Contents
Displaying 13641-13650 of 25139 results.
Content:
13989
Category: 1
Sub Category:
Heading: തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം ചെയ്ത പ്രതിയ്ക്കൊപ്പം പോകാന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയോട് പാക്ക് കോടതി
Content: ലാഹോര്‍: പാക്കിസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്ത പ്രതിയ്ക്കു അനുകൂലമായ നിലപാട് സ്വീകരിച്ച് കോടതിയും. ഓഗസ്റ്റ് നാലിന് ലാഹോര്‍ ഹൈക്കോടതിയാണ് മൈറ (മരിയ) ഷഹ്ബാസ് എന്ന പതിനാലുകാരിയെ വീട്ടില്‍ നിന്നും തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത ഇസ്ലാം മതസ്ഥന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. പെണ്‍കുട്ടിയെ ഒരു സ്ത്രീയുടെ സംരക്ഷണയില്‍ ആക്കിക്കൊണ്ടുള്ള ഫൈസലാബാദ് ജില്ലാ കോടതി വിധിയെ മറികടന്നുകൊണ്ടാണ് ലാഹോര്‍ ഹൈക്കോടതി ജഡ്ജി രാജാ മുഹമ്മദ് ഷാഹിദ് അബ്ബാസിയുടെ വിചിത്രമായ വിധി. ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇസ്ലാം മതത്തെ കൂട്ടുപിടിച്ചുകൊണ്ടുള്ള ലാഹോര്‍ ഹൈക്കോടതി വിധിയെ 'അവിശ്വസനീയം' എന്ന് മരിയയുടെ അഭിഭാഷകന്‍ ഖലീല്‍ താഹിര്‍ സന്തു വിശേഷിപ്പിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 28നാണ് മൊഹമ്മദ് നാകാഷ് എന്ന മുസ്ലീമും അയാളുടെ രണ്ട് അനുയായികളും മദീന പട്ടണത്തിലെ വീട്ടില്‍ നിന്നും മരിയയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകുന്നത്. ആകാശത്തേക്ക് വെടിയുതിര്‍ത്ത് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയ ശേഷം മരിയയെ നിര്‍ബന്ധപൂര്‍വ്വം കാറിലേക്ക് വലിച്ച് കയറ്റുകയായിരുന്നുവെന്ന്‍ ദൃക്സാക്ഷികളും മൊഴി നല്‍കിയെങ്കിലും കോടതി വിലയ്ക്കെടുത്തില്ല. പെണ്‍കുട്ടിയെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തുവെന്നും വിവാഹം ചെയ്തുവെന്നുമാണ് നാകാഷ് ഉയര്‍ത്തിയ അവകാശവാദം. നേരത്തെ വിവാഹം നടത്തിക്കൊടുത്തതായി സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന മുസ്ലീം പുരോഹിതന്‍ തനിക്ക് ഈ വിവാഹത്തില്‍ യാതൊരു പങ്കുമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നു സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഫൈസലാബാദ് ജില്ലാക്കോടതിയില്‍ തെളിയിക്കപ്പെട്ടിരിന്നില്ല. മരിയക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് തെളിയിക്കുന്ന ആധികാരികമായ സ്കൂള്‍ സര്‍ട്ടിഫിക്കറ്റും മാതാപിതാക്കള്‍ ഫൈസലാബാദ് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നു വിധിയുടെ അടിസ്ഥാനത്തില്‍ പോലീസ് നാകാഷിനും, കൂട്ടുകാര്‍ക്കുമെതിരെ കേസും രജിസ്റ്റര്‍ ചെയ്തു പെണ്‍കുട്ടിയെ ഒരു സ്ത്രീയുടെ സംരക്ഷണയില്‍ വിടുകയായിരിന്നു. എന്നാല്‍ ഈ വിധി റദ്ദാക്കിക്കൊണ്ട് മരിയയെ നാകാഷിനൊപ്പം വിടുവാന്‍ ലാഹോര്‍ ഹൈക്കോടതി വിധിക്കുകയായിരിന്നു. വിധി വന്നപ്പോള്‍ മരിയ കരയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 2014-ല്‍ ‘ദി മൂവ്മെന്റ് ഫോര്‍ സോളിഡാരിറ്റി ആന്‍ഡ് പീസ് പാക്കിസ്ഥാന്‍’ നടത്തിയ പഠനത്തില്‍ രാജ്യത്തു ഓരോ വര്‍ഷവും ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെടുന്ന ആയിരത്തോളം സ്ത്രീകളും, പെണ്‍കുട്ടികളും തട്ടിക്കൊണ്ടു പോകലിനും നിര്‍ബന്ധിത വിവാഹത്തിനും ഇരയായി കൊണ്ടിരിക്കുന്നതായി വ്യക്തമായിരിന്നു. എന്നാല്‍ ഇത്തരം കേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ ഭൂരിപക്ഷ സമൂഹത്തിനു അനുകൂലമായി പാക്ക് നിയമപീഠവും നിലകൊള്ളുകയാണെന്നതാണ് യാഥാര്‍ത്ഥ്യം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-07-19:36:23.jpg
Keywords: പാക്ക്, പാക്കി
Category: 1
Sub Category:
Heading: തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം ചെയ്ത പ്രതിയ്ക്കൊപ്പം പോകാന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയോട് പാക്ക് കോടതി
Content: ലാഹോര്‍: പാക്കിസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്ത പ്രതിയ്ക്കു അനുകൂലമായ നിലപാട് സ്വീകരിച്ച് കോടതിയും. ഓഗസ്റ്റ് നാലിന് ലാഹോര്‍ ഹൈക്കോടതിയാണ് മൈറ (മരിയ) ഷഹ്ബാസ് എന്ന പതിനാലുകാരിയെ വീട്ടില്‍ നിന്നും തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത ഇസ്ലാം മതസ്ഥന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. പെണ്‍കുട്ടിയെ ഒരു സ്ത്രീയുടെ സംരക്ഷണയില്‍ ആക്കിക്കൊണ്ടുള്ള ഫൈസലാബാദ് ജില്ലാ കോടതി വിധിയെ മറികടന്നുകൊണ്ടാണ് ലാഹോര്‍ ഹൈക്കോടതി ജഡ്ജി രാജാ മുഹമ്മദ് ഷാഹിദ് അബ്ബാസിയുടെ വിചിത്രമായ വിധി. ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇസ്ലാം മതത്തെ കൂട്ടുപിടിച്ചുകൊണ്ടുള്ള ലാഹോര്‍ ഹൈക്കോടതി വിധിയെ 'അവിശ്വസനീയം' എന്ന് മരിയയുടെ അഭിഭാഷകന്‍ ഖലീല്‍ താഹിര്‍ സന്തു വിശേഷിപ്പിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 28നാണ് മൊഹമ്മദ് നാകാഷ് എന്ന മുസ്ലീമും അയാളുടെ രണ്ട് അനുയായികളും മദീന പട്ടണത്തിലെ വീട്ടില്‍ നിന്നും മരിയയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകുന്നത്. ആകാശത്തേക്ക് വെടിയുതിര്‍ത്ത് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയ ശേഷം മരിയയെ നിര്‍ബന്ധപൂര്‍വ്വം കാറിലേക്ക് വലിച്ച് കയറ്റുകയായിരുന്നുവെന്ന്‍ ദൃക്സാക്ഷികളും മൊഴി നല്‍കിയെങ്കിലും കോടതി വിലയ്ക്കെടുത്തില്ല. പെണ്‍കുട്ടിയെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തുവെന്നും വിവാഹം ചെയ്തുവെന്നുമാണ് നാകാഷ് ഉയര്‍ത്തിയ അവകാശവാദം. നേരത്തെ വിവാഹം നടത്തിക്കൊടുത്തതായി സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന മുസ്ലീം പുരോഹിതന്‍ തനിക്ക് ഈ വിവാഹത്തില്‍ യാതൊരു പങ്കുമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നു സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഫൈസലാബാദ് ജില്ലാക്കോടതിയില്‍ തെളിയിക്കപ്പെട്ടിരിന്നില്ല. മരിയക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് തെളിയിക്കുന്ന ആധികാരികമായ സ്കൂള്‍ സര്‍ട്ടിഫിക്കറ്റും മാതാപിതാക്കള്‍ ഫൈസലാബാദ് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നു വിധിയുടെ അടിസ്ഥാനത്തില്‍ പോലീസ് നാകാഷിനും, കൂട്ടുകാര്‍ക്കുമെതിരെ കേസും രജിസ്റ്റര്‍ ചെയ്തു പെണ്‍കുട്ടിയെ ഒരു സ്ത്രീയുടെ സംരക്ഷണയില്‍ വിടുകയായിരിന്നു. എന്നാല്‍ ഈ വിധി റദ്ദാക്കിക്കൊണ്ട് മരിയയെ നാകാഷിനൊപ്പം വിടുവാന്‍ ലാഹോര്‍ ഹൈക്കോടതി വിധിക്കുകയായിരിന്നു. വിധി വന്നപ്പോള്‍ മരിയ കരയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 2014-ല്‍ ‘ദി മൂവ്മെന്റ് ഫോര്‍ സോളിഡാരിറ്റി ആന്‍ഡ് പീസ് പാക്കിസ്ഥാന്‍’ നടത്തിയ പഠനത്തില്‍ രാജ്യത്തു ഓരോ വര്‍ഷവും ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെടുന്ന ആയിരത്തോളം സ്ത്രീകളും, പെണ്‍കുട്ടികളും തട്ടിക്കൊണ്ടു പോകലിനും നിര്‍ബന്ധിത വിവാഹത്തിനും ഇരയായി കൊണ്ടിരിക്കുന്നതായി വ്യക്തമായിരിന്നു. എന്നാല്‍ ഇത്തരം കേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ ഭൂരിപക്ഷ സമൂഹത്തിനു അനുകൂലമായി പാക്ക് നിയമപീഠവും നിലകൊള്ളുകയാണെന്നതാണ് യാഥാര്‍ത്ഥ്യം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-07-19:36:23.jpg
Keywords: പാക്ക്, പാക്കി
Content:
13990
Category: 18
Sub Category:
Heading: കെസിബിസി ദുഃഖം രേഖപ്പെടുത്തി
Content: കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് മൂന്നാര്‍ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേര്‍ മരിക്കുകയും അന്‍പതിലേറെ പേരെ കാണാതാകുകയും ചെയ്ത ദുരന്തത്തില്‍ കെസിബിസിയുടെ വര്‍ഷകാല സമ്മേളനത്തില്‍ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഗാധമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. ജീവന്‍ നഷ്ടമായവരുടെ ആത്മശാന്തിക്കായി സമ്മേളനം പ്രത്യേക പ്രാര്‍ത്ഥന നടത്തി. കനത്ത മഴയുടെ ദിവസങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുകയും സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പാലിക്കുകയും ചെയ്യണമെന്നും കെസിബിസി ആഹ്വാനം ചെയ്തു.
