Contents
Displaying 18711-18720 of 25056 results.
Content:
19101
Category: 14
Sub Category:
Heading: കൊളോസിയം ഒരു കാലത്ത് ക്രൈസ്തവരുടെ ആരാധനാകേന്ദ്രം: പുനരുദ്ധരിച്ച പെയിന്റിംഗില്‍ നിന്നും അമ്പരിപ്പിക്കുന്ന വെളിപ്പെടുത്തല്‍
Content: റോം: ഗ്ലാഡിയേറ്റര്‍ പോരാട്ടങ്ങള്‍ക്കും, അനേകം ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിനും വേദിയായ കൊളോസിയം ഒരു കാലത്ത് ക്രൈസ്തവരുടെ ആരാധനാകേന്ദ്രമായിരിന്നുവെന്ന് വെളിപ്പെടുത്തല്‍. കൊളോസിയത്തിനകത്തെ പ്രധാന കമാനങ്ങളിലൊന്നില്‍ ഉണ്ടായിരുന്ന ജറുസലേമിനെ പ്രമേയമാക്കിയ പതിനേഴാം നൂറ്റാണ്ടിലെ ചുവര്‍ ചിത്രം പുനരുദ്ധരിച്ചതില്‍ നിന്നുമാണ് കൊളോസിയം ഒരു കാലത്ത് ക്രൈസ്തവരുടെ ആരാധനാ കേന്ദ്രമായിരുന്നെന്ന സൂചനയിലേക്ക് വഴി തെളിയിച്ചിരിക്കുന്നതെന്ന് പ്രമുഖ മാധ്യമമായ 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. റോമന്‍ കാലഘട്ടത്തില്‍ പോരാളികള്‍ കവാത്ത് നടത്തിക്കൊണ്ടിരുന്ന ട്രയംഫല്‍ വാതിലിന് മുകളിലുള്ള കൂറ്റന്‍ കമാനത്തിലായിരുന്നു കാലപ്പഴക്കം കൊണ്ട് തീര്‍ത്തും മങ്ങിപ്പോയ ഈ പെയിന്റിംഗ് ഉണ്ടായിരുന്നതെന്നു കൊളോസിയം ഉള്‍പ്പെടുന്ന റോമന്‍ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കിന്റെ ഡയറക്ടറായ അല്‍ഫോണ്‍സോ റുസ്സോ പറഞ്ഞു. പെയിന്റിംഗ് പുനരുദ്ധരിക്കുകയും, മള്‍ട്ടിമീഡിയയുമായി ബന്ധപ്പെട്ടു വിശകലനം നടത്തുകയും ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു പക്ഷിയുടെ വീക്ഷണകോണില്‍ നിന്നുമുള്ള യേശുവിന്റെ കാലഘട്ടത്തിലെ വിശുദ്ധ നാടിന്റെ കാഴ്ചയാണ് ലഭിക്കുന്നത്. താഴെ ഒരു മൂലയിലായി കുരിശില്‍ കിടക്കുന്ന ക്രിസ്തുവിനെയും, ഉത്ഥിതനായ ക്രിസ്തുവിനെയും കാണാം. ഇത് കൊളോസിയത്തിന്റെ ചരിത്രത്തിലെ ഒരേടാണെന്നും, വെറും മത്സരങ്ങള്‍ക്കുള്ള ഒരു വേദി മാത്രമായിരുന്നില്ല കൊളോസിയമെന്നും, വ്യത്യസ്തമായ മറ്റൊരു ഭൂതകാലം കൂടിയുള്ള ഒരു നിര്‍മ്മിതി കൂടിയാണെന്ന് തെളിയിക്കുകയാണെന്നും കൊളോസിയത്തിന്റെ ഉത്തരവാദിത്തമുള്ള പുരാവസ്തു ഗവേഷകയായ ഫെഡെറിക്കാ റിനാള്‍ഡി പറഞ്ഞു. എ.ഡി 72-ല്‍ ആദ്യത്തെ ഫ്ലാവിയന്‍ ചക്രവര്‍ത്തിയായ വെസ്പാസിയനാണ് കൊളോസിയം നിര്‍മ്മിച്ചത്. 8 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ മകനായ ടൈറ്റസ് ഇതിന്റെ സമര്‍പ്പണം നടത്തി. നൂറ്റാണ്ടുകള്‍ക്ക് ശേഷം ക്രിസ്ത്യാനികള്‍ കൊളോസിയത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷമാണ് മാര്‍പാപ്പമാരുടെ വാഴിക്കല്‍ ചടങ്ങിനോടനുബന്ധിച്ചുള്ള പ്രദിക്ഷിണങ്ങള്‍ക്ക് കൊളോസിയം വേദിയായതെന്ന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രമേണ ഇത് ഒരു ദേവാലയമായി സമര്‍പ്പിക്കപ്പെടുകയായിരുന്നു. നഗരത്തിനു ചുറ്റും പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി കൊളോസിയത്തിലെ മാര്‍ബിളുകള്‍ നീക്കം ചെയ്യുകയും ചെയ്തു. കൊളോസിയത്തിന്റെ നീണ്ടതും സങ്കീര്‍ണ്ണവുമായ ചരിത്രത്തിലെ ഒരു പ്രഹേളികയാണ് ഈ പെയിന്റിംഗ് നല്‍കുന്നതെന്നും, ഇത് തീര്‍ച്ചയായും പൊതു ജനങ്ങള്‍ക്ക് അനുഭവഭേദ്യമാകണമെന്നും റുസ്സോ പറഞ്ഞു. കൊളോസിയത്തിന്റെ കാലപ്പഴക്കത്തില്‍ ഗവേഷകര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളില്ലായെന്നതും ശ്രദ്ധേയമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-22-10:32:25.jpg
Keywords: കൊളോ
Category: 14
Sub Category:
Heading: കൊളോസിയം ഒരു കാലത്ത് ക്രൈസ്തവരുടെ ആരാധനാകേന്ദ്രം: പുനരുദ്ധരിച്ച പെയിന്റിംഗില്‍ നിന്നും അമ്പരിപ്പിക്കുന്ന വെളിപ്പെടുത്തല്‍
Content: റോം: ഗ്ലാഡിയേറ്റര്‍ പോരാട്ടങ്ങള്‍ക്കും, അനേകം ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിനും വേദിയായ കൊളോസിയം ഒരു കാലത്ത് ക്രൈസ്തവരുടെ ആരാധനാകേന്ദ്രമായിരിന്നുവെന്ന് വെളിപ്പെടുത്തല്‍. കൊളോസിയത്തിനകത്തെ പ്രധാന കമാനങ്ങളിലൊന്നില്‍ ഉണ്ടായിരുന്ന ജറുസലേമിനെ പ്രമേയമാക്കിയ പതിനേഴാം നൂറ്റാണ്ടിലെ ചുവര്‍ ചിത്രം പുനരുദ്ധരിച്ചതില്‍ നിന്നുമാണ് കൊളോസിയം ഒരു കാലത്ത് ക്രൈസ്തവരുടെ ആരാധനാ കേന്ദ്രമായിരുന്നെന്ന സൂചനയിലേക്ക് വഴി തെളിയിച്ചിരിക്കുന്നതെന്ന് പ്രമുഖ മാധ്യമമായ 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. റോമന്‍ കാലഘട്ടത്തില്‍ പോരാളികള്‍ കവാത്ത് നടത്തിക്കൊണ്ടിരുന്ന ട്രയംഫല്‍ വാതിലിന് മുകളിലുള്ള കൂറ്റന്‍ കമാനത്തിലായിരുന്നു കാലപ്പഴക്കം കൊണ്ട് തീര്‍ത്തും മങ്ങിപ്പോയ ഈ പെയിന്റിംഗ് ഉണ്ടായിരുന്നതെന്നു കൊളോസിയം ഉള്‍പ്പെടുന്ന റോമന്‍ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കിന്റെ ഡയറക്ടറായ അല്‍ഫോണ്‍സോ റുസ്സോ പറഞ്ഞു. പെയിന്റിംഗ് പുനരുദ്ധരിക്കുകയും, മള്‍ട്ടിമീഡിയയുമായി ബന്ധപ്പെട്ടു വിശകലനം നടത്തുകയും ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു പക്ഷിയുടെ വീക്ഷണകോണില്‍ നിന്നുമുള്ള യേശുവിന്റെ കാലഘട്ടത്തിലെ വിശുദ്ധ നാടിന്റെ കാഴ്ചയാണ് ലഭിക്കുന്നത്. താഴെ ഒരു മൂലയിലായി കുരിശില്‍ കിടക്കുന്ന ക്രിസ്തുവിനെയും, ഉത്ഥിതനായ ക്രിസ്തുവിനെയും കാണാം. ഇത് കൊളോസിയത്തിന്റെ ചരിത്രത്തിലെ ഒരേടാണെന്നും, വെറും മത്സരങ്ങള്‍ക്കുള്ള ഒരു വേദി മാത്രമായിരുന്നില്ല കൊളോസിയമെന്നും, വ്യത്യസ്തമായ മറ്റൊരു ഭൂതകാലം കൂടിയുള്ള ഒരു നിര്‍മ്മിതി കൂടിയാണെന്ന് തെളിയിക്കുകയാണെന്നും കൊളോസിയത്തിന്റെ ഉത്തരവാദിത്തമുള്ള പുരാവസ്തു ഗവേഷകയായ ഫെഡെറിക്കാ റിനാള്‍ഡി പറഞ്ഞു. എ.ഡി 72-ല്‍ ആദ്യത്തെ ഫ്ലാവിയന്‍ ചക്രവര്‍ത്തിയായ വെസ്പാസിയനാണ് കൊളോസിയം നിര്‍മ്മിച്ചത്. 8 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ മകനായ ടൈറ്റസ് ഇതിന്റെ സമര്‍പ്പണം നടത്തി. നൂറ്റാണ്ടുകള്‍ക്ക് ശേഷം ക്രിസ്ത്യാനികള്‍ കൊളോസിയത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷമാണ് മാര്‍പാപ്പമാരുടെ വാഴിക്കല്‍ ചടങ്ങിനോടനുബന്ധിച്ചുള്ള പ്രദിക്ഷിണങ്ങള്‍ക്ക് കൊളോസിയം വേദിയായതെന്ന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രമേണ ഇത് ഒരു ദേവാലയമായി സമര്‍പ്പിക്കപ്പെടുകയായിരുന്നു. നഗരത്തിനു ചുറ്റും പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി കൊളോസിയത്തിലെ മാര്‍ബിളുകള്‍ നീക്കം ചെയ്യുകയും ചെയ്തു. കൊളോസിയത്തിന്റെ നീണ്ടതും സങ്കീര്‍ണ്ണവുമായ ചരിത്രത്തിലെ ഒരു പ്രഹേളികയാണ് ഈ പെയിന്റിംഗ് നല്‍കുന്നതെന്നും, ഇത് തീര്‍ച്ചയായും പൊതു ജനങ്ങള്‍ക്ക് അനുഭവഭേദ്യമാകണമെന്നും റുസ്സോ പറഞ്ഞു. കൊളോസിയത്തിന്റെ കാലപ്പഴക്കത്തില്‍ ഗവേഷകര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളില്ലായെന്നതും ശ്രദ്ധേയമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-22-10:32:25.jpg
Keywords: കൊളോ
Content:
19102
Category: 14
Sub Category:
Heading: സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ നിർമ്മാണ ചരിത്രം വാഷിംഗ്ടൺ മ്യൂസിയത്തിൽ പ്രദർശനത്തിന്
Content: റോം: വത്തിക്കാനിലെ പ്രസിദ്ധമായ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ നിർമ്മാണ ചരിത്രം വാഷിംഗ്ടൺ ബൈബിൾ മ്യൂസിയത്തിൽ പ്രദർശനത്തിന്. 'ട്രഷേഴ്സ് ഫ്രം ദി വത്തിക്കാൻ മ്യൂസിയംസ് ആന്ഡ് ദി വത്തിക്കാൻ ലൈബ്രറി' എന്ന വിഭാഗത്തിലാണ് 'ബസിലിക്ക സാൻക്ന്റി പെട്രി: ദ ട്രാൻസ്ഫർമേഷൻ ഓഫ് സെന്റ് പീറ്റേഴ്സ് ബസിലിക്ക' എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം നടക്കുന്നത്. മെയ് 27നു ആരംഭിച്ച പ്രദർശനം സെപ്റ്റംബർ 25 വരെ നീണ്ടു നിൽക്കും. ബസിലിക്കയുടെ നിർമാണത്തിനു വേണ്ടി പതിനാറാം നൂറ്റാണ്ടിലെ പ്രമുഖരായ നിർമ്മാണ വിദഗ്ധർ മുന്നോട്ടുവെച്ച രൂപകൽപ്പന മാതൃകകൾ ബൈബിൾ മ്യൂസിയത്തിൽ കാണാൻ സാധിക്കും. വത്തിക്കാൻ മ്യൂസിയത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്ന ബാർബറാ ജെട്ട 2014ൽ പ്രസിദ്ധീകരിച്ച 'ബസിലിക്ക സാൻക്ന്റി പെട്രി' എന്ന പ്രസിദ്ധമായ പുസ്തകമാണ് വാഷിംഗ്ടണിലെ പ്രദർശനത്തിനു പ്രചോദനമായത്. ചരിത്രത്തെയും, കലയുടെയും സംയോജനമാണ് പ്രദർശനമെന്ന് ബൈബിൾ മ്യൂസിയത്തിന്റെ ചീഫ് ക്യുറേറ്റർ ജഫ് ക്ലോഹ പറഞ്ഞു. റോമൻ, ലത്തീൻ നിർമ്മാണ രീതികൾ ബസിലിക്കയുടെ നിർമ്മാണത്തിലും സ്വാധീനിച്ചിട്ടുണ്ട്. വിവിധ നിർമ്മാണ വിദഗ്ധർ നൽകിയ രൂപകൽപനാ മാതൃകകളുടെ വിവിധ ഭാഗങ്ങൾ കൂട്ടിയിണക്കിയാണ് ബസിലിക്ക പണികഴിപ്പിച്ചത്. നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സിൽവെസ്റ്റർ ഒന്നാമൻ മാർപാപ്പയുടെ കാലത്ത് റോമൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റൻറ്റെൻ ചക്രവർത്തിയാണ് ആദ്യമായി സെന്റ് പീറ്റേഴ്സ് ബസിലിക്ക നിർമ്മിക്കുന്നത്. ഇത് പിന്നീട് പുനരുദ്ധരിക്കുകയായിരിന്നു. വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിൻമേൽ പണിയപ്പെട്ട സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മാതൃകയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേവാലയങ്ങൾ പണിയപ്പെട്ടിട്ടുണ്ട്. കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയുടെ തിരുകർമ്മങ്ങൾ സാധാരണയായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് അർപ്പിക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-22-14:36:41.jpg
Keywords: ബസിലിക്ക
Category: 14
Sub Category:
Heading: സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ നിർമ്മാണ ചരിത്രം വാഷിംഗ്ടൺ മ്യൂസിയത്തിൽ പ്രദർശനത്തിന്
Content: റോം: വത്തിക്കാനിലെ പ്രസിദ്ധമായ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ നിർമ്മാണ ചരിത്രം വാഷിംഗ്ടൺ ബൈബിൾ മ്യൂസിയത്തിൽ പ്രദർശനത്തിന്. 'ട്രഷേഴ്സ് ഫ്രം ദി വത്തിക്കാൻ മ്യൂസിയംസ് ആന്ഡ് ദി വത്തിക്കാൻ ലൈബ്രറി' എന്ന വിഭാഗത്തിലാണ് 'ബസിലിക്ക സാൻക്ന്റി പെട്രി: ദ ട്രാൻസ്ഫർമേഷൻ ഓഫ് സെന്റ് പീറ്റേഴ്സ് ബസിലിക്ക' എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം നടക്കുന്നത്. മെയ് 27നു ആരംഭിച്ച പ്രദർശനം സെപ്റ്റംബർ 25 വരെ നീണ്ടു നിൽക്കും. ബസിലിക്കയുടെ നിർമാണത്തിനു വേണ്ടി പതിനാറാം നൂറ്റാണ്ടിലെ പ്രമുഖരായ നിർമ്മാണ വിദഗ്ധർ മുന്നോട്ടുവെച്ച രൂപകൽപ്പന മാതൃകകൾ ബൈബിൾ മ്യൂസിയത്തിൽ കാണാൻ സാധിക്കും. വത്തിക്കാൻ മ്യൂസിയത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്ന ബാർബറാ ജെട്ട 2014ൽ പ്രസിദ്ധീകരിച്ച 'ബസിലിക്ക സാൻക്ന്റി പെട്രി' എന്ന പ്രസിദ്ധമായ പുസ്തകമാണ് വാഷിംഗ്ടണിലെ പ്രദർശനത്തിനു പ്രചോദനമായത്. ചരിത്രത്തെയും, കലയുടെയും സംയോജനമാണ് പ്രദർശനമെന്ന് ബൈബിൾ മ്യൂസിയത്തിന്റെ ചീഫ് ക്യുറേറ്റർ ജഫ് ക്ലോഹ പറഞ്ഞു. റോമൻ, ലത്തീൻ നിർമ്മാണ രീതികൾ ബസിലിക്കയുടെ നിർമ്മാണത്തിലും സ്വാധീനിച്ചിട്ടുണ്ട്. വിവിധ നിർമ്മാണ വിദഗ്ധർ നൽകിയ രൂപകൽപനാ മാതൃകകളുടെ വിവിധ ഭാഗങ്ങൾ കൂട്ടിയിണക്കിയാണ് ബസിലിക്ക പണികഴിപ്പിച്ചത്. നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സിൽവെസ്റ്റർ ഒന്നാമൻ മാർപാപ്പയുടെ കാലത്ത് റോമൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റൻറ്റെൻ ചക്രവർത്തിയാണ് ആദ്യമായി സെന്റ് പീറ്റേഴ്സ് ബസിലിക്ക നിർമ്മിക്കുന്നത്. ഇത് പിന്നീട് പുനരുദ്ധരിക്കുകയായിരിന്നു. വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിൻമേൽ പണിയപ്പെട്ട സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മാതൃകയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേവാലയങ്ങൾ പണിയപ്പെട്ടിട്ടുണ്ട്. കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയുടെ തിരുകർമ്മങ്ങൾ സാധാരണയായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് അർപ്പിക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-22-14:36:41.jpg
Keywords: ബസിലിക്ക
Content:
19103
Category: 1
Sub Category:
Heading: വ്യാജ മതനിന്ദ കേസ്: ഒരു ദശാബ്ദത്തിലേറെ ജയിലില്‍ കഴിഞ്ഞ പാക് ക്രൈസ്തവ സഹോദരങ്ങള്‍ക്കു വധശിക്ഷ
Content: ലാഹോര്‍: ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദ നിയമത്തിനു ഇരയായ രണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങളുടെ വധശിക്ഷ കോടതി ശരിവെച്ചു. മതനിന്ദാപരമായ കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പങ്കുവെച്ചു എന്ന ആരോപണം ഉന്നയിച്ചു ഒരു മുസ്ലീം വിശ്വാസി പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സഹോദരങ്ങള്‍ അറസ്റ്റിലായത്. 2011 മുതല്‍ ജയിലില്‍ കഴിയുന്ന ക്രിസ്ത്യന്‍ സഹോദരങ്ങളുടെ വധശിക്ഷയാണ് ലാഹോര്‍ ഹൈക്കോടതി ഇക്കഴിഞ്ഞയാഴ്ച ശരിവെച്ചത്. 2018-ല്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരിന്നുവെങ്കിലും അപ്പീലില്‍ കേസ് പരിഗണിക്കുകയായിരിന്നു. മതനിന്ദാപരമായ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ച വെബ്സൈറ്റിന്റെ ഉത്തരവാദികള്‍ ഈ ക്രിസ്ത്യന്‍ സഹോദരന്‍മാരാണെന്ന് തെളിയിക്കുവാന്‍ ഉതകുന്ന യാതൊരു തെളിവുകളും ഇല്ലാതിരുന്നിട്ട് കൂടിയാണ് കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ക്ക് വേണമെങ്കിലും അത്തരമൊരു വെബ്സൈറ്റ് ഉണ്ടാക്കുവാന്‍ കഴിയുമെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസിലെ (ഇ.സി.എല്‍.ജെ) അഭിഭാഷകര്‍ പറഞ്ഞു. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ബ്ലോഗിന്റെ രചയിതാവിനെ കുറിച്ചുള്ള യാതൊരു വിവരവും ലഭ്യമല്ലെന്നാണ് കമ്പ്യൂട്ടര്‍ ക്രൈംസ് ഡിപ്പാര്‍ട്ട്മെന്റ് പോലും പറയുന്നത്. ബ്ലോഗ് പ്രസിദ്ധീകരിക്കുന്നതിന് തൊട്ടു മുന്നായി ചില മുസ്ലീം സുഹൃത്തുക്കളുമായി വാഗ്വാദം നടത്തിയിരുന്നുവെന്നു സഹോദരങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇതിന് പ്രതികാരമെന്നോണം ഈ ക്രിസ്ത്യന്‍ സഹോദരങ്ങളുടെ പേരും മേല്‍വിലാസവുംവെച്ച് മുസ്ലീം സുഹൃത്തുക്കളായിരിക്കാം വെബ്സൈറ്റ് സൃഷ്ടിച്ചതെന്നാണ് ആരോപണം ഉയരുന്നത്. അതേസമയം വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീലിന് പോകുവാനാണ് ‘ഇ.സി.എല്‍.ജെ’യുടെ പദ്ധതി. കുപ്രസിദ്ധമായ മതനിന്ദാ നിയമം വഴി ക്രൈസ്തവരെ അന്യായമായി പീഡിപ്പിക്കുന്ന പ്രവണത പാക്കിസ്ഥാനില്‍ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. തെളിവുകളുടെ അഭാവത്തില്‍ ശരിയായ നിയമനടപടികള്‍ പോലും പാലിക്കാതെയാണ് മതനിന്ദ ആരോപിക്കപ്പെട്ടവരെ തടവിലാക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്യുന്നത്. ദുരുപയോഗ സാധ്യതകള്‍ ഏറെയുള്ള മതനിന്ദാ നിയമത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍തന്നെ പ്രതിഷേധങ്ങളുണ്ടെങ്കിലും നിയമം റദ്ദാക്കാനോ ഭേദഗതിചെയ്യാനോ പാക്ക് ഭരണകൂടം ഇതുവരെ തയാറായിട്ടില്ല.
Image: /content_image/News/News-2022-06-22-16:13:28.jpg
Keywords: പാക്ക
Category: 1
Sub Category:
Heading: വ്യാജ മതനിന്ദ കേസ്: ഒരു ദശാബ്ദത്തിലേറെ ജയിലില്‍ കഴിഞ്ഞ പാക് ക്രൈസ്തവ സഹോദരങ്ങള്‍ക്കു വധശിക്ഷ
Content: ലാഹോര്‍: ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദ നിയമത്തിനു ഇരയായ രണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങളുടെ വധശിക്ഷ കോടതി ശരിവെച്ചു. മതനിന്ദാപരമായ കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പങ്കുവെച്ചു എന്ന ആരോപണം ഉന്നയിച്ചു ഒരു മുസ്ലീം വിശ്വാസി പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സഹോദരങ്ങള്‍ അറസ്റ്റിലായത്. 2011 മുതല്‍ ജയിലില്‍ കഴിയുന്ന ക്രിസ്ത്യന്‍ സഹോദരങ്ങളുടെ വധശിക്ഷയാണ് ലാഹോര്‍ ഹൈക്കോടതി ഇക്കഴിഞ്ഞയാഴ്ച ശരിവെച്ചത്. 2018-ല്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരിന്നുവെങ്കിലും അപ്പീലില്‍ കേസ് പരിഗണിക്കുകയായിരിന്നു. മതനിന്ദാപരമായ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ച വെബ്സൈറ്റിന്റെ ഉത്തരവാദികള്‍ ഈ ക്രിസ്ത്യന്‍ സഹോദരന്‍മാരാണെന്ന് തെളിയിക്കുവാന്‍ ഉതകുന്ന യാതൊരു തെളിവുകളും ഇല്ലാതിരുന്നിട്ട് കൂടിയാണ് കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ക്ക് വേണമെങ്കിലും അത്തരമൊരു വെബ്സൈറ്റ് ഉണ്ടാക്കുവാന്‍ കഴിയുമെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസിലെ (ഇ.സി.എല്‍.ജെ) അഭിഭാഷകര്‍ പറഞ്ഞു. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ബ്ലോഗിന്റെ രചയിതാവിനെ കുറിച്ചുള്ള യാതൊരു വിവരവും ലഭ്യമല്ലെന്നാണ് കമ്പ്യൂട്ടര്‍ ക്രൈംസ് ഡിപ്പാര്‍ട്ട്മെന്റ് പോലും പറയുന്നത്. ബ്ലോഗ് പ്രസിദ്ധീകരിക്കുന്നതിന് തൊട്ടു മുന്നായി ചില മുസ്ലീം സുഹൃത്തുക്കളുമായി വാഗ്വാദം നടത്തിയിരുന്നുവെന്നു സഹോദരങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇതിന് പ്രതികാരമെന്നോണം ഈ ക്രിസ്ത്യന്‍ സഹോദരങ്ങളുടെ പേരും മേല്‍വിലാസവുംവെച്ച് മുസ്ലീം സുഹൃത്തുക്കളായിരിക്കാം വെബ്സൈറ്റ് സൃഷ്ടിച്ചതെന്നാണ് ആരോപണം ഉയരുന്നത്. അതേസമയം വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീലിന് പോകുവാനാണ് ‘ഇ.സി.എല്‍.ജെ’യുടെ പദ്ധതി. കുപ്രസിദ്ധമായ മതനിന്ദാ നിയമം വഴി ക്രൈസ്തവരെ അന്യായമായി പീഡിപ്പിക്കുന്ന പ്രവണത പാക്കിസ്ഥാനില്‍ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. തെളിവുകളുടെ അഭാവത്തില്‍ ശരിയായ നിയമനടപടികള്‍ പോലും പാലിക്കാതെയാണ് മതനിന്ദ ആരോപിക്കപ്പെട്ടവരെ തടവിലാക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്യുന്നത്. ദുരുപയോഗ സാധ്യതകള്‍ ഏറെയുള്ള മതനിന്ദാ നിയമത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍തന്നെ പ്രതിഷേധങ്ങളുണ്ടെങ്കിലും നിയമം റദ്ദാക്കാനോ ഭേദഗതിചെയ്യാനോ പാക്ക് ഭരണകൂടം ഇതുവരെ തയാറായിട്ടില്ല.
