Contents
Displaying 9911-9920 of 25169 results.
Content:
10225
Category: 1
Sub Category:
Heading: ജെറുസലേം സന്ദര്‍ശിക്കുവാന്‍ പലസ്തീന്‍ ക്രൈസ്തവര്‍ക്ക് അനുമതി
Content: പലസ്തീന്‍: ഉയിര്‍പ്പ് തിരുനാളിനോട് അനുബന്ധിച്ച് ഗാസാ മുനമ്പില്‍ താമസിക്കുന്ന നൂറുകണക്കിന് പലസ്തീന്‍ ക്രിസ്ത്യാനികള്‍ക്ക് ജെറുസലേമിലും, ബെത്ലഹേമിലും പ്രാര്‍ത്ഥനകളിലും പങ്കെടുക്കുവാന്‍ ഇസ്രായേല്‍ ഗവണ്‍മെന്റ് അനുമതി നല്‍കി. മൊത്തം 500 പെര്‍മിറ്റുകളാണ് ഭരണകൂടം അനുവദിച്ചത്. ഇതില്‍ ജെറുസലേം, വെസ്റ്റ്‌ബാങ്ക് എന്നിവിടങ്ങളിലേക്ക് 300 എണ്ണവും, ജോര്‍ദ്ദാനിലേക്ക് 200 എണ്ണവുമാണ് അനുവദിച്ചിരിക്കുന്നത്. നേരത്തെ അതിര്‍ത്തിയിലെ ചെക്ക്പോസ്റ്റ് കടന്ന്‍ ജെറുസലേമും, ബെത്ലഹേമും സന്ദര്‍ശിക്കുവാനുള്ള അപേക്ഷ ഗാസാ മുനമ്പിലെ ക്രൈസ്തവര്‍ അധികൃതര്‍ക്ക് നല്‍കിയിരിന്നുവെങ്കിലും തീരുമാനമായിരിന്നില്ല. അമേരിക്കയിലേയും, യൂറോപ്പിലേയും നിരവധി ഉദ്യോഗസ്ഥര്‍ വിഷയം ചര്‍ച്ചയാക്കിയ സാഹചര്യത്തിലാണ് ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് വിശുദ്ധ നഗരം സന്ദര്‍ശിക്കുവാനുള്ള അനുവാദം ലഭിച്ചത്. അനുവാദം ലഭിച്ചതിനു ശേഷം ഈസ്റ്ററിനു മുന്‍പ് വേണ്ടത്ര സമയം ലഭിക്കാഞ്ഞതിനാല്‍ എത്രപേര്‍ക്ക് ജെറുസലേം സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞു എന്നതില്‍ വ്യക്തതയില്ല. എന്നാല്‍ നാളെ ഈസ്റ്റര്‍ ആഘോഷിക്കുന്ന ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍ വിശുദ്ധ നഗരങ്ങള്‍ സന്ദര്‍ശിക്കുവാനുള്ള അവസരം വേണ്ടവിധം വിനിയോഗിച്ചെക്കുമെന്നാണ് നിരീക്ഷണം. അതേസമയം ഗാസാ മുനമ്പിലെ ക്രൈസ്തവരുടെ എണ്ണം വര്‍ഷം ചെല്ലുന്തോറും ഗണ്യമായി കുറഞ്ഞു വരികയാണ്. ഭൂരിഭാഗവും വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറി കഴിഞ്ഞു. പലസ്തീനിയന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (PCBS) കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് വെറും 1138 പലസ്തീനി ക്രൈസ്തവര്‍ മാത്രമാണ് ഇപ്പോള്‍ ഗാസ മുനമ്പിലുള്ളത്. ജെറുസലേമിലും, വെസ്റ്റ്‌ബാങ്കിലും, ഇസ്രായേലിലും ബന്ധുക്കളുള്ളവരാണ് ഇവരില്‍ ഭൂരിഭാഗം പേരും.
Image: /content_image/News/News-2019-04-27-01:23:09.jpg
Keywords: ഗാസ, ഇസ്രായേ
Category: 1
Sub Category:
Heading: ജെറുസലേം സന്ദര്‍ശിക്കുവാന്‍ പലസ്തീന്‍ ക്രൈസ്തവര്‍ക്ക് അനുമതി
Content: പലസ്തീന്‍: ഉയിര്‍പ്പ് തിരുനാളിനോട് അനുബന്ധിച്ച് ഗാസാ മുനമ്പില്‍ താമസിക്കുന്ന നൂറുകണക്കിന് പലസ്തീന്‍ ക്രിസ്ത്യാനികള്‍ക്ക് ജെറുസലേമിലും, ബെത്ലഹേമിലും പ്രാര്‍ത്ഥനകളിലും പങ്കെടുക്കുവാന്‍ ഇസ്രായേല്‍ ഗവണ്‍മെന്റ് അനുമതി നല്‍കി. മൊത്തം 500 പെര്‍മിറ്റുകളാണ് ഭരണകൂടം അനുവദിച്ചത്. ഇതില്‍ ജെറുസലേം, വെസ്റ്റ്‌ബാങ്ക് എന്നിവിടങ്ങളിലേക്ക് 300 എണ്ണവും, ജോര്‍ദ്ദാനിലേക്ക് 200 എണ്ണവുമാണ് അനുവദിച്ചിരിക്കുന്നത്. നേരത്തെ അതിര്‍ത്തിയിലെ ചെക്ക്പോസ്റ്റ് കടന്ന്‍ ജെറുസലേമും, ബെത്ലഹേമും സന്ദര്‍ശിക്കുവാനുള്ള അപേക്ഷ ഗാസാ മുനമ്പിലെ ക്രൈസ്തവര്‍ അധികൃതര്‍ക്ക് നല്‍കിയിരിന്നുവെങ്കിലും തീരുമാനമായിരിന്നില്ല. അമേരിക്കയിലേയും, യൂറോപ്പിലേയും നിരവധി ഉദ്യോഗസ്ഥര്‍ വിഷയം ചര്‍ച്ചയാക്കിയ സാഹചര്യത്തിലാണ് ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് വിശുദ്ധ നഗരം സന്ദര്‍ശിക്കുവാനുള്ള അനുവാദം ലഭിച്ചത്. അനുവാദം ലഭിച്ചതിനു ശേഷം ഈസ്റ്ററിനു മുന്‍പ് വേണ്ടത്ര സമയം ലഭിക്കാഞ്ഞതിനാല്‍ എത്രപേര്‍ക്ക് ജെറുസലേം സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞു എന്നതില്‍ വ്യക്തതയില്ല. എന്നാല്‍ നാളെ ഈസ്റ്റര്‍ ആഘോഷിക്കുന്ന ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍ വിശുദ്ധ നഗരങ്ങള്‍ സന്ദര്‍ശിക്കുവാനുള്ള അവസരം വേണ്ടവിധം വിനിയോഗിച്ചെക്കുമെന്നാണ് നിരീക്ഷണം. അതേസമയം ഗാസാ മുനമ്പിലെ ക്രൈസ്തവരുടെ എണ്ണം വര്‍ഷം ചെല്ലുന്തോറും ഗണ്യമായി കുറഞ്ഞു വരികയാണ്. ഭൂരിഭാഗവും വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറി കഴിഞ്ഞു. പലസ്തീനിയന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (PCBS) കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് വെറും 1138 പലസ്തീനി ക്രൈസ്തവര്‍ മാത്രമാണ് ഇപ്പോള്‍ ഗാസ മുനമ്പിലുള്ളത്. ജെറുസലേമിലും, വെസ്റ്റ്‌ബാങ്കിലും, ഇസ്രായേലിലും ബന്ധുക്കളുള്ളവരാണ് ഇവരില്‍ ഭൂരിഭാഗം പേരും.
Image: /content_image/News/News-2019-04-27-01:23:09.jpg
Keywords: ഗാസ, ഇസ്രായേ
Content:
10226
Category: 1
Sub Category:
Heading: സഹായവുമായി സംഘടനകള്‍: തകർന്ന ദേവാലയം പുനര്‍നിർമ്മിക്കുമെന്ന് ശ്രീലങ്കൻ സർക്കാർ
Content: കൊളംബോ: ഈസ്റ്റർ ദിനത്തിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ചാവേർ ആക്രമണത്തിൽ തകർന്ന ശ്രീലങ്കയിലെ പ്രശസ്തമായ സെന്റ് ആന്റണീസ് ദേവാലയം പുനർനിർമ്മിക്കുമന്ന് ശ്രീലങ്കൻ സർക്കാറിന്റെ ഉറപ്പ്. കൊളംബോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാൽക്കം രഞ്ജിത്തിന്റെ ആത്മീയ നേതൃത്വത്തിൽ ശ്രീലങ്കയിലെ സാംസ്കാരിക വകുപ്പ് മന്ത്രിയായ സജിത്ത് പ്രേമദാസയാണ് പുനർനിർമാണത്തിന് ചുക്കാന്‍ പിടിക്കുക. പാരീസിലെ നോട്രഡാം കത്തീഡ്രൽ ദേവാലയത്തിൽ തീപിടുത്തമുണ്ടായപ്പോൾ കത്തീഡ്രൽ പുനർ നിർമാണത്തിന് വേണ്ടി സാമ്പത്തിക സഹായം സ്വീകരിച്ച മാതൃകയിൽ പണം സ്വീകരിക്കാൻ ആരംഭിച്ചിട്ടുണ്ട്. ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും, പരിക്കേറ്റവർക്കും, ദേവാലയ പുനർനിർമാണത്തിനുമായി ആറ് ലക്ഷം യൂറോ സാമ്പത്തിക സഹായമെങ്കിലും സ്വീകരിക്കാനാണ് ഇതിനു പിന്നിലെ ക്യാമ്പയിൻ ലക്ഷ്യംവയ്ക്കുന്നത്. തകർന്ന മൂന്ന് ദേവാലയങ്ങൾക്കായി 100,000 ഡോളർ കത്തോലിക്ക സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ് നൽകും. ശ്രീലങ്കയിലെ ക്രൈസ്തവ സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി നെറ്റ്സ് ഓഫ് കൊളംബസിന്റെ അധ്യക്ഷന്‍ കാൾ ആൻഡേഴ്സൺ തിങ്കളാഴ്ച പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു. ഈസ്റ്റർ ദിനത്തിൽ നടന്ന ആക്രമണം ജീവന്റെ പ്രാധാന്യത്തിനും മനുഷ്യാവകാശങ്ങൾക്കും മത സ്വാതന്ത്ര്യത്തിനും വിലകൽപ്പിക്കാത്തവർ നടത്തിയ ആക്രമണമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിൽ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന മത സമൂഹമായ ക്രൈസ്തവർക്കും, മറ്റു ന്യൂനപക്ഷങ്ങൾക്കും സുരക്ഷയൊരുക്കാൻ ലോകരാജ്യങ്ങൾ നടപടി സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്താണ് കുറിപ്പ് അവസാനിക്കുന്നത്. നേരത്തെ ഹംഗറി ഗവണ്‍മെന്‍റ് ശ്രീലങ്കന്‍ ക്രൈസ്തവര്‍ക്ക് വേണ്ടി 31000 ഡോളറിന്റെ സഹായം അനുവദിച്ചിരിന്നു.
Image: /content_image/News/News-2019-04-27-01:35:23.jpg
Keywords: ശ്രീലങ്ക
Category: 1
Sub Category:
Heading: സഹായവുമായി സംഘടനകള്‍: തകർന്ന ദേവാലയം പുനര്‍നിർമ്മിക്കുമെന്ന് ശ്രീലങ്കൻ സർക്കാർ
Content: കൊളംബോ: ഈസ്റ്റർ ദിനത്തിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ചാവേർ ആക്രമണത്തിൽ തകർന്ന ശ്രീലങ്കയിലെ പ്രശസ്തമായ സെന്റ് ആന്റണീസ് ദേവാലയം പുനർനിർമ്മിക്കുമന്ന് ശ്രീലങ്കൻ സർക്കാറിന്റെ ഉറപ്പ്. കൊളംബോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാൽക്കം രഞ്ജിത്തിന്റെ ആത്മീയ നേതൃത്വത്തിൽ ശ്രീലങ്കയിലെ സാംസ്കാരിക വകുപ്പ് മന്ത്രിയായ സജിത്ത് പ്രേമദാസയാണ് പുനർനിർമാണത്തിന് ചുക്കാന്‍ പിടിക്കുക. പാരീസിലെ നോട്രഡാം കത്തീഡ്രൽ ദേവാലയത്തിൽ തീപിടുത്തമുണ്ടായപ്പോൾ കത്തീഡ്രൽ പുനർ നിർമാണത്തിന് വേണ്ടി സാമ്പത്തിക സഹായം സ്വീകരിച്ച മാതൃകയിൽ പണം സ്വീകരിക്കാൻ ആരംഭിച്ചിട്ടുണ്ട്. ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും, പരിക്കേറ്റവർക്കും, ദേവാലയ പുനർനിർമാണത്തിനുമായി ആറ് ലക്ഷം യൂറോ സാമ്പത്തിക സഹായമെങ്കിലും സ്വീകരിക്കാനാണ് ഇതിനു പിന്നിലെ ക്യാമ്പയിൻ ലക്ഷ്യംവയ്ക്കുന്നത്. തകർന്ന മൂന്ന് ദേവാലയങ്ങൾക്കായി 100,000 ഡോളർ കത്തോലിക്ക സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ് നൽകും. ശ്രീലങ്കയിലെ ക്രൈസ്തവ സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി നെറ്റ്സ് ഓഫ് കൊളംബസിന്റെ അധ്യക്ഷന്‍ കാൾ ആൻഡേഴ്സൺ തിങ്കളാഴ്ച പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു. ഈസ്റ്റർ ദിനത്തിൽ നടന്ന ആക്രമണം ജീവന്റെ പ്രാധാന്യത്തിനും മനുഷ്യാവകാശങ്ങൾക്കും മത സ്വാതന്ത്ര്യത്തിനും വിലകൽപ്പിക്കാത്തവർ നടത്തിയ ആക്രമണമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിൽ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന മത സമൂഹമായ ക്രൈസ്തവർക്കും, മറ്റു ന്യൂനപക്ഷങ്ങൾക്കും സുരക്ഷയൊരുക്കാൻ ലോകരാജ്യങ്ങൾ നടപടി സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്താണ് കുറിപ്പ് അവസാനിക്കുന്നത്. നേരത്തെ ഹംഗറി ഗവണ്‍മെന്‍റ് ശ്രീലങ്കന്‍ ക്രൈസ്തവര്‍ക്ക് വേണ്ടി 31000 ഡോളറിന്റെ സഹായം അനുവദിച്ചിരിന്നു.