Image: /content_image/India/India-2020-08-08-05:57:05.jpg
Keywords: കെസിബിസി
Category: 18
Sub Category:
Heading: കെസിബിസി ദുഃഖം രേഖപ്പെടുത്തി
Content: കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് മൂന്നാര്‍ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേര്‍ മരിക്കുകയും അന്‍പതിലേറെ പേരെ കാണാതാകുകയും ചെയ്ത ദുരന്തത്തില്‍ കെസിബിസിയുടെ വര്‍ഷകാല സമ്മേളനത്തില്‍ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഗാധമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. ജീവന്‍ നഷ്ടമായവരുടെ ആത്മശാന്തിക്കായി സമ്മേളനം പ്രത്യേക പ്രാര്‍ത്ഥന നടത്തി. കനത്ത മഴയുടെ ദിവസങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുകയും സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പാലിക്കുകയും ചെയ്യണമെന്നും കെസിബിസി ആഹ്വാനം ചെയ്തു.
Image: /content_image/India/India-2020-08-08-05:57:05.jpg
Keywords: കെസിബിസി
Content:
13991
Category: 1
Sub Category:
Heading: ലെബനോന് പാപ്പയുടെ കൈത്താങ്ങ്: 2,50,000 യൂറോ സംഭാവന നല്‍കി
Content: റോം: ഇരട്ട സ്ഫോടനത്തെ തുടർന്ന് ദുരിതത്തിലായ ലെബനോന്‍ ജനതയ്ക്കു സഹായവുമായി ഫ്രാൻസിസ് മാർപാപ്പ. 2,50,000 യൂറോയാണ് ആദ്യഘട്ട സംഭാവനയായി പാപ്പ കൈമാറിയിരിക്കുന്നത്. പാപ്പയ്ക്കു വേണ്ടി സമഗ്ര മാനവിക വികസനത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി ബെയ്റൂട്ടിലെ അപ്പസ്തോലിക കാര്യാലയത്തിനാണ് തുക കൈമാറിയിരിക്കുന്നത്. ദുരിതബാധിതരായ ജനങ്ങളോടുള്ള കരുതലിന്റെയും അടുപ്പത്തിൻറെയും അടയാളമായിട്ടാണ് ധനസഹായം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വത്തിക്കാന്‍ പ്രസ്താവിച്ചു. കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ദുരന്തമുഖത്ത് ഭക്ഷണവും വസ്ത്രവും മരുന്നും ഉള്‍പ്പെടെയുള്ള ആവശ്യ സേവനങ്ങളുമായി സജീവമാണ്. ഇതോടൊപ്പമാണ് സഹായവുമായി പാപ്പയും രംഗത്ത് വന്നിരിക്കുന്നത്. ബുധനാഴ്ചത്തെ പൊതുദർശന പ്രഭാഷണത്തിനു ശേഷം ലെബനോന് വേണ്ടി ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥിച്ചിരുന്നു. ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടനയും 250000 യൂറോയുടെ ഭക്ഷണപ്പൊതികൾ ലെബനോനിലെ ജനങ്ങളിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഫോടനം ഏറ്റവുമധികം ബാധിച്ച ക്രൈസ്തവ കുടുംബങ്ങൾക്ക് പ്രഥമ പരിഗണന നൽകിയായിരിക്കും സംഘടന സഹായം നൽകുന്നത്. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. തുറമുഖത്തു സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് ശേഖരത്തിനു തീപിടിച്ചാണു ചൊവ്വാഴ്ച സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 145 ആയി ഉയർന്നു. 5000 പേർക്കു പരുക്കേറ്റു. വീടുകൾ നഷ്ടമായ ലക്ഷക്കണക്കിനാളുകൾ പെരുവഴിയിലാണ്. നഗരത്തിന്റെ പകുതിയോളം തകർത്ത സ്ഫോടനത്തിൽ 1500 കോടി ഡോളറിന്റെ നാശനഷ്ടം സംഭവിച്ചതായാണു പ്രാഥമിക കണക്ക്. സ്ഫോടനം സംബന്ധിച്ചു സ്വതന്ത്രാന്വേഷണം വേണമെന്ന് ഐക്യ രാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണർ ആവശ്യപ്പെട്ടു. ആക്രമണസാധ്യത പൂർണമായി തള്ളുന്നില്ലെന്ന് യുഎസും പ്രസ്താവിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-08-11:07:43.jpg
Keywords: പാപ്പ, ലെബനോ
Category: 1
Sub Category:
Heading: ലെബനോന് പാപ്പയുടെ കൈത്താങ്ങ്: 2,50,000 യൂറോ സംഭാവന നല്‍കി
Content: റോം: ഇരട്ട സ്ഫോടനത്തെ തുടർന്ന് ദുരിതത്തിലായ ലെബനോന്‍ ജനതയ്ക്കു സഹായവുമായി ഫ്രാൻസിസ് മാർപാപ്പ. 2,50,000 യൂറോയാണ് ആദ്യഘട്ട സംഭാവനയായി പാപ്പ കൈമാറിയിരിക്കുന്നത്. പാപ്പയ്ക്കു വേണ്ടി സമഗ്ര മാനവിക വികസനത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി ബെയ്റൂട്ടിലെ അപ്പസ്തോലിക കാര്യാലയത്തിനാണ് തുക കൈമാറിയിരിക്കുന്നത്. ദുരിതബാധിതരായ ജനങ്ങളോടുള്ള കരുതലിന്റെയും അടുപ്പത്തിൻറെയും അടയാളമായിട്ടാണ് ധനസഹായം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വത്തിക്കാന്‍ പ്രസ്താവിച്ചു. കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ദുരന്തമുഖത്ത് ഭക്ഷണവും വസ്ത്രവും മരുന്നും ഉള്‍പ്പെടെയുള്ള ആവശ്യ സേവനങ്ങളുമായി സജീവമാണ്. ഇതോടൊപ്പമാണ് സഹായവുമായി പാപ്പയും രംഗത്ത് വന്നിരിക്കുന്നത്. ബുധനാഴ്ചത്തെ പൊതുദർശന പ്രഭാഷണത്തിനു ശേഷം ലെബനോന് വേണ്ടി ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥിച്ചിരുന്നു. ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടനയും 250000 യൂറോയുടെ ഭക്ഷണപ്പൊതികൾ ലെബനോനിലെ ജനങ്ങളിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഫോടനം ഏറ്റവുമധികം ബാധിച്ച ക്രൈസ്തവ കുടുംബങ്ങൾക്ക് പ്രഥമ പരിഗണന നൽകിയായിരിക്കും സംഘടന സഹായം നൽകുന്നത്. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. തുറമുഖത്തു സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് ശേഖരത്തിനു തീപിടിച്ചാണു ചൊവ്വാഴ്ച സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 145 ആയി ഉയർന്നു. 5000 പേർക്കു പരുക്കേറ്റു. വീടുകൾ നഷ്ടമായ ലക്ഷക്കണക്കിനാളുകൾ പെരുവഴിയിലാണ്. നഗരത്തിന്റെ പകുതിയോളം തകർത്ത സ്ഫോടനത്തിൽ 1500 കോടി ഡോളറിന്റെ നാശനഷ്ടം സംഭവിച്ചതായാണു പ്രാഥമിക കണക്ക്. സ്ഫോടനം സംബന്ധിച്ചു സ്വതന്ത്രാന്വേഷണം വേണമെന്ന് ഐക്യ രാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണർ ആവശ്യപ്പെട്ടു. ആക്രമണസാധ്യത പൂർണമായി തള്ളുന്നില്ലെന്ന് യുഎസും പ്രസ്താവിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-08-11:07:43.jpg
Keywords: പാപ്പ, ലെബനോ
Content:
13992
Category: 13
Sub Category:
Heading: ലണ്ടന്‍ തെരുവില്‍ യേശുവിനെ സ്തുതിച്ച് തുറന്ന ഡബിള്‍ ഡെക്കര്‍ ബസില്‍ സംഗീതജ്ഞരുടെ യാത്ര
Content: ലണ്ടന്‍: ലണ്ടന്‍ തെരുവില്‍ മേല്‍ക്കൂരയില്ലാത്ത ഡബിള്‍ ഡെക്കര്‍ ബസില്‍ യേശു നാമത്തില്‍ സ്തുതി ഗീതങ്ങള്‍ ആലപിച്ചുള്ള സംഗീതജ്ഞരുടെ യാത്ര ശ്രദ്ധേയമാകുന്നു. പിക്കാഡില്ലി സര്‍ക്കസ്, പാര്‍ലമെന്റ് ഹൗസ്, വെസ്റ്റ്മിന്‍സ്റ്റര്‍ അബ്ബി, ഡൌണിംഗ് സ്ട്രീറ്റ്, ബക്കിംഹാം കൊട്ടാരം തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിലൂടെ ‘വര്‍ഷിപ്പ് ദി കിംഗ്’ കൂട്ടായ്മയിലെ അംഗങ്ങള്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ നടത്തിയ സംഗീത യാത്രയാണ് ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടുന്നത്. 'ഹൌ ഗ്രേറ്റ് ഈസ് ഔര്‍ ഗോഡ്' എന്ന പ്രശസ്തമായ ഗാനം ക്രിസ് ടോംലിനും, 'ഹി ഈസ് എക്സാള്‍ട്ടഡ്' എന്ന മറ്റൊരു പ്രശസ്ത ഗാനം ട്വില പാരീസും ആലപിച്ചപ്പോള്‍, 'റെക്ക്ലസ് ലവ്' എന്ന ഗാനം കോറി ആസ്ബറിയും, 'ഹൌ ഹി ലവ്സ്' എന്ന ഗാനം ജോണ്‍ മാര്‍ക്ക് മക്മില്ലനും ആലപിച്ചു. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/CDWp41ipK1b/?utm_source=ig_embed&utm_campaign=loading" data-instgrm-version="12" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/p/CDWp41ipK1b/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;"> View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div></a> <p style=" margin:8px 0 0 0; padding:0 4px;"> <a href="https://www.instagram.com/p/CDWp41ipK1b/?utm_source=ig_embed&utm_campaign=loading" style=" color:#000; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none; word-wrap:break-word;" target="_blank">God is good!!! And we are declaring it #worshiptheking #taketheroofoff #worship #incense #bustour #revival #Christian @mrsyega @danielyega @dannyyega</a></p> <p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;">A post shared by <a href="https://www.instagram.com/_worshiptheking_/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px;" target="_blank"> Beatrice Gboyega</a> (@_worshiptheking_) on <time style=" font-family:Arial,sans-serif; font-size:14px; line-height:17px;" datetime="2020-08-01T16:48:58+00:00">Aug 1, 2020 at 9:48am PDT</time></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> വര്‍ഷിപ്പ് ലീഡര്‍ ബിയാട്രിസ് ഗ്ബോയെഗയാണ് പരിപാടി സംഘടിപ്പിച്ചത്. സ്വര്‍ഗ്ഗീയ പിതാവിലേക്കുള്ള മാര്‍ഗ്ഗം ജനങ്ങള്‍ക്ക് ചൂണ്ടിക്കാട്ടുകയായിരുന്നു തങ്ങളുടെ യാത്രയുടെ ലക്ഷ്യമെന്ന്‍ ഗ്ബോയെഗ പറഞ്ഞു. ലോക്ക്ഡൌണ്‍ കാലത്ത് ദൈവം നമ്മെ തന്നോടു കൂടുതല്‍ അടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയെ കൂടുതല്‍ ഉത്തേജിപ്പിക്കും. സഭയില്‍ ഐക്യത്തിന്റെ ആവശ്യമുണ്ടെന്നതാണ് അതിന്റെ കാരണം. ഒരു ശരീരമെന്ന നിലയില്‍ അതിനുവേണ്ടിയാണ് ഞങ്ങളുടെ പ്രാര്‍ത്ഥനയെന്നും ഗ്ബോയെഗ വിവരിച്ചു. തെരുവിലെ ഡബിള്‍ ഡെക്കര്‍ ബസ് യാത്രയും സ്തുതി ഗീതാലാപനവും നവമാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-08-14:21:14.jpg
