Contents
Displaying 17261-17270 of 25110 results.
Content:
17633
Category: 1
Sub Category:
Heading: സകല വിശുദ്ധരുടെയും തിരുനാൾ: ചില ചിന്തകൾ
Content: സകല വിശുദ്ധന്മാരുടെയും തിരുനാൾ ദിനമായ ഇന്നു എന്നെ സ്വാധീനിച്ച ഒരു ചിന്തയാണ് ഈ കുറിപ്പിന്റെ ആധാരം. യേശുവിനു തന്റെ രാജ്യം സ്ഥാപിക്കാൻ സൂപ്പർ സ്റ്റാറുകളെ അല്ല ആവശ്യം മറിച്ചു സുവിശേഷം ജീവിക്കുന്ന അനുയായികളെയാണ്. സുവിശേഷത്തിനു ജീവിതം കൊണ്ടു നിറം പകർന്നവരാണ് കത്തോലിക്കാ സഭയിലെ വിശുദ്ധർ. ഓരോ വിശ്വസിയുടെയും ലക്ഷ്യവും യേശുവിന്റെ സുവിശേഷം ജീവിച്ചു വിശുദ്ധിയിലെത്തിച്ചേരുകയാണ്. സകല വിശുദ്ധരുടെയും തിരുനാൾ ദിനം പുണ്യവാന്മാരുടെ ഐക്യം ( The Communion of Saints) എന്ന സഭാ പ്രബോധനത്തിൽ അധിഷ്ഠിതമാണ്. കത്തോലിക്കാ സഭയുടെ പഠനമനുസരിച്ച് സ്വർഗ്ഗത്തിലും ഭൂമിയിലും ശുദ്ധീകരണസ്ഥലത്തുമുള്ള ദൈവത്തിന്റെ ജനങ്ങൾ ആത്മീയമായി ബന്ധപ്പെട്ടും ഐക്യപ്പെട്ടുമാണ് ജീവിക്കുന്നത്. കത്തോലിക്കാ സഭയുടെയും ഓർത്തഡോക്സ് സഭകളുടെയും വിശ്വാസത്തിൽ ദൈവത്തിന്റെ വിശുദ്ധർ ഭൂമിയിൽ ജീവിക്കുന്നവരെപ്പോലെ നമുക്കു വേണ്ടി ദൈവത്തിന്റെ പക്കൽ നിരന്തരം നമുക്കു വേണ്ടി മാധ്യസ്ഥം യാചിക്കുന്നു. സ്വർഗ്ഗത്തിലെ വിശുദ്ധരുമായുള്ള നമ്മുടെ ബന്ധം ഗാഢമായ ഈ ഐക്യത്തിൽ അടിസ്ഥാനമിട്ടതാണ്. വിശുദ്ധർ ഒരിക്കലും ദൈവത്തെപ്പോലെ അതി പരിശുദ്ധരോ സർവ്വവ്യാപികളോ സർവ്വജ്ഞാനികളോ അല്ല. എന്നിരുന്നാലും ക്രിസ്തുവിലൂടെയും ക്രിസ്തുവുമായുള്ള നമ്മുടെ ഐക്യം വഴി നമ്മുടെ പ്രാർത്ഥനകൾ സ്വർഗ്ഗത്തിലുള്ള വിശുദ്ധ സമൂഹമമായി ഒന്നിച്ചു ചേരുന്നു. ജറുസലേമിലെ വി. സിറിൽ ഇപ്രകാരമാണ് ഇതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നത് .: "മരണമടഞ്ഞവരെ നമ്മൾ ഇവിടെ ഓർക്കുന്നു: ആദ്യം പാത്രിയർക്കീസുമാരെയും പ്രവാചകന്മാരെയും അപ്പസ്തോലന്മാരെയും രക്തസാക്ഷികളെയും അവരുടെ പ്രാർത്ഥനകളാലും യാചനകളാലും ദൈവം നമ്മുടെ അപേക്ഷകൾ സ്വീകരിക്കും ...(മതബോധന പ്രബോധനം 23:9). കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം വിശ്വാസികളും വിശുദ്ധരും തമ്മിലുള്ള ബന്ധത്തെപ്പറ്റി പഠിപ്പിക്കുന്നത് ഇപ്രകാരമാണ്. "സ്വർഗത്തിൽ ക്രിസ്തുവിനോടു കൂടുതൽ ഐക്യപ്പെട്ടിരിക്കുന്നതു കൊണ്ട് സഭയെ മുഴുവനും കൂടുതൽ ദൃഢമായി വിശുദ്ധിയിൽ ഉറപ്പിക്കുന്നു. ... ദൈവത്തിനും മനുഷ്യർക്കും ഇടയ്ക്കുള്ള ഏക മധ്യസ്ഥനായ യേശു ക്രിസ്തു വഴി അവർ നേടിയ യോഗ്യതകൾ പ്രദർശിപ്പിച്ചു കൊണ്ട് പിതാവിന്റെ പക്കൽ നമുക്കായി മാധ്യസ്ഥും വഹിക്കുന്നതിൽ നിന്ന് അവർ വിരമിക്കുന്നില്ല.( CCC 956) വിശുദ്ധരുടെ ഐക്യത്തെകുറിച്ചു മതബോധന ഗ്രന്ഥം ഇങ്ങനെ പറയുന്നു: "വിശുദ്ധരുമായുള്ള നമ്മുടെ സംസർഗം നമ്മെ ക്രിസ്തുവിനോടു ചേർക്കുന്നു. അവിടുന്നിൽ നിന്നാണ്, സ്രോതസ്സിൽ നിന്നും ശിരസ്സിൽ നിന്നും എന്ന പോലെ എല്ലാ കൃപാവരങ്ങളും ദൈവജനത്തിന്റെ ജീവൻ തന്നെയും പ്രവഹിക്കുന്നത്. ക്രിസ്തുവിനെ ദൈവത്തിന്റെ പുത്രൻ എന്ന നിലയിൽ നാം ആരാധിക്കുന്നു. കർത്താവിന്റെ ശിഷ്യന്മാരും ,അവിടുത്തെ അനുകരിക്കുന്നവരും എന്ന നിലയിൽ രക്തസാക്ഷികളെ അവർക്കു തങ്ങളുടെ രാജാവും നാഥനമായിരുന്നവനോട് ഉണ്ടായിരുന്ന അതുല്യമായ ഭക്തി മൂലം നാം സ്നേഹിക്കുന്നു. നമക്കും അവരുടെ കൂട്ടുകാരും സഹ ശിഷ്യന്മാരുമാകാം."(CCC957). #{blue->none->b->ആരാണ് വിശുദ്ധർ? }# കത്തോലിക്കാ സഭയിൽ ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ട ആയിരക്കണക്കിനു വിശുദ്ധരുണ്ട്. അവരെല്ലാം യേശുവിനെ അനുഗമിക്കുന്നതിനു സഭ നമുക്കു കാട്ടിത്തരുന്ന നല്ല മാതൃകളാണ്. വളരെ ദീർഘ കാലത്തെ പ്രാർത്ഥനയ്ക്കു പരിശോധനകൾക്കും ശേഷമാണ് സഭ അവരെ അനുകരിക്കാവുന്ന മാതൃകളും ശക്തരായ മാധ്യസ്ഥരുമായി വിശ്വസികൾക്കു നൽകിയിരിക്കുന്നത്. ജീവിതത്തിന്റെ നാനാതുറകളിൽ പ്പെട്ടവരുടെ സംരക്ഷണത്തിനായി സഭ പ്രത്യേക വിശുദ്ധരെ സംരക്ഷകരും പരിപാലകരുമായി തന്നിരിക്കുന്നു. ഉദാഹരണത്തിനു വി. വീത്തൂസ് അമിത ഉറക്കം മൂലം ക്ലേശിക്കുന്നവരുടെയും വി. ജോസഫ് കുപർത്തീനോ വിമാനയാത്രക്കാരുടെയും മധ്യസ്ഥനാണ്. ഈ വിശുദ്ധർക്കെല്ലാം ആണ്ടു വട്ടത്തിൽ ഓരോ ദിനങ്ങൾ സഭ നിശ്ചയിച്ചട്ടുണ്ടെങ്കിലും നവംബർ ഒന്നിനു പുണ്യവാന്മാരുടെ ഐക്യം ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഒന്നു ചേർന്നുള്ള ആഘോഷമായി സഭ കൊണ്ടാടുന്നു. #{blue->none->b->അല്പം ചരിത്രം }# രണ്ടാം നൂറ്റാണ്ടു മുതൽ ക്രൈസ്തവർ വിശുദ്ധരെയും രക്തസാക്ഷികളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നതായി തെളിവുകളുണ്ട്. രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ എഴുതിയ പോളികാർപ്പിന്റെ രക്തസാക്ഷിത്വത്തിൽ ഈ വസ്തുത വ്യക്തമാണ്. പതിവുപോലെ, അതിനുശേഷം അവർ വലിയ മൂല്യമുള്ള സ്വർണ്ണത്തെക്കാൾ പരിശുദ്ധമായ അവന്റെ അസ്ഥികൾ ശേഖരിക്കുകയും ഏറ്റവും അനുയോജ്യമായ സ്ഥലത്തു സ്ഥാപിക്കുകയും ചെയ്തു അതുവഴി അവർ ഒന്നിച്ചു കൂടുമ്പോൾ അവന്റെ രക്തസാക്ഷിത്വം ഓർമ്മിക്കാനും അവനെ ഓർത്തു ആനന്ദിക്കുവാനും ശ്രദ്ധിച്ചിരുന്നു. പൊതുവായി സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കുന്നതിനെപ്പറ്റി ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് വി. എപ്രേമാണ്. വി. ജോൺ ക്രിസോസ്തോം പൗര്യസ്ത സഭയിൽ പന്തക്കുസ്താ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കാൻ തുടങ്ങി , ആ പാരമ്പര്യം ഇന്നും പൗരസ്ത്യ സഭകളിൽ തുടരുന്നു. ആരംഭത്തിൽ പാശ്ചാത്യ സഭയിലും സകല വിശുദ്ധരുടെ തിരുനാൾ പന്തക്കുസ്താ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച ആയിരുന്നു പിന്നീടു അതു മെയ് പതിമൂന്നിലേക്കു മാറ്റി. എട്ടാം നൂറ്റാണ്ടിൽ ഗ്രിഗറി മൂന്നാമൻ പാപ്പയാണ് അതു നവംബർ ഒന്നായി നിശ്ചയിച്ചത്. ജർമ്മനിയിലാണ് നവംബർ ഒന്ന് സകല വിശുദ്ധരുടെയും തിരുനാളായി ആദ്യം ആഘോഷിച്ച പശ്ചാത്യ രാജ്യം. #{blue->none->b->സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷം വിഗ്രഹാരാധനയോ? }# നിരവധി പ്രൊട്ടസ്റ്റന്റു പെന്തക്കോസ്തു സമൂഹങ്ങളും വിശുദ്ധരെ വണങ്ങുന്നതു വിഗ്രഹാരാധനയായി ചിത്രീകരിക്കുന്നു. അവർ പലപ്പോഴും സകല വിശുദ്ധരുടെയും തിരുനാൾ വിഗ്രഹാരാധന ദിനമായി വില കുറച്ചു കാണാറുണ്ട്. പാശ്ചാത്യ പൗരസ്ത്യ സഭകൾ ദൈവത്തിനു മാത്രം നൽകുന്ന ആരാധന ലാത്രിയും (latria), വിശുദ്ധർക്കു നൽകുന്ന വണക്കമായ ദൂളിയും (dulia) എപ്പോഴും വേർതിരിച്ചു പഠിപ്പിക്കുന്നുണ്ട്. സഭയിൽ ഏറ്റവും ശ്രേഷ്ഠമായ വണക്കം പരിശുദ്ധ കന്യകാമറിയത്തിനു നൽകുന്ന വണക്കമാണ് ഹൈപ്പർ ദൂളിയാ (hyperdulia) എന്നാണ് അത് അറിയപ്പെടുന്നത്. ദൈവത്തിനു കൊടുക്കേണ്ട ആരാധനയും സ്ഥാനവും വിശുദ്ധർക്കു നൽകിയാൽ അതു വിഗ്രഹാരാധനയാകും. വിശുദ്ധർക്കു നമ്മുടെ ജീവിതങ്ങളിൽ സ്ഥാനമുണ്ടെന്നും അവർ നമുക്കു വേണ്ടി മാധ്യസ്ഥം വഹിക്കുമെന്നതും കത്തോലിക്കാ വിശ്വാസത്തിന്റെ ഭാഗമാണ്. കാരണം നമ്മളെല്ലാവരും ക്രിസ്തുവുമായുള്ള ഐക്യത്തിൽ ഒന്നായിരിക്കുന്നു. ക്രിസ്തുവിനോടു അടുത്തിരിക്കുന്ന വിശുദ്ധർക്കു ഭൂമിയിൽ ജീവിക്കുന്ന നമുക്കു വേണ്ടി മധ്യസ്ഥത നടത്താൻ എളുപ്പം സാധിക്കും.വിശുദ്ധരെ ഓർമ്മിക്കുന്നതും അവരെ ബഹുമാനിക്കുന്നതും വിരോചിതമായ അവരുടെ വിശ്വാസത്തിന്റെ മാതൃക അനുകരിക്കുന്നതും വളരെ നല്ല കാര്യമാണ്. 2018 ഏപ്രിൽ ഒൻപതാം തീയതി ഫ്രാൻസീസ് പാപ്പ പ്രസദ്ധീകരിച്ച തന്റെ മൂന്നാമത്തെ അപ്പസ്തോലിക പ്രബോധനമായ Gaudete et exsultate ആനന്ദിച്ചാഹ്ലാദിക്കുവിൻ - (Rejoice and be Glad ) യിൽ വിശുദ്ധി സഭയുടെ ഏറ്റവും സുന്ദരമായ മുഖമാണന്നു പഠിപ്പിക്കുന്നു. ബാഹ്യ സൗന്ദര്യം മൂലമല്ല സഭ സുന്ദരിയാകുന്നത് മറിച്ചു സഭാംഗങ്ങളുടെ ആന്തരിക പരിശുദ്ധി മൂലമാണ്. ഈ വിശുദ്ധി സഭയിലുള്ള എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയും ചെയ്യുന്നു എന്നു പരിശുദ്ധ പിതാവു പഠിപ്പിക്കുന്നു. വിശുദ്ധിയിലേക്കു വളരാനും വിശുദ്ധരാകാനും ആഗ്രഹമുണ്ടായാൽ സകല വിശുദ്ധരുടെയും തിരുനാൾ ഓരോ വിശ്വാസിക്കും അർത്ഥവത്താകും. <Originally Published - 2021>
Image: /content_image/SocialMedia/SocialMedia-2021-11-01-15:41:05.jpg
Keywords: വിശുദ്ധ
Category: 1
Sub Category:
Heading: സകല വിശുദ്ധരുടെയും തിരുനാൾ: ചില ചിന്തകൾ
Content: സകല വിശുദ്ധന്മാരുടെയും തിരുനാൾ ദിനമായ ഇന്നു എന്നെ സ്വാധീനിച്ച ഒരു ചിന്തയാണ് ഈ കുറിപ്പിന്റെ ആധാരം. യേശുവിനു തന്റെ രാജ്യം സ്ഥാപിക്കാൻ സൂപ്പർ സ്റ്റാറുകളെ അല്ല ആവശ്യം മറിച്ചു സുവിശേഷം ജീവിക്കുന്ന അനുയായികളെയാണ്. സുവിശേഷത്തിനു ജീവിതം കൊണ്ടു നിറം പകർന്നവരാണ് കത്തോലിക്കാ സഭയിലെ വിശുദ്ധർ. ഓരോ വിശ്വസിയുടെയും ലക്ഷ്യവും യേശുവിന്റെ സുവിശേഷം ജീവിച്ചു വിശുദ്ധിയിലെത്തിച്ചേരുകയാണ്. സകല വിശുദ്ധരുടെയും തിരുനാൾ ദിനം പുണ്യവാന്മാരുടെ ഐക്യം ( The Communion of Saints) എന്ന സഭാ പ്രബോധനത്തിൽ അധിഷ്ഠിതമാണ്. കത്തോലിക്കാ സഭയുടെ പഠനമനുസരിച്ച് സ്വർഗ്ഗത്തിലും ഭൂമിയിലും ശുദ്ധീകരണസ്ഥലത്തുമുള്ള ദൈവത്തിന്റെ ജനങ്ങൾ ആത്മീയമായി ബന്ധപ്പെട്ടും ഐക്യപ്പെട്ടുമാണ് ജീവിക്കുന്നത്. കത്തോലിക്കാ സഭയുടെയും ഓർത്തഡോക്സ് സഭകളുടെയും വിശ്വാസത്തിൽ ദൈവത്തിന്റെ വിശുദ്ധർ ഭൂമിയിൽ ജീവിക്കുന്നവരെപ്പോലെ നമുക്കു വേണ്ടി ദൈവത്തിന്റെ പക്കൽ നിരന്തരം നമുക്കു വേണ്ടി മാധ്യസ്ഥം യാചിക്കുന്നു. സ്വർഗ്ഗത്തിലെ വിശുദ്ധരുമായുള്ള നമ്മുടെ ബന്ധം ഗാഢമായ ഈ ഐക്യത്തിൽ അടിസ്ഥാനമിട്ടതാണ്. വിശുദ്ധർ ഒരിക്കലും ദൈവത്തെപ്പോലെ അതി പരിശുദ്ധരോ സർവ്വവ്യാപികളോ സർവ്വജ്ഞാനികളോ അല്ല. എന്നിരുന്നാലും ക്രിസ്തുവിലൂടെയും ക്രിസ്തുവുമായുള്ള നമ്മുടെ ഐക്യം വഴി നമ്മുടെ പ്രാർത്ഥനകൾ സ്വർഗ്ഗത്തിലുള്ള വിശുദ്ധ സമൂഹമമായി ഒന്നിച്ചു ചേരുന്നു. ജറുസലേമിലെ വി. സിറിൽ ഇപ്രകാരമാണ് ഇതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നത് .: "മരണമടഞ്ഞവരെ നമ്മൾ ഇവിടെ ഓർക്കുന്നു: ആദ്യം പാത്രിയർക്കീസുമാരെയും പ്രവാചകന്മാരെയും അപ്പസ്തോലന്മാരെയും രക്തസാക്ഷികളെയും അവരുടെ പ്രാർത്ഥനകളാലും യാചനകളാലും ദൈവം നമ്മുടെ അപേക്ഷകൾ സ്വീകരിക്കും ...