്യമാക്കുന്നതിന്റെ ലക്ഷ്യമെന്നും ഇതിനെ ചുക്കാന്‍ പിടിക്കാനാണ് ക്രൈസ്തവ വിശ്വാസിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് നിയമസഭ തിരഞ്ഞെടുപ്പ് ചുമതല കൂടി ബിജെപി നേതൃത്വം നല്‍കിയതെന്നും ക്രൈസ്തവ നേതൃത്വം ആരോപിച്ചു. ഫണ്ട് അനുവദിച്ചു എന്നു പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തങ്ങളെ സര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടില്ലായെന്നും സര്‍ക്കാര്‍ പണം സ്വീകരിക്കണോ എന്ന വിഷയത്തില്‍ ചോദ്യം ഉദിക്കുന്നില്ലായെന്നും ജോവായ് രൂപത മെത്രാൻ വിക്ടർ ലിങ്ങ്ഡോ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് പണം സ്വീകരിക്കുന്നത് തെറ്റായ സന്ദേശമാണെന്നും ഇത് ജനങ്ങള്‍ക്ക് ഇടയില്‍ ആശയകുഴപ്പമുണ്ടാക്കുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ധനസഹായം പ്രിസ്ബറ്റേറിയന്‍ സഭാനേതൃത്വവും നിരാകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം തീവ്രഹൈന്ദവ നിലപാടുമായി നിലകൊള്ളുന്ന ബിജെപി സര്‍ക്കാരിന് കീഴില്‍ രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിലുള്ള പ്രതിഷേധമാണ് തുക നിരാകരിക്കുന്നതിന് പിന്നിലെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. മേഘാലയയിലെ ആകെ ജനസംഖ്യയുടെ എൺപത് ശതമാനവും ക്രൈസ്തവ വിശ്വാസികളാണ്.
Image: /content_image/News/News-2018-01-27-07:20:07.jpg
Keywords: മേഘാല, അരുണാ
Content:
6995
Category: 18
Sub Category:
Heading: ഓഖി ദുരന്തമേഖലയില്‍ പ്രത്യാശാദൂതുമായി പ്രോലൈഫ് പ്രവര്‍ത്തകര്‍
Content: കൊച്ചി: ഓഖി ദുരന്തം ബാധിച്ച കേരളത്തിലെ തീരദേശമേഖലകളില്‍ പ്രത്യാശയുടെ ദൂതും സംരക്ഷണപ്രവര്‍ത്തനങ്ങളുമായി കെസിബിസി പ്രോ-ലൈഫ് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കൗണ്‍സലിംഗ്, പുനരധിവസ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക സഹായം, സുരക്ഷിതത്വ പ്രവര്‍ത്തനങ്ങള്‍, കടലിലും കാര്യക്ഷമമായ ജീവനോപാധി സാദ്ധ്യത തുടങ്ങിയ രംഗങ്ങളിലാണ് കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കുടുംബനാഥന്‍മാര്‍ നഷ്ടപ്പെട്ട വേദന വിട്ടുമാറാത്ത ഭവനങ്ങളിലും പ്രദേശങ്ങളിലും പ്രോലൈഫ് പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. സമിതിയുടെ നേതൃത്വത്തിലുള്ള നഴ്‌സിംഗ്, വിധവ മധ്യസ്ഥ പ്രാര്‍ത്ഥനാവിഭാഗത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍മാരായ ഫ്രാന്‍സിസ്‌ക, ഷൈനി തോമസ്, ജോസഫ് ഒ.വി. തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സദ്ധപ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി. കെസിബിസി പ്രൊ-ലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്ജ് തുടങ്ങിയവരാണ് വിവിധ കര്‍മ്മ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Image: /content_image/India/India-2018-01-27-07:30:09.jpg
Keywords: ഓഖി
Category: 18
Sub Category:
Heading: ഓഖി ദുരന്തമേഖലയില്‍ പ്രത്യാശാദൂതുമായി പ്രോലൈഫ് പ്രവര്‍ത്തകര്‍
Content: കൊച്ചി: ഓഖി ദുരന്തം ബാധിച്ച കേരളത്തിലെ തീരദേശമേഖലകളില്‍ പ്രത്യാശയുടെ ദൂതും സംരക്ഷണപ്രവര്‍ത്തനങ്ങളുമായി കെസിബിസി പ്രോ-ലൈഫ് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കൗണ്‍സലിംഗ്, പുനരധിവസ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക സഹായം, സുരക്ഷിതത്വ പ്രവര്‍ത്തനങ്ങള്‍, കടലിലും കാര്യക്ഷമമായ ജീവനോപാധി സാദ്ധ്യത തുടങ്ങിയ രംഗങ്ങളിലാണ് കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കുടുംബനാഥന്‍മാര്‍ നഷ്ടപ്പെട്ട വേദന വിട്ടുമാറാത്ത ഭവനങ്ങളിലും പ്രദേശങ്ങളിലും പ്രോലൈഫ് പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. സമിതിയുടെ നേതൃത്വത്തിലുള്ള നഴ്‌സിംഗ്, വിധവ മധ്യസ്ഥ പ്രാര്‍ത്ഥനാവിഭാഗത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍മാരായ ഫ്രാന്‍സിസ്‌ക, ഷൈനി തോമസ്, ജോസഫ് ഒ.വി. തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സദ്ധപ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി. കെസിബിസി പ്രൊ-ലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്ജ് തുടങ്ങിയവരാണ് വിവിധ കര്‍മ്മ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Image: /content_image/India/India-2018-01-27-07:30:09.jpg
Keywords: ഓഖി
Content:
6996
Category: 10
Sub Category:
Heading: വൈദികരുടെ ലൈംഗിക ദുരുപയോഗകേസുകള്‍; ഒരു ഭാരതീയ മെത്രാന്റെ വിഷമസന്ധി
Content: കുട്ടികളെയും എളുപ്പത്തില്‍ മുറിവേല്‍ക്കുന്ന പ്രായപൂര്‍ത്തിയായവരെയും (vulnerable adults) കത്തോലിക്കാപുരോഹിതര്‍ ലൈംഗികമായി ദുരുപയോഗിച്ചതിന്‍റെ പേരിലുള്ള ഒന്നിലധികം കേസുകള്‍ ഭാരതത്തില്‍ അടുത്ത കാലത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാ കേസുകളിലും അതാതു സ്ഥലങ്ങളിലെ മെത്രാന്മാര്‍ ഈ വിവരങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും സിവില്‍ അധികാരികളില്‍ നിന്നും മറച്ചുവച്ച് കുറ്റവാളിയെ ശിക്ഷിക്കാതെ സംരക്ഷിക്കാന്‍ ശ്രമിച്ചു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്തുകൊണ്ടാണ് പൊതുജനത്തിനും വൈദികരടക്കുമുള്ള വിശ്വാസികള്‍ക്കും മെത്രാന്മാര്‍ക്കെതിരേ ഇത്തരത്തിലുള്ള മുന്‍വിധി കലര്‍ന്ന മനോഭാവമുള്ളത് എന്ന വസ്തുത ഒരു മെത്രാനെന്ന നിലയില്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്. എന്തുകൊണ്ടാണ് അവര്‍ അത്തരം നിഗമനങ്ങളില്‍ എത്തിച്ചേരുന്നത്? പലപ്പോഴും മാധ്യമങ്ങളാണ് ഇത്തരം സാഹചര്യങ്ങളില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. മാധ്യമറിപ്പോര്‍ട്ടുകളെ പ്രതിരോധിക്കാന്‍ തക്കവിധം സഭയുടെ അധികാരസ്ഥാനങ്ങള്‍ അത്ര സുസജ്ജമല്ല താനും. കത്തോലിക്കാമാധ്യമങ്ങള്‍ പോലും സഭാധികാരികള്‍ക്കെതിരെയുള്ള മുന്‍വിധികളുടെയും തെറ്റിദ്ധാരണകളുടെയും അപകടത്തില്‍ നിന്ന് മുക്തരല്ല. കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുകപോലും ചെയ്യാതെ സഭാധികാരികള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ നടത്തുന്നവരുടെ സ്വരമായി അവ മാറുന്നുണ്ട്. ഉടമസ്ഥരുടെ താത്പര്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും ആശയങ്ങള്‍ക്കുമനസരിച്ച് ഓരോ മാധ്യമത്തിനും അതിന്‍റേതായ സ്ഥാപിതതാല്‍പര്യങ്ങളുണ്ട് എന്നത് ഇന്നൊരു രഹസ്യമല്ല. വാര്‍ത്തകളും കാഴ്ചപ്പാടുകളും ജനങ്ങളിലേക്ക് എത്തിച്ചേരുന്നത് ഇത്തരം ആദര്‍ശങ്ങളുടെ പ്രിസത്തിലൂടെ കടന്നാണ്. ഇപ്രകാരം പ്രിസത്തിലൂടെ കടന്നുവരുന്ന ദൃശ്യങ്ങള്‍ എല്ലായ്പോഴും തന്നെ വക്രവും വിരൂപവുമായിരിക്കും. വൈദികരുടെ ലൈംഗികദുരുപയോഗക്കേസുകളെയും മെത്രാന്മാരുടെ ഉത്തരവാദിത്വങ്ങളെയും കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഇത്തരം ആരോപണങ്ങളിലകപ്പെടുന്ന വൈദികര്‍ക്കുനേരെ സഭക്ക്”ശൂന്യസഹിഷ്ണുതാ” (zeo tolerance) സമീപനമാണുള്ളത്. എന്നാൽ വൈദികര്‍ക്കെതിരെ ആരോപണമുയര്‍ന്നാല്‍ ഉടനെതന്നെ നൈയ്യാമിക നടപടികളിലേക്കൊന്നും പോകാതെ തന്നെ അവരെ ശിക്ഷിക്കുക എന്നതാണ് ശൂന്യസഹിഷ്ണുത കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, ചിലരുടെയെങ്കിലും ആശയമനുസരിച്ച്, ഇത്തരം വൈദികരെ ഉടനെതന്നെ പൗരോഹിത്യപദവിയില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്യേണ്ടത്. വൈദികരടക്കമുള്ള എല്ലാ വിശ്വാസികളെയും ഭരിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനാത്മാകമായ ഭരണസംവിധാനം സഭക്ക് പൊതുവായി ഉണ്ട് എന്ന ഒരു പൊതുധാരണയുണ്ട്. എന്നാല്‍, യാഥാർത്ഥ്യം മറിച്ചാണ്. അവരവരുടേതായ ആശയങ്ങളും പ്രോഗ്രാമുകളുമൊക്കെയായി ഓരോ വ്യക്തിസഭയും ഓരോ രൂപതയും വലിയൊരര്‍ത്ഥത്തില്‍ സ്വതന്ത്രമാണ്. പല നിയമങ്ങളും അവയ്ക്ക് പൊതുവായിട്ടുണ്ടെങ്കിലും അവയെല്ലാം പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനും തെറ്റുചെയ്തവരെല്ലാം ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാനും വേണ്ട സംവിധാനം സഭാതലത്തിലോ രൂപതാതലങ്ങളിലോ നിലവിലില്ല എന്നുതന്നെ പറയാം. ഇത്തരം കാര്യങ്ങളില്‍ രൂപതകള്‍ തമ്മിലാണെങ്കിലും സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ ഒന്നുംതന്നെയില്ല. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സഭാധികാരികള്‍ സഭാനിയമവും മറ്റു നിയമങ്ങളും പിന്തുടരേണ്ടതുണ്ട്. അത്തരം നിയമങ്ങള്‍ പിഞ്ചെല്ലുന്നില്ലായെങ്കില്‍ നടപടികളെല്ലാം അസാധുവായിത്തീരും. ഇക്കാരണത്താല്‍ തന്നെ വൈദികരും വിശ്വാസികളും ഉള്‍പ്പെട്ട കേസുകളില്‍ അവര്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതില്‍ സഭാധികാരികള്‍ വളരെ ശ്രദ്ധാലുക്കളാണ്. സര്‍ക്കാരിന്‍റെയും സഭയുടെയും നിയമങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പാക്കാന്‍ ഇരുകൂട്ടർക്കുള്ള സംവിധാനങ്ങള്‍ വളരെ വ്യത്യസ്തങ്ങളാണ്. സഭാംഗങ്ങളെയും സഭയെത്തന്നെയും ഭരിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള ബദല്‍ നിയമവ്യവസ്ഥിതിയായി സഭയുടെ ഭരണസംവിധാനത്തെ മനസ്സിലാക്കുന്ന വൈദികരും സന്ന്യസ്തരുമായ കത്തോലിക്കരും മറ്റ് വ്യക്തികളുമുണ്ട്. എന്നാല്‍ സത്യം ഇതില്‍ നിന്നൊക്കെ വളരെ വിദൂരമാണ്. ഭാരതത്തിലെ നിയമസംവിധാനത്തില്‍ സഭ ഒരു പ്രത്യേക ലക്ഷ്യം സാധ്യമാക്കാന്‍ സ്ഥാപിതമായിരിക്കുന്ന ഒരു ക്ലബ് പോലെയാണ്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, നിയമപരവും ഭരണപരവുമായ കാര്യങ്ങളില്‍ സഭ എല്ലായ്പോഴും രാഷ്ട്രത്തിന്‍റെ നിയമവ്യവസ്ഥക്ക് വിധേയമായിരിക്കും. ഈ വിഷയത്തിലുള്ള ഏത് നിയമലംഘനവും സിവില്‍കോടതികളില്‍ ചോദ്യം ചെയ്യപ്പടാവുന്നതാണ്. മാത്രവുമല്ല, ശക്തിയുപയോഗിച്ച് നിയമം നടപ്പില്‍ വരുത്താനുള്ള യാതൊരുവിധ സംവിധാനവും സഭക്കില്ല. ഉദാഹരണത്തിന് സഭാധികാരികള്‍ക്ക് സഭയുടെ തന്നെ ഒരു സ്ഥാപനത്തില്‍ തിരച്ചില്‍ നടത്താനോ, എന്തെങ്കിലും കണ്ടുകെട്ടാനോ ആരെയും അറസ്റ്റു ചെയ്യാനോ ഒന്നും അധികാരമില്ല. ഒരു വൈദികന്‍ കുറ്റക്കാരനായി തെളിയിക്കപ്പെട്ടാല്‍പ്പോലും സഭാപരമായി നല്കാന്‍ കഴിയുന്ന പരമാവധി ശിക്ഷ അദ്ദേഹത്തെ പൗരോഹിത്യത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക മാത്രമാണ്. അപ്പോഴും അയാൾ സ്വതന്ത്രനായിരിക്കും. ഇപ്രകാരം സ്വതന്ത്രനായി നില്‍ക്കുന്നതിനാല്‍ കുറ്റാരോപിതരായ വ്യക്തികള്‍ക്ക് ഇരകളെയും അന്വേഷകരെയും സ്വാധീനിച്ച് സഭാധികാരികള്‍ക്ക് എതിരായും തങ്ങൾക്ക് അനുകൂലമായും മൊഴികള്‍ കൊടുപ്പിക്കാന്‍ കഴിയും. ഒടുവിൽ സഭാധികാരികള്‍ എല്ലാത്തിലും കുറ്റക്കാരാവുകയും ചെയ്യും. അതേസമയം, രാഷ്ട്രത്തിന് അത്തരം പരിമിതികളില്ല. ഭരണഘടനക്ക് വിധേയമായിട്ടാണെങ്കില്‍പ്പോലും പൗരന്മാര്‍ക്ക് മേല്‍ രാഷ്ട്രത്തിന് പരമാധികാരമാണുള്ളത്. ആരെയെങ്കിലും പൗരോഹിത്യത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെങ്കില്‍ സഭ വളരെ കണിശമായ അന്വേഷണങ്ങള്‍ നടത്തേണ്ടതുണ്ട്. ഇത്തരം നടപടിക്രമങ്ങളിലുള്ള ഏതു പോരായ്മയും സിവില്‍കോടതികളില്‍ ചോദ്യം ചെയ്യപ്പെടാവുന്നതാണു്. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ സഭ നിര്‍ബന്ധിതമാവുകയും ചെയ്യാം. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഇത്തരം എല്ലാ കേസുകളിലും തന്നെ സഭാധികാരികളെയാണ് സിവില്‍ കോടതികള്‍ കുറ്റക്കാരായി പ്രഖ്യാപിച്ചിട്ടുള്ളതും. മാത്രവുമല്ല, ഭാരതസഭ ഇത്തരം കാര്യങ്ങളില്‍ പ്രാവീണ്യമുള്ള വ്യക്തികളുടെയും ഗുണനിലവാരമുള്ള ഭൗതികസാഹചര്യങ്ങളുടെയും കുറവ് വളരെയധികം അനുഭവിക്കുന്നുമുണ്ട്. കാനന്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന ക്രിമിനല്‍ നടപടിക്രമങ്ങള്‍ പ്രയോഗത്തില്‍ വരുത്താന്‍ ആവശ്യമായ സുസജ്ജമായ ഒരു നീതിന്യായവ്യവസ്ഥ (Judicial system) ഭാരതത്തിലെ സഭക്ക് ഇല്ലായെന്നതും എടുത്തു പറയേണ്ട കാര്യമാണ്. സഭാകോടതികളിലെ ഉദ്യോഗസ്ഥര്‍ എല്ലാവരും തന്നെ വൈദികരോ സന്ന്യസ്തരോ ആണ്. കുറ്റാരോപിതരായവരെ കൂലംകഷമായി ചോദ്യം ചെയ്യാനുള്ള അധികാരം അവര്‍ക്കില്ലാത്തതിനാല്‍ ആരോപണത്തിന്‍റെ നിജസ്ഥിതി ബോധ്യപ്പെടുക എന്നത് വളരെ ബുദ്ധിമുട്ടാണ്. കുറ്റാരോപിതനായ ഒരു വ്യക്തി തനിക്കെതിരെയുള്ള ആരോപണം എന്തുതന്നെയായാലും അത് സമ്മതിക്കില്ലായെന്ന് തീര്‍ച്ചയാണല്ലോ. മാത്രവുമല്ല, കുറ്റാരോപതിനായ വ്യക്തി ആരുടെയും കസ്റ്റഡിയിലല്ലാത്തതിനാല്‍ കേസ് അന്വേഷിക്കുന്നവരുടെ നേരെ പ്രതികാരനടപടികള്‍ സ്വീകരിക്കാനും സാധ്യതയുണ്ട്. മാത്രവുമല്ല, തങ്ങളുടെ തന്നെ കൂട്ടായ്മയില്‍പ്പെട്ട വൈദികരിലൊരാള്‍ ചെയ്യുന്ന കുറ്റത്തെ വൈദികരായ കോടതിഉദ്യോഗസ്ഥര്‍ പരിപൂർണ്ണ നിഷ്പക്ഷതയോടെ വിലയിരുത്തും എന്നും എപ്പോഴും വിശ്വസിക്കാന്‍ കഴിയില്ല, കാരണം, ആത്യന്തികമായി അത്തരം വിധികള്‍ അവര്‍ക്കെതിരെ തന്നെയുള്ളവയായി മാറും. സഭക്ക് പൊതുസമൂഹത്തിലുള്ള ആദരം നഷ്ടപ്പെടും എന്ന ഭയത്താലും പക്ഷപാതപരമായി വിധി പറയാന്‍ പ്രേരിപ്പിക്കപ്പെടാം. ഇവ കൂടാതെ, കുറ്റാരോപിതനായ വ്യക്തി തന്‍റെ സുഹൃത്തുക്കളായ വൈദികരുടേയും അല്മായരുടേയും പിന്തുണ സമ്പാദിച്ച് ഒരുപക്ഷേ പ്രകടനങ്ങളിലൂടെയും നിസ്സഹകരണത്തിലൂടെയും ബിഷപ്പിന് തന്നെ നിരന്തരമായ ഭീഷണിയായിത്തീരുകയും ചെയ്തേക്കാം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വൈദികര്‍ ലൈംഗികദുരുപയോഗം ചെയ്യുന്ന കേസുകളില്‍ ഉണ്ടാകേണ്ട നടപടികളെ സംബന്ധിച്ച് സിവില്‍ നിയമവും സഭാനിയമവും തമ്മില്‍ ചില പൊരുത്തക്കേടുകളുണ്ട്. ഭാരതമെത്രാന്‍ സമിതിയുടെ നിര്‍ദ്ദേശപ്രകാരം, മെത്രാനോ ഏതെങ്കിലും മേലധികാരിയോ, ഇത്തരം കാര്യങ്ങളില്‍ നടപടികള്‍ എടുക്കേണ്ടത് ഇരയാക്കപ്പെട്ട കുട്ടിയില്‍ നിന്നും വിശദമായ ഒരു പരാതി എഴുതിക്കിട്ടിയതിനു ശേഷം മാത്രമായിരിക്കണം. എന്നാല്‍, ഭാരതസര്‍ക്കാരിന്‍റെ 2012-ലെ പോക്സോ ആക്ട് പ്രകാരം ഇത്തരമൊരു കൃത്യത്തെക്കുറിച്ച് സംശയം തോന്നുന്നവര്‍ പോലും അക്കാര്യം സിവില്‍ അധികാരികളെ അറിയിക്കേണ്ടതുണ്ട്. ഇവ കൂടാതെ മറ്റു നടപടിക്രമങ്ങളിലും സഭാനിയമവും സിവില്‍ നിയമവും തമ്മില്‍ വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഉത്തരവാദിത്വപ്പെട്ട സഭാധികാരികള്‍ വൈദികരുള്‍പ്പെടുന്ന കുട്ടികളുടെ ലൈംഗികദുരുപയോഗ കേസുകള്‍ സിവില്‍ നിയമങ്ങള്‍ക്കനുസരിച്ചാണ് മുന്പോട്ടു കൊണ്ടുപോകേണ്ടത്. പക്ഷേ, അപ്പോള്‍പ്പോലും മേല്‍പ്പറഞ്ഞ പരിമിതികള്‍ നിമിത്തം ഒരു ബിഷപ്പിന് ചിലപ്പോള്‍ മുന്പോട്ടു പോകാന്‍ കഴിഞ്ഞെന്നുവരില്ല. അപ്പോള്‍പ്പിന്നെ അവശേഷിക്കുന്ന ഏകമാര്‍ഗ്ഗം സിവില്‍ അധികാരികളെ വിവരം ധരിപ്പിച്ചതിനുശേഷം വിഷയം പൂര്‍ണ്ണമായും സിവില്‍ കോടതിയുടെ തീരുമാനങ്ങള്‍ക്ക് വിടുക എന്നത് മാത്രമാണ്. കത്തോലിക്കാദൈവശാസ്ത്രമനുസരിച്ചും സാമാന്യമായ ധാരണയനുസരിച്ചും ബിഷപ്പ്, അദ്ദേഹത്തിന്‍റെ ജനത്തിന്‍റെ പ്രത്യേകിച്ച് വൈദികരുടെ, പിതാവാണ്. അതേസമയം തന്നെ തന്‍റെ രൂപതയിലെ എല്ലാ കേസുകളുടെയും വിധികര്‍ത്താവും അദ്ദേഹം തന്നെയാണ്. ഒരേസമയം പിതാവും വിധികര്‍ത്താവുമായിരിക്കുക എന്ന ബിഷപ്പിന്‍റെ ദൗത്യം ഏറെ ദുഷ്കരമായ കാര്യമാണ്. [മാനന്തവാടി രൂപതയുടെ ബിഷപ്പും സീറോ മലബാര്‍ സഭയുടെ പെര്‍മനന്‍റ് സിനഡ് അംഗവുമായ മാര്‍ ജോസ് പൊരുന്നേടം എഴുതി La Croix International എന്ന ഫ്രഞ്ച് വാരികയുടെ ഇംഗ്ലീഷ് പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട (Sex abuse by the clergy: Predicament of an Indian Bishop) ലേഖനത്തിന്റെ സ്വതന്ത്രപരിഭാഷയാണ് ഈ ലേഖനം.]