Keywords: യേശു, ക്രിസ്തു
Category: 13
Sub Category:
Heading: ലണ്ടന്‍ തെരുവില്‍ യേശുവിനെ സ്തുതിച്ച് തുറന്ന ഡബിള്‍ ഡെക്കര്‍ ബസില്‍ സംഗീതജ്ഞരുടെ യാത്ര
Content: ലണ്ടന്‍: ലണ്ടന്‍ തെരുവില്‍ മേല്‍ക്കൂരയില്ലാത്ത ഡബിള്‍ ഡെക്കര്‍ ബസില്‍ യേശു നാമത്തില്‍ സ്തുതി ഗീതങ്ങള്‍ ആലപിച്ചുള്ള സംഗീതജ്ഞരുടെ യാത്ര ശ്രദ്ധേയമാകുന്നു. പിക്കാഡില്ലി സര്‍ക്കസ്, പാര്‍ലമെന്റ് ഹൗസ്, വെസ്റ്റ്മിന്‍സ്റ്റര്‍ അബ്ബി, ഡൌണിംഗ് സ്ട്രീറ്റ്, ബക്കിംഹാം കൊട്ടാരം തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിലൂടെ ‘വര്‍ഷിപ്പ് ദി കിംഗ്’ കൂട്ടായ്മയിലെ അംഗങ്ങള്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ നടത്തിയ സംഗീത യാത്രയാണ് ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടുന്നത്. 'ഹൌ ഗ്രേറ്റ് ഈസ് ഔര്‍ ഗോഡ്' എന്ന പ്രശസ്തമായ ഗാനം ക്രിസ് ടോംലിനും, 'ഹി ഈസ് എക്സാള്‍ട്ടഡ്' എന്ന മറ്റൊരു പ്രശസ്ത ഗാനം ട്വില പാരീസും ആലപിച്ചപ്പോള്‍, 'റെക്ക്ലസ് ലവ്' എന്ന ഗാനം കോറി ആസ്ബറിയും, 'ഹൌ ഹി ലവ്സ്' എന്ന ഗാനം ജോണ്‍ മാര്‍ക്ക് മക്മില്ലനും ആലപിച്ചു. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/CDWp41ipK1b/?utm_source=ig_embed&utm_campaign=loading" data-instgrm-version="12" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/p/CDWp41ipK1b/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;"> View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div></a> <p style=" margin:8px 0 0 0; padding:0 4px;"> <a href="https://www.instagram.com/p/CDWp41ipK1b/?utm_source=ig_embed&utm_campaign=loading" style=" color:#000; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none; word-wrap:break-word;" target="_blank">God is good!!! And we are declaring it #worshiptheking #taketheroofoff #worship #incense #bustour #revival #Christian @mrsyega @danielyega @dannyyega</a></p> <p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;">A post shared by <a href="https://www.instagram.com/_worshiptheking_/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px;" target="_blank"> Beatrice Gboyega</a> (@_worshiptheking_) on <time style=" font-family:Arial,sans-serif; font-size:14px; line-height:17px;" datetime="2020-08-01T16:48:58+00:00">Aug 1, 2020 at 9:48am PDT</time></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> വര്‍ഷിപ്പ് ലീഡര്‍ ബിയാട്രിസ് ഗ്ബോയെഗയാണ് പരിപാടി സംഘടിപ്പിച്ചത്. സ്വര്‍ഗ്ഗീയ പിതാവിലേക്കുള്ള മാര്‍ഗ്ഗം ജനങ്ങള്‍ക്ക് ചൂണ്ടിക്കാട്ടുകയായിരുന്നു തങ്ങളുടെ യാത്രയുടെ ലക്ഷ്യമെന്ന്‍ ഗ്ബോയെഗ പറഞ്ഞു. ലോക്ക്ഡൌണ്‍ കാലത്ത് ദൈവം നമ്മെ തന്നോടു കൂടുതല്‍ അടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയെ കൂടുതല്‍ ഉത്തേജിപ്പിക്കും. സഭയില്‍ ഐക്യത്തിന്റെ ആവശ്യമുണ്ടെന്നതാണ് അതിന്റെ കാരണം. ഒരു ശരീരമെന്ന നിലയില്‍ അതിനുവേണ്ടിയാണ് ഞങ്ങളുടെ പ്രാര്‍ത്ഥനയെന്നും ഗ്ബോയെഗ വിവരിച്ചു. തെരുവിലെ ഡബിള്‍ ഡെക്കര്‍ ബസ് യാത്രയും സ്തുതി ഗീതാലാപനവും നവമാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-08-14:21:14.jpg
Keywords: യേശു, ക്രിസ്തു
Content:
13993
Category: 1
Sub Category:
Heading: ആരാധനാലയങ്ങള്‍ അത്യാവശ്യമല്ലെന്ന് ഗവര്‍ണ്ണര്‍: വാള്‍മാര്‍ട്ടില്‍ സമൂഹ പ്രാര്‍ത്ഥനയുമായി ജനങ്ങളുടെ മറുപടി
Content: പെന്നിസില്‍വാനിയ: 'ആരാധനാലയങ്ങള്‍ അത്യാവശ്യമല്ല' എന്ന പെന്നിസില്‍വാനിയയുടെ ഗവര്‍ണര്‍ ടോം വൂള്‍ഫിന്റെ പ്രസ്താവനക്ക് ശക്തമായ മറുപടിയുമായി ക്രൈസ്തവ വിശ്വാസികള്‍. വാള്‍മാര്‍ട്ടിനുള്ളില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ നടത്തിയാണ് ജനങ്ങള്‍ തങ്ങളുടെ വിശ്വാസം ഭരണകൂടത്തിന് മുന്നില്‍ പ്രകടിപ്പിച്ചത്. ജൂണ്‍ അവസാന വാരത്തില്‍ നടന്ന സംഭവമാണെങ്കിലും വാള്‍മാര്‍ട്ട് ജീവനക്കാരിയായ നാന്‍സി ഹാല്‍ഫോര്‍ഡ് കൂട്ടായ്മയില്‍ പങ്കെടുത്ത് ദൈവത്തെ സ്തുതിക്കുന്നതിനോടൊപ്പം റെക്കോര്‍ഡ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും തരംഗമാണ്. കൊറോണ നിയന്ത്രണങ്ങളുടെ മറവിലുള്ള മതവിരുദ്ധതയ്ക്കും ഉദ്യോഗസ്ഥ മേധാവിത്വത്തിനുമുള്ള മറുപടിയായാണ് വാള്‍മാര്‍ട്ടിലെ ക്രിസ്ത്യന്‍ കൂട്ടായ്മയെ നിരീക്ഷിക്കുന്നത്. ഏതാണ്ട് 14 ലക്ഷം ആളുകളാണ് 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">This is brilliant, a church was not allowed to worship because of buracrats decree so they went to a Walmart to do it <a href="https://t.co/nTeqoqPSLE">pic.twitter.com/nTeqoqPSLE</a></p>— Luke Rudkowski (@Lukewearechange) <a href="https://twitter.com/Lukewearechange/status/1291374080197906434?ref_src=twsrc%5Etfw">August 6, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> വാള്‍മാര്‍ട്ട് പോലെയുള്ള വന്‍ വ്യവസായ സമുച്ചയങ്ങളില്‍ ആളുകള്‍ കൂടുന്നത് സാമൂഹ്യ അകലം പാലിക്കല്‍ പോലെയുള്ള കൊറോണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാകുന്നില്ലെങ്കില്‍, ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ ദൈവത്തെ സ്തുതിക്കുന്നത് കൊറോണ നിയന്ത്രണങ്ങളുടെ ലംഘനമാകുന്നതെങ്ങിനെ എന്ന ചോദ്യമാണ് വിശ്വാസികള്‍ ഉയര്‍ത്തുന്നത്. ഏപ്രില്‍ മൂന്നിനായിരുന്നു പെന്നിസില്‍വാനിയയുടെ ഡെമോക്രാറ്റ് ഗവര്‍ണര്‍ ആരാധനാലയങ്ങള്‍ അത്യാവശ്യമല്ലെന്നും, ‘സ്റ്റേ അറ്റ് ഹോം’ ഉത്തരവ് നിലവിലിരിക്കുന്നിടത്തോളം കാലം ആരാധനാലയങ്ങളില്‍ പോകരുതെന്നും പറഞ്ഞത്. പരമ്പരാഗത അമേരിക്കക്കാരുടെ വിശ്വാസ നിലപാടുകളെ ഡെമോക്രാറ്റുകള്‍ പൂര്‍ണ്ണമായി തള്ളികളയുകയാണ് എന്ന ആരോപണം നേരത്തെ മുതല്‍ ഉയരുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F0Qwrdmo88IHHmsKHS51Xz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} പ്രത്യേക കൂട്ടായ്മയുടെ പേരിലുള്ള മാമ്മോദീസ അസാധു: വത്തിക്കാന്‍ വത്തിക്കാന്‍ സിറ്റി – സമുദായിക-കുടുംബ പങ്കാളിത്തം എടുത്ത് പറഞ്ഞുകൊണ്ടുള്ള മാമ്മോദീസ അനുവദിനീയമല്ലെന്ന് വത്തിക്കാന്‍ വിശ്വാസ തിരുസംഘം. “പിതാവിന്റേയും, പുത്രന്റേയും, പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ ഞങ്ങള്‍ നിന്നെ മാമ്മോദീസ മുക്കുന്നു” എന്ന് ഉച്ചരിച്ചുകൊണ്ടുള്ള മാമ്മോദീസ അനുവദിനീയമാണോ എന്ന ചോദ്യത്തിനോടുള്ള പ്രതികരണമെന്ന നിലയില്‍ “പിതാവിന്റേയും, പുത്രന്റേയും, പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ ഞാന്‍ നിന്നെ മാമ്മോദീസ മുക്കുന്നു” എന്നാണ് പറയേണ്ടതെന്ന് വത്തിക്കാന്‍ വിശ്വാസ തിരുസംഘം (സി.ഡി.എഫ്) വ്യാഴാഴ്ച പുറത്തുവിട്ട വിശദീകരണ കുറിപ്പില്‍ പറയുന്നു. “ഞങ്ങള്‍ മാമ്മോദീസ മുക്കുന്നു” എന്നതിന് പകരം “ഞാന്‍ മാമ്മോദീസ മുക്കുന്നു” എന്ന് പറഞ്ഞുകൊണ്ടുള്ള മാമ്മോദീസയാണ് കത്തോലിക്കാ പാരമ്പര്യമനുസരിച്ച് ശരിയായ രീതിയെന്നാണ് പ്രതികരണത്തില്‍ പറയുന്നത്. മാമ്മോദീസ സ്വീകരിക്കുന്ന ആളിന്റെ പിതാവ്, മാതാവ്, തലതൊട്ടപ്പന്‍, തലതൊട്ടമ്മ, അപ്പൂപ്പന്‍, അമ്മൂമ്മ, കുടുംബാഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ പേരില്‍ മാമ്മോദീസ മുക്കുന്നത് ശരിയാണോ എന്ന ചോദ്യം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മാമ്മോദീസ എന്ന കൂദാശ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശവുമായി സി.ഡി.എഫ് രംഗത്തെത്തിയത്. ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെയുള്ള വിശദീകരണ കുറിപ്പില്‍ സി.ഡി.എഫ് തലവന്‍ കര്‍ദ്ദിനാള്‍ ലൂയിസ് ലഡാരിയ സെക്രട്ടറി ജിയാക്കോമോ മൊറാണ്ടി മെത്രാപ്പോലീത്ത എന്നിവരാണ് ഒപ്പുവെച്ചിരിക്കുന്നത്. പുരോഹിതര്‍ ഉള്‍പ്പെടെ ആര്‍ക്കും സ്വന്തം രീതിയില്‍ ആരാധനാക്രമത്തില്‍ മാറ്റം വരുത്തുവാനുള്ള അധികാരമില്ലെന്ന്‍ രണ്ടാം വത്തിക്കാന്‍ സുനഹദോസ് രേഖയില്‍ പറഞ്ഞിട്ടുള്ള കാര്യവും വിശ്വാസ തിരുസംഘം ചൂണ്ടിക്കാട്ടുന്നുണ്ട്. പുരോഹിതനിലൂടെ ക്രിസ്തു തന്നെയാണ് മാമ്മോദീസ മുക്കുന്നതെന്ന സത്യമാണ് ഇതിന്റെ കാരണമായി സി.ഡി.എഫ് പറയുന്നത്. യേശു തന്നെയാണ് കൂദാശകള്‍ സ്ഥാപിച്ചതെന്നും, അത് സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വമാണ് സഭയില്‍ നിക്ഷിപ്തമായിരിക്കുന്നതെന്നും പറഞ്ഞുകൊണ്ട്, “ഞങ്ങള്‍” എന്ന് പറയാതെ തന്നെ മാമ്മോദീസ എന്ന കൂദാശയില്‍ കുടുംബാഗങ്ങള്‍ക്കുള്ള പങ്കാളിത്തം സി.ഡി.എഫ് വിവരിക്കുന്നുണ്ട്.