(മതബോധന പ്രബോധനം 23:9). കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം വിശ്വാസികളും വിശുദ്ധരും തമ്മിലുള്ള ബന്ധത്തെപ്പറ്റി പഠിപ്പിക്കുന്നത് ഇപ്രകാരമാണ്. "സ്വർഗത്തിൽ ക്രിസ്തുവിനോടു കൂടുതൽ ഐക്യപ്പെട്ടിരിക്കുന്നതു കൊണ്ട് സഭയെ മുഴുവനും കൂടുതൽ ദൃഢമായി വിശുദ്ധിയിൽ ഉറപ്പിക്കുന്നു. ... ദൈവത്തിനും മനുഷ്യർക്കും ഇടയ്ക്കുള്ള ഏക മധ്യസ്ഥനായ യേശു ക്രിസ്തു വഴി അവർ നേടിയ യോഗ്യതകൾ പ്രദർശിപ്പിച്ചു കൊണ്ട് പിതാവിന്റെ പക്കൽ നമുക്കായി മാധ്യസ്ഥും വഹിക്കുന്നതിൽ നിന്ന് അവർ വിരമിക്കുന്നില്ല.( CCC 956) വിശുദ്ധരുടെ ഐക്യത്തെകുറിച്ചു മതബോധന ഗ്രന്ഥം ഇങ്ങനെ പറയുന്നു: "വിശുദ്ധരുമായുള്ള നമ്മുടെ സംസർഗം നമ്മെ ക്രിസ്തുവിനോടു ചേർക്കുന്നു. അവിടുന്നിൽ നിന്നാണ്, സ്രോതസ്സിൽ നിന്നും ശിരസ്സിൽ നിന്നും എന്ന പോലെ എല്ലാ കൃപാവരങ്ങളും ദൈവജനത്തിന്റെ ജീവൻ തന്നെയും പ്രവഹിക്കുന്നത്. ക്രിസ്തുവിനെ ദൈവത്തിന്റെ പുത്രൻ എന്ന നിലയിൽ നാം ആരാധിക്കുന്നു. കർത്താവിന്റെ ശിഷ്യന്മാരും ,അവിടുത്തെ അനുകരിക്കുന്നവരും എന്ന നിലയിൽ രക്തസാക്ഷികളെ അവർക്കു തങ്ങളുടെ രാജാവും നാഥനമായിരുന്നവനോട് ഉണ്ടായിരുന്ന അതുല്യമായ ഭക്തി മൂലം നാം സ്നേഹിക്കുന്നു. നമക്കും അവരുടെ കൂട്ടുകാരും സഹ ശിഷ്യന്മാരുമാകാം."(CCC957). #{blue->none->b->ആരാണ് വിശുദ്ധർ? }# കത്തോലിക്കാ സഭയിൽ ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ട ആയിരക്കണക്കിനു വിശുദ്ധരുണ്ട്. അവരെല്ലാം യേശുവിനെ അനുഗമിക്കുന്നതിനു സഭ നമുക്കു കാട്ടിത്തരുന്ന നല്ല മാതൃകളാണ്. വളരെ ദീർഘ കാലത്തെ പ്രാർത്ഥനയ്ക്കു പരിശോധനകൾക്കും ശേഷമാണ് സഭ അവരെ അനുകരിക്കാവുന്ന മാതൃകളും ശക്തരായ മാധ്യസ്ഥരുമായി വിശ്വസികൾക്കു നൽകിയിരിക്കുന്നത്. ജീവിതത്തിന്റെ നാനാതുറകളിൽ പ്പെട്ടവരുടെ സംരക്ഷണത്തിനായി സഭ പ്രത്യേക വിശുദ്ധരെ സംരക്ഷകരും പരിപാലകരുമായി തന്നിരിക്കുന്നു. ഉദാഹരണത്തിനു വി. വീത്തൂസ് അമിത ഉറക്കം മൂലം ക്ലേശിക്കുന്നവരുടെയും വി. ജോസഫ് കുപർത്തീനോ വിമാനയാത്രക്കാരുടെയും മധ്യസ്ഥനാണ്. ഈ വിശുദ്ധർക്കെല്ലാം ആണ്ടു വട്ടത്തിൽ ഓരോ ദിനങ്ങൾ സഭ നിശ്ചയിച്ചട്ടുണ്ടെങ്കിലും നവംബർ ഒന്നിനു പുണ്യവാന്മാരുടെ ഐക്യം ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഒന്നു ചേർന്നുള്ള ആഘോഷമായി സഭ കൊണ്ടാടുന്നു. #{blue->none->b->അല്പം ചരിത്രം }# രണ്ടാം നൂറ്റാണ്ടു മുതൽ ക്രൈസ്തവർ വിശുദ്ധരെയും രക്തസാക്ഷികളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നതായി തെളിവുകളുണ്ട്. രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ എഴുതിയ പോളികാർപ്പിന്റെ രക്തസാക്ഷിത്വത്തിൽ ഈ വസ്തുത വ്യക്തമാണ്. പതിവുപോലെ, അതിനുശേഷം അവർ വലിയ മൂല്യമുള്ള സ്വർണ്ണത്തെക്കാൾ പരിശുദ്ധമായ അവന്റെ അസ്ഥികൾ ശേഖരിക്കുകയും ഏറ്റവും അനുയോജ്യമായ സ്ഥലത്തു സ്ഥാപിക്കുകയും ചെയ്തു അതുവഴി അവർ ഒന്നിച്ചു കൂടുമ്പോൾ അവന്റെ രക്തസാക്ഷിത്വം ഓർമ്മിക്കാനും അവനെ ഓർത്തു ആനന്ദിക്കുവാനും ശ്രദ്ധിച്ചിരുന്നു. പൊതുവായി സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കുന്നതിനെപ്പറ്റി ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് വി. എപ്രേമാണ്. വി. ജോൺ ക്രിസോസ്തോം പൗര്യസ്ത സഭയിൽ പന്തക്കുസ്താ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കാൻ തുടങ്ങി , ആ പാരമ്പര്യം ഇന്നും പൗരസ്ത്യ സഭകളിൽ തുടരുന്നു. ആരംഭത്തിൽ പാശ്ചാത്യ സഭയിലും സകല വിശുദ്ധരുടെ തിരുനാൾ പന്തക്കുസ്താ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച ആയിരുന്നു പിന്നീടു അതു മെയ് പതിമൂന്നിലേക്കു മാറ്റി. എട്ടാം നൂറ്റാണ്ടിൽ ഗ്രിഗറി മൂന്നാമൻ പാപ്പയാണ് അതു നവംബർ ഒന്നായി നിശ്ചയിച്ചത്. ജർമ്മനിയിലാണ് നവംബർ ഒന്ന് സകല വിശുദ്ധരുടെയും തിരുനാളായി ആദ്യം ആഘോഷിച്ച പശ്ചാത്യ രാജ്യം. #{blue->none->b->സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷം വിഗ്രഹാരാധനയോ? }# നിരവധി പ്രൊട്ടസ്റ്റന്റു പെന്തക്കോസ്തു സമൂഹങ്ങളും വിശുദ്ധരെ വണങ്ങുന്നതു വിഗ്രഹാരാധനയായി ചിത്രീകരിക്കുന്നു. അവർ പലപ്പോഴും സകല വിശുദ്ധരുടെയും തിരുനാൾ വിഗ്രഹാരാധന ദിനമായി വില കുറച്ചു കാണാറുണ്ട്. പാശ്ചാത്യ പൗരസ്ത്യ സഭകൾ ദൈവത്തിനു മാത്രം നൽകുന്ന ആരാധന ലാത്രിയും (latria), വിശുദ്ധർക്കു നൽകുന്ന വണക്കമായ ദൂളിയും (dulia) എപ്പോഴും വേർതിരിച്ചു പഠിപ്പിക്കുന്നുണ്ട്. സഭയിൽ ഏറ്റവും ശ്രേഷ്ഠമായ വണക്കം പരിശുദ്ധ കന്യകാമറിയത്തിനു നൽകുന്ന വണക്കമാണ് ഹൈപ്പർ ദൂളിയാ (hyperdulia) എന്നാണ് അത് അറിയപ്പെടുന്നത്. ദൈവത്തിനു കൊടുക്കേണ്ട ആരാധനയും സ്ഥാനവും വിശുദ്ധർക്കു നൽകിയാൽ അതു വിഗ്രഹാരാധനയാകും. വിശുദ്ധർക്കു നമ്മുടെ ജീവിതങ്ങളിൽ സ്ഥാനമുണ്ടെന്നും അവർ നമുക്കു വേണ്ടി മാധ്യസ്ഥം വഹിക്കുമെന്നതും കത്തോലിക്കാ വിശ്വാസത്തിന്റെ ഭാഗമാണ്. കാരണം നമ്മളെല്ലാവരും ക്രിസ്തുവുമായുള്ള ഐക്യത്തിൽ ഒന്നായിരിക്കുന്നു. ക്രിസ്തുവിനോടു അടുത്തിരിക്കുന്ന വിശുദ്ധർക്കു ഭൂമിയിൽ ജീവിക്കുന്ന നമുക്കു വേണ്ടി മധ്യസ്ഥത നടത്താൻ എളുപ്പം സാധിക്കും.വിശുദ്ധരെ ഓർമ്മിക്കുന്നതും അവരെ ബഹുമാനിക്കുന്നതും വിരോചിതമായ അവരുടെ വിശ്വാസത്തിന്റെ മാതൃക അനുകരിക്കുന്നതും വളരെ നല്ല കാര്യമാണ്. 2018 ഏപ്രിൽ ഒൻപതാം തീയതി ഫ്രാൻസീസ് പാപ്പ പ്രസദ്ധീകരിച്ച തന്റെ മൂന്നാമത്തെ അപ്പസ്തോലിക പ്രബോധനമായ Gaudete et exsultate ആനന്ദിച്ചാഹ്ലാദിക്കുവിൻ - (Rejoice and be Glad ) യിൽ വിശുദ്ധി സഭയുടെ ഏറ്റവും സുന്ദരമായ മുഖമാണന്നു പഠിപ്പിക്കുന്നു. ബാഹ്യ സൗന്ദര്യം മൂലമല്ല സഭ സുന്ദരിയാകുന്നത് മറിച്ചു സഭാംഗങ്ങളുടെ ആന്തരിക പരിശുദ്ധി മൂലമാണ്. ഈ വിശുദ്ധി സഭയിലുള്ള എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയും ചെയ്യുന്നു എന്നു പരിശുദ്ധ പിതാവു പഠിപ്പിക്കുന്നു. വിശുദ്ധിയിലേക്കു വളരാനും വിശുദ്ധരാകാനും ആഗ്രഹമുണ്ടായാൽ സകല വിശുദ്ധരുടെയും തിരുനാൾ ഓരോ വിശ്വാസിക്കും അർത്ഥവത്താകും. <Originally Published - 2021>
Image: /content_image/SocialMedia/SocialMedia-2021-11-01-15:41:05.jpg
Keywords: വിശുദ്ധ
Content:
17634
Category: 1
Sub Category:
Heading: അള്‍ജീരിയയില്‍ തടവില്‍ കഴിയുന്ന ക്രൈസ്തവ വിശ്വാസിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആംനസ്റ്റി ഇന്റര്‍നാഷണല്‍
Content: അള്‍ജിയേഴ്സ്: ആഫ്രിക്കയുടെ വടക്ക് ഭാഗത്തുള്ള ഇസ്ലാമിക രാഷ്ട്രമായ അള്‍ജീരിയയില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ പരിവര്‍ത്തിത ക്രൈസ്തവനെ ശിക്ഷിച്ച അള്‍ജീരിയന്‍ സര്‍ക്കാര്‍ നടപടിയെ അപലപിച്ചുകൊണ്ട് പ്രമുഖ മനുഷ്യാവകാശ നിരീക്ഷക സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്ത്. അമുസ്ലീങ്ങളുടെ ആരാധനകള്‍ നിയന്ത്രിക്കുന്നതിനായി പ്രാബല്യത്തില്‍ വരുത്തിയ നിയമത്തിന്റെ പേര് പറഞ്ഞ് ഫൗദില്‍ ബാഹ്ലൗള്‍ എന്ന പരിവര്‍ത്തിത ക്രൈസ്തവനെ ശിക്ഷിച്ച നടപടിയെ സംഘടന ശക്തമായി അപലപിച്ചു. സര്‍ക്കാര്‍ വിഭാഗങ്ങളുടെ അനുമതിയില്ലാതെ സംഭാവനകളും, സമ്മാനങ്ങളും സ്വീകരിച്ചു എന്ന്‍ ആരോപണമുന്നയിച്ച് ഏപ്രില്‍ 17-നാണ് അള്‍ജീരിയന്‍ അധികാരികള്‍ ഫൗദില്‍ ബാഹ്ലൗളിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 200 യൂറോ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ വന്നതാണ് ആരോപണത്തിന്റെ അടിസ്ഥാനമെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജൂലൈ 21-ന് എയിന്‍ ഡെല്‍ഫായിലെ ഒരു കോടതി അദ്ദേഹത്തെ 6 മാസത്തെ തടവ് ശിക്ഷക്ക് വിധിച്ചു. ബാഹ്ലൗളിന് അഭിഭാഷകനെ വെക്കുന്നതിനോ, സാക്ഷികള്‍ പറയുന്നത് കേള്‍ക്കുന്നതിനോ കോടതി തയ്യാറായില്ല എന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അമുസ്ലീങ്ങളുടെ ആരാധനകളെ നിയന്ത്രിക്കുന്നതിനായി 2006-ല്‍ പ്രാബല്യത്തില്‍ വരുത്തിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. ബാഹ്ലൗള്‍ ബൈബിള്‍ വിതരണം ചെയ്തു എന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ബാഹലൗളിനെതിരെയുള്ള വിവേചനം അവസാനിപ്പിച്ച് അദ്ദേഹത്തെ ഉടന്‍തന്നെ മോചിപ്പിക്കണമെന്ന്‍ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മധ്യപൂര്‍വ്വേഷ്യ, നോര്‍ത്ത് ആഫ്രിക്ക ഡെപ്യൂട്ടി ഡയറക്ടര്‍ ആംനാ ഗുയെല്ലാലി അള്‍ജീരിയന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. 2006-ലെ നിയമം അമുസ്ലീങ്ങളെ അടിച്ചമര്‍ത്തുന്നതിനുള്ള ഉപകരണമായി ഉപയോഗിക്കപ്പെടുകയാണെന്നും, മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവെക്കുന്നതിന് പകരം അവരുടെ ചിന്താ സ്വാതന്ത്ര്യത്തേയും, മതവിശ്വാസത്തേയും സംരക്ഷിക്കുവാനാണ് അധികാരികള്‍ ശ്രദ്ധിക്കേണ്ടതെന്നും ഗുയെല്ലാലി കൂട്ടിച്ചേര്‍ത്തു. അള്‍ജീരിയയില്‍ മതവിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ വിവേചനത്തിനിരയാകുന്നത് ഇതാദ്യമായല്ല. യു.എസ് ജനപ്രതിനിധി സഭയും, ഐക്യരാഷ്ട സഭയുടെ മനുഷ്യാവകാശ കമ്മിറ്റിയും മനുഷ്യാവകാശ ലംഘനമെന്ന് നിരീക്ഷിച്ച അള്‍ജീരിയായിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമത്തിന്റെ പേരില്‍ നിരവധി ക്രിസ്ത്യാനികളെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. അള്‍ജീരിയയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് തടയിടുവാന്‍ അന്താരാഷ്ട്ര സമൂഹം രംഗത്ത് വരണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍ (ഐ.സി.സി) തുടങ്ങിയ പ്രമുഖ മനുഷ്യാവകാശ നിരീക്ഷക സംഘടനകള്‍ നേരത്തേ തന്നെ ആവശ്യപ്പെട്ടിരിന്നു. അന്താരാഷ്ട്ര മതസാതന്ത്ര്യത്തിന് വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്റെ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രത്യേക നിരീക്ഷണത്തിലുള്ള രാഷ്ട്രങ്ങള്‍ക്കൊപ്പമാണ് അള്‍ജീരിയയുടെ സ്ഥാനം.
