Contents
Displaying 17741-17750 of 25101 results.
Content:
18114
Category: 1
Sub Category:
Heading: മതപീഡനം അനുഭവിക്കുന്നവരെ സമര്‍പ്പിച്ച് പാപ്പയുടെ ജനുവരി മാസത്തെ പ്രാര്‍ത്ഥനാനിയോഗം
Content: വത്തിക്കാന്‍ സിറ്റി: വിശ്വാസപരമായ വിവേചനവും പീഡനവും അനുഭവിക്കുന്നവരെ സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ജനുവരി മാസത്തെ പ്രാര്‍ത്ഥനാനിയോഗം. പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ജനുവരി 4ന് 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' തയാറാക്കിയ വീഡിയോയില്‍ മതപീഡനത്തെ മനുഷ്യത്വരഹിതം, ഭ്രാന്ത് എന്നീ പദങ്ങള്‍ ഉപയോഗിച്ചാണ് പാപ്പ വിശേഷണം നല്‍കിയത്. വിവേചനം അനുഭവിക്കുന്നവരും മതപരമായ പീഡനങ്ങൾ അനുഭവിക്കുന്നവരും അവർ ജീവിക്കുന്ന സമൂഹങ്ങളിൽ അവകാശങ്ങളും അന്തസ്സും കണ്ടെത്തട്ടെയെന്ന് പ്രാർത്ഥിക്കാമെന്ന് പാപ്പ പറഞ്ഞു. <blockquote class="twitter-tweet"><p lang="en" dir="ltr">Let us <a href="https://twitter.com/hashtag/PrayTogether?src=hash&ref_src=twsrc%5Etfw">#PrayTogether</a> that those who suffer discrimination and religious persecution may find in the societies in which they live the rights and dignity that comes from being brothers and sisters. <a href="https://twitter.com/hashtag/PrayerIntention?src=hash&ref_src=twsrc%5Etfw">#PrayerIntention</a> <a href="https://t.co/OVukHGBMn2">pic.twitter.com/OVukHGBMn2</a></p>— Pope Francis (@Pontifex) <a href="https://twitter.com/Pontifex/status/1478380195480363008?ref_src=twsrc%5Etfw">January 4, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> കഴിഞ്ഞ വര്‍ഷം മാർച്ചിൽ ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖിലേക്കുള്ള സന്ദര്‍ശനവും അവിടെ ഐഎസ് നശിപ്പിച്ച ദേവാലയങ്ങളുടെ ദൃശ്യങ്ങളും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന വ്യാപകമായ പീഡന സംഭവങ്ങളെ കുറിച്ചുള്ള റിപ്പോർട്ടു ഓരോ ദിവസവും വര്‍ദ്ധിക്കുന്നതിനിടെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ നിയോഗമെന്നത് ശ്രദ്ധേയമാണ്. ഓപ്പൺ ഡോർസിന്റെ 2021 റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള 340 ദശലക്ഷം ക്രൈസ്തവര്‍ പീഡനം നേരിടുന്നതായാണ് കണക്കാക്കുന്നത്. മുൻ വർഷത്തേക്കാൾ 30 ദശലക്ഷത്തിന്റെ വർദ്ധനവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-05-14:22:48.jpg
Keywords: പീഡന
Category: 1
Sub Category:
Heading: മതപീഡനം അനുഭവിക്കുന്നവരെ സമര്‍പ്പിച്ച് പാപ്പയുടെ ജനുവരി മാസത്തെ പ്രാര്‍ത്ഥനാനിയോഗം
Content: വത്തിക്കാന്‍ സിറ്റി: വിശ്വാസപരമായ വിവേചനവും പീഡനവും അനുഭവിക്കുന്നവരെ സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ജനുവരി മാസത്തെ പ്രാര്‍ത്ഥനാനിയോഗം. പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ജനുവരി 4ന് 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' തയാറാക്കിയ വീഡിയോയില്‍ മതപീഡനത്തെ മനുഷ്യത്വരഹിതം, ഭ്രാന്ത് എന്നീ പദങ്ങള്‍ ഉപയോഗിച്ചാണ് പാപ്പ വിശേഷണം നല്‍കിയത്. വിവേചനം അനുഭവിക്കുന്നവരും മതപരമായ പീഡനങ്ങൾ അനുഭവിക്കുന്നവരും അവർ ജീവിക്കുന്ന സമൂഹങ്ങളിൽ അവകാശങ്ങളും അന്തസ്സും കണ്ടെത്തട്ടെയെന്ന് പ്രാർത്ഥിക്കാമെന്ന് പാപ്പ പറഞ്ഞു. <blockquote class="twitter-tweet"><p lang="en" dir="ltr">Let us <a href="https://twitter.com/hashtag/PrayTogether?src=hash&ref_src=twsrc%5Etfw">#PrayTogether</a> that those who suffer discrimination and religious persecution may find in the societies in which they live the rights and dignity that comes from being brothers and sisters. <a href="https://twitter.com/hashtag/PrayerIntention?src=hash&ref_src=twsrc%5Etfw">#PrayerIntention</a> <a href="https://t.co/OVukHGBMn2">pic.twitter.com/OVukHGBMn2</a></p>— Pope Francis (@Pontifex) <a href="https://twitter.com/Pontifex/status/1478380195480363008?ref_src=twsrc%5Etfw">January 4, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> കഴിഞ്ഞ വര്‍ഷം മാർച്ചിൽ ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖിലേക്കുള്ള സന്ദര്‍ശനവും അവിടെ ഐഎസ് നശിപ്പിച്ച ദേവാലയങ്ങളുടെ ദൃശ്യങ്ങളും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന വ്യാപകമായ പീഡന സംഭവങ്ങളെ കുറിച്ചുള്ള റിപ്പോർട്ടു ഓരോ ദിവസവും വര്‍ദ്ധിക്കുന്നതിനിടെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ നിയോഗമെന്നത് ശ്രദ്ധേയമാണ്. ഓപ്പൺ ഡോർസിന്റെ 2021 റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള 340 ദശലക്ഷം ക്രൈസ്തവര്‍ പീഡനം നേരിടുന്നതായാണ് കണക്കാക്കുന്നത്. മുൻ വർഷത്തേക്കാൾ 30 ദശലക്ഷത്തിന്റെ വർദ്ധനവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-05-14:22:48.jpg
Keywords: പീഡന
Content:
18115
Category: 1
Sub Category:
Heading: തങ്ങളുടെ പ്രിയപ്പെട്ട സിസ്റ്ററിന്റെ വേര്‍പ്പാടില്‍ പ്രാർത്ഥിക്കാൻ ഒത്തുചേർന്ന് ലെബനോനിലെ മുസ്ലിം സമൂഹം
Content: ബെയ്റൂട്ട്: അനേകര്‍ക്ക് മുന്നില്‍ സേവനത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ പാഠം പകര്‍ന്നു നല്‍കിയ ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിലെ അംഗമായിരുന്ന സിസ്റ്റര്‍ ബാർബറ കസാബിന്റെ വിയോഗത്തില്‍ പ്രാര്‍ത്ഥിക്കാന്‍ ഒത്തുചേർന്ന് ലെബനോനിലെ മുസ്ലിം സമൂഹം. സിസ്റ്റർ ബാർബറയ്ക്ക് വേണ്ടി പ്രാർത്ഥിക്കാനും, അവരെ സ്മരിക്കാനും ലെബനോനിലെ ഹെർമൽ നഗരത്തിൽ മുസ്ലിം മതവിശ്വാസികൾ ഒരുമിച്ച് കൂടി. ഷിയാ വിഭാഗത്തിൽപെട്ട മുസ്ലിം മതവിശ്വാസികളാണ് ഇമാം സയിദ് അൽ അബിദിൻ മോസ്ക്കിന് സമീപത്തെ ഹാളിൽ മരണമടഞ്ഞ സിസ്റ്റര്‍ ബാർബറുടെ സ്മരണാർത്ഥം ഒത്തുചേർന്നത്. സ്നേഹം, നിർമ്മലത, ധാർമികത തുടങ്ങിയവയുടെ ഉദാഹരണമായിരുന്ന സിസ്റ്ററിന്റെ കുറവ് ഹെർമൽ നഗരത്തിലെ ജനങ്ങളുടെ ഇടയിൽ അനുഭവപ്പെടുമെന്ന് മോസ്ക്കിന്റെ സമീപത്തെ ഒരു ബാനറിൽ എഴുതിവച്ചിട്ടുണ്ടായിരിന്നു. ചടങ്ങിൽ പങ്കെടുത്ത പ്രാദേശിക നേതാക്കൾ സന്യാസിനി സമൂഹത്തിലെ അംഗങ്ങളുമായി തങ്ങളുടെ ദുഃഖം പങ്കുവച്ചു. അവരുടെ പ്രവർത്തനങ്ങൾക്ക് നഗരത്തിലെ മേയർ അഭിനന്ദനം അറിയിച്ചു. ഈജിപ്ത് സ്വദേശിനിയായ ബാർബറ കസാബ് തന്റെ ജീവിതകാലം മുഴുവൻ നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ലെബനോനിലെ നാനാ മതസ്ഥര്‍ക്ക് സഹായങ്ങൾ നൽകിയാണ് ജീവിച്ചത്. സഭയ്ക്കും, സമൂഹത്തിനും, ദരിദ്രരായവർക്കുംവേണ്ടി സിസ്റ്റർ ബാർബറ നടത്തിയ പ്രവർത്തനങ്ങളും ക്രൈസ്തവ സമൂഹം സ്മരിച്ചു. 