Image: /content_image/News/News-2020-08-08-16:53:17.jpg
Keywords: ക്രിസ്തു
Category: 1
Sub Category:
Heading: ആരാധനാലയങ്ങള്‍ അത്യാവശ്യമല്ലെന്ന് ഗവര്‍ണ്ണര്‍: വാള്‍മാര്‍ട്ടില്‍ സമൂഹ പ്രാര്‍ത്ഥനയുമായി ജനങ്ങളുടെ മറുപടി
Content: പെന്നിസില്‍വാനിയ: 'ആരാധനാലയങ്ങള്‍ അത്യാവശ്യമല്ല' എന്ന പെന്നിസില്‍വാനിയയുടെ ഗവര്‍ണര്‍ ടോം വൂള്‍ഫിന്റെ പ്രസ്താവനക്ക് ശക്തമായ മറുപടിയുമായി ക്രൈസ്തവ വിശ്വാസികള്‍. വാള്‍മാര്‍ട്ടിനുള്ളില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ നടത്തിയാണ് ജനങ്ങള്‍ തങ്ങളുടെ വിശ്വാസം ഭരണകൂടത്തിന് മുന്നില്‍ പ്രകടിപ്പിച്ചത്. ജൂണ്‍ അവസാന വാരത്തില്‍ നടന്ന സംഭവമാണെങ്കിലും വാള്‍മാര്‍ട്ട് ജീവനക്കാരിയായ നാന്‍സി ഹാല്‍ഫോര്‍ഡ് കൂട്ടായ്മയില്‍ പങ്കെടുത്ത് ദൈവത്തെ സ്തുതിക്കുന്നതിനോടൊപ്പം റെക്കോര്‍ഡ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും തരംഗമാണ്. കൊറോണ നിയന്ത്രണങ്ങളുടെ മറവിലുള്ള മതവിരുദ്ധതയ്ക്കും ഉദ്യോഗസ്ഥ മേധാവിത്വത്തിനുമുള്ള മറുപടിയായാണ് വാള്‍മാര്‍ട്ടിലെ ക്രിസ്ത്യന്‍ കൂട്ടായ്മയെ നിരീക്ഷിക്കുന്നത്. ഏതാണ്ട് 14 ലക്ഷം ആളുകളാണ് 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">This is brilliant, a church was not allowed to worship because of buracrats decree so they went to a Walmart to do it <a href="https://t.co/nTeqoqPSLE">pic.twitter.com/nTeqoqPSLE</a></p>— Luke Rudkowski (@Lukewearechange) <a href="https://twitter.com/Lukewearechange/status/1291374080197906434?ref_src=twsrc%5Etfw">August 6, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> വാള്‍മാര്‍ട്ട് പോലെയുള്ള വന്‍ വ്യവസായ സമുച്ചയങ്ങളില്‍ ആളുകള്‍ കൂടുന്നത് സാമൂഹ്യ അകലം പാലിക്കല്‍ പോലെയുള്ള കൊറോണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാകുന്നില്ലെങ്കില്‍, ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ ദൈവത്തെ സ്തുതിക്കുന്നത് കൊറോണ നിയന്ത്രണങ്ങളുടെ ലംഘനമാകുന്നതെങ്ങിനെ എന്ന ചോദ്യമാണ് വിശ്വാസികള്‍ ഉയര്‍ത്തുന്നത്. ഏപ്രില്‍ മൂന്നിനായിരുന്നു പെന്നിസില്‍വാനിയയുടെ ഡെമോക്രാറ്റ് ഗവര്‍ണര്‍ ആരാധനാലയങ്ങള്‍ അത്യാവശ്യമല്ലെന്നും, ‘സ്റ്റേ അറ്റ് ഹോം’ ഉത്തരവ് നിലവിലിരിക്കുന്നിടത്തോളം കാലം ആരാധനാലയങ്ങളില്‍ പോകരുതെന്നും പറഞ്ഞത്. പരമ്പരാഗത അമേരിക്കക്കാരുടെ വിശ്വാസ നിലപാടുകളെ ഡെമോക്രാറ്റുകള്‍ പൂര്‍ണ്ണമായി തള്ളികളയുകയാണ് എന്ന ആരോപണം നേരത്തെ മുതല്‍ ഉയരുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F0Qwrdmo88IHHmsKHS51Xz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} പ്രത്യേക കൂട്ടായ്മയുടെ പേരിലുള്ള മാമ്മോദീസ അസാധു: വത്തിക്കാന്‍ വത്തിക്കാന്‍ സിറ്റി – സമുദായിക-കുടുംബ പങ്കാളിത്തം എടുത്ത് പറഞ്ഞുകൊണ്ടുള്ള മാമ്മോദീസ അനുവദിനീയമല്ലെന്ന് വത്തിക്കാന്‍ വിശ്വാസ തിരുസംഘം. “പിതാവിന്റേയും, പുത്രന്റേയും, പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ ഞങ്ങള്‍ നിന്നെ മാമ്മോദീസ മുക്കുന്നു” എന്ന് ഉച്ചരിച്ചുകൊണ്ടുള്ള മാമ്മോദീസ അനുവദിനീയമാണോ എന്ന ചോദ്യത്തിനോടുള്ള പ്രതികരണമെന്ന നിലയില്‍ “പിതാവിന്റേയും, പുത്രന്റേയും, പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ ഞാന്‍ നിന്നെ മാമ്മോദീസ മുക്കുന്നു” എന്നാണ് പറയേണ്ടതെന്ന് വത്തിക്കാന്‍ വിശ്വാസ തിരുസംഘം (സി.ഡി.എഫ്) വ്യാഴാഴ്ച പുറത്തുവിട്ട വിശദീകരണ കുറിപ്പില്‍ പറയുന്നു. “ഞങ്ങള്‍ മാമ്മോദീസ മുക്കുന്നു” എന്നതിന് പകരം “ഞാന്‍ മാമ്മോദീസ മുക്കുന്നു” എന്ന് പറഞ്ഞുകൊണ്ടുള്ള മാമ്മോദീസയാണ് കത്തോലിക്കാ പാരമ്പര്യമനുസരിച്ച് ശരിയായ രീതിയെന്നാണ് പ്രതികരണത്തില്‍ പറയുന്നത്. മാമ്മോദീസ സ്വീകരിക്കുന്ന ആളിന്റെ പിതാവ്, മാതാവ്, തലതൊട്ടപ്പന്‍, തലതൊട്ടമ്മ, അപ്പൂപ്പന്‍, അമ്മൂമ്മ, കുടുംബാഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ പേരില്‍ മാമ്മോദീസ മുക്കുന്നത് ശരിയാണോ എന്ന ചോദ്യം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മാമ്മോദീസ എന്ന കൂദാശ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശവുമായി സി.ഡി.എഫ് രംഗത്തെത്തിയത്. ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെയുള്ള വിശദീകരണ കുറിപ്പില്‍ സി.ഡി.എഫ് തലവന്‍ കര്‍ദ്ദിനാള്‍ ലൂയിസ് ലഡാരിയ സെക്രട്ടറി ജിയാക്കോമോ മൊറാണ്ടി മെത്രാപ്പോലീത്ത എന്നിവരാണ് ഒപ്പുവെച്ചിരിക്കുന്നത്. പുരോഹിതര്‍ ഉള്‍പ്പെടെ ആര്‍ക്കും സ്വന്തം രീതിയില്‍ ആരാധനാക്രമത്തില്‍ മാറ്റം വരുത്തുവാനുള്ള അധികാരമില്ലെന്ന്‍ രണ്ടാം വത്തിക്കാന്‍ സുനഹദോസ് രേഖയില്‍ പറഞ്ഞിട്ടുള്ള കാര്യവും വിശ്വാസ തിരുസംഘം ചൂണ്ടിക്കാട്ടുന്നുണ്ട്. പുരോഹിതനിലൂടെ ക്രിസ്തു തന്നെയാണ് മാമ്മോദീസ മുക്കുന്നതെന്ന സത്യമാണ് ഇതിന്റെ കാരണമായി സി.ഡി.എഫ് പറയുന്നത്. യേശു തന്നെയാണ് കൂദാശകള്‍ സ്ഥാപിച്ചതെന്നും, അത് സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വമാണ് സഭയില്‍ നിക്ഷിപ്തമായിരിക്കുന്നതെന്നും പറഞ്ഞുകൊണ്ട്, “ഞങ്ങള്‍” എന്ന് പറയാതെ തന്നെ മാമ്മോദീസ എന്ന കൂദാശയില്‍ കുടുംബാഗങ്ങള്‍ക്കുള്ള പങ്കാളിത്തം സി.ഡി.എഫ് വിവരിക്കുന്നുണ്ട്.
