Contents
Displaying 16121-16130 of 25124 results.
Content:
16492
Category: 18
Sub Category:
Heading: ഭരണഘടനാപരമായ അവകാശങ്ങള്‍ ആനുകൂല്യമല്ല: മാര്‍ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിക്കേണ്ടത് അവകാശമാണെന്നും മറിച്ച് ആനൂകൂല്യമല്ലെന്നും, ഭരണഘടനാപരമായ അവകാശങ്ങള്‍ക്കായി ഒരുമയോടെ നിലകൊള്ളണമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച 'ന്യൂനപക്ഷാവകാശം: സമകാലീന കോടതിവിധിയും പ്രതികരണങ്ങളും' എന്ന വിഷയത്തിലുള്ള വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. 80:20 അനുപാതം ഭരണഘടനയുടെ വ്യക്തമായ ലംഘനമാണെന്നു കണ്ടെത്തിയതുകൊണ്ടാണ് അതു റദ്ദാക്കാന്‍ ഹൈക്കോടതി തയാറായതെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു. അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ വിഷയാവതരണം നടത്തി. ഫാ. ജയിംസ് കൊക്കാവയലില്‍, ജിന്‍സ് നല്ലേപ്പറന്പന്‍, അഡ്വ. പി.പി. ജോസഫ്, അഡ്വ. ജോജി ചിറയില്‍, അമല്‍ സിറിയക് ജോസ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. സീറോ മലബാര്‍ സഭാ വക്താവ് ഡോ. ചാക്കോ കാളംപറന്പില്‍ മോഡറേറ്ററായിരുന്നു. അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സമാപന സന്ദേശം നല്‍കി. ഡോ. ഡൊമിനിക് ജോസഫ്, ഡോ. രേഖാ മാത്യൂസ്, ആന്റണി തോമസ് മലയില്‍, റവ.ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറന്പില്‍, വര്‍ഗീസ് ആന്റണി, ജോസ് ഓലിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-06-16-10:34:01.jpg
Keywords: പെരുന്തോ
Category: 18
Sub Category:
Heading: ഭരണഘടനാപരമായ അവകാശങ്ങള്‍ ആനുകൂല്യമല്ല: മാര്‍ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിക്കേണ്ടത് അവകാശമാണെന്നും മറിച്ച് ആനൂകൂല്യമല്ലെന്നും, ഭരണഘടനാപരമായ അവകാശങ്ങള്‍ക്കായി ഒരുമയോടെ നിലകൊള്ളണമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച 'ന്യൂനപക്ഷാവകാശം: സമകാലീന കോടതിവിധിയും പ്രതികരണങ്ങളും' എന്ന വിഷയത്തിലുള്ള വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. 80:20 അനുപാതം ഭരണഘടനയുടെ വ്യക്തമായ ലംഘനമാണെന്നു കണ്ടെത്തിയതുകൊണ്ടാണ് അതു റദ്ദാക്കാന്‍ ഹൈക്കോടതി തയാറായതെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു. അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ വിഷയാവതരണം നടത്തി. ഫാ. ജയിംസ് കൊക്കാവയലില്‍, ജിന്‍സ് നല്ലേപ്പറന്പന്‍, അഡ്വ. പി.പി. ജോസഫ്, അഡ്വ. ജോജി ചിറയില്‍, അമല്‍ സിറിയക് ജോസ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. സീറോ മലബാര്‍ സഭാ വക്താവ് ഡോ. ചാക്കോ കാളംപറന്പില്‍ മോഡറേറ്ററായിരുന്നു. അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സമാപന സന്ദേശം നല്‍കി. ഡോ. ഡൊമിനിക് ജോസഫ്, ഡോ. രേഖാ മാത്യൂസ്, ആന്റണി തോമസ് മലയില്‍, റവ.ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറന്പില്‍, വര്‍ഗീസ് ആന്റണി, ജോസ് ഓലിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-06-16-10:34:01.jpg
Keywords: പെരുന്തോ
Content:
16493
Category: 24
Sub Category:
Heading: ന്യൂനപക്ഷ വിഷയത്തിൽ നീതിപീഠത്തെ സമീപിച്ചവർക്കു തെറ്റുപറ്റിയോ? ഫാ. വര്‍ഗീസ് വള്ളിക്കാട്ട് എഴുതുന്നു
Content: കോടതി വിധി എന്തുതന്നെ ആയാലും, ന്യൂനപക്ഷം എന്ന നിലയിൽ തങ്ങൾക്കു കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളിൽ കുറവു വരരുത് എന്നാണ് ലീഗ് പറയുന്നത്. ലീഗിന്റെ നിലപാടിനെ ശരിവച്ചുകൊണ്ടു ഭരണ പ്രതിപക്ഷ പാർട്ടികളിൽപ്പെട്ട പല നേതാക്കളും രംഗത്ത് വന്നുകൊണ്ടുമിരിക്കുന്നു. 'കേസും കോടതിയുമായി പോയതിന്റെ ഫലമായി കിട്ടിക്കൊണ്ടിരുന്ന 20% കൂടി ഇല്ലാതാക്കിയവർ' എന്ന നിലയിലാണ് 'സമനീതി'ക്കുവേണ്ടി കോടതിയെ സമീപിച്ചവരെ ഇപ്പോൾ, ചില ക്രിസ്തീയ നേതാക്കൾ പോലും ചിത്രീകരിക്കുന്നത്. കിട്ടുന്നതു വാങ്ങി മിണ്ടാതിരുന്നാൽ മതിയായിരുന്നില്ലേ, ഇപ്പോൾ ഇതാ, ന്യൂനപക്ഷ ആനുകൂല്യങ്ങൾ പങ്കുവയ്ക്കാൻ തയ്യാറല്ല എന്ന് ലീഗും ഇതര മുസ്ലീം സംഘടനകളും വാശിപിടിച്ചു തുടങ്ങിയിരിക്കുന്നു! ക്രിസ്ത്യൻ സമുദായത്തിനും, അവർക്കുവേണ്ടി നീതിപീഠത്തെ സമീപിച്ചവർക്കും തെറ്റുപറ്റിയോ? ഇവിടെയിപ്പോൾ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇക്കാര്യത്തിൽ രാഷ്ട്രീയ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്, സച്ചാർ കമ്മിറ്റി റിപ്പോർട്ടും പാലോളി മുഹമ്മദുകുട്ടി കമ്മിറ്റി റിപ്പോർട്ടുമാണ്. ഇതു രണ്ടും ഇന്ത്യയിലെ മുസ്ലീം സമുദായത്തിന്റെ സമുദ്ധാരണം ലക്ഷ്യമാക്കി പദ്ധതികൾ വിഭാവന ചെയ്യുന്നതിനും നടപ്പാക്കുന്നതിനുള്ള നിദേശങ്ങൾ സമർപ്പിക്കുന്നതിനുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിയമിച്ച കമ്മിറ്റികളാണ് എന്നതാണ് അവരുടെ നിലപാട്. അത്തരം കമ്മിറ്റികളെ നിയമിക്കാൻ സർക്കാരുകൾക്കുള്ള അവകാശത്തെ ആരും ചോദ്യം ചെയ്തിട്ടുമില്ല. സച്ചാർ കമ്മീഷനെ നിയമിച്ച മൻമോഹൻ സിംഗിന്റെ കോൺഗ്രസ്സ് സർക്കാർ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനവിഭാഗം എന്നനിലയിലായിരിക്കണം പ്രാഥമികമായി മുസ്‌ലിം സമുദായത്തെ പരിഗണിച്ചത്. അല്ലെങ്കിൽ, അതിനു രാഷ്ട്രീയമായ കാരണങ്ങൾ ഉണ്ടായിരുന്നിരിക്കാം. ഏതായാലും കോൺഗ്രസ് സർക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങളെക്കാൾ, ഒരു ജനതയുടെ നന്മയിലുള്ള താല്പര്യമാണ് അതിനു പിന്നിലുണ്ടായിരുന്നത് എന്നു ചിന്തിക്കാനാണ് വിവേകമുള്ളവർ പരിശ്രമിക്കേണ്ടത്. എന്നാൽ അത്തരം കമ്മിറ്റികളുടെ റിപ്പോർട്ടുകൾ നടപ്പാക്കുന്ന സർക്കാരുകൾക്ക്, അവ രാജ്യത്തിന്റെ ഭരണഘടനക്കും നിയമങ്ങൾക്കും വിധേയമായി മാത്രമേ നടപ്പാക്കാൻ കഴിയൂ എന്നാണ് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കമ്മിറ്റികൾക്ക് പിന്നിലെ കാരണങ്ങളും താൽപ്പര്യങ്ങളും എന്തുതന്നെയായിരുന്നാലും, ഇപ്പോൾ, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രത്യേക മന്ത്രാലയവും, വകുപ്പും ഭരണ സംവിധാനങ്ങളും വമ്പിച്ച ക്ഷേമ പദ്ധതികളുമുള്ള ഒരു ഭരണ സംവിധാനമായി, 'ന്യൂനപക്ഷ' വകുപ്പെന്നും മന്ത്രാലയമെന്നും കമ്മീഷനെന്നുമുള്ള പേരുകളിൽ അറിയപ്പെടുകയും പ്രവർത്തിച്ചു വരികയും ചെയ്യുന്നത്, ന്യൂനപക്ഷ (ക്ഷേമ) വകുപ്പാണ്, ഒരു പ്രത്യേക ന്യൂനപക്ഷ വിഭാഗത്തിന്റെ മാത്രം ക്ഷേമ/വികസന വകുപ്പല്ല. കേരളത്തിലെ പ്രബല ന്യൂനപക്ഷ സമുദായം എന്ന നിലയിൽ, തങ്ങൾക്കു കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളിൽ കുറവു വരരുത് എന്നു പറയുന്നതിൽ ലീഗിനെ കുറ്റപ്പെടുത്താനാവില്ല. ന്യൂനപക്ഷ ആനുകൂല്യങ്ങൾ മാത്രമല്ല, പിന്നോക്ക വിഭാഗം എന്ന നിലയിൽ കേരളത്തിലെ മുസ്ലീം മതാനുയായികൾക്ക് (അവർ വിശ്വസികളോ നിരീശ്വര വാദികളോ മതം നിരാകരിച്ചവരോ ആയാലും) സാമൂഹിക സാമ്പത്തിക പരിഗണനകൾ ഇല്ലാതെ കിട്ടിക്കൊണ്ടിരിക്കുന്ന 12% സംവരണത്തിലും കുറവു വരരുത് എന്നതാണ് പാർട്ടിയുടെയും സമുദായത്തിന്റെയും താൽപ്പര്യവും രാഷ്ട്രീയ നിലപാടും! ഇന്ത്യയിൽ ഹിന്ദു സമുദായത്തിൽ നിലനിന്നിരുന്ന ജാതി വിവേചനങ്ങളിൽപ്പെട്ട് സമൂഹത്തിന്റെ മുഖ്യധാരയിൽനിന്നു മാറ്റിനിർത്തപ്പെട്ടിരുന്ന അധഃസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഏർപ്പെടുത്തിയിട്ടുള്ള സംവരണത്തിന്റെ ആനുകൂല്യം, ആ വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് മാത്രമല്ല ഇതര സമൂഹങ്ങളിലെ പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട (ഒബിസി) വ്യക്തികൾക്കുംകൂടി നൽകിവരുന്നതിനെ ക്രൈസ്തവർ അങ്ങേയറ്റം അനുകൂലിക്കുന്നു. ഹൈന്ദവ സമൂഹവും അതിനെ എതിർക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ല. സംവരണേതര വിഭാഗങ്ങളിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം ഏർപ്പെടുത്തിയ കേന്ദ്രത്തിലെ ബി ജെ പി സർക്കാരിന്റെ നടപടിയും, അതു കേരളത്തിൽ നടപ്പാക്കുന്നതിന് കഴിഞ്ഞ ഇടതുപക്ഷ സർക്കാർ സ്വീകരിച്ച നടപടികളും ഇതുപോലെതന്നെ പ്രശംസിക്കപ്പെടേണ്ടതല്ലേ? എന്നാൽ സംസ്ഥാന സർക്കാരിന്റെ ഈ നടപടിയെ എതിർക്കുകയും അതിനെതിരെ രംഗത്തു വരികയും ചെയ്ത ലീഗ് നേതൃത്വം ഒരു കാര്യം ആലോചിക്കണമായിരുന്നു: ഒരു പ്രത്യേക മത വിഭാഗത്തിൽപ്പെട്ട മുഴുവൻ ആളുകൾക്കും പിന്നാക്ക വിഭാഗത്തിനുള്ള 12% സംവരണ ആനുകൂല്യം കിട്ടുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണെന്നും അതിനെ ഇതുവരെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നുമുള്ള വസ്തുത. വസ്തുതാപരമായി പരിശോധിച്ചാൽത്തന്നെ, ഇന്ത്യയിൽ മുസ്ലീം സമൂഹം ഏറ്റവും പിന്നാക്കാവസ്ഥ അനുഭവിക്കുന്ന സംസ്ഥാനമാണോ കേരളം? പിന്നാക്ക സമുദായ സംവരണം ഒരു മതത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും നൽകാനെടുത്ത ഈ തീരുമാനം ഭരണഘടനാ അനുസൃതവും നിയമവിധേയവുമാണോ, അതോ രാഷ്ട്രീയ സ്വാധീനംകൊണ്ട് നേടിയെടുത്തതാണോ എന്ന് ചോദിക്കുന്നതിൽ കഴമ്പില്ല. കാരണം, രാഷ്ട്രീയ പാർട്ടികൾക്ക് അധികാരവും സ്വാധീനവും വർധിക്കുന്നതനുസരിച്ച്, നിയമവും ഭരണഘടനയും അവഗണിച്ചും അവർ ആനുകൂല്യങ്ങൾ കരസ്ഥമാക്കും എന്നത് ഇന്ന് ആരെയും അത്ഭുതപ്പെടുത്തുന്നില്ല! തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ, ഒരു സംഘടിത സമുദായത്തിന്റെ സ്വാധീനശക്തി അറിയുന്ന രാഷ്ട്രീയ പാർട്ടികൾ, തങ്ങളാണ് ആ സമുദായത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മറ്റാരേക്കാളും മുൻപിൽ നിൽക്കുന്നത് എന്നു കാണിക്കാൻ മത്സരിക്കുന്നതിലും അത്ഭുതത്തിനവകാശമില്ല. ഇപ്പോൾ കോടതിവിധിക്കെതിരെ പ്രത്യക്ഷമായി രംഗത്തുവരാൻ രാഷ്ട്രീയ നേതാക്കൾ തിടുക്കം കൂട്ടുന്നതിന്റെ കാരണവും മറ്റൊന്നല്ല എന്നു വ്യക്തമാണ്. നിയമത്തിന്റെ മാർഗത്തെ തടസപ്പെടുത്താൻ ചിലപ്പോഴൊക്കെ സമ്മർദ്ദ തന്ത്രങ്ങൾ പ്രയോജനപ്പെടുത്തുന്നതും രാഷ്ട്രീയത്തിൽ പുതുമയുള്ള കാര്യമല്ല. ഇതൊക്കെ ഇവിടെ എല്ലാവർക്കും മനസ്സിലാകുന്നതുമാണ്. 'സമനീതി' എന്നത് ഭരണഘടനയിൽ എഴുതിചേർത്തവരുടെ തലമുറ മിക്കവാറും അസ്തമിച്ചിരിക്കുന്നു! മുസ്‌ലിം-ക്രിസ്ത്യൻ-ഇതര ന്യൂനപക്ഷങ്ങൾക്കിടയിലും തുല്യനീതിയുടെയും അവസര സമത്വത്തിന്റെയും തത്വം പ്രസക്തമാണ് എന്നു ചൂണ്ടിക്കാട്ടിയ കോടതി വിധിയെ, സച്ചാർ, പാലോളി കമ്മിറ്റികളുടെ സാങ്കേതികത്വം പറഞ്ഞു ചെറുതാക്കിക്കാണിക്കാനുള്ള ശ്രമം നല്ലതാണോ? സാധാരണ പൗരന്മാർക്ക് ഏക ആശ്രയമായ കോടതിയെ സമീപിച്ചത് മര്യാദകേടായിപ്പോയി എന്നു പറയാതെ പറയുന്ന നേതാക്കളല്ലേ യഥാർത്ഥത്തിൽ, സമൂഹത്തിൽ സ്പർധയും വർഗീയ വികാരങ്ങളും വിതയ്ക്കുന്നത്? കോടതി വിധി മാനിക്കണമെന്നും തങ്ങളെക്കൂടി പരിഗണിക്കണമെന്നും ഭരണാധികാരികളോട് അപേക്ഷിക്കുന്നത് ഒരു മോശം കാര്യമാണോ? സ്വന്തം സമുദായത്തിലുള്ള സാധാരണക്കാർക്ക് നിലനിൽക്കാനും വളരാനുമുള്ള അവസരങ്ങളും, പഠിക്കാനും ജോലി ചെയ്യാനും സാമ്പത്തികവും സാമൂഹികവുമായി മെച്ചപ്പെടാനുമുള്ള അവസരങ്ങളുമുണ്ടാകണമെന്ന് ആവശ്യപ്പെടുന്ന സമുദായ നേതാക്കൾ അവഹേളിക്കപ്പെടേണ്ടവരാണോ? അർഹമായ നീതി ആർക്കും നിഷേധിക്കരുത് എന്നുമാത്രമാണ് എല്ലാ രാഷ്ട്രീയ നേതാക്കളോടും ഭരണകർത്താക്കളോടുമുള്ള അപേക്ഷ. ഇങ്ങനെയൊക്കെ പറയേണ്ടിവരുന്നതിൽ, ഖേദമുണ്ട്. എങ്കിലും, സ്വന്തം ഇടവകയിലെ ജനങ്ങളുടെയെങ്കിലും നിജസ്ഥിതി അറിയുന്ന ഒരിടയന് പറയാതിരിക്കാൻ കഴിയില്ലല്ലോ. ഫാ. വർഗീസ് വള്ളിക്കാട്ട്
Image: /content_image/SocialMedia/SocialMedia-2021-06-16-11:25:38.jpg
Keywords: ന്യൂനപക്ഷ
Category: 24
Sub Category:
Heading: ന്യൂനപക്ഷ വിഷയത്തിൽ നീതിപീഠത്തെ സമീപിച്ചവർക്കു തെറ്റുപറ്റിയോ? ഫാ. വര്‍ഗീസ് വള്ളിക്കാട്ട് എഴുതുന്നു
Content: കോടതി വിധി എന്തുതന്നെ ആയാലും, ന്യൂനപക്ഷം എന്ന നിലയിൽ തങ്ങൾക്കു കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളിൽ കുറവു വരരുത് എന്നാണ് ലീഗ് പറയുന്നത്. ലീഗിന്റെ നിലപാടിനെ ശരിവച്ചുകൊണ്ടു ഭരണ പ്രതിപക്ഷ പാർട്ടികളിൽപ്പെട്ട പല നേതാക്കളും രംഗത്ത് വന്നുകൊണ്ടുമിരിക്കുന്നു. 'കേസും കോടതിയുമായി പോയതിന്റെ ഫലമായി കിട്ടിക്കൊണ്ടിരുന്ന 20% കൂടി ഇല്ലാതാക്കിയവർ' എന്ന നിലയിലാണ് 'സമനീതി'ക്കുവേണ്ടി കോടതിയെ സമീപിച്ചവരെ ഇപ്പോൾ, ചില ക്രിസ്തീയ നേതാക്കൾ പോലും ചിത്രീകരിക്കുന്നത്. കിട്ടുന്നതു വാങ്ങി മിണ്ടാതിരുന്നാൽ മതിയായിരുന്നില്ലേ, ഇപ്പോൾ ഇതാ, ന്യൂനപക്ഷ ആനുകൂല്യങ്ങൾ പങ്കുവയ്ക്കാൻ തയ്യാറല്ല എന്ന് ലീഗും ഇതര മുസ്ലീം സംഘടനകളും വാശിപിടിച്ചു തുടങ്ങിയിരിക്കുന്നു! ക്രിസ്ത്യൻ സമുദായത്തിനും, അവർക്കുവേണ്ടി നീതിപീഠത്തെ സമീപിച്ചവർക്കും തെറ്റുപറ്റിയോ? ഇവിടെയിപ്പോൾ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇക്കാര്യത്തിൽ രാഷ്ട്രീയ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്, സച്ചാർ കമ്മിറ്റി റിപ്പോർട്ടും പാലോളി മുഹമ്മദുകുട്ടി കമ്മിറ്റി റിപ്പോർട്ടുമാണ്. ഇതു രണ്ടും ഇന്ത്യയിലെ മുസ്ലീം സമുദായത്തിന്റെ സമുദ്ധാരണം ലക്ഷ്യമാക്കി പദ്ധതികൾ വിഭാവന ചെയ്യുന്നതിനും നടപ്പാക്കുന്നതിനുള്ള നിദേശങ്ങൾ സമർപ്പിക്കുന്നതിനുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിയമിച്ച കമ്മിറ്റികളാണ് എന്നതാണ് അവരുടെ നിലപാട്. അത്തരം കമ്മിറ്റികളെ നിയമിക്കാൻ സർക്കാരുകൾക്കുള്ള അവകാശത്തെ ആരും ചോദ്യം ചെയ്തിട്ടുമില്ല. സച്ചാർ കമ്മീഷനെ നിയമിച്ച മൻമോഹൻ സിംഗിന്റെ കോൺഗ്രസ്സ് സർക്കാർ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനവിഭാഗം എന്നനിലയിലായിരിക്കണം പ്രാഥമികമായി മുസ്‌ലിം സമുദായത്തെ പരിഗണിച്ചത്. അല്ലെങ്കിൽ, അതിനു രാഷ്ട്രീയമായ കാരണങ്ങൾ ഉണ്ടായിരുന്നിരിക്കാം. ഏതായാലും കോൺഗ്രസ് സർക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങളെക്കാൾ, ഒരു ജനതയുടെ നന്മയിലുള്ള താല്പര്യമാണ് അതിനു പിന്നിലുണ്ടായിരുന്നത് എന്നു ചിന്തിക്കാനാണ് വിവേകമുള്ളവർ പരിശ്രമിക്കേണ്ടത്. എന്നാൽ അത്തരം കമ്മിറ്റികളുടെ റിപ്പോർട്ടുകൾ നടപ്പാക്കുന്ന സർക്കാരുകൾക്ക്, അവ രാജ്യത്തിന്റെ ഭരണഘടനക്കും നിയമങ്ങൾക്കും വിധേയമായി മാത്രമേ നടപ്പാക്കാൻ കഴിയൂ എന്നാണ് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കമ്മിറ്റികൾക്ക് പിന്നിലെ കാരണങ്ങളും താൽപ്പര്യങ്ങളും എന്തുതന്നെയായിരുന്നാലും, ഇപ്പോൾ, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രത്യേക മന്ത്രാലയവും, വകുപ്പും ഭരണ സംവിധാനങ്ങളും വമ്പിച്ച ക്ഷേമ പദ്ധതികളുമുള്ള ഒരു ഭരണ സംവിധാനമായി, 'ന്യൂനപക്ഷ' വകുപ്പെന്നും മന്ത്രാലയമെന്നും കമ്മീഷനെന്നുമുള്ള പേരുകളിൽ അറിയപ്പെടുകയും പ്രവർത്തിച്ചു വരികയും ചെയ്യുന്നത്, ന്യൂനപക്ഷ (ക്ഷേമ) വകുപ്പാണ്, ഒരു പ്രത്യേക ന്യൂനപക്ഷ വിഭാഗത്തിന്റെ മാത്രം ക്ഷേമ/വികസന വകുപ്പല്ല. കേരളത്തിലെ പ്രബല ന്യൂനപക്ഷ സമുദായം എന്ന നിലയിൽ, തങ്ങൾക്കു കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളിൽ കുറവു വരരുത് എന്നു പറയുന്നതിൽ ലീഗിനെ കുറ്റപ്പെടുത്താനാവില്ല. ന്യൂനപക്ഷ ആനുകൂല്യങ്ങൾ മാത്രമല്ല, പിന്നോക്ക വിഭാഗം എന്ന നിലയിൽ കേരളത്തിലെ മുസ്ലീം മതാനുയായികൾക്ക് (അവർ വിശ്വസികളോ നിരീശ്വര വാദികളോ മതം നിരാകരിച്ചവരോ ആയാലും) സാമൂഹിക സാമ്പത്തിക പരിഗണനകൾ ഇല്ലാതെ കിട്ടിക്കൊണ്ടിരിക്കുന്ന 12% സംവരണത്തിലും കുറവു വരരുത് എന്നതാണ് പാർട്ടിയുടെയും സമുദായത്തിന്റെയും താൽപ്പര്യവും രാഷ്ട്രീയ നിലപാടും! ഇന്ത്യയിൽ ഹിന്ദു സമുദായത്തിൽ നിലനിന്നിരുന്ന ജാതി വിവേചനങ്ങളിൽപ്പെട്ട് സമൂഹത്തിന്റെ മുഖ്യധാരയിൽനിന്നു മാറ്റിനിർത്തപ്പെട്ടിരുന്ന അധഃസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഏർപ്പെടുത്തിയിട്ടുള്ള സംവരണത്തിന്റെ ആനുകൂല്യം, ആ വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് മാത്രമല്ല ഇതര സമൂഹങ്ങളിലെ പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട (ഒബിസി) വ്യക്തികൾക്കുംകൂടി നൽകിവരുന്നതിനെ ക്രൈസ്തവർ അങ്ങേയറ്റം അനുകൂലിക്കുന്നു. ഹൈന്ദവ സമൂഹവും അതിനെ എതിർക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ല. സംവരണേതര വിഭാഗങ്ങളിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം ഏർപ്പെടുത്തിയ കേന്ദ്രത്തിലെ ബി ജെ പി സർക്കാരിന്റെ നടപടിയും, അതു കേരളത്തിൽ നടപ്പാക്കുന്നതിന് കഴിഞ്ഞ ഇടതുപക്ഷ സർക്കാർ സ്വീകരിച്ച നടപടികളും ഇതുപോലെതന്നെ പ്രശംസിക്കപ്പെടേണ്ടതല്ലേ? എന്നാൽ സംസ്ഥാന സർക്കാരിന്റെ ഈ നടപടിയെ എതിർക്കുകയും അതിനെതിരെ രംഗത്തു വരികയും ചെയ്ത ലീഗ് നേതൃത്വം ഒരു കാര്യം ആലോചിക്കണമായിരുന്നു: ഒരു പ്രത്യേക മത വിഭാഗത്തിൽപ്പെട്ട മുഴുവൻ ആളുകൾക്കും പിന്നാക്ക വിഭാഗത്തിനുള്ള 12% സംവരണ ആനുകൂല്യം കിട്ടുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണെന്നും അതിനെ ഇതുവരെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നുമുള്ള വസ്തുത. വസ്തുതാപരമായി പരിശോധിച്ചാൽത്തന്നെ, ഇന്ത്യയിൽ മുസ്ലീം സമൂഹം ഏറ്റവും പിന്നാക്കാവസ്ഥ അനുഭവിക്കുന്ന സംസ്ഥാനമാണോ കേരളം? പിന്നാക്ക സമുദായ സംവരണം ഒരു മതത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും നൽകാനെടുത്ത ഈ തീരുമാനം ഭരണഘടനാ അനുസൃതവും നിയമവിധേയവുമാണോ, അതോ രാഷ്ട്രീയ സ്വാധീനംകൊണ്ട് നേടിയെടുത്തതാണോ എന്ന് ചോദിക്കുന്നതിൽ കഴമ്പില്ല. കാരണം, രാഷ്ട്രീയ പാർട്ടികൾക്ക് അധികാരവും സ്വാധീനവും വർധിക്കുന്നതനുസരിച്ച്, നിയമവും ഭരണഘടനയും അവഗണിച്ചും അവർ ആനുകൂല്യങ്ങൾ കരസ്ഥമാക്കും എന്നത് ഇന്ന് ആരെയും അത്ഭുതപ്പെടുത്തുന്നില്ല! തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ, ഒരു സംഘടിത സമുദായത്തിന്റെ സ്വാധീനശക്തി അറിയുന്ന രാഷ്ട്രീയ പാർട്ടികൾ, തങ്ങളാണ് ആ സമുദായത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മറ്റാരേക്കാളും മുൻപിൽ നിൽക്കുന്നത് എന്നു കാണിക്കാൻ മത്സരിക്കുന്നതിലും അത്ഭുതത്തിനവകാശമില്ല. ഇപ്പോൾ കോടതിവിധിക്കെതിരെ പ്രത്യക്ഷമായി രംഗത്തുവരാൻ രാഷ്ട്രീയ നേതാക്കൾ തിടുക്കം കൂട്ടുന്നതിന്റെ കാരണവും മറ്റൊന്നല്ല എന്നു വ്യക്തമാണ്. നിയമത്തിന്റെ മാർഗത്തെ തടസപ്പെടുത്താൻ ചിലപ്പോഴൊക്കെ സമ്മർദ്ദ തന്ത്രങ്ങൾ പ്രയോജനപ്പെടുത്തുന്നതും രാഷ്ട്രീയത്തിൽ പുതുമയുള്ള കാര്യമല്ല. ഇതൊക്കെ ഇവിടെ എല്ലാവർക്കും മനസ്സിലാകുന്നതുമാണ്. 'സമനീതി' എന്നത് ഭരണഘടനയിൽ എഴുതിചേർത്തവരുടെ തലമുറ മിക്കവാറും അസ്തമിച്ചിരിക്കുന്നു! മുസ്‌ലിം-ക്രിസ്ത്യൻ-ഇതര ന്യൂനപക്ഷങ്ങൾക്കിടയിലും തുല്യനീതിയുടെയും അവസര സമത്വത്തിന്റെയും തത്വം പ്രസക്തമാണ് എന്നു ചൂണ്ടിക്കാട്ടിയ കോടതി വിധിയെ, സച്ചാർ, പാലോളി കമ്മിറ്റികളുടെ സാങ്കേതികത്വം പറഞ്ഞു ചെറുതാക്കിക്കാണിക്കാനുള്ള ശ്രമം നല്ലതാണോ? സാധാരണ പൗരന്മാർക്ക് ഏക ആശ്രയമായ കോടതിയെ സമീപിച്ചത് മര്യാദകേടായിപ്പോയി എന്നു പറയാതെ പറയുന്ന നേതാക്കളല്ലേ യഥാർത്ഥത്തിൽ, സമൂഹത്തിൽ സ്പർധയും വർഗീയ വികാരങ്ങളും വിതയ്ക്കുന്നത്? കോടതി വിധി മാനിക്കണമെന്നും തങ്ങളെക്കൂടി പരിഗണിക്കണമെന്നും ഭരണാധികാരികളോട് അപേക്ഷിക്കുന്നത് ഒരു മോശം കാര്യമാണോ? സ്വന്തം സമുദായത്തിലുള്ള സാധാരണക്കാർക്ക് നിലനിൽക്കാനും വളരാനുമുള്ള അവസരങ്ങളും, പഠിക്കാനും ജോലി ചെയ്യാനും സാമ്പത്തികവും സാമൂഹികവുമായി മെച്ചപ്പെടാനുമുള്ള അവസരങ്ങളുമുണ്ടാകണമെന്ന് ആവശ്യപ്പെടുന്ന സമുദായ നേതാക്കൾ അവഹേളിക്കപ്പെടേണ്ടവരാണോ? അർഹമായ നീതി ആർക്കും നിഷേധിക്കരുത് എന്നുമാത്രമാണ് എല്ലാ രാഷ്ട്രീയ നേതാക്കളോടും ഭരണകർത്താക്കളോടുമുള്ള അപേക്ഷ. ഇങ്ങനെയൊക്കെ പറയേണ്ടിവരുന്നതിൽ, ഖേദമുണ്ട്. എങ്കിലും, സ്വന്തം ഇടവകയിലെ ജനങ്ങളുടെയെങ്കിലും നിജസ്ഥിതി അറിയുന്ന ഒരിടയന് പറയാതിരിക്കാൻ കഴിയില്ലല്ലോ. ഫാ. വർഗീസ് വള്ളിക്കാട്ട്
Image: /content_image/SocialMedia/SocialMedia-2021-06-16-11:25:38.jpg
Keywords: ന്യൂനപക്ഷ
Content:
16494
Category: 1
Sub Category:
Heading: പ്രസിഡന്റ് ബൈഡന് ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കണമോ?: വിഷയത്തില്‍ ചര്‍ച്ചയ്ക്കൊരുങ്ങി യുഎസ് മെത്രാന്മാര്‍
Content: വാഷിംഗ്‌ടണ്‍ ഡി.സി: ഗര്‍ഭഛിദ്രം എന്ന മാരക തിന്മയേയും സ്വവര്‍ഗ്ഗ ബന്ധങ്ങളെയും പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനേപോലെയുള്ള രാഷ്ട്രീയക്കാരെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ അനുവദിക്കണമോ എന്ന വിവാദ വിഷയം സംബന്ധിച്ച് അമേരിക്കന്‍ മെത്രാന്‍മാര്‍ ചര്‍ച്ചക്കൊരുങ്ങുന്നു. ഈ വിഷയം സംബന്ധിച്ച് രാജ്യത്തെ മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും ഭിന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ചര്‍ച്ചക്കൊരുങ്ങുന്നത്. ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ വിര്‍ച്ച്വലായി നടക്കുന്ന മെത്രാന്‍ സമിതിയുടെ വാര്‍ഷിക യോഗത്തില്‍വെച്ച് കത്തോലിക്കാ സഭയുടെ മര്‍മ്മപ്രധാനമായ വിശുദ്ധ കുര്‍ബാന സ്വീകരണം സംബന്ധിച്ച പ്രബോധനത്തിന്റെ കരടുരൂപം തയ്യാറാക്കുവാന്‍ പ്രബോധന കമ്മിറ്റിയോട് ആവശ്യപ്പെടണമോ എന്ന് മെത്രാന്‍മാര്‍ തീരുമാനിക്കുമെന്നാണ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ വളരെ ജാഗ്രതയോടെ വേണമെന്ന്‍ വിശ്വാസ തിരുസംഘ തലവന്‍ കര്‍ദ്ദിനാള്‍ ലൂയീസ് ലഡാരിയ യു.എസ് മെത്രാന്‍ സമിതിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗര്‍ഭഛിദ്രത്തെ പിന്തുണക്കുന്ന കത്തോലിക്കരെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ അനുവദിക്കണമോ എന്ന് മെത്രാന്മാര്‍ക്ക് വ്യക്തിപരമായി തീരുമാനിക്കാമെന്നാണ് 2004-ല്‍ യു.എസ് മെത്രാന്‍ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ ഇതില്‍ ഭിന്നാഭിപ്രായമുണ്ട്. സാന്‍ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത സാല്‍വട്ടോരെ ജോസഫ് കോര്‍ഡിലിയോണി ബൈഡന് ദിവ്യകാരുണ്യസ്വീകരണം അനുവദിക്കരുതെന്ന കര്‍ക്കശ നിലപാടാണ് പുലര്‍ത്തുന്നത്. അതേസമയം ബൈഡന് ദിവ്യകാരുണ്യ സ്വീകരണത്തിന് അനുവദിച്ചില്ലെങ്കില്‍ അത് കത്തോലിക്കര്‍ക്കിടയില്‍ വിഭാഗീയതക്ക് കാരണമാവുമെന്ന മുന്നറിയിപ്പുമായി സാന്‍ഡിയഗോ മെത്രാന്‍ റോബര്‍ട്ട് മക്എലോറി രംഗത്തുവന്നിരിന്നു. ദിവ്യകാരുണ്യം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കപ്പെടുമെന്ന ആശങ്കയും ലേഖനത്തിലൂടെ അദ്ദേഹം പങ്കുവെച്ചു. തന്റെ കത്തോലിക്കാ വിശ്വാസം ബൈഡന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ചില നിലപാടുകള്‍ കത്തോലിക്കാ സഭക്ക് അപമാനകരമാണെന്നാണ് നോട്രഡാം സര്‍വ്വകലാശാലയുടെ അലുംനി സംഘടനയായ സിക്കാമോറിന്റെ ചെയര്‍മാന്‍ ബില്‍ ഡെംപ്സി പറയുന്നത്. യുഎസ് വൈസ് പ്രസിഡന്റും, സെനറ്ററുമായിരുന്നിട്ടുള്ള ബൈഡന്‍ കഴിഞ്ഞ ദശകത്തില്‍ സ്വവര്‍ഗ്ഗാനുരാഗികളുടെയും സ്വവര്‍ഗ്ഗബന്ധങ്ങളുടെയും ഗര്‍ഭഛിദ്ര അനുകൂല നിലപാടുകളുടെ പേരിലും കുപ്രസിദ്ധനായിരിന്നു. പ്രസിഡന്റ് പദത്തിലെത്തിയ ശേഷവും അദ്ദേഹം ഗര്‍ഭഛിദ്ര അനുകൂല നിലപാടാണ് സ്വീകരിച്ചിരിന്നത്. ഇത് യുഎസ് മെത്രാന്‍ സമിതിയുടെ പ്രോലൈഫ് കമ്മറ്റിയില്‍ നിന്നുവരെ കടുത്ത വിമര്‍ശനത്തിന് വഴി തെളിയിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-16-12:50:24.jpg
Keywords: അമേരിക്ക, ബൈഡ
Category: 1
Sub Category:
Heading: പ്രസിഡന്റ് ബൈഡന് ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കണമോ?: വിഷയത്തില്‍ ചര്‍ച്ചയ്ക്കൊരുങ്ങി യുഎസ് മെത്രാന്മാര്‍