2017ൽ സിറിയയിൽ നിന്ന് എത്തിയ മുസ്ലിം തീവ്രവാദികൾ സന്യാസിനികൾ താമസിക്കുന്ന പ്രദേശം ആക്രമിച്ചപ്പോൾ, മേയർ ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരിന്നു. സന്യാസിനികൾ തിരികെ മടങ്ങുന്നതുവരെ ഇവിടുത്തെ മുസ്ലിം വിശ്വാസികളാണ് മഠത്തിന് സംരക്ഷണം നൽകിയത്. തിരികെയെത്തിയപ്പോൾ ഇനി അവിടെനിന്ന് പോകരുതെന്ന് സന്യാസിനികളോട് ഇസ്ലാം മതസ്ഥര്‍ അഭ്യർത്ഥിക്കുകയും ചെയ്തിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-05-15:56:58.jpg
Keywords: ലെബനോ
Category: 1
Sub Category:
Heading: തങ്ങളുടെ പ്രിയപ്പെട്ട സിസ്റ്ററിന്റെ വേര്‍പ്പാടില്‍ പ്രാർത്ഥിക്കാൻ ഒത്തുചേർന്ന് ലെബനോനിലെ മുസ്ലിം സമൂഹം
Content: ബെയ്റൂട്ട്: അനേകര്‍ക്ക് മുന്നില്‍ സേവനത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ പാഠം പകര്‍ന്നു നല്‍കിയ ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിലെ അംഗമായിരുന്ന സിസ്റ്റര്‍ ബാർബറ കസാബിന്റെ വിയോഗത്തില്‍ പ്രാര്‍ത്ഥിക്കാന്‍ ഒത്തുചേർന്ന് ലെബനോനിലെ മുസ്ലിം സമൂഹം. സിസ്റ്റർ ബാർബറയ്ക്ക് വേണ്ടി പ്രാർത്ഥിക്കാനും, അവരെ സ്മരിക്കാനും ലെബനോനിലെ ഹെർമൽ നഗരത്തിൽ മുസ്ലിം മതവിശ്വാസികൾ ഒരുമിച്ച് കൂടി. ഷിയാ വിഭാഗത്തിൽപെട്ട മുസ്ലിം മതവിശ്വാസികളാണ് ഇമാം സയിദ് അൽ അബിദിൻ മോസ്ക്കിന് സമീപത്തെ ഹാളിൽ മരണമടഞ്ഞ സിസ്റ്റര്‍ ബാർബറുടെ സ്മരണാർത്ഥം ഒത്തുചേർന്നത്. സ്നേഹം, നിർമ്മലത, ധാർമികത തുടങ്ങിയവയുടെ ഉദാഹരണമായിരുന്ന സിസ്റ്ററിന്റെ കുറവ് ഹെർമൽ നഗരത്തിലെ ജനങ്ങളുടെ ഇടയിൽ അനുഭവപ്പെടുമെന്ന് മോസ്ക്കിന്റെ സമീപത്തെ ഒരു ബാനറിൽ എഴുതിവച്ചിട്ടുണ്ടായിരിന്നു. ചടങ്ങിൽ പങ്കെടുത്ത പ്രാദേശിക നേതാക്കൾ സന്യാസിനി സമൂഹത്തിലെ അംഗങ്ങളുമായി തങ്ങളുടെ ദുഃഖം പങ്കുവച്ചു. അവരുടെ പ്രവർത്തനങ്ങൾക്ക് നഗരത്തിലെ മേയർ അഭിനന്ദനം അറിയിച്ചു. ഈജിപ്ത് സ്വദേശിനിയായ ബാർബറ കസാബ് തന്റെ ജീവിതകാലം മുഴുവൻ നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ലെബനോനിലെ നാനാ മതസ്ഥര്‍ക്ക് സഹായങ്ങൾ നൽകിയാണ് ജീവിച്ചത്. സഭയ്ക്കും, സമൂഹത്തിനും, ദരിദ്രരായവർക്കുംവേണ്ടി സിസ്റ്റർ ബാർബറ നടത്തിയ പ്രവർത്തനങ്ങളും ക്രൈസ്തവ സമൂഹം സ്മരിച്ചു. 2017ൽ സിറിയയിൽ നിന്ന് എത്തിയ മുസ്ലിം തീവ്രവാദികൾ സന്യാസിനികൾ താമസിക്കുന്ന പ്രദേശം ആക്രമിച്ചപ്പോൾ, മേയർ ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരിന്നു. സന്യാസിനികൾ തിരികെ മടങ്ങുന്നതുവരെ ഇവിടുത്തെ മുസ്ലിം വിശ്വാസികളാണ് മഠത്തിന് സംരക്ഷണം നൽകിയത്. തിരികെയെത്തിയപ്പോൾ ഇനി അവിടെനിന്ന് പോകരുതെന്ന് സന്യാസിനികളോട് ഇസ്ലാം മതസ്ഥര്‍ അഭ്യർത്ഥിക്കുകയും ചെയ്തിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-05-15:56:58.jpg
Keywords: ലെബനോ
Content:
18116
Category: 10
Sub Category:
Heading: ക്രൈസ്തവ രക്തസാക്ഷികളുടെ സ്മരണയില്‍ ഈജിപ്ത്: 15 ദിവസത്തെ ആത്മീയ നവീകരണ പരിപാടിയ്ക്കു പദ്ധതി
Content: സാമലുത്: ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലിബിയയില്‍ യേശു നാമം മന്ത്രിച്ചുകൊണ്ട് മരണം ഏറ്റുവാങ്ങിയ കോപ്റ്റിക് ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണയില്‍ 15 ദിവസത്തെ ആത്മീയ നവീകരണ പരിപാടിയുമായി ഈജിപ്ഷ്യന്‍ സഭ. 2015-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാല്‍ കൊല്ലപ്പെട്ട ഇരുപത് ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന്റെ ഏഴാം വാര്‍ഷികത്തോടു അനുബന്ധിച്ച് ഈജിപ്തിലെ മിന്യാ പ്രവിശ്യയിലെ സാമലുത് കോപ്റ്റിക് ഓര്‍ത്തഡോക്സ് രൂപതയാണ് 15 ദിവസത്തെ ആത്മീയ നവീകരണ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 1 മുതല്‍ 15 വരെയായിരിക്കും പരിപാടികള്‍ നടക്കുകയെന്ന് സാമലുതിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് മെത്രാനായ അന്‍ബാ പാവ്നോടിസ് പുറത്തുവിട്ട പ്രഖ്യാപനത്തില്‍ പറയുന്നു. അല്‍ അവാര്‍ പട്ടണത്തില്‍ രക്തസാക്ഷികളുടെ ആദരവിനായി നിര്‍മ്മിച്ചിരിക്കുന്ന ദേവാലയം ഇതോടെ വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ്. 15 ദിവസം നീളുന്ന അനുസ്മരണ പരിപാടിയില്‍ വിശുദ്ധ കുര്‍ബാനയും, കോണ്‍ഫറന്‍സുകളും, മ്യൂസിയ സന്ദര്‍ശനവും, പ്രാര്‍ത്ഥനാ കൂട്ടായ്മകളും ഉള്‍പ്പെടുന്നുണ്ട്. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം പരിമിതമായ രീതിയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ചുരുക്കം ചിലര്‍ മാത്രമാണ് പങ്കെടുത്തിരുന്നത്. എന്നാല്‍ പകര്‍ച്ചവ്യാധിയുടെ കാലഘട്ടത്തില്‍ രക്തസാക്ഷികളുടെ ആദരവിനായി പണികഴിപ്പിച്ച ദേവാലയത്തിലേക്കുള്ള തീര്‍ത്ഥാടകരുടെ ഒഴുക്കില്‍ കുറവുണ്ടായെങ്കിലും ഒരിക്കലും നിലച്ചിരുന്നില്ല. 2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു തീവ്രവാദികള്‍ ക്രൈസ്തവ കൂട്ടക്കൊല നടത്തിയത്. ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. 2018 ഒക്ടോബര്‍ മാസത്തില്‍ സിര്‍ട്ടെയുടെ സമീപപ്രദേശത്താണ് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരവശിഷ്ഠങ്ങൾ കണ്ടെത്തിയത്. കൈകള്‍ പിറകിലേക്ക് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ പുറത്തുവിട്ട കൊലപാതകത്തിന്റെ വീഡിയോ അനേകര്‍ക്ക് ഇടയില്‍ വലിയ നൊമ്പരമായി മാറിയിരിന്നു. ഈ രക്തസാക്ഷികളുടെ ചുണ്ടുകളില്‍ നിന്നും പുറത്തുവന്ന അവസാന വാക്ക് യേശു ക്രിസ്തുവിന്റെ നാമമായിരുന്നെന്ന് ഗുയിസെയിലെ മുന്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് മെത്രാനായിരുന്ന അന്‍ബ അന്റോണിയോസ് മിന ഏജന്‍സിയ ഫിദെസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട രക്തസാകളുടെ ആദരവിനായി നടത്തുന്ന അനുസ്മരണ പരിപാടികളില്‍ പങ്കെടുത്ത് രക്തസാക്ഷികളുടെ മാധ്യസ്ഥ സഹായം തേടണമെന്ന് ബിഷപ്പ് അന്‍ബാ പാവ്നോടിസ് അഭ്യര്‍ത്ഥിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-05-19:46:36.jpg