Image: /content_image/News/News-2020-08-08-16:53:17.jpg
Keywords: ക്രിസ്തു
Content:
13994
Category: 13
Sub Category:
Heading: രോഗബാധിതരുടെ അരികെ ദിവ്യകാരുണ്യവും ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രവുമായി ഡീക്കന്മാര്‍
Content: ടെക്സാസ്: കൊറോണ ബാധിതരുടെ അരികെ ദിവ്യകാരുണ്യവും ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രവും എത്തിച്ച് അമേരിക്കയിലെ ടെക്സാസിലെ ബ്രൌണ്‍സ്വില്ലെ രൂപതയിലെ ഒരു സംഘം ഡീക്കന്‍മാരുടെ ആത്മീയ ശുശ്രൂഷ. റിയോ ഗ്രാന്‍ഡെ വാലിയിലെ മക്അല്ലെന്‍ മെഡിക്കല്‍ സെന്ററിലും പ്രാദേശിക ആശുപത്രിയിലും കൊറോണയില്‍ നിന്നും സുഖം പ്രാപിച്ചു വരുന്നവര്‍ക്കും ഹന്നാ ചുഴലിക്കാറ്റില്‍ പരുക്കേറ്റവര്‍ക്കും ആശ്വാസവും പ്രത്യാശയും പകര്‍ന്നുകൊണ്ടാണ് ആറംഗ ഡീക്കന്‍ സംഘം ദിവ്യകാരുണ്യവും ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രവുമായി ആശുപത്രികളില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്നത്. ക്രിസ്തുവിന്റെ അനുയായികളെന്ന നിലയില്‍ ഇത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നു നൂയെസ്ട്രാ സെനോര ഡെല്‍ റെഫൂജിയോ ഇടവകയില്‍ സേവനം ചെയ്യുന്ന ഡീക്കനായ ജോസ് ഹംബെര്‍ട്ടോ റിയോസ് എസിഐ പ്രെന്‍സ മാധ്യമത്തോട് പറഞ്ഞു. ദിവ്യകാരുണ്യവും വഹിച്ചുകൊണ്ടുള്ള തങ്ങളുടെ സന്ദര്‍ശനം ദൈവേഷ്ടം നിറവേറ്റുവാനും ദുരിതമനുഭവിക്കുന്നവര്‍ക്ക് യേശുവിന്റെ സ്നേഹം പകര്‍ന്നു നല്‍കുവാനും വേണ്ടിയായിരുന്നുവെന്നും കൊറോണയും ചുഴലിക്കാറ്റും കാരണം ബുദ്ധിമുട്ടും വേദനയും നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോകുന്ന റിയോ ഗ്രാന്‍ഡെ വാലിയിലെ രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തങ്ങളുടെ ഈ സേവനം വലിയൊരു അനുഗ്രഹമായെന്നും അദ്ദേഹം പറഞ്ഞു. ദേവാലയങ്ങള്‍ക്ക് പുറമേയുള്ള സേവനങ്ങളെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പയും, തങ്ങളുടെ മെത്രാന്മാരായ ഡാനിയല്‍ ഫ്ലോഴ്സും, മാരിയോ അവിലെസും പറഞ്ഞിട്ടുള്ള കാര്യവും റിയോസ് ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ മാനസിക പരിവര്‍ത്തനത്തിനും, വിശുദ്ധിക്കും കൊറോണയുടെ അന്ത്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊറോണയെ തുടര്‍ന്നുള്ള ഒറ്റപ്പെടലും വേദനയും അനുഭവിച്ചുകൊണ്ടിരുന്ന നിരവധി രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഡീക്കന്മാരുടെ പ്രവര്‍ത്തി ഏറെ ആഹ്ലാദം പകര്‍ന്നിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-08-19:01:52.jpg
Keywords: ഡീക്ക
Category: 13
Sub Category:
Heading: രോഗബാധിതരുടെ അരികെ ദിവ്യകാരുണ്യവും ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രവുമായി ഡീക്കന്മാര്‍
Content: ടെക്സാസ്: കൊറോണ ബാധിതരുടെ അരികെ ദിവ്യകാരുണ്യവും ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രവും എത്തിച്ച് അമേരിക്കയിലെ ടെക്സാസിലെ ബ്രൌണ്‍സ്വില്ലെ രൂപതയിലെ ഒരു സംഘം ഡീക്കന്‍മാരുടെ ആത്മീയ ശുശ്രൂഷ. റിയോ ഗ്രാന്‍ഡെ വാലിയിലെ മക്അല്ലെന്‍ മെഡിക്കല്‍ സെന്ററിലും പ്രാദേശിക ആശുപത്രിയിലും കൊറോണയില്‍ നിന്നും സുഖം പ്രാപിച്ചു വരുന്നവര്‍ക്കും ഹന്നാ ചുഴലിക്കാറ്റില്‍ പരുക്കേറ്റവര്‍ക്കും ആശ്വാസവും പ്രത്യാശയും പകര്‍ന്നുകൊണ്ടാണ് ആറംഗ ഡീക്കന്‍ സംഘം ദിവ്യകാരുണ്യവും ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രവുമായി ആശുപത്രികളില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്നത്. ക്രിസ്തുവിന്റെ അനുയായികളെന്ന നിലയില്‍ ഇത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നു നൂയെസ്ട്രാ സെനോര ഡെല്‍ റെഫൂജിയോ ഇടവകയില്‍ സേവനം ചെയ്യുന്ന ഡീക്കനായ ജോസ് ഹംബെര്‍ട്ടോ റിയോസ് എസിഐ പ്രെന്‍സ മാധ്യമത്തോട് പറഞ്ഞു. ദിവ്യകാരുണ്യവും വഹിച്ചുകൊണ്ടുള്ള തങ്ങളുടെ സന്ദര്‍ശനം ദൈവേഷ്ടം നിറവേറ്റുവാനും ദുരിതമനുഭവിക്കുന്നവര്‍ക്ക് യേശുവിന്റെ സ്നേഹം പകര്‍ന്നു നല്‍കുവാനും വേണ്ടിയായിരുന്നുവെന്നും കൊറോണയും ചുഴലിക്കാറ്റും കാരണം ബുദ്ധിമുട്ടും വേദനയും നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോകുന്ന റിയോ ഗ്രാന്‍ഡെ വാലിയിലെ രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തങ്ങളുടെ ഈ സേവനം വലിയൊരു അനുഗ്രഹമായെന്നും അദ്ദേഹം പറഞ്ഞു. ദേവാലയങ്ങള്‍ക്ക് പുറമേയുള്ള സേവനങ്ങളെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പയും, തങ്ങളുടെ മെത്രാന്മാരായ ഡാനിയല്‍ ഫ്ലോഴ്സും, മാരിയോ അവിലെസും പറഞ്ഞിട്ടുള്ള കാര്യവും റിയോസ് ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ മാനസിക പരിവര്‍ത്തനത്തിനും, വിശുദ്ധിക്കും കൊറോണയുടെ അന്ത്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊറോണയെ തുടര്‍ന്നുള്ള ഒറ്റപ്പെടലും വേദനയും അനുഭവിച്ചുകൊണ്ടിരുന്ന നിരവധി രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഡീക്കന്മാരുടെ പ്രവര്‍ത്തി ഏറെ ആഹ്ലാദം പകര്‍ന്നിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-08-19:01:52.jpg
Keywords: ഡീക്ക
Content:
13995
Category: 1
Sub Category:
Heading: ഗള്‍ഫില്‍ പൗരസ്ത്യ കത്തോലിക്ക പാത്രിയർക്കീസുമാരുടെ അധികാരപരിധി മാര്‍പാപ്പ വര്‍ദ്ധിപ്പിച്ചു
Content: വത്തിക്കാൻ സിറ്റി: ഗൾഫ് മേഖലയിൽ പൗരസ്ത്യ കത്തോലിക്ക സഭാംഗങ്ങൾക്കുള്ള അജപാലന ശുശ്രൂഷകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പൗരസ്ത്യ കത്തോലിക്കാ പാത്രിയർക്കീസുമാരുടെ അധികാരപരിധി ഫ്രാൻസിസ് മാർപാപ്പ വിപുലീകരിച്ചു. നിലവിലുള്ള നോർത്ത് അറേബ്യൻ, സൗത്ത് അറേബ്യൻ ലത്തീൻ അപ്പസ്‌തോലിക വികാരിയാത്തുകളുമായി ഏകോപിപ്പിച്ച് പൗരസ്ത്യ കത്തോലിക്കരുടെ അജപാലന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനാണ് വത്തിക്കാൻ ലക്ഷ്യമിടുന്നത്. കോപ്റ്റിക്, മാരോണൈറ്റ്, അന്ത്യോക്യൻ, മെൽക്കൈറ്റ്, കൽദായ, അർമേനിയൻ എന്നീ ആറു പൗരസ്ത്യ കത്തോലിക്കാ വ്യക്തിസഭകളെ സംബന്ധിക്കുന്നതാണ് മാർപാപ്പയുടെ ഈ പുതിയ തീരുമാനം. ഇസ്ലാം ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്നുള്ള ഈ പൗരസ്ത്യ സഭകൾക്കു ഗൾഫിൽ സ്വയംഭരണാധികാരം നല്കുന്നതുവഴി പ്രാദേശിക ബന്ധങ്ങൾ മെച്ചപ്പെടുത്താനും സഭകൾ തമ്മിലുള്ള സഹകരണം വളർത്താനും വത്തിക്കാൻ ലക്ഷ്യമിടുന്നു. പൗരസ്ത്യ സഭകളുടെ കാനോൻ നിയമമനുസരിച്ച് ഈ പ്രദേശത്തു സഭാസിനഡുകൾ വികാരിയത്തുകളോ രൂപതകളോ സ്ഥാപിക്കുന്നതിന് തുടർന്നും വത്തിക്കാൻറെ അനുമതി ആവശ്യമാണെന്നു രേഖ വ്യക്തമാക്കുന്നുണ്ട്. 2003 മുതൽ ലത്തീൻ അപ്പസ്‌തോലിക് വികാരിയാത്തിൻറെ കീഴിലായിരുന്ന വിശ്വാസികൾക്ക് നേരിട്ട് അജപാലന ശുശ്രൂഷ നിർവഹിക്കാൻ പൗരസ്ത്യ കത്തോലിക്കാ പാത്രിയാർക്കീസുമാർക്ക് ഇനി സാധിക്കും. അതേസമയം, വിവിധ രാജ്യങ്ങളിൽനിന്ന് വന്ന് ഗൾഫ് മേഖലയിൽ താമസിക്കുന്ന ലത്തീൻ കത്തോലിക്കാ സഭാംഗങ്ങൾക്ക് നോർത്ത് അറേബ്യൻ, സൗത്ത് അറേബ്യൻ അപ്പസ്‌തോലിക വികാരിയാത്തുകൾ തുടർന്നും അജപാലന ശുശ്രൂഷ നിർവഹിക്കും. എന്നാൽ, ഭാരതത്തിൽ നിന്നുള്ള പൗരസ്ത്യ കത്തോലിക്കാ സഭകളായ സീറോ മലബാർ സഭയുടെയും സീറോ മലങ്കര സഭയുടെയും അജപാലന പ്രവർത്തനങ്ങളുടെ മേൽനോട്ടം നോർത്ത് അറേബ്യൻ, സൗത്ത് അറേബ്യൻ വികാരിയാത്തുകൾ തന്നെയായിരിക്കും നിർവഹിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-09-08:09:41.jpg
Keywords: അറേബ്യ, ഗള്‍ഫ
Category: 1
Sub Category:
Heading: ഗള്‍ഫില്‍ പൗരസ്ത്യ കത്തോലിക്ക പാത്രിയർക്കീസുമാരുടെ അധികാരപരിധി മാര്‍പാപ്പ വര്‍ദ്ധിപ്പിച്ചു
Content: വത്തിക്കാൻ സിറ്റി: ഗൾഫ് മേഖലയിൽ പൗരസ്ത്യ കത്തോലിക്ക സഭാംഗങ്ങൾക്കുള്ള അജപാലന ശുശ്രൂഷകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പൗരസ്ത്യ കത്തോലിക്കാ പാത്രിയർക്കീസുമാരുടെ അധികാരപരിധി ഫ്രാൻസിസ് മാർപാപ്പ വിപുലീകരിച്ചു. നിലവിലുള്ള നോർത്ത് അറേബ്യൻ, സൗത്ത് അറേബ്യൻ ലത്തീൻ അപ്പസ്‌തോലിക വികാരിയാത്തുകളുമായി ഏകോപിപ്പിച്ച് പൗരസ്ത്യ കത്തോലിക്കരുടെ അജപാലന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനാണ് വത്തിക്കാൻ ലക്ഷ്യമിടുന്നത്. കോപ്റ്റിക്, മാരോണൈറ്റ്, അന്ത്യോക്യൻ, മെൽക്കൈറ്റ്, കൽദായ, അർമേനിയൻ എന്നീ ആറു പൗരസ്ത്യ കത്തോലിക്കാ വ്യക്തിസഭകളെ സംബന്ധിക്കുന്നതാണ് മാർപാപ്പയുടെ ഈ പുതിയ തീരുമാനം. ഇസ്ലാം ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്നുള്ള ഈ പൗരസ്ത്യ സഭകൾക്കു ഗൾഫിൽ സ്വയംഭരണാധികാരം നല്കുന്നതുവഴി പ്രാദേശിക ബന്ധങ്ങൾ മെച്ചപ്പെടുത്താനും സഭകൾ തമ്മിലുള്ള സഹകരണം വളർത്താനും വത്തിക്കാൻ ലക്ഷ്യമിടുന്നു. പൗരസ്ത്യ സഭകളുടെ കാനോൻ നിയമമനുസരിച്ച് ഈ പ്രദേശത്തു സഭാസിനഡുകൾ വികാരിയത്തുകളോ രൂപതകളോ സ്ഥാപിക്കുന്നതിന് തുടർന്നും വത്തിക്കാൻറെ അനുമതി ആവശ്യമാണെന്നു രേഖ വ്യക്തമാക്കുന്നുണ്ട്. 2003 മുതൽ ലത്തീൻ അപ്പസ്‌തോലിക് വികാരിയാത്തിൻറെ കീഴിലായിരുന്ന വിശ്വാസികൾക്ക് നേരിട്ട് അജപാലന ശുശ്രൂഷ നിർവഹിക്കാൻ പൗരസ്ത്യ കത്തോലിക്കാ പാത്രിയാർക്കീസുമാർക്ക് ഇനി സാധിക്കും. അതേസമയം, വിവിധ രാജ്യങ്ങളിൽനിന്ന് വന്ന് ഗൾഫ് മേഖലയിൽ താമസിക്കുന്ന ലത്തീൻ കത്തോലിക്കാ സഭാംഗങ്ങൾക്ക് നോർത്ത് അറേബ്യൻ, സൗത്ത് അറേബ്യൻ അപ്പസ്‌തോലിക വികാരിയാത്തുകൾ തുടർന്നും അജപാലന ശുശ്രൂഷ നിർവഹിക്കും. എന്നാൽ, ഭാരതത്തിൽ നിന്നുള്ള പൗരസ്ത്യ കത്തോലിക്കാ സഭകളായ സീറോ മലബാർ സഭയുടെയും സീറോ മലങ്കര സഭയുടെയും അജപാലന പ്രവർത്തനങ്ങളുടെ മേൽനോട്ടം നോർത്ത് അറേബ്യൻ, സൗത്ത് അറേബ്യൻ വികാരിയാത്തുകൾ തന്നെയായിരിക്കും നിർവഹിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-09-08:09:41.jpg
Keywords: അറേബ്യ, ഗള്‍ഫ
Content:
13996
Category: 18
Sub Category:
Heading: കെസിബിസി വര്‍ഷകാല സമ്മേളനാന്തര പത്രകുറിപ്പിന്റെ പൂര്‍ണ്ണരൂപം
Content: കൊച്ചി: കെസിബിസിയുടെ വര്‍ഷകാല സമ്മേളനം സമാപിച്ചു. മെത്രാന്മാരുടെ ധ്യാനത്തിനുശേഷം രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സമ്മേളനത്തിനുശേഷം പുറത്തിറക്കിയ പത്രക്കുറിന്റെ പൂര്‍ണരൂപം. 1. കാലവര്‍ഷം ശക്തമാകുകയും ന്യൂനമര്‍ദത്തിന്റെ ഫലമായി മഴ അതിശക്തമായി തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ തീരദേശത്തും മലയോര പ്രദേശങ്ങളിലും താമസിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. മൂന്നാറിലെ പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍ മൂലമുണ്ടായ ദുരന്തം നാടിന്റെ മുഴുവന്‍ ദുഃഖമാണ്. ഇപ്പോഴും തുടരുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുരന്തത്തില്‍ കാണാതായവരെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കുന്നു. പല കുടുംബങ്ങളും പൂര്‍ണമായും ദുരന്തത്തില്‍ അകപ്പെട്ട സാഹചര്യമാണുള്ളത്. ഇത്തരം ദുരന്തങ്ങള്‍ ഓരോ വര്‍ഷവും ആവര്‍ത്തിക്കുന്നത് മലയോരപ്രദേശങ്ങളെയാകെ ആശങ്കയിലാക്കുന്നതാണ്. കാണാതായവരില്‍ അവസാനത്തെയാളെയും കണ്ടെത്തിയെന്ന് ഉറപ്പുവരുത്തണം. ജീവന്‍ നഷ്ടമായവരുടെ ആശ്രിതര്‍ക്ക് അടിയന്തര സഹായവും നഷ്ടപരിഹാരവും എത്തിക്കുകയും വേണം. മൂന്നാര്‍ പെട്ടിമുടിയിലെ ദുരന്തത്തിനു തൊട്ടുപിന്നാലെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടമുണ്ടായതും 18 വിലപ്പെട്ട മനുഷ്യജീവന്‍ നഷ്ടമായതും. ഈ അപകടം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ചും ആശങ്കയുണ്ടാക്കുന്നതാണ്. ശാസ്ത്രീയമായ പരിശോധന നടത്തി അടിയന്തര പരിഹാര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. മണ്ണിടിച്ചിലിലും വിമാനാപകടത്തിലും ജീവന്‍ നഷ്ടമായവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. 2. കൊറോണ വൈറസ് വ്യാപനം തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡിനെതിരേയുള്ള ചെറുത്തുനില്പും പരിഹാരമാര്‍ഗങ്ങളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു. ജനങ്ങളുടെ തൊഴില്‍, വരുമാനം, സാമ്പത്തികനില, സാമൂഹിക ജീവിതം എന്നിവയിലെല്ലാം വലിയ മാറ്റങ്ങളാണ് ഈ രോഗം ഉണ്ടാക്കിയിരിക്കുന്നത്. മനുഷ്യര്‍ മാനസികമായും വലിയ സമ്മര്‍ദം അനുഭവിക്കുന്നുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെങ്കിലും രോഗമുണ്ടാക്കുന്ന സാമൂഹ്യ സാമ്പത്തിക രംഗങ്ങളിലെ തകര്‍ച്ചയെ അതിജീവിക്കുന്നതിന് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആലോചനയും ആസൂത്രണവും ആവശ്യമാണ്. ജനപങ്കാളിത്തത്തോടെയുള്ള പരിഹാരമാര്‍ഗങ്ങളെ സംബന്ധിച്ച് ജനങ്ങളുടെ അവബോധം ഉയര്‍ത്തുകയും സഹകരണം ഉറപ്പാക്കുകയും വേണം. തൊഴിലിന്റെ പുതിയ സാധ്യതകളും ഉരുത്തിരിഞ്ഞുവരണം. മാറിയ സാഹചര്യത്തിന് അനുയോജ്യമായ നൂതന അജപാലനശൈലികളും ശുശ്രൂഷകളും ആവിഷ്കരിക്കുന്നതിന് ആധ്യാത്മികരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധ വയ്ക്കേണ്ടതായുണ്ട്. പ്രാര്‍ഥന, ധ്യാനം, വിശുദ്ധഗ്രന്ഥ പാരായണം തുടങ്ങിയവയിലൂടെ കുടുംബങ്ങളില്‍ ആധ്യാത്മിക ചൈതന്യവും ആത്മീയശക്തിയും ജ്വലിപ്പിച്ചു നിര്‍ത്താന്‍ ജാഗ്രത പുലര്‍ത്തണം. ഒപ്പം ദുര്‍വ്യയം കുറയ്ക്കുകയും ഭൂമിയും മറ്റ് ആസ്തികളും നഷ്ടപ്പെടുത്താതിരിക്കുകയും കാര്‍ഷിക രംഗത്തും ഉത്പാദനപരമായ മറ്റു രംഗങ്ങളിലും കൂടുതല്‍ ശ്രദ്ധ വയ്ക്കുകയും വേണം. 3. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസനയത്തില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതായി ഏറെക്കാര്യങ്ങളുണ്ടെങ്കിലും വിദ്യാഭ്യാസത്തെ ഏകീകരിക്കുകയും ദേശീയതലത്തില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിനുള്ള പരിശ്രമം ഈ നയത്തില്‍ വളരെ കൂടുതലാണ്. പ്രാദേശികവും സാംസ്കാരികവുമായ വൈവിധ്യങ്ങള്‍ അവഗണിക്കപ്പെടുകയോ തകര്‍ക്കപ്പെടുകയോ ചെയ്യാന്‍ ഇടവരരുത്. ഓരോ സംസ്ഥാനത്തിന്റെയും സവിശേഷതകള്‍ പരിഗണിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അധികാരസ്ഥാനങ്ങളിലുള്ളവര്‍ ശ്രദ്ധ വയ്ക്കണം. പുതിയ വിദ്യാഭ്യാസ നയത്തിന്റ വിവിധ വശങ്ങള്‍ പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് കെസിബിസി വിദ്യാഭ്യാസ കമ്മീഷനെ ചുമതലപ്പെടുത്തി. 4. കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ സംസ്ഥാനത്തു നടപ്പിലാക്കുമ്പോള്‍ സംസ്ഥാനത്തെ ന്യൂനപക്ഷ ജനസംഖ്യക്ക് ആനുപാതികമായി നടപ്പാക്കുകയും ഇപ്പോഴുള്ള 80:20 അനുപാതം അടിയന്തരമായി പുനഃപരിശോധിക്കുകയും വേണം. ഈ രംഗത്ത് ക്രൈസ്തവ സമൂഹം സ്പഷ്ടമായ വിവേചനമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. 5. മതമൗലിക വാദത്തിന്റെയും ഭീകരവാദത്തിന്റെയും സ്വാധീനം സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ഗൗരവമായി കാണണം. കേരളത്തിലെ ഐഎസ് സാന്നിധ്യത്തെക്കുറിച്ച് യുഎന്‍ നല്കിയ മുന്നറിയിപ്പ് അധികാരികളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. തീവ്രവാദികളുടെ സുരക്ഷിത താവളമായി കേരളം മാറുന്ന രാഷ്ട്രീയസാമ്പത്തിക ഘടകങ്ങളും ഉത്തരവാദിപ്പെട്ടവരുടെ പരിശോധനയ്ക്കും ഗൗരവപൂര്‍ണമായ നടപടിക്കും വിധേയമാകണം. ഇത്തരം വിഷയങ്ങളില്‍ സമൂഹത്തില്‍ അവബോധം ഉണ്ടാക്കാനുള്ള ഉത്തരവാദിത്വത്തില്നിന്നു മാധ്യമങ്ങളും സാംസ്കാരിക ലോകവും ഒഴിഞ്ഞുമാറരുത്. ഉയര്‍ന്ന അവബോധവും സാമൂഹ്യജാഗ്രതയുമാണ് തീവ്രവാദ, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. 6. കോവിഡ് 19 സമൂഹവ്യാപനമായി പടരുന്ന പശ്ചാത്തലത്തില്‍ ഒരുമാസത്തോളമായി ചെല്ലാനം പഞ്ചായത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതേ കാലത്തുതന്നെ ഇതുവരെ കാണാത്ത രീതിയിലുള്ള കടല്‍കയറ്റവും ഉണ്ടായി. 70 വീടുകള്‍ പൂര്‍ണമായും 550 വീടുകള്‍ ഭാഗികമായും തകര്‍ന്നിരിക്കുന്നു. ആലപ്പുഴയിലും കൊല്ലത്തെ ചില പ്രദേശങ്ങളിലും തിരുവനന്തപുരത്തും ഇത്തരം പ്രശ്നങ്ങളുണ്ട്. സമഗ്രമായ പ്ലാനുണ്ടാക്കി മനുഷ്യരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കുന്നതിന് ഒട്ടും വൈകാതെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു കെസിബിസി ആവശ്യപ്പെടുന്നു.