Image: /content_image/News/News-2019-04-27-01:35:23.jpg
Keywords: ശ്രീലങ്ക
Content:
10227
Category: 1
Sub Category:
Heading: ക്രിസ്തുവിനും സഭയ്ക്കുമായി അഭിഷേകത്തിന്റെ 25 വര്‍ഷങ്ങള്‍: ആയിരങ്ങളുടെ പ്രിയപ്പെട്ട വട്ടായിലച്ചന് ജൂബിലി മംഗളങ്ങള്‍
Content: എന്‍റെ ദൈവം എന്‍റെ പിതാവും രാജാവുമെങ്കില്‍, ഞാന്‍ ആ ദൈവത്തിന്‍റെ രാജകുമാരനാണ് എന്ന് പ്രഖ്യാപിക്കാന്‍ തന്‍റെ പേരിനെ സേവ്യര്‍ഖാന്‍ എന്ന് പുനര്‍നാമകരണം ചെയ്ത, ആയിരങ്ങളുടെ പ്രിയപ്പെട്ട വട്ടായിലച്ചന്‍ ഏപ്രില്‍ 28-ന് തന്‍റെ പൗരോഹിത്യത്തിന്‍റെ 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ദൈവമകന്‍റെ രാജത്വപദവിയ്ക്ക് ചേര്‍ന്ന വിധം സ്നേഹത്തിന്‍റെയും എളിമയുടേയും സഹനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും പ്രാര്‍ത്ഥനയുടേയും തീക്ഷ്ണതയുടേയും ദീപ്തമായ ഈ പൗരോഹിത്യം കേരള സഭയ്ക്കും സഭാമക്കള്‍ക്കും അനുഗ്രഹവര്‍ഷമായി നിലകൊള്ളുന്നതിനായി, ദൈവശുശ്രൂഷയ്ക്കായി, നമുക്ക് കൃതജ്ഞതാബലികള്‍ ഒരുക്കാം. പരിശുദ്ധാത്മാവിനാല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെടുകയും പണിതുയര്‍ത്തപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്ന ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ കേരളസഭാചരിത്രത്തിന്‍റെ ഭാഗമായി മാറുകയാണ്. ലോകമൊട്ടുമുള്ള വിശ്വാസ സമൂഹത്തിന് "അട്ടപ്പാടി" ആദ്ധ്യാത്മികതയുടെ ഒരു ഇടമായി മാറുവാന്‍ സ്വര്‍ഗ്ഗം തിരഞ്ഞെടുത്തത് ക്രിസ്തുവിനും സഭയ്ക്കും വേണ്ടി എന്ന ആപ്തവാക്യം ഹൃദയത്തിലേറ്റു വാങ്ങിയ ഒരു സാധാരണ വൈദികന്‍റെ അസാധാരണ സമര്‍പ്പണമാണ്. നവീകരണത്തിന്‍റെ നാളുകള്‍ക്ക് അസ്തമയം എന്ന് പ്രഖ്യാപിക്കുന്നവരുടെ ആരവം ഉയരുന്ന നാളുകളിലാണ് കേരളസഭയുടെ നവീകരണ അന്തരീക്ഷത്തിലേക്ക് ഡിവൈന്‍ ഉണര്‍വ്വിനു ശേഷം പരിശുദ്ധാത്മാവ് വട്ടായിലച്ചനെ അഭിഷേകം ചെയ്ത് ഉയര്‍ത്തുന്നത്. അട്ടപ്പാടിയില്‍ നിന്നും പൊട്ടി ഒഴുകിയ അഭിഷേകത്തിന്‍റെ അഗ്നി ആയിരങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വും പുതിയ ആവേശവും പകര്‍ന്നു നല്‍കി പതിനായിരങ്ങള്‍ പങ്കെടുക്കുന്ന സെഹിയോന്‍ ആദ്യ വെള്ളിയാഴ്ച ശുശ്രൂഷകള്‍ അനുഗ്രഹത്തിന്‍റെയും വിടുതലിന്‍റെയും അഭിഷേകജ്വാലയായി കേരളക്കരയില്‍ കത്തിപ്പടര്‍ന്നു. കൊച്ചുകുഞ്ഞിനെപ്പോലെ ശുശ്രൂഷ വേദിയില്‍ തുള്ളിച്ചാടുന്ന വട്ടായിലച്ചനും ആ കണ്ഠത്തില്‍ നിന്ന് ഉയര്‍ന്നു പൊങ്ങുന്ന "യേശുവേ" എന്ന നിലവിളിയും ലക്ഷക്കണക്കിന് ജീവിതങ്ങള്‍ക്ക് രക്ഷയും സൗഖ്യവുമായിത്തീരാന്‍ പരിശുദ്ധാത്മാവ് ഇടവരുത്തി. ശാലോം ടെലിവിഷനിലൂടെ സ്വര്‍ഗ്ഗം നല്‍കിയ അഭിഷേകാഗ്നി - മലയാളി കുടുംബങ്ങളുടെ സ്വന്തം എപ്പിസോഡായി മാറി. ഇന്നും ജീവിക്കുന്ന കര്‍ത്താവിന്‍റെ അത്ഭുതസാന്നിദ്ധ്യം ഈ ടെലിവിഷന്‍ പ്രോഗ്രാമിലൂടെ "പറഞ്ഞാല്‍ ആരും വിശ്വസിക്കാനാവാത്ത" നൂറുകണക്കിന് സാക്ഷ്യങ്ങളിലൂടെ അനേകായിരം കുടുംബങ്ങളെ വിശ്വാസത്തിലേക്കും വിശുദ്ധ ജീവിതത്തിലേക്കും നയിച്ചു. 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പാലക്കാട് രൂപതയുടെ ഈ വൈദികന്‍ ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന സെഹിയോന്‍ മിനിസ്ട്രീസിന്‍റെ സ്ഥാപക ഡയറക്ടറും ലോകസുവിശേഷവത്ക്കരണത്തിനായി സജ്ജമാക്കപ്പെടുന്ന Anointing Fire Catholic Ministry യുടെ സ്ഥാപക ഡയറക്ടറും Preachers of Divine Mercy, Abhishekagni, Sisters of Jesus & Mary കോണ്‍ഗ്രിഗേഷനുകളുടെ സ്ഥാപകരിലൊരുവനുമായി, കര്‍ത്തൃകരങ്ങളിലെ ഉപകരണമായിത്തീരുമ്പോള്‍ വട്ടായിലച്ചനോടു ചേര്‍ന്ന് ഈ സുവിശേഷ സമര്‍പ്പണത്തിന് അനേകരെ പരിശുദ്ധാത്മാവ് പ്രത്യേകമായി തിരഞ്ഞെടുത്ത് നിയോഗിച്ചു. ദൈവവചനത്തോടും പരിശുദ്ധാത്മ പ്രവര്‍ത്തനങ്ങളോടും പൂര്‍ണമായി ഹൃദയം തുറക്കുന്ന വിശുദ്ധനായ മനത്തോടത്ത് പിതാവിന്‍റെ പ്രാര്‍ത്ഥനകളും പ്രോത്സാഹനങ്ങളും തിരുത്തലുകളും ഈ സുവിശേഷ മുന്നേറ്റത്തിന്‍റെ അടിസ്ഥാന കേന്ദ്രമായി നിലകൊള്ളുന്നു. അച്ചനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കര്‍ത്താവ് തിരഞ്ഞെടുത്ത വൈദികജീവിതങ്ങള്‍ (Fr.Soji Olikkal, Fr.Binoy, Fr.Reni. Fr.Antony ....)ഓരോരുത്തരും സ്നേഹത്തിന്‍റെയും പ്രാര്‍ത്ഥനയുടേയും സമര്‍പ്പണത്തിന്‍റെയും തീക്ഷ്ണതയുടേയും ജ്വലിക്കുന്ന തീപന്തങ്ങളായി വഴി നടത്തുന്ന പരിശുദ്ധാത്മാവിന് നന്ദി കരേറ്റുവാന്‍ ഈ ജൂബിലി വര്‍ഷം കാരണമാകും. നവീകരണത്തിന്‍റെ ശൈലികളും സമ്പന്നതയും അന്യമായിരുന്ന വട്ടായിലച്ചനെ പരിശുദ്ധാത്മ പ്രവര്‍ത്തനങ്ങളുടെ സൗന്ദര്യത്തിലേക്ക് നയിക്കാന്‍ ഒരു കൊച്ചു അത്മായ പ്രാര്‍ത്ഥന കൂട്ടായ്മയെ കര്‍ത്താവ് ഉപയോഗിച്ചുവെങ്കില്‍, ഇന്ന് അച്ചന്‍റെ ആത്മീയ നേതൃത്വത്തോട് ചേര്‍ന്ന് ക്രിസ്തുവിനും സഭയ്ക്കുമായി സമര്‍പ്പണം ചെയ്യുന്ന ആയിരക്കണക്കിന് ശുശ്രൂഷകരും കുടുംബങ്ങളും യേശുക്രിസ്തുവിന് ജീവിതത്തില്‍ ഒന്നാംസ്ഥാനം നല്‍കി നിത്യസ്വര്‍ഗം ലക്ഷ്യമാക്കി പ്രയാണം ചെയ്യുന്നു. പരിശുദ്ധാത്മാവിന്‍റെ കാറ്റിനാല്‍ നയിക്കപ്പെടാന്‍ നിരന്തരം ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന ഈ വിശുദ്ധനായ വൈദികന്‍, ലോകം കാണുന്ന അത്ഭുതങ്ങള്‍ക്കും അടയാളങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും അപ്പുറം വേദനകളും, സഹനങ്ങളും, ഒറ്റപ്പെടുത്തലുകളും, വിമര്‍ശനങ്ങളും ക്രിസ്തുവിന്‍റെ കുരിശിനോട് ചേര്‍ത്ത് സ്വീകരിക്കുമ്പോള്‍ ഈ വൈദികജീവിതം നമുക്ക് അനുഗ്രഹവഴിയായി മാറുന്നു. ഈ കാലഘട്ടത്തില്‍ കര്‍ത്താവ് ദൈവജനത്തിന് നല്‍കിയ സമ്മാനമായി/അനുഗ്രഹമായി കേരള സഭയിലെ പിതാക്കന്മാര്‍ വട്ടായിലച്ചനെ വിശേഷിപ്പിക്കുമ്പോള്‍, പിതാക്കന്മാരോട് ചേര്‍ന്ന് വട്ടായിലച്ചനിലൂടെ സ്വര്‍ഗം ആഗ്രഹിക്കുന്ന സകല പദ്ധതികളും പൂവണിയുവാനും ദൈവമഹത്വത്തിന് കാരണമായിത്തീരുവാനും നമുക്ക് സ്നേഹപൂര്‍വ്വം പ്രാര്‍ത്ഥിക്കാം. വട്ടായിലച്ചന്‍റെ 24/7 പ്രതിബദ്ധത,വിശ്വാസത്തിന്‍റെ ചുവടുകള്‍ വയ്ക്കുവാനുള്ള ധീരത, ആഴമേറിയ ജീവിത ലാളിത്യം, എളിമ, മറ്റുള്ളവരിലേക്ക് നിരന്തരം ഒഴുക്കപ്പെടുന്ന ദൈവസ്നേഹം, ദൈവസ്വരം ആരില്‍ നിന്ന് കേട്ടാലും സ്വീകരിക്കുവാനും തിരുത്തുവാനുമുള്ള സന്നദ്ധത, കഠിനമായ പരിഹാര അരൂപികള്‍, ബലിപീഠത്തോടും തിരുവചനത്തോടുമുള്ള ആഴമേറിയ ഭക്തിബഹുമാനങ്ങള്‍, തിരുസഭാ ശുശ്രൂഷകളിലെ പരിശുദ്ധാത്മ ശക്തിയെക്കുറിച്ചുള്ള തീക്ഷ്ണമായ ബോധ്യങ്ങള്‍, അനേകരുടെ സ്വകാര്യ ദുഃഖങ്ങളും വേദനകളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ്, അവര്‍ക്ക് കാരുണ്യവും കരുതലും ആയി മാറുന്ന ഇടയജീവിതം, മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളുടെ തീക്ഷ്ണതയോട് ഒന്നുചേരുന്ന കൃതജ്ഞതാപ്രകാശനങ്ങള്‍, ആധുനിക സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങളെ ദൈവരാജ്യവേലയ്ക്കായി ശക്തമായി ഉപയോഗിക്കുവാനുള്ള ദൈവികജ്ഞാനം....തുടങ്ങി യേശുക്രിസ്തുവില്‍ വേരുറപ്പിക്കപ്പെട്ടും പണിതുയര്‍ത്തപ്പെട്ടും കര്‍ത്താവില്‍ അഭിമാനിക്കാന്‍ അവകാശമുള്ള വേലക്കാരായി ദൈവതിരുമുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ ആഗഹിക്കുന്ന ഓരോ വൈദികനും, സന്യാസിനിയും, അല്‍മായ ശുശ്രൂഷകനും പ്രചോദനവും മാതൃകയുമായി ഈ പൗരോഹിത്യം ഉയര്‍ന്നു നില്‍ക്കുമ്പോള്‍, വളർത്തുന്നവനായ നല്ല ദൈവത്തിന് അച്ഛനെപ്രതി നന്ദി കരേറ്റാം. പ്രാര്‍ത്ഥിക്കാം. തീര്‍ച്ചയായും ഈ ജൂബിലി ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്കും, യുവതീയുവാക്കള്‍ക്കും, കുടുംബങ്ങള്‍ക്കും, വൈദികര്‍ക്കും, സന്യസ്തര്‍ക്കുമെല്ലാം കൃതജ്ഞതാ പ്രകാശനത്തിന്‍റെ നിമിഷങ്ങളാണ്. സെഹിയോന്‍ കുടുംബത്തിന് ഇത് നന്ദിയുടേയും പുന:സമര്‍പ്പണത്തിന്‍റെയും ആഴമേറിയ അനുതാപത്തിന്‍റെയും ദിനങ്ങളാണ്. വിശ്വാസത്തിന്‍റെ കണ്ണുകള്‍ ഉയര്‍ത്തി ഈ പൗരോഹിത്യ സമര്‍പ്പണത്തിലൂടെ കര്‍ത്താവ് ലോകമെമ്പാടും ചെയ്യുവാനിരിക്കുന്ന അത്ഭുതകരമായ പ്രവൃത്തികള്‍ക്കായി നമുക്ക് നന്ദി പറയാം. പ്രാര്‍ത്ഥിക്കാം. സ്വര്‍ഗീയ സംരക്ഷണത്തിലും പരിശുദ്ധാത്മാവിലും വട്ടായിലച്ചന്‍ നിരന്തരം ജ്വലിക്കുവാന്‍ നമുക്ക് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാം.