Image: /content_image/FaithAndReason/FaithAndReason-2018-01-27-09:13:23.jpg
Keywords: ലൈംഗീ
Category: 10
Sub Category:
Heading: വൈദികരുടെ ലൈംഗിക ദുരുപയോഗകേസുകള്‍; ഒരു ഭാരതീയ മെത്രാന്റെ വിഷമസന്ധി
Content: കുട്ടികളെയും എളുപ്പത്തില്‍ മുറിവേല്‍ക്കുന്ന പ്രായപൂര്‍ത്തിയായവരെയും (vulnerable adults) കത്തോലിക്കാപുരോഹിതര്‍ ലൈംഗികമായി ദുരുപയോഗിച്ചതിന്‍റെ പേരിലുള്ള ഒന്നിലധികം കേസുകള്‍ ഭാരതത്തില്‍ അടുത്ത കാലത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാ കേസുകളിലും അതാതു സ്ഥലങ്ങളിലെ മെത്രാന്മാര്‍ ഈ വിവരങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും സിവില്‍ അധികാരികളില്‍ നിന്നും മറച്ചുവച്ച് കുറ്റവാളിയെ ശിക്ഷിക്കാതെ സംരക്ഷിക്കാന്‍ ശ്രമിച്ചു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്തുകൊണ്ടാണ് പൊതുജനത്തിനും വൈദികരടക്കുമുള്ള വിശ്വാസികള്‍ക്കും മെത്രാന്മാര്‍ക്കെതിരേ ഇത്തരത്തിലുള്ള മുന്‍വിധി കലര്‍ന്ന മനോഭാവമുള്ളത് എന്ന വസ്തുത ഒരു മെത്രാനെന്ന നിലയില്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്. എന്തുകൊണ്ടാണ് അവര്‍ അത്തരം നിഗമനങ്ങളില്‍ എത്തിച്ചേരുന്നത്? പലപ്പോഴും മാധ്യമങ്ങളാണ് ഇത്തരം സാഹചര്യങ്ങളില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. മാധ്യമറിപ്പോര്‍ട്ടുകളെ പ്രതിരോധിക്കാന്‍ തക്കവിധം സഭയുടെ അധികാരസ്ഥാനങ്ങള്‍ അത്ര സുസജ്ജമല്ല താനും. കത്തോലിക്കാമാധ്യമങ്ങള്‍ പോലും സഭാധികാരികള്‍ക്കെതിരെയുള്ള മുന്‍വിധികളുടെയും തെറ്റിദ്ധാരണകളുടെയും അപകടത്തില്‍ നിന്ന് മുക്തരല്ല. കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുകപോലും ചെയ്യാതെ സഭാധികാരികള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ നടത്തുന്നവരുടെ സ്വരമായി അവ മാറുന്നുണ്ട്. ഉടമസ്ഥരുടെ താത്പര്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും ആശയങ്ങള്‍ക്കുമനസരിച്ച് ഓരോ മാധ്യമത്തിനും അതിന്‍റേതായ സ്ഥാപിതതാല്‍പര്യങ്ങളുണ്ട് എന്നത് ഇന്നൊരു രഹസ്യമല്ല. വാര്‍ത്തകളും കാഴ്ചപ്പാടുകളും ജനങ്ങളിലേക്ക് എത്തിച്ചേരുന്നത് ഇത്തരം ആദര്‍ശങ്ങളുടെ പ്രിസത്തിലൂടെ കടന്നാണ്. ഇപ്രകാരം പ്രിസത്തിലൂടെ കടന്നുവരുന്ന ദൃശ്യങ്ങള്‍ എല്ലായ്പോഴും തന്നെ വക്രവും വിരൂപവുമായിരിക്കും. വൈദികരുടെ ലൈംഗികദുരുപയോഗക്കേസുകളെയും മെത്രാന്മാരുടെ ഉത്തരവാദിത്വങ്ങളെയും കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഇത്തരം ആരോപണങ്ങളിലകപ്പെടുന്ന വൈദികര്‍ക്കുനേരെ സഭക്ക്”ശൂന്യസഹിഷ്ണുതാ” (zeo tolerance) സമീപനമാണുള്ളത്. എന്നാൽ വൈദികര്‍ക്കെതിരെ ആരോപണമുയര്‍ന്നാല്‍ ഉടനെതന്നെ നൈയ്യാമിക നടപടികളിലേക്കൊന്നും പോകാതെ തന്നെ അവരെ ശിക്ഷിക്കുക എന്നതാണ് ശൂന്യസഹിഷ്ണുത കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, ചിലരുടെയെങ്കിലും ആശയമനുസരിച്ച്, ഇത്തരം വൈദികരെ ഉടനെതന്നെ പൗരോഹിത്യപദവിയില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്യേണ്ടത്. വൈദികരടക്കമുള്ള എല്ലാ വിശ്വാസികളെയും ഭരിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനാത്മാകമായ ഭരണസംവിധാനം സഭക്ക് പൊതുവായി ഉണ്ട് എന്ന ഒരു പൊതുധാരണയുണ്ട്. എന്നാല്‍, യാഥാർത്ഥ്യം മറിച്ചാണ്. അവരവരുടേതായ ആശയങ്ങളും പ്രോഗ്രാമുകളുമൊക്കെയായി ഓരോ വ്യക്തിസഭയും ഓരോ രൂപതയും വലിയൊരര്‍ത്ഥത്തില്‍ സ്വതന്ത്രമാണ്. പല നിയമങ്ങളും അവയ്ക്ക് പൊതുവായിട്ടുണ്ടെങ്കിലും അവയെല്ലാം പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനും തെറ്റുചെയ്തവരെല്ലാം ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാനും വേണ്ട സംവിധാനം സഭാതലത്തിലോ രൂപതാതലങ്ങളിലോ നിലവിലില്ല എന്നുതന്നെ പറയാം. ഇത്തരം കാര്യങ്ങളില്‍ രൂപതകള്‍ തമ്മിലാണെങ്കിലും സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ ഒന്നുംതന്നെയില്ല. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സഭാധികാരികള്‍ സഭാനിയമവും മറ്റു നിയമങ്ങളും പിന്തുടരേണ്ടതുണ്ട്. അത്തരം നിയമങ്ങള്‍ പിഞ്ചെല്ലുന്നില്ലായെങ്കില്‍ നടപടികളെല്ലാം അസാധുവായിത്തീരും. ഇക്കാരണത്താല്‍ തന്നെ വൈദികരും വിശ്വാസികളും ഉള്‍പ്പെട്ട കേസുകളില്‍ അവര്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതില്‍ സഭാധികാരികള്‍ വളരെ ശ്രദ്ധാലുക്കളാണ്. സര്‍ക്കാരിന്‍റെയും സഭയുടെയും നിയമങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പാക്കാന്‍ ഇരുകൂട്ടർക്കുള്ള സംവിധാനങ്ങള്‍ വളരെ വ്യത്യസ്തങ്ങളാണ്. സഭാംഗങ്ങളെയും സഭയെത്തന്നെയും ഭരിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള ബദല്‍ നിയമവ്യവസ്ഥിതിയായി സഭയുടെ ഭരണസംവിധാനത്തെ മനസ്സിലാക്കുന്ന വൈദികരും സന്ന്യസ്തരുമായ കത്തോലിക്കരും മറ്റ് വ്യക്തികളുമുണ്ട്. എന്നാല്‍ സത്യം ഇതില്‍ നിന്നൊക്കെ വളരെ വിദൂരമാണ്. ഭാരതത്തിലെ നിയമസംവിധാനത്തില്‍ സഭ ഒരു പ്രത്യേക ലക്ഷ്യം സാധ്യമാക്കാന്‍ സ്ഥാപിതമായിരിക്കുന്ന ഒരു ക്ലബ് പോലെയാണ്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, നിയമപരവും ഭരണപരവുമായ കാര്യങ്ങളില്‍ സഭ എല്ലായ്പോഴും രാഷ്ട്രത്തിന്‍റെ നിയമവ്യവസ്ഥക്ക് വിധേയമായിരിക്കും. ഈ വിഷയത്തിലുള്ള ഏത് നിയമലംഘനവും സിവില്‍കോടതികളില്‍ ചോദ്യം ചെയ്യപ്പടാവുന്നതാണ്. മാത്രവുമല്ല, ശക്തിയുപയോഗിച്ച് നിയമം നടപ്പില്‍ വരുത്താനുള്ള യാതൊരുവിധ സംവിധാനവും സഭക്കില്ല. ഉദാഹരണത്തിന് സഭാധികാരികള്‍ക്ക് സഭയുടെ തന്നെ ഒരു സ്ഥാപനത്തില്‍ തിരച്ചില്‍ നടത്താനോ, എന്തെങ്കിലും കണ്ടുകെട്ടാനോ ആരെയും അറസ്റ്റു ചെയ്യാനോ ഒന്നും അധികാരമില്ല. ഒരു വൈദികന്‍ കുറ്റക്കാരനായി തെളിയിക്കപ്പെട്ടാല്‍പ്പോലും സഭാപരമായി നല്കാന്‍ കഴിയുന്ന പരമാവധി ശിക്ഷ അദ്ദേഹത്തെ പൗരോഹിത്യത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക മാത്രമാണ്. അപ്പോഴും അയാൾ സ്വതന്ത്രനായിരിക്കും. ഇപ്രകാരം സ്വതന്ത്രനായി നില്‍ക്കുന്നതിനാല്‍ കുറ്റാരോപിതരായ വ്യക്തികള്‍ക്ക് ഇരകളെയും അന്വേഷകരെയും സ്വാധീനിച്ച് സഭാധികാരികള്‍ക്ക് എതിരായും തങ്ങൾക്ക് അനുകൂലമായും മൊഴികള്‍ കൊടുപ്പിക്കാന്‍ കഴിയും. ഒടുവിൽ സഭാധികാരികള്‍ എല്ലാത്തിലും കുറ്റക്കാരാവുകയും ചെയ്യും. അതേസമയം, രാഷ്ട്രത്തിന് അത്തരം പരിമിതികളില്ല. ഭരണഘടനക്ക് വിധേയമായിട്ടാണെങ്കില്‍പ്പോലും പൗരന്മാര്‍ക്ക് മേല്‍ രാഷ്ട്രത്തിന് പരമാധികാരമാണുള്ളത്. ആരെയെങ്കിലും പൗരോഹിത്യത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെങ്കില്‍ സഭ വളരെ കണിശമായ അന്വേഷണങ്ങള്‍ നടത്തേണ്ടതുണ്ട്. ഇത്തരം നടപടിക്രമങ്ങളിലുള്ള ഏതു പോരായ്മയും സിവില്‍കോടതികളില്‍ ചോദ്യം ചെയ്യപ്പെടാവുന്നതാണു്. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ സഭ നിര്‍ബന്ധിതമാവുകയും ചെയ്യാം. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഇത്തരം എല്ലാ കേസുകളിലും തന്നെ സഭാധികാരികളെയാണ് സിവില്‍ കോടതികള്‍ കുറ്റക്കാരായി പ്രഖ്യാപിച്ചിട്ടുള്ളതും. മാത്രവുമല്ല, ഭാരതസഭ ഇത്തരം കാര്യങ്ങളില്‍ പ്രാവീണ്യമുള്ള വ്യക്തികളുടെയും ഗുണനിലവാരമുള്ള ഭൗതികസാഹചര്യങ്ങളുടെയും കുറവ് വളരെയധികം അനുഭവിക്കുന്നുമുണ്ട്. കാനന്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന ക്രിമിനല്‍ നടപടിക്രമങ്ങള്‍ പ്രയോഗത്തില്‍ വരുത്താന്‍ ആവശ്യമായ സുസജ്ജമായ ഒരു നീതിന്യായവ്യവസ്ഥ (Judicial system) ഭാരതത്തിലെ സഭക്ക് ഇല്ലായെന്നതും എടുത്തു പറയേണ്ട കാര്യമാണ്. സഭാകോടതികളിലെ ഉദ്യോഗസ്ഥര്‍ എല്ലാവരും തന്നെ വൈദികരോ സന്ന്യസ്തരോ ആണ്. കുറ്റാരോപിതരായവരെ കൂലംകഷമായി ചോദ്യം ചെയ്യാനുള്ള അധികാരം അവര്‍ക്കില്ലാത്തതിനാല്‍ ആരോപണത്തിന്‍റെ നിജസ്ഥിതി ബോധ്യപ്പെടുക എന്നത് വളരെ ബുദ്ധിമുട്ടാണ്. കുറ്റാരോപിതനായ ഒരു വ്യക്തി തനിക്കെതിരെയുള്ള ആരോപണം എന്തുതന്നെയായാലും അത് സമ്മതിക്കില്ലായെന്ന് തീര്‍ച്ചയാണല്ലോ. മാത്രവുമല്ല, കുറ്റാരോപതിനായ വ്യക്തി ആരുടെയും കസ്റ്റഡിയിലല്ലാത്തതിനാല്‍ കേസ് അന്വേഷിക്കുന്നവരുടെ നേരെ പ്രതികാരനടപടികള്‍ സ്വീകരിക്കാനും സാധ്യതയുണ്ട്. മാത്രവുമല്ല, തങ്ങളുടെ തന്നെ കൂട്ടായ്മയില്‍പ്പെട്ട വൈദികരിലൊരാള്‍ ചെയ്യുന്ന കുറ്റത്തെ വൈദികരായ കോടതിഉദ്യോഗസ്ഥര്‍ പരിപൂർണ്ണ നിഷ്പക്ഷതയോടെ വിലയിരുത്തും എന്നും എപ്പോഴും വിശ്വസിക്കാന്‍ കഴിയില്ല, കാരണം, ആത്യന്തികമായി അത്തരം വിധികള്‍ അവര്‍ക്കെതിരെ തന്നെയുള്ളവയായി മാറും. സഭക്ക് പൊതുസമൂഹത്തിലുള്ള ആദരം നഷ്ടപ്പെടും എന്ന ഭയത്താലും പക്ഷപാതപരമായി വിധി പറയാന്‍ പ്രേരിപ്പിക്കപ്പെടാം. ഇവ കൂടാതെ, കുറ്റാരോപിതനായ വ്യക്തി തന്‍റെ സുഹൃത്തുക്കളായ വൈദികരുടേയും അല്മായരുടേയും പിന്തുണ സമ്പാദിച്ച് ഒരുപക്ഷേ പ്രകടനങ്ങളിലൂടെയും നിസ്സഹകരണത്തിലൂടെയും ബിഷപ്പിന് തന്നെ നിരന്തരമായ ഭീഷണിയായിത്തീരുകയും ചെയ്തേക്കാം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വൈദികര്‍ ലൈംഗികദുരുപയോഗം ചെയ്യുന്ന കേസുകളില്‍ ഉണ്ടാകേണ്ട നടപടികളെ സംബന്ധിച്ച് സിവില്‍ നിയമവും സഭാനിയമവും തമ്മില്‍ ചില പൊരുത്തക്കേടുകളുണ്ട്. ഭാരതമെത്രാന്‍ സമിതിയുടെ നിര്‍ദ്ദേശപ്രകാരം, മെത്രാനോ ഏതെങ്കിലും മേലധികാരിയോ, ഇത്തരം കാര്യങ്ങളില്‍ നടപടികള്‍ എടുക്കേണ്ടത് ഇരയാക്കപ്പെട്ട കുട്ടിയില്‍ നിന്നും വിശദമായ ഒരു പരാതി എഴുതിക്കിട്ടിയതിനു ശേഷം മാത്രമായിരിക്കണം. എന്നാല്‍, ഭാരതസര്‍ക്കാരിന്‍റെ 2012-ലെ പോക്സോ ആക്ട് പ്രകാരം ഇത്തരമൊരു കൃത്യത്തെക്കുറിച്ച് സംശയം തോന്നുന്നവര്‍ പോലും അക്കാര്യം സിവില്‍ അധികാരികളെ അറിയിക്കേണ്ടതുണ്ട്. ഇവ കൂടാതെ മറ്റു നടപടിക്രമങ്ങളിലും സഭാനിയമവും സിവില്‍ നിയമവും തമ്മില്‍ വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഉത്തരവാദിത്വപ്പെട്ട സഭാധികാരികള്‍ വൈദികരുള്‍പ്പെടുന്ന കുട്ടികളുടെ ലൈംഗികദുരുപയോഗ കേസുകള്‍ സിവില്‍ നിയമങ്ങള്‍ക്കനുസരിച്ചാണ് മുന്പോട്ടു കൊണ്ടുപോകേണ്ടത്. പക്ഷേ, അപ്പോള്‍പ്പോലും മേല്‍പ്പറഞ്ഞ പരിമിതികള്‍ നിമിത്തം ഒരു ബിഷപ്പിന് ചിലപ്പോള്‍ മുന്പോട്ടു പോകാന്‍ കഴിഞ്ഞെന്നുവരില്ല. അപ്പോള്‍പ്പിന്നെ അവശേഷിക്കുന്ന ഏകമാര്‍ഗ്ഗം സിവില്‍ അധികാരികളെ വിവരം ധരിപ്പിച്ചതിനുശേഷം വിഷയം പൂര്‍ണ്ണമായും സിവില്‍ കോടതിയുടെ തീരുമാനങ്ങള്‍ക്ക് വിടുക എന്നത് മാത്രമാണ്. കത്തോലിക്കാദൈവശാസ്ത്രമനുസരിച്ചും സാമാന്യമായ ധാരണയനുസരിച്ചും ബിഷപ്പ്, അദ്ദേഹത്തിന്‍റെ ജനത്തിന്‍റെ പ്രത്യേകിച്ച് വൈദികരുടെ, പിതാവാണ്. അതേസമയം തന്നെ തന്‍റെ രൂപതയിലെ എല്ലാ കേസുകളുടെയും വിധികര്‍ത്താവും അദ്ദേഹം തന്നെയാണ്. ഒരേസമയം പിതാവും വിധികര്‍ത്താവുമായിരിക്കുക എന്ന ബിഷപ്പിന്‍റെ ദൗത്യം ഏറെ ദുഷ്കരമായ കാര്യമാണ്. [മാനന്തവാടി രൂപതയുടെ ബിഷപ്പും സീറോ മലബാര്‍ സഭയുടെ പെര്‍മനന്‍റ് സിനഡ് അംഗവുമായ മാര്‍ ജോസ് പൊരുന്നേടം എഴുതി La Croix International എന്ന ഫ്രഞ്ച് വാരികയുടെ ഇംഗ്ലീഷ് പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട (Sex abuse by the clergy: Predicament of an Indian Bishop) ലേഖനത്തിന്റെ സ്വതന്ത്രപരിഭാഷയാണ് ഈ ലേഖനം.]
Image: /content_image/FaithAndReason/FaithAndReason-2018-01-27-09:13:23.jpg
Keywords: ലൈംഗീ
Content:
6997
Category: 1
Sub Category:
Heading: വൈറ്റ്ഹൗസിലെ ബൈബിള്‍ പഠനത്തിനെതിരെ നിരീശ്വരവാദികള്‍
Content: വാഷിംഗ്‌ടണ്‍: യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ‘ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ്’ (HUD) കാബിനറ്റ് സെക്രട്ടറിമാര്‍ ആഴ്ചതോറും പങ്കെടുത്തിരുന്ന ബൈബിള്‍ ക്ലാസിനെതിരെ പ്രതിഷേധവുമായി നിരീശ്വരവാദികളുടെ സംഘടന. സെക്രട്ടറിമാരെ നിര്‍ബന്ധപൂര്‍വ്വം ബൈബിള്‍ ക്ലാസ്സില്‍ പങ്കെടുപ്പിക്കുകയാണെന്ന്‍ ആരോപിച്ച്കൊണ്ട് വാഷിംഗ്‌ടണിലെ ‘ദി ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍ ആന്‍ഡ് സിറ്റിസന്‍സ് റെസ്പോണ്‍സിബിലിറ്റി ആന്‍ഡ് എത്തിക്സ്’ (FOIA) എന്ന നിരീശ്വരവാദ സംഘടനയാണ് രംഗത്തെത്തിയിരിക്കുന്നത്. കാപ്പിറ്റോള്‍ മിനിസ്ട്രീസിന്റെ സ്ഥാപകനായ റാല്‍ഫ് ഡ്രോല്ലിംഗറാണ് ബൈബിള്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കിയത്. അറ്റോര്‍ണി ജെനറലായ ജെഫ് സെഷന്‍സ്, സി.ഐ.എ. ഡയറക്ടറായ മൈക് പോംപിയോ, വിദ്യാഭ്യാസ സെക്രടറി ബെറ്റ്സി ഡി വോസ്, എച്ച്‌യുഡി സെക്രട്ടറി ബെന്‍ കാര്‍സണ്‍, എനര്‍ജി സെക്രട്ടറി റിക്കി പെറി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തിരുന്ന ബൈബിള്‍ ക്ലാസ്സിനെതിരെയാണ് സംഘടനയുടെ പ്രതിഷേധം. ഇത് ചൂണ്ടിക്കാട്ടി സംഘടന കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ബൈബിള്‍ ക്ലാസ്സിന്റെ ചിലവുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കണമെന്ന് 'ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍ ആന്‍ഡ് സിറ്റിസന്‍സ് റെസ്പോണ്‍സിബിലിറ്റി ആന്‍ഡ് എത്തിക്സ്' ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആവശ്യങ്ങള്‍ക്കോ, പൊതുതാല്‍പ്പര്യ പ്രകാരമോ അല്ലാത്തതിനാല്‍ സംഘടന ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ സൗജന്യമായി നല്‍കുവാന്‍ കഴിയിയില്ലായെന്ന് എച്ച്‌യുഡി വ്യക്തമാക്കി. അതേസമയം ബൈബിള്‍ ക്ലാസ്സിന്റെ എല്ലാ ചിലവുകളും കാപ്പിറ്റോള്‍ മിനിസ്ട്രിയാണ് വഹിക്കുന്നതെന്നും പരാതിയില്‍ അടിസ്ഥാനമില്ലെന്നും ബൈബിള്‍ ക്ലാസ്സിനു നേതൃത്വം നല്‍കുന്ന ഡ്രോല്ലിംഗര്‍ പറയുന്നു. ആഴ്ചയിലൊരിക്കല്‍ വാഷിംഗ്‌ടണില്‍ നടക്കുന്ന ഈ ബൈബിള്‍ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത് കാപ്പിറ്റോള്‍ മിനിസ്ട്രീസിന്റെ സ്ഥാപകനായ റാല്‍ഫ് ഡ്രോല്ലിംഗറാണ്. 1996-ല്‍ സ്ഥാപിതമായ കാപ്പിറ്റോള്‍ മിനിസ്ട്രീസിന്റെ ലക്ഷ്യം ക്രിസ്ത്യാനികളായ നല്ല രാഷ്ട്രീയക്കാരെ ഉണ്ടാക്കുക എന്നതാണ്.
