Contents
Displaying 17711-17720 of 25101 results.
Content:
18084
Category: 14
Sub Category:
Heading: പുതുവര്‍ഷവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍ ക്രിസ്തീയതയ്ക്കു എതിരായ പാപം: കത്തോലിക്ക ഭൂതോച്ചാടകന്‍റെ മുന്നറിയിപ്പ്
Content: മാഡ്രിഡ്: അന്ധവിശ്വാസങ്ങള്‍ കൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന പതിവുകള്‍ വിശ്വാസമൂല്യങ്ങള്‍ക്കെതിരായ പാപമാണെന്ന് പോര്‍ച്ചുഗലിലെ ലാമെഗോ രൂപതയുടെ ഭൂതോച്ചാടകനായ ഫാ. ഡാര്‍ട്ടെ ലാറ. കാത്തലിക് ന്യൂസ് ഏജന്‍സിയുടെ പോര്‍ച്ചുഗീസ് വിഭാഗമായ എ.സി.ഐ ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തിലാണ് ഫാ. ലാറ ഇക്കാര്യം പറഞ്ഞത്. അന്ധവിശ്വാസമെന്ന പാപം ഒരുതരം ആത്മീയ വഞ്ചനയാണെന്നും, ദൈവത്തില്‍ നിന്നല്ലാത്ത ഒരു ശക്തിയുടെ മോക്ഷത്തിനായുള്ള കാത്തിരിപ്പില്‍ നിന്നുമാണ് ഈ പാപം വരുന്നതെന്നും, ദൈവവുമായുള്ള അകല്‍ച്ചയുടെ നേട്ടം സാത്താന്‍ സ്വന്തമാക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പുതുവര്‍ഷ ആഘോഷത്തിന് കത്തോലിക്ക മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ ഫാ. ലാറ വര്‍ഷത്തിന്റെ അവസാന ദിവസം പുകഴ്ചയുടേയും, കൃതജ്ഞതയുടേയും പ്രാര്‍ത്ഥന ചൊല്ലുന്നതു ഏറ്റവും നല്ല മാര്‍ഗ്ഗമാണെന്നും പറഞ്ഞു. ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതാണ് ഏറ്റവും നല്ല കാര്യം. ഭാഗ്യത്തിന്റെ പേരില്‍ നമ്മള്‍ കാട്ടിക്കൂട്ടുന്ന അന്ധവിശ്വാസങ്ങളില്‍ യാതൊരു യുക്തിയുമില്ലെന്നും, വിശ്വാസപരമായ വീക്ഷണകോണില്‍ നിന്ന് നോക്കിയാല്‍ അന്ധവിശ്വാസം ഒരു ദുഷ്പ്രവര്‍ത്തിയാണെന്നും, ദൈവത്തിനു അര്‍ഹമായ ആരാധനകൊടുക്കുവാനുള്ള നമ്മുടെ ഇഷ്ടത്തിന്റെ വിപരീതമാണെന്നും ഫാ. ലാറ വിവരിച്ചു. വിശ്വാസമൂല്യത്തിനു എതിരായ രണ്ടു കാര്യങ്ങള്‍ ഉണ്ടെന്ന്‍ പറഞ്ഞ അദ്ദേഹം നിരീശ്വരവാദവും, അന്ധവിശ്വാസവും ആണ് അവയെന്നും ചൂണ്ടിക്കാട്ടി. ദൈവത്തിന് ചെയ്യാന്‍ കടപ്പെട്ടിരിക്കുന്ന കാര്യം ദൈവമല്ലാത്തതിന് നല്‍കുന്നതാണ് അന്ധവിശ്വാസം. അതുകൊണ്ട് തന്നെയാണ് ഇതൊരു പാപമാകുന്നത്. വിഗ്രഹാരാധന, ഭാവിപ്രവചനം, മന്ത്രവാദം എന്നീ മൂന്ന്‍ രൂപങ്ങളായി അന്ധവിശ്വാസം വിഭജിക്കപ്പെട്ടിരിക്കുകയാണെന്നാണ് ഫാ. ലാറ പറയുന്നത്. സാത്താന് തന്നെ ഭാവിയെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ ഫാ. ലാറ മരിച്ചവരെ വിളിച്ചു വരുത്തി സംസാരിക്കുക പോലെയുള്ള ഭാവിപ്രവചനങ്ങളും, മന്ത്രവാദവും വെറും കാപട്യം മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു. വിശ്വാസ മൂല്യങ്ങള്‍ക്ക് മാത്രമല്ല കരുണക്കും, നീതിക്കും നിരക്കാത്തതാണ് ദുര്‍മന്ത്രവാദം. അന്ധവിശ്വാസത്തിനെ ഒരുതരം വൈറസിനോട് ഉപമിച്ച അദ്ദേഹം, ഇഷ്ടമില്ലാഞ്ഞിട്ട് പോലും മറ്റുള്ളവര്‍ ചെയ്യുന്നത് കൊണ്ട് പലരും അന്ധവിശ്വാസത്തിന്റെ ഭാഗമാകുന്നവരുണ്ടെന്നും പറഞ്ഞു. ദൈവത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെടുന്നവരാണ് മറ്റ് ശക്തികളിലേക്ക് തിരിയുന്നത്. ദൈവവുമായുള്ള ബന്ധത്തിലും, ദൈവമഹത്വത്തിലും ജീവിക്കണമെന്ന മഹത്തായ പാഠം യേശു നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ദൈവവചനം, വിശുദ്ധ കുര്‍ബാന, നല്ല കുമ്പസ്സാരം, ദിവ്യകാരുണ്യ സ്വീകരണം തുടങ്ങി ദൈവുമായി അടുപ്പിക്കുന്ന എല്ലാകാര്യങ്ങളും നിറഞ്ഞ ഒരു പുതു വര്‍ഷമാക്കി 2022-നെ മാറ്റണമെന്ന ആഹ്വാനത്തോടെയാണ് അദ്ദേഹം അഭിമുഖം അവസാനിപ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-31-10:18:38.jpg
Keywords: പുതുവര്‍
Category: 14
Sub Category:
Heading: പുതുവര്‍ഷവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍ ക്രിസ്തീയതയ്ക്കു എതിരായ പാപം: കത്തോലിക്ക ഭൂതോച്ചാടകന്‍റെ മുന്നറിയിപ്പ്
Content: മാഡ്രിഡ്: അന്ധവിശ്വാസങ്ങള്‍ കൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന പതിവുകള്‍ വിശ്വാസമൂല്യങ്ങള്‍ക്കെതിരായ പാപമാണെന്ന് പോര്‍ച്ചുഗലിലെ ലാമെഗോ രൂപതയുടെ ഭൂതോച്ചാടകനായ ഫാ. ഡാര്‍ട്ടെ ലാറ. കാത്തലിക് ന്യൂസ് ഏജന്‍സിയുടെ പോര്‍ച്ചുഗീസ് വിഭാഗമായ എ.സി.ഐ ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തിലാണ് ഫാ. ലാറ ഇക്കാര്യം പറഞ്ഞത്. അന്ധവിശ്വാസമെന്ന പാപം ഒരുതരം ആത്മീയ വഞ്ചനയാണെന്നും, ദൈവത്തില്‍ നിന്നല്ലാത്ത ഒരു ശക്തിയുടെ മോക്ഷത്തിനായുള്ള കാത്തിരിപ്പില്‍ നിന്നുമാണ് ഈ പാപം വരുന്നതെന്നും, ദൈവവുമായുള്ള അകല്‍ച്ചയുടെ നേട്ടം സാത്താന്‍ സ്വന്തമാക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പുതുവര്‍ഷ ആഘോഷത്തിന് കത്തോലിക്ക മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ ഫാ. ലാറ വര്‍ഷത്തിന്റെ അവസാന ദിവസം പുകഴ്ചയുടേയും, കൃതജ്ഞതയുടേയും പ്രാര്‍ത്ഥന ചൊല്ലുന്നതു ഏറ്റവും നല്ല മാര്‍ഗ്ഗമാണെന്നും പറഞ്ഞു. ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതാണ് ഏറ്റവും നല്ല കാര്യം. ഭാഗ്യത്തിന്റെ പേരില്‍ നമ്മള്‍ കാട്ടിക്കൂട്ടുന്ന അന്ധവിശ്വാസങ്ങളില്‍ യാതൊരു യുക്തിയുമില്ലെന്നും, വിശ്വാസപരമായ വീക്ഷണകോണില്‍ നിന്ന് നോക്കിയാല്‍ അന്ധവിശ്വാസം ഒരു ദുഷ്പ്രവര്‍ത്തിയാണെന്നും, ദൈവത്തിനു അര്‍ഹമായ ആരാധനകൊടുക്കുവാനുള്ള നമ്മുടെ ഇഷ്ടത്തിന്റെ വിപരീതമാണെന്നും ഫാ. ലാറ വിവരിച്ചു. വിശ്വാസമൂല്യത്തിനു എതിരായ രണ്ടു കാര്യങ്ങള്‍ ഉണ്ടെന്ന്‍ പറഞ്ഞ അദ്ദേഹം നിരീശ്വരവാദവും, അന്ധവിശ്വാസവും ആണ് അവയെന്നും ചൂണ്ടിക്കാട്ടി. ദൈവത്തിന് ചെയ്യാന്‍ കടപ്പെട്ടിരിക്കുന്ന കാര്യം ദൈവമല്ലാത്തതിന് നല്‍കുന്നതാണ് അന്ധവിശ്വാസം. അതുകൊണ്ട് തന്നെയാണ് ഇതൊരു പാപമാകുന്നത്. വിഗ്രഹാരാധന, ഭാവിപ്രവചനം, മന്ത്രവാദം എന്നീ മൂന്ന്‍ രൂപങ്ങളായി അന്ധവിശ്വാസം വിഭജിക്കപ്പെട്ടിരിക്കുകയാണെന്നാണ് ഫാ. ലാറ പറയുന്നത്. സാത്താന് തന്നെ ഭാവിയെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ ഫാ. ലാറ മരിച്ചവരെ വിളിച്ചു വരുത്തി സംസാരിക്കുക പോലെയുള്ള ഭാവിപ്രവചനങ്ങളും, മന്ത്രവാദവും വെറും കാപട്യം മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു. വിശ്വാസ മൂല്യങ്ങള്‍ക്ക് മാത്രമല്ല കരുണക്കും, നീതിക്കും നിരക്കാത്തതാണ് ദുര്‍മന്ത്രവാദം. അന്ധവിശ്വാസത്തിനെ ഒരുതരം വൈറസിനോട് ഉപമിച്ച അദ്ദേഹം, ഇഷ്ടമില്ലാഞ്ഞിട്ട് പോലും മറ്റുള്ളവര്‍ ചെയ്യുന്നത് കൊണ്ട് പലരും അന്ധവിശ്വാസത്തിന്റെ ഭാഗമാകുന്നവരുണ്ടെന്നും പറഞ്ഞു. ദൈവത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെടുന്നവരാണ് മറ്റ് ശക്തികളിലേക്ക് തിരിയുന്നത്. ദൈവവുമായുള്ള ബന്ധത്തിലും, ദൈവമഹത്വത്തിലും ജീവിക്കണമെന്ന മഹത്തായ പാഠം യേശു നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ദൈവവചനം, വിശുദ്ധ കുര്‍ബാന, നല്ല കുമ്പസ്സാരം, ദിവ്യകാരുണ്യ സ്വീകരണം തുടങ്ങി ദൈവുമായി അടുപ്പിക്കുന്ന എല്ലാകാര്യങ്ങളും നിറഞ്ഞ ഒരു പുതു വര്‍ഷമാക്കി 2022-നെ മാറ്റണമെന്ന ആഹ്വാനത്തോടെയാണ് അദ്ദേഹം അഭിമുഖം അവസാനിപ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-31-10:18:38.jpg
Keywords: പുതുവര്‍
Content:
18085
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ ആരാധനാസ്വാതന്ത്ര്യത്തിന് ഇസ്രായേല്‍ പ്രതിജ്ഞാബദ്ധം: പ്രഖ്യാപനവുമായി പ്രസിഡന്റും ആഭ്യന്തര മന്ത്രിയും