Image: /content_image/News/News-2019-04-27-14:14:41.jpg
Keywords: വട്ടായി, സെഹിയോ
Category: 1
Sub Category:
Heading: ക്രിസ്തുവിനും സഭയ്ക്കുമായി അഭിഷേകത്തിന്റെ 25 വര്‍ഷങ്ങള്‍: ആയിരങ്ങളുടെ പ്രിയപ്പെട്ട വട്ടായിലച്ചന് ജൂബിലി മംഗളങ്ങള്‍
Content: എന്‍റെ ദൈവം എന്‍റെ പിതാവും രാജാവുമെങ്കില്‍, ഞാന്‍ ആ ദൈവത്തിന്‍റെ രാജകുമാരനാണ് എന്ന് പ്രഖ്യാപിക്കാന്‍ തന്‍റെ പേരിനെ സേവ്യര്‍ഖാന്‍ എന്ന് പുനര്‍നാമകരണം ചെയ്ത, ആയിരങ്ങളുടെ പ്രിയപ്പെട്ട വട്ടായിലച്ചന്‍ ഏപ്രില്‍ 28-ന് തന്‍റെ പൗരോഹിത്യത്തിന്‍റെ 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ദൈവമകന്‍റെ രാജത്വപദവിയ്ക്ക് ചേര്‍ന്ന വിധം സ്നേഹത്തിന്‍റെയും എളിമയുടേയും സഹനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും പ്രാര്‍ത്ഥനയുടേയും തീക്ഷ്ണതയുടേയും ദീപ്തമായ ഈ പൗരോഹിത്യം കേരള സഭയ്ക്കും സഭാമക്കള്‍ക്കും അനുഗ്രഹവര്‍ഷമായി നിലകൊള്ളുന്നതിനായി, ദൈവശുശ്രൂഷയ്ക്കായി, നമുക്ക് കൃതജ്ഞതാബലികള്‍ ഒരുക്കാം. പരിശുദ്ധാത്മാവിനാല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെടുകയും പണിതുയര്‍ത്തപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്ന ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ കേരളസഭാചരിത്രത്തിന്‍റെ ഭാഗമായി മാറുകയാണ്. ലോകമൊട്ടുമുള്ള വിശ്വാസ സമൂഹത്തിന് "അട്ടപ്പാടി" ആദ്ധ്യാത്മികതയുടെ ഒരു ഇടമായി മാറുവാന്‍ സ്വര്‍ഗ്ഗം തിരഞ്ഞെടുത്തത് ക്രിസ്തുവിനും സഭയ്ക്കും വേണ്ടി എന്ന ആപ്തവാക്യം ഹൃദയത്തിലേറ്റു വാങ്ങിയ ഒരു സാധാരണ വൈദികന്‍റെ അസാധാരണ സമര്‍പ്പണമാണ്. നവീകരണത്തിന്‍റെ നാളുകള്‍ക്ക് അസ്തമയം എന്ന് പ്രഖ്യാപിക്കുന്നവരുടെ ആരവം ഉയരുന്ന നാളുകളിലാണ് കേരളസഭയുടെ നവീകരണ അന്തരീക്ഷത്തിലേക്ക് ഡിവൈന്‍ ഉണര്‍വ്വിനു ശേഷം പരിശുദ്ധാത്മാവ് വട്ടായിലച്ചനെ അഭിഷേകം ചെയ്ത് ഉയര്‍ത്തുന്നത്. അട്ടപ്പാടിയില്‍ നിന്നും പൊട്ടി ഒഴുകിയ അഭിഷേകത്തിന്‍റെ അഗ്നി ആയിരങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വും പുതിയ ആവേശവും പകര്‍ന്നു നല്‍കി പതിനായിരങ്ങള്‍ പങ്കെടുക്കുന്ന സെഹിയോന്‍ ആദ്യ വെള്ളിയാഴ്ച ശുശ്രൂഷകള്‍ അനുഗ്രഹത്തിന്‍റെയും വിടുതലിന്‍റെയും അഭിഷേകജ്വാലയായി കേരളക്കരയില്‍ കത്തിപ്പടര്‍ന്നു. കൊച്ചുകുഞ്ഞിനെപ്പോലെ ശുശ്രൂഷ വേദിയില്‍ തുള്ളിച്ചാടുന്ന വട്ടായിലച്ചനും ആ കണ്ഠത്തില്‍ നിന്ന് ഉയര്‍ന്നു പൊങ്ങുന്ന "യേശുവേ" എന്ന നിലവിളിയും ലക്ഷക്കണക്കിന് ജീവിതങ്ങള്‍ക്ക് രക്ഷയും സൗഖ്യവുമായിത്തീരാന്‍ പരിശുദ്ധാത്മാവ് ഇടവരുത്തി. ശാലോം ടെലിവിഷനിലൂടെ സ്വര്‍ഗ്ഗം നല്‍കിയ അഭിഷേകാഗ്നി - മലയാളി കുടുംബങ്ങളുടെ സ്വന്തം എപ്പിസോഡായി മാറി. ഇന്നും ജീവിക്കുന്ന കര്‍ത്താവിന്‍റെ അത്ഭുതസാന്നിദ്ധ്യം ഈ ടെലിവിഷന്‍ പ്രോഗ്രാമിലൂടെ "പറഞ്ഞാല്‍ ആരും വിശ്വസിക്കാനാവാത്ത" നൂറുകണക്കിന് സാക്ഷ്യങ്ങളിലൂടെ അനേകായിരം കുടുംബങ്ങളെ വിശ്വാസത്തിലേക്കും വിശുദ്ധ ജീവിതത്തിലേക്കും നയിച്ചു. 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പാലക്കാട് രൂപതയുടെ ഈ വൈദികന്‍ ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന സെഹിയോന്‍ മിനിസ്ട്രീസിന്‍റെ സ്ഥാപക ഡയറക്ടറും ലോകസുവിശേഷവത്ക്കരണത്തിനായി സജ്ജമാക്കപ്പെടുന്ന Anointing Fire Catholic Ministry യുടെ സ്ഥാപക ഡയറക്ടറും Preachers of Divine Mercy, Abhishekagni, Sisters of Jesus & Mary കോണ്‍ഗ്രിഗേഷനുകളുടെ സ്ഥാപകരിലൊരുവനുമായി, കര്‍ത്തൃകരങ്ങളിലെ ഉപകരണമായിത്തീരുമ്പോള്‍ വട്ടായിലച്ചനോടു ചേര്‍ന്ന് ഈ സുവിശേഷ സമര്‍പ്പണത്തിന് അനേകരെ പരിശുദ്ധാത്മാവ് പ്രത്യേകമായി തിരഞ്ഞെടുത്ത് നിയോഗിച്ചു. ദൈവവചനത്തോടും പരിശുദ്ധാത്മ പ്രവര്‍ത്തനങ്ങളോടും പൂര്‍ണമായി ഹൃദയം തുറക്കുന്ന വിശുദ്ധനായ മനത്തോടത്ത് പിതാവിന്‍റെ പ്രാര്‍ത്ഥനകളും പ്രോത്സാഹനങ്ങളും തിരുത്തലുകളും ഈ സുവിശേഷ മുന്നേറ്റത്തിന്‍റെ അടിസ്ഥാന കേന്ദ്രമായി നിലകൊള്ളുന്നു. അച്ചനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കര്‍ത്താവ് തിരഞ്ഞെടുത്ത വൈദികജീവിതങ്ങള്‍ (Fr.Soji Olikkal, Fr.Binoy, Fr.Reni. Fr.Antony ....)ഓരോരുത്തരും സ്നേഹത്തിന്‍റെയും പ്രാര്‍ത്ഥനയുടേയും സമര്‍പ്പണത്തിന്‍റെയും തീക്ഷ്ണതയുടേയും ജ്വലിക്കുന്ന തീപന്തങ്ങളായി വഴി നടത്തുന്ന പരിശുദ്ധാത്മാവിന് നന്ദി കരേറ്റുവാന്‍ ഈ ജൂബിലി വര്‍ഷം കാരണമാകും. നവീകരണത്തിന്‍റെ ശൈലികളും സമ്പന്നതയും അന്യമായിരുന്ന വട്ടായിലച്ചനെ പരിശുദ്ധാത്മ പ്രവര്‍ത്തനങ്ങളുടെ സൗന്ദര്യത്തിലേക്ക് നയിക്കാന്‍ ഒരു കൊച്ചു അത്മായ പ്രാര്‍ത്ഥന കൂട്ടായ്മയെ കര്‍ത്താവ് ഉപയോഗിച്ചുവെങ്കില്‍, ഇന്ന് അച്ചന്‍റെ ആത്മീയ നേതൃത്വത്തോട് ചേര്‍ന്ന് ക്രിസ്തുവിനും സഭയ്ക്കുമായി സമര്‍പ്പണം ചെയ്യുന്ന ആയിരക്കണക്കിന് ശുശ്രൂഷകരും കുടുംബങ്ങളും യേശുക്രിസ്തുവിന് ജീവിതത്തില്‍ ഒന്നാംസ്ഥാനം നല്‍കി നിത്യസ്വര്‍ഗം ലക്ഷ്യമാക്കി പ്രയാണം ചെയ്യുന്നു. പരിശുദ്ധാത്മാവിന്‍റെ കാറ്റിനാല്‍ നയിക്കപ്പെടാന്‍ നിരന്തരം ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന ഈ വിശുദ്ധനായ വൈദികന്‍, ലോകം കാണുന്ന അത്ഭുതങ്ങള്‍ക്കും അടയാളങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും അപ്പുറം വേദനകളും, സഹനങ്ങളും, ഒറ്റപ്പെടുത്തലുകളും, വിമര്‍ശനങ്ങളും ക്രിസ്തുവിന്‍റെ കുരിശിനോട് ചേര്‍ത്ത് സ്വീകരിക്കുമ്പോള്‍ ഈ വൈദികജീവിതം നമുക്ക് അനുഗ്രഹവഴിയായി മാറുന്നു. ഈ കാലഘട്ടത്തില്‍ കര്‍ത്താവ് ദൈവജനത്തിന് നല്‍കിയ സമ്മാനമായി/അനുഗ്രഹമായി കേരള സഭയിലെ പിതാക്കന്മാര്‍ വട്ടായിലച്ചനെ വിശേഷിപ്പിക്കുമ്പോള്‍, പിതാക്കന്മാരോട് ചേര്‍ന്ന് വട്ടായിലച്ചനിലൂടെ സ്വര്‍ഗം ആഗ്രഹിക്കുന്ന സകല പദ്ധതികളും പൂവണിയുവാനും ദൈവമഹത്വത്തിന് കാരണമായിത്തീരുവാനും നമുക്ക് സ്നേഹപൂര്‍വ്വം പ്രാര്‍ത്ഥിക്കാം. വട്ടായിലച്ചന്‍റെ 24/7 പ്രതിബദ്ധത,വിശ്വാസത്തിന്‍റെ ചുവടുകള്‍ വയ്ക്കുവാനുള്ള ധീരത, ആഴമേറിയ ജീവിത ലാളിത്യം, എളിമ, മറ്റുള്ളവരിലേക്ക് നിരന്തരം ഒഴുക്കപ്പെടുന്ന ദൈവസ്നേഹം, ദൈവസ്വരം ആരില്‍ നിന്ന് കേട്ടാലും സ്വീകരിക്കുവാനും തിരുത്തുവാനുമുള്ള സന്നദ്ധത, കഠിനമായ പരിഹാര അരൂപികള്‍, ബലിപീഠത്തോടും തിരുവചനത്തോടുമുള്ള ആഴമേറിയ ഭക്തിബഹുമാനങ്ങള്‍, തിരുസഭാ ശുശ്രൂഷകളിലെ പരിശുദ്ധാത്മ ശക്തിയെക്കുറിച്ചുള്ള തീക്ഷ്ണമായ ബോധ്യങ്ങള്‍, അനേകരുടെ സ്വകാര്യ ദുഃഖങ്ങളും വേദനകളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ്, അവര്‍ക്ക് കാരുണ്യവും കരുതലും ആയി മാറുന്ന ഇടയജീവിതം, മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളുടെ തീക്ഷ്ണതയോട് ഒന്നുചേരുന്ന കൃതജ്ഞതാപ്രകാശനങ്ങള്‍, ആധുനിക സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങളെ ദൈവരാജ്യവേലയ്ക്കായി ശക്തമായി ഉപയോഗിക്കുവാനുള്ള ദൈവികജ്ഞാനം....തുടങ്ങി യേശുക്രിസ്തുവില്‍ വേരുറപ്പിക്കപ്പെട്ടും പണിതുയര്‍ത്തപ്പെട്ടും കര്‍ത്താവില്‍ അഭിമാനിക്കാന്‍ അവകാശമുള്ള വേലക്കാരായി ദൈവതിരുമുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ ആഗഹിക്കുന്ന ഓരോ വൈദികനും, സന്യാസിനിയും, അല്‍മായ ശുശ്രൂഷകനും പ്രചോദനവും മാതൃകയുമായി ഈ പൗരോഹിത്യം ഉയര്‍ന്നു നില്‍ക്കുമ്പോള്‍, വളർത്തുന്നവനായ നല്ല ദൈവത്തിന് അച്ഛനെപ്രതി നന്ദി കരേറ്റാം. പ്രാര്‍ത്ഥിക്കാം. തീര്‍ച്ചയായും ഈ ജൂബിലി ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്കും, യുവതീയുവാക്കള്‍ക്കും, കുടുംബങ്ങള്‍ക്കും, വൈദികര്‍ക്കും, സന്യസ്തര്‍ക്കുമെല്ലാം കൃതജ്ഞതാ പ്രകാശനത്തിന്‍റെ നിമിഷങ്ങളാണ്. സെഹിയോന്‍ കുടുംബത്തിന് ഇത് നന്ദിയുടേയും പുന:സമര്‍പ്പണത്തിന്‍റെയും ആഴമേറിയ അനുതാപത്തിന്‍റെയും ദിനങ്ങളാണ്. വിശ്വാസത്തിന്‍റെ കണ്ണുകള്‍ ഉയര്‍ത്തി ഈ പൗരോഹിത്യ സമര്‍പ്പണത്തിലൂടെ കര്‍ത്താവ് ലോകമെമ്പാടും ചെയ്യുവാനിരിക്കുന്ന അത്ഭുതകരമായ പ്രവൃത്തികള്‍ക്കായി നമുക്ക് നന്ദി പറയാം. പ്രാര്‍ത്ഥിക്കാം. സ്വര്‍ഗീയ സംരക്ഷണത്തിലും പരിശുദ്ധാത്മാവിലും വട്ടായിലച്ചന്‍ നിരന്തരം ജ്വലിക്കുവാന്‍ നമുക്ക് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാം.
Image: /content_image/News/News-2019-04-27-14:14:41.jpg
Keywords: വട്ടായി, സെഹിയോ
Content:
10228
Category: 1
Sub Category:
Heading: ക്രിസ്തുവിനും സഭയ്ക്കുമായി അഭിഷേകത്തിന്റെ 25 വര്‍ഷങ്ങള്‍: ആയിരങ്ങളുടെ പ്രിയപ്പെട്ട വട്ടായിലച്ചന് ജൂബിലി മംഗളങ്ങള്‍