Content: വാഷിംഗ്‌ടണ്‍ ഡി.സി: ഗര്‍ഭഛിദ്രം എന്ന മാരക തിന്മയേയും സ്വവര്‍ഗ്ഗ ബന്ധങ്ങളെയും പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനേപോലെയുള്ള രാഷ്ട്രീയക്കാരെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ അനുവദിക്കണമോ എന്ന വിവാദ വിഷയം സംബന്ധിച്ച് അമേരിക്കന്‍ മെത്രാന്‍മാര്‍ ചര്‍ച്ചക്കൊരുങ്ങുന്നു. ഈ വിഷയം സംബന്ധിച്ച് രാജ്യത്തെ മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും ഭിന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ചര്‍ച്ചക്കൊരുങ്ങുന്നത്. ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ വിര്‍ച്ച്വലായി നടക്കുന്ന മെത്രാന്‍ സമിതിയുടെ വാര്‍ഷിക യോഗത്തില്‍വെച്ച് കത്തോലിക്കാ സഭയുടെ മര്‍മ്മപ്രധാനമായ വിശുദ്ധ കുര്‍ബാന സ്വീകരണം സംബന്ധിച്ച പ്രബോധനത്തിന്റെ കരടുരൂപം തയ്യാറാക്കുവാന്‍ പ്രബോധന കമ്മിറ്റിയോട് ആവശ്യപ്പെടണമോ എന്ന് മെത്രാന്‍മാര്‍ തീരുമാനിക്കുമെന്നാണ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ വളരെ ജാഗ്രതയോടെ വേണമെന്ന്‍ വിശ്വാസ തിരുസംഘ തലവന്‍ കര്‍ദ്ദിനാള്‍ ലൂയീസ് ലഡാരിയ യു.എസ് മെത്രാന്‍ സമിതിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗര്‍ഭഛിദ്രത്തെ പിന്തുണക്കുന്ന കത്തോലിക്കരെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ അനുവദിക്കണമോ എന്ന് മെത്രാന്മാര്‍ക്ക് വ്യക്തിപരമായി തീരുമാനിക്കാമെന്നാണ് 2004-ല്‍ യു.എസ് മെത്രാന്‍ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ ഇതില്‍ ഭിന്നാഭിപ്രായമുണ്ട്. സാന്‍ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത സാല്‍വട്ടോരെ ജോസഫ് കോര്‍ഡിലിയോണി ബൈഡന് ദിവ്യകാരുണ്യസ്വീകരണം അനുവദിക്കരുതെന്ന കര്‍ക്കശ നിലപാടാണ് പുലര്‍ത്തുന്നത്. അതേസമയം ബൈഡന് ദിവ്യകാരുണ്യ സ്വീകരണത്തിന് അനുവദിച്ചില്ലെങ്കില്‍ അത് കത്തോലിക്കര്‍ക്കിടയില്‍ വിഭാഗീയതക്ക് കാരണമാവുമെന്ന മുന്നറിയിപ്പുമായി സാന്‍ഡിയഗോ മെത്രാന്‍ റോബര്‍ട്ട് മക്എലോറി രംഗത്തുവന്നിരിന്നു. ദിവ്യകാരുണ്യം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കപ്പെടുമെന്ന ആശങ്കയും ലേഖനത്തിലൂടെ അദ്ദേഹം പങ്കുവെച്ചു. തന്റെ കത്തോലിക്കാ വിശ്വാസം ബൈഡന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ചില നിലപാടുകള്‍ കത്തോലിക്കാ സഭക്ക് അപമാനകരമാണെന്നാണ് നോട്രഡാം സര്‍വ്വകലാശാലയുടെ അലുംനി സംഘടനയായ സിക്കാമോറിന്റെ ചെയര്‍മാന്‍ ബില്‍ ഡെംപ്സി പറയുന്നത്. യുഎസ് വൈസ് പ്രസിഡന്റും, സെനറ്ററുമായിരുന്നിട്ടുള്ള ബൈഡന്‍ കഴിഞ്ഞ ദശകത്തില്‍ സ്വവര്‍ഗ്ഗാനുരാഗികളുടെയും സ്വവര്‍ഗ്ഗബന്ധങ്ങളുടെയും ഗര്‍ഭഛിദ്ര അനുകൂല നിലപാടുകളുടെ പേരിലും കുപ്രസിദ്ധനായിരിന്നു. പ്രസിഡന്റ് പദത്തിലെത്തിയ ശേഷവും അദ്ദേഹം ഗര്‍ഭഛിദ്ര അനുകൂല നിലപാടാണ് സ്വീകരിച്ചിരിന്നത്. ഇത് യുഎസ് മെത്രാന്‍ സമിതിയുടെ പ്രോലൈഫ് കമ്മറ്റിയില്‍ നിന്നുവരെ കടുത്ത വിമര്‍ശനത്തിന് വഴി തെളിയിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-16-12:50:24.jpg
Keywords: അമേരിക്ക, ബൈഡ
Content:
16495
Category: 1
Sub Category:
Heading: പ്രസിഡന്റ് ബൈഡന് ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കണമോ?: വിഷയത്തില്‍ ചര്‍ച്ചയ്ക്കൊരുങ്ങി യുഎസ് മെത്രാന്മാര്‍
Content: വാഷിംഗ്‌ടണ്‍ ഡി.സി: ഗര്‍ഭഛിദ്രം എന്ന മാരക തിന്മയേയും സ്വവര്‍ഗ്ഗ ബന്ധങ്ങളെയും പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനേപോലെയുള്ള രാഷ്ട്രീയക്കാരെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ അനുവദിക്കണമോ എന്ന വിവാദ വിഷയം സംബന്ധിച്ച് അമേരിക്കന്‍ മെത്രാന്‍മാര്‍ ചര്‍ച്ചക്കൊരുങ്ങുന്നു. ഈ വിഷയം സംബന്ധിച്ച് രാജ്യത്തെ മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും ഭിന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ചര്‍ച്ചക്കൊരുങ്ങുന്നത്. ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ വിര്‍ച്ച്വലായി നടക്കുന്ന മെത്രാന്‍ സമിതിയുടെ വാര്‍ഷിക യോഗത്തില്‍വെച്ച് കത്തോലിക്കാ സഭയുടെ മര്‍മ്മപ്രധാനമായ വിശുദ്ധ കുര്‍ബാന സ്വീകരണം സംബന്ധിച്ച പ്രബോധനത്തിന്റെ കരടുരൂപം തയ്യാറാക്കുവാന്‍ പ്രബോധന കമ്മിറ്റിയോട് ആവശ്യപ്പെടണമോ എന്ന് മെത്രാന്‍മാര്‍ തീരുമാനിക്കുമെന്നാണ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ വളരെ ജാഗ്രതയോടെ വേണമെന്ന്‍ വിശ്വാസ തിരുസംഘ തലവന്‍ കര്‍ദ്ദിനാള്‍ ലൂയീസ് ലഡാരിയ യു.എസ് മെത്രാന്‍ സമിതിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗര്‍ഭഛിദ്രത്തെ പിന്തുണക്കുന്ന കത്തോലിക്കരെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ അനുവദിക്കണമോ എന്ന് മെത്രാന്മാര്‍ക്ക് വ്യക്തിപരമായി തീരുമാനിക്കാമെന്നാണ് 2004-ല്‍ യു.എസ് മെത്രാന്‍ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ ഇതില്‍ ഭിന്നാഭിപ്രായമുണ്ട്. സാന്‍ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത സാല്‍വട്ടോരെ ജോസഫ് കോര്‍ഡിലിയോണി ബൈഡന് ദിവ്യകാരുണ്യസ്വീകരണം അനുവദിക്കരുതെന്ന കര്‍ക്കശ നിലപാടാണ് പുലര്‍ത്തുന്നത്. അതേസമയം ബൈഡന് ദിവ്യകാരുണ്യ സ്വീകരണത്തിന് അനുവദിച്ചില്ലെങ്കില്‍ അത് കത്തോലിക്കര്‍ക്കിടയില്‍ വിഭാഗീയതക്ക് കാരണമാവുമെന്ന മുന്നറിയിപ്പുമായി സാന്‍ഡിയഗോ മെത്രാന്‍ റോബര്‍ട്ട് മക്എലോറി രംഗത്തുവന്നിരിന്നു. ദിവ്യകാരുണ്യം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കപ്പെടുമെന്ന ആശങ്കയും ലേഖനത്തിലൂടെ അദ്ദേഹം പങ്കുവെച്ചു. തന്റെ കത്തോലിക്കാ വിശ്വാസം ബൈഡന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ചില നിലപാടുകള്‍ കത്തോലിക്കാ സഭക്ക് അപമാനകരമാണെന്നാണ് നോട്രഡാം സര്‍വ്വകലാശാലയുടെ അലുംനി സംഘടനയായ സിക്കാമോറിന്റെ ചെയര്‍മാന്‍ ബില്‍ ഡെംപ്സി പറയുന്നത്. യുഎസ് വൈസ് പ്രസിഡന്റും, സെനറ്ററുമായിരുന്നിട്ടുള്ള ബൈഡന്‍ കഴിഞ്ഞ ദശകത്തില്‍ സ്വവര്‍ഗ്ഗാനുരാഗികളുടെയും സ്വവര്‍ഗ്ഗബന്ധങ്ങളുടെയും ഗര്‍ഭഛിദ്ര അനുകൂല നിലപാടുകളുടെ പേരിലും കുപ്രസിദ്ധനായിരിന്നു. പ്രസിഡന്റ് പദത്തിലെത്തിയ ശേഷവും അദ്ദേഹം ഗര്‍ഭഛിദ്ര അനുകൂല നിലപാടാണ് സ്വീകരിച്ചിരിന്നത്. ഇത് യുഎസ് മെത്രാന്‍ സമിതിയുടെ പ്രോലൈഫ് കമ്മറ്റിയില്‍ നിന്നുവരെ കടുത്ത വിമര്‍ശനത്തിന് വഴി തെളിയിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-16-13:02:27.jpg
Keywords: ബൈഡ, ദിവ്യകാ
Category: 1
Sub Category:
Heading: പ്രസിഡന്റ് ബൈഡന് ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കണമോ?: വിഷയത്തില്‍ ചര്‍ച്ചയ്ക്കൊരുങ്ങി യുഎസ് മെത്രാന്മാര്‍
Content: വാഷിംഗ്‌ടണ്‍ ഡി.സി: ഗര്‍ഭഛിദ്രം എന്ന മാരക തിന്മയേയും സ്വവര്‍ഗ്ഗ ബന്ധങ്ങളെയും പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനേപോലെയുള്ള രാഷ്ട്രീയക്കാരെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ അനുവദിക്കണമോ എന്ന വിവാദ വിഷയം സംബന്ധിച്ച് അമേരിക്കന്‍ മെത്രാന്‍മാര്‍ ചര്‍ച്ചക്കൊരുങ്ങുന്നു. ഈ വിഷയം സംബന്ധിച്ച് രാജ്യത്തെ മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും ഭിന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ചര്‍ച്ചക്കൊരുങ്ങുന്നത്. ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ വിര്‍ച്ച്വലായി നടക്കുന്ന മെത്രാന്‍ സമിതിയുടെ വാര്‍ഷിക യോഗത്തില്‍വെച്ച് കത്തോലിക്കാ സഭയുടെ മര്‍മ്മപ്രധാനമായ വിശുദ്ധ കുര്‍ബാന സ്വീകരണം സംബന്ധിച്ച പ്രബോധനത്തിന്റെ കരടുരൂപം തയ്യാറാക്കുവാന്‍ പ്രബോധന കമ്മിറ്റിയോട് ആവശ്യപ്പെടണമോ എന്ന് മെത്രാന്‍മാര്‍ തീരുമാനിക്കുമെന്നാണ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ വളരെ ജാഗ്രതയോടെ വേണമെന്ന്‍ വിശ്വാസ തിരുസംഘ തലവന്‍ കര്‍ദ്ദിനാള്‍ ലൂയീസ് ലഡാരിയ യു.എസ് മെത്രാന്‍ സമിതിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗര്‍ഭഛിദ്രത്തെ പിന്തുണക്കുന്ന കത്തോലിക്കരെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ അനുവദിക്കണമോ എന്ന് മെത്രാന്മാര്‍ക്ക് വ്യക്തിപരമായി തീരുമാനിക്കാമെന്നാണ് 2004-ല്‍ യു.എസ് മെത്രാന്‍ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ ഇതില്‍ ഭിന്നാഭിപ്രായമുണ്ട്. സാന്‍ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത സാല്‍വട്ടോരെ ജോസഫ് കോര്‍ഡിലിയോണി ബൈഡന് ദിവ്യകാരുണ്യസ്വീകരണം അനുവദിക്കരുതെന്ന കര്‍ക്കശ നിലപാടാണ് പുലര്‍ത്തുന്നത്. അതേസമയം ബൈഡന് ദിവ്യകാരുണ്യ സ്വീകരണത്തിന് അനുവദിച്ചില്ലെങ്കില്‍ അത് കത്തോലിക്കര്‍ക്കിടയില്‍ വിഭാഗീയതക്ക് കാരണമാവുമെന്ന മുന്നറിയിപ്പുമായി സാന്‍ഡിയഗോ മെത്രാന്‍ റോബര്‍ട്ട് മക്എലോറി രംഗത്തുവന്നിരിന്നു. ദിവ്യകാരുണ്യം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കപ്പെടുമെന്ന ആശങ്കയും ലേഖനത്തിലൂടെ അദ്ദേഹം പങ്കുവെച്ചു. തന്റെ കത്തോലിക്കാ വിശ്വാസം ബൈഡന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ചില നിലപാടുകള്‍ കത്തോലിക്കാ സഭക്ക് അപമാനകരമാണെന്നാണ് നോട്രഡാം സര്‍വ്വകലാശാലയുടെ അലുംനി സംഘടനയായ സിക്കാമോറിന്റെ ചെയര്‍മാന്‍ ബില്‍ ഡെംപ്സി പറയുന്നത്. യുഎസ് വൈസ് പ്രസിഡന്റും, സെനറ്ററുമായിരുന്നിട്ടുള്ള ബൈഡന്‍ കഴിഞ്ഞ ദശകത്തില്‍ സ്വവര്‍ഗ്ഗാനുരാഗികളുടെയും സ്വവര്‍ഗ്ഗബന്ധങ്ങളുടെയും ഗര്‍ഭഛിദ്ര അനുകൂല നിലപാടുകളുടെ പേരിലും കുപ്രസിദ്ധനായിരിന്നു. പ്രസിഡന്റ് പദത്തിലെത്തിയ ശേഷവും അദ്ദേഹം ഗര്‍ഭഛിദ്ര അനുകൂല നിലപാടാണ് സ്വീകരിച്ചിരിന്നത്. ഇത് യുഎസ് മെത്രാന്‍ സമിതിയുടെ പ്രോലൈഫ് കമ്മറ്റിയില്‍ നിന്നുവരെ കടുത്ത വിമര്‍ശനത്തിന് വഴി തെളിയിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-16-13:02:27.jpg