Content: ജെറുസലേം: വിശുദ്ധ നാട്ടില്‍ ക്രൈസ്തവര്‍ക്കെതിരായ വര്‍ഗ്ഗീയവാദികളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നുവെന്ന ക്രിസ്ത്യന്‍ സഭാ തലവന്‍മാരുടെ പൊതു പ്രസ്താവനകള്‍ക്ക് പിന്നാലെ വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ ആരാധന സ്വാതന്ത്ര്യം ഉറപ്പാക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രഖ്യാപനവുമായി ഇസ്രായേല്‍ പ്രസിഡന്റും, ആഭ്യന്തര മന്ത്രിയും. വിവിധ ക്രിസ്ത്യന്‍ സഭാ നേതാക്കള്‍ക്ക് വേണ്ടി ഇസ്രായേല്‍ പ്രസിഡന്റ് സംഘടിപ്പിച്ച പുതുവര്‍ഷാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. വിശുദ്ധ നാട്ടിലെ എല്ലാത്തരം വിഭാഗീയതകളും അവസാനിപ്പിക്കുമെന്നും ആരാധന സ്വാതന്ത്ര്യം ഉറപ്പാക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നു പ്രസിഡന്റ് ഇസാക്ക് ഹെര്‍സോഗും, ആഭ്യന്തര മന്ത്രി അയെലെറ്റ് ഷാക്ക്ഡും പ്രഖ്യാപിച്ചു. വിശുദ്ധ നാട്ടിലെ ഓരോ ക്രിസ്ത്യന്‍ വിഭാഗവും ഓരോ അനുഗ്രഹമാണെന്നും, ഇസ്രായേല്‍ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നു ഹെര്‍സോഗ് പറഞ്ഞു. നമ്മള്‍ എല്ലാവരും ഒരേദൈവത്തിന്റെ മക്കളാണ്. മധ്യപൂര്‍വ്വേഷ്യയിലെ വിവിധ വിശ്വാസങ്ങള്‍ക്കിടയില്‍ ഒരു പുതിയ പങ്കാളിത്തം ഉണ്ടാക്കുവാന്‍ പറ്റിയ സമയം ഇതാണ്. മതസ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന്‍ ഉറപ്പ് നല്‍കിയ ഹെര്‍സോഗ് എല്ലാതരത്തിലുള്ള വംശീയ വിഭാഗീയതകളേയും, തീവ്രവാദത്തേയും, വിശുദ്ധ നാട്ടിലെ ക്രിസ്ത്യന്‍ സമൂഹത്തിനെതിരായ ഭീഷണികളേയും ഇല്ലാതാക്കുമെന്നും, സമാധാനത്തിന്റേയും, സഹിഷ്ണുതയുടേയും മേഖ.ലകള്‍ വലുതാക്കുവാന്‍ ഒരുമിച്ച് ശ്രമിക്കാമെന്നും പറഞ്ഞുകൊണ്ടാണ് അവസാനിപ്പിച്ചത്. ഇസ്രായേലിലെ ക്രിസ്ത്യന്‍ സമുദായം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളെ ഉദ്ധരിച്ചു കൊണ്ട് അവര്‍ ചൂണ്ടിക്കാട്ടിയിരിന്നു. ഹെര്‍സോഗിന്റേയും അയെലെറ്റിന്റേയും പ്രഖ്യാപനങ്ങളെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമന്‍ അഭിനന്ദിച്ചു. വിവിധ മതസമൂഹങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധമായ ഒരു രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരായ വര്‍ഗ്ഗീയവാദികളുടെ ആക്രമണങ്ങള്‍ സമൂഹത്തിന്റെ പൊതുനന്മക്കായി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന മൂല്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും എതിരെ നേരിട്ടുള്ള ആക്രമണമാണെന്നും, ഇതിനെ തടയുവാന്‍ എല്ലാവരും ഒരുമിച്ച് ശ്രമിക്കണമെന്നും പാത്രിയാര്‍ക്കീസ് ഓര്‍മ്മിപ്പിച്ചു. പ്രസിഡന്റിന്റെ വസതിയില്‍ ബുധനാഴ്ച സംഘടിപ്പിച്ച പുതുവത്സരാഘോഷത്തില്‍ ഏതാണ്ട് നൂറോളം ക്രിസ്ത്യന്‍ നേതാക്കള്‍ പങ്കെടുത്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-31-20:18:34.jpg
Keywords: ഇസ്രായേ
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ ആരാധനാസ്വാതന്ത്ര്യത്തിന് ഇസ്രായേല്‍ പ്രതിജ്ഞാബദ്ധം: പ്രഖ്യാപനവുമായി പ്രസിഡന്റും ആഭ്യന്തര മന്ത്രിയും
Content: ജെറുസലേം: വിശുദ്ധ നാട്ടില്‍ ക്രൈസ്തവര്‍ക്കെതിരായ വര്‍ഗ്ഗീയവാദികളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നുവെന്ന ക്രിസ്ത്യന്‍ സഭാ തലവന്‍മാരുടെ പൊതു പ്രസ്താവനകള്‍ക്ക് പിന്നാലെ വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ ആരാധന സ്വാതന്ത്ര്യം ഉറപ്പാക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രഖ്യാപനവുമായി ഇസ്രായേല്‍ പ്രസിഡന്റും, ആഭ്യന്തര മന്ത്രിയും. വിവിധ ക്രിസ്ത്യന്‍ സഭാ നേതാക്കള്‍ക്ക് വേണ്ടി ഇസ്രായേല്‍ പ്രസിഡന്റ് സംഘടിപ്പിച്ച പുതുവര്‍ഷാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. വിശുദ്ധ നാട്ടിലെ എല്ലാത്തരം വിഭാഗീയതകളും അവസാനിപ്പിക്കുമെന്നും ആരാധന സ്വാതന്ത്ര്യം ഉറപ്പാക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നു പ്രസിഡന്റ് ഇസാക്ക് ഹെര്‍സോഗും, ആഭ്യന്തര മന്ത്രി അയെലെറ്റ് ഷാക്ക്ഡും പ്രഖ്യാപിച്ചു. വിശുദ്ധ നാട്ടിലെ ഓരോ ക്രിസ്ത്യന്‍ വിഭാഗവും ഓരോ അനുഗ്രഹമാണെന്നും, ഇസ്രായേല്‍ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നു ഹെര്‍സോഗ് പറഞ്ഞു. നമ്മള്‍ എല്ലാവരും ഒരേദൈവത്തിന്റെ മക്കളാണ്. മധ്യപൂര്‍വ്വേഷ്യയിലെ വിവിധ വിശ്വാസങ്ങള്‍ക്കിടയില്‍ ഒരു പുതിയ പങ്കാളിത്തം ഉണ്ടാക്കുവാന്‍ പറ്റിയ സമയം ഇതാണ്. മതസ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന്‍ ഉറപ്പ് നല്‍കിയ ഹെര്‍സോഗ് എല്ലാതരത്തിലുള്ള വംശീയ വിഭാഗീയതകളേയും, തീവ്രവാദത്തേയും, വിശുദ്ധ നാട്ടിലെ ക്രിസ്ത്യന്‍ സമൂഹത്തിനെതിരായ ഭീഷണികളേയും ഇല്ലാതാക്കുമെന്നും, സമാധാനത്തിന്റേയും, സഹിഷ്ണുതയുടേയും മേഖ.ലകള്‍ വലുതാക്കുവാന്‍ ഒരുമിച്ച് ശ്രമിക്കാമെന്നും പറഞ്ഞുകൊണ്ടാണ് അവസാനിപ്പിച്ചത്. ഇസ്രായേലിലെ ക്രിസ്ത്യന്‍ സമുദായം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളെ ഉദ്ധരിച്ചു കൊണ്ട് അവര്‍ ചൂണ്ടിക്കാട്ടിയിരിന്നു. ഹെര്‍സോഗിന്റേയും അയെലെറ്റിന്റേയും പ്രഖ്യാപനങ്ങളെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമന്‍ അഭിനന്ദിച്ചു. വിവിധ മതസമൂഹങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധമായ ഒരു രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരായ വര്‍ഗ്ഗീയവാദികളുടെ ആക്രമണങ്ങള്‍ സമൂഹത്തിന്റെ പൊതുനന്മക്കായി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന മൂല്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും എതിരെ നേരിട്ടുള്ള ആക്രമണമാണെന്നും, ഇതിനെ തടയുവാന്‍ എല്ലാവരും ഒരുമിച്ച് ശ്രമിക്കണമെന്നും പാത്രിയാര്‍ക്കീസ് ഓര്‍മ്മിപ്പിച്ചു. പ്രസിഡന്റിന്റെ വസതിയില്‍ ബുധനാഴ്ച സംഘടിപ്പിച്ച പുതുവത്സരാഘോഷത്തില്‍ ഏതാണ്ട് നൂറോളം ക്രിസ്ത്യന്‍ നേതാക്കള്‍ പങ്കെടുത്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-12-31-20:18:34.jpg
Keywords: ഇസ്രായേ
Content:
18086
Category: 11
Sub Category:
Heading: കമ്പ്യൂട്ടറിന്റെയും വൈദ്യശാസ്ത്രത്തിന്റെയും ലോകത്തുനിന്ന് കര്‍ത്താവിനായി ശുശ്രൂഷ ചെയ്യാന്‍ ഈ നവവൈദികര്‍
Content: തൃശൂർ: പൗരോഹിത്യത്തിന്റെ ബലിവേദിയിൽ യാഗമാകാൻ തൃശൂർ അതിരൂപതയിൽ നിന്നും ഇന്നു കാലെടുത്തുവയ്ക്കുന്നതു രണ്ടു പ്രഫഷണലുകൾ, കുന്നംകുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ബിഷപ്പ് മാർ ടോണി നീലങ്കാവിലിൽ നിന്നും പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കൻ ഫിഡൽ തച്ചിൽ സോഫ്റ്റ്വെയർ എൻജിനീയർ. ഇന്നു തന്നെ പൂങ്കുന്നം സെന്റ് ജോസഫ് പള്ളിയിൽ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൽനിന്നും തിരുപ്പട്ടം സ്വീകരിക്കുന്ന ഡീക്കൻ തോ മസ് കിടങ്ങനാകട്ടെ ഡോക്ടറും. കമ്പ്യൂട്ടറിന്റെയും വൈദ്യശാസ്ത്രത്തിന്റെയും ലോകത്തുനിന്ന് കർത്താവിന്റെ മുന്തിരിത്തോപ്പിൽ വേലചെയ്യാൻ ഇറങ്ങിത്തിരിക്കുന്ന യുവാക്കൾ. കുന്നംകുളം തച്ചിൽ തോംസൺ - ജോയ്സി ദമ്പതികളുടെ മകനായ ഫിഡലിന് അൾത്താരബാലനായതോടെയാണു വൈദികനാകാനുള്ള ആഗ്രഹം അങ്കുരിച്ചത്. ഗുരുവാ യൂർ ശ്രീകൃഷ്ണ ഹൈസ്കൂളിൽനിന്നും പത്താം ക്ലാസ് ജയിച്ചു വലപ്പാട് പോളിടെക്നിക്കിൽ ഡിപ്ലോമയ്ക്ക് ചേർന്നു. തുടര്‍ന്നു ലാറ്ററൽ എൻട്രിയിലൂടെ കോയമ്പത്തൂർ തമിഴ്നാട് കോളജ് ഓഫ് എൻജിനീയറിംഗിൽ നിന്നും കംപ്യൂട്ടർ സയൻസിൽ ബിടെക് . പിന്നീട് നാലുവർഷക്കാലം ചെന്നൈ കോഗ്നിസെന്‍റ് കമ്പനിയിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലി. ഇതിനിടെ എൻട്രൻസ് എഴുതി. കോഴിക്കോട് എൻഐടിയിൽ എംടെക് പ്രവേശനം നേടി. തുടർന്ന് ടിസി വാങ്ങി കർണാടകയിലെ സുരകൽ എൻഐടിയിൽ ചേർന്നു. രണ്ടാംവർഷമായപ്പോഴേക്കും വീട്ടിൽ വിവാഹാലോചനകൾ തുടങ്ങിയതോടെയാണു ഫിഡെൽ കുഞ്ഞു നാ.ളിലെ മോഹം വീട്ടിലറിയിച്ചത്. കോളജിൽനിന്നും സ്ഥിരമായി സൈക്കിളിൽ കാമ്പസിനടുത്ത പള്ളിയിൽ ഇംഗ്ലീഷ് കുര്‍ബാന കാണാൻ പോയിരുന്ന ഫിഡൽ ഒരു ദിവസം കുർബാനയ്ക്കെത്തിയപ്പോൾ ദിവസവും ദിവ്യബലിയർപ്പിച്ചിരുന്ന വൈദികന്റെ യാത്രയയപ്പു സമ്മേളനം. തന്റെ സ്വന്തം കാമ്പസിൽ പിഎച്ച്ഡി പൂർത്തിയാക്കിയ സലേഷ്യൻ സഭാംഗമായ ഫാ. ജോണി പതിനഞ്ചിൽ ആയിരുന്നു ആ വൈദികൻ. ഉടൻ അദ്ദേഹത്തെ പരിചയപ്പെടുകയും ആഗ്രഹം അറിയിക്കുകയുമായിരുന്നു. അങ്ങനെ സലേഷ്യൻ സഭ ബംഗളൂരു വിൻഷ്യൽ ഫാ. തോമസ് അഞ്ചുകണ്ടത്തെ ചെന്നുകാണുകയും ‘കം ആൻഡ് സീ പ്രോഗ്രാമിന്റെ ഭാഗമായി അങ്ങാടിക്കടവ് ഡോൺബോസ്കോ കോളജിൽ ആറുമാസ കാലം എം.സി.എക്കാർക്കു ക്ലാസെടുക്കാൻ നിർദേശിക്കുകയും ചെയ്തു. ഒടുവിൽ ഇരുപത്തിയൊന്നാമത്തെ വയസിൽ സെമിനാരിയിൽ. 10 വർഷത്തെ പഠനത്തിനുശേഷം ഇന്ന് പൗരോഹിത്യത്തിലേക്ക്. സഹോദരങ്ങൾ മഡോണ (അസി. പ്രഫസർ, ഫിഷറീസ് കോളജ്, മംഗളൂരു), ഏണസ്റ്റോ (എൻജിനിയർ, സൗദി അറേബ്യ). പൂങ്കുന്നം കിടങ്ങൻ ഫ്രാൻസിസ് സേവ്യർ - ഷീല സേവ്യർ ദമ്പതികളുടെ മകനായ ഡീക്കൻ തോമസ് സേവ്യർ എൽകെജി മുതൽ പഠിച്ചതെല്ലാം ഇതരസംസ്ഥാനങ്ങളിലായിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് മാനേജരായി വിരമിച്ച പിതാവിന്റെ ജോലിമൂലം ട്രിച്ചിയിലും വിജയവാഡയിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ഏഴാം ക്ലാ സ് മുതൽ അൾത്താരബാലനായിരുന്നു തോമസ്. പ്ലസ് വൺ പഠനത്തോടെയാണ് കേരളത്തിലെത്തിയത്. തുടർന്ന് എൻട്രൻസ് എഴുതി തൃശൂർ അമല മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേർന്നു. ഇക്കാലത്ത് ജീസസ് യൂത്തിൽ സജീവമായി. ഹൗസ് സർജൻസി വേളയിലാണു വൈദികനാകാൻ തീരുമാനിച്ചുറപ്പിച്ചത്. രോഗീപരിചരണ തോടൊപ്പം അവരുടെ ആത്മീയ ശുശ്രൂഷകളും നടത്തിക്കൊടുക്കുകയെന്ന മോഹ.മാണ് ആതുരശുശ്രൂഷ പ്രേഷിത ദൌത്യമായി സ്വീകരിച്ച കമീലിയൻസ് കോൺഗ്രിഗേഷ ൻ ഞരഞ്ഞെടുക്കാൻ കാരണം. അങ്ങനെ 25-ാം വയസിൽ സെമിനാരിയിൽ ചേർന്ന തോമസ് മുപ്പത്തിയൊന്നാം വയസിൽ ഇന്നു പൗരോഹിത്യത്തിലേക്ക്തോമസ് പൗരോഹിത്യത്തിലേക്കു പ്രവേശിക്കുന്നതിന്റെ പിറ്റേന്ന്, അനുജനും ബംഗ ഇവിൽ എൻജിനീയറുമായ പോൾസൺ വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്ന ധന്യനിമിഷങ്ങൾക്കു സാക്ഷ്യം വഹിക്കുന്നതിന്റെ സന്തോഷത്തിലാണ് പിതാവും എൽത്തുരു സെന്റ് അലോഷ്യസ് കോളജിലെ സെൽഫ് ഫിനാൻസ് ഡിപ്പാർട്ട്മെന്റിൽ അക്കൌണ്ടന്‍റുമായ ഫ്രാൻസിസ് സേവ്യറും അമ്മ ഷീലയും. മറ്റു സഹോദരങ്ങൾ: ഫ്രാൻസിസ് (ശാസ്ത്രജ്ഞൻ, അബുദാബി), ജോൺ (എൻജിനിയർ, കാനഡ). Courtesy: Deepika