Image: /content_image/India/India-2020-08-09-08:24:13.jpg
Keywords: കെസിബിസി
Category: 18
Sub Category:
Heading: കെസിബിസി വര്‍ഷകാല സമ്മേളനാന്തര പത്രകുറിപ്പിന്റെ പൂര്‍ണ്ണരൂപം
Content: കൊച്ചി: കെസിബിസിയുടെ വര്‍ഷകാല സമ്മേളനം സമാപിച്ചു. മെത്രാന്മാരുടെ ധ്യാനത്തിനുശേഷം രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സമ്മേളനത്തിനുശേഷം പുറത്തിറക്കിയ പത്രക്കുറിന്റെ പൂര്‍ണരൂപം. 1. കാലവര്‍ഷം ശക്തമാകുകയും ന്യൂനമര്‍ദത്തിന്റെ ഫലമായി മഴ അതിശക്തമായി തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ തീരദേശത്തും മലയോര പ്രദേശങ്ങളിലും താമസിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. മൂന്നാറിലെ പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍ മൂലമുണ്ടായ ദുരന്തം നാടിന്റെ മുഴുവന്‍ ദുഃഖമാണ്. ഇപ്പോഴും തുടരുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുരന്തത്തില്‍ കാണാതായവരെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കുന്നു. പല കുടുംബങ്ങളും പൂര്‍ണമായും ദുരന്തത്തില്‍ അകപ്പെട്ട സാഹചര്യമാണുള്ളത്. ഇത്തരം ദുരന്തങ്ങള്‍ ഓരോ വര്‍ഷവും ആവര്‍ത്തിക്കുന്നത് മലയോരപ്രദേശങ്ങളെയാകെ ആശങ്കയിലാക്കുന്നതാണ്. കാണാതായവരില്‍ അവസാനത്തെയാളെയും കണ്ടെത്തിയെന്ന് ഉറപ്പുവരുത്തണം. ജീവന്‍ നഷ്ടമായവരുടെ ആശ്രിതര്‍ക്ക് അടിയന്തര സഹായവും നഷ്ടപരിഹാരവും എത്തിക്കുകയും വേണം. മൂന്നാര്‍ പെട്ടിമുടിയിലെ ദുരന്തത്തിനു തൊട്ടുപിന്നാലെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടമുണ്ടായതും 18 വിലപ്പെട്ട മനുഷ്യജീവന്‍ നഷ്ടമായതും. ഈ അപകടം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ചും ആശങ്കയുണ്ടാക്കുന്നതാണ്. ശാസ്ത്രീയമായ പരിശോധന നടത്തി അടിയന്തര പരിഹാര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. മണ്ണിടിച്ചിലിലും വിമാനാപകടത്തിലും ജീവന്‍ നഷ്ടമായവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. 2. കൊറോണ വൈറസ് വ്യാപനം തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡിനെതിരേയുള്ള ചെറുത്തുനില്പും പരിഹാരമാര്‍ഗങ്ങളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു. ജനങ്ങളുടെ തൊഴില്‍, വരുമാനം, സാമ്പത്തികനില, സാമൂഹിക ജീവിതം എന്നിവയിലെല്ലാം വലിയ മാറ്റങ്ങളാണ് ഈ രോഗം ഉണ്ടാക്കിയിരിക്കുന്നത്. മനുഷ്യര്‍ മാനസികമായും വലിയ സമ്മര്‍ദം അനുഭവിക്കുന്നുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെങ്കിലും രോഗമുണ്ടാക്കുന്ന സാമൂഹ്യ സാമ്പത്തിക രംഗങ്ങളിലെ തകര്‍ച്ചയെ അതിജീവിക്കുന്നതിന് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആലോചനയും ആസൂത്രണവും ആവശ്യമാണ്. ജനപങ്കാളിത്തത്തോടെയുള്ള പരിഹാരമാര്‍ഗങ്ങളെ സംബന്ധിച്ച് ജനങ്ങളുടെ അവബോധം ഉയര്‍ത്തുകയും സഹകരണം ഉറപ്പാക്കുകയും വേണം. തൊഴിലിന്റെ പുതിയ സാധ്യതകളും ഉരുത്തിരിഞ്ഞുവരണം. മാറിയ സാഹചര്യത്തിന് അനുയോജ്യമായ നൂതന അജപാലനശൈലികളും ശുശ്രൂഷകളും ആവിഷ്കരിക്കുന്നതിന് ആധ്യാത്മികരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധ വയ്ക്കേണ്ടതായുണ്ട്. പ്രാര്‍ഥന, ധ്യാനം, വിശുദ്ധഗ്രന്ഥ പാരായണം തുടങ്ങിയവയിലൂടെ കുടുംബങ്ങളില്‍ ആധ്യാത്മിക ചൈതന്യവും ആത്മീയശക്തിയും ജ്വലിപ്പിച്ചു നിര്‍ത്താന്‍ ജാഗ്രത പുലര്‍ത്തണം. ഒപ്പം ദുര്‍വ്യയം കുറയ്ക്കുകയും ഭൂമിയും മറ്റ് ആസ്തികളും നഷ്ടപ്പെടുത്താതിരിക്കുകയും കാര്‍ഷിക രംഗത്തും ഉത്പാദനപരമായ മറ്റു രംഗങ്ങളിലും കൂടുതല്‍ ശ്രദ്ധ വയ്ക്കുകയും വേണം. 3. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസനയത്തില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതായി ഏറെക്കാര്യങ്ങളുണ്ടെങ്കിലും വിദ്യാഭ്യാസത്തെ ഏകീകരിക്കുകയും ദേശീയതലത്തില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിനുള്ള പരിശ്രമം ഈ നയത്തില്‍ വളരെ കൂടുതലാണ്. പ്രാദേശികവും സാംസ്കാരികവുമായ വൈവിധ്യങ്ങള്‍ അവഗണിക്കപ്പെടുകയോ തകര്‍ക്കപ്പെടുകയോ ചെയ്യാന്‍ ഇടവരരുത്. ഓരോ സംസ്ഥാനത്തിന്റെയും സവിശേഷതകള്‍ പരിഗണിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അധികാരസ്ഥാനങ്ങളിലുള്ളവര്‍ ശ്രദ്ധ വയ്ക്കണം. പുതിയ വിദ്യാഭ്യാസ നയത്തിന്റ വിവിധ വശങ്ങള്‍ പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് കെസിബിസി വിദ്യാഭ്യാസ കമ്മീഷനെ ചുമതലപ്പെടുത്തി. 4. കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ സംസ്ഥാനത്തു നടപ്പിലാക്കുമ്പോള്‍ സംസ്ഥാനത്തെ ന്യൂനപക്ഷ ജനസംഖ്യക്ക് ആനുപാതികമായി നടപ്പാക്കുകയും ഇപ്പോഴുള്ള 80:20 അനുപാതം അടിയന്തരമായി പുനഃപരിശോധിക്കുകയും വേണം. ഈ രംഗത്ത് ക്രൈസ്തവ സമൂഹം സ്പഷ്ടമായ വിവേചനമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. 5. മതമൗലിക വാദത്തിന്റെയും ഭീകരവാദത്തിന്റെയും സ്വാധീനം സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ഗൗരവമായി കാണണം. കേരളത്തിലെ ഐഎസ് സാന്നിധ്യത്തെക്കുറിച്ച് യുഎന്‍ നല്കിയ മുന്നറിയിപ്പ് അധികാരികളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. തീവ്രവാദികളുടെ സുരക്ഷിത താവളമായി കേരളം മാറുന്ന രാഷ്ട്രീയസാമ്പത്തിക ഘടകങ്ങളും ഉത്തരവാദിപ്പെട്ടവരുടെ പരിശോധനയ്ക്കും ഗൗരവപൂര്‍ണമായ നടപടിക്കും വിധേയമാകണം. ഇത്തരം വിഷയങ്ങളില്‍ സമൂഹത്തില്‍ അവബോധം ഉണ്ടാക്കാനുള്ള ഉത്തരവാദിത്വത്തില്നിന്നു മാധ്യമങ്ങളും സാംസ്കാരിക ലോകവും ഒഴിഞ്ഞുമാറരുത്. ഉയര്‍ന്ന അവബോധവും സാമൂഹ്യജാഗ്രതയുമാണ് തീവ്രവാദ, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. 6. കോവിഡ് 19 സമൂഹവ്യാപനമായി പടരുന്ന പശ്ചാത്തലത്തില്‍ ഒരുമാസത്തോളമായി ചെല്ലാനം പഞ്ചായത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതേ കാലത്തുതന്നെ ഇതുവരെ കാണാത്ത രീതിയിലുള്ള കടല്‍കയറ്റവും ഉണ്ടായി. 70 വീടുകള്‍ പൂര്‍ണമായും 550 വീടുകള്‍ ഭാഗികമായും തകര്‍ന്നിരിക്കുന്നു. ആലപ്പുഴയിലും കൊല്ലത്തെ ചില പ്രദേശങ്ങളിലും തിരുവനന്തപുരത്തും ഇത്തരം പ്രശ്നങ്ങളുണ്ട്. സമഗ്രമായ പ്ലാനുണ്ടാക്കി മനുഷ്യരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കുന്നതിന് ഒട്ടും വൈകാതെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു കെസിബിസി ആവശ്യപ്പെടുന്നു.