Keywords: ബൈഡ, ദിവ്യകാ
Content:
16496
Category: 1
Sub Category:
Heading: കത്തോലിക്കാ സന്യാസിനി എറിത്രിയൻ മെത്രാൻ സമിതിയുടെ ജനറൽ സെക്രട്ടറി പദവിയിൽ: എറിത്രിയൻ ചരിത്രത്തിലാദ്യം
Content: അസ്മാര: ചരിത്രത്തിലാദ്യമായി ഒരു കത്തോലിക്കാ സന്യാസിനിയെ എറിത്രിയൻ മെത്രാൻ സമിതിയുടെ ജനറൽ സെക്രട്ടറി പദവിയിൽ നിയമിച്ചു. കംബോണി മിഷ്ണറി സിസ്റ്റേഴ്സ് എന്ന സന്യാസിനി സമൂഹത്തിലെ അംഗമായ സിസ്റ്റര്‍ സീഗറഡാ യൊനാനിക്കാണ് ചുമതല ലഭിച്ചിരിക്കുന്നത്. 2013 ജനുവരി മുതല്‍ മെത്രാന്‍ സമിതിയുടെ ജനറൽ സെക്രട്ടറി പദവി വഹിച്ചുക്കൊണ്ടിരിന്ന ഫാ. ടെസ്ഫാഗിയോർഗിസ് കിഫ്ലമിന്റെ പിന്‍ഗാമിയായിട്ടാണ് സിസ്റ്റര്‍ക്കു പുതിയ ഉത്തരവാദിത്വം. എറിത്രിയൻ സഭാ നേതൃത്വത്തെയും, സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരെയും ഒരുമിച്ച് കൊണ്ടുവരാൻ ശ്രമിക്കുമെന്നും അങ്ങനെ തങ്ങളുടെ കർത്തവ്യം എളുപ്പത്തിൽ നിർവഹിക്കാൻ സാധിക്കുമെന്നും സിസ്റ്റർ സീഗറഡാ പ്രത്യാശ പ്രകടിപ്പിച്ചു. സോളമൻ, രാജാവായപ്പോൾ പണത്തിനും, അധികാരത്തിനും വേണ്ടിയല്ല ദൈവത്തിന്റെ പക്കൽ ആവശ്യപ്പെട്ടതെന്നും, ജ്ഞാനത്തിന് വേണ്ടിയാണെന്നും, സോളമന്റെ ഈ ആവശ്യം പ്രചോദനം നൽകുന്ന ഒന്നാണെന്നും സിസ്റ്റർ പറഞ്ഞു. രാജ്യത്തെ സഭയെ പ്രതിനിധാനം ചെയ്ത് മതവർഗ്ഗ വേർതിരിവില്ലാതെ എല്ലാവർക്കും സഹായമെത്തിക്കുക എന്നതാണ് പ്രഥമ ദൗത്യമെന്ന് സിസ്റ്റര്‍ സീഗറഡാ യൂനാനിക്ക് കൂട്ടിച്ചേർത്തു. എത്യോപ്യയിലെ ടൈഗ്രേ മേഖലയിൽ നടക്കുന്ന സംഘർഷത്തെ പറ്റി സിസ്റ്റർ ആശങ്ക പ്രകടിപ്പിച്ചു. പ്രദേശത്ത് എത്യോപ്യൻ സൈന്യവും, എറിത്രിയൻ സൈന്യവും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മെത്രാൻ സമിതി രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടത്തെ അപലപിച്ച കാര്യവും അവർ ചൂണ്ടിക്കാട്ടി. എറിത്രിയയിലെ കത്തോലിക്കാ സർവകലാശാലയിൽ അഞ്ചു വർഷത്തോളം സേവനം ചെയ്തതിനുശേഷമാണ് സിസ്റ്റർ സീഗറഡാ യൂനാനി സുപ്രധാന ചുമതല ഏറ്റെടുത്തിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-16-14:19:30.jpg
Keywords: വനിത, ആദ്യ
Category: 1
Sub Category:
Heading: കത്തോലിക്കാ സന്യാസിനി എറിത്രിയൻ മെത്രാൻ സമിതിയുടെ ജനറൽ സെക്രട്ടറി പദവിയിൽ: എറിത്രിയൻ ചരിത്രത്തിലാദ്യം
Content: അസ്മാര: ചരിത്രത്തിലാദ്യമായി ഒരു കത്തോലിക്കാ സന്യാസിനിയെ എറിത്രിയൻ മെത്രാൻ സമിതിയുടെ ജനറൽ സെക്രട്ടറി പദവിയിൽ നിയമിച്ചു. കംബോണി മിഷ്ണറി സിസ്റ്റേഴ്സ് എന്ന സന്യാസിനി സമൂഹത്തിലെ അംഗമായ സിസ്റ്റര്‍ സീഗറഡാ യൊനാനിക്കാണ് ചുമതല ലഭിച്ചിരിക്കുന്നത്. 2013 ജനുവരി മുതല്‍ മെത്രാന്‍ സമിതിയുടെ ജനറൽ സെക്രട്ടറി പദവി വഹിച്ചുക്കൊണ്ടിരിന്ന ഫാ. ടെസ്ഫാഗിയോർഗിസ് കിഫ്ലമിന്റെ പിന്‍ഗാമിയായിട്ടാണ് സിസ്റ്റര്‍ക്കു പുതിയ ഉത്തരവാദിത്വം. എറിത്രിയൻ സഭാ നേതൃത്വത്തെയും, സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരെയും ഒരുമിച്ച് കൊണ്ടുവരാൻ ശ്രമിക്കുമെന്നും അങ്ങനെ തങ്ങളുടെ കർത്തവ്യം എളുപ്പത്തിൽ നിർവഹിക്കാൻ സാധിക്കുമെന്നും സിസ്റ്റർ സീഗറഡാ പ്രത്യാശ പ്രകടിപ്പിച്ചു. സോളമൻ, രാജാവായപ്പോൾ പണത്തിനും, അധികാരത്തിനും വേണ്ടിയല്ല ദൈവത്തിന്റെ പക്കൽ ആവശ്യപ്പെട്ടതെന്നും, ജ്ഞാനത്തിന് വേണ്ടിയാണെന്നും, സോളമന്റെ ഈ ആവശ്യം പ്രചോദനം നൽകുന്ന ഒന്നാണെന്നും സിസ്റ്റർ പറഞ്ഞു. രാജ്യത്തെ സഭയെ പ്രതിനിധാനം ചെയ്ത് മതവർഗ്ഗ വേർതിരിവില്ലാതെ എല്ലാവർക്കും സഹായമെത്തിക്കുക എന്നതാണ് പ്രഥമ ദൗത്യമെന്ന് സിസ്റ്റര്‍ സീഗറഡാ യൂനാനിക്ക് കൂട്ടിച്ചേർത്തു. എത്യോപ്യയിലെ ടൈഗ്രേ മേഖലയിൽ നടക്കുന്ന സംഘർഷത്തെ പറ്റി സിസ്റ്റർ ആശങ്ക പ്രകടിപ്പിച്ചു. പ്രദേശത്ത് എത്യോപ്യൻ സൈന്യവും, എറിത്രിയൻ സൈന്യവും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മെത്രാൻ സമിതി രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടത്തെ അപലപിച്ച കാര്യവും അവർ ചൂണ്ടിക്കാട്ടി. എറിത്രിയയിലെ കത്തോലിക്കാ സർവകലാശാലയിൽ അഞ്ചു വർഷത്തോളം സേവനം ചെയ്തതിനുശേഷമാണ് സിസ്റ്റർ സീഗറഡാ യൂനാനി സുപ്രധാന ചുമതല ഏറ്റെടുത്തിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-16-14:19:30.jpg
Keywords: വനിത, ആദ്യ
Content:
16497
Category: 1
Sub Category:
Heading: മ്യാൻമറിൽ പട്ടാളം ബന്ധികളാക്കിയ ഏഴു വൈദികരും മോചിതരായി
Content: യാങ്കൂൺ: സൈനീക ഭരണകൂടവും ജനാധിപത്യവാദികളും തമ്മിലുള്ള സംഘർഷം വ്യാപകമായി തുടരുന്ന മ്യാൻമറിൽ, പട്ടാളം ബന്ധികളാക്കിയ ഏഴു വൈദികരും മോചിതരായതായി സഭാനേതൃത്വത്തിന്റെ സ്ഥിരീകരണം. മണ്ഡാലയ് അതിരൂപതയുടെ വികാരി ജനറൽ മോൺ. ഡൊമിനിക് ജ്യോഡുയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പട്ടാള ഭരണം അവസാനിപ്പിച്ച് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന ജനാധിപത്യവാദികളെ നേരിടുന്ന സൈന്യം യാങ്കോണിൽ നിന്ന് എഴുന്നൂറോളം കിലോമീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന ചാൻ താർ ഗ്രാമത്തിലേക്ക് ഇരച്ചുകയറി ദേവാലയ വികാരിയെയും അദ്ദേഹത്തെ കാണാനെത്തിയ അഞ്ചോളം വൈദികരെയും ബന്ധികളാക്കുകയായിരിന്നു. പട്ടാളത്തിനെതിരെ പോരാടുന്ന ജനാധിപത്യവാദികൾ ദേവാലയത്തിൽ അഭയം പ്രാപിച്ചിട്ടുണ്ടാകാമെന്ന മുൻവിധിയുടെ അടിസ്ഥാനത്തിലാണ് പട്ടാളം ഒന്നടങ്കം ദേവാലയത്തിൽ എത്തിയത്. എന്നാൽ, സൈന്യത്തിന് ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് വൈദികരെ ബന്ധികളാക്കിയത്. സൈനീകരുടെ ആക്രമണം ഭയന്ന് വലിയശതമാനം ഗ്രാമവാസികളും ആരാധനാലയങ്ങളിൽ അഭയം തേടിയിരുന്നെങ്കിലും ഇപ്പോൾ അവരെല്ലാം ഉൾകാടുകളിലേക്ക് പലായനം ചെയ്യുകയാണ്. ജനാധിപത്യ സമൂഹത്തോട് ഒപ്പം സഭാനേതൃത്വം നിലകൊള്ളുന്നതിൽ പട്ടാള നേതൃത്വത്തിലും എതിർപ്പുകളുണ്ട്. അതേസമയം ആരാധനാലയങ്ങളിൽ തുടർച്ചയായ റെയ്ഡുകൾ നടത്തുന്ന പ്രവണതയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. കത്തോലിക്കാ ദേവാലയങ്ങളിലും ബുദ്ധമത ആരാധന കേന്ദ്രങ്ങളിലുമാണ് ഇത്തരത്തിൽ പരിശോധനകൾ ശക്തമായി നടക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-16-16:11:47.jpg
Keywords: മ്യാന്‍
Category: 1
Sub Category:
Heading: മ്യാൻമറിൽ പട്ടാളം ബന്ധികളാക്കിയ ഏഴു വൈദികരും മോചിതരായി
Content: യാങ്കൂൺ: സൈനീക ഭരണകൂടവും ജനാധിപത്യവാദികളും തമ്മിലുള്ള സംഘർഷം വ്യാപകമായി തുടരുന്ന മ്യാൻമറിൽ, പട്ടാളം ബന്ധികളാക്കിയ ഏഴു വൈദികരും മോചിതരായതായി സഭാനേതൃത്വത്തിന്റെ സ്ഥിരീകരണം. മണ്ഡാലയ് അതിരൂപതയുടെ വികാരി ജനറൽ മോൺ. ഡൊമിനിക് ജ്യോഡുയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പട്ടാള ഭരണം അവസാനിപ്പിച്ച് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന ജനാധിപത്യവാദികളെ നേരിടുന്ന സൈന്യം യാങ്കോണിൽ നിന്ന് എഴുന്നൂറോളം കിലോമീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന ചാൻ താർ ഗ്രാമത്തിലേക്ക് ഇരച്ചുകയറി ദേവാലയ വികാരിയെയും അദ്ദേഹത്തെ കാണാനെത്തിയ അഞ്ചോളം വൈദികരെയും ബന്ധികളാക്കുകയായിരിന്നു. പട്ടാളത്തിനെതിരെ പോരാടുന്ന ജനാധിപത്യവാദികൾ ദേവാലയത്തിൽ അഭയം പ്രാപിച്ചിട്ടുണ്ടാകാമെന്ന മുൻവിധിയുടെ അടിസ്ഥാനത്തിലാണ് പട്ടാളം ഒന്നടങ്കം ദേവാലയത്തിൽ എത്തിയത്. എന്നാൽ, സൈന്യത്തിന് ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് വൈദികരെ ബന്ധികളാക്കിയത്. സൈനീകരുടെ ആക്രമണം ഭയന്ന് വലിയശതമാനം ഗ്രാമവാസികളും ആരാധനാലയങ്ങളിൽ അഭയം തേടിയിരുന്നെങ്കിലും ഇപ്പോൾ അവരെല്ലാം ഉൾകാടുകളിലേക്ക് പലായനം ചെയ്യുകയാണ്. ജനാധിപത്യ സമൂഹത്തോട് ഒപ്പം സഭാനേതൃത്വം നിലകൊള്ളുന്നതിൽ പട്ടാള നേതൃത്വത്തിലും എതിർപ്പുകളുണ്ട്. അതേസമയം ആരാധനാലയങ്ങളിൽ തുടർച്ചയായ റെയ്ഡുകൾ നടത്തുന്ന പ്രവണതയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. കത്തോലിക്കാ ദേവാലയങ്ങളിലും ബുദ്ധമത ആരാധന കേന്ദ്രങ്ങളിലുമാണ് ഇത്തരത്തിൽ പരിശോധനകൾ ശക്തമായി നടക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-16-16:11:47.jpg