Image: /content_image/News/News-2022-06-22-16:13:28.jpg
Keywords: പാക്ക
Content:
19104
Category: 1
Sub Category:
Heading: ജര്‍മ്മനിയില്‍ തടാകത്തില്‍ വീണ യുവ മലയാളി വൈദികന്‍ മരിച്ചു
Content: ഷ്വാർസാച്ച്: ജര്‍മ്മനിയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി സേവനം ചെയ്തു വന്നിരിന്ന യുവ മലയാളി വൈദികന്‍ തടാകത്തില്‍ വീണു മരിച്ചു. സിഎസ്‌ടി സമൂഹാംഗമായ ഫാ. ബിനു കുരീക്കാട്ടിലാണ് മരിച്ചത്. ഇന്നലെ ചൊവ്വാഴ്ച്ച വൈകിട്ട് ബവേറിയ സംസ്ഥാനത്തെ ഷ്വാർസാച്ച് ജില്ലയിലുള്ള ലേക്ക് മർണറിലാണ് അപകടം നടന്നത്. ഒരാൾ തടാകത്തിൽ നീന്തുകയും മുങ്ങിത്താഴുകയും ചെയ്യുന്നത് കണ്ടുവെന്നും ഉടൻ തന്നെ പൊലീസിലും റെസ്ക്യൂ സേനയിലും വിവരം അറിയിക്കുകയായിരിന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവം നടന്ന് എഴുമിനിറ്റിനകം തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരിന്നു. ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജര്‍മ്മന്‍ സമയം ഇന്ന്‍ ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരിന്നു. പോലീസ് നടപടിയ്ക്ക് ശേഷം മൃതദേഹം എപ്പോള്‍ വിട്ടുകിട്ടുമെന്ന് വ്യക്തമായിട്ടില്ല. മുങ്ങിത്താഴ്ന്നതായി കരുതുന്ന സ്ഥലത്ത് വളരെ താഴ്ച്ചയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോതമംഗലം രൂപതയുടെ കീഴിലുള്ള പൈങ്ങാട്ടൂർ ഇടവകാംഗമായ ഫാ.ബിനു കഴിഞ്ഞ 10 വർഷത്തിലേറെയായി ജർമ്മനിയിലെ റെഗെൻസ്ബർഗ് രൂപതയില്‍ സേവനം അനുഷ്ടിച്ചു വരികയായിരിന്നു. #{black->none->b->നിത്യതയിലേക്ക് യാത്രയായ വന്ദ്യ വൈദികന് പ്രവാചകശബ്ദത്തിന്റെ ആദരാജ്ഞലി}# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-22-18:58:57.jpg
Keywords: മലയാളി
Category: 1
Sub Category:
Heading: ജര്‍മ്മനിയില്‍ തടാകത്തില്‍ വീണ യുവ മലയാളി വൈദികന്‍ മരിച്ചു
Content: ഷ്വാർസാച്ച്: ജര്‍മ്മനിയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി സേവനം ചെയ്തു വന്നിരിന്ന യുവ മലയാളി വൈദികന്‍ തടാകത്തില്‍ വീണു മരിച്ചു. സിഎസ്‌ടി സമൂഹാംഗമായ ഫാ. ബിനു കുരീക്കാട്ടിലാണ് മരിച്ചത്. ഇന്നലെ ചൊവ്വാഴ്ച്ച വൈകിട്ട് ബവേറിയ സംസ്ഥാനത്തെ ഷ്വാർസാച്ച് ജില്ലയിലുള്ള ലേക്ക് മർണറിലാണ് അപകടം നടന്നത്. ഒരാൾ തടാകത്തിൽ നീന്തുകയും മുങ്ങിത്താഴുകയും ചെയ്യുന്നത് കണ്ടുവെന്നും ഉടൻ തന്നെ പൊലീസിലും റെസ്ക്യൂ സേനയിലും വിവരം അറിയിക്കുകയായിരിന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവം നടന്ന് എഴുമിനിറ്റിനകം തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരിന്നു. ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജര്‍മ്മന്‍ സമയം ഇന്ന്‍ ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരിന്നു. പോലീസ് നടപടിയ്ക്ക് ശേഷം മൃതദേഹം എപ്പോള്‍ വിട്ടുകിട്ടുമെന്ന് വ്യക്തമായിട്ടില്ല. മുങ്ങിത്താഴ്ന്നതായി കരുതുന്ന സ്ഥലത്ത് വളരെ താഴ്ച്ചയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോതമംഗലം രൂപതയുടെ കീഴിലുള്ള പൈങ്ങാട്ടൂർ ഇടവകാംഗമായ ഫാ.ബിനു കഴിഞ്ഞ 10 വർഷത്തിലേറെയായി ജർമ്മനിയിലെ റെഗെൻസ്ബർഗ് രൂപതയില്‍ സേവനം അനുഷ്ടിച്ചു വരികയായിരിന്നു. #{black->none->b->നിത്യതയിലേക്ക് യാത്രയായ വന്ദ്യ വൈദികന് പ്രവാചകശബ്ദത്തിന്റെ ആദരാജ്ഞലി}# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-22-18:58:57.jpg
Keywords: മലയാളി
Content:
19105
Category: 1
Sub Category:
Heading: ഫാ. ബിനുവിന്റെ ആകസ്മിക വിയോഗത്തില്‍ ഞെട്ടല്‍ മാറാതെ പ്രിയപ്പെട്ടവര്‍; മൃതദേഹം ഒരാഴ്ചയ്ക്കകം നാട്ടിലെത്തിക്കും
Content: ഷ്വാർസാഹ്/ പൈങ്ങോട്ടൂർ: ജർമ്മനിയിലെ ഷ്വാർസാച്ച് ജില്ലയിലുള്ള തടാകത്തിൽ മുങ്ങി മരിച്ച യുവ മലയാളി വൈദികൻ ഫാ. ബിനു കുരീക്കാട്ടിലിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടല്‍ മാറാതെ പ്രിയപ്പെട്ടവര്‍. കഴിഞ്ഞ 10 വർഷത്തിലേറെയായി ജർമ്മനിയിലെ റെഗെൻസ്ബർഗ് രൂപതയില്‍ സേവനം അനുഷ്ടിച്ചു വരികയായിരിന്ന ഫാ. ബിനു, ജര്‍മ്മന്‍ സ്വദേശികളുടെ ഇടയിലും പ്രിയങ്കരനായിരിന്നു. മറ്റുള്ളവരോടുള്ള പെരുമാറ്റം കൊണ്ടു ഏറെ സ്വീകാര്യനായിരിന്ന അദ്ദേഹം, ജര്‍മ്മനിയില്‍ കേരളീയ തനിമയോടെ നടത്തിയ കൃഷി രീതികള്‍ ജര്‍മ്മനിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. വൈദികന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ ജര്‍മ്മനിയിലെ ഇടവകാംഗങ്ങളും സുഹൃത്തുക്കളും. കേരളത്തില്‍ നിന്ന്‍ ജര്‍മ്മനിയില്‍ എത്തുന്ന മലയാളികള്‍ക്ക് പിന്തുണയേകാനും അദ്ദേഹം പ്രത്യേക താത്പര്യം കാണിച്ചിരിന്നു. ചെറുപുഷ്പ സമൂഹാംഗമായ (സിഎസ്ടി ഫാദേഴ്സ്) ഫാ. ബിനു കുരീക്കാട്ടില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടത്തില്‍പ്പെട്ടത്. ബവേറിയ സംസ്ഥാനത്തെ ഷ്വാർസാഹ് ജില്ലയിലുള്ള മുർണർ തടാകത്തിലൂടെ ബോട്ടിൽ സഞ്ചരിക്കവേ ഫാ. ബിനുവിനൊപ്പം ഉണ്ടായിരുന്ന ഒരാൾ വെള്ളത്തിൽ വീണുകയായിരിന്നു. ഇയാളെ രക്ഷപ്പെടുത്തി ബോട്ടിൽ കയറ്റിയ ഫാ. ബിനു വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. ഏഴു മിനിറ്റിനകം തന്നെ റെസ്ക്യൂ സേന അപകട സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഇന്നലെ ജര്‍മ്മന്‍ സമയം ഒരു മണിയോടെ (ഇന്ത്യന്‍ സമയം വൈകുന്നേരം 4.30)ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. കോതമംഗലം പൈങ്ങോട്ടൂർ കുരിക്കാട്ടിൽ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മ്യൂണിക്കിലെ സ്വകാര്യമോർച്ചറിയിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. ആറ് ദിവസത്തിനകം .മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് സിഎസ്ടി സമൂഹത്തിന്റെ പ്രതീക്ഷ. മൃതസംസ്കാരം പിന്നീട് മൂക്കന്നൂർ ബേസിൽ ഭവനിൽ നടക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-23-09:32:22.jpg
Keywords: ജര്‍മ്മ
Category: 1
Sub Category:
Heading: ഫാ. ബിനുവിന്റെ ആകസ്മിക വിയോഗത്തില്‍ ഞെട്ടല്‍ മാറാതെ പ്രിയപ്പെട്ടവര്‍; മൃതദേഹം ഒരാഴ്ചയ്ക്കകം നാട്ടിലെത്തിക്കും
Content: ഷ്വാർസാഹ്/ പൈങ്ങോട്ടൂർ: ജർമ്മനിയിലെ ഷ്വാർസാച്ച് ജില്ലയിലുള്ള തടാകത്തിൽ മുങ്ങി മരിച്ച യുവ മലയാളി വൈദികൻ ഫാ. ബിനു കുരീക്കാട്ടിലിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടല്‍ മാറാതെ പ്രിയപ്പെട്ടവര്‍. കഴിഞ്ഞ 10 വർഷത്തിലേറെയായി ജർമ്മനിയിലെ റെഗെൻസ്ബർഗ് രൂപതയില്‍ സേവനം അനുഷ്ടിച്ചു വരികയായിരിന്ന ഫാ. ബിനു, ജര്‍മ്മന്‍ സ്വദേശികളുടെ ഇടയിലും പ്രിയങ്കരനായിരിന്നു. മറ്റുള്ളവരോടുള്ള പെരുമാറ്റം കൊണ്ടു ഏറെ സ്വീകാര്യനായിരിന്ന അദ്ദേഹം, ജര്‍മ്മനിയില്‍ കേരളീയ തനിമയോടെ നടത്തിയ കൃഷി രീതികള്‍ ജര്‍മ്മനിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. വൈദികന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ ജര്‍മ്മനിയിലെ ഇടവകാംഗങ്ങളും സുഹൃത്തുക്കളും. കേരളത്തില്‍ നിന്ന്‍ ജര്‍മ്മനിയില്‍ എത്തുന്ന മലയാളികള്‍ക്ക് പിന്തുണയേകാനും അദ്ദേഹം പ്രത്യേക താത്പര്യം കാണിച്ചിരിന്നു. ചെറുപുഷ്പ സമൂഹാംഗമായ (സിഎസ്ടി ഫാദേഴ്സ്) ഫാ. ബിനു കുരീക്കാട്ടില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടത്തില്‍പ്പെട്ടത്. ബവേറിയ സംസ്ഥാനത്തെ ഷ്വാർസാഹ് ജില്ലയിലുള്ള മുർണർ തടാകത്തിലൂടെ ബോട്ടിൽ സഞ്ചരിക്കവേ ഫാ. ബിനുവിനൊപ്പം ഉണ്ടായിരുന്ന ഒരാൾ വെള്ളത്തിൽ വീണുകയായിരിന്നു. ഇയാളെ രക്ഷപ്പെടുത്തി ബോട്ടിൽ കയറ്റിയ ഫാ. ബിനു വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. ഏഴു മിനിറ്റിനകം തന്നെ റെസ്ക്യൂ സേന അപകട സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഇന്നലെ ജര്‍മ്മന്‍ സമയം ഒരു മണിയോടെ (ഇന്ത്യന്‍ സമയം വൈകുന്നേരം 4.30)ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. കോതമംഗലം പൈങ്ങോട്ടൂർ കുരിക്കാട്ടിൽ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മ്യൂണിക്കിലെ സ്വകാര്യമോർച്ചറിയിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. ആറ് ദിവസത്തിനകം .മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് സിഎസ്ടി സമൂഹത്തിന്റെ പ്രതീക്ഷ. മൃതസംസ്കാരം പിന്നീട് മൂക്കന്നൂർ ബേസിൽ ഭവനിൽ നടക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-23-09:32:22.jpg
Keywords: ജര്‍മ്മ
Content:
19106
Category: 18
Sub Category:
Heading: സഖറിയാസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായ്ക്കു കണ്ണീരോടെ വിട
Content: കോട്ടയം: യാക്കോബായ സഭ മലബാർ ഭദ്രാസനം മുൻ അധിപന്‍ സഖറിയാസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായ്ക്കു വിശ്വാസി സമൂഹം കണ്ണീരോടെ വിടയേകി. കുറിച്ചി സെന്റ് മേരീസ് സുനോറോ പുത്ത ൻപള്ളിയിൽ പ്രത്യേകം തയാറാക്കിയ കബറിൽ സഖറിയാസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ (51)യുടെ ഭൗതികശരീരം കബറടക്കി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവാ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. 8.30നു കബറടക്ക ശുശ്രൂഷയുടെ നാലാം ക്രമത്തോടെ ആരംഭിച്ച ശുശ്രൂഷകൾക്ക് മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കാതോലിക്ക അസിസ്റ്റന്റുമായ ജോസഫ് മാർ ഗ്രീഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തീമോത്തിയോസ് ഉൾപ്പടെ സഭയി ലെ മറ്റു മെത്രാപ്പോലീത്തമാർ സഹകാർമികത്വം വഹിച്ചു. പള്ളിയുടെ പുറത്ത് മദ്ബഹയോടു ചേർന്നു പ്രത്യേകം തയാറാക്കിയ കബറിടത്തിലാണു സംസ്കരിച്ചത്. സഖ റിയാസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലിത്തയുടെ നിര്യാണത്തിൽ രാഹുൽ ഗാന്ധി എംപി അനുശോചിച്ചു. രാവിലെ മുതൽ പള്ളിയിൽ പൊതുദർശനത്തിനു വെച്ചിരുന്ന ഭൗതിക ശരീരത്തിൽ നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ, മാ ർത്തോമ്മ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ജോസഫ് മാർ ബർണ ബാസ്, ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ്പ് മാർ തോമസ് തറയിൽ മന്ത്രി വി.എൻ. വാസവൻ, കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ ആന്റണി ജോൺ, ജോബ് മൈക്കിൾ, തോമസ് കെ. തോമസ്, വി.പി. സജീന്ദ്രൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