Keywords: ലിബിയ
Category: 10
Sub Category:
Heading: ക്രൈസ്തവ രക്തസാക്ഷികളുടെ സ്മരണയില്‍ ഈജിപ്ത്: 15 ദിവസത്തെ ആത്മീയ നവീകരണ പരിപാടിയ്ക്കു പദ്ധതി
Content: സാമലുത്: ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലിബിയയില്‍ യേശു നാമം മന്ത്രിച്ചുകൊണ്ട് മരണം ഏറ്റുവാങ്ങിയ കോപ്റ്റിക് ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണയില്‍ 15 ദിവസത്തെ ആത്മീയ നവീകരണ പരിപാടിയുമായി ഈജിപ്ഷ്യന്‍ സഭ. 2015-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാല്‍ കൊല്ലപ്പെട്ട ഇരുപത് ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന്റെ ഏഴാം വാര്‍ഷികത്തോടു അനുബന്ധിച്ച് ഈജിപ്തിലെ മിന്യാ പ്രവിശ്യയിലെ സാമലുത് കോപ്റ്റിക് ഓര്‍ത്തഡോക്സ് രൂപതയാണ് 15 ദിവസത്തെ ആത്മീയ നവീകരണ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 1 മുതല്‍ 15 വരെയായിരിക്കും പരിപാടികള്‍ നടക്കുകയെന്ന് സാമലുതിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് മെത്രാനായ അന്‍ബാ പാവ്നോടിസ് പുറത്തുവിട്ട പ്രഖ്യാപനത്തില്‍ പറയുന്നു. അല്‍ അവാര്‍ പട്ടണത്തില്‍ രക്തസാക്ഷികളുടെ ആദരവിനായി നിര്‍മ്മിച്ചിരിക്കുന്ന ദേവാലയം ഇതോടെ വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ്. 15 ദിവസം നീളുന്ന അനുസ്മരണ പരിപാടിയില്‍ വിശുദ്ധ കുര്‍ബാനയും, കോണ്‍ഫറന്‍സുകളും, മ്യൂസിയ സന്ദര്‍ശനവും, പ്രാര്‍ത്ഥനാ കൂട്ടായ്മകളും ഉള്‍പ്പെടുന്നുണ്ട്. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം പരിമിതമായ രീതിയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ചുരുക്കം ചിലര്‍ മാത്രമാണ് പങ്കെടുത്തിരുന്നത്. എന്നാല്‍ പകര്‍ച്ചവ്യാധിയുടെ കാലഘട്ടത്തില്‍ രക്തസാക്ഷികളുടെ ആദരവിനായി പണികഴിപ്പിച്ച ദേവാലയത്തിലേക്കുള്ള തീര്‍ത്ഥാടകരുടെ ഒഴുക്കില്‍ കുറവുണ്ടായെങ്കിലും ഒരിക്കലും നിലച്ചിരുന്നില്ല. 2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു തീവ്രവാദികള്‍ ക്രൈസ്തവ കൂട്ടക്കൊല നടത്തിയത്. ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. 2018 ഒക്ടോബര്‍ മാസത്തില്‍ സിര്‍ട്ടെയുടെ സമീപപ്രദേശത്താണ് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരവശിഷ്ഠങ്ങൾ കണ്ടെത്തിയത്. കൈകള്‍ പിറകിലേക്ക് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ പുറത്തുവിട്ട കൊലപാതകത്തിന്റെ വീഡിയോ അനേകര്‍ക്ക് ഇടയില്‍ വലിയ നൊമ്പരമായി മാറിയിരിന്നു. ഈ രക്തസാക്ഷികളുടെ ചുണ്ടുകളില്‍ നിന്നും പുറത്തുവന്ന അവസാന വാക്ക് യേശു ക്രിസ്തുവിന്റെ നാമമായിരുന്നെന്ന് ഗുയിസെയിലെ മുന്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് മെത്രാനായിരുന്ന അന്‍ബ അന്റോണിയോസ് മിന ഏജന്‍സിയ ഫിദെസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട രക്തസാകളുടെ ആദരവിനായി നടത്തുന്ന അനുസ്മരണ പരിപാടികളില്‍ പങ്കെടുത്ത് രക്തസാക്ഷികളുടെ മാധ്യസ്ഥ സഹായം തേടണമെന്ന് ബിഷപ്പ് അന്‍ബാ പാവ്നോടിസ് അഭ്യര്‍ത്ഥിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-05-19:46:36.jpg
Keywords: ലിബിയ
Content:
18117
Category: 1
Sub Category:
Heading: ആഫ്രിക്കയിൽ ക്രൈസ്തവ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്ന പ്രവണത വർദ്ധിക്കുന്നു
Content: ലാഗോസ്: ക്രൈസ്തവ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്ന പ്രവണത ആഫ്രിക്കയിൽ വർദ്ധിക്കുന്നതായി ക്രൈസ്തവ സന്നദ്ധ സംഘടനയായ ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് റിപ്പോര്‍ട്ട്. 'ഹിയർ ഹേർ ക്രൈസ്' എന്ന പേരിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ സംഘടന വെളിപ്പെടുത്തിയിരിക്കുന്നത്. ഈജിപ്ത്, നൈജീരിയ, മൊസാംബിക് എന്നീ രാജ്യങ്ങളാണ് ക്രൈസ്തവ സ്ത്രീകൾ നിർബന്ധിത മതപരിവർത്തനത്തിനും, ലൈംഗിക അതിക്രമങ്ങൾക്കും ഇരകളാക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലുള്ളത്. 196 രാജ്യങ്ങളിൽ നടത്തിയ പഠനം പ്രകാരം ക്രൈസ്തവരായ സ്ത്രീകളെയും, പെൺകുട്ടികളെയും അവരുടെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി, പീഡിപ്പിച്ച്, നിർബന്ധിത മതപരിവർത്തനത്തിനു വിധേയരാക്കുന്ന കേസുകൾ വലിയതോതിൽ വർദ്ധിച്ചിട്ടുണ്ടെന്ന് സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. നൈജീരിയയിൽ തീവ്രവാദികളുടെ പക്കലുള്ള സ്ത്രീകളുടെ കണക്കെടുക്കുമ്പോൾ അതിൽ 95 ശതമാനവും ക്രൈസ്തവ വിശ്വാസികളാണ്. അടുത്തിടെ നടന്ന ഒരു ഓൺലൈൻ മീറ്റിംഗിലാണ് ഹിയർ ഹെർ ക്രൈസ് എന്ന റിപ്പോർട്ട് ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് പ്രസിദ്ധീകരിക്കുന്നത്. ബൊക്കോഹറാം തീവ്രവാദി സംഘടന തട്ടിക്കൊണ്ടുപോയ ഒരു ക്രൈസ്തവ യുവതി തന്റെ സാക്ഷ്യം മീറ്റിംഗിൽ പങ്കുവെച്ചു. മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതിനിധി ഫിയോറ ബ്രൂസ് എംപിയുടെ മത സ്വാതന്ത്ര്യത്തെപ്പറ്റി ഒരു സെക്ഷനും മീറ്റിങ്ങിന്റെ ഭാഗമായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-05-21:00:35.jpg
Keywords: സ്ത്രീ
Category: 1
Sub Category:
Heading: ആഫ്രിക്കയിൽ ക്രൈസ്തവ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്ന പ്രവണത വർദ്ധിക്കുന്നു
Content: ലാഗോസ്: ക്രൈസ്തവ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്ന പ്രവണത ആഫ്രിക്കയിൽ വർദ്ധിക്കുന്നതായി ക്രൈസ്തവ സന്നദ്ധ സംഘടനയായ ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് റിപ്പോര്‍ട്ട്. 'ഹിയർ ഹേർ ക്രൈസ്' എന്ന പേരിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ സംഘടന വെളിപ്പെടുത്തിയിരിക്കുന്നത്. ഈജിപ്ത്, നൈജീരിയ, മൊസാംബിക് എന്നീ രാജ്യങ്ങളാണ് ക്രൈസ്തവ സ്ത്രീകൾ നിർബന്ധിത മതപരിവർത്തനത്തിനും, ലൈംഗിക അതിക്രമങ്ങൾക്കും ഇരകളാക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലുള്ളത്. 196 രാജ്യങ്ങളിൽ നടത്തിയ പഠനം പ്രകാരം ക്രൈസ്തവരായ സ്ത്രീകളെയും, പെൺകുട്ടികളെയും അവരുടെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി, പീഡിപ്പിച്ച്, നിർബന്ധിത മതപരിവർത്തനത്തിനു വിധേയരാക്കുന്ന കേസുകൾ വലിയതോതിൽ വർദ്ധിച്ചിട്ടുണ്ടെന്ന് സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. നൈജീരിയയിൽ തീവ്രവാദികളുടെ പക്കലുള്ള സ്ത്രീകളുടെ കണക്കെടുക്കുമ്പോൾ അതിൽ 95 ശതമാനവും ക്രൈസ്തവ വിശ്വാസികളാണ്. അടുത്തിടെ നടന്ന ഒരു ഓൺലൈൻ മീറ്റിംഗിലാണ് ഹിയർ ഹെർ ക്രൈസ് എന്ന റിപ്പോർട്ട് ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് പ്രസിദ്ധീകരിക്കുന്നത്. ബൊക്കോഹറാം തീവ്രവാദി സംഘടന തട്ടിക്കൊണ്ടുപോയ ഒരു ക്രൈസ്തവ യുവതി തന്റെ സാക്ഷ്യം മീറ്റിംഗിൽ പങ്കുവെച്ചു. മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതിനിധി ഫിയോറ ബ്രൂസ് എംപിയുടെ മത സ്വാതന്ത്ര്യത്തെപ്പറ്റി ഒരു സെക്ഷനും മീറ്റിങ്ങിന്റെ ഭാഗമായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-05-21:00:35.jpg