Image: /content_image/News/News-2022-01-01-11:08:06.jpg
Keywords: ഡീക്ക
Category: 11
Sub Category:
Heading: കമ്പ്യൂട്ടറിന്റെയും വൈദ്യശാസ്ത്രത്തിന്റെയും ലോകത്തുനിന്ന് കര്‍ത്താവിനായി ശുശ്രൂഷ ചെയ്യാന്‍ ഈ നവവൈദികര്‍
Content: തൃശൂർ: പൗരോഹിത്യത്തിന്റെ ബലിവേദിയിൽ യാഗമാകാൻ തൃശൂർ അതിരൂപതയിൽ നിന്നും ഇന്നു കാലെടുത്തുവയ്ക്കുന്നതു രണ്ടു പ്രഫഷണലുകൾ, കുന്നംകുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ബിഷപ്പ് മാർ ടോണി നീലങ്കാവിലിൽ നിന്നും പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കൻ ഫിഡൽ തച്ചിൽ സോഫ്റ്റ്വെയർ എൻജിനീയർ. ഇന്നു തന്നെ പൂങ്കുന്നം സെന്റ് ജോസഫ് പള്ളിയിൽ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൽനിന്നും തിരുപ്പട്ടം സ്വീകരിക്കുന്ന ഡീക്കൻ തോ മസ് കിടങ്ങനാകട്ടെ ഡോക്ടറും. കമ്പ്യൂട്ടറിന്റെയും വൈദ്യശാസ്ത്രത്തിന്റെയും ലോകത്തുനിന്ന് കർത്താവിന്റെ മുന്തിരിത്തോപ്പിൽ വേലചെയ്യാൻ ഇറങ്ങിത്തിരിക്കുന്ന യുവാക്കൾ. കുന്നംകുളം തച്ചിൽ തോംസൺ - ജോയ്സി ദമ്പതികളുടെ മകനായ ഫിഡലിന് അൾത്താരബാലനായതോടെയാണു വൈദികനാകാനുള്ള ആഗ്രഹം അങ്കുരിച്ചത്. ഗുരുവാ യൂർ ശ്രീകൃഷ്ണ ഹൈസ്കൂളിൽനിന്നും പത്താം ക്ലാസ് ജയിച്ചു വലപ്പാട് പോളിടെക്നിക്കിൽ ഡിപ്ലോമയ്ക്ക് ചേർന്നു. തുടര്‍ന്നു ലാറ്ററൽ എൻട്രിയിലൂടെ കോയമ്പത്തൂർ തമിഴ്നാട് കോളജ് ഓഫ് എൻജിനീയറിംഗിൽ നിന്നും കംപ്യൂട്ടർ സയൻസിൽ ബിടെക് . പിന്നീട് നാലുവർഷക്കാലം ചെന്നൈ കോഗ്നിസെന്‍റ് കമ്പനിയിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലി. ഇതിനിടെ എൻട്രൻസ് എഴുതി. കോഴിക്കോട് എൻഐടിയിൽ എംടെക് പ്രവേശനം നേടി. തുടർന്ന് ടിസി വാങ്ങി കർണാടകയിലെ സുരകൽ എൻഐടിയിൽ ചേർന്നു. രണ്ടാംവർഷമായപ്പോഴേക്കും വീട്ടിൽ വിവാഹാലോചനകൾ തുടങ്ങിയതോടെയാണു ഫിഡെൽ കുഞ്ഞു നാ.ളിലെ മോഹം വീട്ടിലറിയിച്ചത്. കോളജിൽനിന്നും സ്ഥിരമായി സൈക്കിളിൽ കാമ്പസിനടുത്ത പള്ളിയിൽ ഇംഗ്ലീഷ് കുര്‍ബാന കാണാൻ പോയിരുന്ന ഫിഡൽ ഒരു ദിവസം കുർബാനയ്ക്കെത്തിയപ്പോൾ ദിവസവും ദിവ്യബലിയർപ്പിച്ചിരുന്ന വൈദികന്റെ യാത്രയയപ്പു സമ്മേളനം. തന്റെ സ്വന്തം കാമ്പസിൽ പിഎച്ച്ഡി പൂർത്തിയാക്കിയ സലേഷ്യൻ സഭാംഗമായ ഫാ. ജോണി പതിനഞ്ചിൽ ആയിരുന്നു ആ വൈദികൻ. ഉടൻ അദ്ദേഹത്തെ പരിചയപ്പെടുകയും ആഗ്രഹം അറിയിക്കുകയുമായിരുന്നു. അങ്ങനെ സലേഷ്യൻ സഭ ബംഗളൂരു വിൻഷ്യൽ ഫാ. തോമസ് അഞ്ചുകണ്ടത്തെ ചെന്നുകാണുകയും ‘കം ആൻഡ് സീ പ്രോഗ്രാമിന്റെ ഭാഗമായി അങ്ങാടിക്കടവ് ഡോൺബോസ്കോ കോളജിൽ ആറുമാസ കാലം എം.സി.എക്കാർക്കു ക്ലാസെടുക്കാൻ നിർദേശിക്കുകയും ചെയ്തു. ഒടുവിൽ ഇരുപത്തിയൊന്നാമത്തെ വയസിൽ സെമിനാരിയിൽ. 10 വർഷത്തെ പഠനത്തിനുശേഷം ഇന്ന് പൗരോഹിത്യത്തിലേക്ക്. സഹോദരങ്ങൾ മഡോണ (അസി. പ്രഫസർ, ഫിഷറീസ് കോളജ്, മംഗളൂരു), ഏണസ്റ്റോ (എൻജിനിയർ, സൗദി അറേബ്യ). പൂങ്കുന്നം കിടങ്ങൻ ഫ്രാൻസിസ് സേവ്യർ - ഷീല സേവ്യർ ദമ്പതികളുടെ മകനായ ഡീക്കൻ തോമസ് സേവ്യർ എൽകെജി മുതൽ പഠിച്ചതെല്ലാം ഇതരസംസ്ഥാനങ്ങളിലായിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് മാനേജരായി വിരമിച്ച പിതാവിന്റെ ജോലിമൂലം ട്രിച്ചിയിലും വിജയവാഡയിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ഏഴാം ക്ലാ സ് മുതൽ അൾത്താരബാലനായിരുന്നു തോമസ്. പ്ലസ് വൺ പഠനത്തോടെയാണ് കേരളത്തിലെത്തിയത്. തുടർന്ന് എൻട്രൻസ് എഴുതി തൃശൂർ അമല മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേർന്നു. ഇക്കാലത്ത് ജീസസ് യൂത്തിൽ സജീവമായി. ഹൗസ് സർജൻസി വേളയിലാണു വൈദികനാകാൻ തീരുമാനിച്ചുറപ്പിച്ചത്. രോഗീപരിചരണ തോടൊപ്പം അവരുടെ ആത്മീയ ശുശ്രൂഷകളും നടത്തിക്കൊടുക്കുകയെന്ന മോഹ.മാണ് ആതുരശുശ്രൂഷ പ്രേഷിത ദൌത്യമായി സ്വീകരിച്ച കമീലിയൻസ് കോൺഗ്രിഗേഷ ൻ ഞരഞ്ഞെടുക്കാൻ കാരണം. അങ്ങനെ 25-ാം വയസിൽ സെമിനാരിയിൽ ചേർന്ന തോമസ് മുപ്പത്തിയൊന്നാം വയസിൽ ഇന്നു പൗരോഹിത്യത്തിലേക്ക്തോമസ് പൗരോഹിത്യത്തിലേക്കു പ്രവേശിക്കുന്നതിന്റെ പിറ്റേന്ന്, അനുജനും ബംഗ ഇവിൽ എൻജിനീയറുമായ പോൾസൺ വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്ന ധന്യനിമിഷങ്ങൾക്കു സാക്ഷ്യം വഹിക്കുന്നതിന്റെ സന്തോഷത്തിലാണ് പിതാവും എൽത്തുരു സെന്റ് അലോഷ്യസ് കോളജിലെ സെൽഫ് ഫിനാൻസ് ഡിപ്പാർട്ട്മെന്റിൽ അക്കൌണ്ടന്‍റുമായ ഫ്രാൻസിസ് സേവ്യറും അമ്മ ഷീലയും. മറ്റു സഹോദരങ്ങൾ: ഫ്രാൻസിസ് (ശാസ്ത്രജ്ഞൻ, അബുദാബി), ജോൺ (എൻജിനിയർ, കാനഡ). Courtesy: Deepika
Image: /content_image/News/News-2022-01-01-11:08:06.jpg
Keywords: ഡീക്ക
Content:
18087
Category: 18
Sub Category:
Heading: ചാവറയച്ചന്റെ സ്വർഗപ്രാപ്തിയുടെ 150-ാം വാർഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ഉപരാഷ്ട്രപതിയും
Content: മാന്നാനം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ സ്വർഗപ്രാപ്തിയുടെ 150-ാം വാർഷികാഘോഷങ്ങൾ മൂന്നിന് സമാപിക്കും. മാന്നാനം സെന്റ് എംസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ രാവിലെ 10ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു വിശിഷ്ടാതിഥിയാകും. മന്ത്രി വി.എൻ. വാസവൻ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി. മുരളീധരൻ, സീറോ മല ബാർ സഭയുടെ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ തോമസ് ചാ ഴികാടൻ എംപി, സിഎംഐ സഭയുടെ പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തംപറമ്പി ൽ, സിഎംസി സഭയുടെ സുപ്പീരിയർ ജനറൽ സിസ്റ്റർ ഗ്രെയ്സ് തെരേസ് എന്നിവർ പ്ര സംഗിക്കും. മാന്നാനം ആശ്രമം പ്രിയോർ ഫാ. മാത്യൂസ് ചക്കാലയ്ക്കൽ ഉപരാഷ്ട്രപ തിക്ക് ഉപഹാരം സമർപ്പിക്കും. രാവിലെ 9.50ന് കോട്ടയം മെഡിക്കൽ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വന്നിറങ്ങു ന്ന ഉപരാഷ്ട്രപതിയെ സംഘാടകർക്കുവേണ്ടി സിഎംഐ സഭയുടെ ജനറൽ കൗൺ സിലർ ഫാ. ബിജു വടക്കേൽ, സിഎംസി സഭയുടെ ജനറൽ കൗൺസിലർ സിസ്റ്റർ റോ സ് മേരി എന്നിവരും സമ്മേളന നഗറിൽ സിഎംഐ സഭയുടെ വികർ ജനറൽ ഫാ.ജോ സി താമരശ്ശേരിൽ, പ്രാവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ചാമത്തറ എന്നിവരും ചേർന്ന് സ്വീകരിക്കും.
Image: /content_image/India/India-2022-01-01-11:12:00.jpg
Keywords: ചാവറ
Category: 18
Sub Category:
Heading: ചാവറയച്ചന്റെ സ്വർഗപ്രാപ്തിയുടെ 150-ാം വാർഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ഉപരാഷ്ട്രപതിയും
Content: മാന്നാനം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ സ്വർഗപ്രാപ്തിയുടെ 150-ാം വാർഷികാഘോഷങ്ങൾ മൂന്നിന് സമാപിക്കും. മാന്നാനം സെന്റ് എംസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ രാവിലെ 10ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു വിശിഷ്ടാതിഥിയാകും. മന്ത്രി വി.എൻ. വാസവൻ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി. മുരളീധരൻ, സീറോ മല ബാർ സഭയുടെ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ തോമസ് ചാ ഴികാടൻ എംപി, സിഎംഐ സഭയുടെ പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തംപറമ്പി ൽ, സിഎംസി സഭയുടെ സുപ്പീരിയർ ജനറൽ സിസ്റ്റർ ഗ്രെയ്സ് തെരേസ് എന്നിവർ പ്ര സംഗിക്കും. മാന്നാനം ആശ്രമം പ്രിയോർ ഫാ. മാത്യൂസ് ചക്കാലയ്ക്കൽ ഉപരാഷ്ട്രപ തിക്ക് ഉപഹാരം സമർപ്പിക്കും. രാവിലെ 9.50ന് കോട്ടയം മെഡിക്കൽ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വന്നിറങ്ങു ന്ന ഉപരാഷ്ട്രപതിയെ സംഘാടകർക്കുവേണ്ടി സിഎംഐ സഭയുടെ ജനറൽ കൗൺ സിലർ ഫാ. ബിജു വടക്കേൽ, സിഎംസി സഭയുടെ ജനറൽ കൗൺസിലർ സിസ്റ്റർ റോ സ് മേരി എന്നിവരും സമ്മേളന നഗറിൽ സിഎംഐ സഭയുടെ വികർ ജനറൽ ഫാ.ജോ സി താമരശ്ശേരിൽ, പ്രാവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ചാമത്തറ എന്നിവരും ചേർന്ന് സ്വീകരിക്കും.