Image: /content_image/India/India-2022-06-23-09:45:15.jpg
Keywords: യാക്കോ
Category: 18
Sub Category:
Heading: സഖറിയാസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായ്ക്കു കണ്ണീരോടെ വിട
Content: കോട്ടയം: യാക്കോബായ സഭ മലബാർ ഭദ്രാസനം മുൻ അധിപന്‍ സഖറിയാസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായ്ക്കു വിശ്വാസി സമൂഹം കണ്ണീരോടെ വിടയേകി. കുറിച്ചി സെന്റ് മേരീസ് സുനോറോ പുത്ത ൻപള്ളിയിൽ പ്രത്യേകം തയാറാക്കിയ കബറിൽ സഖറിയാസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ (51)യുടെ ഭൗതികശരീരം കബറടക്കി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവാ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. 8.30നു കബറടക്ക ശുശ്രൂഷയുടെ നാലാം ക്രമത്തോടെ ആരംഭിച്ച ശുശ്രൂഷകൾക്ക് മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കാതോലിക്ക അസിസ്റ്റന്റുമായ ജോസഫ് മാർ ഗ്രീഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തീമോത്തിയോസ് ഉൾപ്പടെ സഭയി ലെ മറ്റു മെത്രാപ്പോലീത്തമാർ സഹകാർമികത്വം വഹിച്ചു. പള്ളിയുടെ പുറത്ത് മദ്ബഹയോടു ചേർന്നു പ്രത്യേകം തയാറാക്കിയ കബറിടത്തിലാണു സംസ്കരിച്ചത്. സഖ റിയാസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലിത്തയുടെ നിര്യാണത്തിൽ രാഹുൽ ഗാന്ധി എംപി അനുശോചിച്ചു. രാവിലെ മുതൽ പള്ളിയിൽ പൊതുദർശനത്തിനു വെച്ചിരുന്ന ഭൗതിക ശരീരത്തിൽ നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ, മാ ർത്തോമ്മ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ജോസഫ് മാർ ബർണ ബാസ്, ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ്പ് മാർ തോമസ് തറയിൽ മന്ത്രി വി.എൻ. വാസവൻ, കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ ആന്റണി ജോൺ, ജോബ് മൈക്കിൾ, തോമസ് കെ. തോമസ്, വി.പി. സജീന്ദ്രൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
Image: /content_image/India/India-2022-06-23-09:45:15.jpg
Keywords: യാക്കോ
Content:
19107
Category: 1
Sub Category:
Heading: കത്തോലിക്ക സഭയെ അവഹേളിച്ച ആര്‍എസ്‌എസ് പ്രസിദ്ധീകരണത്തിന് കത്തോലിക്ക വൈദികന്റെ മറുപടി വൈറല്‍
Content: ആര്‍എസ്‌എസ് ഔദ്യോഗിക പ്രസിദ്ധീകരണമായ 'കേസരി'യില്‍ ദേവസഹായം പിള്ളയുടെ വിശുദ്ധ പദവിയെയും കത്തോലിക്ക സഭയെയും അവഹേളിച്ചുക്കൊണ്ട് വന്ന ലേഖനത്തിന് കൃത്യമായ മറുപടിയുമായി വൈദികന്‍. “ദേവസഹായംപിള്ളയും വിശുദ്ധപാപങ്ങളും” എന്ന പേരില്‍ മുരളി പാറപ്പുറം എഴുതിയ ലേഖനത്തിന് ഫാ. ബിബിന്‍ മഠത്തിലാണ് വ്യക്തമായ മറുപടി നല്‍കിയിരിക്കുന്നത്. കത്തോലിക്ക സഭ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന ആരോപണത്തിന് മറുപടി നല്‍കിക്കൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. ലോകത്ത് ചരിത്രരേഖകൾ ഏറ്റവും അധികം ആധികാരികതയോടെ സൂക്ഷിച്ചു വച്ചിരിക്കുന്നതും അവ പഠിക്കുന്നതും ക്രൈസ്തവ സഭകളുടെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങളിലാണെന്നും ഇന്ന് ലഭ്യമായ ഏറ്റവും പഴക്കമുള്ള കൈയെഴുത്ത് പ്രതികളിൽ ഭൂരിഭാഗവും സഭാചരിത്രവുമായി ബന്ധപ്പെട്ടുള്ളതുമാണെന്നും .ഫാ. ബിബിന്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാട്ടി. ആര്‍എസ്‌എസ് ലേഖനം ഉന്നയിക്കുന്ന ആരോപണങ്ങള്‍ കൃത്യമായ രീതിയില്‍ ഖണ്ഡിച്ചുക്കൊണ്ടാണ് ഫാ. ബിബിന്റെ കുറിപ്പ് മുന്നോട്ടു പോകുന്നത്. #{blue->none->b->വൈദികന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം }# കേസരി എന്ന ആർ.എസ്.എസ് വാരികയിലെഴുതിയ ലേഖനം വായിച്ചു. “മതപരമായ താല്‍പ്പര്യം മുന്‍നിര്‍ത്തി വ്യാജചരിത്രം തീര്‍ക്കുന്നതില്‍ ക്രൈസ്തവ സഭകള്‍ പ്രകടിപ്പിച്ചിട്ടുള്ള താല്‍പ്പര്യം കുപ്രസിദ്ധമാണ്. വസ്തുതകള്‍ വളച്ചൊടിച്ചും തമസ്‌കരിച്ചും കൃത്രിമരേഖകള്‍ ചമച്ചുമുള്ള ഇത്തരം ചരിത്ര നിര്‍മാണങ്ങള്‍ നൂറ്റാണ്ടുകളായുള്ള ഒരു ബൃഹദ് പദ്ധതിയാണ്.” എന്ന് തുടങ്ങുന്ന ലേഖനം തുടക്കത്തിൽ തന്നെ അതിന്റെ ലക്ഷ്യത്തെ തുറന്നു കാട്ടുന്നുണ്ട്. പക്ഷെ ഇവിടെ തന്നെ ലേഖനം പരാജയപ്പെടുകയാണു. ലോകത്ത് ചരിത്രരേഖകൾ ഏറ്റവും അധികം ആധികാരികതയോടെ സൂക്ഷിച്ചു വച്ചിരിക്കുന്നതും അവ പഠിക്കുന്നതും ക്രൈസ്തവ സഭകളുടെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങളിലാണു. മാത്രമല്ല, ഇന്ന് ലഭ്യമായ ഏറ്റവും പഴക്കമുള്ള കൈയെഴുത്ത് പ്രതികളിൽ ഭൂരിഭാഗവും സഭാചരിത്രവുമായി ബന്ധപ്പെട്ടുള്ളതുമാണു. ഉദാഹരണത്തിനു ബൈബിളിന്റേതായി ലഭ്യമായിരിക്കുന്ന ഏറ്റവും പഴക്കമുള്ള മാനുസ്ക്രിപ്റ്റ് (ലിഖിതം) ബി.സി 600-ലെ കെതെഫ് ഹിന്നോം ചുരുളുകൾ (Ketef Hinnom scrolls) ആണ്. ബി.സി. 150നും എ.ഡി 70നും ഇടയിലേതാണു ലഭ്യമായ ചാവുകടൽ ചുരുളുകൾ (Dead Sea Scrolls). ബി.സി. രണ്ടാം നൂറ്റാണ്ടു മുതൽ എ.ഡി നാലാം നൂറ്റാണ്ടുവരെയുള്ള ചുരുളുകൾ കോഡെക്സ് വറ്റിക്കാനൂസ്, കോഡെക്സ് സൈനൈറ്റിക്കൂസ് എന്നിവയിൽ കാണുവാൻ സാധിക്കും. ഇവയൊക്കെ ക്രൈസ്തവസഭകൾ ചരിത്രത്തിനു നൽകുന്ന പ്രാധാന്യങ്ങളെ വ്യക്തമാക്കുന്നതാണ്. ദ ഗ്രേറ്റ് ഹിന്ദു സംസ്കാരത്തിന്റെ പഴമ അവകാശപ്പെടുകയും അതിൽ കോൾമയിർ കൊള്ളുകയും ചെയ്യുന്ന ആർ.എസ്.എസി.നോ തത്തുല്യമായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന മറ്റാർക്കെങ്കിലുമോ തങ്ങളുടെ അവകാശവാദങ്ങൾ ശരിയാണെന്ന് തെളിയിക്കാൻ ഇത്തരത്തിലുള്ള എന്തു രേഖകൾ കാണിക്കാൻ സാധിക്കും? ഇനി കേസരിയുടെ ബാക്കി കണ്ടെത്തലുകളിലേക്ക് കടക്കാം. “ക്രിസ്തു ശിഷ്യനായ തോമാശ്ലീഹ ഒന്നാം നൂറ്റാണ്ടില്‍ കേരളത്തില്‍ വന്നു എന്ന കഥ കത്തോലിക്കാസഭയുടെ വ്യാജചരിത്ര നിര്‍മാണത്തിന് എക്കാലത്തെയും മികച്ച ഉദാഹരണമാണ്” എന്നാണു പ്രസ്തുത ലേഖനം പറയുന്നത്. ശ്രദ്ധിക്കുക, ക്രിസ്തുശിഷ്യനായ തോമാശ്ലീഹ ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ വന്നു എന്നുള്ളത് കത്തോലികാസഭയുടെ തിയറി അല്ല. അതു മാർത്തോമാനസ്രാണികൾ എന്നറിയപ്പെടുന്ന ഭാരത ക്രൈസ്തവരുടേതാണ്. മാർത്തോമാ നസ്രാണികളിൽ കത്തോലിക്കരും അകത്തോലിക്കരുമായി അരഡസനോളം ക്രൈസ്തവസഭകളിൽ പെട്ടവരുണ്ട്. ഇവിടെ ലേഖകൻ മനസിലാക്കേണ്ട ഒരു വസ്തുതയുണ്ട്. ആധികാരികമായി ചരിത്രം എഴുതുമ്പോൾ എഴുതുന്ന കാര്യത്തെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം എന്നുള്ളതാണു. ക്രൈസ്തവ സഭകളെക്കുറിച്ചോ മാർത്തോമാനസ്രാണികളെക്കുറിച്ചോ കത്തോലിക്കാസഭയെക്കുറിച്ചൊ വ്യക്തമായ ധാരണയില്ലാതെ ഇത്തരത്തിലുള്ള ലേഖനം എഴുതാൻ ശ്രമിക്കുന്നതാണു യഥാർത്ഥത്തിൽ വ്യാജചരിത്ര നിർമ്മിതി. ഇനി തോമാശ്ലീഹായുടെ ചരിത്രത്തിലേക്ക് വരാം. എ.ഡി രണ്ടാം നൂറ്റാണ്ടിൽ തന്നെ ഇന്ത്യയിൽ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നുവെന്നും അവർ ഹീബ്രു ഭാഷയിൽ എഴുതപ്പെട്ടിരുന്ന മത്തായിയുടെ സുവിശേഷം ഉപയോഗിച്ചിരുന്നുവെന്നുമൊക്കെ പന്തേനൂസ് റിപ്പോർട്ട് ചെയ്തിരുന്നതായി സഭാചരിത്രകാരനായി യുസേബിയൂസ് നാലാം നൂറ്റാണ്ടിലെ തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്. ക്രിസ്തുശിഷ്യനായ ബർത്തലമ്യോ ആയിരുന്നു ഇവിടെ സുവിശേഷം പ്രചരിപ്പിച്ചതെന്നാണു ആ പുസ്തകത്തിൽ പറയുന്നതെന്നുള്ളതും സത്യമാണ്. എന്നാൽ എ.ഡി മൂന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട “തോമസിന്റെ പ്രവർത്തനങ്ങൾ“ (Acts of Thomas) എന്ന കൃതിയിൽ ക്രിസ്തുശിഷ്യനായ തോമസ് ഇന്ത്യയിൽ വന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോക്രിഫൽ ഗ്രന്ഥം ആണെങ്കിൽ കൂടി ഈ കൃതിയിലെ വിവരങ്ങൾ അനുസരിച്ച് അപ്പസ്തോലനായ തോമസ് ഇന്ത്യയിൽ വന്നിരുന്നുവെന്നും ഇവിടെ സുവിശേഷം പ്രസംഗിച്ചുവെന്നും സഭ സ്ഥാപിച്ചുവെന്നും ആ സഭക്ക് സുറിയാനിസഭയുമായി ബന്ധമുണ്ടായിരുന്നുവെന്നും അക്കാലത്ത് ആളുകൾ മനസിലാക്കിയിരുന്നു എന്നുള്ളതിന്റെ തെളിവ് ഇതിൽ കാണുവാൻ സാധിക്കും. ഇനി ഇതിലും പുരാതനമായ ലിഖിത തെളിവുകൾ എന്തുകൊണ്ട് ഭാരതത്തിലെ ക്രിസ്ത്യാനികൾക്ക് കാണിക്കാൻ സാധിക്കുന്നില്ല എന്നുള്ളതിനു മൂന്ന് കാരണങ്ങൾ പറയാം. 1. ഭാരതത്തിന്റെ ചരിത്രവും മറ്റു പുരാതനകൃതികളും പോലും എഴുത്തിലൂടെ അല്ല, വായ്മൊഴിയായിട്ടാണു കൈമാറ്റം ചെയ്യപ്പെട്ടു പോന്നത്. 2. അക്കാലത്ത് എഴുതി സംരക്ഷിക്കുക എന്നത് വളരെയധികം ചിലവുള്ളതും കഠിനവുമായ കാര്യമായിരുന്നു. വളരെ ചെറിയ സമൂഹമായിരുന്ന ക്രിസ്ത്യാനികൾക്ക് അക്കാലത്ത് അതിനു കഴിവുണ്ടായിരുന്നില്ല. 3. ഇനി എഴുതി വച്ചിരുന്നെങ്കിൽ കൂടി അവ ഇത്രയും വർഷം കേടുകൂടാതെ നിലനിൽക്കുമായിരുന്നില്ല. കേടുകൂടാതെ നിന്നിരുന്ന ചരിത്രരേഖകളിൽ പലതും കൊളോണിയൽ കാലത്ത് പോർച്ചുഗീസ് മിഷണറിമാർ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇനി ഇക്കാര്യം മനസിലാക്കാനായി കേസരിയോട് ഞാൻ ഒരു ചോദ്യം ചോദിക്കാം. വേദങ്ങൾക്ക് സഹസ്രാബ്ദങ്ങൾ പഴക്കമുണ്ടെന്നാണു ഹൈന്ദവ ചരിത്രകാരന്മാരുടെ അവകാശവാദം. എന്നാൽ വേദങ്ങളുടെ ഇന്ന് ലഭ്യമായ ഏറ്റവും പുരാതന പ്രതി എ.