Keywords: സ്ത്രീ
Content:
18118
Category: 1
Sub Category:
Heading: പ്രത്യേക ഇടപെടലിനും കരുതലിനും നന്ദി: ഒഡീഷ മുഖ്യമന്ത്രിയ്ക്കു നന്ദിയര്‍പ്പിച്ച് മിഷ്ണറീസ് ഓഫ് ചാരിറ്റി
Content: ന്യൂഡല്‍ഹി: വിശുദ്ധ മദര്‍ തെരേസയുടെ മിഷ്ണറീസ് ഓഫ് ചാരിറ്റിക്ക് സഹായവുമായി രംഗത്തെത്തിയ ഒഡീഷയിലെ മുഖ്യമന്ത്രി നവീന്‍ പട്‌നായികിനു നന്ദി പറഞ്ഞ് സന്യാസിനീസമൂഹം. മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ സംസ്ഥാനത്തെ 13 സ്ഥാപനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 78.76 ലക്ഷം രൂപയാണു അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിനും കരുതലിനും അകമഴിഞ്ഞ നന്ദി അര്‍പ്പിക്കുന്നുണ്ടെന്നും ആരോടും തന്നെ ധനസഹായം ചോദിച്ചിരുന്നില്ലായെന്നും എന്നാല്‍, നിരവധി ആളുകള്‍ സ്വമനസാലെ തങ്ങളുടെ സേവനസന്നദ്ധതയും നിലവിലെ നിസഹായതയും കണ്ടറിഞ്ഞു സഹായങ്ങള്‍ എത്തിക്കുന്നുണ്ടെന്നും ഒഡീഷയിലെ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ചുമതലയുള്ള സിസ്റ്റര്‍ സ്റ്റാനി റോസ് പറഞ്ഞു. ഒഡീഷയിലെ എട്ടു ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ 13 സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് മരുന്നും ഭക്ഷണവും ഉള്‍പ്പടെ മതിയായ സഹായം ലഭിച്ചു എന്ന് ഉറപ്പുവരുത്തണമെന്നും നവീന്‍ പട്‌നായിക് ജില്ലാ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശ സഹായം സ്വീകരിക്കാനുള്ള എഫ്‌സിആര്‍എ അക്കൌണ്ട് പുതുക്കാനുള്ള മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ തള്ളിയതോടെയാണ് സന്യാസ സമൂഹം പ്രതിസന്ധിയിലായത്. കേന്ദ്രം അടിയന്തര പ്രാധാന്യത്തോടെ സന്യാസ സമൂഹത്തിന്റെ അപേക്ഷ പുതുക്കി നല്‍കണമെന്ന് വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെടുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-06-10:24:28.jpg
Keywords: മിഷ്ണ
Category: 1
Sub Category:
Heading: പ്രത്യേക ഇടപെടലിനും കരുതലിനും നന്ദി: ഒഡീഷ മുഖ്യമന്ത്രിയ്ക്കു നന്ദിയര്‍പ്പിച്ച് മിഷ്ണറീസ് ഓഫ് ചാരിറ്റി
Content: ന്യൂഡല്‍ഹി: വിശുദ്ധ മദര്‍ തെരേസയുടെ മിഷ്ണറീസ് ഓഫ് ചാരിറ്റിക്ക് സഹായവുമായി രംഗത്തെത്തിയ ഒഡീഷയിലെ മുഖ്യമന്ത്രി നവീന്‍ പട്‌നായികിനു നന്ദി പറഞ്ഞ് സന്യാസിനീസമൂഹം. മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ സംസ്ഥാനത്തെ 13 സ്ഥാപനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 78.76 ലക്ഷം രൂപയാണു അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിനും കരുതലിനും അകമഴിഞ്ഞ നന്ദി അര്‍പ്പിക്കുന്നുണ്ടെന്നും ആരോടും തന്നെ ധനസഹായം ചോദിച്ചിരുന്നില്ലായെന്നും എന്നാല്‍, നിരവധി ആളുകള്‍ സ്വമനസാലെ തങ്ങളുടെ സേവനസന്നദ്ധതയും നിലവിലെ നിസഹായതയും കണ്ടറിഞ്ഞു സഹായങ്ങള്‍ എത്തിക്കുന്നുണ്ടെന്നും ഒഡീഷയിലെ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ചുമതലയുള്ള സിസ്റ്റര്‍ സ്റ്റാനി റോസ് പറഞ്ഞു. ഒഡീഷയിലെ എട്ടു ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ 13 സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് മരുന്നും ഭക്ഷണവും ഉള്‍പ്പടെ മതിയായ സഹായം ലഭിച്ചു എന്ന് ഉറപ്പുവരുത്തണമെന്നും നവീന്‍ പട്‌നായിക് ജില്ലാ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശ സഹായം സ്വീകരിക്കാനുള്ള എഫ്‌സിആര്‍എ അക്കൌണ്ട് പുതുക്കാനുള്ള മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ തള്ളിയതോടെയാണ് സന്യാസ സമൂഹം പ്രതിസന്ധിയിലായത്. കേന്ദ്രം അടിയന്തര പ്രാധാന്യത്തോടെ സന്യാസ സമൂഹത്തിന്റെ അപേക്ഷ പുതുക്കി നല്‍കണമെന്ന് വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെടുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-06-10:24:28.jpg
Keywords: മിഷ്ണ
Content:
18119
Category: 18
Sub Category:
Heading: കാരിത്താസ് ഇന്ത്യയുടെ റീജണല്‍ അസംബ്ലി ഇന്നും നാളെയും
Content: കോട്ടയം: ഭാരത കത്തോലിക്കാ സഭയുടെ സാമൂഹ്യ പ്രസ്ഥാനമായ കാരിത്താസ് ഇന്ത്യയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന കേരളാ റീജണല്‍ അസംബ്ലി ഇന്നും നാളെയും കോട്ടയത്ത് കേരള സോഷ്യല്‍ സര്‍വീസ് ഫോറം ആമോസ് സെന്ററില്‍ നടക്കും. കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന അസംബ്ലി കാരിത്താസ് ഇന്ത്യ ചെയര്‍മാന്‍ പാറ്റ്‌ന ആര്‍ച്ച്ബിഷപ്പ് സെബാസ്റ്റ്യന്‍ കല്ലുപുര ഉദ്ഘാടനം ചെയ്യും. മഹാമാരിയുടെയും തുടരെ ഉണ്ടാകുന്ന കാലാവസ്ഥാ ആഘാതങ്ങളുടെയും സാഹചര്യങ്ങളില്‍ വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ സാമൂഹിക, സാന്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനാവശ്യമായ പദ്ധതികള്‍ക്ക് അസംബ്ലി രൂപം നല്‍കും. കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പോള്‍ മൂഞ്ഞേലി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ജോളി പുത്തന്‍പുര, മുന്‍ ഡയറക്ടര്‍ ഫാ. വര്‍ഗീസ് മറ്റമന, കോട്ടയം അതിരൂപത വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെസിബിസി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ. റൊമാന്‍സ് ആന്റണി, ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍ എന്നിവരും സാമൂഹിക സേവനരംഗത്തെ പ്രമുഖരും പങ്കെടുക്കും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍മാരും പങ്കെടുക്കുന്ന സംസ്ഥാന സമ്മേളനം കാരിത്താസ് ഇന്ത്യയും കേരള സോഷ്യല്‍ സര്‍വീസ് ഫോറവും സംയുക്തമായാണു സംഘടിപ്പിക്കുന്നത്.