Image: /content_image/India/India-2022-01-01-11:12:00.jpg
Keywords: ചാവറ
Content:
18088
Category: 13
Sub Category:
Heading: ക്രൂര പീഡനങ്ങള്‍ക്കിടയിലും ക്രൈസ്തവ വിശ്വാസികളുടെ കേന്ദ്രമായി ആഫ്രിക്ക മാറുന്നു
Content: വരുന്ന നാളുകളിൽ കത്തോലിക്ക സഭയുടെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസ കേന്ദ്രമായി ആഫ്രിക്കന്‍ ഭൂഖണ്ഡം മാറുമെന്ന നിരീക്ഷണം ശക്തിപ്രാപിക്കുന്നു. 130 കോടി ജനങ്ങൾ ജീവിക്കുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 50 ശതമാനം ആളുകൾ ക്രൈസ്തവ വിശ്വാസികളാണ്. ഇതിൽ തന്നെ 17 ശതമാനം ആളുകൾ കത്തോലിക്ക വിശ്വാസികളാണ്. ആഫ്രിക്കയിലെ 26 കോടി കത്തോലിക്ക വിശ്വാസികൾ ആഗോള തലത്തിലുള്ള ആകെ കത്തോലിക്കാ വിശ്വാസികളുടെ 19 ശതമാനം വരും. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന കത്തോലിക്കാ സമൂഹവും ആഫ്രിക്കയിലാണ്. വേൾഡ് ക്രിസ്ത്യൻ ഡേറ്റാബേസ് കണക്കുകൾ പ്രകാരം 2050 ആകുമ്പോഴേക്കും ആഗോള കത്തോലിക്കാ വിശ്വാസികളിൽ 38 ശതമാനവും ആഫ്രിക്കൻ വംശജർ ആയിരിക്കും. ക്രൈസ്തവ വിശ്വാസം വളർച്ച പ്രാപിച്ച ആദിമ നൂറ്റാണ്ടുകളിൽ തന്നെ ഈജിപ്ത്, ഉത്തരാഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിൽ ആളുകൾ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരുന്നു. ആധുനിക അൾജീരിയയുടെ തീരപ്രദേശമായിരുന്ന ഹിപ്പോയുടെ മെത്രാനായിരുന്നു വിശുദ്ധ അഗസ്തീനോസ്. നാലാം നൂറ്റാണ്ടിൽ തന്നെ ഓർത്തഡോക്സ് ക്രൈസ്തവ വിശ്വാസം ഔദ്യോഗിക മതമായി പ്രഖ്യാപിച്ച രാജ്യമാണ് എത്യോപ്യ. പിന്നീട് ഇസ്ലാമിക ആക്രമണങ്ങൾ ഉണ്ടായതിനു ശേഷം ക്രൈസ്തവ വിശ്വാസത്തിന്റെ വളർച്ച 1900 വരെ വളരെ കുറഞ്ഞ തോതിലായിരുന്നു. എന്നാൽ 1900 മുതൽ 1970 വരെ ജനസംഖ്യയും, സാമ്പത്തിക വളർച്ചയും ഉണ്ടായപ്പോൾ ക്രൈസ്തവ വിശ്വാസികളുടെ എണ്ണവും 9 ശതമാനത്തിൽ നിന്ന് 38 ശതമാനമായി വർദ്ധിച്ചു. കത്തോലിക്ക വിശ്വാസികളുടെ എണ്ണം ഇതിനേക്കാൾ അധികമായാണ് വർദ്ധിച്ചത്. 1900 മുതൽ 1970 വരെയുള്ള കണക്കെടുക്കുമ്പോൾ ആറിരട്ടി വളർച്ചയാണ് കത്തോലിക്ക ജനസംഖ്യയിൽ ഉണ്ടായത്. ഇതേസമയം പ്രാചീന മതങ്ങളിൽ വിശ്വസിക്കുന്ന ആളുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. ഇപ്പോൾ കത്തോലിക്കാ വിശ്വാസികൾ കൂടുതലുള്ള രാജ്യങ്ങളിൽ ജനസംഖ്യ വലിയതോതിലാണ് ഉയരുന്നത്. മറ്റുള്ള ഭൂഖണ്ഡങ്ങളിൽ ജനസംഖ്യ താഴേക്ക് പോകുമ്പോൾ, ആഫ്രിക്കയിൽ ജനസംഖ്യ വർദ്ധിക്കുന്നു. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഏഷ്യയുടെ അവസ്ഥയും ഇതുതന്നെയാണ്. അടുത്തകാലംവരെ രാജ്യത്ത് പുരോഗതി ഉണ്ടാകുമ്പോൾ ജനസംഖ്യ കുറയുമെന്നാണ് ജനസംഖ്യ ഗവേഷകർ പറഞ്ഞിരുന്നുവെങ്കിൽ ആഫ്രിക്കയിൽ അവസ്ഥ നേരെ വിപരീതമാണ്. യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിൽ ആളുകൾ വിശ്വാസത്തിൽ നിന്ന് അകലുമ്പോൾ ആഫ്രിക്കയിലെ ജനങ്ങൾ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന് ശേഷം പാശ്ചാത്യരാജ്യങ്ങളിലെ അവസ്ഥ കൂടുതൽ പരിതാപകരമായി. നൈജീരിയയിൽ 92 ശതമാനവും, ഘാനയിൽ 85 ശതമാനവും, റുവാണ്ടയിൽ 74 ശതമാനവും വിശ്വാസികൾ എല്ലാ ആഴ്ചയും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നുണ്ടെന്ന് ഗോർഡൻ കോൺവെൽ തിയോളജിക്കൽ സെമിനാരിയുടെ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഗ്ലോബൽ ക്രിസ്ത്യാനിറ്റിയുടെ സഹ അധ്യക്ഷ പദവി വഹിക്കുന്ന ജിനാ സുർലോ 'ദി പില്ലർ' എന്ന മാധ്യമത്തോട് പറഞ്ഞു. വിശ്വാസികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ് പോലെ തന്നെ വൈദികരുടെ എണ്ണത്തിലും ആഫ്രിക്കയിൽ വളർച്ചയുണ്ട്. ഇവരിൽ നിരവധിപേരാണ് പാശ്ചാത്യ രാജ്യങ്ങളിലേക്ക് സേവനത്തിനു വേണ്ടി പോകുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-01-13:55:17.jpg
Keywords: ആഫ്രി
Category: 13
Sub Category:
Heading: ക്രൂര പീഡനങ്ങള്‍ക്കിടയിലും ക്രൈസ്തവ വിശ്വാസികളുടെ കേന്ദ്രമായി ആഫ്രിക്ക മാറുന്നു
Content: വരുന്ന നാളുകളിൽ കത്തോലിക്ക സഭയുടെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസ കേന്ദ്രമായി ആഫ്രിക്കന്‍ ഭൂഖണ്ഡം മാറുമെന്ന നിരീക്ഷണം ശക്തിപ്രാപിക്കുന്നു. 130 കോടി ജനങ്ങൾ ജീവിക്കുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 50 ശതമാനം ആളുകൾ ക്രൈസ്തവ വിശ്വാസികളാണ്. ഇതിൽ തന്നെ 17 ശതമാനം ആളുകൾ കത്തോലിക്ക വിശ്വാസികളാണ്. ആഫ്രിക്കയിലെ 26 കോടി കത്തോലിക്ക വിശ്വാസികൾ ആഗോള തലത്തിലുള്ള ആകെ കത്തോലിക്കാ വിശ്വാസികളുടെ 19 ശതമാനം വരും. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന കത്തോലിക്കാ സമൂഹവും ആഫ്രിക്കയിലാണ്. വേൾഡ് ക്രിസ്ത്യൻ ഡേറ്റാബേസ് കണക്കുകൾ പ്രകാരം 2050 ആകുമ്പോഴേക്കും ആഗോള കത്തോലിക്കാ വിശ്വാസികളിൽ 38 ശതമാനവും ആഫ്രിക്കൻ വംശജർ ആയിരിക്കും. ക്രൈസ്തവ വിശ്വാസം വളർച്ച പ്രാപിച്ച ആദിമ നൂറ്റാണ്ടുകളിൽ തന്നെ ഈജിപ്ത്, ഉത്തരാഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിൽ ആളുകൾ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരുന്നു. ആധുനിക അൾജീരിയയുടെ തീരപ്രദേശമായിരുന്ന ഹിപ്പോയുടെ മെത്രാനായിരുന്നു വിശുദ്ധ അഗസ്തീനോസ്. നാലാം നൂറ്റാണ്ടിൽ തന്നെ ഓർത്തഡോക്സ് ക്രൈസ്തവ വിശ്വാസം ഔദ്യോഗിക മതമായി പ്രഖ്യാപിച്ച രാജ്യമാണ് എത്യോപ്യ. പിന്നീട് ഇസ്ലാമിക ആക്രമണങ്ങൾ ഉണ്ടായതിനു ശേഷം ക്രൈസ്തവ വിശ്വാസത്തിന്റെ വളർച്ച 1900 വരെ വളരെ കുറഞ്ഞ തോതിലായിരുന്നു. എന്നാൽ 1900 മുതൽ 1970 വരെ ജനസംഖ്യയും, സാമ്പത്തിക വളർച്ചയും ഉണ്ടായപ്പോൾ ക്രൈസ്തവ വിശ്വാസികളുടെ എണ്ണവും 9 ശതമാനത്തിൽ നിന്ന് 38 ശതമാനമായി വർദ്ധിച്ചു. കത്തോലിക്ക വിശ്വാസികളുടെ എണ്ണം ഇതിനേക്കാൾ അധികമായാണ് വർദ്ധിച്ചത്. 1900 മുതൽ 1970 വരെയുള്ള കണക്കെടുക്കുമ്പോൾ ആറിരട്ടി വളർച്ചയാണ് കത്തോലിക്ക ജനസംഖ്യയിൽ ഉണ്ടായത്. ഇതേസമയം പ്രാചീന മതങ്ങളിൽ വിശ്വസിക്കുന്ന ആളുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. ഇപ്പോൾ കത്തോലിക്കാ വിശ്വാസികൾ കൂടുതലുള്ള രാജ്യങ്ങളിൽ ജനസംഖ്യ വലിയതോതിലാണ് ഉയരുന്നത്. മറ്റുള്ള ഭൂഖണ്ഡങ്ങളിൽ ജനസംഖ്യ താഴേക്ക് പോകുമ്പോൾ, ആഫ്രിക്കയിൽ ജനസംഖ്യ വർദ്ധിക്കുന്നു. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഏഷ്യയുടെ അവസ്ഥയും ഇതുതന്നെയാണ്. അടുത്തകാലംവരെ രാജ്യത്ത് പുരോഗതി ഉണ്ടാകുമ്പോൾ ജനസംഖ്യ കുറയുമെന്നാണ് ജനസംഖ്യ ഗവേഷകർ പറഞ്ഞിരുന്നുവെങ്കിൽ ആഫ്രിക്കയിൽ അവസ്ഥ നേരെ വിപരീതമാണ്. യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിൽ ആളുകൾ വിശ്വാസത്തിൽ നിന്ന് അകലുമ്പോൾ ആഫ്രിക്കയിലെ ജനങ്ങൾ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന് ശേഷം പാശ്ചാത്യരാജ്യങ്ങളിലെ അവസ്ഥ കൂടുതൽ പരിതാപകരമായി. നൈജീരിയയിൽ 92 ശതമാനവും, ഘാനയിൽ 85 ശതമാനവും, റുവാണ്ടയിൽ 74 ശതമാനവും വിശ്വാസികൾ എല്ലാ ആഴ്ചയും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നുണ്ടെന്ന് ഗോർഡൻ കോൺവെൽ തിയോളജിക്കൽ സെമിനാരിയുടെ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഗ്ലോബൽ ക്രിസ്ത്യാനിറ്റിയുടെ സഹ അധ്യക്ഷ പദവി വഹിക്കുന്ന ജിനാ സുർലോ 'ദി പില്ലർ' എന്ന മാധ്യമത്തോട് പറഞ്ഞു. വിശ്വാസികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ് പോലെ തന്നെ വൈദികരുടെ എണ്ണത്തിലും ആഫ്രിക്കയിൽ വളർച്ചയുണ്ട്. ഇവരിൽ നിരവധിപേരാണ് പാശ്ചാത്യ രാജ്യങ്ങളിലേക്ക് സേവനത്തിനു വേണ്ടി പോകുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-01-13:55:17.jpg
Keywords: ആഫ്രി
Content:
18089
Category: 1
Sub Category:
Heading: ഓഫീസില്‍ നിന്ന്! ബൈബിള്‍ വചനം നീക്കണമെന്ന് നിരീശ്വരവാദികള്‍: നിലപാടിലുറച്ച് നോര്‍ത്ത് കരോളിന പോലീസ് മേധാവി
Content: കൊളംബസ്: അമേരിക്കയിലെ നോർത്ത് കരോളിന സംസ്ഥാനത്തെ കൊളംബസ് കൗണ്ടിയിലുളള പോലീസ് ആസ്ഥാനത്തുനിന്ന് ബൈബിൾ വചനം നീക്കംചെയ്യണമെന്ന നിരീശ്വരവാദ സംഘടനയുടെ ആവശ്യം തള്ളി ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യമേകിയ പോലീസ് ഉദ്യോഗസ്ഥന്റെ നിലപാടിന് വിശ്വാസികളുടെ നിറഞ്ഞ കൈയടി. "എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കും" എന്ന പൗലോസ് ശ്ലീഹ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിലെ നാലാം അധ്യായം, പതിമൂന്നാം വാക്യമാണ് ഓഫീസിലെ ഭിത്തിയിൽ എഴുതിവച്ചിരിന്നത്. ഇതുവിസ്കോൺസിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീഡം ഫ്രം റിലീജിയൻ ഫൗണ്ടേഷൻ എന്ന നിരീശ്വരവാദ സംഘടനയെ ചൊടിപ്പിക്കുകയായിരിന്നു. ഇത് നീക്കണമെന്ന ആവശ്യമുന്നയിച്ചുക്കൊണ്ട് സംഘടനയുടെ സ്റ്റാഫ് അറ്റോർണിയായ ക്രിസ്റ്റഫർ ലൈൻ മൂന്ന് ആഴ്ചകൾക്ക് മുൻപ് ജോഡി ഗ്രീനിന് കത്തയച്ചിരുന്നു. ബൈബിൾ വചനം ഭിത്തിയിൽ എഴുതി വയ്ക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ് ക്രിസ്റ്റഫർ ലൈൻ ആരോപിച്ചത്. എന്നാൽ ആരോപണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ജോഡി ഗ്രീൻ തന്നെ രംഗത്തെത്തുകയായിരുന്നു. കൗണ്ടിയുടെ പണം ഉപയോഗിച്ചല്ല, മറിച്ച് സ്വന്തം കയ്യിൽ നിന്ന് പണമെടുത്താണ് ബൈബിൾ വചനം എഴുതിപ്പിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ ചൂണ്ടിക്കാട്ടി. പ്രതിസന്ധികളെ അതിജീവിക്കാൻ ശക്തി നൽകിയ ഏറ്റവും പ്രിയപ്പെട്ട വചന ഭാഗമാണ് ഇതെന്ന് പോലീസ് മേധാവി വിവരിച്ചു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpermalink.php%3Fstory_fbid%3D241003878168351%26id%3D100067762224665&show_text=true&width=500" width="500" height="583" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> തനിക്കും സഹപ്രവർത്തകർക്കും പ്രചോദനം നൽകുന്ന ബൈബിൾ വചനത്തെ ചുറ്റിപ്പറ്റി ഇലക്ഷൻ മുന്നിൽ കണ്ടാണ് ചില ആളുകൾ വിവാദവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും ജോഡി ഗ്രീൻ പറഞ്ഞു. ആത്മവിശ്വാസം നൽകാൻ വേണ്ടിയുളള ക്ലാസുകൾ സംഘടിപ്പിക്കുന്നതിനായി കമ്പനികൾ ആയിരക്കണക്കിന് ഡോളറുകൾ ചെലവാക്കുമ്പോൾ, തന്റെ പ്രചോദനം എക്കാലത്തേയും ഏറ്റവും വലിയ പ്രചോദനം പകരുന്ന പ്രാസംഗികനായ യേശുക്രിസ്തുവിനെ നിന്നാണ് വരുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇതിനിടയിൽ ഗ്രീനിനും, സ്റ്റാഫിനും വേണ്ടി പ്രാർത്ഥിക്കാൻ പ്രമുഖ വചനപ്രഘോഷകനും നോർത്ത് കരോളിന സ്വദേശിയും ഫ്രാങ്ക്ലിൻ ഗ്രഹാം വിശ്വാസികളോട് ആഹ്വാനം ചെയ്തു. കരുത്തുറ്റ നിലപാട് സ്വീകരിച്ച ജോഡി ഗ്രീനിനെ അഭിനന്ദിച്ചു നിരവധി പേരാണ് രംഗത്തെത്തി കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-01-15:47:35.jpg