Image: /content_image/News/News-2018-01-27-09:53:13.jpg
Keywords: അമേരിക്ക, ബൈബിള്‍
Category: 1
Sub Category:
Heading: വൈറ്റ്ഹൗസിലെ ബൈബിള്‍ പഠനത്തിനെതിരെ നിരീശ്വരവാദികള്‍
Content: വാഷിംഗ്‌ടണ്‍: യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ‘ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ്’ (HUD) കാബിനറ്റ് സെക്രട്ടറിമാര്‍ ആഴ്ചതോറും പങ്കെടുത്തിരുന്ന ബൈബിള്‍ ക്ലാസിനെതിരെ പ്രതിഷേധവുമായി നിരീശ്വരവാദികളുടെ സംഘടന. സെക്രട്ടറിമാരെ നിര്‍ബന്ധപൂര്‍വ്വം ബൈബിള്‍ ക്ലാസ്സില്‍ പങ്കെടുപ്പിക്കുകയാണെന്ന്‍ ആരോപിച്ച്കൊണ്ട് വാഷിംഗ്‌ടണിലെ ‘ദി ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍ ആന്‍ഡ് സിറ്റിസന്‍സ് റെസ്പോണ്‍സിബിലിറ്റി ആന്‍ഡ് എത്തിക്സ്’ (FOIA) എന്ന നിരീശ്വരവാദ സംഘടനയാണ് രംഗത്തെത്തിയിരിക്കുന്നത്. കാപ്പിറ്റോള്‍ മിനിസ്ട്രീസിന്റെ സ്ഥാപകനായ റാല്‍ഫ് ഡ്രോല്ലിംഗറാണ് ബൈബിള്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കിയത്. അറ്റോര്‍ണി ജെനറലായ ജെഫ് സെഷന്‍സ്, സി.ഐ.എ. ഡയറക്ടറായ മൈക് പോംപിയോ, വിദ്യാഭ്യാസ സെക്രടറി ബെറ്റ്സി ഡി വോസ്, എച്ച്‌യുഡി സെക്രട്ടറി ബെന്‍ കാര്‍സണ്‍, എനര്‍ജി സെക്രട്ടറി റിക്കി പെറി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തിരുന്ന ബൈബിള്‍ ക്ലാസ്സിനെതിരെയാണ് സംഘടനയുടെ പ്രതിഷേധം. ഇത് ചൂണ്ടിക്കാട്ടി സംഘടന കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ബൈബിള്‍ ക്ലാസ്സിന്റെ ചിലവുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കണമെന്ന് 'ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍ ആന്‍ഡ് സിറ്റിസന്‍സ് റെസ്പോണ്‍സിബിലിറ്റി ആന്‍ഡ് എത്തിക്സ്' ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആവശ്യങ്ങള്‍ക്കോ, പൊതുതാല്‍പ്പര്യ പ്രകാരമോ അല്ലാത്തതിനാല്‍ സംഘടന ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ സൗജന്യമായി നല്‍കുവാന്‍ കഴിയിയില്ലായെന്ന് എച്ച്‌യുഡി വ്യക്തമാക്കി. അതേസമയം ബൈബിള്‍ ക്ലാസ്സിന്റെ എല്ലാ ചിലവുകളും കാപ്പിറ്റോള്‍ മിനിസ്ട്രിയാണ് വഹിക്കുന്നതെന്നും പരാതിയില്‍ അടിസ്ഥാനമില്ലെന്നും ബൈബിള്‍ ക്ലാസ്സിനു നേതൃത്വം നല്‍കുന്ന ഡ്രോല്ലിംഗര്‍ പറയുന്നു. ആഴ്ചയിലൊരിക്കല്‍ വാഷിംഗ്‌ടണില്‍ നടക്കുന്ന ഈ ബൈബിള്‍ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത് കാപ്പിറ്റോള്‍ മിനിസ്ട്രീസിന്റെ സ്ഥാപകനായ റാല്‍ഫ് ഡ്രോല്ലിംഗറാണ്. 1996-ല്‍ സ്ഥാപിതമായ കാപ്പിറ്റോള്‍ മിനിസ്ട്രീസിന്റെ ലക്ഷ്യം ക്രിസ്ത്യാനികളായ നല്ല രാഷ്ട്രീയക്കാരെ ഉണ്ടാക്കുക എന്നതാണ്.
Image: /content_image/News/News-2018-01-27-09:53:13.jpg
Keywords: അമേരിക്ക, ബൈബിള്‍
Content:
6998
Category: 1
Sub Category:
Heading: വൈറ്റ്ഹൗസിലെ ബൈബിള്‍ പഠനത്തിനെതിരെ നിരീശ്വരവാദികള്‍
Content: വാഷിംഗ്‌ടണ്‍: യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ‘ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ്’ (HUD) കാബിനറ്റ് സെക്രട്ടറിമാര്‍ ആഴ്ചതോറും പങ്കെടുത്തിരുന്ന ബൈബിള്‍ ക്ലാസിനെതിരെ പ്രതിഷേധവുമായി നിരീശ്വരവാദികളുടെ സംഘടന. സെക്രട്ടറിമാരെ നിര്‍ബന്ധപൂര്‍വ്വം ബൈബിള്‍ ക്ലാസ്സില്‍ പങ്കെടുപ്പിക്കുകയാണെന്ന്‍ ആരോപിച്ച്കൊണ്ട് വാഷിംഗ്‌ടണിലെ ‘ദി ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍ ആന്‍ഡ് സിറ്റിസന്‍സ് റെസ്പോണ്‍സിബിലിറ്റി ആന്‍ഡ് എത്തിക്സ്’ (FOIA) എന്ന നിരീശ്വരവാദ സംഘടനയാണ് രംഗത്തെത്തിയിരിക്കുന്നത്. കാപ്പിറ്റോള്‍ മിനിസ്ട്രീസിന്റെ സ്ഥാപകനായ റാല്‍ഫ് ഡ്രോല്ലിംഗറാണ് ബൈബിള്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കിയത്. അറ്റോര്‍ണി ജെനറലായ ജെഫ് സെഷന്‍സ്, സി.ഐ.എ. ഡയറക്ടറായ മൈക് പോംപിയോ, വിദ്യാഭ്യാസ സെക്രടറി ബെറ്റ്സി ഡി വോസ്, എച്ച്‌യുഡി സെക്രട്ടറി ബെന്‍ കാര്‍സണ്‍, എനര്‍ജി സെക്രട്ടറി റിക്കി പെറി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തിരുന്ന ബൈബിള്‍ ക്ലാസ്സിനെതിരെയാണ് സംഘടനയുടെ പ്രതിഷേധം. ഇത് ചൂണ്ടിക്കാട്ടി സംഘടന കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ബൈബിള്‍ ക്ലാസ്സിന്റെ ചിലവുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കണമെന്ന് 'ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍ ആന്‍ഡ് സിറ്റിസന്‍സ് റെസ്പോണ്‍സിബിലിറ്റി ആന്‍ഡ് എത്തിക്സ്' ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആവശ്യങ്ങള്‍ക്കോ, പൊതുതാല്‍പ്പര്യ പ്രകാരമോ അല്ലാത്തതിനാല്‍ സംഘടന ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ സൗജന്യമായി നല്‍കുവാന്‍ കഴിയിയില്ലായെന്ന് എച്ച്‌യുഡി വ്യക്തമാക്കി. അതേസമയം ബൈബിള്‍ ക്ലാസ്സിന്റെ എല്ലാ ചിലവുകളും കാപ്പിറ്റോള്‍ മിനിസ്ട്രിയാണ് വഹിക്കുന്നതെന്നും പരാതിയില്‍ അടിസ്ഥാനമില്ലെന്നും ബൈബിള്‍ ക്ലാസ്സിനു നേതൃത്വം നല്‍കുന്ന ഡ്രോല്ലിംഗര്‍ പറയുന്നു. ആഴ്ചയിലൊരിക്കല്‍ വാഷിംഗ്‌ടണില്‍ നടക്കുന്ന ഈ ബൈബിള്‍ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത് കാപ്പിറ്റോള്‍ മിനിസ്ട്രീസിന്റെ സ്ഥാപകനായ റാല്‍ഫ് ഡ്രോല്ലിംഗറാണ്. 1996-ല്‍ സ്ഥാപിതമായ കാപ്പിറ്റോള്‍ മിനിസ്ട്രീസിന്റെ ലക്ഷ്യം ക്രിസ്ത്യാനികളായ നല്ല രാഷ്ട്രീയക്കാരെ ഉണ്ടാക്കുക എന്നതാണ്.
Image: /content_image/News/News-2018-01-27-10:02:27.jpg
Keywords: അമേരിക്ക, ബൈബി
Category: 1
Sub Category:
Heading: വൈറ്റ്ഹൗസിലെ ബൈബിള്‍ പഠനത്തിനെതിരെ നിരീശ്വരവാദികള്‍
Content: വാഷിംഗ്‌ടണ്‍: യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ‘ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ്’ (HUD) കാബിനറ്റ് സെക്രട്ടറിമാര്‍ ആഴ്ചതോറും പങ്കെടുത്തിരുന്ന ബൈബിള്‍ ക്ലാസിനെതിരെ പ്രതിഷേധവുമായി നിരീശ്വരവാദികളുടെ സംഘടന. സെക്രട്ടറിമാരെ നിര്‍ബന്ധപൂര്‍വ്വം ബൈബിള്‍ ക്ലാസ്സില്‍ പങ്കെടുപ്പിക്കുകയാണെന്ന്‍ ആരോപിച്ച്കൊണ്ട് വാഷിംഗ്‌ടണിലെ ‘ദി ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍ ആന്‍ഡ് സിറ്റിസന്‍സ് റെസ്പോണ്‍സിബിലിറ്റി ആന്‍ഡ് എത്തിക്സ്’ (FOIA) എന്ന നിരീശ്വരവാദ സംഘടനയാണ് രംഗത്തെത്തിയിരിക്കുന്നത്. കാപ്പിറ്റോള്‍ മിനിസ്ട്രീസിന്റെ സ്ഥാപകനായ റാല്‍ഫ് ഡ്രോല്ലിംഗറാണ് ബൈബിള്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കിയത്. അറ്റോര്‍ണി ജെനറലായ ജെഫ് സെഷന്‍സ്, സി.ഐ.എ. ഡയറക്ടറായ മൈക് പോംപിയോ, വിദ്യാഭ്യാസ സെക്രടറി ബെറ്റ്സി ഡി വോസ്, എച്ച്‌യുഡി സെക്രട്ടറി ബെന്‍ കാര്‍സണ്‍, എനര്‍ജി സെക്രട്ടറി റിക്കി പെറി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തിരുന്ന ബൈബിള്‍ ക്ലാസ്സിനെതിരെയാണ് സംഘടനയുടെ പ്രതിഷേധം. ഇത് ചൂണ്ടിക്കാട്ടി സംഘടന കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ബൈബിള്‍ ക്ലാസ്സിന്റെ ചിലവുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കണമെന്ന് 'ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍ ആന്‍ഡ് സിറ്റിസന്‍സ് റെസ്പോണ്‍സിബിലിറ്റി ആന്‍ഡ് എത്തിക്സ്' ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആവശ്യങ്ങള്‍ക്കോ, പൊതുതാല്‍പ്പര്യ പ്രകാരമോ അല്ലാത്തതിനാല്‍ സംഘടന ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ സൗജന്യമായി നല്‍കുവാന്‍ കഴിയിയില്ലായെന്ന് എച്ച്‌യുഡി വ്യക്തമാക്കി. അതേസമയം ബൈബിള്‍ ക്ലാസ്സിന്റെ എല്ലാ ചിലവുകളും കാപ്പിറ്റോള്‍ മിനിസ്ട്രിയാണ് വഹിക്കുന്നതെന്നും പരാതിയില്‍ അടിസ്ഥാനമില്ലെന്നും ബൈബിള്‍ ക്ലാസ്സിനു നേതൃത്വം നല്‍കുന്ന ഡ്രോല്ലിംഗര്‍ പറയുന്നു. ആഴ്ചയിലൊരിക്കല്‍ വാഷിംഗ്‌ടണില്‍ നടക്കുന്ന ഈ ബൈബിള്‍ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത് കാപ്പിറ്റോള്‍ മിനിസ്ട്രീസിന്റെ സ്ഥാപകനായ റാല്‍ഫ് ഡ്രോല്ലിംഗറാണ്. 1996-ല്‍ സ്ഥാപിതമായ കാപ്പിറ്റോള്‍ മിനിസ്ട്രീസിന്റെ ലക്ഷ്യം ക്രിസ്ത്യാനികളായ നല്ല രാഷ്ട്രീയക്കാരെ ഉണ്ടാക്കുക എന്നതാണ്.