Image: /content_image/India/India-2022-01-06-10:40:31.jpg
Keywords: കാരിത്താ
Category: 18
Sub Category:
Heading: കാരിത്താസ് ഇന്ത്യയുടെ റീജണല്‍ അസംബ്ലി ഇന്നും നാളെയും
Content: കോട്ടയം: ഭാരത കത്തോലിക്കാ സഭയുടെ സാമൂഹ്യ പ്രസ്ഥാനമായ കാരിത്താസ് ഇന്ത്യയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന കേരളാ റീജണല്‍ അസംബ്ലി ഇന്നും നാളെയും കോട്ടയത്ത് കേരള സോഷ്യല്‍ സര്‍വീസ് ഫോറം ആമോസ് സെന്ററില്‍ നടക്കും. കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന അസംബ്ലി കാരിത്താസ് ഇന്ത്യ ചെയര്‍മാന്‍ പാറ്റ്‌ന ആര്‍ച്ച്ബിഷപ്പ് സെബാസ്റ്റ്യന്‍ കല്ലുപുര ഉദ്ഘാടനം ചെയ്യും. മഹാമാരിയുടെയും തുടരെ ഉണ്ടാകുന്ന കാലാവസ്ഥാ ആഘാതങ്ങളുടെയും സാഹചര്യങ്ങളില്‍ വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ സാമൂഹിക, സാന്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനാവശ്യമായ പദ്ധതികള്‍ക്ക് അസംബ്ലി രൂപം നല്‍കും. കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പോള്‍ മൂഞ്ഞേലി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ജോളി പുത്തന്‍പുര, മുന്‍ ഡയറക്ടര്‍ ഫാ. വര്‍ഗീസ് മറ്റമന, കോട്ടയം അതിരൂപത വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെസിബിസി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ. റൊമാന്‍സ് ആന്റണി, ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍ എന്നിവരും സാമൂഹിക സേവനരംഗത്തെ പ്രമുഖരും പങ്കെടുക്കും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍മാരും പങ്കെടുക്കുന്ന സംസ്ഥാന സമ്മേളനം കാരിത്താസ് ഇന്ത്യയും കേരള സോഷ്യല്‍ സര്‍വീസ് ഫോറവും സംയുക്തമായാണു സംഘടിപ്പിക്കുന്നത്.
Image: /content_image/India/India-2022-01-06-10:40:31.jpg
Keywords: കാരിത്താ
Content:
18120
Category: 13
Sub Category:
Heading: അന്ന് പാപ്പയുടെ ചാരെ കണ്ണീരോടെ ഓടിയെത്തിയ ആ ബാലന്‍ ഇന്ന് സെമിനാരി വിദ്യാര്‍ത്ഥി
Content: റിയോ ഡി ജനീറോ: ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകയുവജന സംഗമത്തിൽ പങ്കെടുക്കാൻ ബ്രസീലിലെത്തിയ പാപ്പയുടെ അരികിലേക്ക് കണ്ണീരോടെ ഓടിയെത്തി ഒടുവില്‍ പാപ്പയുടെ സ്നേഹം ഏറ്റുവാങ്ങി മാധ്യമ ശ്രദ്ധ നേടിയ ആ ബാലന്‍ ഇന്ന് സെമിനാരി വിദ്യാര്‍ത്ഥി. ആഗോള തലത്തില്‍ അന്നു ഏറെ ശ്രദ്ധ നേടിയ നഥാൻ ഡി ബ്രിട്ടോയാണ് വൈദിക പഠനത്തിനായി സെമിനാരിയില്‍ ചേര്‍ന്നിരിക്കുന്നത്. ജനുവരി 3 ന് ലോറേന രൂപതയിലെ ബിഷപ്പ് ജോക്വിം വ്‌ളാഡിമിർ ലോപ്സ് ഡയസ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോകളിലൂടെയാണ് നഥാന്റെ സെമിനാരി പ്രവേശനത്തിന്റെ വാര്‍ത്ത പുറംലോകം അറിയുന്നത്. പാപ്പ, അന്ന് ഒൻപത് വയസ്സുള്ള നഥാൻ ഡി ബ്രിട്ടോയെ ആലിംഗനം ചെയ്യുന്ന ഫോട്ടോയും ഇപ്പോൾ സെമിനാരി വിദ്യാര്‍ത്ഥിയായിരിക്കെ മെത്രാനോടൊപ്പം നില്‍ക്കുന്ന ചിത്രവുമാണ് പോസ്റ്റിലുള്ളത്. 2013ലെ ലോകയുവജന സംഗമത്തിൽ പങ്കെടുക്കാൻ ബ്രസീലിലെത്തിയപ്പോഴാണ് പാപ്പയുടെ അരികിലേക്ക് നഥാൻ ഡി ബ്രിട്ടോ കുതിച്ചെത്തിയത്. റിയോ ഡി ജനീറോയിലെ തെരുവുകളിലൂടെ പോപ്പ് മോബീലിലൂടെയുള്ള സന്ദര്‍ശനത്തിടെയായിരിന്നു സംഭവം. ബാരിക്കേടുകള്‍ മറന്നു പാപ്പയെ കാണാനുള്ള അവന്റെ ആഗ്രഹം മനസിലാക്കിയ സുരക്ഷാസംഘത്തിലൊരാൾ നഥാനെ പാപ്പയ്ക്കരികിലേക്ക് എടുത്തുയർത്തുകയായിരിന്നു. "പിതാവേ, എനിക്ക് ക്രിസ്തുവിന്റെ പുരോഹിതനാകണം, ക്രിസ്തുവിന്റെ പ്രതിനിധിയാകണം," - പാപ്പയോട് കണ്ണീരോടെ അവന്‍ പറഞ്ഞു. ബ്രസീലിയൻ ദേശീയ ഫുട്ബോൾ ടീമിന്റെ ജേഴ്സി അണിഞെത്തിയ ബാലന്റെ ദൃശ്യം കാമറമാന്മാര്‍ ഒപ്പിയെടുത്തപ്പോള്‍ ഇത് ആഗോള തലത്തില്‍ തന്നെ ശ്രദ്ധ നേടുന്നതിന് കാരണമായി. ബ്രിട്ടോയുടെ വാക്കുകള്‍ക്ക് "ഞാൻ നിനക്കായി പ്രാർത്ഥിക്കാം, എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നായിരിന്നു" ഫ്രാൻസിസ് മാർപാപ്പയുടെ പ്രതികരണം. മറുപടി കിട്ടിയിട്ടും പാപ്പയെ വിട്ടു പോകാന്‍ വിസമ്മതിച്ച നഥാനെ ഏറെ പണിപ്പെട്ടാണ് മാർപാപ്പയുടെ സുരക്ഷാ സംഘത്തിന് ബാലനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. ഒന്‍പതു വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ജീവിത നിയോഗം സഫലമാക്കാന്‍ ഇറങ്ങി തിരിച്ചെത്തിരിക്കുന്ന നഥാൻ ഡി ബ്രിട്ടോയ്ക്കു നൂറുകണക്കിനാളുകളാണ് ആശംസകള്‍ നേരുന്നത്. ബിഷപ്പ് ജോക്വിം വ്‌ളാഡിമിർ ലോപ്സ് ഡയസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ അനേകര്‍ പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. റോണ്ടനോപോളിസിലെ ഓർഡർ ഓഫ് ഫ്രിയേഴ്സ് സമൂഹാംഗമായാണ് അദ്ദേഹം പഠനം ആരംഭിച്ചിരിക്കുന്നത്. »»» Originally published on 06 January 2023 »»» Reposted - 04 January 2023 #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-06-12:32:42.jpg
Keywords: പാപ്പ
Category: 13
Sub Category:
Heading: അന്ന് പാപ്പയുടെ ചാരെ കണ്ണീരോടെ ഓടിയെത്തിയ ആ ബാലന്‍ ഇന്ന് സെമിനാരി വിദ്യാര്‍ത്ഥി