Keywords: നിരീശ്വര
Category: 1
Sub Category:
Heading: ഓഫീസില്‍ നിന്ന്! ബൈബിള്‍ വചനം നീക്കണമെന്ന് നിരീശ്വരവാദികള്‍: നിലപാടിലുറച്ച് നോര്‍ത്ത് കരോളിന പോലീസ് മേധാവി
Content: കൊളംബസ്: അമേരിക്കയിലെ നോർത്ത് കരോളിന സംസ്ഥാനത്തെ കൊളംബസ് കൗണ്ടിയിലുളള പോലീസ് ആസ്ഥാനത്തുനിന്ന് ബൈബിൾ വചനം നീക്കംചെയ്യണമെന്ന നിരീശ്വരവാദ സംഘടനയുടെ ആവശ്യം തള്ളി ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യമേകിയ പോലീസ് ഉദ്യോഗസ്ഥന്റെ നിലപാടിന് വിശ്വാസികളുടെ നിറഞ്ഞ കൈയടി. "എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കും" എന്ന പൗലോസ് ശ്ലീഹ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിലെ നാലാം അധ്യായം, പതിമൂന്നാം വാക്യമാണ് ഓഫീസിലെ ഭിത്തിയിൽ എഴുതിവച്ചിരിന്നത്. ഇതുവിസ്കോൺസിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീഡം ഫ്രം റിലീജിയൻ ഫൗണ്ടേഷൻ എന്ന നിരീശ്വരവാദ സംഘടനയെ ചൊടിപ്പിക്കുകയായിരിന്നു. ഇത് നീക്കണമെന്ന ആവശ്യമുന്നയിച്ചുക്കൊണ്ട് സംഘടനയുടെ സ്റ്റാഫ് അറ്റോർണിയായ ക്രിസ്റ്റഫർ ലൈൻ മൂന്ന് ആഴ്ചകൾക്ക് മുൻപ് ജോഡി ഗ്രീനിന് കത്തയച്ചിരുന്നു. ബൈബിൾ വചനം ഭിത്തിയിൽ എഴുതി വയ്ക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ് ക്രിസ്റ്റഫർ ലൈൻ ആരോപിച്ചത്. എന്നാൽ ആരോപണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ജോഡി ഗ്രീൻ തന്നെ രംഗത്തെത്തുകയായിരുന്നു. കൗണ്ടിയുടെ പണം ഉപയോഗിച്ചല്ല, മറിച്ച് സ്വന്തം കയ്യിൽ നിന്ന് പണമെടുത്താണ് ബൈബിൾ വചനം എഴുതിപ്പിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ ചൂണ്ടിക്കാട്ടി. പ്രതിസന്ധികളെ അതിജീവിക്കാൻ ശക്തി നൽകിയ ഏറ്റവും പ്രിയപ്പെട്ട വചന ഭാഗമാണ് ഇതെന്ന് പോലീസ് മേധാവി വിവരിച്ചു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpermalink.php%3Fstory_fbid%3D241003878168351%26id%3D100067762224665&show_text=true&width=500" width="500" height="583" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> തനിക്കും സഹപ്രവർത്തകർക്കും പ്രചോദനം നൽകുന്ന ബൈബിൾ വചനത്തെ ചുറ്റിപ്പറ്റി ഇലക്ഷൻ മുന്നിൽ കണ്ടാണ് ചില ആളുകൾ വിവാദവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും ജോഡി ഗ്രീൻ പറഞ്ഞു. ആത്മവിശ്വാസം നൽകാൻ വേണ്ടിയുളള ക്ലാസുകൾ സംഘടിപ്പിക്കുന്നതിനായി കമ്പനികൾ ആയിരക്കണക്കിന് ഡോളറുകൾ ചെലവാക്കുമ്പോൾ, തന്റെ പ്രചോദനം എക്കാലത്തേയും ഏറ്റവും വലിയ പ്രചോദനം പകരുന്ന പ്രാസംഗികനായ യേശുക്രിസ്തുവിനെ നിന്നാണ് വരുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇതിനിടയിൽ ഗ്രീനിനും, സ്റ്റാഫിനും വേണ്ടി പ്രാർത്ഥിക്കാൻ പ്രമുഖ വചനപ്രഘോഷകനും നോർത്ത് കരോളിന സ്വദേശിയും ഫ്രാങ്ക്ലിൻ ഗ്രഹാം വിശ്വാസികളോട് ആഹ്വാനം ചെയ്തു. കരുത്തുറ്റ നിലപാട് സ്വീകരിച്ച ജോഡി ഗ്രീനിനെ അഭിനന്ദിച്ചു നിരവധി പേരാണ് രംഗത്തെത്തി കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-01-15:47:35.jpg
Keywords: നിരീശ്വര
Content:
18090
Category: 10
Sub Category:
Heading: ഓഫീസില്‍ നിന്ന് ബൈബിള്‍ വചനം നീക്കണമെന്ന് നിരീശ്വരവാദികള്‍: മാറ്റില്ലെന്ന നിലപാടിലുറച്ച് നോര്‍ത്ത് കരോളിന പോലീസ് മേധാവി
Content: കൊളംബസ്: അമേരിക്കയിലെ നോർത്ത് കരോളിന സംസ്ഥാനത്തെ കൊളംബസ് കൗണ്ടിയിലുളള പോലീസ് ആസ്ഥാനത്തുനിന്ന് ബൈബിൾ വചനം നീക്കംചെയ്യണമെന്ന നിരീശ്വരവാദ സംഘടനയുടെ ആവശ്യം തള്ളി ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യമേകിയ പോലീസ് ഉദ്യോഗസ്ഥന്റെ നിലപാടിന് വിശ്വാസികളുടെ നിറഞ്ഞ കൈയടി. "എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കും" എന്ന പൗലോസ് ശ്ലീഹ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിലെ നാലാം അധ്യായം, പതിമൂന്നാം വാക്യമാണ് ഓഫീസിലെ ഭിത്തിയിൽ എഴുതിവച്ചിരിന്നത്. ഇതുവിസ്കോൺസിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീഡം ഫ്രം റിലീജിയൻ ഫൗണ്ടേഷൻ എന്ന നിരീശ്വരവാദ സംഘടനയെ ചൊടിപ്പിക്കുകയായിരിന്നു. ഇത് നീക്കണമെന്ന ആവശ്യമുന്നയിച്ചുക്കൊണ്ട് സംഘടനയുടെ സ്റ്റാഫ് അറ്റോർണിയായ ക്രിസ്റ്റഫർ ലൈൻ മൂന്ന് ആഴ്ചകൾക്ക് മുൻപ് ജോഡി ഗ്രീനിന് കത്തയച്ചിരുന്നു. ബൈബിൾ വചനം ഭിത്തിയിൽ എഴുതി വയ്ക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ് ക്രിസ്റ്റഫർ ലൈൻ ആരോപിച്ചത്. എന്നാൽ ആരോപണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ജോഡി ഗ്രീൻ തന്നെ രംഗത്തെത്തുകയായിരുന്നു. കൗണ്ടിയുടെ പണം ഉപയോഗിച്ചല്ല, മറിച്ച് സ്വന്തം കയ്യിൽ നിന്ന് പണമെടുത്താണ് ബൈബിൾ വചനം എഴുതിപ്പിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ ചൂണ്ടിക്കാട്ടി. പ്രതിസന്ധികളെ അതിജീവിക്കാൻ ശക്തി നൽകിയ ഏറ്റവും പ്രിയപ്പെട്ട വചന ഭാഗമാണ് ഇതെന്ന് പോലീസ് മേധാവി വിവരിച്ചു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpermalink.php%3Fstory_fbid%3D241003878168351%26id%3D100067762224665&show_text=true&width=500" width="500" height="583" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> തനിക്കും സഹപ്രവർത്തകർക്കും പ്രചോദനം നൽകുന്ന ബൈബിൾ വചനത്തെ ചുറ്റിപ്പറ്റി ഇലക്ഷൻ മുന്നിൽ കണ്ടാണ് ചില ആളുകൾ വിവാദവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും ജോഡി ഗ്രീൻ പറഞ്ഞു. ആത്മവിശ്വാസം നൽകാൻ വേണ്ടിയുളള ക്ലാസുകൾ സംഘടിപ്പിക്കുന്നതിനായി കമ്പനികൾ ആയിരക്കണക്കിന് ഡോളറുകൾ ചെലവാക്കുമ്പോൾ, തന്റെ പ്രചോദനം എക്കാലത്തേയും ഏറ്റവും വലിയ പ്രചോദനം പകരുന്ന പ്രാസംഗികനായ യേശുക്രിസ്തുവിനെ നിന്നാണ് വരുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇതിനിടയിൽ ഗ്രീനിനും, സ്റ്റാഫിനും വേണ്ടി പ്രാർത്ഥിക്കാൻ പ്രമുഖ വചനപ്രഘോഷകനും നോർത്ത് കരോളിന സ്വദേശിയും ഫ്രാങ്ക്ലിൻ ഗ്രഹാം വിശ്വാസികളോട് ആഹ്വാനം ചെയ്തു. കരുത്തുറ്റ നിലപാട് സ്വീകരിച്ച ജോഡി ഗ്രീനിനെ അഭിനന്ദിച്ചു നിരവധി പേരാണ് രംഗത്തെത്തി കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-01-15:49:17.jpg
Keywords: നിരീശ്വര
Category: 10
Sub Category:
Heading: ഓഫീസില്‍ നിന്ന് ബൈബിള്‍ വചനം നീക്കണമെന്ന് നിരീശ്വരവാദികള്‍: മാറ്റില്ലെന്ന നിലപാടിലുറച്ച് നോര്‍ത്ത് കരോളിന പോലീസ് മേധാവി
Content: കൊളംബസ്: അമേരിക്കയിലെ നോർത്ത് കരോളിന സംസ്ഥാനത്തെ കൊളംബസ് കൗണ്ടിയിലുളള പോലീസ് ആസ്ഥാനത്തുനിന്ന് ബൈബിൾ വചനം നീക്കംചെയ്യണമെന്ന നിരീശ്വരവാദ സംഘടനയുടെ ആവശ്യം തള്ളി ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യമേകിയ പോലീസ് ഉദ്യോഗസ്ഥന്റെ നിലപാടിന് വിശ്വാസികളുടെ നിറഞ്ഞ കൈയടി. "എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കും" എന്ന പൗലോസ് ശ്ലീഹ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിലെ നാലാം അധ്യായം, പതിമൂന്നാം വാക്യമാണ് ഓഫീസിലെ ഭിത്തിയിൽ എഴുതിവച്ചിരിന്നത്. ഇതുവിസ്കോൺസിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീഡം ഫ്രം റിലീജിയൻ ഫൗണ്ടേഷൻ എന്ന നിരീശ്വരവാദ സംഘടനയെ ചൊടിപ്പിക്കുകയായിരിന്നു. ഇത് നീക്കണമെന്ന ആവശ്യമുന്നയിച്ചുക്കൊണ്ട് സംഘടനയുടെ സ്റ്റാഫ് അറ്റോർണിയായ ക്രിസ്റ്റഫർ ലൈൻ മൂന്ന് ആഴ്ചകൾക്ക് മുൻപ് ജോഡി ഗ്രീനിന് കത്തയച്ചിരുന്നു. ബൈബിൾ വചനം ഭിത്തിയിൽ എഴുതി വയ്ക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ് ക്രിസ്റ്റഫർ ലൈൻ ആരോപിച്ചത്. എന്നാൽ ആരോപണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ജോഡി ഗ്രീൻ തന്നെ രംഗത്തെത്തുകയായിരുന്നു. കൗണ്ടിയുടെ പണം ഉപയോഗിച്ചല്ല, മറിച്ച് സ്വന്തം കയ്യിൽ നിന്ന് പണമെടുത്താണ് ബൈബിൾ വചനം എഴുതിപ്പിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ ചൂണ്ടിക്കാട്ടി. പ്രതിസന്ധികളെ അതിജീവിക്കാൻ ശക്തി നൽകിയ ഏറ്റവും പ്രിയപ്പെട്ട വചന ഭാഗമാണ് ഇതെന്ന് പോലീസ് മേധാവി വിവരിച്ചു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpermalink.php%3Fstory_fbid%3D241003878168351%26id%3D100067762224665&show_text=true&width=500" width="500" height="583" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> തനിക്കും സഹപ്രവർത്തകർക്കും പ്രചോദനം നൽകുന്ന ബൈബിൾ വചനത്തെ ചുറ്റിപ്പറ്റി ഇലക്ഷൻ മുന്നിൽ കണ്ടാണ് ചില ആളുകൾ വിവാദവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും ജോഡി ഗ്രീൻ പറഞ്ഞു. ആത്മവിശ്വാസം നൽകാൻ വേണ്ടിയുളള ക്ലാസുകൾ സംഘടിപ്പിക്കുന്നതിനായി കമ്പനികൾ ആയിരക്കണക്കിന് ഡോളറുകൾ ചെലവാക്കുമ്പോൾ, തന്റെ പ്രചോദനം എക്കാലത്തേയും ഏറ്റവും വലിയ പ്രചോദനം പകരുന്ന പ്രാസംഗികനായ യേശുക്രിസ്തുവിനെ നിന്നാണ് വരുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇതിനിടയിൽ ഗ്രീനിനും, സ്റ്റാഫിനും വേണ്ടി പ്രാർത്ഥിക്കാൻ പ്രമുഖ വചനപ്രഘോഷകനും നോർത്ത് കരോളിന സ്വദേശിയും ഫ്രാങ്ക്ലിൻ ഗ്രഹാം വിശ്വാസികളോട് ആഹ്വാനം ചെയ്തു. കരുത്തുറ്റ നിലപാട് സ്വീകരിച്ച ജോഡി ഗ്രീനിനെ അഭിനന്ദിച്ചു നിരവധി പേരാണ് രംഗത്തെത്തി കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LApPpP2fLDWDaYLozz0KMv}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-01-15:49:17.jpg
Keywords: നിരീശ്വര
Content:
18091
Category: 1
Sub Category:
Heading: 2021-ല്‍ ആഗോള തലത്തില്‍ കൊല്ലപ്പെട്ടത് 22 കത്തോലിക്ക മിഷ്ണറിമാര്‍