ഡി 15-ആം നൂറ്റാണ്ടിലേതാണു. അപ്പോൾ വേദങ്ങൾക്ക് സഹസ്രാബ്ദങ്ങൾ പഴക്കമുണ്ട് എന്ന് എങ്ങനെ സംശയലേശമന്യേ തെളിയിക്കും? സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട് എന്ന അവകാശവാദം വ്യാജചരിത്രനിർമ്മിതിയുടെ ഭാഗമല്ലേ? തോമ്മാശ്ലീഹായുടെ കേരളത്തിലെ വരവിനെയും കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രത്തെയും ചോദ്യം ചെയ്തശേഷം കേസരിയിലെ ലേഖനം കടക്കുന്നത് കത്തോലിക്കാസഭയിൽ വ്യക്തികളെ വിശുദ്ധരാക്കി പ്രഖ്യാപിക്കുന്ന പ്രക്രിയയെ വിമർശിക്കാനാണു. മദർ തെരേസയെ വിശുദ്ധയാക്കിയതും ഇപ്പോൾ ദേവസഹായം പിള്ളയെ വിശുദ്ധനാക്കിയതും ശരിയായില്ല എന്നാണു ആരോപണം. ഹൈന്ദവർ വ്യക്തികളെ “സന്ത്” (saint) എന്നു വിളിക്കുന്ന രീതി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിലവിലുണ്ട്. യാതൊരു നടപടി ക്രമങ്ങളുമില്ലാതെ ചില വ്യക്തികളെ അങ്ങ് സന്തായിട്ട് ആദരിക്കും. അതുപോലെ ഉള്ള എന്തോ പരിപാടി ആണ് കത്തോലിക്ക സഭയിലും ഉള്ളത് എന്നാണു കേസരിയിലെ ലേഖകൻ ധരിച്ചു വച്ചിരിക്കുന്നത് എന്ന് തോന്നും അദ്ദേഹത്തിന്റെ എഴുത്തു വായിച്ചാൽ. ഈ ആരോപണം ഉന്നയിക്കുന്നതിനു മുമ്പ് ലേഖകൻ കത്തോലിക്കാസഭയിൽ ഒരാളെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന പ്രക്രിയയെ കുറിച്ച് പഠിച്ചിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള അബദ്ധം പറയില്ലായിരുന്നു. വ്യക്തമായ ചരിത്രരേഖകൾ പഠിച്ചും അവ ഇഴകീറി പരിശോധിച്ചുമാണു ഒരാളെ വിശുദ്ധപദവിയിലേക്ക് സഭ ഉയർത്തുന്നത്. ദേവസഹായം പിള്ളയുടെ ചരിത്രം എഴുതിയിരിക്കുന്ന സി.എം.ആഗൂറിന്റെ ഗ്രന്ഥം സംശയാസ്പദമാണെന്നും അത് ക്രൈസ്തവമിഷണറിമാരുടെ കണ്ണിൽ കൂടി ഉള്ളതാണെന്നും ആരോപിച്ചിരിക്കുന്ന ലേഖകൻ സ്വയം ഒന്നു കണ്ണാടിയിൽ നോക്കണം. അവിടെ അയാൾ കാണുക ഒരു ചരിത്രകാരന്റെ കണ്ണുകൾ ആയിരിക്കില്ല, പകരം ഒരു ആർ.എസ്.എസ് പ്രൊപ്പഗാണ്ഡിസ്റ്റിന്റെ കണ്ണുകൾ ആയിരിക്കും. ചരിത്രത്തിന്റെ കാര്യത്തിൽ സഭാചരിത്രകാരന്മാരുടെ ആധികാരികതയുടെ ഒരംശം എങ്കിലും ആധികാരികത ഇത്തരത്തിലുള്ള പ്രൊപ്പഗാണ്ഡിസ്റ്റുകൾക്ക് എന്നെങ്കിലും ഉണ്ടാകുമോ എന്ന ചോദ്യം എന്നും അവശേഷിക്കും. #{black->none->b->ഫാ. ബിബിന്‍ മഠത്തില്‍ }# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-23-11:16:49.jpg
Keywords: വൈറ
Category: 1
Sub Category:
Heading: കത്തോലിക്ക സഭയെ അവഹേളിച്ച ആര്‍എസ്‌എസ് പ്രസിദ്ധീകരണത്തിന് കത്തോലിക്ക വൈദികന്റെ മറുപടി വൈറല്‍
Content: ആര്‍എസ്‌എസ് ഔദ്യോഗിക പ്രസിദ്ധീകരണമായ 'കേസരി'യില്‍ ദേവസഹായം പിള്ളയുടെ വിശുദ്ധ പദവിയെയും കത്തോലിക്ക സഭയെയും അവഹേളിച്ചുക്കൊണ്ട് വന്ന ലേഖനത്തിന് കൃത്യമായ മറുപടിയുമായി വൈദികന്‍. “ദേവസഹായംപിള്ളയും വിശുദ്ധപാപങ്ങളും” എന്ന പേരില്‍ മുരളി പാറപ്പുറം എഴുതിയ ലേഖനത്തിന് ഫാ. ബിബിന്‍ മഠത്തിലാണ് വ്യക്തമായ മറുപടി നല്‍കിയിരിക്കുന്നത്. കത്തോലിക്ക സഭ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന ആരോപണത്തിന് മറുപടി നല്‍കിക്കൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. ലോകത്ത് ചരിത്രരേഖകൾ ഏറ്റവും അധികം ആധികാരികതയോടെ സൂക്ഷിച്ചു വച്ചിരിക്കുന്നതും അവ പഠിക്കുന്നതും ക്രൈസ്തവ സഭകളുടെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങളിലാണെന്നും ഇന്ന് ലഭ്യമായ ഏറ്റവും പഴക്കമുള്ള കൈയെഴുത്ത് പ്രതികളിൽ ഭൂരിഭാഗവും സഭാചരിത്രവുമായി ബന്ധപ്പെട്ടുള്ളതുമാണെന്നും .ഫാ. ബിബിന്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാട്ടി. ആര്‍എസ്‌എസ് ലേഖനം ഉന്നയിക്കുന്ന ആരോപണങ്ങള്‍ കൃത്യമായ രീതിയില്‍ ഖണ്ഡിച്ചുക്കൊണ്ടാണ് ഫാ. ബിബിന്റെ കുറിപ്പ് മുന്നോട്ടു പോകുന്നത്. #{blue->none->b->വൈദികന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം }# കേസരി എന്ന ആർ.എസ്.എസ് വാരികയിലെഴുതിയ ലേഖനം വായിച്ചു. “മതപരമായ താല്‍പ്പര്യം മുന്‍നിര്‍ത്തി വ്യാജചരിത്രം തീര്‍ക്കുന്നതില്‍ ക്രൈസ്തവ സഭകള്‍ പ്രകടിപ്പിച്ചിട്ടുള്ള താല്‍പ്പര്യം കുപ്രസിദ്ധമാണ്. വസ്തുതകള്‍ വളച്ചൊടിച്ചും തമസ്‌കരിച്ചും കൃത്രിമരേഖകള്‍ ചമച്ചുമുള്ള ഇത്തരം ചരിത്ര നിര്‍മാണങ്ങള്‍ നൂറ്റാണ്ടുകളായുള്ള ഒരു ബൃഹദ് പദ്ധതിയാണ്.” എന്ന് തുടങ്ങുന്ന ലേഖനം തുടക്കത്തിൽ തന്നെ അതിന്റെ ലക്ഷ്യത്തെ തുറന്നു കാട്ടുന്നുണ്ട്. പക്ഷെ ഇവിടെ തന്നെ ലേഖനം പരാജയപ്പെടുകയാണു. ലോകത്ത് ചരിത്രരേഖകൾ ഏറ്റവും അധികം ആധികാരികതയോടെ സൂക്ഷിച്ചു വച്ചിരിക്കുന്നതും അവ പഠിക്കുന്നതും ക്രൈസ്തവ സഭകളുടെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങളിലാണു. മാത്രമല്ല, ഇന്ന് ലഭ്യമായ ഏറ്റവും പഴക്കമുള്ള കൈയെഴുത്ത് പ്രതികളിൽ ഭൂരിഭാഗവും സഭാചരിത്രവുമായി ബന്ധപ്പെട്ടുള്ളതുമാണു. ഉദാഹരണത്തിനു ബൈബിളിന്റേതായി ലഭ്യമായിരിക്കുന്ന ഏറ്റവും പഴക്കമുള്ള മാനുസ്ക്രിപ്റ്റ് (ലിഖിതം) ബി.സി 600-ലെ കെതെഫ് ഹിന്നോം ചുരുളുകൾ (Ketef Hinnom scrolls) ആണ്. ബി.സി. 150നും എ.ഡി 70നും ഇടയിലേതാണു ലഭ്യമായ ചാവുകടൽ ചുരുളുകൾ (Dead Sea Scrolls). ബി.സി. രണ്ടാം നൂറ്റാണ്ടു മുതൽ എ.ഡി നാലാം നൂറ്റാണ്ടുവരെയുള്ള ചുരുളുകൾ കോഡെക്സ് വറ്റിക്കാനൂസ്, കോഡെക്സ് സൈനൈറ്റിക്കൂസ് എന്നിവയിൽ കാണുവാൻ സാധിക്കും. ഇവയൊക്കെ ക്രൈസ്തവസഭകൾ ചരിത്രത്തിനു നൽകുന്ന പ്രാധാന്യങ്ങളെ വ്യക്തമാക്കുന്നതാണ്. ദ ഗ്രേറ്റ് ഹിന്ദു സംസ്കാരത്തിന്റെ പഴമ അവകാശപ്പെടുകയും അതിൽ കോൾമയിർ കൊള്ളുകയും ചെയ്യുന്ന ആർ.എസ്.എസി.നോ തത്തുല്യമായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന മറ്റാർക്കെങ്കിലുമോ തങ്ങളുടെ അവകാശവാദങ്ങൾ ശരിയാണെന്ന് തെളിയിക്കാൻ ഇത്തരത്തിലുള്ള എന്തു രേഖകൾ കാണിക്കാൻ സാധിക്കും? ഇനി കേസരിയുടെ ബാക്കി കണ്ടെത്തലുകളിലേക്ക് കടക്കാം. “ക്രിസ്തു ശിഷ്യനായ തോമാശ്ലീഹ ഒന്നാം നൂറ്റാണ്ടില്‍ കേരളത്തില്‍ വന്നു എന്ന കഥ കത്തോലിക്കാസഭയുടെ വ്യാജചരിത്ര നിര്‍മാണത്തിന് എക്കാലത്തെയും മികച്ച ഉദാഹരണമാണ്” എന്നാണു പ്രസ്തുത ലേഖനം പറയുന്നത്. ശ്രദ്ധിക്കുക, ക്രിസ്തുശിഷ്യനായ തോമാശ്ലീഹ ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ വന്നു എന്നുള്ളത് കത്തോലികാസഭയുടെ തിയറി അല്ല. അതു മാർത്തോമാനസ്രാണികൾ എന്നറിയപ്പെടുന്ന ഭാരത ക്രൈസ്തവരുടേതാണ്. മാർത്തോമാ നസ്രാണികളിൽ കത്തോലിക്കരും അകത്തോലിക്കരുമായി അരഡസനോളം ക്രൈസ്തവസഭകളിൽ പെട്ടവരുണ്ട്. ഇവിടെ ലേഖകൻ മനസിലാക്കേണ്ട ഒരു വസ്തുതയുണ്ട്. ആധികാരികമായി ചരിത്രം എഴുതുമ്പോൾ എഴുതുന്ന കാര്യത്തെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം എന്നുള്ളതാണു. ക്രൈസ്തവ സഭകളെക്കുറിച്ചോ മാർത്തോമാനസ്രാണികളെക്കുറിച്ചോ കത്തോലിക്കാസഭയെക്കുറിച്ചൊ വ്യക്തമായ ധാരണയില്ലാതെ ഇത്തരത്തിലുള്ള ലേഖനം എഴുതാൻ ശ്രമിക്കുന്നതാണു യഥാർത്ഥത്തിൽ വ്യാജചരിത്ര നിർമ്മിതി. ഇനി തോമാശ്ലീഹായുടെ ചരിത്രത്തിലേക്ക് വരാം. എ.ഡി രണ്ടാം നൂറ്റാണ്ടിൽ തന്നെ ഇന്ത്യയിൽ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നുവെന്നും അവർ ഹീബ്രു ഭാഷയിൽ എഴുതപ്പെട്ടിരുന്ന മത്തായിയുടെ സുവിശേഷം ഉപയോഗിച്ചിരുന്നുവെന്നുമൊക്കെ പന്തേനൂസ് റിപ്പോർട്ട് ചെയ്തിരുന്നതായി സഭാചരിത്രകാരനായി യുസേബിയൂസ് നാലാം നൂറ്റാണ്ടിലെ തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്. ക്രിസ്തുശിഷ്യനായ ബർത്തലമ്യോ ആയിരുന്നു ഇവിടെ സുവിശേഷം പ്രചരിപ്പിച്ചതെന്നാണു ആ പുസ്തകത്തിൽ പറയുന്നതെന്നുള്ളതും സത്യമാണ്. എന്നാൽ എ.ഡി മൂന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട “തോമസിന്റെ പ്രവർത്തനങ്ങൾ“ (Acts of Thomas) എന്ന കൃതിയിൽ ക്രിസ്തുശിഷ്യനായ തോമസ് ഇന്ത്യയിൽ വന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോക്രിഫൽ ഗ്രന്ഥം ആണെങ്കിൽ കൂടി ഈ കൃതിയിലെ വിവരങ്ങൾ അനുസരിച്ച് അപ്പസ്തോലനായ തോമസ് ഇന്ത്യയിൽ വന്നിരുന്നുവെന്നും ഇവിടെ സുവിശേഷം പ്രസംഗിച്ചുവെന്നും സഭ സ്ഥാപിച്ചുവെന്നും ആ സഭക്ക് സുറിയാനിസഭയുമായി ബന്ധമുണ്ടായിരുന്നുവെന്നും അക്കാലത്ത് ആളുകൾ മനസിലാക്കിയിരുന്നു എന്നുള്ളതിന്റെ തെളിവ് ഇതിൽ കാണുവാൻ സാധിക്കും. ഇനി ഇതിലും പുരാതനമായ ലിഖിത തെളിവുകൾ എന്തുകൊണ്ട് ഭാരതത്തിലെ ക്രിസ്ത്യാനികൾക്ക് കാണിക്കാൻ സാധിക്കുന്നില്ല എന്നുള്ളതിനു മൂന്ന് കാരണങ്ങൾ പറയാം. 1. ഭാരതത്തിന്റെ ചരിത്രവും മറ്റു പുരാതനകൃതികളും പോലും എഴുത്തിലൂടെ അല്ല, വായ്മൊഴിയായിട്ടാണു കൈമാറ്റം ചെയ്യപ്പെട്ടു പോന്നത്. 2. അക്കാലത്ത് എഴുതി സംരക്ഷിക്കുക എന്നത് വളരെയധികം ചിലവുള്ളതും കഠിനവുമായ കാര്യമായിരുന്നു. വളരെ ചെറിയ സമൂഹമായിരുന്ന ക്രിസ്ത്യാനികൾക്ക് അക്കാലത്ത് അതിനു കഴിവുണ്ടായിരുന്നില്ല. 3. ഇനി എഴുതി വച്ചിരുന്നെങ്കിൽ കൂടി അവ ഇത്രയും വർഷം കേടുകൂടാതെ നിലനിൽക്കുമായിരുന്നില്ല. കേടുകൂടാതെ നിന്നിരുന്ന ചരിത്രരേഖകളിൽ പലതും കൊളോണിയൽ കാലത്ത് പോർച്ചുഗീസ് മിഷണറിമാർ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇനി ഇക്കാര്യം മനസിലാക്കാനായി കേസരിയോട് ഞാൻ ഒരു ചോദ്യം ചോദിക്കാം. വേദങ്ങൾക്ക് സഹസ്രാബ്ദങ്ങൾ പഴക്കമുണ്ടെന്നാണു ഹൈന്ദവ ചരിത്രകാരന്മാരുടെ അവകാശവാദം. എന്നാൽ വേദങ്ങളുടെ ഇന്ന് ലഭ്യമായ ഏറ്റവും പുരാതന പ്രതി എ.