Image: /content_image/News/News-2021-11-01-16:07:29.jpg
Keywords: അള്‍ജീരിയ
Category: 1
Sub Category:
Heading: അള്‍ജീരിയയില്‍ തടവില്‍ കഴിയുന്ന ക്രൈസ്തവ വിശ്വാസിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആംനസ്റ്റി ഇന്റര്‍നാഷണല്‍
Content: അള്‍ജിയേഴ്സ്: ആഫ്രിക്കയുടെ വടക്ക് ഭാഗത്തുള്ള ഇസ്ലാമിക രാഷ്ട്രമായ അള്‍ജീരിയയില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ പരിവര്‍ത്തിത ക്രൈസ്തവനെ ശിക്ഷിച്ച അള്‍ജീരിയന്‍ സര്‍ക്കാര്‍ നടപടിയെ അപലപിച്ചുകൊണ്ട് പ്രമുഖ മനുഷ്യാവകാശ നിരീക്ഷക സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്ത്. അമുസ്ലീങ്ങളുടെ ആരാധനകള്‍ നിയന്ത്രിക്കുന്നതിനായി പ്രാബല്യത്തില്‍ വരുത്തിയ നിയമത്തിന്റെ പേര് പറഞ്ഞ് ഫൗദില്‍ ബാഹ്ലൗള്‍ എന്ന പരിവര്‍ത്തിത ക്രൈസ്തവനെ ശിക്ഷിച്ച നടപടിയെ സംഘടന ശക്തമായി അപലപിച്ചു. സര്‍ക്കാര്‍ വിഭാഗങ്ങളുടെ അനുമതിയില്ലാതെ സംഭാവനകളും, സമ്മാനങ്ങളും സ്വീകരിച്ചു എന്ന്‍ ആരോപണമുന്നയിച്ച് ഏപ്രില്‍ 17-നാണ് അള്‍ജീരിയന്‍ അധികാരികള്‍ ഫൗദില്‍ ബാഹ്ലൗളിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 200 യൂറോ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ വന്നതാണ് ആരോപണത്തിന്റെ അടിസ്ഥാനമെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജൂലൈ 21-ന് എയിന്‍ ഡെല്‍ഫായിലെ ഒരു കോടതി അദ്ദേഹത്തെ 6 മാസത്തെ തടവ് ശിക്ഷക്ക് വിധിച്ചു. ബാഹ്ലൗളിന് അഭിഭാഷകനെ വെക്കുന്നതിനോ, സാക്ഷികള്‍ പറയുന്നത് കേള്‍ക്കുന്നതിനോ കോടതി തയ്യാറായില്ല എന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അമുസ്ലീങ്ങളുടെ ആരാധനകളെ നിയന്ത്രിക്കുന്നതിനായി 2006-ല്‍ പ്രാബല്യത്തില്‍ വരുത്തിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. ബാഹ്ലൗള്‍ ബൈബിള്‍ വിതരണം ചെയ്തു എന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ബാഹലൗളിനെതിരെയുള്ള വിവേചനം അവസാനിപ്പിച്ച് അദ്ദേഹത്തെ ഉടന്‍തന്നെ മോചിപ്പിക്കണമെന്ന്‍ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മധ്യപൂര്‍വ്വേഷ്യ, നോര്‍ത്ത് ആഫ്രിക്ക ഡെപ്യൂട്ടി ഡയറക്ടര്‍ ആംനാ ഗുയെല്ലാലി അള്‍ജീരിയന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. 2006-ലെ നിയമം അമുസ്ലീങ്ങളെ അടിച്ചമര്‍ത്തുന്നതിനുള്ള ഉപകരണമായി ഉപയോഗിക്കപ്പെടുകയാണെന്നും, മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവെക്കുന്നതിന് പകരം അവരുടെ ചിന്താ സ്വാതന്ത്ര്യത്തേയും, മതവിശ്വാസത്തേയും സംരക്ഷിക്കുവാനാണ് അധികാരികള്‍ ശ്രദ്ധിക്കേണ്ടതെന്നും ഗുയെല്ലാലി കൂട്ടിച്ചേര്‍ത്തു. അള്‍ജീരിയയില്‍ മതവിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ വിവേചനത്തിനിരയാകുന്നത് ഇതാദ്യമായല്ല. യു.എസ് ജനപ്രതിനിധി സഭയും, ഐക്യരാഷ്ട സഭയുടെ മനുഷ്യാവകാശ കമ്മിറ്റിയും മനുഷ്യാവകാശ ലംഘനമെന്ന് നിരീക്ഷിച്ച അള്‍ജീരിയായിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമത്തിന്റെ പേരില്‍ നിരവധി ക്രിസ്ത്യാനികളെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. അള്‍ജീരിയയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് തടയിടുവാന്‍ അന്താരാഷ്ട്ര സമൂഹം രംഗത്ത് വരണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍ (ഐ.സി.സി) തുടങ്ങിയ പ്രമുഖ മനുഷ്യാവകാശ നിരീക്ഷക സംഘടനകള്‍ നേരത്തേ തന്നെ ആവശ്യപ്പെട്ടിരിന്നു. അന്താരാഷ്ട്ര മതസാതന്ത്ര്യത്തിന് വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്റെ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രത്യേക നിരീക്ഷണത്തിലുള്ള രാഷ്ട്രങ്ങള്‍ക്കൊപ്പമാണ് അള്‍ജീരിയയുടെ സ്ഥാനം.
Image: /content_image/News/News-2021-11-01-16:07:29.jpg
Keywords: അള്‍ജീരിയ
Content:
17635
Category: 14
Sub Category:
Heading: ലോകത്തെ ആദ്യത്തെ സൗജന്യ വീഡിയോ ബൈബിള്‍ പ്രവര്‍ത്തനമാരംഭിച്ചു
Content: ഒപെലികാ: വീഡിയോ രൂപത്തിലുള്ള ലോകത്തെ ആദ്യത്തെ സൗജന്യ ബൈബിള്‍ പ്രവര്‍ത്തനം ആരംഭിച്ചു. യേശുവിന്റെ വചനം ലോകമെമ്പാടും പ്രഘോഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ‘ദി വീഡിയോ ബൈബിള്‍’ എന്ന പ്രേഷിത സംഘടനയാണ് ലോകത്തെ ആദ്യത്തെ സൗജന്യ വീഡിയോ ഓഡിയോ ബൈബിള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ യുവസമൂഹത്തിനും പ്രായമായവര്‍ക്കും, വിദ്യാഭ്യാസമില്ലാത്തവര്‍ക്കും, എഴുതുവാനും വായിക്കുവാനും ബുദ്ധിമുട്ടനുഭവപ്പെടുന്നവര്‍ക്കും, വൈകല്യമുള്ളവര്‍ക്കും മനസ്സിലാക്കുവാന്‍ കഴിയുന്ന തരത്തില്‍ യേശുവിന്റെ സുവിശേഷങ്ങളെ വീഡിയോ-ഓഡിയോ രൂപത്തില്‍ പങ്കുവെക്കുക എന്നതാണ് വീഡിയോ ബൈബിള്‍ ലക്ഷ്യം വെക്കുന്നത്. പൊതുജനങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ കൊണ്ടാണ് വീഡിയോ ബൈബിള്‍ തയ്യാറാക്കിയിരിക്കുന്നത്. യാക്കോബിന്റെ പുസ്തകത്തില്‍ നിന്നുമാണ് വീഡിയോ ബൈബിള്‍ ആരംഭിക്കുന്നത്. ഫിലിപ്പീയര്‍ക്കു എഴുതിയ ലേഖനം അടക്കമുള്ള വിവിധ പുസ്തകങ്ങളിലൂടെ മുന്നേറി പുതിയ നിയമത്തിന്റെ ബാക്കി ഭാഗങ്ങളിലൂടെ പുരോഗമിക്കുന്ന വീഡിയോ ബൈബിള്‍ യേശുവിന്റെ വരവിനെ കുറിച്ച് വിവരിക്കുന്ന പഴയനിയമ പുസ്തകങ്ങളില്‍ അവസാനിക്കുന്ന രീതിയിലാണ് തയ്യാറാക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 90 മണിക്കൂര്‍ ആയിരിക്കും വീഡിയോ ബൈബിളിന്റെ ദൈര്‍ഘ്യം. ലോകമെമ്പാടുമായി 60 കോടിയിലധികം ഉപഭോക്താക്കളുള്ള ‘യു വേര്‍ഷന്‍’ ബൈബിള്‍ ആപ്പിന്റേയും, 1.6 കോടി വാര്‍ഷിക സന്ദര്‍ശകരുള്ള ‘ദി ഗോസ്പല്‍ കൊയാളിഷന്‍’ എന്ന വെബ്സൈറ്റിന്റേയും, മാക്സ് മക്ലീന്റെ ഓഡിയോ ബൈബിള്‍ ‘ബിബ്ലിക്കാ’യുടേയും, സഹകരണത്തോടെയാണ് ലോകത്തെ ആദ്യത്തെ വീഡിയോ ബൈബിള്‍ ജനങ്ങളിലേക്കെത്തുന്നത്. ഇതിനുപുറമേ, വചനപ്രഘോഷകരുടെയും, ബൈബിള്‍ പ്രസാധകരുടേയും, കലാകാരന്‍മാരുടേയും, ദൈവശാസ്ത്രജ്ഞരുടേയും പിന്തുണയും വീഡിയോ ബൈബിളിനുണ്ട്. ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ‘യൂട്യൂബ്’ലൂടെ ഏവര്‍ക്കും ഈ ബൈബിള്‍ കാണാനും കേള്‍ക്കുവാനും അവസരമൊരുക്കുന്നുണ്ട്. യേശുവിന്റെ സുവിശേഷം പ്രചരിപ്പിക്കുന്നതില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ സംരഭത്തിനായി തങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ നല്‍കാമെന്നും ദി വീഡിയോ ബൈബിളിന്റെ വെബ്സൈറ്റില്‍ പറയുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KAWr1iAkHu67Qc45IWsuwd}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-01-18:32:34.jpg
Keywords: ബൈബി
Category: 14
Sub Category:
Heading: ലോകത്തെ ആദ്യത്തെ സൗജന്യ വീഡിയോ ബൈബിള്‍ പ്രവര്‍ത്തനമാരംഭിച്ചു
Content: ഒപെലികാ: വീഡിയോ രൂപത്തിലുള്ള ലോകത്തെ ആദ്യത്തെ സൗജന്യ ബൈബിള്‍ പ്രവര്‍ത്തനം ആരംഭിച്ചു. യേശുവിന്റെ വചനം ലോകമെമ്പാടും പ്രഘോഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ‘ദി വീഡിയോ ബൈബിള്‍’ എന്ന പ്രേഷിത സംഘടനയാണ് ലോകത്തെ ആദ്യത്തെ സൗജന്യ വീഡിയോ ഓഡിയോ ബൈബിള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ യുവസമൂഹത്തിനും പ്രായമായവര്‍ക്കും, വിദ്യാഭ്യാസമില്ലാത്തവര്‍ക്കും, എഴുതുവാനും വായിക്കുവാനും ബുദ്ധിമുട്ടനുഭവപ്പെടുന്നവര്‍ക്കും, വൈകല്യമുള്ളവര്‍ക്കും മനസ്സിലാക്കുവാന്‍ കഴിയുന്ന തരത്തില്‍ യേശുവിന്റെ സുവിശേഷങ്ങളെ വീഡിയോ-ഓഡിയോ രൂപത്തില്‍ പങ്കുവെക്കുക എന്നതാണ് വീഡിയോ ബൈബിള്‍ ലക്ഷ്യം വെക്കുന്നത്. പൊതുജനങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ കൊണ്ടാണ് വീഡിയോ ബൈബിള്‍ തയ്യാറാക്കിയിരിക്കുന്നത്. യാക്കോബിന്റെ പുസ്തകത്തില്‍ നിന്നുമാണ് വീഡിയോ ബൈബിള്‍ ആരംഭിക്കുന്നത്. ഫിലിപ്പീയര്‍ക്കു എഴുതിയ ലേഖനം അടക്കമുള്ള വിവിധ പുസ്തകങ്ങളിലൂടെ മുന്നേറി പുതിയ നിയമത്തിന്റെ ബാക്കി ഭാഗങ്ങളിലൂടെ പുരോഗമിക്കുന്ന വീഡിയോ ബൈബിള്‍ യേശുവിന്റെ വരവിനെ കുറിച്ച് വിവരിക്കുന്ന പഴയനിയമ പുസ്തകങ്ങളില്‍ അവസാനിക്കുന്ന രീതിയിലാണ് തയ്യാറാക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 90 മണിക്കൂര്‍ ആയിരിക്കും വീഡിയോ ബൈബിളിന്റെ ദൈര്‍ഘ്യം. ലോകമെമ്പാടുമായി 60 കോടിയിലധികം ഉപഭോക്താക്കളുള്ള ‘യു വേര്‍ഷന്‍’ ബൈബിള്‍ ആപ്പിന്റേയും, 1.6 കോടി വാര്‍ഷിക സന്ദര്‍ശകരുള്ള ‘ദി ഗോസ്പല്‍ കൊയാളിഷന്‍’ എന്ന വെബ്സൈറ്റിന്റേയും, മാക്സ് മക്ലീന്റെ ഓഡിയോ ബൈബിള്‍ ‘ബിബ്ലിക്കാ’യുടേയും, സഹകരണത്തോടെയാണ് ലോകത്തെ ആദ്യത്തെ വീഡിയോ ബൈബിള്‍ ജനങ്ങളിലേക്കെത്തുന്നത്. ഇതിനുപുറമേ, വചനപ്രഘോഷകരുടെയും, ബൈബിള്‍ പ്രസാധകരുടേയും, കലാകാരന്‍മാരുടേയും, ദൈവശാസ്ത്രജ്ഞരുടേയും പിന്തുണയും വീഡിയോ ബൈബിളിനുണ്ട്. ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ‘യൂട്യൂബ്’ലൂടെ ഏവര്‍ക്കും ഈ ബൈബിള്‍ കാണാനും കേള്‍ക്കുവാനും അവസരമൊരുക്കുന്നുണ്ട്. യേശുവിന്റെ സുവിശേഷം പ്രചരിപ്പിക്കുന്നതില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ സംരഭത്തിനായി തങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ നല്‍കാമെന്നും ദി വീഡിയോ ബൈബിളിന്റെ വെബ്സൈറ്റില്‍ പറയുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KAWr1iAkHu67Qc45IWsuwd}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-01-18:32:34.jpg
Keywords: ബൈബി
Content:
17636
Category: 22
Sub Category:
Heading: സകല വിശുദ്ധരും വിശുദ്ധ യൗസേപ്പിതാവും
Content: നവംബർ ഒന്നാം തീയതി സകല വിശുദ്ധന്മാരുടെയും തിരുനാൾ ആണ്. തിരുസഭയിലെ ഏതു വിശുദ്ധർക്കും മാതൃകയും പ്രചോദനവുമായിരുന്നു നസറത്തിലെ യൗസേപ്പിതാവ്. കത്തോലിക്കാ സഭയുടെ പഠനമനുസരിച്ച് സ്വർഗ്ഗത്തിലും ഭൂമിയിലും ശുദ്ധീകരണസ്ഥലത്തുമുള്ള ദൈവത്തിന്റെ ജനങ്ങൾ ആത്മീയമായി ബന്ധപ്പെട്ടും ഐക്യപ്പെട്ടുമാണ് ജീവിക്കുന്നത്. കത്തോലിക്കാ സഭയുടെയും ഓർത്തഡോക്സ് സഭകളുടെയും വിശ്വാസത്തിൽ ദൈവത്തിന്റെ വിശുദ്ധർ ഭൂമിയിൽ ജീവിക്കുന്നവരെപ്പോലെ നമുക്കു വേണ്ടി ദൈവത്തിന്റെ പക്കൽ നിരന്തരം നമുക്കു വേണ്ടി മാധ്യസ്ഥം യാചിക്കുന്നു. സ്വർഗ്ഗത്തിലെ വിശുദ്ധരുമായുള്ള നമ്മുടെ ബന്ധം ഗാഢമായ ഈ ഐക്യത്തിൽ അടിസ്ഥാനമിട്ടതാണ്. വിശുദ്ധർ ഒരിക്കലും ദൈവത്തെപ്പോലെ അതി പരിശുദ്ധരോ സർവ്വവ്യാപികളോ സർവ്വജ്ഞാനികളോ അല്ല. എന്നിരുന്നാലും ക്രിസ്തുവിലൂടെയും ക്രിസ്തുവുമായുള്ള നമ്മുടെ ഐക്യം വഴി നമ്മുടെ പ്രാർത്ഥനകൾ സ്വർഗ്ഗത്തിലുള്ള വിശുദ്ധ സമൂഹമമായി ഒന്നിച്ചു ചേരുന്നു. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം വിശ്വാസികളും വിശുദ്ധരും തമ്മിലുള്ള ബന്ധത്തെപ്പറ്റി പഠിപ്പിക്കുന്നത് ഇപ്രകാരമാണ്. "സ്വർഗത്തിൽ ക്രിസ്തുവിനോടു കൂടുതൽ ഐക്യപ്പെട്ടിരിക്കുന്നതു കൊണ്ട് സഭയെ മുഴുവനും കൂടുതൽ ദൃഢമായി വിശുദ്ധിയിൽ ഉറപ്പിക്കുന്നു. ... ദൈവത്തിനും മനുഷ്യർക്കും ഇടയ്ക്കുള്ള ഏക മധ്യസ്ഥനായ യേശു ക്രിസ്തു വഴി അവർ നേടിയ യോഗ്യതകൾ പ്രദർശിപ്പിച്ചു കൊണ്ട് പിതാവിന്റെ പക്കൽ നമുക്കായി മാധ്യസ്ഥും വഹിക്കുന്നതിൽ നിന്ന് അവർ വിരമിക്കുന്നില്ല.( CCC 956) ക്രിസ്തുവിനോടുള്ള ഐക്യമാണ് വിശുദ്ധിയുടെ ഉരകല്ല്.ഈ ഐക്യം എത്രമാത്രം ശക്തമാണോ അത്രമാത്രം സുന്ദരമാകും ഓരോ വിശ്വാസിയുടെയും മുഖം. ക്രിസ്തുവിനോടുള്ള ഐക്യത്തിൽ വിശുദ്ധിയിൽ മനോഹരമായി ശോഭിച്ചതായിരുന്നു യൗസേപ്പിതാവിൻ്റെ മുഖം. ആന്തരിക പരിശുദ്ധിയായിരുന്നു ആ വിശുദ്ധ ജീവിതത്തെ കൂടുതൽ ആകർഷകമാക്കിയത് വിശുദ്ധിയിലേക്കു വളരാനും വിശുദ്ധനും വിശുദ്ധയുമാകാനും സകല വിശുദ്ധരുടെയും തിരുനാൾ ദിനത്തിൽ യൗസേപ്പിതാവ് തരുന്ന സൂത്രവാക്യം ഈശോയോടുള്ള വ്യക്തിബന്ധത്തിൽ ഓരോ നിമിഷവും ഐക്യപ്പെട്ടു വളരുക എന്നാണ്.