Keywords: മ്യാന്‍
Content:
16498
Category: 1
Sub Category:
Heading: മദ്യശാല തുറക്കാം, ആരാധനാലയങ്ങള്‍ തുറക്കരുത്: സര്‍ക്കാര്‍ നിലപാടില്‍ കടുത്ത വിമര്‍ശനവുമായി വിശ്വാസി സമൂഹം
Content: തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൌണില്‍ നാളെ മുതല്‍ ഇളവുകള്‍ നല്‍കുവാനിരിക്കെ ആരാധനാലയങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ നിലപാടില്‍ വിമര്‍ശനം ശക്തമാകുന്നു. നാളെ മുതല്‍ മദ്യശാലകള്‍ തുറക്കാമെന്ന നിലപാടു സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ആരാധനാലയങ്ങള്‍ തുറക്കുന്നത് കാത്തിരിക്കണമെന്നാണ് ഇന്നലെ പറഞ്ഞത്. ഇത് വ്യാപക വിമര്‍ശനത്തിന് വഴി തെളിയിച്ചിരിക്കുകയാണ്. 'മദ്യപാനികള്‍ക്കു സാമൂഹ്യ അകലം പാലിച്ച് മദ്യം വാങ്ങാന്‍ അവസരം' ഒരുക്കുന്ന സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ഏറ്റവും അധികം പാലിക്കപ്പെടുന്ന ക്രൈസ്തവരുടേത് ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ തുറക്കുന്നതു നീട്ടുന്ന വൈരുദ്ധ്യാത്മകമായ നിലപാടാണ് വിമര്‍ശനത്തിന് കാരണമാകുന്നത്. ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി വേണമെന്ന് വിശ്വാസികള്‍ ആഗ്രഹിക്കുന്ന കാര്യമാണെന്നും എന്നാല്‍ കുറച്ചു ദിവസം കൂടി നമുക്കതിന് കാത്തിരിക്കണമെന്നും ആളുകള്‍ കൂട്ടം കൂടുന്നത് ഒരുതരത്തിലും ഈ ഘട്ടത്തില്‍ അനുവദിക്കാനാവില്ലെന്നുമാണ് ഇന്നലെ ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ചു മുഖ്യമന്ത്രി പറഞ്ഞത്. വിഷയത്തില്‍ പ്രതികരണവുമായി വിവിധ മതസംഘടനകള്‍ എല്ലാം തന്നെ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നിലപാട് വിശ്വാസികളോടുള്ള അനീതിയാണെന്ന് ക്രൈസ്തവര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചു. സര്‍ക്കാര്‍ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ത്താനാണ് മുസ്ലിം സംഘടനകളുടെ സംയുക്ത തീരുമാനം. വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്‌എസും രംഗത്തെത്തിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-16-17:38:51.jpg
Keywords: ആരാധനാ
Category: 1
Sub Category:
Heading: മദ്യശാല തുറക്കാം, ആരാധനാലയങ്ങള്‍ തുറക്കരുത്: സര്‍ക്കാര്‍ നിലപാടില്‍ കടുത്ത വിമര്‍ശനവുമായി വിശ്വാസി സമൂഹം
Content: തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൌണില്‍ നാളെ മുതല്‍ ഇളവുകള്‍ നല്‍കുവാനിരിക്കെ ആരാധനാലയങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ നിലപാടില്‍ വിമര്‍ശനം ശക്തമാകുന്നു. നാളെ മുതല്‍ മദ്യശാലകള്‍ തുറക്കാമെന്ന നിലപാടു സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ആരാധനാലയങ്ങള്‍ തുറക്കുന്നത് കാത്തിരിക്കണമെന്നാണ് ഇന്നലെ പറഞ്ഞത്. ഇത് വ്യാപക വിമര്‍ശനത്തിന് വഴി തെളിയിച്ചിരിക്കുകയാണ്. 'മദ്യപാനികള്‍ക്കു സാമൂഹ്യ അകലം പാലിച്ച് മദ്യം വാങ്ങാന്‍ അവസരം' ഒരുക്കുന്ന സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ഏറ്റവും അധികം പാലിക്കപ്പെടുന്ന ക്രൈസ്തവരുടേത് ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ തുറക്കുന്നതു നീട്ടുന്ന വൈരുദ്ധ്യാത്മകമായ നിലപാടാണ് വിമര്‍ശനത്തിന് കാരണമാകുന്നത്. ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി വേണമെന്ന് വിശ്വാസികള്‍ ആഗ്രഹിക്കുന്ന കാര്യമാണെന്നും എന്നാല്‍ കുറച്ചു ദിവസം കൂടി നമുക്കതിന് കാത്തിരിക്കണമെന്നും ആളുകള്‍ കൂട്ടം കൂടുന്നത് ഒരുതരത്തിലും ഈ ഘട്ടത്തില്‍ അനുവദിക്കാനാവില്ലെന്നുമാണ് ഇന്നലെ ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ചു മുഖ്യമന്ത്രി പറഞ്ഞത്. വിഷയത്തില്‍ പ്രതികരണവുമായി വിവിധ മതസംഘടനകള്‍ എല്ലാം തന്നെ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നിലപാട് വിശ്വാസികളോടുള്ള അനീതിയാണെന്ന് ക്രൈസ്തവര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചു. സര്‍ക്കാര്‍ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ത്താനാണ് മുസ്ലിം സംഘടനകളുടെ സംയുക്ത തീരുമാനം. വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്‌എസും രംഗത്തെത്തിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-16-17:38:51.jpg
Keywords: ആരാധനാ
Content:
16499
Category: 22
Sub Category:
Heading: ജോസഫ്: എല്ലാ സാഹചര്യത്തിലും ദൈവത്തിൽ ശരണപ്പെട്ടവൻ
Content: "പ്രകാശമോ ഇരുട്ടോ ആയാലും എല്ലാ സഹചര്യങ്ങളിലും ദൈവത്തിൽ ശരണപ്പെടുക. കാർമേഘങ്ങൾ നിന്റെ മുകളിൽ അസ്തമയം വിരിക്കുമ്പോഴും സൂര്യൻ നമ്മെ നോക്കി മൃദുവായി പുഞ്ചിരിക്കുമ്പോഴും എല്ലാം ദൈവകരങ്ങളിൽ ഭരമേല്പിക്കുക" - ദൈവവചന സഭയുടെ ( SVD ) സ്ഥാപകനായ വിശുദ്ധ അർനോൾഡ് ജാൻസ്സെൻ (1837-1907)ന്റെ വാക്കുകളാണിവ. യൗസേപ്പിതാവിൻ്റെ ജീവിതവുമായി വളരെ ചേർന്നു പോകുന്നതാണ് ഈ വരികൾ. ഏതു സാഹചര്യത്തിലും ദൈവത്തിൽ ശരണം പ്രാപിച്ച വ്യക്തിയായിരുന്നു യൗസേപ്പ്. ജിവിതത്തിലെ നിറഭേദങ്ങൾ ആയിരുന്നില്ല യൗസേപ്പിതാവിൻ്റെ ദൈവാശ്രയ ബോധത്തെ നിയന്ത്രിച്ചിരുന്നത്. അത് എന്നും സ്ഥായിയായിരുന്നു. 1875 ൽ ഹോളണ്ടിലെ സ്റ്റയിൽ (Steyl) എന്ന ഗ്രാമത്തിൽ സ്ഥലം വാങ്ങി മുഖ്യദൂതനായ മിഖായേൽ മാലാഖയുടെ നാമത്തിൽ ഒരു മിഷൻ ഹൗസ് സ്ഥാപിക്കുമ്പോൾ ദൈവപരിപാലനയിലുള്ള ആശ്രയം മാത്രമായിരുന്നു അർനോൾഡച്ചനും കൈമുതൽ .ഈ ദൈവാശ്രയ ബോധമാണ് ദൈവ വചന സഭയെ (Society of the Divine Word ) രൂപികരിക്കുന്നതിലും 1879 ൽ ചൈനയിലേക്കു ആദ്യ മിഷനറിമാരെ അയക്കുന്നതിലും നിഴലിച്ചു നിന്നത്. വിശുദ്ധ യൗസേപ്പിതാവിൻ്റെയും വി. അർനോൾഡ് ജാൻസ്സെൻ്റെയും മാതൃക പിൻചെന്ന് എല്ലാ സാഹചര്യങ്ങളിലും ദൈവത്തിൽ ശരണപ്പെടാൻ നമുക്കു പരിശ്രമിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-06-16-18:45:53.jpg
Keywords: ജോസഫ്, യൗസേ
Category: 22
Sub Category:
Heading: ജോസഫ്: എല്ലാ സാഹചര്യത്തിലും ദൈവത്തിൽ ശരണപ്പെട്ടവൻ
Content: "പ്രകാശമോ ഇരുട്ടോ ആയാലും എല്ലാ സഹചര്യങ്ങളിലും ദൈവത്തിൽ ശരണപ്പെടുക. കാർമേഘങ്ങൾ നിന്റെ മുകളിൽ അസ്തമയം വിരിക്കുമ്പോഴും സൂര്യൻ നമ്മെ നോക്കി മൃദുവായി പുഞ്ചിരിക്കുമ്പോഴും എല്ലാം ദൈവകരങ്ങളിൽ ഭരമേല്പിക്കുക" - ദൈവവചന സഭയുടെ ( SVD ) സ്ഥാപകനായ വിശുദ്ധ അർനോൾഡ് ജാൻസ്സെൻ (1837-1907)ന്റെ വാക്കുകളാണിവ. യൗസേപ്പിതാവിൻ്റെ ജീവിതവുമായി വളരെ ചേർന്നു പോകുന്നതാണ് ഈ വരികൾ. ഏതു സാഹചര്യത്തിലും ദൈവത്തിൽ ശരണം പ്രാപിച്ച വ്യക്തിയായിരുന്നു യൗസേപ്പ്. ജിവിതത്തിലെ നിറഭേദങ്ങൾ ആയിരുന്നില്ല യൗസേപ്പിതാവിൻ്റെ ദൈവാശ്രയ ബോധത്തെ നിയന്ത്രിച്ചിരുന്നത്. അത് എന്നും സ്ഥായിയായിരുന്നു. 1875 ൽ ഹോളണ്ടിലെ സ്റ്റയിൽ (Steyl) എന്ന ഗ്രാമത്തിൽ സ്ഥലം വാങ്ങി മുഖ്യദൂതനായ മിഖായേൽ മാലാഖയുടെ നാമത്തിൽ ഒരു മിഷൻ ഹൗസ് സ്ഥാപിക്കുമ്പോൾ ദൈവപരിപാലനയിലുള്ള ആശ്രയം മാത്രമായിരുന്നു അർനോൾഡച്ചനും കൈമുതൽ .ഈ ദൈവാശ്രയ ബോധമാണ് ദൈവ വചന സഭയെ (Society of the Divine Word ) രൂപികരിക്കുന്നതിലും 1879 ൽ ചൈനയിലേക്കു ആദ്യ മിഷനറിമാരെ അയക്കുന്നതിലും നിഴലിച്ചു നിന്നത്. വിശുദ്ധ യൗസേപ്പിതാവിൻ്റെയും വി. അർനോൾഡ് ജാൻസ്സെൻ്റെയും മാതൃക പിൻചെന്ന് എല്ലാ സാഹചര്യങ്ങളിലും ദൈവത്തിൽ ശരണപ്പെടാൻ നമുക്കു പരിശ്രമിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-06-16-18:45:53.jpg
Keywords: ജോസഫ്, യൗസേ
Content:
16500