Image: /content_image/News/News-2018-01-27-10:02:27.jpg
Keywords: അമേരിക്ക, ബൈബി
Content:
6999
Category: 13
Sub Category:
Heading: വൈദികരുടെ ലൈംഗീക ദുരുപയോഗകേസുകള്‍; ഒരു ഭാരതീയ മെത്രാന്റെ വിഷമസന്ധി
Content: കുട്ടികളെയും എളുപ്പത്തില്‍ മുറിവേല്‍ക്കുന്ന പ്രായപൂര്‍ത്തിയായവരെയും (vulnerable adults) കത്തോലിക്കാപുരോഹിതര്‍ ലൈംഗികമായി ദുരുപയോഗിച്ചതിന്‍റെ പേരിലുള്ള ഒന്നിലധികം കേസുകള്‍ ഭാരതത്തില്‍ അടുത്ത കാലത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാ കേസുകളിലും അതാതു സ്ഥലങ്ങളിലെ മെത്രാന്മാര്‍ ഈ വിവരങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും സിവില്‍ അധികാരികളില്‍ നിന്നും മറച്ചുവച്ച് കുറ്റവാളിയെ ശിക്ഷിക്കാതെ സംരക്ഷിക്കാന്‍ ശ്രമിച്ചു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്തുകൊണ്ടാണ് പൊതുജനത്തിനും വൈദികരടക്കുമുള്ള വിശ്വാസികള്‍ക്കും മെത്രാന്മാര്‍ക്കെതിരേ ഇത്തരത്തിലുള്ള മുന്‍വിധി കലര്‍ന്ന മനോഭാവമുള്ളത് എന്ന വസ്തുത ഒരു മെത്രാനെന്ന നിലയില്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്. എന്തുകൊണ്ടാണ് അവര്‍ അത്തരം നിഗമനങ്ങളില്‍ എത്തിച്ചേരുന്നത്? പലപ്പോഴും മാധ്യമങ്ങളാണ് ഇത്തരം സാഹചര്യങ്ങളില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. മാധ്യമറിപ്പോര്‍ട്ടുകളെ പ്രതിരോധിക്കാന്‍ തക്കവിധം സഭയുടെ അധികാരസ്ഥാനങ്ങള്‍ അത്ര സുസജ്ജമല്ല താനും. കത്തോലിക്കാമാധ്യമങ്ങള്‍ പോലും സഭാധികാരികള്‍ക്കെതിരെയുള്ള മുന്‍വിധികളുടെയും തെറ്റിദ്ധാരണകളുടെയും അപകടത്തില്‍ നിന്ന് മുക്തരല്ല. കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുകപോലും ചെയ്യാതെ സഭാധികാരികള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ നടത്തുന്നവരുടെ സ്വരമായി അവ മാറുന്നുണ്ട്. ഉടമസ്ഥരുടെ താത്പര്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും ആശയങ്ങള്‍ക്കുമനസരിച്ച് ഓരോ മാധ്യമത്തിനും അതിന്‍റേതായ സ്ഥാപിതതാല്‍പര്യങ്ങളുണ്ട് എന്നത് ഇന്നൊരു രഹസ്യമല്ല. വാര്‍ത്തകളും കാഴ്ചപ്പാടുകളും ജനങ്ങളിലേക്ക് എത്തിച്ചേരുന്നത് ഇത്തരം ആദര്‍ശങ്ങളുടെ പ്രിസത്തിലൂടെ കടന്നാണ്. ഇപ്രകാരം പ്രിസത്തിലൂടെ കടന്നുവരുന്ന ദൃശ്യങ്ങള്‍ എല്ലായ്പോഴും തന്നെ വക്രവും വിരൂപവുമായിരിക്കും. വൈദികരുടെ ലൈംഗികദുരുപയോഗക്കേസുകളെയും മെത്രാന്മാരുടെ ഉത്തരവാദിത്വങ്ങളെയും കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഇത്തരം ആരോപണങ്ങളിലകപ്പെടുന്ന വൈദികര്‍ക്കുനേരെ സഭക്ക്”ശൂന്യസഹിഷ്ണുതാ” (zeo tolerance) സമീപനമാണുള്ളത്. എന്നാൽ വൈദികര്‍ക്കെതിരെ ആരോപണമുയര്‍ന്നാല്‍ ഉടനെതന്നെ നൈയ്യാമിക നടപടികളിലേക്കൊന്നും പോകാതെ തന്നെ അവരെ ശിക്ഷിക്കുക എന്നതാണ് ശൂന്യസഹിഷ്ണുത കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, ചിലരുടെയെങ്കിലും ആശയമനുസരിച്ച്, ഇത്തരം വൈദികരെ ഉടനെതന്നെ പൗരോഹിത്യപദവിയില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്യേണ്ടത്. വൈദികരടക്കമുള്ള എല്ലാ വിശ്വാസികളെയും ഭരിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനാത്മാകമായ ഭരണസംവിധാനം സഭക്ക് പൊതുവായി ഉണ്ട് എന്ന ഒരു പൊതുധാരണയുണ്ട്. എന്നാല്‍, യാഥാർത്ഥ്യം മറിച്ചാണ്. അവരവരുടേതായ ആശയങ്ങളും പ്രോഗ്രാമുകളുമൊക്കെയായി ഓരോ വ്യക്തിസഭയും ഓരോ രൂപതയും വലിയൊരര്‍ത്ഥത്തില്‍ സ്വതന്ത്രമാണ്. പല നിയമങ്ങളും അവയ്ക്ക് പൊതുവായിട്ടുണ്ടെങ്കിലും അവയെല്ലാം പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനും തെറ്റുചെയ്തവരെല്ലാം ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാനും വേണ്ട സംവിധാനം സഭാതലത്തിലോ രൂപതാതലങ്ങളിലോ നിലവിലില്ല എന്നുതന്നെ പറയാം. ഇത്തരം കാര്യങ്ങളില്‍ രൂപതകള്‍ തമ്മിലാണെങ്കിലും സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ ഒന്നുംതന്നെയില്ല. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സഭാധികാരികള്‍ സഭാനിയമവും മറ്റു നിയമങ്ങളും പിന്തുടരേണ്ടതുണ്ട്. അത്തരം നിയമങ്ങള്‍ പിഞ്ചെല്ലുന്നില്ലായെങ്കില്‍ നടപടികളെല്ലാം അസാധുവായിത്തീരും. ഇക്കാരണത്താല്‍ തന്നെ വൈദികരും വിശ്വാസികളും ഉള്‍പ്പെട്ട കേസുകളില്‍ അവര്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതില്‍ സഭാധികാരികള്‍ വളരെ ശ്രദ്ധാലുക്കളാണ്. സര്‍ക്കാരിന്‍റെയും സഭയുടെയും നിയമങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പാക്കാന്‍ ഇരുകൂട്ടർക്കുള്ള സംവിധാനങ്ങള്‍ വളരെ വ്യത്യസ്തങ്ങളാണ്. സഭാംഗങ്ങളെയും സഭയെത്തന്നെയും ഭരിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള ബദല്‍ നിയമവ്യവസ്ഥിതിയായി സഭയുടെ ഭരണസംവിധാനത്തെ മനസ്സിലാക്കുന്ന വൈദികരും സന്ന്യസ്തരുമായ കത്തോലിക്കരും മറ്റ് വ്യക്തികളുമുണ്ട്. എന്നാല്‍ സത്യം ഇതില്‍ നിന്നൊക്കെ വളരെ വിദൂരമാണ്. ഭാരതത്തിലെ നിയമസംവിധാനത്തില്‍ സഭ ഒരു പ്രത്യേക ലക്ഷ്യം സാധ്യമാക്കാന്‍ സ്ഥാപിതമായിരിക്കുന്ന ഒരു ക്ലബ് പോലെയാണ്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, നിയമപരവും ഭരണപരവുമായ കാര്യങ്ങളില്‍ സഭ എല്ലായ്പോഴും രാഷ്ട്രത്തിന്‍റെ നിയമവ്യവസ്ഥക്ക് വിധേയമായിരിക്കും. ഈ വിഷയത്തിലുള്ള ഏത് നിയമലംഘനവും സിവില്‍കോടതികളില്‍ ചോദ്യം ചെയ്യപ്പടാവുന്നതാണ്. മാത്രവുമല്ല, ശക്തിയുപയോഗിച്ച് നിയമം നടപ്പില്‍ വരുത്താനുള്ള യാതൊരുവിധ സംവിധാനവും സഭക്കില്ല. ഉദാഹരണത്തിന് സഭാധികാരികള്‍ക്ക് സഭയുടെ തന്നെ ഒരു സ്ഥാപനത്തില്‍ തിരച്ചില്‍ നടത്താനോ, എന്തെങ്കിലും കണ്ടുകെട്ടാനോ ആരെയും അറസ്റ്റു ചെയ്യാനോ ഒന്നും അധികാരമില്ല. ഒരു വൈദികന്‍ കുറ്റക്കാരനായി തെളിയിക്കപ്പെട്ടാല്‍പ്പോലും സഭാപരമായി നല്കാന്‍ കഴിയുന്ന പരമാവധി ശിക്ഷ അദ്ദേഹത്തെ പൗരോഹിത്യത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക മാത്രമാണ്. അപ്പോഴും അയാൾ സ്വതന്ത്രനായിരിക്കും. ഇപ്രകാരം സ്വതന്ത്രനായി നില്‍ക്കുന്നതിനാല്‍ കുറ്റാരോപിതരായ വ്യക്തികള്‍ക്ക് ഇരകളെയും അന്വേഷകരെയും സ്വാധീനിച്ച് സഭാധികാരികള്‍ക്ക് എതിരായും തങ്ങൾക്ക് അനുകൂലമായും മൊഴികള്‍ കൊടുപ്പിക്കാന്‍ കഴിയും. ഒടുവിൽ സഭാധികാരികള്‍ എല്ലാത്തിലും കുറ്റക്കാരാവുകയും ചെയ്യും. അതേസമയം, രാഷ്ട്രത്തിന് അത്തരം പരിമിതികളില്ല. ഭരണഘടനക്ക് വിധേയമായിട്ടാണെങ്കില്‍പ്പോലും പൗരന്മാര്‍ക്ക് മേല്‍ രാഷ്ട്രത്തിന് പരമാധികാരമാണുള്ളത്. ആരെയെങ്കിലും പൗരോഹിത്യത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെങ്കില്‍ സഭ വളരെ കണിശമായ അന്വേഷണങ്ങള്‍ നടത്തേണ്ടതുണ്ട്. ഇത്തരം നടപടിക്രമങ്ങളിലുള്ള ഏതു പോരായ്മയും സിവില്‍കോടതികളില്‍ ചോദ്യം ചെയ്യപ്പെടാവുന്നതാണു്. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ സഭ നിര്‍ബന്ധിതമാവുകയും ചെയ്യാം. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഇത്തരം എല്ലാ കേസുകളിലും തന്നെ സഭാധികാരികളെയാണ് സിവില്‍ കോടതികള്‍ കുറ്റക്കാരായി പ്രഖ്യാപിച്ചിട്ടുള്ളതും. മാത്രവുമല്ല, ഭാരതസഭ ഇത്തരം കാര്യങ്ങളില്‍ പ്രാവീണ്യമുള്ള വ്യക്തികളുടെയും ഗുണനിലവാരമുള്ള ഭൗതികസാഹചര്യങ്ങളുടെയും കുറവ് വളരെയധികം അനുഭവിക്കുന്നുമുണ്ട്. കാനന്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന ക്രിമിനല്‍ നടപടിക്രമങ്ങള്‍ പ്രയോഗത്തില്‍ വരുത്താന്‍ ആവശ്യമായ സുസജ്ജമായ ഒരു നീതിന്യായവ്യവസ്ഥ (Judicial system) ഭാരതത്തിലെ സഭക്ക് ഇല്ലായെന്നതും എടുത്തു പറയേണ്ട കാര്യമാണ്. സഭാകോടതികളിലെ ഉദ്യോഗസ്ഥര്‍ എല്ലാവരും തന്നെ വൈദികരോ സന്ന്യസ്തരോ ആണ്. കുറ്റാരോപിതരായവരെ കൂലംകഷമായി ചോദ്യം ചെയ്യാനുള്ള അധികാരം അവര്‍ക്കില്ലാത്തതിനാല്‍ ആരോപണത്തിന്‍റെ നിജസ്ഥിതി ബോധ്യപ്പെടുക എന്നത് വളരെ ബുദ്ധിമുട്ടാണ്. കുറ്റാരോപിതനായ ഒരു വ്യക്തി തനിക്കെതിരെയുള്ള ആരോപണം എന്തുതന്നെയായാലും അത് സമ്മതിക്കില്ലായെന്ന് തീര്‍ച്ചയാണല്ലോ. മാത്രവുമല്ല, കുറ്റാരോപതിനായ വ്യക്തി ആരുടെയും കസ്റ്റഡിയിലല്ലാത്തതിനാല്‍ കേസ് അന്വേഷിക്കുന്നവരുടെ നേരെ പ്രതികാരനടപടികള്‍ സ്വീകരിക്കാനും സാധ്യതയുണ്ട്. മാത്രവുമല്ല, തങ്ങളുടെ തന്നെ കൂട്ടായ്മയില്‍പ്പെട്ട വൈദികരിലൊരാള്‍ ചെയ്യുന്ന കുറ്റത്തെ വൈദികരായ കോടതിഉദ്യോഗസ്ഥര്‍ പരിപൂർണ്ണ നിഷ്പക്ഷതയോടെ വിലയിരുത്തും എന്നും എപ്പോഴും വിശ്വസിക്കാന്‍ കഴിയില്ല, കാരണം, ആത്യന്തികമായി അത്തരം വിധികള്‍ അവര്‍ക്കെതിരെ തന്നെയുള്ളവയായി മാറും. സഭക്ക് പൊതുസമൂഹത്തിലുള്ള ആദരം നഷ്ടപ്പെടും എന്ന ഭയത്താലും പക്ഷപാതപരമായി വിധി പറയാന്‍ പ്രേരിപ്പിക്കപ്പെടാം. ഇവ കൂടാതെ, കുറ്റാരോപിതനായ വ്യക്തി തന്‍റെ സുഹൃത്തുക്കളായ വൈദികരുടേയും അല്മായരുടേയും പിന്തുണ സമ്പാദിച്ച് ഒരുപക്ഷേ പ്രകടനങ്ങളിലൂടെയും നിസ്സഹകരണത്തിലൂടെയും ബിഷപ്പിന് തന്നെ നിരന്തരമായ ഭീഷണിയായിത്തീരുകയും ചെയ്തേക്കാം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വൈദികര്‍ ലൈംഗികദുരുപയോഗം ചെയ്യുന്ന കേസുകളില്‍ ഉണ്ടാകേണ്ട നടപടികളെ സംബന്ധിച്ച് സിവില്‍ നിയമവും സഭാനിയമവും തമ്മില്‍ ചില പൊരുത്തക്കേടുകളുണ്ട്. ഭാരതമെത്രാന്‍ സമിതിയുടെ നിര്‍ദ്ദേശപ്രകാരം, മെത്രാനോ ഏതെങ്കിലും മേലധികാരിയോ, ഇത്തരം കാര്യങ്ങളില്‍ നടപടികള്‍ എടുക്കേണ്ടത് ഇരയാക്കപ്പെട്ട കുട്ടിയില്‍ നിന്നും വിശദമായ ഒരു പരാതി എഴുതിക്കിട്ടിയതിനു ശേഷം മാത്രമായിരിക്കണം. എന്നാല്‍, ഭാരതസര്‍ക്കാരിന്‍റെ 2012-ലെ പോക്സോ ആക്ട് പ്രകാരം ഇത്തരമൊരു കൃത്യത്തെക്കുറിച്ച് സംശയം തോന്നുന്നവര്‍ പോലും അക്കാര്യം സിവില്‍ അധികാരികളെ അറിയിക്കേണ്ടതുണ്ട്. ഇവ കൂടാതെ മറ്റു നടപടിക്രമങ്ങളിലും സഭാനിയമവും സിവില്‍ നിയമവും തമ്മില്‍ വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഉത്തരവാദിത്വപ്പെട്ട സഭാധികാരികള്‍ വൈദികരുള്‍പ്പെടുന്ന കുട്ടികളുടെ ലൈംഗികദുരുപയോഗ കേസുകള്‍ സിവില്‍ നിയമങ്ങള്‍ക്കനുസരിച്ചാണ് മുന്പോട്ടു കൊണ്ടുപോകേണ്ടത്. പക്ഷേ, അപ്പോള്‍പ്പോലും മേല്‍പ്പറഞ്ഞ പരിമിതികള്‍ നിമിത്തം ഒരു ബിഷപ്പിന് ചിലപ്പോള്‍ മുന്പോട്ടു പോകാന്‍ കഴിഞ്ഞെന്നുവരില്ല. അപ്പോള്‍പ്പിന്നെ അവശേഷിക്കുന്ന ഏകമാര്‍ഗ്ഗം സിവില്‍ അധികാരികളെ വിവരം ധരിപ്പിച്ചതിനുശേഷം വിഷയം പൂര്‍ണ്ണമായും സിവില്‍ കോടതിയുടെ തീരുമാനങ്ങള്‍ക്ക് വിടുക എന്നത് മാത്രമാണ്. കത്തോലിക്കാദൈവശാസ്ത്രമനുസരിച്ചും സാമാന്യമായ ധാരണയനുസരിച്ചും ബിഷപ്പ്, അദ്ദേഹത്തിന്‍റെ ജനത്തിന്‍റെ പ്രത്യേകിച്ച് വൈദികരുടെ, പിതാവാണ്. അതേസമയം തന്നെ തന്‍റെ രൂപതയിലെ എല്ലാ കേസുകളുടെയും വിധികര്‍ത്താവും അദ്ദേഹം തന്നെയാണ്. ഒരേസമയം പിതാവും വിധികര്‍ത്താവുമായിരിക്കുക എന്ന ബിഷപ്പിന്‍റെ ദൗത്യം ഏറെ ദുഷ്കരമായ കാര്യമാണ്. #{green->n->n-> [മാനന്തവാടി രൂപതയുടെ ബിഷപ്പും സീറോ മലബാര്‍ സഭയുടെ പെര്‍മനന്‍റ് സിനഡ് അംഗവുമായ മാര്‍ ജോസ് പൊരുന്നേടം എഴുതി La Croix International എന്ന ഫ്രഞ്ച് വാരികയുടെ ഇംഗ്ലീഷ് പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട (Sex abuse by the clergy: Predicament of an Indian Bishop) ലേഖനത്തിന്റെ സ്വതന്ത്രപരിഭാഷയാണ് ഈ ലേഖനം.] }#
Image: /content_image/LifeInChrist/LifeInChrist-2018-01-27-10:23:56.jpg
Keywords: ലൈംഗീ
Category: 13
Sub Category:
Heading: വൈദികരുടെ ലൈംഗീക ദുരുപയോഗകേസുകള്‍; ഒരു ഭാരതീയ മെത്രാന്റെ വിഷമസന്ധി
Content: കുട്ടികളെയും എളുപ്പത്തില്‍ മുറിവേല്‍ക്കുന്ന പ്രായപൂര്‍ത്തിയായവരെയും (vulnerable adults) കത്തോലിക്കാപുരോഹിതര്‍ ലൈംഗികമായി ദുരുപയോഗിച്ചതിന്‍റെ പേരിലുള്ള ഒന്നിലധികം കേസുകള്‍ ഭാരതത്തില്‍ അടുത്ത കാലത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാ കേസുകളിലും അതാതു സ്ഥലങ്ങളിലെ മെത്രാന്മാര്‍ ഈ വിവരങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും സിവില്‍ അധികാരികളില്‍ നിന്നും മറച്ചുവച്ച് കുറ്റവാളിയെ ശിക്ഷിക്കാതെ സംരക്ഷിക്കാന്‍ ശ്രമിച്ചു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്തുകൊണ്ടാണ് പൊതുജനത്തിനും വൈദികരടക്കുമുള്ള വിശ്വാസികള്‍ക്കും മെത്രാന്മാര്‍ക്കെതിരേ ഇത്തരത്തിലുള്ള മുന്‍വിധി കലര്‍ന്ന മനോഭാവമുള്ളത് എന്ന വസ്തുത ഒരു മെത്രാനെന്ന നിലയില്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്. എന്തുകൊണ്ടാണ് അവര്‍ അത്തരം നിഗമനങ്ങളില്‍ എത്തിച്ചേരുന്നത്? പലപ്പോഴും മാധ്യമങ്ങളാണ് ഇത്തരം സാഹചര്യങ്ങളില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. മാധ്യമറിപ്പോര്‍ട്ടുകളെ പ്രതിരോധിക്കാന്‍ തക്കവിധം സഭയുടെ അധികാരസ്ഥാനങ്ങള്‍ അത്ര സുസജ്ജമല്ല താനും. കത്തോലിക്കാമാധ്യമങ്ങള്‍ പോലും സഭാധികാരികള്‍ക്കെതിരെയുള്ള മുന്‍വിധികളുടെയും തെറ്റിദ്ധാരണകളുടെയും അപകടത്തില്‍ നിന്ന് മുക്തരല്ല. കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുകപോലും ചെയ്യാതെ സഭാധികാരികള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ നടത്തുന്നവരുടെ സ്വരമായി അവ മാറുന്നുണ്ട്. ഉടമസ്ഥരുടെ താത്പര്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും ആശയങ്ങള്‍ക്കുമനസരിച്ച് ഓരോ മാധ്യമത്തിനും അതിന്‍റേതായ സ്ഥാപിതതാല്‍പര്യങ്ങളുണ്ട് എന്നത് ഇന്നൊരു രഹസ്യമല്ല. വാര്‍ത്തകളും കാഴ്ചപ്പാടുകളും ജനങ്ങളിലേക്ക് എത്തിച്ചേരുന്നത് ഇത്തരം ആദര്‍ശങ്ങളുടെ പ്രിസത്തിലൂടെ കടന്നാണ്. ഇപ്രകാരം പ്രിസത്തിലൂടെ കടന്നുവരുന്ന ദൃശ്യങ്ങള്‍ എല്ലായ്പോഴും തന്നെ വക്രവും വിരൂപവുമായിരിക്കും. വൈദികരുടെ ലൈംഗികദുരുപയോഗക്കേസുകളെയും മെത്രാന്മാരുടെ ഉത്തരവാദിത്വങ്ങളെയും കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഇത്തരം ആരോപണങ്ങളിലകപ്പെടുന്ന വൈദികര്‍ക്കുനേരെ സഭക്ക്”ശൂന്യസഹിഷ്ണുതാ” (zeo tolerance) സമീപനമാണുള്ളത്. എന്നാൽ വൈദികര്‍ക്കെതിരെ ആരോപണമുയര്‍ന്നാല്‍ ഉടനെതന്നെ നൈയ്യാമിക നടപടികളിലേക്കൊന്നും പോകാതെ തന്നെ അവരെ ശിക്ഷിക്കുക എന്നതാണ് ശൂന്യസഹിഷ്ണുത കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, ചിലരുടെയെങ്കിലും ആശയമനുസരിച്ച്, ഇത്തരം വൈദികരെ ഉടനെതന്നെ പൗരോഹിത്യപദവിയില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്യേണ്ടത്. വൈദികരടക്കമുള്ള എല്ലാ വിശ്വാസികളെയും ഭരിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനാത്മാകമായ ഭരണസംവിധാനം സഭക്ക് പൊതുവായി ഉണ്ട് എന്ന ഒരു പൊതുധാരണയുണ്ട്. എന്നാല്‍, യാഥാർത്ഥ്യം മറിച്ചാണ്. അവരവരുടേതായ ആശയങ്ങളും പ്രോഗ്രാമുകളുമൊക്കെയായി ഓരോ വ്യക്തിസഭയും ഓരോ രൂപതയും വലിയൊരര്‍ത്ഥത്തില്‍ സ്വതന്ത്രമാണ്. പല നിയമങ്ങളും അവയ്ക്ക് പൊതുവായിട്ടുണ്ടെങ്കിലും അവയെല്ലാം പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനും തെറ്റുചെയ്തവരെല്ലാം ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാനും വേണ്ട സംവിധാനം സഭാതലത്തിലോ രൂപതാതലങ്ങളിലോ നിലവിലില്ല എന്നുതന്നെ പറയാം. ഇത്തരം കാര്യങ്ങളില്‍ രൂപതകള്‍ തമ്മിലാണെങ്കിലും സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ ഒന്നുംതന്നെയില്ല. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സഭാധികാരികള്‍ സഭാനിയമവും മറ്റു നിയമങ്ങളും പിന്തുടരേണ്ടതുണ്ട്. അത്തരം നിയമങ്ങള്‍ പിഞ്ചെല്ലുന്നില്ലായെങ്കില്‍ നടപടികളെല്ലാം അസാധുവായിത്തീരും. ഇക്കാരണത്താല്‍ തന്നെ വൈദികരും വിശ്വാസികളും ഉള്‍പ്പെട്ട കേസുകളില്‍ അവര്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതില്‍ സഭാധികാരികള്‍ വളരെ ശ്രദ്ധാലുക്കളാണ്. സര്‍ക്കാരിന്‍റെയും സഭയുടെയും നിയമങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പാക്കാന്‍ ഇരുകൂട്ടർക്കുള്ള സംവിധാനങ്ങള്‍ വളരെ വ്യത്യസ്തങ്ങളാണ്. സഭാംഗങ്ങളെയും സഭയെത്തന്നെയും ഭരിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള ബദല്‍ നിയമവ്യവസ്ഥിതിയായി സഭയുടെ ഭരണസംവിധാനത്തെ മനസ്സിലാക്കുന്ന വൈദികരും സന്ന്യസ്തരുമായ കത്തോലിക്കരും മറ്റ് വ്യക്തികളുമുണ്ട്. എന്നാല്‍ സത്യം ഇതില്‍ നിന്നൊക്കെ വളരെ വിദൂരമാണ്. ഭാരതത്തിലെ നിയമസംവിധാനത്തില്‍ സഭ ഒരു പ്രത്യേക ലക്ഷ്യം സാധ്യമാക്കാന്‍ സ്ഥാപിതമായിരിക്കുന്ന ഒരു ക്ലബ് പോലെയാണ്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, നിയമപരവും ഭരണപരവുമായ കാര്യങ്ങളില്‍ സഭ എല്ലായ്പോഴും രാഷ്ട്രത്തിന്‍റെ നിയമവ്യവസ്ഥക്ക് വിധേയമായിരിക്കും. ഈ വിഷയത്തിലുള്ള ഏത് നിയമലംഘനവും സിവില്‍കോടതികളില്‍ ചോദ്യം ചെയ്യപ്പടാവുന്നതാണ്. മാത്രവുമല്ല, ശക്തിയുപയോഗിച്ച് നിയമം നടപ്പില്‍ വരുത്താനുള്ള യാതൊരുവിധ സംവിധാനവും സഭക്കില്ല. ഉദാഹരണത്തിന് സഭാധികാരികള്‍ക്ക് സഭയുടെ തന്നെ ഒരു സ്ഥാപനത്തില്‍ തിരച്ചില്‍ നടത്താനോ, എന്തെങ്കിലും കണ്ടുകെട്ടാനോ ആരെയും അറസ്റ്റു ചെയ്യാനോ ഒന്നും അധികാരമില്ല. ഒരു വൈദികന്‍ കുറ്റക്കാരനായി തെളിയിക്കപ്പെട്ടാല്‍പ്പോലും സഭാപരമായി നല്കാന്‍ കഴിയുന്ന പരമാവധി ശിക്ഷ അദ്ദേഹത്തെ പൗരോഹിത്യത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക മാത്രമാണ്. അപ്പോഴും അയാൾ സ്വതന്ത്രനായിരിക്കും. ഇപ്രകാരം സ്വതന്ത്രനായി നില്‍ക്കുന്നതിനാല്‍ കുറ്റാരോപിതരായ വ്യക്തികള്‍ക്ക് ഇരകളെയും അന്വേഷകരെയും സ്വാധീനിച്ച് സഭാധികാരികള്‍ക്ക് എതിരായും തങ്ങൾക്ക് അനുകൂലമായും മൊഴികള്‍ കൊടുപ്പിക്കാന്‍ കഴിയും. ഒടുവിൽ സഭാധികാരികള്‍ എല്ലാത്തിലും കുറ്റക്കാരാവുകയും ചെയ്യും. അതേസമയം, രാഷ്ട്രത്തിന് അത്തരം പരിമിതികളില്ല. ഭരണഘടനക്ക് വിധേയമായിട്ടാണെങ്കില്‍പ്പോലും പൗരന്മാര്‍ക്ക് മേല്‍ രാഷ്ട്രത്തിന് പരമാധികാരമാണുള്ളത്. ആരെയെങ്കിലും പൗരോഹിത്യത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെങ്കില്‍ സഭ വളരെ കണിശമായ അന്വേഷണങ്ങള്‍ നടത്തേണ്ടതുണ്ട്. ഇത്തരം നടപടിക്രമങ്ങളിലുള്ള ഏതു പോരായ്മയും സിവില്‍കോടതികളില്‍ ചോദ്യം ചെയ്യപ്പെടാവുന്നതാണു്. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ സഭ നിര്‍ബന്ധിതമാവുകയും ചെയ്യാം. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഇത്തരം എല്ലാ കേസുകളിലും തന്നെ സഭാധികാരികളെയാണ് സിവില്‍ കോടതികള്‍ കുറ്റക്കാരായി പ്രഖ്യാപിച്ചിട്ടുള്ളതും. മാത്രവുമല്ല, ഭാരതസഭ ഇത്തരം കാര്യങ്ങളില്‍ പ്രാവീണ്യമുള്ള വ്യക്തികളുടെയും ഗുണനിലവാരമുള്ള ഭൗതികസാഹചര്യങ്ങളുടെയും കുറവ് വളരെയധികം അനുഭവിക്കുന്നുമുണ്ട്. കാനന്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന ക്രിമിനല്‍ നടപടിക്രമങ്ങള്‍ പ്രയോഗത്തില്‍ വരുത്താന്‍ ആവശ്യമായ സുസജ്ജമായ ഒരു നീതിന്യായവ്യവസ്ഥ (Judicial system) ഭാരതത്തിലെ സഭക്ക് ഇല്ലായെന്നതും എടുത്തു പറയേണ്ട കാര്യമാണ്. സഭാകോടതികളിലെ ഉദ്യോഗസ്ഥര്‍ എല്ലാവരും തന്നെ വൈദികരോ സന്ന്യസ്തരോ ആണ്. കുറ്റാരോപിതരായവരെ കൂലംകഷമായി ചോദ്യം ചെയ്യാനുള്ള അധികാരം അവര്‍ക്കില്ലാത്തതിനാല്‍ ആരോപണത്തിന്‍റെ നിജസ്ഥിതി ബോധ്യപ്പെടുക എന്നത് വളരെ ബുദ്ധിമുട്ടാണ്. കുറ്റാരോപിതനായ ഒരു വ്യക്തി തനിക്കെതിരെയുള്ള ആരോപണം എന്തുതന്നെയായാലും അത് സമ്മതിക്കില്ലായെന്ന് തീര്‍ച്ചയാണല്ലോ. മാത്രവുമല്ല, കുറ്റാരോപതിനായ വ്യക്തി ആരുടെയും കസ്റ്റഡിയിലല്ലാത്തതിനാല്‍ കേസ് അന്വേഷിക്കുന്നവരുടെ നേരെ പ്രതികാരനടപടികള്‍ സ്വീകരിക്കാനും സാധ്യതയുണ്ട്. മാത്രവുമല്ല, തങ്ങളുടെ തന്നെ കൂട്ടായ്മയില്‍പ്പെട്ട വൈദികരിലൊരാള്‍ ചെയ്യുന്ന കുറ്റത്തെ വൈദികരായ കോടതിഉദ്യോഗസ്ഥര്‍ പരിപൂർണ്ണ നിഷ്പക്ഷതയോടെ വിലയിരുത്തും എന്നും എപ്പോഴും വിശ്വസിക്കാന്‍ കഴിയില്ല, കാരണം, ആത്യന്തികമായി അത്തരം വിധികള്‍ അവര്‍ക്കെതിരെ തന്നെയുള്ളവയായി മാറും. സഭക്ക് പൊതുസമൂഹത്തിലുള്ള ആദരം നഷ്ടപ്പെടും എന്ന ഭയത്താലും പക്ഷപാതപരമായി വിധി പറയാന്‍ പ്രേരിപ്പിക്കപ്പെടാം. ഇവ കൂടാതെ, കുറ്റാരോപിതനായ വ്യക്തി തന്‍റെ സുഹൃത്തുക്കളായ വൈദികരുടേയും അല്മായരുടേയും പിന്തുണ സമ്പാദിച്ച് ഒരുപക്ഷേ പ്രകടനങ്ങളിലൂടെയും നിസ്സഹകരണത്തിലൂടെയും ബിഷപ്പിന് തന്നെ നിരന്തരമായ ഭീഷണിയായിത്തീരുകയും ചെയ്തേക്കാം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വൈദികര്‍ ലൈംഗികദുരുപയോഗം ചെയ്യുന്ന കേസുകളില്‍ ഉണ്ടാകേണ്ട നടപടികളെ സംബന്ധിച്ച് സിവില്‍ നിയമവും സഭാനിയമവും തമ്മില്‍ ചില പൊരുത്തക്കേടുകളുണ്ട്. ഭാരതമെത്രാന്‍ സമിതിയുടെ നിര്‍ദ്ദേശപ്രകാരം, മെത്രാനോ ഏതെങ്കിലും മേലധികാരിയോ, ഇത്തരം കാര്യങ്ങളില്‍ നടപടികള്‍ എടുക്കേണ്ടത് ഇരയാക്കപ്പെട്ട കുട്ടിയില്‍ നിന്നും വിശദമായ ഒരു പരാതി എഴുതിക്കിട്ടിയതിനു ശേഷം മാത്രമായിരിക്കണം. എന്നാല്‍, ഭാരതസര്‍ക്കാരിന്‍റെ 2012-ലെ പോക്സോ ആക്ട് പ്രകാരം ഇത്തരമൊരു കൃത്യത്തെക്കുറിച്ച് സംശയം തോന്നുന്നവര്‍ പോലും അക്കാര്യം സിവില്‍ അധികാരികളെ അറിയിക്കേണ്ടതുണ്ട്. ഇവ കൂടാതെ മറ്റു നടപടിക്രമങ്ങളിലും സഭാനിയമവും സിവില്‍ നിയമവും തമ്മില്‍ വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഉത്തരവാദിത്വപ്പെട്ട സഭാധികാരികള്‍ വൈദികരുള്‍പ്പെടുന്ന കുട്ടികളുടെ ലൈംഗികദുരുപയോഗ കേസുകള്‍ സിവില്‍ നിയമങ്ങള്‍ക്കനുസരിച്ചാണ് മുന്പോട്ടു കൊണ്ടുപോകേണ്ടത്. പക്ഷേ, അപ്പോള്‍പ്പോലും മേല്‍പ്പറഞ്ഞ പരിമിതികള്‍ നിമിത്തം ഒരു ബിഷപ്പിന് ചിലപ്പോള്‍ മുന്പോട്ടു പോകാന്‍ കഴിഞ്ഞെന്നുവരില്ല. അപ്പോള്‍പ്പിന്നെ അവശേഷിക്കുന്ന ഏകമാര്‍ഗ്ഗം സിവില്‍ അധികാരികളെ വിവരം ധരിപ്പിച്ചതിനുശേഷം വിഷയം പൂര്‍ണ്ണമായും സിവില്‍ കോടതിയുടെ തീരുമാനങ്ങള്‍ക്ക് വിടുക എന്നത് മാത്രമാണ്. കത്തോലിക്കാദൈവശാസ്ത്രമനുസരിച്ചും സാമാന്യമായ ധാരണയനുസരിച്ചും ബിഷപ്പ്, അദ്ദേഹത്തിന്‍റെ ജനത്തിന്‍റെ പ്രത്യേകിച്ച് വൈദികരുടെ, പിതാവാണ്. അതേസമയം തന്നെ തന്‍റെ രൂപതയിലെ എല്ലാ കേസുകളുടെയും വിധികര്‍ത്താവും അദ്ദേഹം തന്നെയാണ്. ഒരേസമയം പിതാവും വിധികര്‍ത്താവുമായിരിക്കുക എന്ന ബിഷപ്പിന്‍റെ ദൗത്യം ഏറെ ദുഷ്കരമായ കാര്യമാണ്. #{green->n->n-> [മാനന്തവാടി രൂപതയുടെ ബിഷപ്പും സീറോ മലബാര്‍ സഭയുടെ പെര്‍മനന്‍റ് സിനഡ് അംഗവുമായ മാര്‍ ജോസ് പൊരുന്നേടം എഴുതി La Croix International എന്ന ഫ്രഞ്ച് വാരികയുടെ ഇംഗ്ലീഷ് പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട (Sex abuse by the clergy: Predicament of an Indian Bishop) ലേഖനത്തിന്റെ സ്വതന്ത്രപരിഭാഷയാണ് ഈ ലേഖനം.] }#
Image: /content_image/LifeInChrist/LifeInChrist-2018-01-27-10:23:56.jpg
Keywords: ലൈംഗീ