Image: /content_image/SeasonalReflections/SeasonalReflections-2021-11-01-21:23:02.jpg
Keywords: ജോസഫ്, യൗസേ
Category: 22
Sub Category:
Heading: സകല വിശുദ്ധരും വിശുദ്ധ യൗസേപ്പിതാവും
Content: നവംബർ ഒന്നാം തീയതി സകല വിശുദ്ധന്മാരുടെയും തിരുനാൾ ആണ്. തിരുസഭയിലെ ഏതു വിശുദ്ധർക്കും മാതൃകയും പ്രചോദനവുമായിരുന്നു നസറത്തിലെ യൗസേപ്പിതാവ്. കത്തോലിക്കാ സഭയുടെ പഠനമനുസരിച്ച് സ്വർഗ്ഗത്തിലും ഭൂമിയിലും ശുദ്ധീകരണസ്ഥലത്തുമുള്ള ദൈവത്തിന്റെ ജനങ്ങൾ ആത്മീയമായി ബന്ധപ്പെട്ടും ഐക്യപ്പെട്ടുമാണ് ജീവിക്കുന്നത്. കത്തോലിക്കാ സഭയുടെയും ഓർത്തഡോക്സ് സഭകളുടെയും വിശ്വാസത്തിൽ ദൈവത്തിന്റെ വിശുദ്ധർ ഭൂമിയിൽ ജീവിക്കുന്നവരെപ്പോലെ നമുക്കു വേണ്ടി ദൈവത്തിന്റെ പക്കൽ നിരന്തരം നമുക്കു വേണ്ടി മാധ്യസ്ഥം യാചിക്കുന്നു. സ്വർഗ്ഗത്തിലെ വിശുദ്ധരുമായുള്ള നമ്മുടെ ബന്ധം ഗാഢമായ ഈ ഐക്യത്തിൽ അടിസ്ഥാനമിട്ടതാണ്. വിശുദ്ധർ ഒരിക്കലും ദൈവത്തെപ്പോലെ അതി പരിശുദ്ധരോ സർവ്വവ്യാപികളോ സർവ്വജ്ഞാനികളോ അല്ല. എന്നിരുന്നാലും ക്രിസ്തുവിലൂടെയും ക്രിസ്തുവുമായുള്ള നമ്മുടെ ഐക്യം വഴി നമ്മുടെ പ്രാർത്ഥനകൾ സ്വർഗ്ഗത്തിലുള്ള വിശുദ്ധ സമൂഹമമായി ഒന്നിച്ചു ചേരുന്നു. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം വിശ്വാസികളും വിശുദ്ധരും തമ്മിലുള്ള ബന്ധത്തെപ്പറ്റി പഠിപ്പിക്കുന്നത് ഇപ്രകാരമാണ്. "സ്വർഗത്തിൽ ക്രിസ്തുവിനോടു കൂടുതൽ ഐക്യപ്പെട്ടിരിക്കുന്നതു കൊണ്ട് സഭയെ മുഴുവനും കൂടുതൽ ദൃഢമായി വിശുദ്ധിയിൽ ഉറപ്പിക്കുന്നു. ... ദൈവത്തിനും മനുഷ്യർക്കും ഇടയ്ക്കുള്ള ഏക മധ്യസ്ഥനായ യേശു ക്രിസ്തു വഴി അവർ നേടിയ യോഗ്യതകൾ പ്രദർശിപ്പിച്ചു കൊണ്ട് പിതാവിന്റെ പക്കൽ നമുക്കായി മാധ്യസ്ഥും വഹിക്കുന്നതിൽ നിന്ന് അവർ വിരമിക്കുന്നില്ല.( CCC 956) ക്രിസ്തുവിനോടുള്ള ഐക്യമാണ് വിശുദ്ധിയുടെ ഉരകല്ല്.ഈ ഐക്യം എത്രമാത്രം ശക്തമാണോ അത്രമാത്രം സുന്ദരമാകും ഓരോ വിശ്വാസിയുടെയും മുഖം. ക്രിസ്തുവിനോടുള്ള ഐക്യത്തിൽ വിശുദ്ധിയിൽ മനോഹരമായി ശോഭിച്ചതായിരുന്നു യൗസേപ്പിതാവിൻ്റെ മുഖം. ആന്തരിക പരിശുദ്ധിയായിരുന്നു ആ വിശുദ്ധ ജീവിതത്തെ കൂടുതൽ ആകർഷകമാക്കിയത് വിശുദ്ധിയിലേക്കു വളരാനും വിശുദ്ധനും വിശുദ്ധയുമാകാനും സകല വിശുദ്ധരുടെയും തിരുനാൾ ദിനത്തിൽ യൗസേപ്പിതാവ് തരുന്ന സൂത്രവാക്യം ഈശോയോടുള്ള വ്യക്തിബന്ധത്തിൽ ഓരോ നിമിഷവും ഐക്യപ്പെട്ടു വളരുക എന്നാണ്.
Image: /content_image/SeasonalReflections/SeasonalReflections-2021-11-01-21:23:02.jpg
Keywords: ജോസഫ്, യൗസേ
Content:
17637
Category: 18
Sub Category:
Heading: 'മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ കേസില്‍പ്പെടുത്താനുള്ള നീക്കം അപലപനീയം'
Content: കൊച്ചി: നര്‍കോട്ടിക്, ലവ് ജിഹാദ് പ്രശ്നങ്ങള്‍ സ്വന്തം സമുദായത്തോട് പങ്കുവച്ചതിന്റെ പേരില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ കേസില്‍ പെടുത്താനുള്ള നീക്കം അപലപനീയമാണെന്നും അദ്ദേഹത്തിനൊപ്പം സമുദായം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. മാര്‍ കല്ലറങ്ങാട്ട് പറഞ്ഞത് സമുദായത്തിന്റെ ആശങ്കയും ശബ്ദവുമാണ്. അദ്ദേഹം ഉന്നയിച്ച സാമൂഹ്യപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയുമാണു വേണ്ടത്. കുറ്റകൃത്യങ്ങള്‍ അവസാനിക്കുമ്പോള്‍ സമുദായ സൗഹാര്ദംസ വളരുമെന്നതില്‍ സംശയമില്ല. അതിന് എല്ലാ സമുദായങ്ങളും കൈകോര്‍ക്കണം. യോഗത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു.
Image: /content_image/India/India-2021-11-02-09:32:27.jpg
Keywords: കല്ലറ
Category: 18
Sub Category:
Heading: 'മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ കേസില്‍പ്പെടുത്താനുള്ള നീക്കം അപലപനീയം'
Content: കൊച്ചി: നര്‍കോട്ടിക്, ലവ് ജിഹാദ് പ്രശ്നങ്ങള്‍ സ്വന്തം സമുദായത്തോട് പങ്കുവച്ചതിന്റെ പേരില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ കേസില്‍ പെടുത്താനുള്ള നീക്കം അപലപനീയമാണെന്നും അദ്ദേഹത്തിനൊപ്പം സമുദായം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. മാര്‍ കല്ലറങ്ങാട്ട് പറഞ്ഞത് സമുദായത്തിന്റെ ആശങ്കയും ശബ്ദവുമാണ്. അദ്ദേഹം ഉന്നയിച്ച സാമൂഹ്യപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയുമാണു വേണ്ടത്. കുറ്റകൃത്യങ്ങള്‍ അവസാനിക്കുമ്പോള്‍ സമുദായ സൗഹാര്ദംസ വളരുമെന്നതില്‍ സംശയമില്ല. അതിന് എല്ലാ സമുദായങ്ങളും കൈകോര്‍ക്കണം. യോഗത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു.
Image: /content_image/India/India-2021-11-02-09:32:27.jpg
Keywords: കല്ലറ
Content:
17638
Category: 18
Sub Category:
Heading: ദുരിതബാധിതര്‍ക്ക് രണ്ടായിരം രൂപയുടെ കിറ്റുമായി കോട്ടയം അതിരൂപതയും റിലയന്‍സും
Content: കോട്ടയം: പ്രളയ മണ്ണിടിച്ചില്‍ ദുരന്തം നേരിട്ട കോട്ടയം, ഇടുക്കി ജില്ലകളിലെ 1200 കുടുംബങ്ങള്‍ക്ക് കരുതല്‍ ഒരുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും റിലയന്‍സ് ഫൗണ്ടേഷനും. കൊക്കയാര്‍, പെരുവന്താനം, മണിമല, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍, പാറത്തോട്, ചിറക്കടവ് പഞ്ചായത്തുകളിലെ ദുരന്തം നേരിട്ട കുടുംബങ്ങള്‍ക്കാണ് സഹായ ഹസ്തം ഒരുക്കുന്നത്. പായ, ബെഡ്ഷീറ്റ്, വസ്ത്രങ്ങള്‍, ലോഷന്‍, മോപ്പ്, കുളിസോപ്പ്, അലക്ക് സോപ്പ് എന്നിവ ഉള്‍പ്പെടുന്ന രണ്ടായിരം രൂപ വീതം വിലയുള്ള കിറ്റുകളാണ് വിതരണം ചെയ്യുന്നത്. കെഎസ്എസ്എസ് സ്റ്റാഫംഗങ്ങളുടെയും റിലയന്‍സ് ഫൗണ്ടേഷന്‍ പ്രതിനിധികളുടെയും നേതൃത്വത്തില്‍ അതാത് പഞ്ചായത്തുകളുമായി സഹകരിച്ചാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. അവശ്യ കിറ്റുകളുടെ വിതരണത്തിന്റെ ഫ്‌ലാഗ് ഓഫ് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കോട്ടയം ജില്ലാപഞ്ചായത്ത് മെംബര്‍ ഡോ. റോസമ്മ സോണി, കൗണ്‍സിലര്‍മാരായ ബിന്‍സി സെബാസ്റ്റ്യന്‍, ടി.സി. റോയി, റിലയന്‍സ് ഫൗണ്ടേഷന്‍ മാനേജര്‍മാരായ നഫാസ് നാസര്‍, അനൂപ് രാജന്‍ എന്നിവര്‍ പങ്കെടുത്തു. 1200 കുടുംബങ്ങള്‍ക്കായി 24 ലക്ഷം രൂപയുടെ സഹായമാണ് ലഭ്യമാക്കുന്നത്.
Image: /content_image/India/India-2021-11-02-09:49:59.jpg
Keywords: കോട്ടയം
Category: 18
Sub Category:
Heading: ദുരിതബാധിതര്‍ക്ക് രണ്ടായിരം രൂപയുടെ കിറ്റുമായി കോട്ടയം അതിരൂപതയും റിലയന്‍സും
Content: കോട്ടയം: പ്രളയ മണ്ണിടിച്ചില്‍ ദുരന്തം നേരിട്ട കോട്ടയം, ഇടുക്കി ജില്ലകളിലെ 1200 കുടുംബങ്ങള്‍ക്ക് കരുതല്‍ ഒരുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും റിലയന്‍സ് ഫൗണ്ടേഷനും. കൊക്കയാര്‍, പെരുവന്താനം, മണിമല, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍, പാറത്തോട്, ചിറക്കടവ് പഞ്ചായത്തുകളിലെ ദുരന്തം നേരിട്ട കുടുംബങ്ങള്‍ക്കാണ് സഹായ ഹസ്തം ഒരുക്കുന്നത്. പായ, ബെഡ്ഷീറ്റ്, വസ്ത്രങ്ങള്‍, ലോഷന്‍, മോപ്പ്, കുളിസോപ്പ്, അലക്ക് സോപ്പ് എന്നിവ ഉള്‍പ്പെടുന്ന രണ്ടായിരം രൂപ വീതം വിലയുള്ള കിറ്റുകളാണ് വിതരണം ചെയ്യുന്നത്. കെഎസ്എസ്എസ് സ്റ്റാഫംഗങ്ങളുടെയും റിലയന്‍സ് ഫൗണ്ടേഷന്‍ പ്രതിനിധികളുടെയും നേതൃത്വത്തില്‍ അതാത് പഞ്ചായത്തുകളുമായി സഹകരിച്ചാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. അവശ്യ കിറ്റുകളുടെ വിതരണത്തിന്റെ ഫ്‌ലാഗ് ഓഫ് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കോട്ടയം ജില്ലാപഞ്ചായത്ത് മെംബര്‍ ഡോ. റോസമ്മ സോണി, കൗണ്‍സിലര്‍മാരായ ബിന്‍സി സെബാസ്റ്റ്യന്‍, ടി.സി. റോയി, റിലയന്‍സ് ഫൗണ്ടേഷന്‍ മാനേജര്‍മാരായ നഫാസ് നാസര്‍, അനൂപ് രാജന്‍ എന്നിവര്‍ പങ്കെടുത്തു. 1200 കുടുംബങ്ങള്‍ക്കായി 24 ലക്ഷം രൂപയുടെ സഹായമാണ് ലഭ്യമാക്കുന്നത്.