Content: റിയോ ഡി ജനീറോ: ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകയുവജന സംഗമത്തിൽ പങ്കെടുക്കാൻ ബ്രസീലിലെത്തിയ പാപ്പയുടെ അരികിലേക്ക് കണ്ണീരോടെ ഓടിയെത്തി ഒടുവില്‍ പാപ്പയുടെ സ്നേഹം ഏറ്റുവാങ്ങി മാധ്യമ ശ്രദ്ധ നേടിയ ആ ബാലന്‍ ഇന്ന് സെമിനാരി വിദ്യാര്‍ത്ഥി. ആഗോള തലത്തില്‍ അന്നു ഏറെ ശ്രദ്ധ നേടിയ നഥാൻ ഡി ബ്രിട്ടോയാണ് വൈദിക പഠനത്തിനായി സെമിനാരിയില്‍ ചേര്‍ന്നിരിക്കുന്നത്. ജനുവരി 3 ന് ലോറേന രൂപതയിലെ ബിഷപ്പ് ജോക്വിം വ്‌ളാഡിമിർ ലോപ്സ് ഡയസ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോകളിലൂടെയാണ് നഥാന്റെ സെമിനാരി പ്രവേശനത്തിന്റെ വാര്‍ത്ത പുറംലോകം അറിയുന്നത്. പാപ്പ, അന്ന് ഒൻപത് വയസ്സുള്ള നഥാൻ ഡി ബ്രിട്ടോയെ ആലിംഗനം ചെയ്യുന്ന ഫോട്ടോയും ഇപ്പോൾ സെമിനാരി വിദ്യാര്‍ത്ഥിയായിരിക്കെ മെത്രാനോടൊപ്പം നില്‍ക്കുന്ന ചിത്രവുമാണ് പോസ്റ്റിലുള്ളത്. 2013ലെ ലോകയുവജന സംഗമത്തിൽ പങ്കെടുക്കാൻ ബ്രസീലിലെത്തിയപ്പോഴാണ് പാപ്പയുടെ അരികിലേക്ക് നഥാൻ ഡി ബ്രിട്ടോ കുതിച്ചെത്തിയത്. റിയോ ഡി ജനീറോയിലെ തെരുവുകളിലൂടെ പോപ്പ് മോബീലിലൂടെയുള്ള സന്ദര്‍ശനത്തിടെയായിരിന്നു സംഭവം. ബാരിക്കേടുകള്‍ മറന്നു പാപ്പയെ കാണാനുള്ള അവന്റെ ആഗ്രഹം മനസിലാക്കിയ സുരക്ഷാസംഘത്തിലൊരാൾ നഥാനെ പാപ്പയ്ക്കരികിലേക്ക് എടുത്തുയർത്തുകയായിരിന്നു. "പിതാവേ, എനിക്ക് ക്രിസ്തുവിന്റെ പുരോഹിതനാകണം, ക്രിസ്തുവിന്റെ പ്രതിനിധിയാകണം," - പാപ്പയോട് കണ്ണീരോടെ അവന്‍ പറഞ്ഞു. ബ്രസീലിയൻ ദേശീയ ഫുട്ബോൾ ടീമിന്റെ ജേഴ്സി അണിഞെത്തിയ ബാലന്റെ ദൃശ്യം കാമറമാന്മാര്‍ ഒപ്പിയെടുത്തപ്പോള്‍ ഇത് ആഗോള തലത്തില്‍ തന്നെ ശ്രദ്ധ നേടുന്നതിന് കാരണമായി. ബ്രിട്ടോയുടെ വാക്കുകള്‍ക്ക് "ഞാൻ നിനക്കായി പ്രാർത്ഥിക്കാം, എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നായിരിന്നു" ഫ്രാൻസിസ് മാർപാപ്പയുടെ പ്രതികരണം. മറുപടി കിട്ടിയിട്ടും പാപ്പയെ വിട്ടു പോകാന്‍ വിസമ്മതിച്ച നഥാനെ ഏറെ പണിപ്പെട്ടാണ് മാർപാപ്പയുടെ സുരക്ഷാ സംഘത്തിന് ബാലനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. ഒന്‍പതു വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ജീവിത നിയോഗം സഫലമാക്കാന്‍ ഇറങ്ങി തിരിച്ചെത്തിരിക്കുന്ന നഥാൻ ഡി ബ്രിട്ടോയ്ക്കു നൂറുകണക്കിനാളുകളാണ് ആശംസകള്‍ നേരുന്നത്. ബിഷപ്പ് ജോക്വിം വ്‌ളാഡിമിർ ലോപ്സ് ഡയസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ അനേകര്‍ പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. റോണ്ടനോപോളിസിലെ ഓർഡർ ഓഫ് ഫ്രിയേഴ്സ് സമൂഹാംഗമായാണ് അദ്ദേഹം പഠനം ആരംഭിച്ചിരിക്കുന്നത്. »»» Originally published on 06 January 2023 »»» Reposted - 04 January 2023 #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-06-12:32:42.jpg
Keywords: പാപ്പ
Content:
18121
Category: 10
Sub Category:
Heading: കുരിശ് ധരിച്ചതിന്റെ പേരിൽ ജോലി നഷ്ട്ടപ്പെട്ട നേഴ്സിന് അനുകൂല വിധിയുമായി ബ്രിട്ടീഷ് ട്രൈബ്യൂണല്‍
Content: ലണ്ടന്‍: കുരിശ് ധരിച്ചതിന്റെ പേരിൽ ദക്ഷിണ ലണ്ടനിലെ ക്രോയിഡൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ജോലിയിൽനിന്ന് പിരിച്ചുവിട്ട മേരി ഉനോഹ എന്ന നേഴ്സിന് അനുകൂല വിധിയുമായി എംപ്ലോയ്മെൻറ് ട്രൈബ്യൂണൽ. കുരിശ് ധരിച്ചുവെന്ന് ആരോപിച്ച് ജോലിയിൽ നിന്ന് പിരിച്ചുവിട്ട നടപടിയിലൂടെ മേരി ഉനോഹയെ അപമാനിക്കുകയാണ് ക്രോയിഡൻ ഹെൽത്ത് സർവീസസ് എൻഎച്ച്എസ് ട്രസ്റ്റ് ചെയ്തതെന്ന് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. ഇതുവഴി ഉനോഹയുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും കോടതി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂൺ മാസമാണ് അവർ തിയേറ്റർ പ്രാക്ടീഷണർ പദവിയിൽനിന്ന് നീക്കം ചെയ്യപ്പെട്ടത്. രണ്ടുവർഷമായി വിദ്വേഷത്തോടെയാണ് മേലധികാരികൾ പെരുമാറിയതെന്ന് മേരി ഉനോഹ പറഞ്ഞു. കുരിശ് ധരിക്കുന്നത് ട്രസ്റ്റിന്റെ ഡ്രസ്സ് കോഡിന് വിരുദ്ധമാണെന്ന് മേരിയെ മേലധികാരികൾ അറിയിക്കുകയും, കുരിശ് മാറ്റിയില്ലായെങ്കിൽ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിന് വിസമ്മതിച്ചപ്പോൾ, അവരെ ജോലി മേഖലയിൽനിന്ന് തരംതാഴ്ത്തി. ഇതേ തുടര്‍ന്നു 2020 ഓഗസ്റ്റ് മാസം മേരി ഉനോഹ ജോലി രാജി വെച്ചു. മാല കഴുത്തിൽ ധരിക്കുന്നത് രോഗാണുക്കൾ പടരാൻ കാരണമാകുമെന്ന ട്രസ്റ്റിന്റെ വാദം ട്രൈബ്യൂണൽ തള്ളിക്കളഞ്ഞു. മുന്‍കരുതലോടെയും ഉത്തരവാദിത്വത്തോടെയും ജോലി ചെയ്തിരുന്ന മേരിയെ പോലുള്ള ഒരാളുടെ മാലയിൽ നിന്നും രോഗാണുക്കൾ പടരുമെന്ന് പറയുന്നതിന് പിന്നില്‍ നേരിയ സാധ്യത മാത്രമാണുള്ളതെന്നും ട്രൈബ്യൂണൽ ജഡ്ജി നിരീക്ഷിച്ചു. ഹിജാബ്, ടർബൻ പോലുള്ള മത വസ്ത്രങ്ങൾ അനുവദിക്കുമ്പോൾ എന്തുകൊണ്ടാണ് മേരി ഉനോഹയുടെ മത സ്വാതന്ത്രത്തിന് വില കൽപ്പിക്കാൻ തയ്യാറാകാത്തതെന്ന് ട്രൈബ്യൂണൽ ചോദിച്ചു. ക്രൈസ്തവ വിശ്വാസികളെ കുരിശ് പുറത്തുകാണിക്കാൻ വിലക്കുന്നത് ലോകമെമ്പാടും നടക്കുന്ന മത പീഡനത്തിന്റെ ഭാഗമാണെന്നും എംപ്ലോയ്മെൻറ് ട്രൈബ്യൂണൽ പറഞ്ഞു. മേരി ഉനോഹയ്ക്ക് വേണ്ടി കേസ് നടത്തിയ ക്രിസ്ത്യൻ ലീഗൽ സെന്റർ വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-06-14:26:46.jpg
Keywords: കുരിശ
Category: 10
Sub Category:
Heading: കുരിശ് ധരിച്ചതിന്റെ പേരിൽ ജോലി നഷ്ട്ടപ്പെട്ട നേഴ്സിന് അനുകൂല വിധിയുമായി ബ്രിട്ടീഷ് ട്രൈബ്യൂണല്‍
Content: ലണ്ടന്‍: കുരിശ് ധരിച്ചതിന്റെ പേരിൽ ദക്ഷിണ ലണ്ടനിലെ ക്രോയിഡൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ജോലിയിൽനിന്ന് പിരിച്ചുവിട്ട മേരി ഉനോഹ എന്ന നേഴ്സിന് അനുകൂല വിധിയുമായി എംപ്ലോയ്മെൻറ് ട്രൈബ്യൂണൽ. കുരിശ് ധരിച്ചുവെന്ന് ആരോപിച്ച് ജോലിയിൽ നിന്ന് പിരിച്ചുവിട്ട നടപടിയിലൂടെ മേരി ഉനോഹയെ അപമാനിക്കുകയാണ് ക്രോയിഡൻ ഹെൽത്ത് സർവീസസ് എൻഎച്ച്എസ് ട്രസ്റ്റ് ചെയ്തതെന്ന് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. ഇതുവഴി ഉനോഹയുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും കോടതി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂൺ മാസമാണ് അവർ തിയേറ്റർ പ്രാക്ടീഷണർ പദവിയിൽനിന്ന് നീക്കം ചെയ്യപ്പെട്ടത്. രണ്ടുവർഷമായി വിദ്വേഷത്തോടെയാണ് മേലധികാരികൾ പെരുമാറിയതെന്ന് മേരി ഉനോഹ പറഞ്ഞു. കുരിശ് ധരിക്കുന്നത് ട്രസ്റ്റിന്റെ ഡ്രസ്സ് കോഡിന് വിരുദ്ധമാണെന്ന് മേരിയെ മേലധികാരികൾ അറിയിക്കുകയും, കുരിശ് മാറ്റിയില്ലായെങ്കിൽ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിന് വിസമ്മതിച്ചപ്പോൾ, അവരെ ജോലി മേഖലയിൽനിന്ന് തരംതാഴ്ത്തി. ഇതേ തുടര്‍ന്നു 2020 ഓഗസ്റ്റ് മാസം മേരി ഉനോഹ ജോലി രാജി വെച്ചു. മാല കഴുത്തിൽ ധരിക്കുന്നത് രോഗാണുക്കൾ പടരാൻ കാരണമാകുമെന്ന ട്രസ്റ്റിന്റെ വാദം ട്രൈബ്യൂണൽ തള്ളിക്കളഞ്ഞു. മുന്‍കരുതലോടെയും ഉത്തരവാദിത്വത്തോടെയും ജോലി ചെയ്തിരുന്ന മേരിയെ പോലുള്ള ഒരാളുടെ മാലയിൽ നിന്നും രോഗാണുക്കൾ പടരുമെന്ന് പറയുന്നതിന് പിന്നില്‍ നേരിയ സാധ്യത മാത്രമാണുള്ളതെന്നും ട്രൈബ്യൂണൽ ജഡ്ജി നിരീക്ഷിച്ചു. ഹിജാബ്, ടർബൻ പോലുള്ള മത വസ്ത്രങ്ങൾ അനുവദിക്കുമ്പോൾ എന്തുകൊണ്ടാണ് മേരി ഉനോഹയുടെ മത സ്വാതന്ത്രത്തിന് വില കൽപ്പിക്കാൻ തയ്യാറാകാത്തതെന്ന് ട്രൈബ്യൂണൽ ചോദിച്ചു. ക്രൈസ്തവ വിശ്വാസികളെ കുരിശ് പുറത്തുകാണിക്കാൻ വിലക്കുന്നത് ലോകമെമ്പാടും നടക്കുന്ന മത പീഡനത്തിന്റെ ഭാഗമാണെന്നും എംപ്ലോയ്മെൻറ് ട്രൈബ്യൂണൽ പറഞ്ഞു. മേരി ഉനോഹയ്ക്ക് വേണ്ടി കേസ് നടത്തിയ ക്രിസ്ത്യൻ ലീഗൽ സെന്റർ വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-06-14:26:46.jpg