ഡി 15-ആം നൂറ്റാണ്ടിലേതാണു. അപ്പോൾ വേദങ്ങൾക്ക് സഹസ്രാബ്ദങ്ങൾ പഴക്കമുണ്ട് എന്ന് എങ്ങനെ സംശയലേശമന്യേ തെളിയിക്കും? സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട് എന്ന അവകാശവാദം വ്യാജചരിത്രനിർമ്മിതിയുടെ ഭാഗമല്ലേ? തോമ്മാശ്ലീഹായുടെ കേരളത്തിലെ വരവിനെയും കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രത്തെയും ചോദ്യം ചെയ്തശേഷം കേസരിയിലെ ലേഖനം കടക്കുന്നത് കത്തോലിക്കാസഭയിൽ വ്യക്തികളെ വിശുദ്ധരാക്കി പ്രഖ്യാപിക്കുന്ന പ്രക്രിയയെ വിമർശിക്കാനാണു. മദർ തെരേസയെ വിശുദ്ധയാക്കിയതും ഇപ്പോൾ ദേവസഹായം പിള്ളയെ വിശുദ്ധനാക്കിയതും ശരിയായില്ല എന്നാണു ആരോപണം. ഹൈന്ദവർ വ്യക്തികളെ “സന്ത്” (saint) എന്നു വിളിക്കുന്ന രീതി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിലവിലുണ്ട്. യാതൊരു നടപടി ക്രമങ്ങളുമില്ലാതെ ചില വ്യക്തികളെ അങ്ങ് സന്തായിട്ട് ആദരിക്കും. അതുപോലെ ഉള്ള എന്തോ പരിപാടി ആണ് കത്തോലിക്ക സഭയിലും ഉള്ളത് എന്നാണു കേസരിയിലെ ലേഖകൻ ധരിച്ചു വച്ചിരിക്കുന്നത് എന്ന് തോന്നും അദ്ദേഹത്തിന്റെ എഴുത്തു വായിച്ചാൽ. ഈ ആരോപണം ഉന്നയിക്കുന്നതിനു മുമ്പ് ലേഖകൻ കത്തോലിക്കാസഭയിൽ ഒരാളെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന പ്രക്രിയയെ കുറിച്ച് പഠിച്ചിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള അബദ്ധം പറയില്ലായിരുന്നു. വ്യക്തമായ ചരിത്രരേഖകൾ പഠിച്ചും അവ ഇഴകീറി പരിശോധിച്ചുമാണു ഒരാളെ വിശുദ്ധപദവിയിലേക്ക് സഭ ഉയർത്തുന്നത്. ദേവസഹായം പിള്ളയുടെ ചരിത്രം എഴുതിയിരിക്കുന്ന സി.എം.ആഗൂറിന്റെ ഗ്രന്ഥം സംശയാസ്പദമാണെന്നും അത് ക്രൈസ്തവമിഷണറിമാരുടെ കണ്ണിൽ കൂടി ഉള്ളതാണെന്നും ആരോപിച്ചിരിക്കുന്ന ലേഖകൻ സ്വയം ഒന്നു കണ്ണാടിയിൽ നോക്കണം. അവിടെ അയാൾ കാണുക ഒരു ചരിത്രകാരന്റെ കണ്ണുകൾ ആയിരിക്കില്ല, പകരം ഒരു ആർ.എസ്.എസ് പ്രൊപ്പഗാണ്ഡിസ്റ്റിന്റെ കണ്ണുകൾ ആയിരിക്കും. ചരിത്രത്തിന്റെ കാര്യത്തിൽ സഭാചരിത്രകാരന്മാരുടെ ആധികാരികതയുടെ ഒരംശം എങ്കിലും ആധികാരികത ഇത്തരത്തിലുള്ള പ്രൊപ്പഗാണ്ഡിസ്റ്റുകൾക്ക് എന്നെങ്കിലും ഉണ്ടാകുമോ എന്ന ചോദ്യം എന്നും അവശേഷിക്കും. #{black->none->b->ഫാ. ബിബിന്‍ മഠത്തില്‍ }# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-23-11:16:49.jpg
Keywords: വൈറ
Content:
19108
Category: 1
Sub Category:
Heading: കോംഗോയിൽ 10 ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തി
Content: കോംഗോ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ ഇസ്ലാമിക തീവ്രവാദികൾ പത്ത് ക്രൈസ്തവരെ കൊലപ്പെടുത്തി. ജൂൺ 21 ചൊവ്വാഴ്ച ബെനി നഗരത്തിലെ മകിസാബോ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. 'ദ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്' എന്ന സംഘടന ക്രൈസ്തവർ സഞ്ചരിക്കുകയായിരുന്ന വാഹനം തടഞ്ഞുനിർത്തി നിറയൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാഹനം അഗ്നിക്കിരയാക്കുകയും ചെയ്തു. സംഭവത്തിനു പിന്നാലെ ഉഗാണ്ടയെയും, കോംഗോയുടെ കിഴക്കൻ പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ വഴിയിലുള്ള വാഹന ഗതാഗതം സർക്കാർ നിരോധിച്ചു. അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് തീവ്രവാദികളുടെ ആക്രമണങ്ങളില്‍ ജീവിതം ദുരിതപൂർണമാകുന്നത് തുടരുകയാണെന്ന് കൊലപാതകം നടന്ന റോഡിലൂടെ സ്ഥിരമായി വാഹനം ഓടിക്കുന്ന ഒരു ടാക്സി ഡ്രൈവർ ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിനോട് പറഞ്ഞു. തീവ്രവാദികൾ ആളുകള്‍ക്ക് നേരെ തിരിയാത്ത ഒരു ദിവസം പോലുമില്ല. ഗ്രാമങ്ങൾ സുരക്ഷിതമല്ല. റോഡുകൾ സുരക്ഷിതമല്ല. പട്ടണങ്ങൾ സുരക്ഷിതമല്ല. ദൈവത്തിന്റെ കരുണ കൊണ്ട് മാത്രമാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോലി ചെയ്യാൻ വേണ്ടി ഇനിയെന്ന് റോഡ് സർക്കാർ തുറന്നുതരുമെന്ന കാര്യത്തിലും ടാക്സി ഡ്രൈവർ ആശങ്കപ്പെടുത്തി. കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ സുരക്ഷാപ്രശ്നം ചർച്ചചെയ്യാൻ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഈസ്റ്റ് ആഫ്രിക്കൻ കമ്മ്യൂണിറ്റി കെനിയയിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജ്യത്ത് വീണ്ടും ക്രൂരമായ കൊലപാതകങ്ങൾ നടന്നിരിക്കുന്നത്. വിമത വിഭാഗങ്ങൾ ക്രൈസ്തവരെ ലക്ഷ്യം വെക്കുന്നതിൽ സ്ഥലത്തെ പ്രാദേശിക മെത്രാനും ആശങ്ക രേഖപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ആക്രമണം നടത്തിയ സംഘടനയ്ക്ക് ബന്ധം ഉണ്ടെന്നതിന് തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജീവൻ വേണമെങ്കില്‍ ഇസ്ലാമിക വിശ്വാസ പ്രമാണമായ ഷഹദ ചൊല്ലാൻ തീവ്രവാദികൾ ആവശ്യപ്പെട്ടുവെന്നും പേര് വെളിപ്പെടുത്താത്ത പ്രാദേശിക മെത്രാന്‍ പറഞ്ഞു. അഭയാർത്ഥികൾക്കും, വിധവകൾക്കും, അനാഥർക്കും സഹായം നൽകാൻ വേണ്ടി ക്രൈസ്തവ സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും, പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-23-12:24:45.jpg
Keywords: കോംഗോ
Category: 1
Sub Category:
Heading: കോംഗോയിൽ 10 ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തി
Content: കോംഗോ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ ഇസ്ലാമിക തീവ്രവാദികൾ പത്ത് ക്രൈസ്തവരെ കൊലപ്പെടുത്തി. ജൂൺ 21 ചൊവ്വാഴ്ച ബെനി നഗരത്തിലെ മകിസാബോ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. 'ദ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്' എന്ന സംഘടന ക്രൈസ്തവർ സഞ്ചരിക്കുകയായിരുന്ന വാഹനം തടഞ്ഞുനിർത്തി നിറയൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാഹനം അഗ്നിക്കിരയാക്കുകയും ചെയ്തു. സംഭവത്തിനു പിന്നാലെ ഉഗാണ്ടയെയും, കോംഗോയുടെ കിഴക്കൻ പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ വഴിയിലുള്ള വാഹന ഗതാഗതം സർക്കാർ നിരോധിച്ചു. അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് തീവ്രവാദികളുടെ ആക്രമണങ്ങളില്‍ ജീവിതം ദുരിതപൂർണമാകുന്നത് തുടരുകയാണെന്ന് കൊലപാതകം നടന്ന റോഡിലൂടെ സ്ഥിരമായി വാഹനം ഓടിക്കുന്ന ഒരു ടാക്സി ഡ്രൈവർ ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിനോട് പറഞ്ഞു. തീവ്രവാദികൾ ആളുകള്‍ക്ക് നേരെ തിരിയാത്ത ഒരു ദിവസം പോലുമില്ല. ഗ്രാമങ്ങൾ സുരക്ഷിതമല്ല. റോഡുകൾ സുരക്ഷിതമല്ല. പട്ടണങ്ങൾ സുരക്ഷിതമല്ല. ദൈവത്തിന്റെ കരുണ കൊണ്ട് മാത്രമാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോലി ചെയ്യാൻ വേണ്ടി ഇനിയെന്ന് റോഡ് സർക്കാർ തുറന്നുതരുമെന്ന കാര്യത്തിലും ടാക്സി ഡ്രൈവർ ആശങ്കപ്പെടുത്തി. കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ സുരക്ഷാപ്രശ്നം ചർച്ചചെയ്യാൻ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഈസ്റ്റ് ആഫ്രിക്കൻ കമ്മ്യൂണിറ്റി കെനിയയിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജ്യത്ത് വീണ്ടും ക്രൂരമായ കൊലപാതകങ്ങൾ നടന്നിരിക്കുന്നത്. വിമത വിഭാഗങ്ങൾ ക്രൈസ്തവരെ ലക്ഷ്യം വെക്കുന്നതിൽ സ്ഥലത്തെ പ്രാദേശിക മെത്രാനും ആശങ്ക രേഖപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ആക്രമണം നടത്തിയ സംഘടനയ്ക്ക് ബന്ധം ഉണ്ടെന്നതിന് തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജീവൻ വേണമെങ്കില്‍ ഇസ്ലാമിക വിശ്വാസ പ്രമാണമായ ഷഹദ ചൊല്ലാൻ തീവ്രവാദികൾ ആവശ്യപ്പെട്ടുവെന്നും പേര് വെളിപ്പെടുത്താത്ത പ്രാദേശിക മെത്രാന്‍ പറഞ്ഞു. അഭയാർത്ഥികൾക്കും, വിധവകൾക്കും, അനാഥർക്കും സഹായം നൽകാൻ വേണ്ടി ക്രൈസ്തവ സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും, പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-23-12:24:45.jpg
Keywords: കോംഗോ
Content:
19109
Category: 1
Sub Category:
Heading: കത്തോലിക്ക ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറി കെണിയില്‍ അകപ്പെടുത്താന്‍ സെക്ടുകളുടെ ഗൂഡാശ്രമം
Content: കത്തോലിക്ക മാധ്യമങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും വാട്സാപ്പ് ഗ്രൂപ്പുകളില്‍ നുഴഞ്ഞുകയറി വിശ്വാസികളെ സെക്‍ടുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി സാമ്പത്തിക ചൂഷണം നടത്താന്‍ സെക്ടുകളുടെ ഗൂഡാശ്രമം. ഇന്‍വിറ്റേഷന്‍ ലിങ്ക് ഉപയോഗിച്ച് കത്തോലിക്ക ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറുന്ന ഇവര്‍ ചില ആളുകളെ ടാര്‍ഗറ്റ് ചെയ്യുകയും അവരെ വ്യക്തിപരമായി ബന്ധപ്പെടുവാന്‍ ശ്രമിക്കുകയും ചെയ്യുന്നതോടെയാണ് തട്ടിപ്പിന്റെ ആദ്യ അധ്യായം ആരംഭിക്കുന്നത്. പ്രധാനമായും വിദേശത്തു നിന്നുള്ള നമ്പറുകളാണ് ഇവര്‍ ഇതിനായി ഉപയോഗിക്കുന്നത്. സ്വദേശത്ത് നിന്നുള്ള നമ്പറുകളില്‍ നിന്നും തട്ടിപ്പ് നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ബൈബിള്‍ വചനങ്ങള്‍ അയച്ചും മരിയ വണക്കം പ്രകടമാക്കിയും ഇവര്‍ ഇരകളുടെ വിശ്വാസം നേടിയെടുക്കുവാന്‍ ആദ്യഘട്ടത്തില്‍ ശ്രമിക്കുന്നത്. സംശയിക്കാന്‍ യാതൊരു സൂചനയും നല്‍കാത്ത വിധത്തില്‍ തന്ത്രപരമായ വിധത്തിലാണ് ഇരകളെ ഇവര്‍ പതിയെ സ്വന്തമാക്കുന്നത്. വിശ്വാസം നേടിയെടുത്താല്‍ ''ഞങ്ങള്‍ക്ക് ഒരു പ്രാര്‍ത്ഥനാഗ്രൂപ്പ് ഉണ്ട്, അതിലേക്കു ചേര്‍ക്കട്ടെ'' എന്ന രീതിയില്‍ സന്ദേശങ്ങള്‍ കൈമാറുന്നു. ഇതിനോട് അനുകൂലമായ സന്ദേശം ലഭിക്കുന്നതോടെ സെക്ടുകളുടെ ലോബിക്ക് കാര്യങ്ങള്‍ എളുപ്പമായി തീരുകയാണ്. പ്രാര്‍ത്ഥനയും വചനവുമായി ഗ്രൂപ്പിലൂടെ അനുദിനം ഇരകളായവരെ പ്രചോദിപ്പിച്ചുക്കൊണ്ട് ഇവര്‍ മുന്നോട്ടു പോകുന്നു. ഇതിന് ശേഷമാണ് തട്ടിപ്പിന്റെ പ്രധാന സ്റ്റേജിലേക്ക് പ്രവേശിക്കുന്നത്. തങ്ങള്‍ നാട്ടില്‍ എത്തുന്നുണ്ടെന്നും ഒരുമിച്ച് ധ്യാനം കൂടാമെന്നും പറയുന്നു. അംഗങ്ങളെ സ്വാധീനിക്കുന്ന ശ്രമം ഇതിനിടയില്‍ നടക്കുന്നുണ്ട്. ഇതിന് സമ്മതം മൂളുന്നവരെ തന്ത്രപരമായി മൂരിയാട് എംപറര്‍ ഇമ്മാനുവേല്‍ ധ്യാനകേന്ദ്രത്തില്‍ എത്തിക്കുകയായിരിന്നു.