Content: വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമായി 22 കത്തോലിക്കാ മിഷ്ണറിമാര്‍ കൊല്ലപ്പെട്ടുവെന്ന്‍ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. ജനതകളുടെ സുവിശേഷവല്‍ക്കരണത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്‍റെ കീഴിലുള്ള വാര്‍ത്താമാധ്യമമായ ‘ഫിദെസ് ന്യൂസ് ഏജന്‍സി’യാണ് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ പകുതി പേരും ആഫ്രിക്കയില്‍ നിന്നുള്ളവരാണ്. 13 വൈദികരും, ഒരു സന്യാസിയും, 2 കന്യാസ്ത്രീകളും, 6 അല്‍മായരുമാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട കത്തോലിക്ക മിഷ്ണറിമാരില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ 6 വൈദികരും, 2 സന്യാസിനികളും, 2 അല്‍മായ മിഷ്ണറിമാരും ആഫ്രിക്കയില്‍ നിന്നുള്ളവരാണ്. ലാറ്റിന്‍ അമേരിക്കയില്‍ 7 പേരും, ഏഷ്യയില്‍ 3 പേരും യൂറോപ്പില്‍ ഒരാളുമാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട മിഷ്ണറിമാര്‍. 2000 മുതല്‍ 2020 വരെ ലോകമെമ്പാടുമായി 536 മിഷണറിമാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. നേരിട്ട് പ്രേഷിതദൗത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷ വല്‍ക്കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും മാത്രമല്ല ഏതെങ്കിലും വിധത്തില്‍ അജപാലകപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കേ ക്രൂരമായി കൊല്ലപ്പെട്ട കത്തോലിക്കാ വിശ്വാസികളേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടുതല്‍ മിഷ്ണറിമാര്‍ കൊല്ലപ്പെടുന്ന കാര്യത്തില്‍ ആഫ്രിക്കയും ലാറ്റിന്‍ അമേരിക്കയും മാറിമാറി ഒന്നാം സ്ഥാനത്ത് വരുന്ന പ്രവണതയാണ് സമീപ വര്‍ഷങ്ങളില്‍ കണ്ടുവരുന്നത്. എളുപ്പം പണം ഉണ്ടാക്കുവാനുള്ള കുറ്റവാളികളുടെ അത്യാഗ്രഹം മൂലമോ അല്ലെങ്കില്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ശബ്ദങ്ങളെ നിശബ്ദമാക്കുന്നതിന്റെ ഭാഗമായോ തട്ടിക്കൊണ്ടുപോകലിനും, ക്രൂരമായ പീഡനത്തിനും ഇരയായിട്ടാണ് ആഫ്രിക്കയിലേയും, ലാറ്റിന്‍ അമേരിക്കയിലും ഇടവക വൈദികര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ആഫ്രിക്കയില്‍ പ്രത്യേകിച്ച് നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ട വൈദികരുടെ എണ്ണത്തേക്കുറിച്ച് റിപ്പോര്‍ട്ടില്‍ ഒന്നും തന്നെ പറയുന്നില്ല. ആയുധധാരികളാല്‍ കൊല്ലപ്പെട്ടു എന്ന് മാത്രമേ പറയുന്നുള്ളൂ. യേശുക്രിസ്തുവിന് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹനമനുഭവിക്കുന്ന, പേര് പോലും നമുക്കറിയാത്തവരുടെ നീണ്ട പട്ടികയും ഇതോടൊപ്പം ചേര്‍ക്കേണ്ടതാണെന്ന്‍ പറഞ്ഞുകൊണ്ടാണ് ഫിദെസിന്റെ റിപ്പോര്‍ട്ട് അവസാനിക്കുന്നത്. അതേസമയം ഇതര ക്രൈസ്തവ സമൂഹങ്ങളില്‍ നിന്നു കൊല്ലപ്പെട്ട മിഷ്ണറിമാരുടെ എണ്ണം കൂടി പരിഗണിച്ചാല്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട മിഷ്ണറിമാരുടെ എണ്ണം ഒരുപാട് മടങ്ങ് വലുതായിരിക്കുമെന്നാണ് പൊതുവിലുള്ള നിരീക്ഷണം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-01-22:04:42.jpg
Keywords: മിഷ്ണ
Category: 1
Sub Category:
Heading: 2021-ല്‍ ആഗോള തലത്തില്‍ കൊല്ലപ്പെട്ടത് 22 കത്തോലിക്ക മിഷ്ണറിമാര്‍
Content: വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമായി 22 കത്തോലിക്കാ മിഷ്ണറിമാര്‍ കൊല്ലപ്പെട്ടുവെന്ന്‍ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. ജനതകളുടെ സുവിശേഷവല്‍ക്കരണത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്‍റെ കീഴിലുള്ള വാര്‍ത്താമാധ്യമമായ ‘ഫിദെസ് ന്യൂസ് ഏജന്‍സി’യാണ് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ പകുതി പേരും ആഫ്രിക്കയില്‍ നിന്നുള്ളവരാണ്. 13 വൈദികരും, ഒരു സന്യാസിയും, 2 കന്യാസ്ത്രീകളും, 6 അല്‍മായരുമാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട കത്തോലിക്ക മിഷ്ണറിമാരില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ 6 വൈദികരും, 2 സന്യാസിനികളും, 2 അല്‍മായ മിഷ്ണറിമാരും ആഫ്രിക്കയില്‍ നിന്നുള്ളവരാണ്. ലാറ്റിന്‍ അമേരിക്കയില്‍ 7 പേരും, ഏഷ്യയില്‍ 3 പേരും യൂറോപ്പില്‍ ഒരാളുമാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട മിഷ്ണറിമാര്‍. 2000 മുതല്‍ 2020 വരെ ലോകമെമ്പാടുമായി 536 മിഷണറിമാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. നേരിട്ട് പ്രേഷിതദൗത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷ വല്‍ക്കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും മാത്രമല്ല ഏതെങ്കിലും വിധത്തില്‍ അജപാലകപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കേ ക്രൂരമായി കൊല്ലപ്പെട്ട കത്തോലിക്കാ വിശ്വാസികളേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടുതല്‍ മിഷ്ണറിമാര്‍ കൊല്ലപ്പെടുന്ന കാര്യത്തില്‍ ആഫ്രിക്കയും ലാറ്റിന്‍ അമേരിക്കയും മാറിമാറി ഒന്നാം സ്ഥാനത്ത് വരുന്ന പ്രവണതയാണ് സമീപ വര്‍ഷങ്ങളില്‍ കണ്ടുവരുന്നത്. എളുപ്പം പണം ഉണ്ടാക്കുവാനുള്ള കുറ്റവാളികളുടെ അത്യാഗ്രഹം മൂലമോ അല്ലെങ്കില്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ശബ്ദങ്ങളെ നിശബ്ദമാക്കുന്നതിന്റെ ഭാഗമായോ തട്ടിക്കൊണ്ടുപോകലിനും, ക്രൂരമായ പീഡനത്തിനും ഇരയായിട്ടാണ് ആഫ്രിക്കയിലേയും, ലാറ്റിന്‍ അമേരിക്കയിലും ഇടവക വൈദികര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ആഫ്രിക്കയില്‍ പ്രത്യേകിച്ച് നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ട വൈദികരുടെ എണ്ണത്തേക്കുറിച്ച് റിപ്പോര്‍ട്ടില്‍ ഒന്നും തന്നെ പറയുന്നില്ല. ആയുധധാരികളാല്‍ കൊല്ലപ്പെട്ടു എന്ന് മാത്രമേ പറയുന്നുള്ളൂ. യേശുക്രിസ്തുവിന് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹനമനുഭവിക്കുന്ന, പേര് പോലും നമുക്കറിയാത്തവരുടെ നീണ്ട പട്ടികയും ഇതോടൊപ്പം ചേര്‍ക്കേണ്ടതാണെന്ന്‍ പറഞ്ഞുകൊണ്ടാണ് ഫിദെസിന്റെ റിപ്പോര്‍ട്ട് അവസാനിക്കുന്നത്. അതേസമയം ഇതര ക്രൈസ്തവ സമൂഹങ്ങളില്‍ നിന്നു കൊല്ലപ്പെട്ട മിഷ്ണറിമാരുടെ എണ്ണം കൂടി പരിഗണിച്ചാല്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട മിഷ്ണറിമാരുടെ എണ്ണം ഒരുപാട് മടങ്ങ് വലുതായിരിക്കുമെന്നാണ് പൊതുവിലുള്ള നിരീക്ഷണം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-01-22:04:42.jpg
Keywords: മിഷ്ണ
Content:
18092
Category: 18
Sub Category:
Heading: റൂബി ജൂബിലി നിറവില്‍ മാർ ജോസഫ് കല്ലറങ്ങാട്ട്
Content: 2022 ജനുവരി രണ്ടാം തീയ്യതിയാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പൗരോഹിത്യത്തിന്റെ നാൽപ്പതാം വാർഷികം ആഗതമാകുന്നത്.അതായത് റൂബി ജൂബിലി വർഷം.അദ്ദേഹം തന്റെ പൗരോഹിത്യ ജൂബിലികളും വാർഷികങ്ങളും ആഘോഷിക്കുന്നതിൽ ഒട്ടും താല്പര്യം പ്രകടിപ്പിക്കുന്ന വ്യക്തിത്വമല്ല.സീറോ മലബാർ സഭയെ സംബന്ധിച്ചിടത്തോളം ബിഷപ്പ് മാർ കല്ലറങ്ങാട്ട് കത്തോലിക്കാ സഭയിലെ ആത്മീയാചാര്യന്മാരുടെ ഇടയിൽ തന്റേതായ സാന്നിധ്യം വളരെ ശാന്തമായും അതേ സമയം ശ്രദ്ധേയമായും എപ്പോഴും അറിയിച്ചുകൊണ്ടിരിക്കുന്ന വ്യക്തിത്വമാണ്.തന്റെ മുൻഗാമികളുടെ ആത്മീയതേജസ്സ് സാധാരണക്കാര്‍ക്കിടയിലും പട്ടിണിപ്പാവങ്ങള്‍ക്കിടയിലും പ്രവർത്തിക്കാൻ മാർ കല്ലറങ്ങാട്ടിനെ പ്രാപ്തനാക്കുന്നു.സഭാത്മകമായ ആത്മീയ വിജ്ഞാനവും വിശ്വാസികള്‍ക്ക് ലഭിച്ചിരിക്കണം എന്ന തിരിച്ചറിവാണ് കല്ലറങ്ങാട്ട് പിതാവിന്റെ മതബോധനശ്രമങ്ങളുടെയെല്ലാം അടിത്തറ.ഒരു രൂപതയുടെ വളർച്ച നിശ്ചയമായും രൂപതാ മെത്രാന്റെ ഹൃദയത്തിൽ നിന്നുള്ള ചിന്തകളിൽ അധിഷ്ഠിതമാണ്. വിശ്വാസ സമൂഹത്തെ സത്യങ്ങൾ ബോധ്യപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ധൈര്യവും സാമൂഹികവും പൊതുപരവുമായ നിരവധി വിഷയങ്ങളിൽ വ്യക്തതയോടെ സംസാരിക്കുന്നതിനുള്ള കഴിവും പ്രശസ്തമാണ്.ദൈവശാസ്ത്ര കാല്പനികതയും സഭാപിതാക്കന്മാരുടെ വിശ്വാസ ഗാംഭീര്യവും സത്യപ്രബോധകരുടെ പ്രേഷിത തീക്ഷ്ണതയും സമന്വയിച്ച വ്യക്തിത്വം ഉള്‍ക്കരുത്താക്കി സത്യവിശ്വാസ പ്രചരണത്തിനായി അദ്ദേഹം നില കൊള്ളുന്നു.സഭയിലെ വിഖ്യാത ദൈവശാസ്ത്രജ്ഞൻ എന്ന് പേരെടുത്തിട്ടുള്ള അദ്ദേഹം സഭയ്ക്കുള്ളിലെ ദൈവശാസ്ത്ര വിഷയങ്ങളിൽ അവസാന വാക്കായും വിദഗ്‌ദ്ധനായും കണക്കാക്കപ്പെടുന്നു. 1982 ജനുവരി 2 നാണ് അഭിവന്ദ്യ മാർ കല്ലറങ്ങാട്ട് പിതാവ് മുൻഗാമിയായ മാർ ജോസഫ് പള്ളിക്കാപറമ്പിനാൽ വൈദികനായി അഭിക്ഷിക്തനായത്.അജപാലന ശുശ്രൂഷയിൽ നീണ്ട നാൽപ്പത് വർഷങ്ങൾ. സീറോ മലബാർ സഭയുടെ കുടുംബ അജപാലന ശുശ്രൂഷയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്ന മെത്രാനാണ് മാർ കല്ലറങ്ങാട്ട്.പ്രോത്സാഹനത്തിന്റെയും ആശ്വസിപ്പിക്കലിന്റെയും കരുതലിന്റെയും ആദ്ധ്യാത്മികത കുടുംബങ്ങളിൽ വേണമെന്ന് അദ്ദേഹം നിഷ്കർഷിക്കുന്നു.വിശുദ്ധ കുർബാന കേന്ദ്രിതമായ കുടുംബങ്ങൾ രൂപപ്പെടുത്തി കരുണയുടെ സുവിശേഷം ജീവിതത്തിൽ പകർത്താൻ മാർ കല്ലറങ്ങാട്ട് ലക്ഷ്യമിടുന്നു.സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ ജീവന്റെ സംരക്ഷണത്തിന്റെയും കുടുംബ ശാക്തീകരണ ശുശ്രൂഷകളുടെയും പിറകിലുള്ള ഊർജസ്രോതസ്സ് ആയ പിതാവ് മഹനീയ മാതൃത്വവും കെട്ടുറപ്പുള്ള കുടുംബങ്ങളും ഇന്നത്തെ സമൂഹത്തിന് ആവശ്യമാണെന്ന് കരുതുന്നു. ആഗോളതലത്തിൽ അറിയപ്പെടുന്ന ബൈബിൾ പണ്ഡിതനും സ്വന്തം നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത ദൈവശാസ്ത്രജ്ഞനുമായ മാർ കല്ലറങ്ങാട്ട് റോമിലെ ബിഷപ്പ്‌സ് സിനഡിന്റെ സമയത്ത്, സിനഡിന്റെ ചർച്ചകൾക്കിടയിലുള്ള തർക്കത്തിന്റെ ദൈവശാസ്ത്രപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മാർപ്പാപ്പ നിയമിച്ച മൂന്നംഗ ട്രിബ്യൂണലിൽ അംഗമായിരുന്നു. പരിചയസമ്പന്നരായ കർദ്ദിനാൾമാരുടെ മാത്രം സംഘത്തിൽ , ഒരു ബിഷപ്പ് അതിന്റെ ഭാഗമാകുന്നത് ആദ്യമായിട്ടായിരുന്നു, അതും അദ്ദേഹത്തെപ്പോലെ താരതമ്യേന ചെറുപ്പമായ ഒരു ബിഷപ്പ്.