Keywords: കുരിശ
Content:
18122
Category: 1
Sub Category:
Heading: ദശലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന കറുത്ത നസ്രായന്റെ തിരുനാള്‍ റദ്ദാക്കി
Content: മനില: ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ ദശലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന വിശ്വപ്രസിദ്ധമായ കറുത്ത നസ്രായന്റെ വാര്‍ഷിക തിരുനാള്‍ റദ്ദാക്കി . മനിലയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ പകര്‍ച്ച രൂക്ഷമായ പശ്ചാത്തലത്തിലാണ് തിരുനാള്‍ ആഘോഷം റദ്ദാക്കിയിരിക്കുന്നത്. 24 മണിക്കൂറുകള്‍ക്കുള്ളില്‍ ഒമിക്രോണ്‍ ബാധ ഇരട്ടിയായതാണ് തിരുനാളിനും, കറുത്ത നസ്രായന്റെ അത്ഭുത രൂപവും വഹിച്ചുക്കൊണ്ട് ദശലക്ഷങ്ങള്‍ പങ്കെടുക്കുന്ന തിരുനാള്‍ പ്രദിക്ഷണത്തിനും തിരിച്ചടിയായത്. എല്ലാ വര്‍ഷവും ജനുവരി 9-നാണ് കറുത്ത നസറായന്റെ തിരുനാള്‍ ആഘോഷിക്കുന്നത്. ദേവാലയത്തിനകത്തും പുറത്തുമുള്ള എല്ലാവിധ കൂട്ടായ്മകള്‍ക്ക് പുറമേ ബ്ലാക്ക് നസ്രായന്റെ രൂപങ്ങളും, നൊവേന പുസ്തകങ്ങളും വില്‍ക്കുന്നതിനും വിലക്കുണ്ട്. വിലക്ക് ലംഘിച്ച് ദേവാലയത്തിനകത്തും പുറത്തും ആളുകള്‍ തടിച്ചു കൂടുന്നത് തടയുവാന്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ജനുവരി 7 മുതല്‍ ദേവാലയം അടച്ചിടുമെന്നും, ദേവാലയത്തിന്റെ അണു വിമുക്തമാക്കല്‍ ആരംഭിക്കുമെന്നും ദേവാലയത്തിന്റെ പാറോക്കിയല്‍ വികാര്‍ ഫാ. ഡഗ്ലസ് ബാഡോങ്ങ് റേഡിയോ വെരിത്താസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ തിരുനാളിന് നമ്മള്‍ നല്‍കുന്ന പ്രാധാന്യം നമുക്കെല്ലാവര്‍ക്കും അറിയാമെന്നും തീരുമാനത്തില്‍ ദുഃഖമുണ്ടെങ്കിലും ആരോഗ്യപരമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു കാല്‍മുട്ട് മടക്കിയ നിലയില്‍ വലിയ കുരിശുമേന്തി ഗാഗുല്‍ത്താമലയിലേക്ക് നീങ്ങുന്ന കറുത്ത നസ്രായന്റെ പ്രസിദ്ധമായ രൂപം ഫിലിപ്പീന്‍സിലെ വിശ്വാസി സമൂഹത്തിന് ഇടയില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. കറുത്ത നസ്രായന്റെ രൂപത്തിന്റെ പകര്‍പ്പുമായി മനിലയിലെ ക്വിരിനൊ ഗ്രാന്‍ഡ്‌സ്റ്റാന്‍ഡില്‍ നിന്നും ക്വിയാപ്പോ ദേവാലയത്തിലേക്കുള്ള പ്രദിക്ഷിണത്തില്‍ ഓരോ വര്‍ഷവും ഏതാണ്ട് ഇരുപതു ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കാറുണ്ടെന്നാണ് കണക്ക്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-06-16:15:42.jpg
Keywords: നസ്രാ
Category: 1
Sub Category:
Heading: ദശലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന കറുത്ത നസ്രായന്റെ തിരുനാള്‍ റദ്ദാക്കി
Content: മനില: ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ ദശലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന വിശ്വപ്രസിദ്ധമായ കറുത്ത നസ്രായന്റെ വാര്‍ഷിക തിരുനാള്‍ റദ്ദാക്കി . മനിലയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ പകര്‍ച്ച രൂക്ഷമായ പശ്ചാത്തലത്തിലാണ് തിരുനാള്‍ ആഘോഷം റദ്ദാക്കിയിരിക്കുന്നത്. 24 മണിക്കൂറുകള്‍ക്കുള്ളില്‍ ഒമിക്രോണ്‍ ബാധ ഇരട്ടിയായതാണ് തിരുനാളിനും, കറുത്ത നസ്രായന്റെ അത്ഭുത രൂപവും വഹിച്ചുക്കൊണ്ട് ദശലക്ഷങ്ങള്‍ പങ്കെടുക്കുന്ന തിരുനാള്‍ പ്രദിക്ഷണത്തിനും തിരിച്ചടിയായത്. എല്ലാ വര്‍ഷവും ജനുവരി 9-നാണ് കറുത്ത നസറായന്റെ തിരുനാള്‍ ആഘോഷിക്കുന്നത്. ദേവാലയത്തിനകത്തും പുറത്തുമുള്ള എല്ലാവിധ കൂട്ടായ്മകള്‍ക്ക് പുറമേ ബ്ലാക്ക് നസ്രായന്റെ രൂപങ്ങളും, നൊവേന പുസ്തകങ്ങളും വില്‍ക്കുന്നതിനും വിലക്കുണ്ട്. വിലക്ക് ലംഘിച്ച് ദേവാലയത്തിനകത്തും പുറത്തും ആളുകള്‍ തടിച്ചു കൂടുന്നത് തടയുവാന്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ജനുവരി 7 മുതല്‍ ദേവാലയം അടച്ചിടുമെന്നും, ദേവാലയത്തിന്റെ അണു വിമുക്തമാക്കല്‍ ആരംഭിക്കുമെന്നും ദേവാലയത്തിന്റെ പാറോക്കിയല്‍ വികാര്‍ ഫാ. ഡഗ്ലസ് ബാഡോങ്ങ് റേഡിയോ വെരിത്താസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ തിരുനാളിന് നമ്മള്‍ നല്‍കുന്ന പ്രാധാന്യം നമുക്കെല്ലാവര്‍ക്കും അറിയാമെന്നും തീരുമാനത്തില്‍ ദുഃഖമുണ്ടെങ്കിലും ആരോഗ്യപരമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു കാല്‍മുട്ട് മടക്കിയ നിലയില്‍ വലിയ കുരിശുമേന്തി ഗാഗുല്‍ത്താമലയിലേക്ക് നീങ്ങുന്ന കറുത്ത നസ്രായന്റെ പ്രസിദ്ധമായ രൂപം ഫിലിപ്പീന്‍സിലെ വിശ്വാസി സമൂഹത്തിന് ഇടയില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. കറുത്ത നസ്രായന്റെ രൂപത്തിന്റെ പകര്‍പ്പുമായി മനിലയിലെ ക്വിരിനൊ ഗ്രാന്‍ഡ്‌സ്റ്റാന്‍ഡില്‍ നിന്നും ക്വിയാപ്പോ ദേവാലയത്തിലേക്കുള്ള പ്രദിക്ഷിണത്തില്‍ ഓരോ വര്‍ഷവും ഏതാണ്ട് ഇരുപതു ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കാറുണ്ടെന്നാണ് കണക്ക്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-06-16:15:42.jpg
Keywords: നസ്രാ
Content:
18123
Category: 11
Sub Category:
Heading: പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ എഡ്വേര്‍ഡ്സ് കോളേജിന്റെ നിയന്ത്രണം പാക്ക് ക്രൈസ്തവ നേതൃത്വത്തിന്