Content: എന്‍റെ ദൈവം എന്‍റെ പിതാവും രാജാവുമെങ്കില്‍, ഞാന്‍ ആ ദൈവത്തിന്‍റെ രാജകുമാരനാണ് എന്ന് പ്രഖ്യാപിക്കാന്‍ തന്‍റെ പേരിനെ സേവ്യര്‍ഖാന്‍ എന്ന് പുനര്‍നാമകരണം ചെയ്ത, ആയിരങ്ങളുടെ പ്രിയപ്പെട്ട വട്ടായിലച്ചന്‍ ഏപ്രില്‍ 28-ന് തന്‍റെ പൗരോഹിത്യത്തിന്‍റെ 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ദൈവമകന്‍റെ രാജത്വപദവിയ്ക്ക് ചേര്‍ന്ന വിധം സ്നേഹത്തിന്‍റെയും എളിമയുടേയും സഹനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും പ്രാര്‍ത്ഥനയുടേയും തീക്ഷ്ണതയുടേയും ദീപ്തമായ ഈ പൗരോഹിത്യം കേരള സഭയ്ക്കും സഭാമക്കള്‍ക്കും അനുഗ്രഹവര്‍ഷമായി നിലകൊള്ളുന്നതിനായി, ദൈവശുശ്രൂഷയ്ക്കായി, നമുക്ക് കൃതജ്ഞതാബലികള്‍ ഒരുക്കാം. പരിശുദ്ധാത്മാവിനാല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെടുകയും പണിതുയര്‍ത്തപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്ന ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ കേരളസഭാചരിത്രത്തിന്‍റെ ഭാഗമായി മാറുകയാണ്. ലോകമൊട്ടുമുള്ള വിശ്വാസ സമൂഹത്തിന് "അട്ടപ്പാടി" ആദ്ധ്യാത്മികതയുടെ ഒരു ഇടമായി മാറുവാന്‍ സ്വര്‍ഗ്ഗം തിരഞ്ഞെടുത്തത് ക്രിസ്തുവിനും സഭയ്ക്കും വേണ്ടി എന്ന ആപ്തവാക്യം ഹൃദയത്തിലേറ്റു വാങ്ങിയ ഒരു സാധാരണ വൈദികന്‍റെ അസാധാരണ സമര്‍പ്പണമാണ്. നവീകരണത്തിന്‍റെ നാളുകള്‍ക്ക് അസ്തമയം എന്ന് പ്രഖ്യാപിക്കുന്നവരുടെ ആരവം ഉയരുന്ന നാളുകളിലാണ് കേരളസഭയുടെ നവീകരണ അന്തരീക്ഷത്തിലേക്ക് ഡിവൈന്‍ ഉണര്‍വ്വിനു ശേഷം പരിശുദ്ധാത്മാവ് വട്ടായിലച്ചനെ അഭിഷേകം ചെയ്ത് ഉയര്‍ത്തുന്നത്. അട്ടപ്പാടിയില്‍ നിന്നും പൊട്ടി ഒഴുകിയ അഭിഷേകത്തിന്‍റെ അഗ്നി ആയിരങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വും പുതിയ ആവേശവും പകര്‍ന്നു നല്‍കി പതിനായിരങ്ങള്‍ പങ്കെടുക്കുന്ന സെഹിയോന്‍ ആദ്യ വെള്ളിയാഴ്ച ശുശ്രൂഷകള്‍ അനുഗ്രഹത്തിന്‍റെയും വിടുതലിന്‍റെയും അഭിഷേകജ്വാലയായി കേരളക്കരയില്‍ കത്തിപ്പടര്‍ന്നു. കൊച്ചുകുഞ്ഞിനെപ്പോലെ ശുശ്രൂഷ വേദിയില്‍ തുള്ളിച്ചാടുന്ന വട്ടായിലച്ചനും ആ കണ്ഠത്തില്‍ നിന്ന് ഉയര്‍ന്നു പൊങ്ങുന്ന "യേശുവേ" എന്ന നിലവിളിയും ലക്ഷക്കണക്കിന് ജീവിതങ്ങള്‍ക്ക് രക്ഷയും സൗഖ്യവുമായിത്തീരാന്‍ പരിശുദ്ധാത്മാവ് ഇടവരുത്തി. ശാലോം ടെലിവിഷനിലൂടെ സ്വര്‍ഗ്ഗം നല്‍കിയ അഭിഷേകാഗ്നി - മലയാളി കുടുംബങ്ങളുടെ സ്വന്തം എപ്പിസോഡായി മാറി. ഇന്നും ജീവിക്കുന്ന കര്‍ത്താവിന്‍റെ അത്ഭുതസാന്നിദ്ധ്യം ഈ ടെലിവിഷന്‍ പ്രോഗ്രാമിലൂടെ "പറഞ്ഞാല്‍ ആരും വിശ്വസിക്കാനാവാത്ത" നൂറുകണക്കിന് സാക്ഷ്യങ്ങളിലൂടെ അനേകായിരം കുടുംബങ്ങളെ വിശ്വാസത്തിലേക്കും വിശുദ്ധ ജീവിതത്തിലേക്കും നയിച്ചു. 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പാലക്കാട് രൂപതയുടെ ഈ വൈദികന്‍ ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന സെഹിയോന്‍ മിനിസ്ട്രീസിന്‍റെ സ്ഥാപക ഡയറക്ടറും ലോകസുവിശേഷവത്ക്കരണത്തിനായി സജ്ജമാക്കപ്പെടുന്ന Anointing Fire Catholic Ministry യുടെ സ്ഥാപക ഡയറക്ടറും Preachers of Divine Mercy, Abhishekagni, Sisters of Jesus & Mary കോണ്‍ഗ്രിഗേഷനുകളുടെ സ്ഥാപകരിലൊരുവനുമായി, കര്‍ത്തൃകരങ്ങളിലെ ഉപകരണമായിത്തീരുമ്പോള്‍ വട്ടായിലച്ചനോടു ചേര്‍ന്ന് ഈ സുവിശേഷ സമര്‍പ്പണത്തിന് അനേകരെ പരിശുദ്ധാത്മാവ് പ്രത്യേകമായി തിരഞ്ഞെടുത്ത് നിയോഗിച്ചു. ദൈവവചനത്തോടും പരിശുദ്ധാത്മ പ്രവര്‍ത്തനങ്ങളോടും പൂര്‍ണമായി ഹൃദയം തുറക്കുന്ന വിശുദ്ധനായ മനത്തോടത്ത് പിതാവിന്‍റെ പ്രാര്‍ത്ഥനകളും പ്രോത്സാഹനങ്ങളും തിരുത്തലുകളും ഈ സുവിശേഷ മുന്നേറ്റത്തിന്‍റെ അടിസ്ഥാന കേന്ദ്രമായി നിലകൊള്ളുന്നു. അച്ചനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കര്‍ത്താവ് തിരഞ്ഞെടുത്ത വൈദികജീവിതങ്ങള്‍ (Fr.Soji Olikkal, Fr.Binoy, Fr.Reni. Fr.Antony ....)ഓരോരുത്തരും സ്നേഹത്തിന്‍റെയും പ്രാര്‍ത്ഥനയുടേയും സമര്‍പ്പണത്തിന്‍റെയും തീക്ഷ്ണതയുടേയും ജ്വലിക്കുന്ന തീപന്തങ്ങളായി വഴി നടത്തുന്ന പരിശുദ്ധാത്മാവിന് നന്ദി കരേറ്റുവാന്‍ ഈ ജൂബിലി വര്‍ഷം കാരണമാകും. നവീകരണത്തിന്‍റെ ശൈലികളും സമ്പന്നതയും അന്യമായിരുന്ന വട്ടായിലച്ചനെ പരിശുദ്ധാത്മ പ്രവര്‍ത്തനങ്ങളുടെ സൗന്ദര്യത്തിലേക്ക് നയിക്കാന്‍ ഒരു കൊച്ചു അത്മായ പ്രാര്‍ത്ഥന കൂട്ടായ്മയെ കര്‍ത്താവ് ഉപയോഗിച്ചുവെങ്കില്‍, ഇന്ന് അച്ചന്‍റെ ആത്മീയ നേതൃത്വത്തോട് ചേര്‍ന്ന് ക്രിസ്തുവിനും സഭയ്ക്കുമായി സമര്‍പ്പണം ചെയ്യുന്ന ആയിരക്കണക്കിന് ശുശ്രൂഷകരും കുടുംബങ്ങളും യേശുക്രിസ്തുവിന് ജീവിതത്തില്‍ ഒന്നാംസ്ഥാനം നല്‍കി നിത്യസ്വര്‍ഗം ലക്ഷ്യമാക്കി പ്രയാണം ചെയ്യുന്നു. പരിശുദ്ധാത്മാവിന്‍റെ കാറ്റിനാല്‍ നയിക്കപ്പെടാന്‍ നിരന്തരം ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന ഈ വിശുദ്ധനായ വൈദികന്‍, ലോകം കാണുന്ന അത്ഭുതങ്ങള്‍ക്കും അടയാളങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും അപ്പുറം വേദനകളും, സഹനങ്ങളും, ഒറ്റപ്പെടുത്തലുകളും, വിമര്‍ശനങ്ങളും ക്രിസ്തുവിന്‍റെ കുരിശിനോട് ചേര്‍ത്ത് സ്വീകരിക്കുമ്പോള്‍ ഈ വൈദികജീവിതം നമുക്ക് അനുഗ്രഹവഴിയായി മാറുന്നു. ഈ കാലഘട്ടത്തില്‍ കര്‍ത്താവ് ദൈവജനത്തിന് നല്‍കിയ സമ്മാനമായി/അനുഗ്രഹമായി കേരള സഭയിലെ പിതാക്കന്മാര്‍ വട്ടായിലച്ചനെ വിശേഷിപ്പിക്കുമ്പോള്‍, പിതാക്കന്മാരോട് ചേര്‍ന്ന് വട്ടായിലച്ചനിലൂടെ സ്വര്‍ഗം ആഗ്രഹിക്കുന്ന സകല പദ്ധതികളും പൂവണിയുവാനും ദൈവമഹത്വത്തിന് കാരണമായിത്തീരുവാനും നമുക്ക് സ്നേഹപൂര്‍വ്വം പ്രാര്‍ത്ഥിക്കാം. വട്ടായിലച്ചന്‍റെ 24/7 പ്രതിബദ്ധത,വിശ്വാസത്തിന്‍റെ ചുവടുകള്‍ വയ്ക്കുവാനുള്ള ധീരത, ആഴമേറിയ ജീവിത ലാളിത്യം, എളിമ, മറ്റുള്ളവരിലേക്ക് നിരന്തരം ഒഴുക്കപ്പെടുന്ന ദൈവസ്നേഹം, ദൈവസ്വരം ആരില്‍ നിന്ന് കേട്ടാലും സ്വീകരിക്കുവാനും തിരുത്തുവാനുമുള്ള സന്നദ്ധത, കഠിനമായ പരിഹാര അരൂപികള്‍, ബലിപീഠത്തോടും തിരുവചനത്തോടുമുള്ള ആഴമേറിയ ഭക്തിബഹുമാനങ്ങള്‍, തിരുസഭാ ശുശ്രൂഷകളിലെ പരിശുദ്ധാത്മ ശക്തിയെക്കുറിച്ചുള്ള തീക്ഷ്ണമായ ബോധ്യങ്ങള്‍, അനേകരുടെ സ്വകാര്യ ദുഃഖങ്ങളും വേദനകളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ്, അവര്‍ക്ക് കാരുണ്യവും കരുതലും ആയി മാറുന്ന ഇടയജീവിതം, മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളുടെ തീക്ഷ്ണതയോട് ഒന്നുചേരുന്ന കൃതജ്ഞതാപ്രകാശനങ്ങള്‍, ആധുനിക സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങളെ ദൈവരാജ്യവേലയ്ക്കായി ശക്തമായി ഉപയോഗിക്കുവാനുള്ള ദൈവികജ്ഞാനം....തുടങ്ങി യേശുക്രിസ്തുവില്‍ വേരുറപ്പിക്കപ്പെട്ടും പണിതുയര്‍ത്തപ്പെട്ടും കര്‍ത്താവില്‍ അഭിമാനിക്കാന്‍ അവകാശമുള്ള വേലക്കാരായി ദൈവതിരുമുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ ആഗഹിക്കുന്ന ഓരോ വൈദികനും, സന്യാസിനിയും, അല്‍മായ ശുശ്രൂഷകനും പ്രചോദനവും മാതൃകയുമായി ഈ പൗരോഹിത്യം ഉയര്‍ന്നു നില്‍ക്കുമ്പോള്‍, വളർത്തുന്നവനായ നല്ല ദൈവത്തിന് അച്ഛനെപ്രതി നന്ദി കരേറ്റാം. പ്രാര്‍ത്ഥിക്കാം. തീര്‍ച്ചയായും ഈ ജൂബിലി ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്കും, യുവതീയുവാക്കള്‍ക്കും, കുടുംബങ്ങള്‍ക്കും, വൈദികര്‍ക്കും, സന്യസ്തര്‍ക്കുമെല്ലാം കൃതജ്ഞതാ പ്രകാശനത്തിന്‍റെ നിമിഷങ്ങളാണ്. സെഹിയോന്‍ കുടുംബത്തിന് ഇത് നന്ദിയുടേയും പുന:സമര്‍പ്പണത്തിന്‍റെയും ആഴമേറിയ അനുതാപത്തിന്‍റെയും ദിനങ്ങളാണ്. വിശ്വാസത്തിന്‍റെ കണ്ണുകള്‍ ഉയര്‍ത്തി ഈ പൗരോഹിത്യ സമര്‍പ്പണത്തിലൂടെ കര്‍ത്താവ് ലോകമെമ്പാടും ചെയ്യുവാനിരിക്കുന്ന അത്ഭുതകരമായ പ്രവൃത്തികള്‍ക്കായി നമുക്ക് നന്ദി പറയാം. പ്രാര്‍ത്ഥിക്കാം. സ്വര്‍ഗീയ സംരക്ഷണത്തിലും പരിശുദ്ധാത്മാവിലും വട്ടായിലച്ചന്‍ നിരന്തരം ജ്വലിക്കുവാന്‍ നമുക്ക് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാം.
Image: /content_image/News/News-2019-04-27-14:23:36.jpg
Keywords: വട്ടായി, സെഹിയോ
Category: 1
Sub Category:
Heading: ക്രിസ്തുവിനും സഭയ്ക്കുമായി അഭിഷേകത്തിന്റെ 25 വര്‍ഷങ്ങള്‍: ആയിരങ്ങളുടെ പ്രിയപ്പെട്ട വട്ടായിലച്ചന് ജൂബിലി മംഗളങ്ങള്‍
Content: എന്‍റെ ദൈവം എന്‍റെ പിതാവും രാജാവുമെങ്കില്‍, ഞാന്‍ ആ ദൈവത്തിന്‍റെ രാജകുമാരനാണ് എന്ന് പ്രഖ്യാപിക്കാന്‍ തന്‍റെ പേരിനെ സേവ്യര്‍ഖാന്‍ എന്ന് പുനര്‍നാമകരണം ചെയ്ത, ആയിരങ്ങളുടെ പ്രിയപ്പെട്ട വട്ടായിലച്ചന്‍ ഏപ്രില്‍ 28-ന് തന്‍റെ പൗരോഹിത്യത്തിന്‍റെ 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ദൈവമകന്‍റെ രാജത്വപദവിയ്ക്ക് ചേര്‍ന്ന വിധം സ്നേഹത്തിന്‍റെയും എളിമയുടേയും സഹനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും പ്രാര്‍ത്ഥനയുടേയും തീക്ഷ്ണതയുടേയും ദീപ്തമായ ഈ പൗരോഹിത്യം കേരള സഭയ്ക്കും സഭാമക്കള്‍ക്കും അനുഗ്രഹവര്‍ഷമായി നിലകൊള്ളുന്നതിനായി, ദൈവശുശ്രൂഷയ്ക്കായി, നമുക്ക് കൃതജ്ഞതാബലികള്‍ ഒരുക്കാം. പരിശുദ്ധാത്മാവിനാല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെടുകയും പണിതുയര്‍ത്തപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്ന ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ കേരളസഭാചരിത്രത്തിന്‍റെ ഭാഗമായി മാറുകയാണ്. ലോകമൊട്ടുമുള്ള വിശ്വാസ സമൂഹത്തിന് "അട്ടപ്പാടി" ആദ്ധ്യാത്മികതയുടെ ഒരു ഇടമായി മാറുവാന്‍ സ്വര്‍ഗ്ഗം തിരഞ്ഞെടുത്തത് ക്രിസ്തുവിനും സഭയ്ക്കും വേണ്ടി എന്ന ആപ്തവാക്യം ഹൃദയത്തിലേറ്റു വാങ്ങിയ ഒരു സാധാരണ വൈദികന്‍റെ അസാധാരണ സമര്‍പ്പണമാണ്. നവീകരണത്തിന്‍റെ നാളുകള്‍ക്ക് അസ്തമയം എന്ന് പ്രഖ്യാപിക്കുന്നവരുടെ ആരവം ഉയരുന്ന നാളുകളിലാണ് കേരളസഭയുടെ നവീകരണ അന്തരീക്ഷത്തിലേക്ക് ഡിവൈന്‍ ഉണര്‍വ്വിനു ശേഷം പരിശുദ്ധാത്മാവ് വട്ടായിലച്ചനെ അഭിഷേകം ചെയ്ത് ഉയര്‍ത്തുന്നത്. അട്ടപ്പാടിയില്‍ നിന്നും പൊട്ടി ഒഴുകിയ അഭിഷേകത്തിന്‍റെ അഗ്നി ആയിരങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വും പുതിയ ആവേശവും പകര്‍ന്നു നല്‍കി പതിനായിരങ്ങള്‍ പങ്കെടുക്കുന്ന സെഹിയോന്‍ ആദ്യ വെള്ളിയാഴ്ച ശുശ്രൂഷകള്‍ അനുഗ്രഹത്തിന്‍റെയും വിടുതലിന്‍റെയും അഭിഷേകജ്വാലയായി കേരളക്കരയില്‍ കത്തിപ്പടര്‍ന്നു. കൊച്ചുകുഞ്ഞിനെപ്പോലെ ശുശ്രൂഷ വേദിയില്‍ തുള്ളിച്ചാടുന്ന വട്ടായിലച്ചനും ആ കണ്ഠത്തില്‍ നിന്ന് ഉയര്‍ന്നു പൊങ്ങുന്ന "യേശുവേ" എന്ന നിലവിളിയും ലക്ഷക്കണക്കിന് ജീവിതങ്ങള്‍ക്ക് രക്ഷയും സൗഖ്യവുമായിത്തീരാന്‍ പരിശുദ്ധാത്മാവ് ഇടവരുത്തി. ശാലോം ടെലിവിഷനിലൂടെ സ്വര്‍ഗ്ഗം നല്‍കിയ അഭിഷേകാഗ്നി - മലയാളി കുടുംബങ്ങളുടെ സ്വന്തം എപ്പിസോഡായി മാറി. ഇന്നും ജീവിക്കുന്ന കര്‍ത്താവിന്‍റെ അത്ഭുതസാന്നിദ്ധ്യം ഈ ടെലിവിഷന്‍ പ്രോഗ്രാമിലൂടെ "പറഞ്ഞാല്‍ ആരും വിശ്വസിക്കാനാവാത്ത" നൂറുകണക്കിന് സാക്ഷ്യങ്ങളിലൂടെ അനേകായിരം കുടുംബങ്ങളെ വിശ്വാസത്തിലേക്കും വിശുദ്ധ ജീവിതത്തിലേക്കും നയിച്ചു. 