എന്നാൽ ദൈവശാസ്ത്ര വിഷയങ്ങളിൽ ആധികാരികമായ ധാരണയ്ക്കും പിടിപാടിനും പേരുകേട്ട വ്യക്തിയായതിനാലും, റോമൻ നിയമങ്ങളും നടപടിക്രമങ്ങളുടെ മാനദണ്ഡങ്ങളും വ്യക്തമായി അറിയാവുന്ന മെത്രാനായിരുന്നതിനാലുമാണ് ആ നിയോഗം മാർ കല്ലറങ്ങാട്ടിൽ വന്നുചേർന്നതെന്ന് എല്ലാവർക്കുമറിയാം. വിശുദ്ധ ഗ്രന്ഥങ്ങളിൽ നിന്നോ സഭാ ചരിത്രത്തിന്റെ പേജുകളിൽ നിന്നോ യഹൂദ കഥകളിൽ നിന്നോ മുൻ കാലത്തെ ലോക നേതാക്കളുടെ ജീവിതത്തിൽ നിന്നുള്ള പ്രൊഫൈലുകളിൽ നിന്നോ ഉള്ള ഏതൊരു ഭാഗവും അദ്ദേഹത്തിന്റെ അത്ഭുതകരമായ ഓർമ്മയിൽ നിന്ന് ഉദ്ധരിക്കാനുള്ള കഴിവ് വ്യാപകമായി വായിക്കുകയും ആഴത്തിൽ പഠിക്കുകയും ചെയ്യുന്നതിന്റെ ഫലമാണ്. വിട്ടുവീഴ്ചയില്ലാത്ത വിശ്വാസ ബോധ്യങ്ങള്‍, ആഴമേറിയ ഉള്‍ക്കാഴ്ച, കഠിനാദ്ധ്വാനശീലം, ഉന്നതമായ ചിന്താശൈലി,സമഭാവന, ആര്‍ദ്രത, ജീവിത ലാളിത്യം,വീക്ഷണങ്ങളിലെ വ്യക്തത,പൗരാണികതയിലൂന്നിയ നവീനത എന്നിവയെല്ലാം ചേര്‍ന്ന് ഇഴപാകിയ സംസ്‌ക്കാര വൈജാത്യമുള്ള സഭാ പിതാവായി പാലാ രൂപതയെ അദ്ദേഹം വിശുദ്ധമായ വഴികളിൽക്കൂടി നയിക്കുന്നു. അദ്ദേഹത്തിന്റെ രക്ഷാകർതൃത്വത്തിലും നേതൃത്വത്തിലുമാണ്, കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) യുടെ 31-ാമത് പ്ലീനറി അസംബ്ലി 2014 ഫെബ്രുവരി 05 മുതൽ 12 വരെ പാലായിലെ അരുണാപുരത്തുള്ള അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടത്തപ്പെട്ടത്.2016 സെപ്തംബർ 05 മുതൽ 11 വരെ ഉക്രൈയ്ൻ സഭാ സിനഡിൽ മേജർ ആർച്ച് ബിഷപ്പിന്റെ പ്രതിനിധിയായി സീറോ മലബാർ സഭയെക്കുറിച്ചുള്ള ആധികാരികമായ പ്രബന്ധം അദ്ദേഹം അവതരിപ്പിച്ചു. 2018 ഏപ്രിൽ 18-ന് ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുകയും "വിൻഡോസ് ടു ഹെവൻ" എന്ന പുസ്തകം നൽകുകയും ചെയ്തു.വിയന്നയിലെ കർദിനാൾ ക്രിസ്റ്റോഫ് ഷോൺബോണിന്റെ വരെ പ്രശംസ നേടിയ ദൈവശാസ്ത്രഗ്രന്‌ഥമാണിത്.2019 മെയ് 2 മുതൽ മെയ് 4 വരെ ലെബനനിലെ ഹോളി സ്പിരിറ്റ് യൂണിവേഴ്‌സിറ്റിയിൽ നടന്ന ദൈവശാസ്ത്ര സിമ്പോസിയത്തിൽ അദ്ദേഹം "ക്രിസ്റ്റോളജിക്കൽ ആൻഡ് ട്രിനിറ്റേറിയൻ സുറിയാനി ഗാനങ്ങളും സീറോ മലബാർ ആരാധനക്രമത്തിന്റെ പശ്ചാത്തലത്തിൽ കിഴക്കൻ സുറിയാനി ഗാനങ്ങളുടെ പ്രത്യേകതയും" എന്ന വിഷയത്തിൽ ഒരു പ്രധാന പ്രബന്ധം അവതരിപ്പിച്ചു. ആഗോള കത്തോലിക്കാ സഭയിൽ ബിഷപ്പ് കല്ലറങ്ങാട്ട് സഭാശാസ്ത്രത്തിലും പൗരസ്ത്യ ദൈവശാസ്ത്രത്തിലും ഒരു ആധികാരിക പണ്ഡിതനായി കണക്കാക്കപ്പെടുന്നു.സഭാശാസ്ത്രവും പൗരസ്ത്യ ദൈവശാസ്ത്ര പഠനങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം 40 പുസ്തകങ്ങളും ധാരാളം ലേഖനങ്ങളും രചിച്ചിട്ടുണ്ട്. ബിഷപ്പ് കല്ലറങ്ങാട്ട് മലയാളത്തിനും ഇംഗ്ലീഷിനും പുറമെ ജർമ്മൻ, ഇറ്റാലിയൻ ഭാഷകളും സംസാരിക്കും. പുരാതന കിഴക്കൻ സുറിയാനി ഭാഷയിൽ അദ്ദേഹം വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.നിലവിൽ, സീറോ മലബാർ സിനഡൽ കമ്മീഷൻ ലൈയ്റ്റി ചെയർമാനും,വൈദിക സെമിനാരികൾക്ക് വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ അംഗവുമാണ്. കേരള കാത്തലിക് ബിഷപ്പ് കൗൺസിലിന്റെ ലേബർ കമ്മീഷൻ വൈസ് ചെയർമാനുമായി ബിഷപ്പ് കല്ലറങ്ങാട്ട് പ്രവർത്തിക്കുന്നു.ആഗോള കത്തോലിക്കാ സഭാ സൈദ്ധാന്തിക മേഖലയിൽ അദ്ദേഹം വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ എന്ന ലക്ഷ്യത്തോടെ സാധാരണക്കാർക്ക് വേണ്ടിയുള്ള ആശുപത്രി പാലായുടെ അഭിമാനമായ മാർ സ്ലീവാ മെഡിസിറ്റി മാത്രം മതി പൊതുജനങ്ങൾക്ക് മാർ കല്ലറങ്ങാട്ടിനെ ജീവിതകാലം മുഴുവൻ ഓർത്തുവയ്ക്കാൻ.കേരള ഗവൺമെന്റ് പോലും അംഗീകരിച്ച മെഡിസിറ്റി നടത്തിയ കോവിഡ് പ്രവർത്തനങ്ങൾ ഇന്നത്തെ ആശുപത്രികൾക്ക് മാതൃകയാണ്.പറഞ്ഞ വാക്ക് പാലിക്കാനും,പ്രവർത്തിച്ചു കാണിക്കാനും കഴിയുന്ന ഇടയൻ.നട്ടെല്ല് വളയ്ക്കാതെ അജഗണങ്ങളെ കാത്തുസംരക്ഷിക്കുന്ന ഇടയൻ.പാവങ്ങൾക്ക് വേണ്ടി കരുതലെടുക്കുന്ന സ്നേഹം ചൊരിയുന്ന ഇടയൻ.കുടുംബങ്ങളുടെ പിതാവ് എന്ന് അദ്ദേഹത്തെ വിളിക്കുന്നത് പ്രോലൈഫ് പ്രസ്ഥാനങ്ങൾക്ക്,ജീവൻ സംരക്ഷണത്തിന് അദ്ദേഹം നൽകുന്ന പ്രാധാന്യം കൊണ്ടാണ്. അടുത്ത കാലത്ത് അദ്ദേഹം എടുത്ത നിലപാടുകൾക്ക് കിട്ടിയ സ്വീകാര്യതയും പിന്തുണയും കൊണ്ട് അദ്ദേഹത്തെ പലരും ഹീറോ എന്ന് വിളിച്ചു.അതെ മാർ ജോസഫ് കല്ലറങ്ങാട്ട് ദൈവത്തിന്റെ ഹീറോയാണ്;അതേ സമയം സമൂഹത്തിലെ പാവപ്പെട്ടവരുടെയും ഹീറോ.ആധുനിക യുഗത്തിൽ ലോകത്തിന്റെ നേട്ടങ്ങൾക്കായി അധികം വ്യഗ്രതപ്പെടാതെ ദൈവഹിതം അന്വേഷിച്ചു മുൻപോട്ടു പോകുന്ന മാർ കല്ലറങ്ങാട്ടിന്റെ ആത്മീയ നേതൃത്വമാണ് പാലാ രൂപതയെ വിശുദ്ധ ജീവിതങ്ങളുടെ ഭൂമിയാക്കി മാറ്റുന്നത്. പ്രളയങ്ങളിലും,ഉരുൾപൊട്ടലിലും,ഏതൊരു ദുരിതകാലത്തും ഈ ഇടയൻ ജനങ്ങളുടെ ഇടയിലുണ്ട്.ഉറങ്ങാതെയും ഉണ്ണാതെയും അദ്ദേഹം അടുത്ത കാലത്ത് നടത്തിയ രക്ഷാ പ്രവർത്തനങ്ങൾ വിമർകരെപ്പോലും അമ്പരപ്പിച്ചു.സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ നമുക്ക് കടമയുണ്ടെന്നും മാനുഷികമൂല്യങ്ങള്‍ക്കു വില കല്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രവർത്തികളിലൂടെ അനുഭവവേദ്യമാക്കുന്ന പ്രിയങ്കരനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് റൂബി ജൂബിലിയുടെ പ്രാർത്ഥനാ മംഗളങ്ങൾ. റോമാ 8:38-39- "എന്തെന്നാല്‍, മരണത്തിനോ ജീവനോ ദൂതന്‍മാര്‍ക്കോ അധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ശക്തികള്‍ക്കോ,ഉയരത്തിനോ ആഴത്തിനോ ,മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്‌നേഹത്തില്‍നിന്നു നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്". (ലേഖകനായ ടോണി ചിറ്റിലപ്പിള്ളി സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറിയാണ്)
Image: /content_image/India/India-2022-01-02-07:35:14.jpg
Keywords: കല്ലറ
Category: 18
Sub Category:
Heading: റൂബി ജൂബിലി നിറവില്‍ മാർ ജോസഫ് കല്ലറങ്ങാട്ട്
Content: 2022 ജനുവരി രണ്ടാം തീയ്യതിയാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പൗരോഹിത്യത്തിന്റെ നാൽപ്പതാം വാർഷികം ആഗതമാകുന്നത്.അതായത് റൂബി ജൂബിലി വർഷം.അദ്ദേഹം തന്റെ പൗരോഹിത്യ ജൂബിലികളും വാർഷികങ്ങളും ആഘോഷിക്കുന്നതിൽ ഒട്ടും താല്പര്യം പ്രകടിപ്പിക്കുന്ന വ്യക്തിത്വമല്ല.സീറോ മലബാർ സഭയെ സംബന്ധിച്ചിടത്തോളം ബിഷപ്പ് മാർ കല്ലറങ്ങാട്ട് കത്തോലിക്കാ സഭയിലെ ആത്മീയാചാര്യന്മാരുടെ ഇടയിൽ തന്റേതായ സാന്നിധ്യം വളരെ ശാന്തമായും അതേ സമയം ശ്രദ്ധേയമായും എപ്പോഴും അറിയിച്ചുകൊണ്ടിരിക്കുന്ന വ്യക്തിത്വമാണ്.തന്റെ മുൻഗാമികളുടെ ആത്മീയതേജസ്സ് സാധാരണക്കാര്‍ക്കിടയിലും പട്ടിണിപ്പാവങ്ങള്‍ക്കിടയിലും പ്രവർത്തിക്കാൻ മാർ കല്ലറങ്ങാട്ടിനെ പ്രാപ്തനാക്കുന്നു.സഭാത്മകമായ ആത്മീയ വിജ്ഞാനവും വിശ്വാസികള്‍ക്ക് ലഭിച്ചിരിക്കണം എന്ന തിരിച്ചറിവാണ് കല്ലറങ്ങാട്ട് പിതാവിന്റെ മതബോധനശ്രമങ്ങളുടെയെല്ലാം അടിത്തറ.ഒരു രൂപതയുടെ വളർച്ച നിശ്ചയമായും രൂപതാ മെത്രാന്റെ ഹൃദയത്തിൽ നിന്നുള്ള ചിന്തകളിൽ അധിഷ്ഠിതമാണ്. വിശ്വാസ സമൂഹത്തെ സത്യങ്ങൾ ബോധ്യപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ധൈര്യവും സാമൂഹികവും പൊതുപരവുമായ നിരവധി വിഷയങ്ങളിൽ വ്യക്തതയോടെ സംസാരിക്കുന്നതിനുള്ള കഴിവും പ്രശസ്തമാണ്.ദൈവശാസ്ത്ര കാല്പനികതയും സഭാപിതാക്കന്മാരുടെ വിശ്വാസ ഗാംഭീര്യവും സത്യപ്രബോധകരുടെ പ്രേഷിത തീക്ഷ്ണതയും സമന്വയിച്ച വ്യക്തിത്വം ഉള്‍ക്കരുത്താക്കി സത്യവിശ്വാസ പ്രചരണത്തിനായി അദ്ദേഹം നില കൊള്ളുന്നു.സഭയിലെ വിഖ്യാത ദൈവശാസ്ത്രജ്ഞൻ എന്ന് പേരെടുത്തിട്ടുള്ള അദ്ദേഹം സഭയ്ക്കുള്ളിലെ ദൈവശാസ്ത്ര വിഷയങ്ങളിൽ അവസാന വാക്കായും വിദഗ്‌ദ്ധനായും കണക്കാക്കപ്പെടുന്നു. 1982 ജനുവരി 2 നാണ് അഭിവന്ദ്യ മാർ കല്ലറങ്ങാട്ട് പിതാവ് മുൻഗാമിയായ മാർ ജോസഫ് പള്ളിക്കാപറമ്പിനാൽ വൈദികനായി അഭിക്ഷിക്തനായത്.അജപാലന ശുശ്രൂഷയിൽ നീണ്ട നാൽപ്പത് വർഷങ്ങൾ. സീറോ മലബാർ സഭയുടെ കുടുംബ അജപാലന ശുശ്രൂഷയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്ന മെത്രാനാണ് മാർ കല്ലറങ്ങാട്ട്.പ്രോത്സാഹനത്തിന്റെയും ആശ്വസിപ്പിക്കലിന്റെയും കരുതലിന്റെയും ആദ്ധ്യാത്മികത കുടുംബങ്ങളിൽ വേണമെന്ന് അദ്ദേഹം നിഷ്കർഷിക്കുന്നു.വിശുദ്ധ കുർബാന കേന്ദ്രിതമായ കുടുംബങ്ങൾ രൂപപ്പെടുത്തി കരുണയുടെ സുവിശേഷം ജീവിതത്തിൽ പകർത്താൻ മാർ കല്ലറങ്ങാട്ട് ലക്ഷ്യമിടുന്നു.സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ ജീവന്റെ സംരക്ഷണത്തിന്റെയും കുടുംബ ശാക്തീകരണ ശുശ്രൂഷകളുടെയും പിറകിലുള്ള ഊർജസ്രോതസ്സ് ആയ പിതാവ് മഹനീയ മാതൃത്വവും കെട്ടുറപ്പുള്ള കുടുംബങ്ങളും ഇന്നത്തെ സമൂഹത്തിന് ആവശ്യമാണെന്ന് കരുതുന്നു. ആഗോളതലത്തിൽ അറിയപ്പെടുന്ന ബൈബിൾ പണ്ഡിതനും സ്വന്തം നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത ദൈവശാസ്ത്രജ്ഞനുമായ മാർ കല്ലറങ്ങാട്ട് റോമിലെ ബിഷപ്പ്‌സ് സിനഡിന്റെ സമയത്ത്, സിനഡിന്റെ ചർച്ചകൾക്കിടയിലുള്ള തർക്കത്തിന്റെ ദൈവശാസ്ത്രപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മാർപ്പാപ്പ നിയമിച്ച മൂന്നംഗ ട്രിബ്യൂണലിൽ അംഗമായിരുന്നു. പരിചയസമ്പന്നരായ കർദ്ദിനാൾമാരുടെ മാത്രം സംഘത്തിൽ , ഒരു ബിഷപ്പ് അതിന്റെ ഭാഗമാകുന്നത് ആദ്യമായിട്ടായിരുന്നു, അതും അദ്ദേഹത്തെപ്പോലെ താരതമ്യേന ചെറുപ്പമായ ഒരു ബിഷപ്പ്.എന്നാൽ ദൈവശാസ്ത്ര വിഷയങ്ങളിൽ ആധികാരികമായ ധാരണയ്ക്കും പിടിപാടിനും പേരുകേട്ട വ്യക്തിയായതിനാലും, റോമൻ നിയമങ്ങളും നടപടിക്രമങ്ങളുടെ മാനദണ്ഡങ്ങളും വ്യക്തമായി അറിയാവുന്ന മെത്രാനായിരുന്നതിനാലുമാണ് ആ നിയോഗം മാർ കല്ലറങ്ങാട്ടിൽ വന്നുചേർന്നതെന്ന് എല്ലാവർക്കുമറിയാം. വിശുദ്ധ ഗ്രന്ഥങ്ങളിൽ നിന്നോ സഭാ ചരിത്രത്തിന്റെ പേജുകളിൽ നിന്നോ യഹൂദ കഥകളിൽ നിന്നോ മുൻ കാലത്തെ ലോക നേതാക്കളുടെ ജീവിതത്തിൽ നിന്നുള്ള പ്രൊഫൈലുകളിൽ നിന്നോ ഉള്ള ഏതൊരു ഭാഗവും അദ്ദേഹത്തിന്റെ അത്ഭുതകരമായ ഓർമ്മയിൽ നിന്ന് ഉദ്ധരിക്കാനുള്ള കഴിവ് വ്യാപകമായി വായിക്കുകയും ആഴത്തിൽ പഠിക്കുകയും ചെയ്യുന്നതിന്റെ ഫലമാണ്. വിട്ടുവീഴ്ചയില്ലാത്ത വിശ്വാസ ബോധ്യങ്ങള്‍, ആഴമേറിയ ഉള്‍ക്കാഴ്ച, കഠിനാദ്ധ്വാനശീലം, ഉന്നതമായ ചിന്താശൈലി,സമഭാവന, ആര്‍ദ്രത, ജീവിത ലാളിത്യം,വീക്ഷണങ്ങളിലെ വ്യക്തത,പൗരാണികതയിലൂന്നിയ നവീനത എന്നിവയെല്ലാം ചേര്‍ന്ന് ഇഴപാകിയ സംസ്‌ക്കാര വൈജാത്യമുള്ള സഭാ പിതാവായി പാലാ രൂപതയെ അദ്ദേഹം വിശുദ്ധമായ വഴികളിൽക്കൂടി നയിക്കുന്നു. അദ്ദേഹത്തിന്റെ രക്ഷാകർതൃത്വത്തിലും നേതൃത്വത്തിലുമാണ്, കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) യുടെ 31-ാമത് പ്ലീനറി അസംബ്ലി 2014 ഫെബ്രുവരി 05 മുതൽ 12 വരെ പാലായിലെ അരുണാപുരത്തുള്ള അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടത്തപ്പെട്ടത്.2016 സെപ്തംബർ 05 മുതൽ 11 വരെ ഉക്രൈയ്ൻ സഭാ സിനഡിൽ മേജർ ആർച്ച് ബിഷപ്പിന്റെ പ്രതിനിധിയായി സീറോ മലബാർ സഭയെക്കുറിച്ചുള്ള ആധികാരികമായ പ്രബന്ധം അദ്ദേഹം അവതരിപ്പിച്ചു. 