Image: /content_image/India/India-2021-11-02-09:49:59.jpg
Keywords: കോട്ടയം
Content:
17639
Category: 10
Sub Category:
Heading: ദൈവമാതാവിന്റെ മാധ്യസ്ഥം തേടി മുപ്പതോളം മെക്സിക്കൻ നഗരങ്ങളിൽ ആയിരക്കണക്കിന് പുരുഷന്മാരുടെ സംഗമം
Content: ഗ്വാഡലൂപ്പ: ദൈവമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ ഗ്വാഡലൂപ്പ മാതാവിന്റെ മാധ്യസ്ഥം തേടാനും, ദൈവമാതാവിന് സമർപ്പിക്കാനും, മുപ്പതോളം നഗരങ്ങളിൽ മെക്സിക്കോയിലെ കത്തോലിക്ക പുരുഷന്മാർ ഒത്തുചേർന്നു. ഒക്ടോബർ 29 വെള്ളിയാഴ്ചയാണ് വിവിധസ്ഥലങ്ങളിൽ സംഗമം നടന്നത്. മെൻ ഫോർ ദി ക്യൂൻ എന്നായിരുന്നു സംഗമത്തിന്റെ പേര്. മുപ്പതോളം നഗരങ്ങളിൽ പുരുഷന്മാർ മുട്ടിന്മേൽ നിന്ന്, ജപമാലകൾ കൈകളിൽ പിടിച്ച്, നന്മ നിറഞ്ഞ മറിയമേ പ്രാർത്ഥന ചൊല്ലി ദൈവമാതാവിന്റെ മാധ്യസ്ഥം യാചിച്ചുവെന്ന് ക്യൂ വിവാ മെക്സിക്കോ സംഘടനയുടെ തലവൻ ബ്രണ്ടാ ഡെൽ റിയോ പറഞ്ഞു. പ്രതിസന്ധികളും, യുദ്ധങ്ങളും ഇല്ലാതാക്കുകയും, ഹൃദയങ്ങൾ പരിവർത്തനം ചെയ്യുന്ന ഒരു മൂർച്ചയേറിയ ആയുധമായാണ് പുരുഷന്മാര്‍ ജപമാല ഉയർത്തിപ്പിടിച്ചത്. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2F1224380374371744%2Fvideos%2F315393476655701%2F&show_text=0&width=560" width="560" height="308" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> പന്ത്രണ്ട് ആഴ്ചകൾ വരെ ഭ്രൂണഹത്യ നിയമവിധേയമാക്കാൻ ബാജാ കാലിഫോർണിയ എന്ന സംസ്ഥാനത്ത് ഈ ദിവസങ്ങളിൽ ശ്രമം നടക്കുകയാണ്. ഇതിനിടെ മെക്സിക്കോ സിറ്റിയിൽ സാത്താൻ ആരാധകർ പരിപാടി സംഘടിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. ഇവയ്ക്ക് ഒരു ആത്മീയ പ്രതിരോധമായി ജപമാല സംഗമങ്ങൾ മാറി. പുരുഷന്മാർ ഉറച്ചു നിൽക്കുകയാണെങ്കിൽ മെക്സിക്കോയിൽ ഗ്വാഡലൂപ്പ മാതാവിന്റെ പദ്ധതികൾ വിജയിക്കുമെന്നും, ദൈവമാതാവിന്റെ അമലോൽഭവ ഹൃദയത്തിന് വിജയം ലഭിക്കുമെന്നും ബ്രണ്ടാ വിശദീകരിച്ചു. രാജ്യത്തിൻറെ ക്രൈസ്തവ സംസ്കാരം തുടച്ചുനീക്കാൻ ശ്രമങ്ങൾ നടക്കുമ്പോൾ മാതാവിന് സമർപ്പണം നടത്തുന്ന ഇത്തരത്തിലുള്ള സംഗമങ്ങൾ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-02-10:49:33.jpg
Keywords: പുരുഷ
Category: 10
Sub Category:
Heading: ദൈവമാതാവിന്റെ മാധ്യസ്ഥം തേടി മുപ്പതോളം മെക്സിക്കൻ നഗരങ്ങളിൽ ആയിരക്കണക്കിന് പുരുഷന്മാരുടെ സംഗമം
Content: ഗ്വാഡലൂപ്പ: ദൈവമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ ഗ്വാഡലൂപ്പ മാതാവിന്റെ മാധ്യസ്ഥം തേടാനും, ദൈവമാതാവിന് സമർപ്പിക്കാനും, മുപ്പതോളം നഗരങ്ങളിൽ മെക്സിക്കോയിലെ കത്തോലിക്ക പുരുഷന്മാർ ഒത്തുചേർന്നു. ഒക്ടോബർ 29 വെള്ളിയാഴ്ചയാണ് വിവിധസ്ഥലങ്ങളിൽ സംഗമം നടന്നത്. മെൻ ഫോർ ദി ക്യൂൻ എന്നായിരുന്നു സംഗമത്തിന്റെ പേര്. മുപ്പതോളം നഗരങ്ങളിൽ പുരുഷന്മാർ മുട്ടിന്മേൽ നിന്ന്, ജപമാലകൾ കൈകളിൽ പിടിച്ച്, നന്മ നിറഞ്ഞ മറിയമേ പ്രാർത്ഥന ചൊല്ലി ദൈവമാതാവിന്റെ മാധ്യസ്ഥം യാചിച്ചുവെന്ന് ക്യൂ വിവാ മെക്സിക്കോ സംഘടനയുടെ തലവൻ ബ്രണ്ടാ ഡെൽ റിയോ പറഞ്ഞു. പ്രതിസന്ധികളും, യുദ്ധങ്ങളും ഇല്ലാതാക്കുകയും, ഹൃദയങ്ങൾ പരിവർത്തനം ചെയ്യുന്ന ഒരു മൂർച്ചയേറിയ ആയുധമായാണ് പുരുഷന്മാര്‍ ജപമാല ഉയർത്തിപ്പിടിച്ചത്. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2F1224380374371744%2Fvideos%2F315393476655701%2F&show_text=0&width=560" width="560" height="308" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> പന്ത്രണ്ട് ആഴ്ചകൾ വരെ ഭ്രൂണഹത്യ നിയമവിധേയമാക്കാൻ ബാജാ കാലിഫോർണിയ എന്ന സംസ്ഥാനത്ത് ഈ ദിവസങ്ങളിൽ ശ്രമം നടക്കുകയാണ്. ഇതിനിടെ മെക്സിക്കോ സിറ്റിയിൽ സാത്താൻ ആരാധകർ പരിപാടി സംഘടിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. ഇവയ്ക്ക് ഒരു ആത്മീയ പ്രതിരോധമായി ജപമാല സംഗമങ്ങൾ മാറി. പുരുഷന്മാർ ഉറച്ചു നിൽക്കുകയാണെങ്കിൽ മെക്സിക്കോയിൽ ഗ്വാഡലൂപ്പ മാതാവിന്റെ പദ്ധതികൾ വിജയിക്കുമെന്നും, ദൈവമാതാവിന്റെ അമലോൽഭവ ഹൃദയത്തിന് വിജയം ലഭിക്കുമെന്നും ബ്രണ്ടാ വിശദീകരിച്ചു. രാജ്യത്തിൻറെ ക്രൈസ്തവ സംസ്കാരം തുടച്ചുനീക്കാൻ ശ്രമങ്ങൾ നടക്കുമ്പോൾ മാതാവിന് സമർപ്പണം നടത്തുന്ന ഇത്തരത്തിലുള്ള സംഗമങ്ങൾ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-02-10:49:33.jpg
Keywords: പുരുഷ
Content:
17640
Category: 1
Sub Category:
Heading: ജാഗ്രത നിർദ്ദേശത്തെ ദുർവ്യാഖ്യാനം ചെയ്ത് മെത്രാനെതിരെ കേസെടുക്കാൻ സമ്മർദ്ദം ചെലുത്തുന്നത് പ്രതിഷേധാർഹം: കെസിബിസി ജാഗ്രത കമ്മീഷന്‍
Content: ലോകമെമ്പാടും കാലങ്ങളോളമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ചില ആപത്തുകളുടെ ലക്ഷണങ്ങൾ കേരളത്തിലും പ്രകടമാകുന്നു എന്നുള്ള ആശങ്ക ഒരു മെത്രാന്റേത് മാത്രമല്ല, ചിന്തിക്കുന്ന ഓരോ മലയാളിയുടേതും കൂടിയാണ്. മയക്കുമരുന്നിന്റെ വിൽപ്പനയും ഉപയോഗവും വർദ്ധിക്കുന്നത്തിന് ആനുപാതികമായി തീവ്രവാദ പ്രവർത്തനങ്ങളും വർദ്ധിച്ചിട്ടുള്ള ചരിത്രം ലോകത്തിൽ പല രാജ്യങ്ങളിലുമുണ്ട്. അതിന്റെ സൂചനകൾ ഇന്ന് നമുക്കിടയിലും പലരീതിയിൽ പ്രകടമാകുന്നു. കേരളത്തിലെ തീവ്ര സ്വഭാവമുള്ള ചില ഇസ്ലാമിക സംഘടനകൾക്ക് അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും, കേരളത്തിൽ തീവ്രവാദികളുടെ റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടെന്നും പോലീസ് മേധാവികളും കേന്ദ്ര അന്വേഷണ ഏജൻസികളും അന്താരാഷ്ട്ര ഏജൻസികളും പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ കേരളത്തിൽ നിന്ന് തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഇന്ത്യയ്ക്ക് വെളിയിലേക്ക് പോയിട്ടുള്ളവരുടെ എണ്ണം നൂറോളം വരുമെന്ന് ബഹു. മുഖ്യമന്ത്രി തന്നെ കഴിഞ്ഞയിടെ പറയുകയുണ്ടായി. മാത്രമല്ല, കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ ഇസ്ലാം സമൂഹത്തിനിടയിൽ സർക്കാർ നടത്തിയ ഡീറാഡിക്കലൈസേഷൻ പ്രവർത്തനങ്ങൾ വഴിയായി ആറായിരത്തോളം പേരെ തീവ്രവാദ പ്രവർത്തനങ്ങളോടുള്ള ആഭിമുഖ്യങ്ങളിൽനിന്ന് പിന്തിരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയത് നടുക്കത്തോടെയാണ് മലയാളികൾ കേട്ടത്. സർക്കാർ ഖജനാവിൽനിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് ഒരു സമുദായത്തിനുള്ളിൽ ഡീറാഡിക്കലൈസേഷൻ നടത്തിവരുന്നുണ്ടെങ്കിൽ ആ സമൂഹത്തിൽ തീവ്രവാദ പ്രചാരണങ്ങളും അതിനായുള്ള സ്വാധീനങ്ങളും സജീവമായുണ്ട് എന്നുള്ളതിന് അത് ശക്തമായ തെളിവ് തന്നെയാണ്. വാസ്തവങ്ങൾ ഇപ്രകാരമായിരിക്കെ, അപൂർവ്വം ചില ഇസ്ലാമിക സംഘടനകളുടെ നേതൃത്വത്തിൽ കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് കത്തോലിക്കാ വിശ്വാസികൾക്ക് പാലാ മെത്രാൻ നൽകിയ മുന്നറിയിപ്പ് വർഗ്ഗീയ പ്രചാരണമാകുന്നത് എങ്ങനെയെന്ന് അത്തരം ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളമെമ്പാടും ഒപ്പുശേഖരണവും കാമ്പെയിനിംഗുകളും നടത്തുകയും നിയമനടപടികൾക്കായി പരക്കംപായുകയും ചെയ്യുന്നവർ വ്യക്തമാക്കേണ്ടതുണ്ട്. ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചു എന്നതാണ് പ്രശ്നമെങ്കിൽ, വർഷങ്ങളായി കേരളത്തിൽ പ്രചരിക്കുന്ന ചില ഗ്രന്ഥങ്ങളിൽ ജിഹാദ് എന്നാൽ, അമുസ്ലീങ്ങളോട് ആയുധവും അടവുകളും ഉപയോഗിച്ച് പോരാടുന്നതും അവരെ ഇല്ലാതാക്കുന്നതുമാണെന്ന് ഊന്നിപ്പറയുന്നതിനെക്കുറിച്ച് ഇസ്ലാമിക പണ്ഡിതർ വ്യക്തമാക്കേണ്ടതുണ്ട്. നാർക്കോ - ജിഹാദ് എന്ന വാക്ക് പതിറ്റാണ്ടുകൾക്ക് മുമ്പ് മുതൽ ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്നതും അതിൽ വാസ്തവമുണ്ടെന്ന് നിരവധി സാമൂഹിക നിരീക്ഷകർ സ്ഥാപിച്ചിട്ടുള്ളതുമാണ്. അത്തരമൊരു പ്രതിഭാസവും ലോകത്തിൽ നടക്കുന്നുണ്ടെന്നുളളതിന് നിരവധി പത്രവാർത്തകൾ തന്നെ തെളിവായുണ്ട്. അങ്ങനെയല്ലെങ്കിൽ യുക്തിഭദ്രമായ വിശദീകരണങ്ങൾ ഈ സമൂഹത്തിന് നൽകുകയാണ് ആവശ്യം. ചില തീവ്രവാദ സംഘടനകൾ കേരളത്തിലും തീവ്രവാദ ചിന്തകൾ പ്രചരിപ്പിക്കുന്നുണ്ട് എന്നുള്ളതിന് സമീപകാലത്ത് ചർച്ചാ വിഷയമായ "വിജയത്തിന്റെ വാതിൽ - വാളിന്റെ തണലിൽ" എന്ന ഗ്രന്ഥം തന്നെ ഉത്തമ ഉദാഹരണമാണ്. പീസ് സ്‌കൂൾ സംബന്ധിച്ച് ഉയർന്ന വിവാദങ്ങൾ മലയാളികൾ മറന്നിട്ടുണ്ടാകാനിടയില്ല. തീവ്ര ഇസ്ലാമിക പ്രചാരണങ്ങൾ മുതൽ, വിദേശത്തേയ്ക്ക് തീവ്രവാദപ്രവർത്തനങ്ങൾക്കായി പോയതുവരെയുള്ള സംഭവവികാസങ്ങൾ അതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തപ്പെട്ടിരുന്നു. ഇസ്ലാമിക തീവ്രവാദികളെ അനുകരിച്ച് മതമൗലികവാദികൾ ഒരു അദ്ധ്യാപകന്റെ കൈ പരസ്യമായി വെട്ടി മാറ്റിയതും ഇതേ കേരളത്തിൽത്തന്നെയാണ്. സത്യമാകാനിടയാവരുതെന്ന് സാമാന്യജനത എന്നും ആഗ്രഹിക്കുന്ന ചില ആഹ്വാനങ്ങൾ ഇസ്ലാമിക മതപണ്ഡിതർ പൊതുവേദികളിൽ മലയാളത്തിൽ ഉച്ചത്തിൽ വിളിച്ചുപറയുന്ന ചില വീഡിയോകൾ സോഷ്യൽമീഡിയയിൽ ഇപ്പോഴും ലഭ്യമാണ്. ആരാണ് ഇവിടെ വർഗ്ഗീയതയും തീവ്രവാദവും പ്രചരിപ്പിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നതെന്ന് മനസിലാക്കാൻ സാമാന്യബുദ്ധിയുള്ള ആർക്കും ബുദ്ധിമുട്ടുണ്ടാകാനിടയില്ല. അന്യമതസ്ഥരെ ഇല്ലാതാക്കണമെന്ന് പച്ചയ്ക്ക് ആഹ്വാനം ചെയ്യുന്ന ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരും, തീവ്രവാദ പ്രവർത്തനങ്ങൾക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നവരും അഭിമാനത്തോടെ പറഞ്ഞയക്കുന്നവരും, പൊതു സദസുകളിൽ തീവ്രവാദം പ്രസംഗിക്കുന്നവരും കേരളത്തിലുമുണ്ട് എന്നുള്ളത് തികഞ്ഞ വാസ്തവമായിരിക്കെ, ഒരു ദേവാലയ പ്രസംഗത്തിനിടയിൽ വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകുക മാത്രം ചെയ്ത മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെതിരെ കേസുമായി മുന്നോട്ടുപോകാൻ ഇസ്ലാമിക സമൂഹം തീരുമാനിച്ചിരിക്കുന്നത് തികച്ചും ദൗർഭാഗ്യകരമാണ്. അഭിവന്ദ്യ പാലാ മെത്രാൻ മറ്റാർക്കും ദ്രോഹം ചെയ്യണമെന്നോ, ആരെയും ഇല്ലാതാക്കണമെന്നോ, ആർക്കെങ്കിലും എതിരെ കരുനീക്കങ്ങൾ നടത്തണമെന്നോ, ആരെയെങ്കിലും വെറുക്കണമെന്നോ ആവശ്യപ്പെട്ടിട്ടില്ല. മറിച്ച്, മറ്റുള്ളവരുടെ നാശം ആഗ്രഹിക്കുന്ന ഈ സമൂഹത്തിലെ അപൂർവ്വം ചിലർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മാത്രമാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. സാധാരണക്കാരും നല്ലവരുമായ ഭൂരിപക്ഷം ഇസ്ലാം മതവിശ്വാസികൾക്ക് യാതൊരു അസ്വസ്ഥതയും തോന്നേണ്ടതില്ലാത്ത ഒരു ദേവാലയ പ്രസംഗത്തെ തുടർന്ന് അത്ഭുതകരമായ കോലാഹലങ്ങളാണ് കേരളത്തിലുണ്ടായത്. സമസ്തയും ജമാഅത്തെ ഇസ്ലാമിയും തുടങ്ങിയ സംഘടനകളും ചില രാഷ്ട്രീയ പാർട്ടികളും വലിയ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കാണാനിടയായി. നിർദോഷമായ ഒരു മുന്നറിയിപ്പ് നൽകിയ പാലാ മെത്രാനെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കേരളമെമ്പാടും ഒപ്പുശേഖരണം നടന്നു. വാസ്തവത്തിൽ ഒരു ശരാശരി മലയാളി വലിയ കൗതുകത്തോടെയാണ് ഈ സംഭവ വികാസങ്ങളെ നോക്കിക്കണ്ടത്. പൊലീസിന് സ്വമേധയാ കേസെടുക്കാൻ കഴിയുന്ന വിധത്തിൽ അന്യമതസ്ഥരെയും അന്യമതവിശ്വാസങ്ങളെയും അവഹേളിച്ചുകൊണ്ടും മതസ്പർദ്ധ വളർത്തിക്കൊണ്ടും കേരളത്തിൽ നടന്നിട്ടുള്ള പ്രഭാഷണങ്ങൾ പലതുണ്ട്. അത്തരത്തിലുള്ള പുസ്തകങ്ങൾ ഇന്നും പ്രചാരത്തിലുള്ളവയും നിരോധിക്കപ്പെട്ടവയുമുണ്ട്. മതസ്പർദ്ധ വളർത്തുകയും വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള സംഭവങ്ങൾ പലതുണ്ടായിട്ടുണ്ട്. അത്തരം നിരവധി അവസരങ്ങളിൽ തിരുത്തൽ നടപടികൾ സ്വയം സ്വീകരിക്കേണ്ടതുണ്ടെന്ന് ഒരിക്കൽപ്പോലും തോന്നിയിട്ടില്ലാത്ത വ്യക്തികളും സംഘടനകളും, പലതും കണ്ടും കേട്ടും തോന്നിയ ആശങ്ക ഒരു വ്യക്തി സ്വന്തം ജനതയുടെ മുന്നിൽ സ്വകാര്യമായി പങ്കുവച്ചതിനെ ക്രിമിനൽ കുറ്റമായി കരുതുന്നു! വാസ്തവത്തിൽ, പാലാ മെത്രാനെതിരെ ഇമാം കൗൺസിൽ നൽകിയ കേസിൽ, അദ്ദേഹത്തിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവുണ്ടായിരിക്കുന്നത് കേരളത്തിന്റെ മത മൈത്രിയെയും സാമൂഹിക സഹോദര്യത്തെയും തകർക്കുന്ന നടപടിയാണ്. കാരണം, സമൂഹത്തിന്റെ നന്മയാണ് ലക്ഷ്യമാക്കുന്നതെങ്കിൽ ഇമാം കൗൺസിലും ഇസ്ലാമിക സംഘടനകളും ഒറ്റപ്പെടുത്തേണ്ടത് ഈ സമൂഹത്തിൽ തീവ്രവാദ ചിന്തകൾ പ്രചരിപ്പിക്കുകയും വിദ്വേഷം പരത്തുകയും ചെയ്യുന്ന ഇസ്ലാം വിശ്വാസികൾക്കിടയിലെ ഒരു വിഭാഗത്തെയും അവരുടെ വാക്കുകൾ കേട്ട് തീവ്രവാദ പ്രവർത്തനങ്ങൾക്കിറങ്ങുന്ന ചിലരെയുമാണ്. അല്ലാതെ, ഗുരുതരമായ ചില രോഗലക്ഷണങ്ങൾ കണ്ട് തങ്ങളുടെ സമൂഹത്തിന് മുന്നറിയിപ്പ് നല്കുന്നവരെയല്ല. തങ്ങൾക്കിടയിലുള്ള ഗുരുതരമായ അപചയങ്ങൾകണ്ടില്ലെന്ന് നടിച്ചുകൊണ്ട് അതിനെതിരായി മുന്നറിയിപ്പുകൾ നൽകുന്നവർക്കെതിരെ പോരാടാനുള്ള തീരുമാനം ഇത്തരം വിഷയങ്ങളെ ഗൗരവമായി വീക്ഷിക്കുന്ന അനേകർക്ക് ആശങ്കാജനകവും, മുസ്‌ലിം സമുദായത്തിലെ നല്ലവരായ അനേകർക്ക് ദുർമാതൃക നൽകുന്നതുമാണ്. മാത്രമല്ല, ഈ പ്രവൃത്തി മതസൗഹാർദ്ദത്തെക്കുറിച്ചുള്ള തെറ്റായ സന്ദേശം നൽകുകയും ചെയ്യുന്നു. ഒരേ സമൂഹത്തിൽ ഒരുമിച്ചായിരിക്കുന്നവർ എന്ന നിലയിൽ പരസ്പരം പോരായ്മകൾ ചൂണ്ടിക്കാണിക്കാനും തെറ്റുകൾ തിരുത്താൻ അന്യോന്യം സഹായിക്കാനും എല്ലാ സമുദായ നേതൃത്വങ്ങൾക്കും കടമയുണ്ട്. ഈ വിവാദത്തിൽ ക്രിയാത്മകമായ നിലപാടുകൾ സ്വീകരിച്ച് സമൂഹത്തിൽ കടന്നുകൂടിയിട്ടുള്ള ആശങ്കകളെ ഇല്ലായ്മ ചെയ്യാനുള്ള ഉത്തരവാദിത്തമായിരുന്നു ഇസ്ലാമിക സമൂഹം ഏറ്റടുക്കേണ്ടത്. കേരളത്തിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നതും, യുവജനങ്ങളിലും വിദ്യാർത്ഥികളിലും ഒരു വലിയ വിഭാഗം അതിന് അടിപ്പെടുന്നതും തികഞ്ഞ യാഥാർത്ഥ്യങ്ങളാണ്. ഇന്ത്യയിലുൾപ്പെടെ ലോകത്തിൽ വിറ്റഴിക്കപ്പെടുന്ന മയക്കുമരുന്നിൽ 80 ശതമാനവും ഉൽപ്പാദിപ്പിക്കപ്പെടുന്നത് അഫ്ഘാനിസ്ഥാൻ ഉൾപ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങളിൽ ആണെന്നുള്ളതും, അത് വിറ്റുകിട്ടുന്ന പണം ഉപയോഗിക്കപ്പെടുന്നത് കൂടുതലും തീവ്രവാദ പ്രവർത്തനങ്ങൾക്കാണെന്നുള്ളതും യുഎനും അന്താരാഷ്ട്ര ഏജൻസികളും വെളിപ്പെടുത്തിയിട്ടുള്ള ചില യാഥാർത്ഥ്യങ്ങളാണ്. മയക്കുമരുന്ന് വിതരണ ശൃംഖലയിലെ ഇടനിലക്കാരും അവസാന കണ്ണിയിലുള്ളവരും ഉപഭോക്താക്കളും ജാതി മത വ്യത്യാസങ്ങൾക്ക് അതീതരാണ് എന്നതിനാൽ അതിന്റെ മുഖ്യ ലാഭവിഹിതം പോകുന്നത് തീവ്രവാദ സംഘടനകൾക്കാണ് എന്നത് വാസ്തവമല്ലാതാകുന്നില്ല. ലോകത്തെ മുഴുവൻ ആലസ്യത്തിലകപ്പെടുത്താൻ കഴിയുന്നത്ര വിവിധ രൂപഭാവങ്ങളിലുള്ള മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കാൻ വേദിയൊരുക്കുന്ന അഫ്ഘാനിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെയും അതിന്റെ ലാഭംകൊണ്ട് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെയും തള്ളിപ്പറയാനും ഒറ്റപ്പെടുത്താനുമാണ് ഇസ്ലാമിക സമൂഹം ആർജ്ജവം കാണിക്കേണ്ടത്. അതോടൊപ്പം കേരളത്തിൽ ഇന്ന് വർദ്ധിച്ചുകൊണ്ടിരിക്കുന്നതായി പലരും ഇതിനകം വെളിപ്പെടുത്തിയിട്ടുള്ള വിവിധ തീവ്രവാദ സ്വാധീനങ്ങൾ തിരിച്ചറിഞ്ഞ് തിരുത്തൽ നടപടികൾ സ്വീകരിക്കാനും ഇസ്ലാമിക സമൂഹവും സംഘടനകളും തയ്യാറാകണം. സാമുദായിക ഐക്യം ഒരു സമൂഹത്തിൽ പുലരാൻ വേണ്ടത് തീവ്രവാദ പ്രവണതകളെയും തിന്മയുടെ സ്വാധീനങ്ങളെയും കണ്ടില്ലെന്ന് നടിച്ച് പുറമെ സൗഹാർദ്ദം നടിക്കുകയും ഐക്യത്തിൽ ജീവിക്കുന്നതായി അഭിനയിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുകയല്ല. മറിച്ച്, സമൂഹത്തിന്റെ പൊതുനന്മയെ ലക്ഷ്യമാക്കി പക്വമായ നിലപാടുകൾ സ്വീകരിക്കുകയും, മറ്റുളവരുടെ ആശങ്കകളെയും മുന്നറിയിപ്പുകളെയും മുഖവിലയ്‌ക്കെടുത്ത് ആവശ്യമായ തിരുത്തൽനടപടികൾക്ക് സ്വയം വിധേയമാകാനുമുള്ള സന്നദ്ധത പ്രകടിപ്പിക്കുകയുമാണ്. അതിലൂടെയേ ഈ സമൂഹത്തിൽ സഹവർത്തിത്വവും സാഹോദര്യവും സാധ്യമാവുകയുള്ളൂ. ഈ ലക്ഷ്യത്തിനായി പരസ്പരാദരവോടും ഐക്യത്തോടും പ്രയത്നിക്കാനുള്ള ഉത്തരവാദിത്തം എല്ലാ മത സമുദായ നേതൃത്വങ്ങൾക്കുമുണ്ട്.
Image: /content_image/News/News-2021-11-02-12:12:24.jpg
Keywords: കെസിബിസി
Category: 1
Sub Category:
Heading: ജാഗ്രത നിർദ്ദേശത്തെ ദുർവ്യാഖ്യാനം ചെയ്ത് മെത്രാനെതിരെ കേസെടുക്കാൻ സമ്മർദ്ദം ചെലുത്തുന്നത് പ്രതിഷേധാർഹം: കെസിബിസി ജാഗ്രത കമ്മീഷന്‍
Content: ലോകമെമ്പാടും കാലങ്ങളോളമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ചില ആപത്തുകളുടെ ലക്ഷണങ്ങൾ കേരളത്തിലും പ്രകടമാകുന്നു എന്നുള്ള ആശങ്ക ഒരു മെത്രാന്റേത് മാത്രമല്ല, ചിന്തിക്കുന്ന ഓരോ മലയാളിയുടേതും കൂടിയാണ്. മയക്കുമരുന്നിന്റെ വിൽപ്പനയും ഉപയോഗവും വർദ്ധിക്കുന്നത്തിന് ആനുപാതികമായി തീവ്രവാദ പ്രവർത്തനങ്ങളും വർദ്ധിച്ചിട്ടുള്ള ചരിത്രം ലോകത്തിൽ പല രാജ്യങ്ങളിലുമുണ്ട്. അതിന്റെ സൂചനകൾ ഇന്ന് നമുക്കിടയിലും പലരീതിയിൽ പ്രകടമാകുന്നു. കേരളത്തിലെ തീവ്ര സ്വഭാവമുള്ള ചില ഇസ്ലാമിക സംഘടനകൾക്ക് അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും, കേരളത്തിൽ തീവ്രവാദികളുടെ റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടെന്നും പോലീസ് മേധാവികളും കേന്ദ്ര അന്വേഷണ ഏജൻസികളും അന്താരാഷ്ട്ര ഏജൻസികളും പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ കേരളത്തിൽ നിന്ന് തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഇന്ത്യയ്ക്ക് വെളിയിലേക്ക് പോയിട്ടുള്ളവരുടെ എണ്ണം നൂറോളം വരുമെന്ന് ബഹു. മുഖ്യമന്ത്രി തന്നെ കഴിഞ്ഞയിടെ പറയുകയുണ്ടായി. മാത്രമല്ല, കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ ഇസ്ലാം സമൂഹത്തിനിടയിൽ സർക്കാർ നടത്തിയ ഡീറാഡിക്കലൈസേഷൻ പ്രവർത്തനങ്ങൾ വഴിയായി ആറായിരത്തോളം പേരെ തീവ്രവാദ പ്രവർത്തനങ്ങളോടുള്ള ആഭിമുഖ്യങ്ങളിൽനിന്ന് പിന്തിരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയത് നടുക്കത്തോടെയാണ് മലയാളികൾ കേട്ടത്. സർക്കാർ ഖജനാവിൽനിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് ഒരു സമുദായത്തിനുള്ളിൽ ഡീറാഡിക്കലൈസേഷൻ നടത്തിവരുന്നുണ്ടെങ്കിൽ ആ സമൂഹത്തിൽ തീവ്രവാദ പ്രചാരണങ്ങളും അതിനായുള്ള സ്വാധീനങ്ങളും സജീവമായുണ്ട് എന്നുള്ളതിന് അത് ശക്തമായ തെളിവ് തന്നെയാണ്. വാസ്തവങ്ങൾ ഇപ്രകാരമായിരിക്കെ, അപൂർവ്വം ചില ഇസ്ലാമിക സംഘടനകളുടെ നേതൃത്വത്തിൽ കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് കത്തോലിക്കാ വിശ്വാസികൾക്ക് പാലാ മെത്രാൻ നൽകിയ മുന്നറിയിപ്പ് വർഗ്ഗീയ പ്രചാരണമാകുന്നത് എങ്ങനെയെന്ന് അത്തരം ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളമെമ്പാടും ഒപ്പുശേഖരണവും കാമ്പെയിനിംഗുകളും നടത്തുകയും നിയമനടപടികൾക്കായി പരക്കംപായുകയും ചെയ്യുന്നവർ വ്യക്തമാക്കേണ്ടതുണ്ട്. ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചു എന്നതാണ് പ്രശ്നമെങ്കിൽ, വർഷങ്ങളായി കേരളത്തിൽ പ്രചരിക്കുന്ന ചില ഗ്രന്ഥങ്ങളിൽ ജിഹാദ് എന്നാൽ, അമുസ്ലീങ്ങളോട് ആയുധവും അടവുകളും ഉപയോഗിച്ച് പോരാടുന്നതും അവരെ ഇല്ലാതാക്കുന്നതുമാണെന്ന് ഊന്നിപ്പറയുന്നതിനെക്കുറിച്ച് ഇസ്ലാമിക പണ്ഡിതർ വ്യക്തമാക്കേണ്ടതുണ്ട്. നാർക്കോ - ജിഹാദ് എന്ന വാക്ക് പതിറ്റാണ്ടുകൾക്ക് മുമ്പ് മുതൽ ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്നതും അതിൽ വാസ്തവമുണ്ടെന്ന് നിരവധി സാമൂഹിക നിരീക്ഷകർ സ്ഥാപിച്ചിട്ടുള്ളതുമാണ്. അത്തരമൊരു പ്രതിഭാസവും ലോകത്തിൽ നടക്കുന്നുണ്ടെന്നുളളതിന് നിരവധി പത്രവാർത്തകൾ തന്നെ തെളിവായുണ്ട്. അങ്ങനെയല്ലെങ്കിൽ യുക്തിഭദ്രമായ വിശദീകരണങ്ങൾ ഈ സമൂഹത്തിന് നൽകുകയാണ് ആവശ്യം. ചില തീവ്രവാദ സംഘടനകൾ കേരളത്തിലും തീവ്രവാദ ചിന്തകൾ പ്രചരിപ്പിക്കുന്നുണ്ട് എന്നുള്ളതിന് സമീപകാലത്ത് ചർച്ചാ വിഷയമായ "വിജയത്തിന്റെ വാതിൽ - വാളിന്റെ തണലിൽ" എന്ന ഗ്രന്ഥം തന്നെ ഉത്തമ ഉദാഹരണമാണ്. പീസ് സ്‌കൂൾ സംബന്ധിച്ച് ഉയർന്ന വിവാദങ്ങൾ മലയാളികൾ മറന്നിട്ടുണ്ടാകാനിടയില്ല. തീവ്ര ഇസ്ലാമിക പ്രചാരണങ്ങൾ മുതൽ, വിദേശത്തേയ്ക്ക് തീവ്രവാദപ്രവർത്തനങ്ങൾക്കായി പോയതുവരെയുള്ള സംഭവവികാസങ്ങൾ അതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തപ്പെട്ടിരുന്നു. ഇസ്ലാമിക തീവ്രവാദികളെ അനുകരിച്ച് മതമൗലികവാദികൾ ഒരു അദ്ധ്യാപകന്റെ കൈ പരസ്യമായി വെട്ടി മാറ്റിയതും ഇതേ കേരളത്തിൽത്തന്നെയാണ്. സത്യമാകാനിടയാവരുതെന്ന് സാമാന്യജനത എന്നും ആഗ്രഹിക്കുന്ന ചില ആഹ്വാനങ്ങൾ ഇസ്ലാമിക മതപണ്ഡിതർ പൊതുവേദികളിൽ മലയാളത്തിൽ ഉച്ചത്തിൽ വിളിച്ചുപറയുന്ന ചില വീഡിയോകൾ സോഷ്യൽമീഡിയയിൽ ഇപ്പോഴും ലഭ്യമാണ്. ആരാണ് ഇവിടെ വർഗ്ഗീയതയും തീവ്രവാദവും പ്രചരിപ്പിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നതെന്ന് മനസിലാക്കാൻ സാമാന്യബുദ്ധിയുള്ള ആർക്കും ബുദ്ധിമുട്ടുണ്ടാകാനിടയില്ല. അന്യമതസ്ഥരെ ഇല്ലാതാക്കണമെന്ന് പച്ചയ്ക്ക് ആഹ്വാനം ചെയ്യുന്ന ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരും, തീവ്രവാദ പ്രവർത്തനങ്ങൾക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നവരും അഭിമാനത്തോടെ പറഞ്ഞയക്കുന്നവരും, പൊതു സദസുകളിൽ തീവ്രവാദം പ്രസംഗിക്കുന്നവരും കേരളത്തിലുമുണ്ട് എന്നുള്ളത് തികഞ്ഞ വാസ്തവമായിരിക്കെ, ഒരു ദേവാലയ പ്രസംഗത്തിനിടയിൽ വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകുക മാത്രം ചെയ്ത മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെതിരെ കേസുമായി മുന്നോട്ടുപോകാൻ ഇസ്ലാമിക സമൂഹം തീരുമാനിച്ചിരിക്കുന്നത് തികച്ചും ദൗർഭാഗ്യകരമാണ്. അഭിവന്ദ്യ പാലാ മെത്രാൻ മറ്റാർക്കും ദ്രോഹം ചെയ്യണമെന്നോ, ആരെയും ഇല്ലാതാക്കണമെന്നോ, ആർക്കെങ്കിലും എതിരെ കരുനീക്കങ്ങൾ നടത്തണമെന്നോ, ആരെയെങ്കിലും വെറുക്കണമെന്നോ ആവശ്യപ്പെട്ടിട്ടില്ല. മറിച്ച്, മറ്റുള്ളവരുടെ നാശം ആഗ്രഹിക്കുന്ന ഈ സമൂഹത്തിലെ അപൂർവ്വം ചിലർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മാത്രമാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. സാധാരണക്കാരും നല്ലവരുമായ ഭൂരിപക്ഷം ഇസ്ലാം മതവിശ്വാസികൾക്ക് യാതൊരു അസ്വസ്ഥതയും തോന്നേണ്ടതില്ലാത്ത ഒരു ദേവാലയ പ്രസംഗത്തെ തുടർന്ന് അത്ഭുതകരമായ കോലാഹലങ്ങളാണ് കേരളത്തിലുണ്ടായത്. സമസ്തയും ജമാഅത്തെ ഇസ്ലാമിയും തുടങ്ങിയ സംഘടനകളും ചില രാഷ്ട്രീയ പാർട്ടികളും വലിയ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കാണാനിടയായി. നിർദോഷമായ ഒരു മുന്നറിയിപ്പ് നൽകിയ പാലാ മെത്രാനെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കേരളമെമ്പാടും ഒപ്പുശേഖരണം നടന്നു. വാസ്തവത്തിൽ ഒരു ശരാശരി മലയാളി വലിയ കൗതുകത്തോടെയാണ് ഈ സംഭവ വികാസങ്ങളെ നോക്കിക്കണ്ടത്. പൊലീസിന് സ്വമേധയാ കേസെടുക്കാൻ കഴിയുന്ന വിധത്തിൽ അന്യമതസ്ഥരെയും അന്യമതവിശ്വാസങ്ങളെയും അവഹേളിച്ചുകൊണ്ടും മതസ്പർദ്ധ വളർത്തിക്കൊണ്ടും കേരളത്തിൽ നടന്നിട്ടുള്ള പ്രഭാഷണങ്ങൾ പലതുണ്ട്. അത്തരത്തിലുള്ള പുസ്തകങ്ങൾ ഇന്നും പ്രചാരത്തിലുള്ളവയും നിരോധിക്കപ്പെട്ടവയുമുണ്ട്. മതസ്പർദ്ധ വളർത്തുകയും വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള സംഭവങ്ങൾ പലതുണ്ടായിട്ടുണ്ട്. അത്തരം നിരവധി അവസരങ്ങളിൽ തിരുത്തൽ നടപടികൾ സ്വയം സ്വീകരിക്കേണ്ടതുണ്ടെന്ന് ഒരിക്കൽപ്പോലും തോന്നിയിട്ടില്ലാത്ത വ്യക്തികളും സംഘടനകളും, പലതും കണ്ടും കേട്ടും തോന്നിയ ആശങ്ക ഒരു വ്യക്തി സ്വന്തം ജനതയുടെ മുന്നിൽ സ്വകാര്യമായി പങ്കുവച്ചതിനെ ക്രിമിനൽ കുറ്റമായി കരുതുന്നു! വാസ്തവത്തിൽ, പാലാ മെത്രാനെതിരെ ഇമാം കൗൺസിൽ നൽകിയ കേസിൽ, അദ്ദേഹത്തിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവുണ്ടായിരിക്കുന്നത് കേരളത്തിന്റെ മത മൈത്രിയെയും സാമൂഹിക സഹോദര്യത്തെയും തകർക്കുന്ന നടപടിയാണ്. കാരണം, സമൂഹത്തിന്റെ നന്മയാണ് ലക്ഷ്യമാക്കുന്നതെങ്കിൽ ഇമാം കൗൺസിലും ഇസ്ലാമിക സംഘടനകളും ഒറ്റപ്പെടുത്തേണ്ടത് ഈ സമൂഹത്തിൽ തീവ്രവാദ ചിന്തകൾ പ്രചരിപ്പിക്കുകയും വിദ്വേഷം പരത്തുകയും ചെയ്യുന്ന ഇസ്ലാം വിശ്വാസികൾക്കിടയിലെ ഒരു വിഭാഗത്തെയും അവരുടെ വാക്കുകൾ കേട്ട് തീവ്രവാദ പ്രവർത്തനങ്ങൾക്കിറങ്ങുന്ന ചിലരെയുമാണ്. അല്ലാതെ, ഗുരുതരമായ ചില രോഗലക്ഷണങ്ങൾ കണ്ട് തങ്ങളുടെ സമൂഹത്തിന് മുന്നറിയിപ്പ് നല്കുന്നവരെയല്ല. തങ്ങൾക്കിടയിലുള്ള ഗുരുതരമായ അപചയങ്ങൾകണ്ടില്ലെന്ന് നടിച്ചുകൊണ്ട് അതിനെതിരായി മുന്നറിയിപ്പുകൾ നൽകുന്നവർക്കെതിരെ പോരാടാനുള്ള തീരുമാനം ഇത്തരം വിഷയങ്ങളെ ഗൗരവമായി വീക്ഷിക്കുന്ന അനേകർക്ക് ആശങ്കാജനകവും, മുസ്‌ലിം സമുദായത്തിലെ നല്ലവരായ അനേകർക്ക് ദുർമാതൃക നൽകുന്നതുമാണ്. മാത്രമല്ല, ഈ പ്രവൃത്തി മതസൗഹാർദ്ദത്തെക്കുറിച്ചുള്ള തെറ്റായ സന്ദേശം നൽകുകയും ചെയ്യുന്നു. ഒരേ സമൂഹത്തിൽ ഒരുമിച്ചായിരിക്കുന്നവർ എന്ന നിലയിൽ പരസ്പരം പോരായ്മകൾ ചൂണ്ടിക്കാണിക്കാനും തെറ്റുകൾ തിരുത്താൻ അന്യോന്യം സഹായിക്കാനും എല്ലാ സമുദായ നേതൃത്വങ്ങൾക്കും കടമയുണ്ട്. ഈ വിവാദത്തിൽ ക്രിയാത്മകമായ നിലപാടുകൾ സ്വീകരിച്ച് സമൂഹത്തിൽ കടന്നുകൂടിയിട്ടുള്ള ആശങ്കകളെ ഇല്ലായ്മ ചെയ്യാനുള്ള ഉത്തരവാദിത്തമായിരുന്നു ഇസ്ലാമിക സമൂഹം ഏറ്റടുക്കേണ്ടത്. കേരളത്തിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നതും, യുവജനങ്ങളിലും വിദ്യാർത്ഥികളിലും ഒരു വലിയ വിഭാഗം അതിന് അടിപ്പെടുന്നതും തികഞ്ഞ യാഥാർത്ഥ്യങ്ങളാണ്. ഇന്ത്യയിലുൾപ്പെടെ ലോകത്തിൽ വിറ്റഴിക്കപ്പെടുന്ന മയക്കുമരുന്നിൽ 80 ശതമാനവും ഉൽപ്പാദിപ്പിക്കപ്പെടുന്നത് അഫ്ഘാനിസ്ഥാൻ ഉൾപ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങളിൽ ആണെന്നുള്ളതും, അത് വിറ്റുകിട്ടുന്ന പണം ഉപയോഗിക്കപ്പെടുന്നത് കൂടുതലും തീവ്രവാദ പ്രവർത്തനങ്ങൾക്കാണെന്നുള്ളതും യുഎനും അന്താരാഷ്ട്ര ഏജൻസികളും വെളിപ്പെടുത്തിയിട്ടുള്ള ചില യാഥാർത്ഥ്യങ്ങളാണ്. മയക്കുമരുന്ന് വിതരണ ശൃംഖലയിലെ ഇടനിലക്കാരും അവസാന കണ്ണിയിലുള്ളവരും ഉപഭോക്താക്കളും ജാതി മത വ്യത്യാസങ്ങൾക്ക് അതീതരാണ് എന്നതിനാൽ അതിന്റെ മുഖ്യ ലാഭവിഹിതം പോകുന്നത് തീവ്രവാദ സംഘടനകൾക്കാണ് എന്നത് വാസ്തവമല്ലാതാകുന്നില്ല. ലോകത്തെ മുഴുവൻ ആലസ്യത്തിലകപ്പെടുത്താൻ കഴിയുന്നത്ര വിവിധ രൂപഭാവങ്ങളിലുള്ള മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കാൻ വേദിയൊരുക്കുന്ന അഫ്ഘാനിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെയും അതിന്റെ ലാഭംകൊണ്ട് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെയും തള്ളിപ്പറയാനും ഒറ്റപ്പെടുത്താനുമാണ് ഇസ്ലാമിക സമൂഹം ആർജ്ജവം കാണിക്കേണ്ടത്. അതോടൊപ്പം കേരളത്തിൽ ഇന്ന് വർദ്ധിച്ചുകൊണ്ടിരിക്കുന്നതായി പലരും ഇതിനകം വെളിപ്പെടുത്തിയിട്ടുള്ള വിവിധ തീവ്രവാദ സ്വാധീനങ്ങൾ തിരിച്ചറിഞ്ഞ് തിരുത്തൽ നടപടികൾ സ്വീകരിക്കാനും ഇസ്ലാമിക സമൂഹവും സംഘടനകളും തയ്യാറാകണം. സാമുദായിക ഐക്യം ഒരു സമൂഹത്തിൽ പുലരാൻ വേണ്ടത് തീവ്രവാദ പ്രവണതകളെയും തിന്മയുടെ സ്വാധീനങ്ങളെയും കണ്ടില്ലെന്ന് നടിച്ച് പുറമെ സൗഹാർദ്ദം നടിക്കുകയും ഐക്യത്തിൽ ജീവിക്കുന്നതായി അഭിനയിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുകയല്ല. മറിച്ച്, സമൂഹത്തിന്റെ പൊതുനന്മയെ ലക്ഷ്യമാക്കി പക്വമായ നിലപാടുകൾ സ്വീകരിക്കുകയും, മറ്റുളവരുടെ ആശങ്കകളെയും മുന്നറിയിപ്പുകളെയും മുഖവിലയ്‌ക്കെടുത്ത് ആവശ്യമായ തിരുത്തൽനടപടികൾക്ക് സ്വയം വിധേയമാകാനുമുള്ള സന്നദ്ധത പ്രകടിപ്പിക്കുകയുമാണ്. അതിലൂടെയേ ഈ സമൂഹത്തിൽ സഹവർത്തിത്വവും സാഹോദര്യവും സാധ്യമാവുകയുള്ളൂ. ഈ ലക്ഷ്യത്തിനായി പരസ്പരാദരവോടും ഐക്യത്തോടും പ്രയത്നിക്കാനുള്ള ഉത്തരവാദിത്തം എല്ലാ മത സമുദായ നേതൃത്വങ്ങൾക്കുമുണ്ട്.