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പാലക്കാട് രൂപതയുടെ ഈ വൈദികന്‍ ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന സെഹിയോന്‍ മിനിസ്ട്രീസിന്‍റെ സ്ഥാപക ഡയറക്ടറും ലോകസുവിശേഷവത്ക്കരണത്തിനായി സജ്ജമാക്കപ്പെടുന്ന Anointing Fire Catholic Ministry യുടെ സ്ഥാപക ഡയറക്ടറും Preachers of Divine Mercy, Abhishekagni, Sisters of Jesus & Mary കോണ്‍ഗ്രിഗേഷനുകളുടെ സ്ഥാപകരിലൊരുവനുമായി, കര്‍ത്തൃകരങ്ങളിലെ ഉപകരണമായിത്തീരുമ്പോള്‍ വട്ടായിലച്ചനോടു ചേര്‍ന്ന് ഈ സുവിശേഷ സമര്‍പ്പണത്തിന് അനേകരെ പരിശുദ്ധാത്മാവ് പ്രത്യേകമായി തിരഞ്ഞെടുത്ത് നിയോഗിച്ചു. ദൈവവചനത്തോടും പരിശുദ്ധാത്മ പ്രവര്‍ത്തനങ്ങളോടും പൂര്‍ണമായി ഹൃദയം തുറക്കുന്ന വിശുദ്ധനായ മനത്തോടത്ത് പിതാവിന്‍റെ പ്രാര്‍ത്ഥനകളും പ്രോത്സാഹനങ്ങളും തിരുത്തലുകളും ഈ സുവിശേഷ മുന്നേറ്റത്തിന്‍റെ അടിസ്ഥാന കേന്ദ്രമായി നിലകൊള്ളുന്നു. അച്ചനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കര്‍ത്താവ് തിരഞ്ഞെടുത്ത വൈദികജീവിതങ്ങള്‍ (Fr.Soji Olikkal, Fr.Binoy, Fr.Reni. Fr.Antony ....)ഓരോരുത്തരും സ്നേഹത്തിന്‍റെയും പ്രാര്‍ത്ഥനയുടേയും സമര്‍പ്പണത്തിന്‍റെയും തീക്ഷ്ണതയുടേയും ജ്വലിക്കുന്ന തീപന്തങ്ങളായി വഴി നടത്തുന്ന പരിശുദ്ധാത്മാവിന് നന്ദി കരേറ്റുവാന്‍ ഈ ജൂബിലി വര്‍ഷം കാരണമാകും. നവീകരണത്തിന്‍റെ ശൈലികളും സമ്പന്നതയും അന്യമായിരുന്ന വട്ടായിലച്ചനെ പരിശുദ്ധാത്മ പ്രവര്‍ത്തനങ്ങളുടെ സൗന്ദര്യത്തിലേക്ക് നയിക്കാന്‍ ഒരു കൊച്ചു അത്മായ പ്രാര്‍ത്ഥന കൂട്ടായ്മയെ കര്‍ത്താവ് ഉപയോഗിച്ചുവെങ്കില്‍, ഇന്ന് അച്ചന്‍റെ ആത്മീയ നേതൃത്വത്തോട് ചേര്‍ന്ന് ക്രിസ്തുവിനും സഭയ്ക്കുമായി സമര്‍പ്പണം ചെയ്യുന്ന ആയിരക്കണക്കിന് ശുശ്രൂഷകരും കുടുംബങ്ങളും യേശുക്രിസ്തുവിന് ജീവിതത്തില്‍ ഒന്നാംസ്ഥാനം നല്‍കി നിത്യസ്വര്‍ഗം ലക്ഷ്യമാക്കി പ്രയാണം ചെയ്യുന്നു. പരിശുദ്ധാത്മാവിന്‍റെ കാറ്റിനാല്‍ നയിക്കപ്പെടാന്‍ നിരന്തരം ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന ഈ വിശുദ്ധനായ വൈദികന്‍, ലോകം കാണുന്ന അത്ഭുതങ്ങള്‍ക്കും അടയാളങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും അപ്പുറം വേദനകളും, സഹനങ്ങളും, ഒറ്റപ്പെടുത്തലുകളും, വിമര്‍ശനങ്ങളും ക്രിസ്തുവിന്‍റെ കുരിശിനോട് ചേര്‍ത്ത് സ്വീകരിക്കുമ്പോള്‍ ഈ വൈദികജീവിതം നമുക്ക് അനുഗ്രഹവഴിയായി മാറുന്നു. ഈ കാലഘട്ടത്തില്‍ കര്‍ത്താവ് ദൈവജനത്തിന് നല്‍കിയ സമ്മാനമായി/അനുഗ്രഹമായി കേരള സഭയിലെ പിതാക്കന്മാര്‍ വട്ടായിലച്ചനെ വിശേഷിപ്പിക്കുമ്പോള്‍, പിതാക്കന്മാരോട് ചേര്‍ന്ന് വട്ടായിലച്ചനിലൂടെ സ്വര്‍ഗം ആഗ്രഹിക്കുന്ന സകല പദ്ധതികളും പൂവണിയുവാനും ദൈവമഹത്വത്തിന് കാരണമായിത്തീരുവാനും നമുക്ക് സ്നേഹപൂര്‍വ്വം പ്രാര്‍ത്ഥിക്കാം. വട്ടായിലച്ചന്‍റെ 24/7 പ്രതിബദ്ധത,വിശ്വാസത്തിന്‍റെ ചുവടുകള്‍ വയ്ക്കുവാനുള്ള ധീരത, ആഴമേറിയ ജീവിത ലാളിത്യം, എളിമ, മറ്റുള്ളവരിലേക്ക് നിരന്തരം ഒഴുക്കപ്പെടുന്ന ദൈവസ്നേഹം, ദൈവസ്വരം ആരില്‍ നിന്ന് കേട്ടാലും സ്വീകരിക്കുവാനും തിരുത്തുവാനുമുള്ള സന്നദ്ധത, കഠിനമായ പരിഹാര അരൂപികള്‍, ബലിപീഠത്തോടും തിരുവചനത്തോടുമുള്ള ആഴമേറിയ ഭക്തിബഹുമാനങ്ങള്‍, തിരുസഭാ ശുശ്രൂഷകളിലെ പരിശുദ്ധാത്മ ശക്തിയെക്കുറിച്ചുള്ള തീക്ഷ്ണമായ ബോധ്യങ്ങള്‍, അനേകരുടെ സ്വകാര്യ ദുഃഖങ്ങളും വേദനകളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ്, അവര്‍ക്ക് കാരുണ്യവും കരുതലും ആയി മാറുന്ന ഇടയജീവിതം, മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളുടെ തീക്ഷ്ണതയോട് ഒന്നുചേരുന്ന കൃതജ്ഞതാപ്രകാശനങ്ങള്‍, ആധുനിക സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങളെ ദൈവരാജ്യവേലയ്ക്കായി ശക്തമായി ഉപയോഗിക്കുവാനുള്ള ദൈവികജ്ഞാനം....തുടങ്ങി യേശുക്രിസ്തുവില്‍ വേരുറപ്പിക്കപ്പെട്ടും പണിതുയര്‍ത്തപ്പെട്ടും കര്‍ത്താവില്‍ അഭിമാനിക്കാന്‍ അവകാശമുള്ള വേലക്കാരായി ദൈവതിരുമുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ ആഗഹിക്കുന്ന ഓരോ വൈദികനും, സന്യാസിനിയും, അല്‍മായ ശുശ്രൂഷകനും പ്രചോദനവും മാതൃകയുമായി ഈ പൗരോഹിത്യം ഉയര്‍ന്നു നില്‍ക്കുമ്പോള്‍, വളർത്തുന്നവനായ നല്ല ദൈവത്തിന് അച്ഛനെപ്രതി നന്ദി കരേറ്റാം. പ്രാര്‍ത്ഥിക്കാം. തീര്‍ച്ചയായും ഈ ജൂബിലി ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്കും, യുവതീയുവാക്കള്‍ക്കും, കുടുംബങ്ങള്‍ക്കും, വൈദികര്‍ക്കും, സന്യസ്തര്‍ക്കുമെല്ലാം കൃതജ്ഞതാ പ്രകാശനത്തിന്‍റെ നിമിഷങ്ങളാണ്. സെഹിയോന്‍ കുടുംബത്തിന് ഇത് നന്ദിയുടേയും പുന:സമര്‍പ്പണത്തിന്‍റെയും ആഴമേറിയ അനുതാപത്തിന്‍റെയും ദിനങ്ങളാണ്. വിശ്വാസത്തിന്‍റെ കണ്ണുകള്‍ ഉയര്‍ത്തി ഈ പൗരോഹിത്യ സമര്‍പ്പണത്തിലൂടെ കര്‍ത്താവ് ലോകമെമ്പാടും ചെയ്യുവാനിരിക്കുന്ന അത്ഭുതകരമായ പ്രവൃത്തികള്‍ക്കായി നമുക്ക് നന്ദി പറയാം. പ്രാര്‍ത്ഥിക്കാം. സ്വര്‍ഗീയ സംരക്ഷണത്തിലും പരിശുദ്ധാത്മാവിലും വട്ടായിലച്ചന്‍ നിരന്തരം ജ്വലിക്കുവാന്‍ നമുക്ക് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാം.
Image: /content_image/News/News-2019-04-27-14:23:36.jpg
Keywords: വട്ടായി, സെഹിയോ
Content:
10229
Category: 1
Sub Category:
Heading: കണ്ണീരും പ്രാര്‍ത്ഥനകൊണ്ടും പ്രതിരോധം: ക്രൈസ്തവ സമൂഹത്തെ വാഴ്ത്തി ശ്രീലങ്ക
Content: കൊളംബോ: ഈസ്റ്റര്‍ ദിനത്തിലെ ചാവേര്‍ ആക്രമണത്തെത്തുടര്‍ന്നു രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിയപ്പോള്‍ അങ്ങേയറ്റം ശാന്തതപാലിച്ചു സമാധാനപരമായി വര്‍ത്തിച്ച ക്രൈസ്തവ സമൂഹത്തെ വാഴ്ത്തി ശ്രീലങ്കയിലെ രാഷ്ട്രീയ സമുദായ നേതാക്കള്‍. യാതൊരു അക്രമത്തിനും തിരിച്ചടിക്കും ക്രൈസ്തവര്‍ ശ്രമിച്ചില്ല എന്നതു വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നടന്ന സര്‍വകക്ഷിസര്‍വമത യോഗത്തില്‍ നേതാക്കള്‍ എടുത്തുപറഞ്ഞു. സാഹചര്യം നിയന്ത്രണവിധേയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച കൊളംബോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാല്‍കം രഞ്ജിത്തിനും രാജ്യം ആദരവ് നല്‍കി. തിരിച്ചടിയോ കൂടുതല്‍ രക്തച്ചൊരിച്ചിലോ ഉണ്ടാകാതിരിക്കാന്‍ കത്തോലിക്കാ സമുദായത്തെ ശ്രദ്ധാപൂര്‍വം നയിച്ച കൊളംബോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാല്‍കം രഞ്ജിതിന് ആത്മാര്‍ഥമായ കൃതജ്ഞത രേഖപ്പെടുത്തുന്നതായി സ്പീക്കര്‍ കരു ജയസൂര്യ യോഗത്തില്‍ പറഞ്ഞു. സംഭവം ഉണ്ടായ നിമിഷം മുതല്‍ ആളുകളെ ശാന്തരാക്കാനും അമിത പ്രതികരണം ഒഴിവാക്കാനുമാണ് അദ്ദേഹം ശ്രമിച്ചതെന്നും സ്പീക്കര്‍ എടുത്തുപറഞ്ഞു. പ്രതിപക്ഷ നേതാവും മുന്‍ പ്രസിഡന്റുമായ മഹിന്ദ രാജപക്‌സെയും കര്‍ദ്ദിനാളിനെ പ്രശംസിച്ചു. രാജ്യത്ത് ഒരു മഹാദുരന്തം ഒഴിവാക്കുന്നതിന് അദ്ദേഹത്തിന്റെ സദുപദേശവും നേതൃത്വവും വളരെ സഹായകമായി രാജപക്‌സെ പറഞ്ഞു. രാജ്യത്തു ശാന്തി പുലര്‍ത്തുന്നതില്‍ കര്‍ദിനാള്‍ സവിശേഷ പങ്കുവഹിച്ചതായി ഓള്‍ സിലോണ്‍ ജമിയത്തുല്‍ ഉലമ പ്രസിഡന്റ് മുഫ്തി എംഐഎം റിസ്വി പറഞ്ഞു.
Image: /content_image/News/News-2019-04-28-03:17:02.jpg
Keywords: ശ്രീലങ്ക
Category: 1
Sub Category:
Heading: കണ്ണീരും പ്രാര്‍ത്ഥനകൊണ്ടും പ്രതിരോധം: ക്രൈസ്തവ സമൂഹത്തെ വാഴ്ത്തി ശ്രീലങ്ക
Content: കൊളംബോ: ഈസ്റ്റര്‍ ദിനത്തിലെ ചാവേര്‍ ആക്രമണത്തെത്തുടര്‍ന്നു രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിയപ്പോള്‍ അങ്ങേയറ്റം ശാന്തതപാലിച്ചു സമാധാനപരമായി വര്‍ത്തിച്ച ക്രൈസ്തവ സമൂഹത്തെ വാഴ്ത്തി ശ്രീലങ്കയിലെ രാഷ്ട്രീയ സമുദായ നേതാക്കള്‍. യാതൊരു അക്രമത്തിനും തിരിച്ചടിക്കും ക്രൈസ്തവര്‍ ശ്രമിച്ചില്ല എന്നതു വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നടന്ന സര്‍വകക്ഷിസര്‍വമത യോഗത്തില്‍ നേതാക്കള്‍ എടുത്തുപറഞ്ഞു. സാഹചര്യം നിയന്ത്രണവിധേയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച കൊളംബോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാല്‍കം രഞ്ജിത്തിനും രാജ്യം ആദരവ് നല്‍കി. തിരിച്ചടിയോ കൂടുതല്‍ രക്തച്ചൊരിച്ചിലോ ഉണ്ടാകാതിരിക്കാന്‍ കത്തോലിക്കാ സമുദായത്തെ ശ്രദ്ധാപൂര്‍വം നയിച്ച കൊളംബോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാല്‍കം രഞ്ജിതിന് ആത്മാര്‍ഥമായ കൃതജ്ഞത രേഖപ്പെടുത്തുന്നതായി സ്പീക്കര്‍ കരു ജയസൂര്യ യോഗത്തില്‍ പറഞ്ഞു. സംഭവം ഉണ്ടായ നിമിഷം മുതല്‍ ആളുകളെ ശാന്തരാക്കാനും അമിത പ്രതികരണം ഒഴിവാക്കാനുമാണ് അദ്ദേഹം ശ്രമിച്ചതെന്നും സ്പീക്കര്‍ എടുത്തുപറഞ്ഞു. പ്രതിപക്ഷ നേതാവും മുന്‍ പ്രസിഡന്റുമായ മഹിന്ദ രാജപക്‌സെയും കര്‍ദ്ദിനാളിനെ പ്രശംസിച്ചു. രാജ്യത്ത് ഒരു മഹാദുരന്തം ഒഴിവാക്കുന്നതിന് അദ്ദേഹത്തിന്റെ സദുപദേശവും നേതൃത്വവും വളരെ സഹായകമായി രാജപക്‌സെ പറഞ്ഞു. രാജ്യത്തു ശാന്തി പുലര്‍ത്തുന്നതില്‍ കര്‍ദിനാള്‍ സവിശേഷ പങ്കുവഹിച്ചതായി ഓള്‍ സിലോണ്‍ ജമിയത്തുല്‍ ഉലമ പ്രസിഡന്റ് മുഫ്തി എംഐഎം റിസ്വി പറഞ്ഞു.
Image: /content_image/News/News-2019-04-28-03:17:02.jpg
Keywords: ശ്രീലങ്ക
Content:
10230
Category: 1
Sub Category:
Heading: ഞായറാഴ്ച ദിവ്യബലിയും ശ്രീലങ്കന്‍ സഭ താത്ക്കാലികമായി പിന്‍വലിച്ചു
Content: കൊളംബോ: ഇസ്ലാമിക തീവ്രവാദികള്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുംവരെ ഞായറാഴ്ച ദിവ്യബലി ഉണ്ടാവുകയില്ലെന്ന് ലങ്കന്‍ കത്തോലിക്കാ സഭ. ഇട ദിവസങ്ങളിലുള്ള ബലിയര്‍പ്പണം താത്ക്കാലികമായി പിന്‍വലിച്ചതിന് പിന്നാലെയാണ് ഞായാറാഴ്ച ബലിയര്‍പ്പണവും റദ്ദാക്കിയിരിക്കുന്നത്. കൂടുതല്‍ ആക്രമണം ഉണ്ടാകുമെന്നു മുന്നറിയിപ്പു നല്കുന്ന രഹസ്യരേഖ താന്‍ കണ്ടുവെന്ന് കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് കഴിഞ്ഞ വെളിപ്പെടുത്തിയിരിന്നു. ഈസ്റ്റര്‍ ഞായറാഴ്ച നടന്ന സ്‌ഫോടനങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് സഭയ്ക്കു നല്കാന്‍ സുരക്ഷാ ഏജന്‍സികള്‍ തയാറാകാതിരിന്നത് തങ്ങള്‍ വഞ്ചിതരായി എന്ന തോന്നലുളവാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമത്തിന്റെ ഉത്തരവാദിത്വം നേരത്തെ ഇസ്ലാമിക് സ്റ്റേറ്റ്സ് ഏറ്റെടുത്തിരിന്നു. പ്രാദേശിക ഭീകരസംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്തിനെ മറയാക്കിയാണ് ഐഎസ് ആക്രമണം നടത്തിയത്.