Image: /content_image/India/India-2020-08-09-08:24:13.jpg
Keywords: കെസിബിസി
Content:
13997
Category: 18
Sub Category:
Heading: സംവരണ അവകാശം നേടുംവരെ സമരത്തില്‍നിന്നു പിന്നോട്ടില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ്
Content: കോതമംഗലം: സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സംവരണ അവകാശം നേടുംവരെ സമരത്തില്‍നിന്നു പിന്നോട്ടില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപത ഡയറക്ടര്‍ റവ. ഡോ. തോമസ് ചെറുപറന്പില്‍. സാമ്പത്തിക സംവരണം അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ എല്ലാ രൂപതകളിലും നടത്തുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയന്തരമായി അനുകൂല നിലപാടുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ഫൊറോന, ഇടവക കമ്മിറ്റികള്‍ സമരം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംവരണത്തിന്റെ മാനദണ്ഡം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ചേക്കറായി കേരള സര്‍ക്കാര്‍ പുനഃസ്ഥാപിക്കണം. എല്ലാ വിദ്യാഭ്യാസ കോഴ്‌സുകള്‍ക്കും വിവിധ യോഗ്യതാ പരീക്ഷകള്‍ക്കും പത്തുശതമാനം സംവരണം ഉടന്‍ നടപ്പിലാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രൂപത പ്രസിഡന്റ് ഐപ്പച്ചന്‍ തടിക്കാട്ട്, ജനറല്‍ സെക്രട്ടറി ജോസ് പുതിയിടം, ട്രഷറര്‍ ജോണ്‍ മുന്‍കാവില്‍, വൈസ് പ്രസിഡന്റ് ജോയി പോള്‍, സെക്രട്ടറി റോജോ ജോസഫ് എന്നിവര്‍ ഉപവാസം അനുഷ്ടിച്ചു. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സമരത്തിന് പിന്തുണ അറിയിച്ചു. മോണ്‍. ഫ്രാന്‍സിസ് കീരംപാറ മുഖ്യ പ്രഭാഷണം നടത്തി. ഫാ.തോമസ് പറയിടം, ഗ്ലോബല്‍ സെക്രട്ടറി ഡോ.ജോസുകുട്ടി ജെ. ഒഴുകയില്‍, ഫാ.ജോസ് കിഴക്കേല്‍, ബേബിച്ചന്‍ നിധീരിക്കല്‍, മാത്യു ജോണ്‍ മലേക്കുടി, ഫാ.സ്‌കറിയ കുന്നത്ത്, ജോസ് കാപ്പന്‍, കെ.എം. മത്തച്ചന്‍, മാത്യു കുരുക്കൂര്‍, മോണ്‍സി മങ്ങാട്ട്, ജോസ് കൊട്ടുകപ്പള്ളി, കെന്നഡി പീറ്റര്‍, ജോജോ വടക്കേവീട്ടില്‍, ജോസ് മുഴുത്തേറ്റ്, ജോര്‍ജ് മങ്ങാട്ട്, ചാക്കോ വെള്ളിയേപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. രൂപത പ്രസിഡന്റ ഐപ്പച്ചന്‍ തടിക്കാട്ടിന് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം നാരങ്ങ നീരുനല്‍കി ഉപവാസം അവസാനിപ്പിച്ചു.
Image: /content_image/India/India-2020-08-09-08:29:35.jpg
Keywords: സംവര
Category: 18
Sub Category:
Heading: സംവരണ അവകാശം നേടുംവരെ സമരത്തില്‍നിന്നു പിന്നോട്ടില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ്
Content: കോതമംഗലം: സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സംവരണ അവകാശം നേടുംവരെ സമരത്തില്‍നിന്നു പിന്നോട്ടില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപത ഡയറക്ടര്‍ റവ. ഡോ. തോമസ് ചെറുപറന്പില്‍. സാമ്പത്തിക സംവരണം അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ എല്ലാ രൂപതകളിലും നടത്തുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയന്തരമായി അനുകൂല നിലപാടുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ഫൊറോന, ഇടവക കമ്മിറ്റികള്‍ സമരം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംവരണത്തിന്റെ മാനദണ്ഡം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ചേക്കറായി കേരള സര്‍ക്കാര്‍ പുനഃസ്ഥാപിക്കണം. എല്ലാ വിദ്യാഭ്യാസ കോഴ്‌സുകള്‍ക്കും വിവിധ യോഗ്യതാ പരീക്ഷകള്‍ക്കും പത്തുശതമാനം സംവരണം ഉടന്‍ നടപ്പിലാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രൂപത പ്രസിഡന്റ് ഐപ്പച്ചന്‍ തടിക്കാട്ട്, ജനറല്‍ സെക്രട്ടറി ജോസ് പുതിയിടം, ട്രഷറര്‍ ജോണ്‍ മുന്‍കാവില്‍, വൈസ് പ്രസിഡന്റ് ജോയി പോള്‍, സെക്രട്ടറി റോജോ ജോസഫ് എന്നിവര്‍ ഉപവാസം അനുഷ്ടിച്ചു. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സമരത്തിന് പിന്തുണ അറിയിച്ചു. മോണ്‍. ഫ്രാന്‍സിസ് കീരംപാറ മുഖ്യ പ്രഭാഷണം നടത്തി. ഫാ.തോമസ് പറയിടം, ഗ്ലോബല്‍ സെക്രട്ടറി ഡോ.ജോസുകുട്ടി ജെ. ഒഴുകയില്‍, ഫാ.ജോസ് കിഴക്കേല്‍, ബേബിച്ചന്‍ നിധീരിക്കല്‍, മാത്യു ജോണ്‍ മലേക്കുടി, ഫാ.സ്‌കറിയ കുന്നത്ത്, ജോസ് കാപ്പന്‍, കെ.എം. മത്തച്ചന്‍, മാത്യു കുരുക്കൂര്‍, മോണ്‍സി മങ്ങാട്ട്, ജോസ് കൊട്ടുകപ്പള്ളി, കെന്നഡി പീറ്റര്‍, ജോജോ വടക്കേവീട്ടില്‍, ജോസ് മുഴുത്തേറ്റ്, ജോര്‍ജ് മങ്ങാട്ട്, ചാക്കോ വെള്ളിയേപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. രൂപത പ്രസിഡന്റ ഐപ്പച്ചന്‍ തടിക്കാട്ടിന് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം നാരങ്ങ നീരുനല്‍കി ഉപവാസം അവസാനിപ്പിച്ചു.
Image: /content_image/India/India-2020-08-09-08:29:35.jpg
Keywords: സംവര
Content:
13998
Category: 10
Sub Category:
Heading: ദൈവത്തെ ഒഴിവാക്കി ജീവിക്കാമെന്ന് കരുതുന്നത് മിഥ്യ: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഓരോരുത്തര്‍ക്കും ദൈവത്തെ ആവശ്യമുണ്ടെന്നും അവിടുത്തെ ഒഴിവാക്കി ജീവിക്കാമെന്ന് കരുതുന്നത് മിഥ്യയാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ആഗസ്റ്റ് 8 ശനിയാഴ്ച ട്വിറ്ററിലാണ് ഫ്രാന്‍സിസ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. മനുഷ്യജീവിതത്തില്‍ പ്രാര്‍ത്ഥന അനിവാര്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. “പിതാവായ ദൈവത്തിന്റെ നീട്ടിയ കരങ്ങള്‍ നമുക്കെല്ലാവര്‍ക്കും ആവശ്യമാണ്. അവിടുത്തോടു പ്രാര്‍ത്ഥിക്കുന്നതും, വിളിച്ചപേക്ഷിക്കുന്നതും മിഥ്യയല്ല. എന്നാല്‍ ദൈവത്തെ ഒഴിവാക്കി ജീവിക്കാം എന്നു കരുതുന്നതാണ് മിഥ്യ! പ്രാര്‍ത്ഥനയാണ് പ്രത്യാശയുടെ ആത്മാവ്.” ഇംഗ്ലിഷ് ഉള്‍പ്പെടെ ഒന്‍പതു ഭാഷകളില്‍ ഈ സന്ദേശം ഫ്രാന്‍സിസ് പാപ്പ പങ്കുവച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-09-09:04:28.jpg
Keywords: പാപ്പ, ഫ്രാന്‍സിസ് പാപ്പ
Category: 10
Sub Category:
Heading: ദൈവത്തെ ഒഴിവാക്കി ജീവിക്കാമെന്ന് കരുതുന്നത് മിഥ്യ: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഓരോരുത്തര്‍ക്കും ദൈവത്തെ ആവശ്യമുണ്ടെന്നും അവിടുത്തെ ഒഴിവാക്കി ജീവിക്കാമെന്ന് കരുതുന്നത് മിഥ്യയാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ആഗസ്റ്റ് 8 ശനിയാഴ്ച ട്വിറ്ററിലാണ് ഫ്രാന്‍സിസ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. മനുഷ്യജീവിതത്തില്‍ പ്രാര്‍ത്ഥന അനിവാര്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. “പിതാവായ ദൈവത്തിന്റെ നീട്ടിയ കരങ്ങള്‍ നമുക്കെല്ലാവര്‍ക്കും ആവശ്യമാണ്. അവിടുത്തോടു പ്രാര്‍ത്ഥിക്കുന്നതും, വിളിച്ചപേക്ഷിക്കുന്നതും മിഥ്യയല്ല. എന്നാല്‍ ദൈവത്തെ ഒഴിവാക്കി ജീവിക്കാം എന്നു കരുതുന്നതാണ് മിഥ്യ! പ്രാര്‍ത്ഥനയാണ് പ്രത്യാശയുടെ ആത്മാവ്.” ഇംഗ്ലിഷ് ഉള്‍പ്പെടെ ഒന്‍പതു ഭാഷകളില്‍ ഈ സന്ദേശം ഫ്രാന്‍സിസ് പാപ്പ പങ്കുവച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-09-09:04:28.jpg
Keywords: പാപ്പ, ഫ്രാന്‍സിസ് പാപ്പ