Content: ലാഹോര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ക്കുള്ള പുതുവത്സര സമ്മാനമായി പെഷാവറിലെ ചരിത്രപരമായ എഡ്വേര്‍ഡ്സ് കോളേജിന്റെ നിയന്ത്രണം സഭയുടെ കൈകളില്‍ തിരികെ എത്തി. 2021 ജൂണിലെ കോടതിവിധി അനുസരിച്ചാണ് ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ഏറ്റവും പഴക്കമുള്ള ഈ മിഷ്ണറി വിദ്യാഭ്യാസ കേന്ദ്രം സര്‍ക്കാര്‍ ദേശസാല്‍ക്കരിച്ചത്. കോളേജ് തിരികെ കിട്ടിയതില്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ സമൂഹം ആഹ്ലാദത്തിലാണെന്നും എഡ്വേര്‍ഡ്സ് കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കപ്പെട്ടതില്‍ ദൈവത്തോട് നന്ദി പറയുകയാണെന്ന്‍ റിലീജിയസ് അഫയേഴ്സ് ആന്‍ഡ് ഇന്റര്‍ഫെയിത്ത് ഹാര്‍മണി മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സെക്രട്ടറിയായ ഷുനില റൂത്ത് പറയുന്നു. ക്രൈസ്തവ വിശ്വാസി കൂടിയായ പുതിയ പ്രിന്‍സിപ്പാളിന്റെ നിയമനം സംബന്ധിച്ച അറിയിപ്പും അവര്‍ നടത്തിയിട്ടുണ്ട്. ഇത് പുതുവത്സര സമ്മാനമാണെന്നും, കോളേജിന്റെ നിയന്ത്രണത്തില്‍ നിന്നും സഭ പുറത്തായിരുന്നുവെന്നും ഇപ്പോള്‍ കോളേജിന്റെ നിയന്ത്രണത്തിന്റെ 75 ശതമാനവും സഭയുടെ കയ്യിലാണെന്നും 2021 ജൂണ്‍ മുതല്‍ കോളേജിന്റെ നിയന്ത്രണം തിരികെ ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി വന്നിരുന്ന പെഷവാറിലെ ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്‍ അധ്യക്ഷന്‍ ഹംഫ്രി പീറ്റേഴ്സ് പ്രസ്താവിച്ചു. സ്കൂളുകള്‍ ലാഭം ലക്ഷ്യമാക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്നും ദേശസാല്‍ക്കരണത്തെ തുടര്‍ന്നു പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണെന്നും ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്റെ മോഡറേറ്ററായ അസദ് മാര്‍ഷല്‍ പറഞ്ഞു. 1900-ല്‍ 'ചര്‍ച്ച് മിഷ്ണറി സൊസൈറ്റി' സ്ഥാപിച്ച എഡ്വേര്‍ഡ്സ് കോളേജ് 1956-ലാണ് ലാഹോര്‍ ഡയോസിസന്‍ ട്രസ്റ്റ് അസോസിയേഷന് കൈമാറിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ പാക്കിസ്ഥാന്‍ സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചു കോളേജിന്റെ നിയന്ത്രണം പ്രാദേശിക സര്‍ക്കാരിന് ലഭിക്കുകയായിരിന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശസാല്‍ക്കരണം പാക്കിസ്ഥാനിലെ കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് സഭകളെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയായി തുടരുകയാണ്. സിയാല്‍ക്കോട്ട് രൂപതയുടെ കീഴിലുള്ള 8 സ്കൂളുകളും, കോളേജും ഇപ്പോഴും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നും ഇവ വിട്ടുകിട്ടുവാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും സഭാനേതൃത്വം അറിയിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-06-17:24:56.jpg
Keywords: പാക്ക
Category: 11
Sub Category:
Heading: പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ എഡ്വേര്‍ഡ്സ് കോളേജിന്റെ നിയന്ത്രണം പാക്ക് ക്രൈസ്തവ നേതൃത്വത്തിന്
Content: ലാഹോര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ക്കുള്ള പുതുവത്സര സമ്മാനമായി പെഷാവറിലെ ചരിത്രപരമായ എഡ്വേര്‍ഡ്സ് കോളേജിന്റെ നിയന്ത്രണം സഭയുടെ കൈകളില്‍ തിരികെ എത്തി. 2021 ജൂണിലെ കോടതിവിധി അനുസരിച്ചാണ് ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ഏറ്റവും പഴക്കമുള്ള ഈ മിഷ്ണറി വിദ്യാഭ്യാസ കേന്ദ്രം സര്‍ക്കാര്‍ ദേശസാല്‍ക്കരിച്ചത്. കോളേജ് തിരികെ കിട്ടിയതില്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ സമൂഹം ആഹ്ലാദത്തിലാണെന്നും എഡ്വേര്‍ഡ്സ് കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കപ്പെട്ടതില്‍ ദൈവത്തോട് നന്ദി പറയുകയാണെന്ന്‍ റിലീജിയസ് അഫയേഴ്സ് ആന്‍ഡ് ഇന്റര്‍ഫെയിത്ത് ഹാര്‍മണി മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സെക്രട്ടറിയായ ഷുനില റൂത്ത് പറയുന്നു. ക്രൈസ്തവ വിശ്വാസി കൂടിയായ പുതിയ പ്രിന്‍സിപ്പാളിന്റെ നിയമനം സംബന്ധിച്ച അറിയിപ്പും അവര്‍ നടത്തിയിട്ടുണ്ട്. ഇത് പുതുവത്സര സമ്മാനമാണെന്നും, കോളേജിന്റെ നിയന്ത്രണത്തില്‍ നിന്നും സഭ പുറത്തായിരുന്നുവെന്നും ഇപ്പോള്‍ കോളേജിന്റെ നിയന്ത്രണത്തിന്റെ 75 ശതമാനവും സഭയുടെ കയ്യിലാണെന്നും 2021 ജൂണ്‍ മുതല്‍ കോളേജിന്റെ നിയന്ത്രണം തിരികെ ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി വന്നിരുന്ന പെഷവാറിലെ ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്‍ അധ്യക്ഷന്‍ ഹംഫ്രി പീറ്റേഴ്സ് പ്രസ്താവിച്ചു. സ്കൂളുകള്‍ ലാഭം ലക്ഷ്യമാക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്നും ദേശസാല്‍ക്കരണത്തെ തുടര്‍ന്നു പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണെന്നും ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്റെ മോഡറേറ്ററായ അസദ് മാര്‍ഷല്‍ പറഞ്ഞു. 1900-ല്‍ 'ചര്‍ച്ച് മിഷ്ണറി സൊസൈറ്റി' സ്ഥാപിച്ച എഡ്വേര്‍ഡ്സ് കോളേജ് 1956-ലാണ് ലാഹോര്‍ ഡയോസിസന്‍ ട്രസ്റ്റ് അസോസിയേഷന് കൈമാറിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ പാക്കിസ്ഥാന്‍ സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചു കോളേജിന്റെ നിയന്ത്രണം പ്രാദേശിക സര്‍ക്കാരിന് ലഭിക്കുകയായിരിന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശസാല്‍ക്കരണം പാക്കിസ്ഥാനിലെ കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് സഭകളെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയായി തുടരുകയാണ്. സിയാല്‍ക്കോട്ട് രൂപതയുടെ കീഴിലുള്ള 8 സ്കൂളുകളും, കോളേജും ഇപ്പോഴും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നും ഇവ വിട്ടുകിട്ടുവാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും സഭാനേതൃത്വം അറിയിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-01-06-17:24:56.jpg
Keywords: പാക്ക