Image: /content_image/News/News-2019-04-28-03:31:44.jpg
Keywords: ശ്രീലങ്ക
Category: 1
Sub Category:
Heading: ഞായറാഴ്ച ദിവ്യബലിയും ശ്രീലങ്കന്‍ സഭ താത്ക്കാലികമായി പിന്‍വലിച്ചു
Content: കൊളംബോ: ഇസ്ലാമിക തീവ്രവാദികള്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുംവരെ ഞായറാഴ്ച ദിവ്യബലി ഉണ്ടാവുകയില്ലെന്ന് ലങ്കന്‍ കത്തോലിക്കാ സഭ. ഇട ദിവസങ്ങളിലുള്ള ബലിയര്‍പ്പണം താത്ക്കാലികമായി പിന്‍വലിച്ചതിന് പിന്നാലെയാണ് ഞായാറാഴ്ച ബലിയര്‍പ്പണവും റദ്ദാക്കിയിരിക്കുന്നത്. കൂടുതല്‍ ആക്രമണം ഉണ്ടാകുമെന്നു മുന്നറിയിപ്പു നല്കുന്ന രഹസ്യരേഖ താന്‍ കണ്ടുവെന്ന് കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് കഴിഞ്ഞ വെളിപ്പെടുത്തിയിരിന്നു. ഈസ്റ്റര്‍ ഞായറാഴ്ച നടന്ന സ്‌ഫോടനങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് സഭയ്ക്കു നല്കാന്‍ സുരക്ഷാ ഏജന്‍സികള്‍ തയാറാകാതിരിന്നത് തങ്ങള്‍ വഞ്ചിതരായി എന്ന തോന്നലുളവാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമത്തിന്റെ ഉത്തരവാദിത്വം നേരത്തെ ഇസ്ലാമിക് സ്റ്റേറ്റ്സ് ഏറ്റെടുത്തിരിന്നു. പ്രാദേശിക ഭീകരസംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്തിനെ മറയാക്കിയാണ് ഐഎസ് ആക്രമണം നടത്തിയത്.
Image: /content_image/News/News-2019-04-28-03:31:44.jpg
Keywords: ശ്രീലങ്ക
Content:
10231
Category: 1
Sub Category:
Heading: മണിപ്പൂരില്‍ കത്തോലിക്ക സ്കൂള്‍ അഗ്നിക്കിരയാക്കി
Content: ഇംഫാല്‍: മണിപ്പൂരിലെ ഏറ്റവും പഴക്കമേറിയ കത്തോലിക്ക മിഷ്ണറി സ്കൂള്‍ അഗ്നിക്കിരയാക്കി. ആറു വിദ്യാര്‍ഥികള്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിച്ചതിന്റെ പ്രതികാരമായിട്ടാണ് സ്‌കൂള്‍ അഗ്‌നിക്കിരയാക്കിയതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുഖ്‌നുവിലെ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് അഗ്നിക്കിരയായത്. സുപ്രധാനമായ രേഖകളും പഠനോപകരണങ്ങളും സൂക്ഷിച്ചിരുന്ന രണ്ടു മുറികള്‍ ഉള്‍പ്പെടെ 10 മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. സ്‌കൂളിനും ക്ലാസ് ടീച്ചര്‍ക്കുമെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ അപമാനകരമായ പോസ്റ്റിട്ടതിനാണ് ആറ് വിദ്യാര്‍ഥികള്‍ക്കെതിരേ ഒരാഴ്ച മുന്പ് അധികൃതര്‍ അച്ചടക്ക നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍, ഇവരെ ക്ലാസുകളില്‍ ഇരിക്കാന്‍ അനുവദിച്ചിരുന്നുവെന്നു പ്രിന്‍സിപ്പല്‍ ഫാ. ഡോമിനിക് പറഞ്ഞു. അക്രമത്തെ അപലപിച്ച സംസ്ഥാന മന്ത്രി ലെറ്റ്പാവോ ഹോക്കിപ്, സ്‌കൂള്‍ അഗ്‌നിക്കിരയാക്കിയത് തീവ്രവാദികളാണെന്നു പറഞ്ഞു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുഴുവന്‍ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അവര്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അക്രമത്തിന് പിന്നില്‍ അച്ചടക്ക നടപടികളില്‍ രോഷംപൂണ്ട പ്രാദേശിക വിദ്യാര്‍ഥി സംഘടനയുണ്ടെന്ന സംശയം വ്യാപകമാണ്. വിദ്യാര്‍ഥികള്‍ക്കെതിരേ സ്വീകരിച്ച നടപടികള്‍ റദ്ദാക്കാന്‍ അവര്‍ സമ്മര്‍ദ്ധം ചെലുത്തി വരുകയായിരുന്നു. ആയിരത്തിഅഞ്ഞൂറിനടുത്ത് കുട്ടികളാണ് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. പുനര്‍നിര്‍മ്മാണത്തിന് സഹായം ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
Image: /content_image/News/News-2019-04-28-03:58:30.jpg
Keywords: ഹിന്ദുത്വ, ആര്‍എസ്‌എസ്
Category: 1
Sub Category:
Heading: മണിപ്പൂരില്‍ കത്തോലിക്ക സ്കൂള്‍ അഗ്നിക്കിരയാക്കി
Content: ഇംഫാല്‍: മണിപ്പൂരിലെ ഏറ്റവും പഴക്കമേറിയ കത്തോലിക്ക മിഷ്ണറി സ്കൂള്‍ അഗ്നിക്കിരയാക്കി. ആറു വിദ്യാര്‍ഥികള്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിച്ചതിന്റെ പ്രതികാരമായിട്ടാണ് സ്‌കൂള്‍ അഗ്‌നിക്കിരയാക്കിയതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുഖ്‌നുവിലെ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് അഗ്നിക്കിരയായത്. സുപ്രധാനമായ രേഖകളും പഠനോപകരണങ്ങളും സൂക്ഷിച്ചിരുന്ന രണ്ടു മുറികള്‍ ഉള്‍പ്പെടെ 10 മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. സ്‌കൂളിനും ക്ലാസ് ടീച്ചര്‍ക്കുമെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ അപമാനകരമായ പോസ്റ്റിട്ടതിനാണ് ആറ് വിദ്യാര്‍ഥികള്‍ക്കെതിരേ ഒരാഴ്ച മുന്പ് അധികൃതര്‍ അച്ചടക്ക നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍, ഇവരെ ക്ലാസുകളില്‍ ഇരിക്കാന്‍ അനുവദിച്ചിരുന്നുവെന്നു പ്രിന്‍സിപ്പല്‍ ഫാ. ഡോമിനിക് പറഞ്ഞു. അക്രമത്തെ അപലപിച്ച സംസ്ഥാന മന്ത്രി ലെറ്റ്പാവോ ഹോക്കിപ്, സ്‌കൂള്‍ അഗ്‌നിക്കിരയാക്കിയത് തീവ്രവാദികളാണെന്നു പറഞ്ഞു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുഴുവന്‍ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അവര്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അക്രമത്തിന് പിന്നില്‍ അച്ചടക്ക നടപടികളില്‍ രോഷംപൂണ്ട പ്രാദേശിക വിദ്യാര്‍ഥി സംഘടനയുണ്ടെന്ന സംശയം വ്യാപകമാണ്. വിദ്യാര്‍ഥികള്‍ക്കെതിരേ സ്വീകരിച്ച നടപടികള്‍ റദ്ദാക്കാന്‍ അവര്‍ സമ്മര്‍ദ്ധം ചെലുത്തി വരുകയായിരുന്നു. ആയിരത്തിഅഞ്ഞൂറിനടുത്ത് കുട്ടികളാണ് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. പുനര്‍നിര്‍മ്മാണത്തിന് സഹായം ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
Image: /content_image/News/News-2019-04-28-03:58:30.jpg
Keywords: ഹിന്ദുത്വ, ആര്‍എസ്‌എസ്
Content:
10232
Category: 1
Sub Category:
Heading: ഇന്ന് ശ്രീലങ്കന്‍ സഭയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനാദിനം
Content: കൊച്ചി: ശ്രീലങ്കയില്‍ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ക്രൈസ്തവ സമൂഹത്തെ സ്മരിച്ച് ദൈവകരുണയുടെ ഞായറായ ഇന്ന് ഭാരത സഭ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ, കേരള കത്തോലിക്ക മെത്രാന്‍ സമിതികളുടെ ആഹ്വാന പ്രകാരമാണ് ഇന്ന്‍ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നത്. കേരളത്തിലെ എല്ലാ കത്തോലിക്ക ദേവാലയങ്ങളിലും ഇന്നു കെസിബിസി സര്‍ക്കുലര്‍ വായിക്കും. മതതീവ്രവാദികളുടെ മാനസാന്തരത്തിനും കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കും മുറിവേറ്റവരുടെ സൗഖ്യത്തിനും ഹൃദയം തകര്‍ന്നവരുടെ ആശ്വാസത്തിനുംവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അന്നേദിവസം ലോകസമാധാനത്തിനായി ദിവ്യബലിയര്‍പ്പിക്കുകയും സമാധാന സമ്മേളനങ്ങളും പ്രാര്‍ത്ഥനായോഗങ്ങളും സംഘടിപ്പിക്കുകയും വേണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സര്‍ക്കുലര്‍. തീവ്രവാദ ഭീഷണി ശക്തമായ ശ്രീലങ്കയില്‍ ഞായറാഴ്ച അടക്കമുള്ള എല്ലാ ദിവസത്തെയും ബലിയര്‍പ്പണം ഇതിനോടകം തന്നെ റദ്ദാക്കിയിട്ടുണ്ട്. ദൈവ സന്നിധിയിലേക്ക് പ്രത്യേകം പ്രാര്‍ത്ഥന ഉയര്‍ത്തേണ്ട ആവശ്യകതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
Image: /content_image/News/News-2019-04-28-05:32:07.jpg
Keywords: ശ്രീലങ്ക
Category: 1
Sub Category:
Heading: ഇന്ന് ശ്രീലങ്കന്‍ സഭയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനാദിനം
Content: കൊച്ചി: ശ്രീലങ്കയില്‍ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ക്രൈസ്തവ സമൂഹത്തെ സ്മരിച്ച് ദൈവകരുണയുടെ ഞായറായ ഇന്ന് ഭാരത സഭ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ, കേരള കത്തോലിക്ക മെത്രാന്‍ സമിതികളുടെ ആഹ്വാന പ്രകാരമാണ് ഇന്ന്‍ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നത്. കേരളത്തിലെ എല്ലാ കത്തോലിക്ക ദേവാലയങ്ങളിലും ഇന്നു കെസിബിസി സര്‍ക്കുലര്‍ വായിക്കും. മതതീവ്രവാദികളുടെ മാനസാന്തരത്തിനും കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കും മുറിവേറ്റവരുടെ സൗഖ്യത്തിനും ഹൃദയം തകര്‍ന്നവരുടെ ആശ്വാസത്തിനുംവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അന്നേദിവസം ലോകസമാധാനത്തിനായി ദിവ്യബലിയര്‍പ്പിക്കുകയും സമാധാന സമ്മേളനങ്ങളും പ്രാര്‍ത്ഥനായോഗങ്ങളും സംഘടിപ്പിക്കുകയും വേണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സര്‍ക്കുലര്‍. തീവ്രവാദ ഭീഷണി ശക്തമായ ശ്രീലങ്കയില്‍ ഞായറാഴ്ച അടക്കമുള്ള എല്ലാ ദിവസത്തെയും ബലിയര്‍പ്പണം ഇതിനോടകം തന്നെ റദ്ദാക്കിയിട്ടുണ്ട്. ദൈവ സന്നിധിയിലേക്ക് പ്രത്യേകം പ്രാര്‍ത്ഥന ഉയര്‍ത്തേണ്ട ആവശ്യകതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
Image: /content_image/News/News-2019-04-28-05:32:07.jpg
Keywords: ശ്രീലങ്ക
Content:
10233
Category: 18
Sub Category:
Heading: ശ്രീലങ്കന്‍ സഭയ്ക്കായി പ്രാര്‍ത്ഥനാദീപം തെളിയിച്ച് കെസിവൈഎം
Content: കൊച്ചി: ശ്രീലങ്കയിലെ ഭീകരാക്രമണത്തെ അപലപിച്ച് കെസിവൈഎം സംസ്ഥാന സമിതി പാലാരിവട്ടം പിഒസിയില്‍ പ്രാര്‍ത്ഥനാദീപം തെളിയിച്ചു. തിന്മകളുടെ ഇരുട്ടില്‍ യുവാക്കള്‍ നന്മയുടെ പ്രകാശവും ശബ്ദവുമായി മാറണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ജനറല്‍ സെക്രട്ടറി ബിജോ പി. ബാബു, സംസ്ഥാന ഭാരവാഹികളായ ജോസ് റാല്‍ഫ്, തേജസ് മാത്യു കറുകയില്‍, റോസ്‌മോള്‍ ജോസ്, എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ രൂപതകളില്‍നിന്നുള്ള യുവജന നേതാക്കള്‍ പങ്കെടുത്തു. കേരളത്തിലെ 32 രൂപതാ കേന്ദ്രങ്ങളിലും ഫൊറോന, മേഖല കേന്ദ്രങ്ങളിലും കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ഇന്നു പ്രാര്‍ത്ഥനാ ദീപം തെളിക്കുമെന്ന് അധ്യക്ഷത വഹിച്ച കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ അറിയിച്ചു.
Image: /content_image/India/India-2019-04-28-05:38:11.jpg
Keywords: പ്രാര്‍ത്ഥ
Category: 18
Sub Category:
Heading: ശ്രീലങ്കന്‍ സഭയ്ക്കായി പ്രാര്‍ത്ഥനാദീപം തെളിയിച്ച് കെസിവൈഎം
Content: കൊച്ചി: ശ്രീലങ്കയിലെ ഭീകരാക്രമണത്തെ അപലപിച്ച് കെസിവൈഎം സംസ്ഥാന സമിതി പാലാരിവട്ടം പിഒസിയില്‍ പ്രാര്‍ത്ഥനാദീപം തെളിയിച്ചു. തിന്മകളുടെ ഇരുട്ടില്‍ യുവാക്കള്‍ നന്മയുടെ പ്രകാശവും ശബ്ദവുമായി മാറണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ജനറല്‍ സെക്രട്ടറി ബിജോ പി. ബാബു, സംസ്ഥാന ഭാരവാഹികളായ ജോസ് റാല്‍ഫ്, തേജസ് മാത്യു കറുകയില്‍, റോസ്‌മോള്‍ ജോസ്, എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ രൂപതകളില്‍നിന്നുള്ള യുവജന നേതാക്കള്‍ പങ്കെടുത്തു. കേരളത്തിലെ 32 രൂപതാ കേന്ദ്രങ്ങളിലും ഫൊറോന, മേഖല കേന്ദ്രങ്ങളിലും കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ഇന്നു പ്രാര്‍ത്ഥനാ ദീപം തെളിക്കുമെന്ന് അധ്യക്ഷത വഹിച്ച കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ അറിയിച്ചു.
Image: /content_image/India/India-2019-04-28-05:38:11.jpg
Keywords: പ്രാര്‍ത്ഥ
Content:
10234
Category: 4
Sub Category:
Heading: പരിശുദ്ധ കന്യകാമറിയത്തിന്റേയും വി.യൗസേപ്പിതാവിന്റെയും വിവാഹം എപ്രകാരമായിരുന്നു?