Image: /content_image/News/News-2021-11-02-12:12:24.jpg
Keywords: കെസിബിസി
Content:
17641
Category: 13
Sub Category:
Heading: ദുരിതങ്ങള്‍ക്കിടയിലും സന്തോഷത്തില്‍ ജീവിച്ച് സാക്ഷ്യം വഹിച്ചവരാണ് വിശുദ്ധര്‍: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അനേകം കഷ്ടപ്പാടുകൾക്കിടയിലും ദുരിതങ്ങള്‍ക്കിടയിലും സന്തോഷത്തില്‍ ജീവിക്കുകയും അതിന് സാക്ഷ്യം വഹിക്കുകയും ചെയ്തവരാണ് വിശുദ്ധരെന്ന് ഫ്രാന്‍സിസ് പാപ്പ. സകല വിശുദ്ധരുടെയും തിരുനാള്‍ ദിനമായ ഇന്നലെ മധ്യാഹ്ന പ്രാർത്ഥനാമധ്യേ നടത്തിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. ക്രൈസ്തവ വിശ്വാസിയുടെ സന്തോഷം ഒരു നൈമിഷീക ശുഭാപ്തി വിശ്വാസത്തിന്റെ വികാരമല്ലായെന്നും ദൈവത്തിന്റെ സ്നേഹപൂർവ്വകമായ നോട്ടത്തിൽ അവനിൽ നിന്നു ലഭിക്കുന്ന ധൈര്യത്തോടും ശക്തിയോടുംകൂടി എല്ലാം അഭിമുഖീകരിക്കാൻ കഴിയുമെന്ന ഉറപ്പാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. അനേകം കഷ്ടപ്പാടുകൾക്കിടയിലും ഈ സന്തോഷം ജീവിക്കുകയും അതിന് സാക്ഷ്യം വഹിക്കുകയും ചെയ്തവരാണ് വിശുദ്ധർ. സന്തോഷം കൂടാതെയുള്ള വിശ്വാസം അടിച്ചമർത്തലിന്റെ കഠിനമായ ഒരു വ്യായാമം മാത്രമായി തീർന്ന് ദു:ഖവും രോഗവും പിടിപെടുന്ന ഒന്നായി മാറും. നമ്മൾ സന്തോഷമുള്ളവരും സന്തോഷം പകരുന്നവരുമായ ക്രൈസ്തവരാണോ അതോ കെട്ടടങ്ങിയ, ദു:ഖം തളം കെട്ടിയവരാണോയെന്ന് ആത്മശോധന ചെയ്യണമെന്നും പാപ്പ പറഞ്ഞു. സമ്പത്തും, ശക്തിയും, യുവത്വവും, പ്രശസ്തിയും വിജയവുമുണ്ടെങ്കിൽ മാത്രമേ യഥാർത്ഥത്തിൽ സന്തോഷമനുഭവിക്കാൻ കഴിയൂ എന്ന് ലോകം പറയുന്നു. ഇത് തകിടം മറിച്ചു കൊണ്ട് ജീവന്റെ നിറവ് അവനെ അനുഗമിക്കുന്നതിലും അവന്റെ വചനങ്ങൾ പരിശീലിക്കുന്നതിലുമാണെന്ന് ഈശോ ഓര്‍മ്മപ്പെടുത്തുകയാണ്. ഇതിന്റെ അർത്ഥം ദൈവത്തിന് നമ്മുടെയുളളിൽ ഇടമുണ്ടാക്കാനായി സ്വയം ശൂന്യമാക്കുകയും ഉള്ളിൽ ദരിദ്രരായിരിക്കുകയും ചെയ്യുക എന്നതാണ്. സ്വയം ധനവാനും, വിജയിയും, സുരക്ഷിതരുമെന്നു ചിന്തിക്കുന്നവർ എല്ലാം തന്നിൽതന്നെ അടിസ്ഥാനമാക്കുകയും ദൈവത്തിനും സഹോദരർക്കുനേരെയും വാതിലടക്കുകയും ചെയ്യുന്നു. മറിച്ച് ദരിദ്രരാണെന്നും സ്വയം പര്യാപ്തരല്ല എന്നുമറിയുന്നവർ ദൈവത്തോടും സഹോദരരോടും തുറവുള്ളവരായി തീരുന്നു. സന്തോഷം കണ്ടെത്തുന്നു. അതിനാൽ സുവിശേഷ സൗഭാഗ്യങ്ങൾ പുതിയ ഒരു മാനവീകതയുടെ പ്രവചനമാണ്; ഒരു പുതിയ ജീവിതരീതിയാണ്: അത് സ്വയം ചെറുതായി ദൈവത്തിൽ വിശ്വാസമർപ്പിക്കുകയെന്നാണ്; സ്വയം അടിച്ചേൽപ്പിക്കാതെ സൗമ്യരാവുക എന്നാണ്; തന്നെക്കുറിച്ച് മാത്രം ചിന്തിക്കാതെ കരുണ പരിശീലിക്കുകയാണ്; അനീതിയും അസമത്വവും വർദ്ധിപ്പിക്കാൻ ശ്രമിക്കാതെ, അതുമായി ഒത്താശ ചെയ്യാതെ നീതിക്കും സമാധാനത്തിനുമായി പ്രവർത്തിക്കുകയാണ് വേണ്ടതെന്നും ഫ്രാൻസിസ് പാപ്പ വിശദീകരിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-02-14:00:02.jpg
Keywords: പാപ്പ
Category: 13
Sub Category:
Heading: ദുരിതങ്ങള്‍ക്കിടയിലും സന്തോഷത്തില്‍ ജീവിച്ച് സാക്ഷ്യം വഹിച്ചവരാണ് വിശുദ്ധര്‍: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അനേകം കഷ്ടപ്പാടുകൾക്കിടയിലും ദുരിതങ്ങള്‍ക്കിടയിലും സന്തോഷത്തില്‍ ജീവിക്കുകയും അതിന് സാക്ഷ്യം വഹിക്കുകയും ചെയ്തവരാണ് വിശുദ്ധരെന്ന് ഫ്രാന്‍സിസ് പാപ്പ. സകല വിശുദ്ധരുടെയും തിരുനാള്‍ ദിനമായ ഇന്നലെ മധ്യാഹ്ന പ്രാർത്ഥനാമധ്യേ നടത്തിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. ക്രൈസ്തവ വിശ്വാസിയുടെ സന്തോഷം ഒരു നൈമിഷീക ശുഭാപ്തി വിശ്വാസത്തിന്റെ വികാരമല്ലായെന്നും ദൈവത്തിന്റെ സ്നേഹപൂർവ്വകമായ നോട്ടത്തിൽ അവനിൽ നിന്നു ലഭിക്കുന്ന ധൈര്യത്തോടും ശക്തിയോടുംകൂടി എല്ലാം അഭിമുഖീകരിക്കാൻ കഴിയുമെന്ന ഉറപ്പാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. അനേകം കഷ്ടപ്പാടുകൾക്കിടയിലും ഈ സന്തോഷം ജീവിക്കുകയും അതിന് സാക്ഷ്യം വഹിക്കുകയും ചെയ്തവരാണ് വിശുദ്ധർ. സന്തോഷം കൂടാതെയുള്ള വിശ്വാസം അടിച്ചമർത്തലിന്റെ കഠിനമായ ഒരു വ്യായാമം മാത്രമായി തീർന്ന് ദു:ഖവും രോഗവും പിടിപെടുന്ന ഒന്നായി മാറും. നമ്മൾ സന്തോഷമുള്ളവരും സന്തോഷം പകരുന്നവരുമായ ക്രൈസ്തവരാണോ അതോ കെട്ടടങ്ങിയ, ദു:ഖം തളം കെട്ടിയവരാണോയെന്ന് ആത്മശോധന ചെയ്യണമെന്നും പാപ്പ പറഞ്ഞു. സമ്പത്തും, ശക്തിയും, യുവത്വവും, പ്രശസ്തിയും വിജയവുമുണ്ടെങ്കിൽ മാത്രമേ യഥാർത്ഥത്തിൽ സന്തോഷമനുഭവിക്കാൻ കഴിയൂ എന്ന് ലോകം പറയുന്നു. ഇത് തകിടം മറിച്ചു കൊണ്ട് ജീവന്റെ നിറവ് അവനെ അനുഗമിക്കുന്നതിലും അവന്റെ വചനങ്ങൾ പരിശീലിക്കുന്നതിലുമാണെന്ന് ഈശോ ഓര്‍മ്മപ്പെടുത്തുകയാണ്. ഇതിന്റെ അർത്ഥം ദൈവത്തിന് നമ്മുടെയുളളിൽ ഇടമുണ്ടാക്കാനായി സ്വയം ശൂന്യമാക്കുകയും ഉള്ളിൽ ദരിദ്രരായിരിക്കുകയും ചെയ്യുക എന്നതാണ്. സ്വയം ധനവാനും, വിജയിയും, സുരക്ഷിതരുമെന്നു ചിന്തിക്കുന്നവർ എല്ലാം തന്നിൽതന്നെ അടിസ്ഥാനമാക്കുകയും ദൈവത്തിനും സഹോദരർക്കുനേരെയും വാതിലടക്കുകയും ചെയ്യുന്നു. മറിച്ച് ദരിദ്രരാണെന്നും സ്വയം പര്യാപ്തരല്ല എന്നുമറിയുന്നവർ ദൈവത്തോടും സഹോദരരോടും തുറവുള്ളവരായി തീരുന്നു. സന്തോഷം കണ്ടെത്തുന്നു. അതിനാൽ സുവിശേഷ സൗഭാഗ്യങ്ങൾ പുതിയ ഒരു മാനവീകതയുടെ പ്രവചനമാണ്; ഒരു പുതിയ ജീവിതരീതിയാണ്: അത് സ്വയം ചെറുതായി ദൈവത്തിൽ വിശ്വാസമർപ്പിക്കുകയെന്നാണ്; സ്വയം അടിച്ചേൽപ്പിക്കാതെ സൗമ്യരാവുക എന്നാണ്; തന്നെക്കുറിച്ച് മാത്രം ചിന്തിക്കാതെ കരുണ പരിശീലിക്കുകയാണ്; അനീതിയും അസമത്വവും വർദ്ധിപ്പിക്കാൻ ശ്രമിക്കാതെ, അതുമായി ഒത്താശ ചെയ്യാതെ നീതിക്കും സമാധാനത്തിനുമായി പ്രവർത്തിക്കുകയാണ് വേണ്ടതെന്നും ഫ്രാൻസിസ് പാപ്പ വിശദീകരിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-02-14:00:02.jpg
Keywords: പാപ്പ
Content:
17642
Category: 1
Sub Category:
Heading: സെപ്റ്റംബറില്‍ ഫുലാനി തീവ്രവാദികള്‍ നൈജീരിയയില്‍ കൂട്ടക്കൊല ചെയ്തത് 40 ക്രൈസ്തവരെ
Content: അബൂജ:/ വാഷിംഗ്‌ടണ്‍ ഡി.സി: ക്രൈസ്തവരുടെ കുരുതിക്കളമായി മാറിയിരിക്കുന്ന നൈജീരിയയില്‍ തീവ്ര ഇസ്ലാമിക ഗോത്രവര്‍ഗ്ഗ സംഘടനയായ ഫുലാനികളുടെ ആസൂത്രിത ആക്രമണത്തില്‍ സെപ്റ്റംബര്‍ മാസത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത് 40 ക്രൈസ്തവര്‍. സെപ്റ്റംബറില്‍ നടന്ന ഈ പൈശാചിക കൂട്ടക്കൊലയെ കുറിച്ചുള്ള വാര്‍ത്ത ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വര്‍ഷങ്ങളായി ഫുലാനി തീവ്രവാദികള്‍ ക്രൈസ്തവരെ ആക്രമിച്ച് കൊലപ്പെടുത്തുകയും അവരുടെ വീടുകള്‍ അഗ്നിക്കിരയാക്കുകയും കൃഷിയിടങ്ങള്‍ കൈയ്യടക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നു ഐ.സി.സിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ടു ഒരു വീഡിയോയും ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ പങ്കുവെച്ചിട്ടുണ്ട്. ക്രൈസ്തവര്‍ക്കെതിരായ കൂട്ടക്കൊലകള്‍ അവസാനിപ്പിക്കുവാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന 'നുണ' വര്‍ഷങ്ങളായി നൈജീരിയന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്ന്‍ ഐ.സി.സി പ്രസിഡന്റ് ജെഫ് കിങ്ങ് വീഡിയോയിലൂടെ ആരോപിച്ചു. ഇത് ഗോത്രവര്‍ഗ്ഗക്കാരും കൃഷിക്കാരും തമ്മിലുള്ള പോരാട്ടങ്ങളല്ലെന്നും ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആസൂത്രിതവും ഏകപക്ഷീയവുമായ കൂട്ടക്കൊലയാണെന്നും ജെഫ് കൂട്ടിച്ചേര്‍ത്തു. ഫുലാനി തീവ്രവാദികള്‍ മുസ്ലീം ഭൂരിപക്ഷ പട്ടണമായ ‘സാന്ഗോ കട്ടാഫ്’ല്‍ സുരക്ഷിതരായി തമ്പടിച്ചിരിക്കുകയാണെന്നും അവിടെ നിന്നും അവര്‍ ചുറ്റുപാടുമുള്ള ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ പോയി ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുകയും ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തതിന് ശേഷം തിരികെ വരികയാണെന്നുമുള്ള ഒരു നൈജീരിയന്‍ ക്രൈസ്തവ വിശ്വാസിയുടെ വെളിപ്പെടുത്തലും വീഡിയോയിലുണ്ട്. സാന്ഗോ കട്ടാഫില്‍ തമ്പടിച്ചിരിക്കുന്ന മുസ്ലീം തീവ്രവാദികളും ഫുലാനികളും ക്രിസ്ത്യാനികള്‍ ആ പ്രദേശത്ത് പ്രവേശിക്കാതിരിക്കുവാന്‍ കടുത്ത സുരക്ഷ ഒരുക്കി തങ്ങളുടെ മുസ്ലീം സഹോദരങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ട്. ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുകയാണെന്നു അറിഞ്ഞിട്ടും പ്രാദേശിക ഭരണകൂടങ്ങളും, നൈജീരിയന്‍ ഭരണകൂടവും ഒന്നും അറിയാത്ത ഭാവം നടിക്കുകയാണ്. ഭരണകൂടത്തിനു ഇതില്‍ പങ്കുണ്ടോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. ഒരു ദിവസം ശരാശരി 17 ക്രൈസ്തവരാണ് നൈജീരിയയില്‍ കൊല്ലപ്പെടുന്നതെന്നു 'ദി ഇന്റര്‍നാഷ്ണല്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ' നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-02-16:53:47.jpg
Keywords: നൈജീ
Category: 1
Sub Category:
Heading: സെപ്റ്റംബറില്‍ ഫുലാനി തീവ്രവാദികള്‍ നൈജീരിയയില്‍ കൂട്ടക്കൊല ചെയ്തത് 40 ക്രൈസ്തവരെ
Content: അബൂജ:/ വാഷിംഗ്‌ടണ്‍ ഡി.സി: ക്രൈസ്തവരുടെ കുരുതിക്കളമായി മാറിയിരിക്കുന്ന നൈജീരിയയില്‍ തീവ്ര ഇസ്ലാമിക ഗോത്രവര്‍ഗ്ഗ സംഘടനയായ ഫുലാനികളുടെ ആസൂത്രിത ആക്രമണത്തില്‍ സെപ്റ്റംബര്‍ മാസത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത് 40 ക്രൈസ്തവര്‍. സെപ്റ്റംബറില്‍ നടന്ന ഈ പൈശാചിക കൂട്ടക്കൊലയെ കുറിച്ചുള്ള വാര്‍ത്ത ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വര്‍ഷങ്ങളായി ഫുലാനി തീവ്രവാദികള്‍ ക്രൈസ്തവരെ ആക്രമിച്ച് കൊലപ്പെടുത്തുകയും അവരുടെ വീടുകള്‍ അഗ്നിക്കിരയാക്കുകയും കൃഷിയിടങ്ങള്‍ കൈയ്യടക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നു ഐ.സി.സിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ടു ഒരു വീഡിയോയും ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ പങ്കുവെച്ചിട്ടുണ്ട്. ക്രൈസ്തവര്‍ക്കെതിരായ കൂട്ടക്കൊലകള്‍ അവസാനിപ്പിക്കുവാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന 'നുണ' വര്‍ഷങ്ങളായി നൈജീരിയന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്ന്‍ ഐ.സി.സി പ്രസിഡന്റ് ജെഫ് കിങ്ങ് വീഡിയോയിലൂടെ ആരോപിച്ചു. ഇത് ഗോത്രവര്‍ഗ്ഗക്കാരും കൃഷിക്കാരും തമ്മിലുള്ള പോരാട്ടങ്ങളല്ലെന്നും ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആസൂത്രിതവും ഏകപക്ഷീയവുമായ കൂട്ടക്കൊലയാണെന്നും ജെഫ് കൂട്ടിച്ചേര്‍ത്തു. ഫുലാനി തീവ്രവാദികള്‍ മുസ്ലീം ഭൂരിപക്ഷ പട്ടണമായ ‘സാന്ഗോ കട്ടാഫ്’ല്‍ സുരക്ഷിതരായി തമ്പടിച്ചിരിക്കുകയാണെന്നും അവിടെ നിന്നും അവര്‍ ചുറ്റുപാടുമുള്ള ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ പോയി ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുകയും ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തതിന് ശേഷം തിരികെ വരികയാണെന്നുമുള്ള ഒരു നൈജീരിയന്‍ ക്രൈസ്തവ വിശ്വാസിയുടെ വെളിപ്പെടുത്തലും വീഡിയോയിലുണ്ട്. സാന്ഗോ കട്ടാഫില്‍ തമ്പടിച്ചിരിക്കുന്ന മുസ്ലീം തീവ്രവാദികളും ഫുലാനികളും ക്രിസ്ത്യാനികള്‍ ആ പ്രദേശത്ത് പ്രവേശിക്കാതിരിക്കുവാന്‍ കടുത്ത സുരക്ഷ ഒരുക്കി തങ്ങളുടെ മുസ്ലീം സഹോദരങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ട്. ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുകയാണെന്നു അറിഞ്ഞിട്ടും പ്രാദേശിക ഭരണകൂടങ്ങളും, നൈജീരിയന്‍ ഭരണകൂടവും ഒന്നും അറിയാത്ത ഭാവം നടിക്കുകയാണ്. ഭരണകൂടത്തിനു ഇതില്‍ പങ്കുണ്ടോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. ഒരു ദിവസം ശരാശരി 17 ക്രൈസ്തവരാണ് നൈജീരിയയില്‍ കൊല്ലപ്പെടുന്നതെന്നു 'ദി ഇന്റര്‍നാഷ്ണല്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ' നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-11-02-16:53:47.jpg
Keywords: നൈജീ