2018 ഏപ്രിൽ 18-ന് ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുകയും "വിൻഡോസ് ടു ഹെവൻ" എന്ന പുസ്തകം നൽകുകയും ചെയ്തു.വിയന്നയിലെ കർദിനാൾ ക്രിസ്റ്റോഫ് ഷോൺബോണിന്റെ വരെ പ്രശംസ നേടിയ ദൈവശാസ്ത്രഗ്രന്‌ഥമാണിത്.2019 മെയ് 2 മുതൽ മെയ് 4 വരെ ലെബനനിലെ ഹോളി സ്പിരിറ്റ് യൂണിവേഴ്‌സിറ്റിയിൽ നടന്ന ദൈവശാസ്ത്ര സിമ്പോസിയത്തിൽ അദ്ദേഹം "ക്രിസ്റ്റോളജിക്കൽ ആൻഡ് ട്രിനിറ്റേറിയൻ സുറിയാനി ഗാനങ്ങളും സീറോ മലബാർ ആരാധനക്രമത്തിന്റെ പശ്ചാത്തലത്തിൽ കിഴക്കൻ സുറിയാനി ഗാനങ്ങളുടെ പ്രത്യേകതയും" എന്ന വിഷയത്തിൽ ഒരു പ്രധാന പ്രബന്ധം അവതരിപ്പിച്ചു. ആഗോള കത്തോലിക്കാ സഭയിൽ ബിഷപ്പ് കല്ലറങ്ങാട്ട് സഭാശാസ്ത്രത്തിലും പൗരസ്ത്യ ദൈവശാസ്ത്രത്തിലും ഒരു ആധികാരിക പണ്ഡിതനായി കണക്കാക്കപ്പെടുന്നു.സഭാശാസ്ത്രവും പൗരസ്ത്യ ദൈവശാസ്ത്ര പഠനങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം 40 പുസ്തകങ്ങളും ധാരാളം ലേഖനങ്ങളും രചിച്ചിട്ടുണ്ട്. ബിഷപ്പ് കല്ലറങ്ങാട്ട് മലയാളത്തിനും ഇംഗ്ലീഷിനും പുറമെ ജർമ്മൻ, ഇറ്റാലിയൻ ഭാഷകളും സംസാരിക്കും. പുരാതന കിഴക്കൻ സുറിയാനി ഭാഷയിൽ അദ്ദേഹം വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.നിലവിൽ, സീറോ മലബാർ സിനഡൽ കമ്മീഷൻ ലൈയ്റ്റി ചെയർമാനും,വൈദിക സെമിനാരികൾക്ക് വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ അംഗവുമാണ്. കേരള കാത്തലിക് ബിഷപ്പ് കൗൺസിലിന്റെ ലേബർ കമ്മീഷൻ വൈസ് ചെയർമാനുമായി ബിഷപ്പ് കല്ലറങ്ങാട്ട് പ്രവർത്തിക്കുന്നു.ആഗോള കത്തോലിക്കാ സഭാ സൈദ്ധാന്തിക മേഖലയിൽ അദ്ദേഹം വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ എന്ന ലക്ഷ്യത്തോടെ സാധാരണക്കാർക്ക് വേണ്ടിയുള്ള ആശുപത്രി പാലായുടെ അഭിമാനമായ മാർ സ്ലീവാ മെഡിസിറ്റി മാത്രം മതി പൊതുജനങ്ങൾക്ക് മാർ കല്ലറങ്ങാട്ടിനെ ജീവിതകാലം മുഴുവൻ ഓർത്തുവയ്ക്കാൻ.കേരള ഗവൺമെന്റ് പോലും അംഗീകരിച്ച മെഡിസിറ്റി നടത്തിയ കോവിഡ് പ്രവർത്തനങ്ങൾ ഇന്നത്തെ ആശുപത്രികൾക്ക് മാതൃകയാണ്.പറഞ്ഞ വാക്ക് പാലിക്കാനും,പ്രവർത്തിച്ചു കാണിക്കാനും കഴിയുന്ന ഇടയൻ.നട്ടെല്ല് വളയ്ക്കാതെ അജഗണങ്ങളെ കാത്തുസംരക്ഷിക്കുന്ന ഇടയൻ.പാവങ്ങൾക്ക് വേണ്ടി കരുതലെടുക്കുന്ന സ്നേഹം ചൊരിയുന്ന ഇടയൻ.കുടുംബങ്ങളുടെ പിതാവ് എന്ന് അദ്ദേഹത്തെ വിളിക്കുന്നത് പ്രോലൈഫ് പ്രസ്ഥാനങ്ങൾക്ക്,ജീവൻ സംരക്ഷണത്തിന് അദ്ദേഹം നൽകുന്ന പ്രാധാന്യം കൊണ്ടാണ്. അടുത്ത കാലത്ത് അദ്ദേഹം എടുത്ത നിലപാടുകൾക്ക് കിട്ടിയ സ്വീകാര്യതയും പിന്തുണയും കൊണ്ട് അദ്ദേഹത്തെ പലരും ഹീറോ എന്ന് വിളിച്ചു.അതെ മാർ ജോസഫ് കല്ലറങ്ങാട്ട് ദൈവത്തിന്റെ ഹീറോയാണ്;അതേ സമയം സമൂഹത്തിലെ പാവപ്പെട്ടവരുടെയും ഹീറോ.ആധുനിക യുഗത്തിൽ ലോകത്തിന്റെ നേട്ടങ്ങൾക്കായി അധികം വ്യഗ്രതപ്പെടാതെ ദൈവഹിതം അന്വേഷിച്ചു മുൻപോട്ടു പോകുന്ന മാർ കല്ലറങ്ങാട്ടിന്റെ ആത്മീയ നേതൃത്വമാണ് പാലാ രൂപതയെ വിശുദ്ധ ജീവിതങ്ങളുടെ ഭൂമിയാക്കി മാറ്റുന്നത്. പ്രളയങ്ങളിലും,ഉരുൾപൊട്ടലിലും,ഏതൊരു ദുരിതകാലത്തും ഈ ഇടയൻ ജനങ്ങളുടെ ഇടയിലുണ്ട്.ഉറങ്ങാതെയും ഉണ്ണാതെയും അദ്ദേഹം അടുത്ത കാലത്ത് നടത്തിയ രക്ഷാ പ്രവർത്തനങ്ങൾ വിമർകരെപ്പോലും അമ്പരപ്പിച്ചു.സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ നമുക്ക് കടമയുണ്ടെന്നും മാനുഷികമൂല്യങ്ങള്‍ക്കു വില കല്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രവർത്തികളിലൂടെ അനുഭവവേദ്യമാക്കുന്ന പ്രിയങ്കരനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് റൂബി ജൂബിലിയുടെ പ്രാർത്ഥനാ മംഗളങ്ങൾ. റോമാ 8:38-39- "എന്തെന്നാല്‍, മരണത്തിനോ ജീവനോ ദൂതന്‍മാര്‍ക്കോ അധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ശക്തികള്‍ക്കോ,ഉയരത്തിനോ ആഴത്തിനോ ,മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്‌നേഹത്തില്‍നിന്നു നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്". (ലേഖകനായ ടോണി ചിറ്റിലപ്പിള്ളി സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറിയാണ്)
Image: /content_image/India/India-2022-01-02-07:35:14.jpg
Keywords: കല്ലറ
Content:
18093
Category: 18
Sub Category:
Heading: ക്രൈസ്തവ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യത: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
Content: കൊച്ചി : ക്രൈസ്തവ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന വിവിധ ക്രൈസ്തവ സമുദായ നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിൽ വർധിച്ചുവരുന്ന ക്രൈസ്തവപീഡനങ്ങളെ കൂട്ടായ ശ്രമത്തിലൂടെ അതി ജീവിക്കണം. കേരളത്തിൽ ന്യൂനപക്ഷ സമുദായങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങ ൾ നേടിയെടുക്കാൻ വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ അല്മായർ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. മതേതര രാജ്യമായ ഇന്ത്യയിൽ വ്യാജ ആരോപണങ്ങളിലൂടെയും ക്രൈസ്തവ സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുന്നതിലൂടെയും ക്രൈസ്തവർക്കിടയിൽ വലിയ ആശങ്ക സൃ ഷ്ടിക്കപ്പെടുന്നുണ്ട്. ക്രിസ്മസ് ആഘോഷങ്ങൾ പോലും തടസപ്പെടുത്തി അരക്ഷിതാ വസ്ഥ സൃഷ്ടിക്കുന്ന സമീപനങ്ങളെ നിസാരമായി കാണാനാവില്ല. ഇന്നത്തെ സാഹചര്യത്തിൽ ക്രൈസ്തവ അലമായ നേതൃത്വങ്ങൾ ഒരുമിച്ചു മുന്നേറുന്നത് അഭിനന്ദനീയ മാണെന്നും കർദ്ദിനാൾ പറഞ്ഞു. വിശ്വാസതീക്ഷ്ണതയുടെ മഹത്വം അല്മായർക്കിടയിലുള്ള ഐക്യംകൊണ്ടും സാ ഹോദര്യം കൊണ്ടും പ്രകടമാകണമെന്നു മുഖ്യ പ്രഭാഷണം നടത്തിയ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പറഞ്ഞു. കേരളത്തിലെ ക്രൈസ്തവ വിഭാഗ ങ്ങൾക്കിടയിൽ ഐക്യത്തിനും കൂട്ടായ പ്രവർത്തനത്തിനുമായി കത്തോലിക്കാ കോ ൺഗ്രസ് ഗ്ലോബൽ സമിതി അക്ഷീണം പ്രയത്നിക്കുമെന്നു സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ഗ്ലോബൽ പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം പറഞ്ഞു. വിവിധ ക്രിസ്ത്യൻ വിഭാഗങ്ങൾ ചേർന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ലെയ്റ്റി കൗൺസിൽ രൂപീകരിക്കാൻ ചർച്ച നടത്തി. യാക്കോബായ സഭാ സെക്രട്ടറി അഡ്വ പീറ്റർ എലിയാസ്, KLCA ജനറൽ സെക്രട്ടറി അഡ്വ ജെറി ജെ തോമസ്, മാർത്തോമ സഭ സെക്രട്ടറി .കെ അച്ചൻകുഞ്ഞ്, കൽ.ദായ സിറിയൻ ട്രസ്റ്റ് ചെയർമാൻ സി.എസ്. ടെന്നി, കത്തോലിക്ക കോൺഗ്ര സ് ഡയറക്ടർ ഫാ. ജിയോ കടവി, കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി രാജീ വ് കൊച്ചുപറമ്പിൽ, കെസിഎഫ് പ്രസിഡന്റ് പ്രഫ. കെ.എം. ഫ്രാൻസിസ്, സീറോ മല ബാർ സഭാ കുടുംബ കൂട്ടായ്മാ സെക്രട്ടറി ഡോ. ഡെയ്സൺ പാണേങ്ങാടൻ, എ സംസിസി യുഎസ് പ്രസിഡന്റ് സിജിൽ പാലക്കലോടി ഡോ. ജോബി കാക്കശേരി, ജോമി മാത്യു ടെസി ബിജു ആന്റണി മനോജ്, ജോബി നീണ്ടുകുന്നേൽ, ഡോ. ജോ സ്കൂട്ടി ഒഴുകയിൽ, തോമസ് പീടികയിൽ രാജേഷ് ജോൺ, ബെന്നി ആന്റണി, വ ർഗീസ് ആന്റണി, ഐപ്പച്ചൻ തടിക്കാട്ട്, ഫ്രാൻസിസ് മൂലൻ, ഷിജി ജോൺസൺ തുട ങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-01-02-07:48:58.jpg
Keywords: ഐക്യ
Category: 18
Sub Category:
Heading: ക്രൈസ്തവ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യത: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
Content: കൊച്ചി : ക്രൈസ്തവ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന വിവിധ ക്രൈസ്തവ സമുദായ നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിൽ വർധിച്ചുവരുന്ന ക്രൈസ്തവപീഡനങ്ങളെ കൂട്ടായ ശ്രമത്തിലൂടെ അതി ജീവിക്കണം. കേരളത്തിൽ ന്യൂനപക്ഷ സമുദായങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങ ൾ നേടിയെടുക്കാൻ വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ അല്മായർ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. മതേതര രാജ്യമായ ഇന്ത്യയിൽ വ്യാജ ആരോപണങ്ങളിലൂടെയും ക്രൈസ്തവ സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുന്നതിലൂടെയും ക്രൈസ്തവർക്കിടയിൽ വലിയ ആശങ്ക സൃ ഷ്ടിക്കപ്പെടുന്നുണ്ട്. ക്രിസ്മസ് ആഘോഷങ്ങൾ പോലും തടസപ്പെടുത്തി അരക്ഷിതാ വസ്ഥ സൃഷ്ടിക്കുന്ന സമീപനങ്ങളെ നിസാരമായി കാണാനാവില്ല. ഇന്നത്തെ സാഹചര്യത്തിൽ ക്രൈസ്തവ അലമായ നേതൃത്വങ്ങൾ ഒരുമിച്ചു മുന്നേറുന്നത് അഭിനന്ദനീയ മാണെന്നും കർദ്ദിനാൾ പറഞ്ഞു. വിശ്വാസതീക്ഷ്ണതയുടെ മഹത്വം അല്മായർക്കിടയിലുള്ള ഐക്യംകൊണ്ടും സാ ഹോദര്യം കൊണ്ടും പ്രകടമാകണമെന്നു മുഖ്യ പ്രഭാഷണം നടത്തിയ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പറഞ്ഞു. കേരളത്തിലെ ക്രൈസ്തവ വിഭാഗ ങ്ങൾക്കിടയിൽ ഐക്യത്തിനും കൂട്ടായ പ്രവർത്തനത്തിനുമായി കത്തോലിക്കാ കോ ൺഗ്രസ് ഗ്ലോബൽ സമിതി അക്ഷീണം പ്രയത്നിക്കുമെന്നു സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ഗ്ലോബൽ പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം പറഞ്ഞു. വിവിധ ക്രിസ്ത്യൻ വിഭാഗങ്ങൾ ചേർന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ലെയ്റ്റി കൗൺസിൽ രൂപീകരിക്കാൻ ചർച്ച നടത്തി. യാക്കോബായ സഭാ സെക്രട്ടറി അഡ്വ പീറ്റർ എലിയാസ്, KLCA ജനറൽ സെക്രട്ടറി അഡ്വ ജെറി ജെ തോമസ്, മാർത്തോമ സഭ സെക്രട്ടറി .കെ അച്ചൻകുഞ്ഞ്, കൽ.ദായ സിറിയൻ ട്രസ്റ്റ് ചെയർമാൻ സി.എസ്. ടെന്നി, കത്തോലിക്ക കോൺഗ്ര സ് ഡയറക്ടർ ഫാ. ജിയോ കടവി, കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി രാജീ വ് കൊച്ചുപറമ്പിൽ, കെസിഎഫ് പ്രസിഡന്റ് പ്രഫ. കെ.എം. ഫ്രാൻസിസ്, സീറോ മല ബാർ സഭാ കുടുംബ കൂട്ടായ്മാ സെക്രട്ടറി ഡോ. ഡെയ്സൺ പാണേങ്ങാടൻ, എ സംസിസി യുഎസ് പ്രസിഡന്റ് സിജിൽ പാലക്കലോടി ഡോ. ജോബി കാക്കശേരി, ജോമി മാത്യു ടെസി ബിജു ആന്റണി മനോജ്, ജോബി നീണ്ടുകുന്നേൽ, ഡോ. ജോ സ്കൂട്ടി ഒഴുകയിൽ, തോമസ് പീടികയിൽ രാജേഷ് ജോൺ, ബെന്നി ആന്റണി, വ ർഗീസ് ആന്റണി, ഐപ്പച്ചൻ തടിക്കാട്ട്, ഫ്രാൻസിസ് മൂലൻ, ഷിജി ജോൺസൺ തുട ങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-01-02-07:48:58.jpg
Keywords: ഐക്യ