Content: യോവാക്കിം-അന്ന ദമ്പതികളിൽ നിന്ന് ജനിച്ചതിനാല്‍ സ്വഭാവികമായും നല്ല ഗുണങ്ങളെല്ലാം പരിശുദ്ധ അമ്മയ്ക്ക് ഉണ്ടായിരുന്നതോടൊപ്പം, നന്മയെ മാത്രം സ്നേഹിക്കാന്‍ ഒരു മനസ്സും ജന്മപാപരഹിതമായ ഒരു ആത്മാവും മേരി സ്വന്തമാക്കിയിരുന്നു. വചനമായ ദൈവം വസിക്കാനിരുന്ന ദൈവാലയത്തെ, ദൈവം ജന്മപാപക്കറയില്ലാതെ, അമലോത്ഭവയായാണ് സൃഷ്ടിച്ചത്. വൃദ്ധരായ മാതാപിതാക്കള്‍ക്ക് ആനന്ദമേകി വളര്‍ന്ന പരിശുദ്ധ മറിയം, നിര്‍മ്മലവും നിഷ്ക്കളങ്കവുമായ ഹൃദയത്തോടു കൂടിയ ഒരു കുഞ്ഞ് മാലാഖ തന്നെയായിരുന്നു. ദൈവത്തെ മാത്രം നോക്കാൻ കണ്ണുകളും, ശ്രവിക്കാൻ കാതുകളും ബലിയായി കൈകളും അനുഗമിക്കുവാൻ കാലുകളും ഒപ്പം, ഹൃദയവും ജീവിതവും ദൈവത്തിനു നല്കണമെന്ന് മേരി തീരുമാനിച്ചു. ദാവീദിന്‍റെ വംശത്തില്‍പെട്ട ഒരു കന്യകയില്‍ നിന്നും ജനിക്കുന്ന രക്ഷകനായി ആ വംശത്തിലെ പെണ്‍കുട്ടികളെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്ന ആചാരമനുസരിച്ച്, കുഞ്ഞുമേരിയെയും ദേവാലയത്തിൽ സമർപ്പിച്ചു. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയ അവളുടെ കണ്ണുകളില്‍ കാല്‍വരിയിലും തിരുക്കല്ലറയിലും ദർശിച്ച വേദനയുടെ ഭാവം കണ്ടു. മകളുടെ ശിരസ്സില്‍ കൈകള്‍ വച്ച് അനുഗ്രഹിച്ച അന്നയും യൊവാക്കിമും പ്രധാനപുരോഹിതന് അവളെ ബലിവസ്തുവായി നൽകി.അസ്തമിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ ജീവിതത്തില്‍ മകളുടെ സാന്നിധ്യമില്ല എന്നതായിരുന്നു യൊവാക്കിമിന്റെയും അന്നയുടെയും ഏറ്റവും വലിയ പരീക്ഷണം.എന്നാല്‍, മക്കള്‍ ഒന്നാമതായി ദൈവത്തിന്റേതാണെന്ന് അവർ ഉറച്ച് വിശ്വസിച്ചു. അതിനാൽ, ദൈവത്തെ സ്തുതിച്ചുകൊണ്ട് അവരുടെ ജീവിതം കടന്നുപോയി.എല്ലാ പെണ്‍കുട്ടികളും ഭാര്യമാരും അമ്മമാരും ആകണമെന്നാണ് ഇസ്രയേലിന്‍റെ നിയമം അനുശാസിക്കുന്നത്. എന്നാൽ കന്യകാത്വം ദൈവത്തിന് സമർപ്പിച്ച മേരി, പ്രധാന പുരോഹിതനോട് തന്റെ വ്രതത്തെക്കുറിച്ച് പറഞ്ഞു. മേരിയുടെ ത്യാഗപൂർണമായ മനോഭാവത്തെയും പരിശുദ്ധമായ ജീവിതത്തെയും മനസ്സിലാക്കിയ അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു. "നിയമം അനുശാസിക്കുന്നത് നീ ചെയ്യണം. ഓരോ മനുഷ്യനും സ്വന്തം വംശത്തില്‍പെട്ട ഒരു സ്ത്രീയെ നല്കണം എന്ന നിയമം നിന്നെ രക്ഷിക്കും.തിരഞ്ഞെടുപ്പു നമുക്ക് ദൈവത്തിനു വിടാം.ദൈവം നിനക്ക് ഭര്‍ത്താവിനെ തരും. അയാള്‍ വിശുദ്ധനായ മനുഷ്യനായിരിക്കും, കാരണം നീ നിന്നെത്തന്നെ കര്‍ത്താവിനു സമര്‍പ്പിച്ചിരിക്കുന്നു. നിന്‍റെ വ്രതത്തെപ്പറ്റി അദ്ദേഹത്തോടു പറയുക.”മേരിയ്ക്ക് അനുയോജ്യനായ ഒരു പുരുഷനെ കണ്ടെത്താൻ അദ്ദേഹം ദാവീദ് വംശത്തിലെ എല്ലാ യുവാക്കളെയും ക്ഷണിച്ചു. ഇരുപതു മുതല്‍ അന്‍പതു വയസ്സുവരെ പ്രായം തോന്നിക്കുന്ന അനേകം പുരുഷന്മാർ പ്രധാന പുരോഹിതന്റെ നിർദ്ദേശമനുസരിച്ച് എത്തിച്ചേർന്നു. ഒരു പ്രത്യേക തിരുന്നാളിനെന്നപോലെ മോടിയായി വസ്ത്രധാരണം ചെയ്തിരുന്ന അവരുടെയിടയിൽ ഇളം തവിട്ടു നിറത്തിൽ വസ്ത്രം ധരിച്ചിരുന്ന ജോസഫ് ലളിതമായും എന്നാല്‍ ഭംഗിയേറിയതുമായി കാണപ്പെട്ടു. സന്നിഹിതരായിരുന്ന യുവാക്കളുടെ പേരെഴുതിയ ഉണക്കക്കമ്പുകളുമായി ഒരു ലേവായന്‍ വന്നു. എന്നാൽ ഉണക്കകമ്പുകളിൽ ഒന്ന് അതിമനോഹരമായി പുഷ്‌പിച്ചിരുന്നു. വെള്ളപ്പൂക്കള്‍ക്ക് നടുവില്‍ ഇളംറോസ്; അത് നേർത്ത് ദളങ്ങളുടെ അറ്റംവരെ നീണ്ടു നിൽക്കുന്നു . പ്രധാന പുരോഹിതന്‍ സംസാരിക്കാന്‍ തുടങ്ങി. "എന്‍റെ അപേക്ഷപ്രകാരം ഇവിടെ ഒരുമിച്ചു കൂടിയിരിക്കുന്ന ദാവീദ് വംശജരായ പുരുഷന്മാരെ, ശ്രദ്ധിക്കുവിന്‍. കര്‍ത്താവ് സംസാരിച്ചിരിക്കുന്നു. അവിടത്തേക്ക് മഹത്വം ഉണ്ടാകട്ടെ. അവിടുത്തെ മഹത്വത്തിന്‍റെ ഒരു രശ്മി താണിറങ്ങി ഉണങ്ങിയ ഒരു കമ്പിന് ജീവന്‍ നല്‍കുകയും അതിൽ അത്ഭുതകരമായി പുഷ്പങ്ങള്‍ നിറഞ്ഞിരിക്കുന്നു. വസന്തം കഴിഞ്ഞുപോയി, ഇപ്പോള്‍ ഭൂമിയില്‍ ഒരിടത്തും പുഷ്പങ്ങള്‍ വഹിക്കുന്ന ശിഖരങ്ങളില്ല. സിയോണ്‍ മുതല്‍ ബഥനി വരെ മഞ്ഞു മൂടിക്കിടക്കുകയാണ്. ദാവീദിന്‍റെ വംശജയായ കന്യകയുടെ പിതാവും രക്ഷാധികാരിയും താന്‍ തന്നെയാണെന്ന് ദൈവം മഹത്വപൂര്‍ണ്ണമായി വെളിപ്പെടുത്തിയിരിക്കുന്നു". അദ്ദേഹം തുടർന്നു, "ഇത് ദൈവത്തിന്‍റെ തെരഞ്ഞെടുപ്പായതിനാല്‍ അയാള്‍ പരിശുദ്ധനായിരിക്കണം. ദൈവം നിശ്ചയിച്ച ഒരു പുരുഷനെ പൂര്‍ണ്ണവിശ്വാസത്തോടെ ദൈവത്താല്‍ അനുഗൃഹീതയായ കന്യകയെ ഏല്‍പ്പിക്കുന്നു. ഞാനും അവളെ അനുഗ്രഹിക്കുന്നു. അദ്ദേഹം പുഷ്പങ്ങളോട് കൂടിയ കമ്പ് എടുത്ത് കന്യകയുടെ ഭര്‍ത്താവിന്‍റെ പേര് പ്രസ്താവിച്ചു. ഗലീലിയായിലെ നസ്രത്തിലുള്ള ദാവീദിന്‍റെ വംശത്തില്‍പെട്ട, ബെത്‌ലഹേമിലെ യാക്കോബിന്‍റെ മകന്‍ ജോസഫ്." പ്രധാനപുരോഹിതന്‍ ജോസഫിന്റെ കൈയില്‍ അദ്ദേഹത്തിന്റെ പേരെഴുതിയ പൂക്കളോട് കൂടിയ കമ്പ് നൽകി, തോളില്‍ കൈവച്ചുകൊണ്ട് പറഞ്ഞു : "നിനക്ക് കര്‍ത്താവ് തന്നിരിക്കുന്ന മണവാട്ടി ധനികയല്ല. എന്നാല്‍, എല്ലാ നന്മകളും അവളിലുണ്ട്. ഉത്തമ ദമ്പതികളാകുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ."പ്രധാന പുരോഹിതനു മുന്നിൽ ജോസഫ് പ്രതിജ്ഞ ചെയ്തു."എന്‍റെ ശക്തിയും പുരുഷനെന്ന നിലയ്ക്കുള്ള അധികാരവും എല്ലാം അവളുടെ സേവനത്തിനായി നല്‍കുന്നു. അവള്‍ക്കു വേണ്ടിയുള്ള ഏതു ത്യാഗവും എനിക്ക് അധികമാകുകയില്ല". അനന്തരം ജോസഫ്, മേരിയെ സമീപിച്ച് ഇപ്രകാരം പറഞ്ഞു."ചെറുപ്പം മുതലേ ഞാന്‍ എന്നെത്തന്നെ കര്‍ത്താവിന് സമര്‍പ്പിച്ചിരുന്നു. നിന്‍റെ ത്യാഗത്തോടുകൂടി എന്‍റേതും ഞാന്‍ ചേര്‍ക്കുന്നു. നിന്‍റെ കന്യാത്വത്തേയും എന്‍റെ ബ്രഹ്മചര്യത്തെയും അര്‍പ്പിച്ചുകൊണ്ട് നിത്യനായ പിതാവിനെ നമുക്കു സ്നേഹിക്കാം. പ്രകാശത്തിന്‍റെ വചനങ്ങള്‍ ഞാന്‍ അര്‍ഹിക്കുന്നില്ല. എങ്കിലും അതിന്‍റെ നേരിയ ഒരു സ്വരം എന്‍റെ പക്കല്‍ എത്തുന്നുണ്ട്. നിന്‍റെ രഹസ്യത്തിന്‍റെ അന്തര്‍ധാരകള്‍ മനസ്സിലാക്കാന്‍ അത് എന്നെ സഹായിക്കുന്നു. ഞാന്‍ ഒരു സാധു മനുഷ്യനാണ്. വിദ്യാഭ്യാസവും സമ്പാദ്യവും ഒന്നുമില്ലാത്ത ഒരു തൊഴിലാളി. എന്നാല്‍ നിന്‍റെ പാദത്തിങ്കല്‍ എന്‍റെ നിധി ഞാന്‍ അര്‍പ്പിക്കുന്നു. എന്‍റെ സമ്പൂര്‍ണ്ണ വിരക്തിയാണത്. ദൈവത്തിന്‍റെ കന്യകയായ നിന്‍റെ സമീപത്തു നില്‍ക്കുന്നതിനുവേണ്ടി എന്നന്നേക്കുമായി ഇതു ഞാന്‍ നിനക്കു തരുന്നു.." ഇതു കേട്ട് മേരിയുടെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു. വിവാഹ ദിനത്തിൽ ഭംഗിയായി മുടി പിന്നിക്കെട്ടി, അമ്മയുടെ ശിരോവസ്ത്രം തലയില്‍ അണിഞ്ഞു, വെള്ളത്തുകല്‍ ചെരുപ്പുകള്‍ ധരിച്ചു, അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയ മേരിക്ക് "എന്‍റെ മണവാട്ടി, നിനക്കു സമാധാനം"! എന്ന് പറഞ്ഞുകൊണ്ട് ജോസഫ് പൂക്കുലകള്‍ സമ്മാനിച്ചു. പ്രധാന പുരോഹിതന്‍ വധുവിന്‍റെ വലതുകരം വരന്റെ വലതുകരത്തോടു ചേര്‍ത്തു പിടിച്ചുകൊണ്ട് അവരെ ആശീര്‍വാദിച്ചു. "അബ്രഹാമിന്‍റെയും ഇസഹാക്കിന്റെയും യാക്കോബിന്‍റെയും ദൈവം നിങ്ങളോട് കൂടെ ഉണ്ടായിരിക്കട്ടെ. നിങ്ങളെ യോജിപ്പിച്ച ദൈവത്തിന്റെ അനുഗ്രഹം നിങ്ങളില്‍ പൂർത്തിയാകുകയും ദീര്‍ഘായുസ്സും അബ്രഹമിന്‍റെ മടിയിലേക്ക് നിങ്ങളെ പ്രവേശിപ്പിക്കുന്ന ഭാഗ്യമരണവും നിങ്ങൾക്ക് പ്രദാനം ചെയ്യും". സാധാരണക്കാര്‍ ഒരു വലിയ പുണ്യമെന്നുമാത്രം കരുതുന്ന കന്യാത്വം എന്ന രഹസ്യത്തെ ജോസഫ് മാനുഷികമായ അറിവു കൊണ്ടല്ല, സ്വഭാവാതീതമായ ജ്ഞാനത്താലാണ് കണ്ടത്. അവരുടെ ആദ്ധ്യാത്മിക സമ്പര്‍ക്കത്തില്‍ അധരങ്ങള്‍ കൊണ്ടുള്ള സംസാരമല്ല പകരം ആത്മാവിന്‍റെ ചേതനയില്‍ രണ്ടു ഹൃദയങ്ങളാണ് സംസാരിച്ചിരുന്നത്. അവിടെ ദൈവത്തിനു മാത്രമേ അവരുടെ സ്വരം കേള്‍ക്കാന്‍ കഴിയൂ. ജോസഫ്, പൗരുഷത്തിന്‍റെ മാതൃകയായ മനുഷ്യനെങ്കിലും വിരക്ത ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. പറുദീസായുടെ കാവല്‍ദൂതനെപ്പോലെ ദൈവത്തിന്‍റെ വിശുദ്ധ പേടകത്തിന്‍റെ കാവല്‍ക്കാരനായിരുന്നു ജോസഫ് ! നിര്‍മ്മലയായി തനിക്കു ലഭിച്ച മറിയത്തെ ദൈവത്തിനു വേണ്ടി നിര്‍മ്മലയായി കാത്തുസൂക്ഷിച്ച ജോസഫ് അവളുടെ വിശ്വസ്ത സേവനത്തിനായി സ്വയം നല്‍കുകയായിരുന്നു .ദൈവിക രഹസ്യങ്ങള്‍ ഗ്രഹിക്കാനുള്ള ജ്ഞാനം സിദ്ധിച്ച ജോസഫിന്‍റെ അസ്ഥിയില്‍ നിന്നുള്ള അസ്ഥിയും മാംസത്തില്‍ നിന്നുള്ള മാംസവുമല്ല, അതിലും ഉപരിയായിരുന്നു മേരി.ലോക രക്ഷകനെയും അമ്മയെയും ശത്രുക്കളുടെ കെണിയില്‍ നിന്ന് രക്ഷിക്കുവാന്‍ നിയോഗിക്കപ്പെട്ട ജോസഫിന് സ്തുതിയുണ്ടായിരിക്കട്ടെ! #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/9LnaoeabSVJHZsqCPSEjvt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} #repost
Image: /content_image/Mirror/Mirror-2019-04-28-07:47:08.jpg
Keywords: മറിയ, കന്യകാ
Category: 4
Sub Category:
Heading: പരിശുദ്ധ കന്യകാമറിയത്തിന്റേയും വി.യൗസേപ്പിതാവിന്റെയും വിവാഹം എപ്രകാരമായിരുന്നു?