Category: 1
Sub Category:
Heading: ശിരോവസ്ത്രം മാറ്റിയതിന് ഇമാം ശിക്ഷ വിധിച്ച മുസ്ലീം പെണ്‍കുട്ടി തിരിച്ചറിഞ്ഞത് 'ക്രിസ്തു സ്നേഹത്തെ': മുന്‍ എഫ്‌ബിഐ ജീവനക്കാരിയുടെ സാക്ഷ്യം ശ്രദ്ധേയം
Content: വാഷിംഗ്ടണ്‍ ഡി.സി: ശിരോവസ്ത്രം മാറ്റിയതിന്റെ പേരില്‍ നരകത്തീയില്‍ തലമുടിയില്‍ കെട്ടിത്തൂക്കുന്ന ശിക്ഷ ലഭിക്കുമെന്ന്‍ ഇമാം വിധിയെഴുത്തു നടത്തിയ മുസ്ലീം പെണ്‍കുട്ടി നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ആശ്വാസം കണ്ടെത്തിയത് യേശു ക്രിസ്തുവില്‍. കഴിഞ്ഞ 22 വര്‍ഷങ്ങളോളം ഇസ്ലാമില്‍ ജീവിച്ചു വളര്‍ന്ന ഇറാന്‍ വംശജയായ ഹെദിയയുടെ സാക്ഷ്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സിബിഎന്‍ ന്യൂസാണ് കഴിഞ്ഞ ദിവസം യുവതിയുടെ സാക്ഷ്യം ലോകത്തിന് മുന്നില്‍ പങ്കുവെച്ചിരിക്കുന്നത്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ദൈവം പിതാവല്ലെന്നും, നമ്മള്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും നോക്കി വിധിക്കുന്ന ആത്യന്തിക ജഡ്ജിയാണെന്നും അവള്‍ ഇന്നു പറയുന്നു. യേശുവിലൂടെ പിതാവായ ദൈവവുമായി വ്യക്തിപരമായി ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച് പറയുന്ന ഒരു വീഡിയോ കണ്ടതാണ് ഹെദിയയെ ക്രൈസ്തവ വിശ്വാസവുമായി അടുപ്പിച്ചത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഹെദിയ ഇന്ന് മാമോദീസ സ്വീകരിച്ച് സത്യവിശ്വാസം കണ്ടെത്തിയ സന്തോഷത്തിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറാനില്‍ നിന്നും ജീവിത സൗഭാഗ്യം തേടി അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഹെദിയയുടെ മാതാപിതാക്കള്‍. ബെവെര്‍ലി ഹില്‍സില്‍ സമ്പത്തിന്റേയും, ധാരാളിത്തത്തിന്റേയും നടുവില്‍ തന്നെയാണ് ഹെദിയ വളര്‍ന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും താന്‍ തൃപ്തയായില്ലെന്നും തന്റെ ഉള്ളില്‍ ശൂന്യതാബോധം നിറഞ്ഞിരിക്കുകയായിരിന്നുവെന്നും ഹെദിയ പറയുന്നു. പിതാവിന്റെ നിര്‍ദ്ദേശപ്രകാരം മോസ്കിലെത്തിയ ഹെദിയക്ക് കടുത്ത വര്‍ഗ്ഗീയതയാണ് അവിടെ കാണുവാന്‍ കഴിഞ്ഞത്. അമേരിക്കയെ മുസ്ലീം രാജ്യമാക്കി മാറ്റുവാനുള്ള ആശയങ്ങള്‍ വരെ തനിക്കവിടെ കാണുവാന്‍ കഴിഞ്ഞെന്ന് അവള്‍ പറയുന്നു. നിയമ പഠനത്തിനു ശേഷം മുസ്ലീം തീവ്രവാദത്തെക്കുറിച്ച് എഴുതുവാന്‍ തുടങ്ങിയ ഹെദിയ ‘എഫ്.ബി.ഐ’യിലും ജോലി ചെയ്തു. ഇസ്ലാമിലെ തീവ്രചിന്താഗതിയില്‍ തനിക്ക് ഒന്നും ചെയ്യുവാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ഹെദിയ പിന്നീട് അഭയം കണ്ടെത്തിയത് ഇസ്ലാമിന്റെ തന്നെ മറ്റൊരു വിഭാഗമായ സൂഫിസത്തിലാണ്. എന്നാല്‍ അവിടെയും സംതൃപ്തി കണ്ടെത്താന്‍ അവള്‍ക്കായില്ല. താന്‍ വിശ്വസിച്ചിരുന്ന ഇസ്ലാം മോക്ഷം ഉറപ്പു നല്‍കുന്നതില്‍ പരാജയമാണെന്ന് മനസ്സിലാക്കിയതാണ് ഹെദിയയേ തന്റെ ശിരോവസ്ത്രം മാറ്റുവാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ഇതില്‍ മോസ്കിലെ ഇമാം കടുത്ത ഭീഷണി ഉയര്‍ത്തി. ശിരോവസ്ത്രം മാറ്റിയതിനാല്‍ മരിച്ചു കഴിയുമ്പോള്‍ നരകത്തീയില്‍ തലമുടിയില്‍ കെട്ടിത്തൂക്കുമെന്നാണ് ഇമാം തന്നോടു പറഞ്ഞതെന്ന് ഹെദിയ വെളിപ്പെടുത്തി. ഇതിനിടെ ദൈവത്തെ അന്വേഷിച്ച് നടന്ന സമയത്താണ് ക്രൈസ്തവ വചനപ്രഘോഷകന്റെ വീഡിയോ അവള്‍ കാണുന്നത്. യേശുവിലൂടെ പിതാവായ ദൈവവുമായി വ്യക്തിപരമായി ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച് പറയുന്ന ഒരു വീഡിയോയായിരിന്നു അത്. ആശയകുഴപ്പത്തിലായ ഹെദിയ മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ഈ പ്രാര്‍ത്ഥനയിലാണ് യേശുവിന്റെ ശബ്ദം താന്‍ കേട്ടതെന്ന് ഹെദിയ പറയുന്നു. “ഹെദിയ ഇത് ഞാനാണ്” എന്നാണ് യേശു തന്നോടു പറഞ്ഞതെന്ന് അവള്‍ സ്മരിക്കുന്നു. ഇന്നും - ആ നിമിഷം ഇന്നലെ കഴിഞ്ഞതുപോലെയാണ് തോന്നുന്നതെന്നും, ആ നിമിഷം മുതല്‍ തന്റെ ജീവിതം മാറിയെന്നും ഹെദിയ പറയുന്നു. ബൈബിള്‍ വായനയില്‍ അവള്‍ ആനന്ദം കണ്ടെത്തി. മാമോദീസ മുങ്ങി ക്രിസ്ത്യാനിയായ ഹെദിയക്ക് താനൊരിക്കലും സാധ്യമല്ലെന്ന് കരുതിയ ബന്ധം ഇന്ന് ദൈവവുമായുണ്ട്. താന്‍ അനുഭവിച്ചറിഞ്ഞ യേശുവിന്റെ രക്ഷാകര സ്നേഹം മറ്റുള്ളവരുമായി പങ്കുവെക്കുന്ന തിരക്കിലാണ് ഇന്നു ഹെദിയ. *** Repost; Originally published On 16 June 2021 ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2021-06-16-21:23:19.jpg
Keywords: മുസ്ലി, യേശു
Category: 1
Sub Category:
Heading: ശിരോവസ്ത്രം മാറ്റിയതിന് ഇമാം ശിക്ഷ വിധിച്ച മുസ്ലീം പെണ്‍കുട്ടി തിരിച്ചറിഞ്ഞത് 'ക്രിസ്തു സ്നേഹത്തെ': മുന്‍ എഫ്‌ബിഐ ജീവനക്കാരിയുടെ സാക്ഷ്യം ശ്രദ്ധേയം
Content: വാഷിംഗ്ടണ്‍ ഡി.സി: ശിരോവസ്ത്രം മാറ്റിയതിന്റെ പേരില്‍ നരകത്തീയില്‍ തലമുടിയില്‍ കെട്ടിത്തൂക്കുന്ന ശിക്ഷ ലഭിക്കുമെന്ന്‍ ഇമാം വിധിയെഴുത്തു നടത്തിയ മുസ്ലീം പെണ്‍കുട്ടി നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ആശ്വാസം കണ്ടെത്തിയത് യേശു ക്രിസ്തുവില്‍. കഴിഞ്ഞ 22 വര്‍ഷങ്ങളോളം ഇസ്ലാമില്‍ ജീവിച്ചു വളര്‍ന്ന ഇറാന്‍ വംശജയായ ഹെദിയയുടെ സാക്ഷ്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സിബിഎന്‍ ന്യൂസാണ് കഴിഞ്ഞ ദിവസം യുവതിയുടെ സാക്ഷ്യം ലോകത്തിന് മുന്നില്‍ പങ്കുവെച്ചിരിക്കുന്നത്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ദൈവം പിതാവല്ലെന്നും, നമ്മള്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും നോക്കി വിധിക്കുന്ന ആത്യന്തിക ജഡ്ജിയാണെന്നും അവള്‍ ഇന്നു പറയുന്നു. യേശുവിലൂടെ പിതാവായ ദൈവവുമായി വ്യക്തിപരമായി ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച് പറയുന്ന ഒരു വീഡിയോ കണ്ടതാണ് ഹെദിയയെ ക്രൈസ്തവ വിശ്വാസവുമായി അടുപ്പിച്ചത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഹെദിയ ഇന്ന് മാമോദീസ സ്വീകരിച്ച് സത്യവിശ്വാസം കണ്ടെത്തിയ സന്തോഷത്തിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറാനില്‍ നിന്നും ജീവിത സൗഭാഗ്യം തേടി അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഹെദിയയുടെ മാതാപിതാക്കള്‍. ബെവെര്‍ലി ഹില്‍സില്‍ സമ്പത്തിന്റേയും, ധാരാളിത്തത്തിന്റേയും നടുവില്‍ തന്നെയാണ് ഹെദിയ വളര്‍ന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും താന്‍ തൃപ്തയായില്ലെന്നും തന്റെ ഉള്ളില്‍ ശൂന്യതാബോധം നിറഞ്ഞിരിക്കുകയായിരിന്നുവെന്നും ഹെദിയ പറയുന്നു. പിതാവിന്റെ നിര്‍ദ്ദേശപ്രകാരം മോസ്കിലെത്തിയ ഹെദിയക്ക് കടുത്ത വര്‍ഗ്ഗീയതയാണ് അവിടെ കാണുവാന്‍ കഴിഞ്ഞത്. അമേരിക്കയെ മുസ്ലീം രാജ്യമാക്കി മാറ്റുവാനുള്ള ആശയങ്ങള്‍ വരെ തനിക്കവിടെ കാണുവാന്‍ കഴിഞ്ഞെന്ന് അവള്‍ പറയുന്നു. നിയമ പഠനത്തിനു ശേഷം മുസ്ലീം തീവ്രവാദത്തെക്കുറിച്ച് എഴുതുവാന്‍ തുടങ്ങിയ ഹെദിയ ‘എഫ്.ബി.ഐ’യിലും ജോലി ചെയ്തു. ഇസ്ലാമിലെ തീവ്രചിന്താഗതിയില്‍ തനിക്ക് ഒന്നും ചെയ്യുവാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ഹെദിയ പിന്നീട് അഭയം കണ്ടെത്തിയത് ഇസ്ലാമിന്റെ തന്നെ മറ്റൊരു വിഭാഗമായ സൂഫിസത്തിലാണ്. എന്നാല്‍ അവിടെയും സംതൃപ്തി കണ്ടെത്താന്‍ അവള്‍ക്കായില്ല. താന്‍ വിശ്വസിച്ചിരുന്ന ഇസ്ലാം മോക്ഷം ഉറപ്പു നല്‍കുന്നതില്‍ പരാജയമാണെന്ന് മനസ്സിലാക്കിയതാണ് ഹെദിയയേ തന്റെ ശിരോവസ്ത്രം മാറ്റുവാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ഇതില്‍ മോസ്കിലെ ഇമാം കടുത്ത ഭീഷണി ഉയര്‍ത്തി. ശിരോവസ്ത്രം മാറ്റിയതിനാല്‍ മരിച്ചു കഴിയുമ്പോള്‍ നരകത്തീയില്‍ തലമുടിയില്‍ കെട്ടിത്തൂക്കുമെന്നാണ് ഇമാം തന്നോടു പറഞ്ഞതെന്ന് ഹെദിയ വെളിപ്പെടുത്തി. ഇതിനിടെ ദൈവത്തെ അന്വേഷിച്ച് നടന്ന സമയത്താണ് ക്രൈസ്തവ വചനപ്രഘോഷകന്റെ വീഡിയോ അവള്‍ കാണുന്നത്. യേശുവിലൂടെ പിതാവായ ദൈവവുമായി വ്യക്തിപരമായി ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച് പറയുന്ന ഒരു വീഡിയോയായിരിന്നു അത്. ആശയകുഴപ്പത്തിലായ ഹെദിയ മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ഈ പ്രാര്‍ത്ഥനയിലാണ് യേശുവിന്റെ ശബ്ദം താന്‍ കേട്ടതെന്ന് ഹെദിയ പറയുന്നു. “ഹെദിയ ഇത് ഞാനാണ്” എന്നാണ് യേശു തന്നോടു പറഞ്ഞതെന്ന് അവള്‍ സ്മരിക്കുന്നു. ഇന്നും - ആ നിമിഷം ഇന്നലെ കഴിഞ്ഞതുപോലെയാണ് തോന്നുന്നതെന്നും, ആ നിമിഷം മുതല്‍ തന്റെ ജീവിതം മാറിയെന്നും ഹെദിയ പറയുന്നു. ബൈബിള്‍ വായനയില്‍ അവള്‍ ആനന്ദം കണ്ടെത്തി. മാമോദീസ മുങ്ങി ക്രിസ്ത്യാനിയായ ഹെദിയക്ക് താനൊരിക്കലും സാധ്യമല്ലെന്ന് കരുതിയ ബന്ധം ഇന്ന് ദൈവവുമായുണ്ട്. താന്‍ അനുഭവിച്ചറിഞ്ഞ യേശുവിന്റെ രക്ഷാകര സ്നേഹം മറ്റുള്ളവരുമായി പങ്കുവെക്കുന്ന തിരക്കിലാണ് ഇന്നു ഹെദിയ. *** Repost; Originally published On 16 June 2021 ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2021-06-16-21:23:19.jpg