Image: /content_image/News/News-2022-06-23-13:31:25.jpg
Keywords:
Category: 1
Sub Category:
Heading: കത്തോലിക്ക ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറി കെണിയില്‍ അകപ്പെടുത്താന്‍ സെക്ടുകളുടെ ഗൂഡാശ്രമം
Content: കത്തോലിക്ക മാധ്യമങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും വാട്സാപ്പ് ഗ്രൂപ്പുകളില്‍ നുഴഞ്ഞുകയറി വിശ്വാസികളെ സെക്‍ടുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി സാമ്പത്തിക ചൂഷണം നടത്താന്‍ സെക്ടുകളുടെ ഗൂഡാശ്രമം. ഇന്‍വിറ്റേഷന്‍ ലിങ്ക് ഉപയോഗിച്ച് കത്തോലിക്ക ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറുന്ന ഇവര്‍ ചില ആളുകളെ ടാര്‍ഗറ്റ് ചെയ്യുകയും അവരെ വ്യക്തിപരമായി ബന്ധപ്പെടുവാന്‍ ശ്രമിക്കുകയും ചെയ്യുന്നതോടെയാണ് തട്ടിപ്പിന്റെ ആദ്യ അധ്യായം ആരംഭിക്കുന്നത്. പ്രധാനമായും വിദേശത്തു നിന്നുള്ള നമ്പറുകളാണ് ഇവര്‍ ഇതിനായി ഉപയോഗിക്കുന്നത്. സ്വദേശത്ത് നിന്നുള്ള നമ്പറുകളില്‍ നിന്നും തട്ടിപ്പ് നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ബൈബിള്‍ വചനങ്ങള്‍ അയച്ചും മരിയ വണക്കം പ്രകടമാക്കിയും ഇവര്‍ ഇരകളുടെ വിശ്വാസം നേടിയെടുക്കുവാന്‍ ആദ്യഘട്ടത്തില്‍ ശ്രമിക്കുന്നത്. സംശയിക്കാന്‍ യാതൊരു സൂചനയും നല്‍കാത്ത വിധത്തില്‍ തന്ത്രപരമായ വിധത്തിലാണ് ഇരകളെ ഇവര്‍ പതിയെ സ്വന്തമാക്കുന്നത്. വിശ്വാസം നേടിയെടുത്താല്‍ ''ഞങ്ങള്‍ക്ക് ഒരു പ്രാര്‍ത്ഥനാഗ്രൂപ്പ് ഉണ്ട്, അതിലേക്കു ചേര്‍ക്കട്ടെ'' എന്ന രീതിയില്‍ സന്ദേശങ്ങള്‍ കൈമാറുന്നു. ഇതിനോട് അനുകൂലമായ സന്ദേശം ലഭിക്കുന്നതോടെ സെക്ടുകളുടെ ലോബിക്ക് കാര്യങ്ങള്‍ എളുപ്പമായി തീരുകയാണ്. പ്രാര്‍ത്ഥനയും വചനവുമായി ഗ്രൂപ്പിലൂടെ അനുദിനം ഇരകളായവരെ പ്രചോദിപ്പിച്ചുക്കൊണ്ട് ഇവര്‍ മുന്നോട്ടു പോകുന്നു. ഇതിന് ശേഷമാണ് തട്ടിപ്പിന്റെ പ്രധാന സ്റ്റേജിലേക്ക് പ്രവേശിക്കുന്നത്. തങ്ങള്‍ നാട്ടില്‍ എത്തുന്നുണ്ടെന്നും ഒരുമിച്ച് ധ്യാനം കൂടാമെന്നും പറയുന്നു. അംഗങ്ങളെ സ്വാധീനിക്കുന്ന ശ്രമം ഇതിനിടയില്‍ നടക്കുന്നുണ്ട്. ഇതിന് സമ്മതം മൂളുന്നവരെ തന്ത്രപരമായി മൂരിയാട് എംപറര്‍ ഇമ്മാനുവേല്‍ ധ്യാനകേന്ദ്രത്തില്‍ എത്തിക്കുകയായിരിന്നു.
Image: /content_image/News/News-2022-06-23-13:31:25.jpg
Keywords:
Content:
19110
Category: 18
Sub Category:
Heading: 'വിശുദ്ധ പാപ'ങ്ങളുടെ കണക്കെടുപ്പുകാർ: 'കേസരി' വിഷയത്തില്‍ കെസിബിസി ജാഗ്രത കമ്മീഷന്റെ പ്രതികരണം
Content: രണ്ട് സഹസ്രാബ്ദങ്ങൾക്കടുത്ത ചരിത്രമുള്ള കത്തോലിക്കാ സഭയെ കഴിയുമ്പോഴെല്ലാം ഇകഴ്ത്തി ചിത്രീകരിക്കാനും അവഹേളിക്കാനും, സഭയുടെ സാമൂഹിക പ്രതിബദ്ധതയെയും ഭാരതചരിത്രത്തിലെ സ്ഥാനത്തേയും തമസ്കരിക്കാനും എക്കാലവും ശ്രമിച്ചിട്ടുള്ള ചിലരുടെ സ്ഥാപിത താൽപര്യങ്ങളാണ് ഈ ദിവസങ്ങളിൽ ചർച്ചയായ "കേസരി" വാരികയിലൂടെ ഒരിക്കൽക്കൂടി വെളിപ്പെടുന്നത്. ആർഎസ്എസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ കേസരിയുടെ ജൂൺ 10 ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വി. ദേവസഹായം പിള്ളയെക്കുറിച്ചുള്ള ലേഖനത്തിൽ കത്തോലിക്കാ സഭയെക്കുറിച്ച് ഒട്ടേറെ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ചരിത്ര നിർമ്മിതികൾ, അട്ടിമറികൾ, വളച്ചൊടിക്കലുകൾ എന്നിങ്ങനെ ആരോപണങ്ങളുടെ നീണ്ട നിരയാണ് ലേഖനകർത്താവ് ഉയർത്തുന്നത്. കത്തോലിക്കാ സഭയിലെ വിശുദ്ധ പദവി പ്രഖ്യാപനം മുതൽ, മദർ തെരേസ വരെ നിശിതമായി വിമർശിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. മദർതെരേസയുടെ കാര്യത്തിൽ ചരിത്ര നിർമ്മിതി നടത്തിയ കത്തോലിക്കാ സഭ ദേവസഹായം പിള്ള ഉൾപ്പെടെയുള്ള മറ്റു പലരുടെയും കാര്യത്തിലും ഇപ്രകാരമാണ് ചെയ്തിട്ടുള്ളതെന്ന് ലേഖകൻ ആരോപിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ കത്തോലിക്കാ സഭയുടെ നിലപാടുകളെയും രീതികളെയും പ്രവർത്തനങ്ങളെയും അടച്ചാക്ഷേപിക്കുകയാണ് ലേഖനത്തിന്റെ ലക്ഷ്യമെന്ന് വ്യക്തം. ആധുനികലോകത്തിൽ ഏറ്റവും മികച്ചതും മാതൃകാപരവുമായ രീതിയിൽ ചരിത്രത്തെയും സാഹചര്യങ്ങളെയും സമീപിക്കുകയും പഠിക്കുകയും തിരുത്തലുകൾ വരുത്തുകയും ക്രിയാത്മക ഇടപെടലുകൾ ഉറപ്പുവരുത്തുകയും ചെയ്യുന്ന കുറ്റമറ്റ സംവിധാനങ്ങളാണ് കത്തോലിക്കാ സഭയ്ക്കുള്ളത്. എപ്രകാരമാണ് ഇത്തരം വിഷയങ്ങളെ കത്തോലിക്കാ സഭ സമീപിക്കുന്നതെന്നും, എന്തുകൊണ്ടാണ് സഭയുടെ നിലപാടുകൾ ലോകത്തിന് സ്വീകാര്യമായിരിക്കുന്നതെന്നും അവ വിലമതിക്കപ്പെടുന്നതെന്നുമുള്ള നിരീക്ഷണത്തിന്റെ അഭാവമോ അഥവാ തമസ്കരണമോ ഇത്തരം ആഖ്യാനങ്ങളിൽ എക്കാലവും പ്രകടമാണ്. ശത്രുസ്ഥാനത്ത് നിർത്തി തങ്ങളുടെ അണികളിൽ കത്തോലിക്കാ വിശ്വാസികളോട് വിരോധം ജനിപ്പിക്കാനുള്ള ഗൂഢ ശ്രമം മുമ്പ് പലപ്പോഴും എന്നതുപോലെ, കേരളത്തിലെ പ്രമുഖ സംഘപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന "കേസരി" വാരികയിലെ ഈ ലേഖനത്തിലും തുടരുന്നുണ്ട്. ബിജെപി - ആർഎസ്എസ് നേതൃതലങ്ങളിൽനിന്നും ക്രൈസ്തവരും കത്തോലിക്കാ സഭയുമായും സൗഹാർദ്ദം ആഗ്രഹിക്കുന്നു എന്ന നിലയ്ക്കുള്ള പ്രചാരണങ്ങൾ ഒരു വശത്ത് പുരോഗമിക്കുമ്പോൾതന്നെ മറുവശത്ത് ഇത്തരത്തിലുള്ള കടുത്ത വിദ്വേഷ പ്രചാരണങ്ങൾ നിർബ്ബാധം തുടരുന്നു. അതിനാൽ, ഇത്തരം സംഘടനകളും അവയുടെ നേതൃത്വവും ആത്മാർത്ഥമായി സാമുദായിക - സാമൂഹിക സൗഹാർദ്ദം ആഗ്രഹിക്കുന്നുണ്ടോ എന്ന സംശയം ന്യായമാണ്. #{blue->none->b-> ഇന്ത്യയിലെ ഇന്നത്തെ സാഹചര്യങ്ങൾ }# കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടന്നുവരുന്ന തുടർച്ചയായ ആക്രമണങ്ങൾക്ക് വഴിയൊരുക്കിയിട്ടുള്ളത് ഇത്തരം വിദ്വേഷ പ്രചാരണങ്ങളാണ്. വംശീയവും വർഗ്ഗീയവുമായ വ്യാജപ്രചരണങ്ങളും അതിന്റെ തുടർച്ചയായ ആക്രമണ ആഹ്വാനങ്ങളും വിവിധ സംസ്ഥാനങ്ങളെ എത്രമാത്രം കലാപ കലുഷിതമാക്കി മാറ്റിയിരിക്കുന്നു എന്നുള്ളത് നാം കണ്ണുതുറന്ന് കാണേണ്ടതുണ്ട്. ഗ്രഹാം സ്റ്റെയിൻസിന്റെ കൊലപാതകവും, കണ്ഡമാൽ കലാപവും, സമീപ നാളുകളിൽ ഉൾപ്പെടെയുള്ള ചെറുതും വലുതുമായ ഒട്ടനവധി അക്രമ സംഭവങ്ങളും ഇതിന് ഉദാഹരണങ്ങളാണ്. ക്രൈസ്തവ സന്യസ്തർക്ക് തങ്ങളുടെ സന്യാസ വസ്ത്രം ധരിച്ചുകൊണ്ട് പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെടാൻ കഴിയാത്ത സാഹചര്യം ഇന്ത്യയിൽ ചിലയിടങ്ങളിൽ ഇന്ന് നിലനിൽക്കുന്നെങ്കിൽ അതിനുള്ള കാരണവും ഇത്തരം വിദ്വേഷ പ്രചാരണങ്ങളല്ലാതെ മറ്റൊന്നുമല്ല. ഇത്തരം അക്രമങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും പിന്നിൽ ആർഎസ്എസ് അനുബന്ധ സംഘടനകളാണെന്നുള്ളത് വ്യക്തമാണ്. ഇന്ത്യയിലെമ്പാടും പാവപ്പെട്ടവർക്കുവേണ്ടി നിസ്വാർത്ഥ സേവനം നടത്തിവരുന്ന ഒട്ടേറെ കത്തോലിക്കാ സ്ഥാപനങ്ങളെയും അതിന്റെ ഭാഗമായ പതിനായിരങ്ങളെയും കണ്ടില്ലെന്ന് നടിച്ചുകൊണ്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ നിരന്തരം ഉന്നയിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യപ്പെടേണ്ടതുണ്ട്. മതപരിവർത്തനം എന്ന ആരോപണം നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുന്നവർ, കുറഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ക്രിസ്ത്യൻ ജനസംഖ്യയെക്കുറിച്ച് നിശ്ശബ്ദരാണ്. സ്വമനസാൽ ക്രൈസ്തവ വിശ്വാസം സ്വീകരിക്കാൻ ആരെങ്കിലും തയ്യാറാകുന്ന പക്ഷം മാത്രം കത്തോലിക്കാ സമൂഹത്തിലേക്ക് ആ വ്യക്തിയെ സ്വാഗതം ചെയ്യുക എന്ന ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തിനപ്പുറം മറ്റൊരു നിലപാടും സ്വാർത്ഥ താൽപ്പര്യങ്ങളും കത്തോലിക്കാ സഭയ്ക്ക് ഇല്ല. വസ്തുതകൾ ഇപ്രകാരമായിരിക്കെ, കത്തോലിക്കാ മിഷനറിമാരെക്കുറിച്ച് എക്കാലവും ചില വർഗ്ഗീയ സംഘടനകൾ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണം മതപരിവർത്തനമാണ്. തുടർച്ചയായ വർഗീയ വിദ്വേഷ പ്രചാരണങ്ങളിലൂടെ കടുത്ത സാമൂഹിക അരക്ഷിതാവസ്ഥയും, തെറ്റിദ്ധാരണകളും മനസുകളിൽ നിറച്ച് ശത്രുതാമനോഭാവം വളർത്തി അനേകം ദേശങ്ങളെ കലാപ ഭൂമിയാക്കി മാറ്റിയ അതേ പ്രവർത്തന രീതിയാണ് ഒരുവശത്ത് കേരളത്തിലും സംഘപരിവാർ സംഘടനകൾ അനുവർത്തിച്ചുവരുന്നതെന്ന് വ്യക്തമാണ്. ഒരു പതിറ്റാണ്ടിന് മുമ്പില്ലാതിരുന്ന വിദ്വേഷ ചിന്തകൾ ഇന്നത്തെ കേരളത്തിൽ നിറഞ്ഞിരിക്കുന്നു. പരസ്പരമുള്ള വിദ്വേഷ പ്രചരണങ്ങളും വ്യാജ പ്രചരണങ്ങളും അടിസ്ഥാന രഹിതമായ ആരോപണങ്ങളും അവസാനിപ്പിക്കാത്ത പക്ഷം ഇപ്പോഴുള്ള സാമൂഹിക പ്രതിസന്ധികൾക്ക് പരിഹാരം കാണാനാവില്ല. വർഗ്ഗീയ ചിന്തകളെ ആളിക്കത്തിക്കാൻ ശ്രമിക്കുന്ന പ്രസ്ഥാനങ്ങൾ ശാശ്വതമായ സമാധാനം ആഗ്രഹിക്കുന്നവരല്ല, മറിച്ച്, അശാന്തിയിൽനിന്ന് വിളവെടുപ്പുകൾ നടത്താൻ ആഗ്രഹിക്കുന്നവരാണ് എന്ന് പൊതുസമൂഹം തിരിച്ചറിയണം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-06-23-14:30:28.jpg
Keywords: ജാഗ്രത
Category: 18
Sub Category:
Heading: 'വിശുദ്ധ പാപ'ങ്ങളുടെ കണക്കെടുപ്പുകാർ: 'കേസരി' വിഷയത്തില്‍ കെസിബിസി ജാഗ്രത കമ്മീഷന്റെ പ്രതികരണം
Content: രണ്ട് സഹസ്രാബ്ദങ്ങൾക്കടുത്ത ചരിത്രമുള്ള കത്തോലിക്കാ സഭയെ കഴിയുമ്പോഴെല്ലാം ഇകഴ്ത്തി ചിത്രീകരിക്കാനും അവഹേളിക്കാനും, സഭയുടെ സാമൂഹിക പ്രതിബദ്ധതയെയും ഭാരതചരിത്രത്തിലെ സ്ഥാനത്തേയും തമസ്കരിക്കാനും എക്കാലവും ശ്രമിച്ചിട്ടുള്ള ചിലരുടെ സ്ഥാപിത താൽപര്യങ്ങളാണ് ഈ ദിവസങ്ങളിൽ ചർച്ചയായ "കേസരി" വാരികയിലൂടെ ഒരിക്കൽക്കൂടി വെളിപ്പെടുന്നത്. ആർഎസ്എസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ കേസരിയുടെ ജൂൺ 10 ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വി. ദേവസഹായം പിള്ളയെക്കുറിച്ചുള്ള ലേഖനത്തിൽ കത്തോലിക്കാ സഭയെക്കുറിച്ച് ഒട്ടേറെ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ചരിത്ര നിർമ്മിതികൾ, അട്ടിമറികൾ, വളച്ചൊടിക്കലുകൾ എന്നിങ്ങനെ ആരോപണങ്ങളുടെ നീണ്ട നിരയാണ് ലേഖനകർത്താവ് ഉയർത്തുന്നത്. കത്തോലിക്കാ സഭയിലെ വിശുദ്ധ പദവി പ്രഖ്യാപനം മുതൽ, മദർ തെരേസ വരെ നിശിതമായി വിമർശിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. മദർതെരേസയുടെ കാര്യത്തിൽ ചരിത്ര നിർമ്മിതി നടത്തിയ കത്തോലിക്കാ സഭ ദേവസഹായം പിള്ള ഉൾപ്പെടെയുള്ള മറ്റു പലരുടെയും കാര്യത്തിലും ഇപ്രകാരമാണ് ചെയ്തിട്ടുള്ളതെന്ന് ലേഖകൻ ആരോപിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ കത്തോലിക്കാ സഭയുടെ നിലപാടുകളെയും രീതികളെയും പ്രവർത്തനങ്ങളെയും അടച്ചാക്ഷേപിക്കുകയാണ് ലേഖനത്തിന്റെ ലക്ഷ്യമെന്ന് വ്യക്തം. ആധുനികലോകത്തിൽ ഏറ്റവും മികച്ചതും മാതൃകാപരവുമായ രീതിയിൽ ചരിത്രത്തെയും സാഹചര്യങ്ങളെയും സമീപിക്കുകയും പഠിക്കുകയും തിരുത്തലുകൾ വരുത്തുകയും ക്രിയാത്മക ഇടപെടലുകൾ ഉറപ്പുവരുത്തുകയും ചെയ്യുന്ന കുറ്റമറ്റ സംവിധാനങ്ങളാണ് കത്തോലിക്കാ സഭയ്ക്കുള്ളത്. എപ്രകാരമാണ് ഇത്തരം വിഷയങ്ങളെ കത്തോലിക്കാ സഭ സമീപിക്കുന്നതെന്നും, എന്തുകൊണ്ടാണ് സഭയുടെ നിലപാടുകൾ ലോകത്തിന് സ്വീകാര്യമായിരിക്കുന്നതെന്നും അവ വിലമതിക്കപ്പെടുന്നതെന്നുമുള്ള നിരീക്ഷണത്തിന്റെ അഭാവമോ അഥവാ തമസ്കരണമോ ഇത്തരം ആഖ്യാനങ്ങളിൽ എക്കാലവും പ്രകടമാണ്. ശത്രുസ്ഥാനത്ത് നിർത്തി തങ്ങളുടെ അണികളിൽ കത്തോലിക്കാ വിശ്വാസികളോട് വിരോധം ജനിപ്പിക്കാനുള്ള ഗൂഢ ശ്രമം മുമ്പ് പലപ്പോഴും എന്നതുപോലെ, കേരളത്തിലെ പ്രമുഖ സംഘപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന "കേസരി" വാരികയിലെ ഈ ലേഖനത്തിലും തുടരുന്നുണ്ട്. ബിജെപി - ആർഎസ്എസ് നേതൃതലങ്ങളിൽനിന്നും ക്രൈസ്തവരും കത്തോലിക്കാ സഭയുമായും സൗഹാർദ്ദം ആഗ്രഹിക്കുന്നു എന്ന നിലയ്ക്കുള്ള പ്രചാരണങ്ങൾ ഒരു വശത്ത് പുരോഗമിക്കുമ്പോൾതന്നെ മറുവശത്ത് ഇത്തരത്തിലുള്ള കടുത്ത വിദ്വേഷ പ്രചാരണങ്ങൾ നിർബ്ബാധം തുടരുന്നു. അതിനാൽ, ഇത്തരം സംഘടനകളും അവയുടെ നേതൃത്വവും ആത്മാർത്ഥമായി സാമുദായിക - സാമൂഹിക സൗഹാർദ്ദം ആഗ്രഹിക്കുന്നുണ്ടോ എന്ന സംശയം ന്യായമാണ്. #{blue->none->b-> ഇന്ത്യയിലെ ഇന്നത്തെ സാഹചര്യങ്ങൾ }# കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടന്നുവരുന്ന തുടർച്ചയായ ആക്രമണങ്ങൾക്ക് വഴിയൊരുക്കിയിട്ടുള്ളത് ഇത്തരം വിദ്വേഷ പ്രചാരണങ്ങളാണ്. വംശീയവും വർഗ്ഗീയവുമായ വ്യാജപ്രചരണങ്ങളും അതിന്റെ തുടർച്ചയായ ആക്രമണ ആഹ്വാനങ്ങളും വിവിധ സംസ്ഥാനങ്ങളെ എത്രമാത്രം കലാപ കലുഷിതമാക്കി മാറ്റിയിരിക്കുന്നു എന്നുള്ളത് നാം കണ്ണുതുറന്ന് കാണേണ്ടതുണ്ട്. ഗ്രഹാം സ്റ്റെയിൻസിന്റെ കൊലപാതകവും, കണ്ഡമാൽ കലാപവും, സമീപ നാളുകളിൽ ഉൾപ്പെടെയുള്ള ചെറുതും വലുതുമായ ഒട്ടനവധി അക്രമ സംഭവങ്ങളും ഇതിന് ഉദാഹരണങ്ങളാണ്. ക്രൈസ്തവ സന്യസ്തർക്ക് തങ്ങളുടെ സന്യാസ വസ്ത്രം ധരിച്ചുകൊണ്ട് പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെടാൻ കഴിയാത്ത സാഹചര്യം ഇന്ത്യയിൽ ചിലയിടങ്ങളിൽ ഇന്ന് നിലനിൽക്കുന്നെങ്കിൽ അതിനുള്ള കാരണവും ഇത്തരം വിദ്വേഷ പ്രചാരണങ്ങളല്ലാതെ മറ്റൊന്നുമല്ല. ഇത്തരം അക്രമങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും പിന്നിൽ ആർഎസ്എസ് അനുബന്ധ സംഘടനകളാണെന്നുള്ളത് വ്യക്തമാണ്. ഇന്ത്യയിലെമ്പാടും പാവപ്പെട്ടവർക്കുവേണ്ടി നിസ്വാർത്ഥ സേവനം നടത്തിവരുന്ന ഒട്ടേറെ കത്തോലിക്കാ സ്ഥാപനങ്ങളെയും അതിന്റെ ഭാഗമായ പതിനായിരങ്ങളെയും കണ്ടില്ലെന്ന് നടിച്ചുകൊണ്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ നിരന്തരം ഉന്നയിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യപ്പെടേണ്ടതുണ്ട്. മതപരിവർത്തനം എന്ന ആരോപണം നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുന്നവർ, കുറഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ക്രിസ്ത്യൻ ജനസംഖ്യയെക്കുറിച്ച് നിശ്ശബ്ദരാണ്. സ്വമനസാൽ ക്രൈസ്തവ വിശ്വാസം സ്വീകരിക്കാൻ ആരെങ്കിലും തയ്യാറാകുന്ന പക്ഷം മാത്രം കത്തോലിക്കാ സമൂഹത്തിലേക്ക് ആ വ്യക്തിയെ സ്വാഗതം ചെയ്യുക എന്ന ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തിനപ്പുറം മറ്റൊരു നിലപാടും സ്വാർത്ഥ താൽപ്പര്യങ്ങളും കത്തോലിക്കാ സഭയ്ക്ക് ഇല്ല. വസ്തുതകൾ ഇപ്രകാരമായിരിക്കെ, കത്തോലിക്കാ മിഷനറിമാരെക്കുറിച്ച് എക്കാലവും ചില വർഗ്ഗീയ സംഘടനകൾ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണം മതപരിവർത്തനമാണ്. തുടർച്ചയായ വർഗീയ വിദ്വേഷ പ്രചാരണങ്ങളിലൂടെ കടുത്ത സാമൂഹിക അരക്ഷിതാവസ്ഥയും, തെറ്റിദ്ധാരണകളും മനസുകളിൽ നിറച്ച് ശത്രുതാമനോഭാവം വളർത്തി അനേകം ദേശങ്ങളെ കലാപ ഭൂമിയാക്കി മാറ്റിയ അതേ പ്രവർത്തന രീതിയാണ് ഒരുവശത്ത് കേരളത്തിലും സംഘപരിവാർ സംഘടനകൾ അനുവർത്തിച്ചുവരുന്നതെന്ന് വ്യക്തമാണ്. ഒരു പതിറ്റാണ്ടിന് മുമ്പില്ലാതിരുന്ന വിദ്വേഷ ചിന്തകൾ ഇന്നത്തെ കേരളത്തിൽ നിറഞ്ഞിരിക്കുന്നു. പരസ്പരമുള്ള വിദ്വേഷ പ്രചരണങ്ങളും വ്യാജ പ്രചരണങ്ങളും അടിസ്ഥാന രഹിതമായ ആരോപണങ്ങളും അവസാനിപ്പിക്കാത്ത പക്ഷം ഇപ്പോഴുള്ള സാമൂഹിക പ്രതിസന്ധികൾക്ക് പരിഹാരം കാണാനാവില്ല. വർഗ്ഗീയ ചിന്തകളെ ആളിക്കത്തിക്കാൻ ശ്രമിക്കുന്ന പ്രസ്ഥാനങ്ങൾ ശാശ്വതമായ സമാധാനം ആഗ്രഹിക്കുന്നവരല്ല, മറിച്ച്, അശാന്തിയിൽനിന്ന് വിളവെടുപ്പുകൾ നടത്താൻ ആഗ്രഹിക്കുന്നവരാണ് എന്ന് പൊതുസമൂഹം തിരിച്ചറിയണം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-06-23-14:30:28.jpg
Keywords: ജാഗ്രത