Content: യോവാക്കിം-അന്ന ദമ്പതികളിൽ നിന്ന് ജനിച്ചതിനാല്‍ സ്വഭാവികമായും നല്ല ഗുണങ്ങളെല്ലാം പരിശുദ്ധ അമ്മയ്ക്ക് ഉണ്ടായിരുന്നതോടൊപ്പം, നന്മയെ മാത്രം സ്നേഹിക്കാന്‍ ഒരു മനസ്സും ജന്മപാപരഹിതമായ ഒരു ആത്മാവും മേരി സ്വന്തമാക്കിയിരുന്നു. വചനമായ ദൈവം വസിക്കാനിരുന്ന ദൈവാലയത്തെ, ദൈവം ജന്മപാപക്കറയില്ലാതെ, അമലോത്ഭവയായാണ് സൃഷ്ടിച്ചത്. വൃദ്ധരായ മാതാപിതാക്കള്‍ക്ക് ആനന്ദമേകി വളര്‍ന്ന പരിശുദ്ധ മറിയം, നിര്‍മ്മലവും നിഷ്ക്കളങ്കവുമായ ഹൃദയത്തോടു കൂടിയ ഒരു കുഞ്ഞ് മാലാഖ തന്നെയായിരുന്നു. ദൈവത്തെ മാത്രം നോക്കാൻ കണ്ണുകളും, ശ്രവിക്കാൻ കാതുകളും ബലിയായി കൈകളും അനുഗമിക്കുവാൻ കാലുകളും ഒപ്പം, ഹൃദയവും ജീവിതവും ദൈവത്തിനു നല്കണമെന്ന് മേരി തീരുമാനിച്ചു. ദാവീദിന്‍റെ വംശത്തില്‍പെട്ട ഒരു കന്യകയില്‍ നിന്നും ജനിക്കുന്ന രക്ഷകനായി ആ വംശത്തിലെ പെണ്‍കുട്ടികളെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്ന ആചാരമനുസരിച്ച്, കുഞ്ഞുമേരിയെയും ദേവാലയത്തിൽ സമർപ്പിച്ചു. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയ അവളുടെ കണ്ണുകളില്‍ കാല്‍വരിയിലും തിരുക്കല്ലറയിലും ദർശിച്ച വേദനയുടെ ഭാവം കണ്ടു. മകളുടെ ശിരസ്സില്‍ കൈകള്‍ വച്ച് അനുഗ്രഹിച്ച അന്നയും യൊവാക്കിമും പ്രധാനപുരോഹിതന് അവളെ ബലിവസ്തുവായി നൽകി.അസ്തമിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ ജീവിതത്തില്‍ മകളുടെ സാന്നിധ്യമില്ല എന്നതായിരുന്നു യൊവാക്കിമിന്റെയും അന്നയുടെയും ഏറ്റവും വലിയ പരീക്ഷണം.എന്നാല്‍, മക്കള്‍ ഒന്നാമതായി ദൈവത്തിന്റേതാണെന്ന് അവർ ഉറച്ച് വിശ്വസിച്ചു. അതിനാൽ, ദൈവത്തെ സ്തുതിച്ചുകൊണ്ട് അവരുടെ ജീവിതം കടന്നുപോയി.എല്ലാ പെണ്‍കുട്ടികളും ഭാര്യമാരും അമ്മമാരും ആകണമെന്നാണ് ഇസ്രയേലിന്‍റെ നിയമം അനുശാസിക്കുന്നത്. എന്നാൽ കന്യകാത്വം ദൈവത്തിന് സമർപ്പിച്ച മേരി, പ്രധാന പുരോഹിതനോട് തന്റെ വ്രതത്തെക്കുറിച്ച് പറഞ്ഞു. മേരിയുടെ ത്യാഗപൂർണമായ മനോഭാവത്തെയും പരിശുദ്ധമായ ജീവിതത്തെയും മനസ്സിലാക്കിയ അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു. "നിയമം അനുശാസിക്കുന്നത് നീ ചെയ്യണം. ഓരോ മനുഷ്യനും സ്വന്തം വംശത്തില്‍പെട്ട ഒരു സ്ത്രീയെ നല്കണം എന്ന നിയമം നിന്നെ രക്ഷിക്കും.തിരഞ്ഞെടുപ്പു നമുക്ക് ദൈവത്തിനു വിടാം.ദൈവം നിനക്ക് ഭര്‍ത്താവിനെ തരും. അയാള്‍ വിശുദ്ധനായ മനുഷ്യനായിരിക്കും, കാരണം നീ നിന്നെത്തന്നെ കര്‍ത്താവിനു സമര്‍പ്പിച്ചിരിക്കുന്നു. നിന്‍റെ വ്രതത്തെപ്പറ്റി അദ്ദേഹത്തോടു പറയുക.”മേരിയ്ക്ക് അനുയോജ്യനായ ഒരു പുരുഷനെ കണ്ടെത്താൻ അദ്ദേഹം ദാവീദ് വംശത്തിലെ എല്ലാ യുവാക്കളെയും ക്ഷണിച്ചു. ഇരുപതു മുതല്‍ അന്‍പതു വയസ്സുവരെ പ്രായം തോന്നിക്കുന്ന അനേകം പുരുഷന്മാർ പ്രധാന പുരോഹിതന്റെ നിർദ്ദേശമനുസരിച്ച് എത്തിച്ചേർന്നു. ഒരു പ്രത്യേക തിരുന്നാളിനെന്നപോലെ മോടിയായി വസ്ത്രധാരണം ചെയ്തിരുന്ന അവരുടെയിടയിൽ ഇളം തവിട്ടു നിറത്തിൽ വസ്ത്രം ധരിച്ചിരുന്ന ജോസഫ് ലളിതമായും എന്നാല്‍ ഭംഗിയേറിയതുമായി കാണപ്പെട്ടു. സന്നിഹിതരായിരുന്ന യുവാക്കളുടെ പേരെഴുതിയ ഉണക്കക്കമ്പുകളുമായി ഒരു ലേവായന്‍ വന്നു. എന്നാൽ ഉണക്കകമ്പുകളിൽ ഒന്ന് അതിമനോഹരമായി പുഷ്‌പിച്ചിരുന്നു. വെള്ളപ്പൂക്കള്‍ക്ക് നടുവില്‍ ഇളംറോസ്; അത് നേർത്ത് ദളങ്ങളുടെ അറ്റംവരെ നീണ്ടു നിൽക്കുന്നു . പ്രധാന പുരോഹിതന്‍ സംസാരിക്കാന്‍ തുടങ്ങി. "എന്‍റെ അപേക്ഷപ്രകാരം ഇവിടെ ഒരുമിച്ചു കൂടിയിരിക്കുന്ന ദാവീദ് വംശജരായ പുരുഷന്മാരെ, ശ്രദ്ധിക്കുവിന്‍. കര്‍ത്താവ് സംസാരിച്ചിരിക്കുന്നു. അവിടത്തേക്ക് മഹത്വം ഉണ്ടാകട്ടെ. അവിടുത്തെ മഹത്വത്തിന്‍റെ ഒരു രശ്മി താണിറങ്ങി ഉണങ്ങിയ ഒരു കമ്പിന് ജീവന്‍ നല്‍കുകയും അതിൽ അത്ഭുതകരമായി പുഷ്പങ്ങള്‍ നിറഞ്ഞിരിക്കുന്നു. വസന്തം കഴിഞ്ഞുപോയി, ഇപ്പോള്‍ ഭൂമിയില്‍ ഒരിടത്തും പുഷ്പങ്ങള്‍ വഹിക്കുന്ന ശിഖരങ്ങളില്ല. സിയോണ്‍ മുതല്‍ ബഥനി വരെ മഞ്ഞു മൂടിക്കിടക്കുകയാണ്. ദാവീദിന്‍റെ വംശജയായ കന്യകയുടെ പിതാവും രക്ഷാധികാരിയും താന്‍ തന്നെയാണെന്ന് ദൈവം മഹത്വപൂര്‍ണ്ണമായി വെളിപ്പെടുത്തിയിരിക്കുന്നു". അദ്ദേഹം തുടർന്നു, "ഇത് ദൈവത്തിന്‍റെ തെരഞ്ഞെടുപ്പായതിനാല്‍ അയാള്‍ പരിശുദ്ധനായിരിക്കണം. ദൈവം നിശ്ചയിച്ച ഒരു പുരുഷനെ പൂര്‍ണ്ണവിശ്വാസത്തോടെ ദൈവത്താല്‍ അനുഗൃഹീതയായ കന്യകയെ ഏല്‍പ്പിക്കുന്നു. ഞാനും അവളെ അനുഗ്രഹിക്കുന്നു. അദ്ദേഹം പുഷ്പങ്ങളോട് കൂടിയ കമ്പ് എടുത്ത് കന്യകയുടെ ഭര്‍ത്താവിന്‍റെ പേര് പ്രസ്താവിച്ചു. ഗലീലിയായിലെ നസ്രത്തിലുള്ള ദാവീദിന്‍റെ വംശത്തില്‍പെട്ട, ബെത്‌ലഹേമിലെ യാക്കോബിന്‍റെ മകന്‍ ജോസഫ്." പ്രധാനപുരോഹിതന്‍ ജോസഫിന്റെ കൈയില്‍ അദ്ദേഹത്തിന്റെ പേരെഴുതിയ പൂക്കളോട് കൂടിയ കമ്പ് നൽകി, തോളില്‍ കൈവച്ചുകൊണ്ട് പറഞ്ഞു : "നിനക്ക് കര്‍ത്താവ് തന്നിരിക്കുന്ന മണവാട്ടി ധനികയല്ല. എന്നാല്‍, എല്ലാ നന്മകളും അവളിലുണ്ട്. ഉത്തമ ദമ്പതികളാകുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ."പ്രധാന പുരോഹിതനു മുന്നിൽ ജോസഫ് പ്രതിജ്ഞ ചെയ്തു."എന്‍റെ ശക്തിയും പുരുഷനെന്ന നിലയ്ക്കുള്ള അധികാരവും എല്ലാം അവളുടെ സേവനത്തിനായി നല്‍കുന്നു. അവള്‍ക്കു വേണ്ടിയുള്ള ഏതു ത്യാഗവും എനിക്ക് അധികമാകുകയില്ല". അനന്തരം ജോസഫ്, മേരിയെ സമീപിച്ച് ഇപ്രകാരം പറഞ്ഞു."ചെറുപ്പം മുതലേ ഞാന്‍ എന്നെത്തന്നെ കര്‍ത്താവിന് സമര്‍പ്പിച്ചിരുന്നു. നിന്‍റെ ത്യാഗത്തോടുകൂടി എന്‍റേതും ഞാന്‍ ചേര്‍ക്കുന്നു. നിന്‍റെ കന്യാത്വത്തേയും എന്‍റെ ബ്രഹ്മചര്യത്തെയും അര്‍പ്പിച്ചുകൊണ്ട് നിത്യനായ പിതാവിനെ നമുക്കു സ്നേഹിക്കാം. പ്രകാശത്തിന്‍റെ വചനങ്ങള്‍ ഞാന്‍ അര്‍ഹിക്കുന്നില്ല. എങ്കിലും അതിന്‍റെ നേരിയ ഒരു സ്വരം എന്‍റെ പക്കല്‍ എത്തുന്നുണ്ട്. നിന്‍റെ രഹസ്യത്തിന്‍റെ അന്തര്‍ധാരകള്‍ മനസ്സിലാക്കാന്‍ അത് എന്നെ സഹായിക്കുന്നു. ഞാന്‍ ഒരു സാധു മനുഷ്യനാണ്. വിദ്യാഭ്യാസവും സമ്പാദ്യവും ഒന്നുമില്ലാത്ത ഒരു തൊഴിലാളി. എന്നാല്‍ നിന്‍റെ പാദത്തിങ്കല്‍ എന്‍റെ നിധി ഞാന്‍ അര്‍പ്പിക്കുന്നു. എന്‍റെ സമ്പൂര്‍ണ്ണ വിരക്തിയാണത്. ദൈവത്തിന്‍റെ കന്യകയായ നിന്‍റെ സമീപത്തു നില്‍ക്കുന്നതിനുവേണ്ടി എന്നന്നേക്കുമായി ഇതു ഞാന്‍ നിനക്കു തരുന്നു.." ഇതു കേട്ട് മേരിയുടെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു. വിവാഹ ദിനത്തിൽ ഭംഗിയായി മുടി പിന്നിക്കെട്ടി, അമ്മയുടെ ശിരോവസ്ത്രം തലയില്‍ അണിഞ്ഞു, വെള്ളത്തുകല്‍ ചെരുപ്പുകള്‍ ധരിച്ചു, അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയ മേരിക്ക് "എന്‍റെ മണവാട്ടി, നിനക്കു സമാധാനം"! എന്ന് പറഞ്ഞുകൊണ്ട് ജോസഫ് പൂക്കുലകള്‍ സമ്മാനിച്ചു. പ്രധാന പുരോഹിതന്‍ വധുവിന്‍റെ വലതുകരം വരന്റെ വലതുകരത്തോടു ചേര്‍ത്തു പിടിച്ചുകൊണ്ട് അവരെ ആശീര്‍വാദിച്ചു. "അബ്രഹാമിന്‍റെയും ഇസഹാക്കിന്റെയും യാക്കോബിന്‍റെയും ദൈവം നിങ്ങളോട് കൂടെ ഉണ്ടായിരിക്കട്ടെ. നിങ്ങളെ യോജിപ്പിച്ച ദൈവത്തിന്റെ അനുഗ്രഹം നിങ്ങളില്‍ പൂർത്തിയാകുകയും ദീര്‍ഘായുസ്സും അബ്രഹമിന്‍റെ മടിയിലേക്ക് നിങ്ങളെ പ്രവേശിപ്പിക്കുന്ന ഭാഗ്യമരണവും നിങ്ങൾക്ക് പ്രദാനം ചെയ്യും". സാധാരണക്കാര്‍ ഒരു വലിയ പുണ്യമെന്നുമാത്രം കരുതുന്ന കന്യാത്വം എന്ന രഹസ്യത്തെ ജോസഫ് മാനുഷികമായ അറിവു കൊണ്ടല്ല, സ്വഭാവാതീതമായ ജ്ഞാനത്താലാണ് കണ്ടത്. അവരുടെ ആദ്ധ്യാത്മിക സമ്പര്‍ക്കത്തില്‍ അധരങ്ങള്‍ കൊണ്ടുള്ള സംസാരമല്ല പകരം ആത്മാവിന്‍റെ ചേതനയില്‍ രണ്ടു ഹൃദയങ്ങളാണ് സംസാരിച്ചിരുന്നത്. അവിടെ ദൈവത്തിനു മാത്രമേ അവരുടെ സ്വരം കേള്‍ക്കാന്‍ കഴിയൂ. ജോസഫ്, പൗരുഷത്തിന്‍റെ മാതൃകയായ മനുഷ്യനെങ്കിലും വിരക്ത ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. പറുദീസായുടെ കാവല്‍ദൂതനെപ്പോലെ ദൈവത്തിന്‍റെ വിശുദ്ധ പേടകത്തിന്‍റെ കാവല്‍ക്കാരനായിരുന്നു ജോസഫ് ! നിര്‍മ്മലയായി തനിക്കു ലഭിച്ച മറിയത്തെ ദൈവത്തിനു വേണ്ടി നിര്‍മ്മലയായി കാത്തുസൂക്ഷിച്ച ജോസഫ് അവളുടെ വിശ്വസ്ത സേവനത്തിനായി സ്വയം നല്‍കുകയായിരുന്നു .ദൈവിക രഹസ്യങ്ങള്‍ ഗ്രഹിക്കാനുള്ള ജ്ഞാനം സിദ്ധിച്ച ജോസഫിന്‍റെ അസ്ഥിയില്‍ നിന്നുള്ള അസ്ഥിയും മാംസത്തില്‍ നിന്നുള്ള മാംസവുമല്ല, അതിലും ഉപരിയായിരുന്നു മേരി.ലോക രക്ഷകനെയും അമ്മയെയും ശത്രുക്കളുടെ കെണിയില്‍ നിന്ന് രക്ഷിക്കുവാന്‍ നിയോഗിക്കപ്പെട്ട ജോസഫിന് സ്തുതിയുണ്ടായിരിക്കട്ടെ! #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/9LnaoeabSVJHZsqCPSEjvt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} #repost
Image: /content_image/Mirror/Mirror-2019-04-28-07:47:08.jpg
Keywords: മറിയ, കന്യകാ