Keywords: മുസ്ലി, യേശു
Content:
16501
Category: 1
Sub Category:
Heading: ഷെക്കെയ്ന ചാനൽ ലഭ്യമാക്കാതെ ഡിടിഎച്ച് കമ്പനികളുടെ നിസംഗത തുടരുന്നു: വ്യാപക പ്രതിഷേധവുമായി ക്രൈസ്തവര്‍
Content: കൊച്ചി: ചുരുങ്ങിയ കാലയളവില്‍ ദൃശ്യമാധ്യമ രംഗത്ത് ശ്രദ്ധേയമായ സ്ഥാനമുറപ്പിച്ച ക്രൈസ്തവ മാധ്യമമായ ഷെക്കെയ്ന ടെലിവിഷനോടുള്ള ഡിടിഎച്ച് കമ്പനികളുടെ നിസംഗത തുടരുന്നു. ക്രൈസ്തവര്‍ നിരന്തരമായ ആവശ്യമുന്നയിച്ചിട്ടും ടാറ്റ സ്കൈ, എയര്‍ടെല്‍, സണ്‍ ഡയറക്ട് ടിവി, വീഡിയോകോണ്‍ ഡിടിഎച്ച് തുടങ്ങിയ മുന്‍നിര ഡിടിഎച്ച് കമ്പനികളെല്ലാം ചാനല്‍ ലഭ്യമാക്കാതെ നിസംഗത തുടരുകയാണ്. ഫ്രീ ടു എയർ സാറ്റ്‌ലൈറ്റ് ന്യൂസ് ചാനലാണെന്നതും സാമ്പത്തിക ബാധ്യത യാതൊന്നുമില്ലായെന്ന വസ്തുത നിലനില്‍ക്കെയുമാണ് കമ്പനികള്‍ മലയാളി ക്രൈസ്തവരുടെ ഏക ദൃശ്യവാര്‍ത്ത മാധ്യമമായ ഷെക്കെയ്ന ടെലകാസ്റ്റ് ചെയ്യാന്‍ വൈമനസ്യം പ്രകടിപ്പിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. ക്രൈസ്തവരും പൊതുസമൂഹവും നേരിടുന്ന വെല്ലുവിളികള്‍ തുറന്നുക്കാട്ടിക്കൊണ്ടും ലവ് ജിഹാദ് പോലെയുള്ള വിഷയങ്ങള്‍ സസൂക്ഷ്മം പ്രേക്ഷകരിലേക്ക് എത്തിച്ചുക്കൊണ്ടും മലയാളികളായ ക്രൈസ്തവ സമൂഹത്തിന് ഇടയില്‍ ശക്തമായ സാന്നിദ്ധ്യമുറപ്പിച്ചിരിക്കുന്ന ഷെക്കെയ്ന ചാനല്‍ ലഭ്യമാക്കാത്ത ഡിടിഎച്ച് ദാതാക്കളുടെ കടുംപിടുത്തത്തിനെതിരെ പ്രേക്ഷകര്‍ സംഘടിച്ചാല്‍ ചാനല്‍ ഉടന്‍ തന്നെ ലഭ്യമാക്കുവാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി തീരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഷെക്കെയ്‌ന ചാനല്‍ ഇനിയും ലഭ്യമാക്കുന്നില്ലെങ്കില്‍ നിലവിൽ ചാനൽ ലഭ്യമായ മറ്റുള്ള നെറ്റ്വര്‍ക്കിലേക്ക് മാറുമെന്ന നിലപാട് ഉയര്‍ത്തി പ്രതികരിക്കുന്നവര്‍ നിരവധിയാണ്. തങ്ങള്‍ക്ക് സൌജന്യമായി ലഭിക്കേണ്ട ചാനല്‍ പിടിച്ചുവയ്ക്കുന്ന ഡിടിഎച്ച് ഭീമന്‍മാരുടെ കടുംപിടുത്തത്തിനെതിരെ ക്രൈസ്തവ സമൂഹം ഒന്നടങ്കം പ്രതികരിക്കണമെന്ന ആഹ്വാനവുമായി നിരവധി പേര്‍ നവമാധ്യമങ്ങളില്‍ രംഗത്തെത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. --- സത്യത്തിന്റെ സ്വരം നമ്മുടെ സ്വീകരണമുറിയില്‍ മുഴങ്ങാന്‍ ഡിടിഎച്ച് കമ്പനികളില്‍ നമ്മുക്കും ഷെക്കെയ്നയ്ക്കു വേണ്ടി സ്വരമുയര്‍ത്താം- (നിങ്ങള്‍ ഉപയോഗിക്കുന്ന ഡിടിഎച്ച് കമ്പനി ഏതാണോ അവരുടെ ഇ- മെയില്‍ ഐഡി, ടോള്‍ ഫ്രീ നമ്പര്‍ താഴെ കാണുന്ന ലിസ്റ്റില്‍ നിന്ന്‍ തെരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ സബ്സ്ക്രൈബര്‍ ഐഡി ഉദ്ധരിച്ച് ഫോണ്‍ വിളിച്ചോ മെയില്‍ മുഖാന്തിരമോ ഷെക്കെയ്ന ചാനല്‍ ആവശ്യപ്പെടുക) #{black->none->b->TATA SKY }# Customer Care Number : 18002086633, 0484 6000177 Email : contact@tatasky.com nodalofficer@tatasky.com #{black->none->b->SUNDIRECT }# Customer Care Number : 18001037575, 0484439959 Email ID : customercare@sundirect.in, nodalker@sundirect.in #{black->none->b->AIRTEL }# Customer Care Number : 18001036065, 04844448080, 04844100064 Email ID : digitaltv@airtel.com dthnodal.kl@airtel.com #{black->none->b->VIDEOCOND2H }# Customer Care Number : 1800212212, 9115691156, 04844031184 Email ID : customercare@d2h.com nodalofficer.kl@dishd2h.com dishtvcorporate@dishtv.in #{black->none->b->DISHTV }# Customer Care Number : 18001203474, 9501795017 Email ID : customercare@d2h.com nodalofficer.kl@dishd2h.com dishtvcorporate@dishtv.in
Image: /content_image/News/News-2021-06-17-00:41:44.jpg
Keywords: ഷെക്കെയ്ന
Category: 1
Sub Category:
Heading: ഷെക്കെയ്ന ചാനൽ ലഭ്യമാക്കാതെ ഡിടിഎച്ച് കമ്പനികളുടെ നിസംഗത തുടരുന്നു: വ്യാപക പ്രതിഷേധവുമായി ക്രൈസ്തവര്‍
Content: കൊച്ചി: ചുരുങ്ങിയ കാലയളവില്‍ ദൃശ്യമാധ്യമ രംഗത്ത് ശ്രദ്ധേയമായ സ്ഥാനമുറപ്പിച്ച ക്രൈസ്തവ മാധ്യമമായ ഷെക്കെയ്ന ടെലിവിഷനോടുള്ള ഡിടിഎച്ച് കമ്പനികളുടെ നിസംഗത തുടരുന്നു. ക്രൈസ്തവര്‍ നിരന്തരമായ ആവശ്യമുന്നയിച്ചിട്ടും ടാറ്റ സ്കൈ, എയര്‍ടെല്‍, സണ്‍ ഡയറക്ട് ടിവി, വീഡിയോകോണ്‍ ഡിടിഎച്ച് തുടങ്ങിയ മുന്‍നിര ഡിടിഎച്ച് കമ്പനികളെല്ലാം ചാനല്‍ ലഭ്യമാക്കാതെ നിസംഗത തുടരുകയാണ്. ഫ്രീ ടു എയർ സാറ്റ്‌ലൈറ്റ് ന്യൂസ് ചാനലാണെന്നതും സാമ്പത്തിക ബാധ്യത യാതൊന്നുമില്ലായെന്ന വസ്തുത നിലനില്‍ക്കെയുമാണ് കമ്പനികള്‍ മലയാളി ക്രൈസ്തവരുടെ ഏക ദൃശ്യവാര്‍ത്ത മാധ്യമമായ ഷെക്കെയ്ന ടെലകാസ്റ്റ് ചെയ്യാന്‍ വൈമനസ്യം പ്രകടിപ്പിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. ക്രൈസ്തവരും പൊതുസമൂഹവും നേരിടുന്ന വെല്ലുവിളികള്‍ തുറന്നുക്കാട്ടിക്കൊണ്ടും ലവ് ജിഹാദ് പോലെയുള്ള വിഷയങ്ങള്‍ സസൂക്ഷ്മം പ്രേക്ഷകരിലേക്ക് എത്തിച്ചുക്കൊണ്ടും മലയാളികളായ ക്രൈസ്തവ സമൂഹത്തിന് ഇടയില്‍ ശക്തമായ സാന്നിദ്ധ്യമുറപ്പിച്ചിരിക്കുന്ന ഷെക്കെയ്ന ചാനല്‍ ലഭ്യമാക്കാത്ത ഡിടിഎച്ച് ദാതാക്കളുടെ കടുംപിടുത്തത്തിനെതിരെ പ്രേക്ഷകര്‍ സംഘടിച്ചാല്‍ ചാനല്‍ ഉടന്‍ തന്നെ ലഭ്യമാക്കുവാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി തീരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഷെക്കെയ്‌ന ചാനല്‍ ഇനിയും ലഭ്യമാക്കുന്നില്ലെങ്കില്‍ നിലവിൽ ചാനൽ ലഭ്യമായ മറ്റുള്ള നെറ്റ്വര്‍ക്കിലേക്ക് മാറുമെന്ന നിലപാട് ഉയര്‍ത്തി പ്രതികരിക്കുന്നവര്‍ നിരവധിയാണ്. തങ്ങള്‍ക്ക് സൌജന്യമായി ലഭിക്കേണ്ട ചാനല്‍ പിടിച്ചുവയ്ക്കുന്ന ഡിടിഎച്ച് ഭീമന്‍മാരുടെ കടുംപിടുത്തത്തിനെതിരെ ക്രൈസ്തവ സമൂഹം ഒന്നടങ്കം പ്രതികരിക്കണമെന്ന ആഹ്വാനവുമായി നിരവധി പേര്‍ നവമാധ്യമങ്ങളില്‍ രംഗത്തെത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. --- സത്യത്തിന്റെ സ്വരം നമ്മുടെ സ്വീകരണമുറിയില്‍ മുഴങ്ങാന്‍ ഡിടിഎച്ച് കമ്പനികളില്‍ നമ്മുക്കും ഷെക്കെയ്നയ്ക്കു വേണ്ടി സ്വരമുയര്‍ത്താം- (നിങ്ങള്‍ ഉപയോഗിക്കുന്ന ഡിടിഎച്ച് കമ്പനി ഏതാണോ അവരുടെ ഇ- മെയില്‍ ഐഡി, ടോള്‍ ഫ്രീ നമ്പര്‍ താഴെ കാണുന്ന ലിസ്റ്റില്‍ നിന്ന്‍ തെരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ സബ്സ്ക്രൈബര്‍ ഐഡി ഉദ്ധരിച്ച് ഫോണ്‍ വിളിച്ചോ മെയില്‍ മുഖാന്തിരമോ ഷെക്കെയ്ന ചാനല്‍ ആവശ്യപ്പെടുക) #{black->none->b->TATA SKY }# Customer Care Number : 18002086633, 0484 6000177 Email : contact@tatasky.com nodalofficer@tatasky.com #{black->none->b->SUNDIRECT }# Customer Care Number : 18001037575, 0484439959 Email ID : customercare@sundirect.in, nodalker@sundirect.in #{black->none->b->AIRTEL }# Customer Care Number : 18001036065, 04844448080, 04844100064 Email ID : digitaltv@airtel.com dthnodal.kl@airtel.com #{black->none->b->VIDEOCOND2H }# Customer Care Number : 1800212212, 9115691156, 04844031184 Email ID : customercare@d2h.com nodalofficer.kl@dishd2h.com dishtvcorporate@dishtv.in #{black->none->b->DISHTV }# Customer Care Number : 18001203474, 9501795017 Email ID : customercare@d2h.com nodalofficer.kl@dishd2h.com dishtvcorporate@dishtv.in
Image: /content_image/News/News-2021-06-17-00:41:44.jpg
Keywords: ഷെക്കെയ്ന