Contents
Displaying 19811-19820 of 25031 results.
Content:
20203
Category: 18
Sub Category:
Heading: പിഒസി സ്ഥാപക ഡയറക്ടര്‍ ഫാ. ജോസഫ് കണ്ണത്ത് അന്തരിച്ചു
Content: തൃശൂർ: പിഒസി സ്ഥാപക ഡയറക്ടറും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്ന ഫാ. ജോസഫ് കണ്ണത്ത് (92) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതിനു തൃശൂർ പുതുക്കാട്ടെ വസതിയിൽ സംസ്കാര ശുശ്രൂഷ ആരംഭിക്കും. 10ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ശുശ്രൂഷകൾ ആരംഭിക്കും. തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ടോണി നീലങ്കാവിൽ, മാർ ജേക്കബ് തൂങ്കുഴി തുടങ്ങിയവർ സഹകാർമികരാകും. 1958ൽ പൗരോഹിത്യം സ്വീകരിച്ച ഫാ. ജോസഫ് കണ്ണത്ത് 1965 വരെ തൃശൂർ രൂപതയിലെ വിവിധ പള്ളികളിൽ സേവനമനുഷ്ഠിച്ചു. 1966 മുതൽ പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ(പിഒസി) സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളിലേർപ്പെട്ടു. 1975 മുതൽ 1979 വരെ പാലാരിവട്ടം പിഒസിയുടെ ഡയറക്ടറായി. പുതുക്കാട് കണ്ണത്ത് അന്തോണി കൊച്ചുമറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ആന്റണി, സിസ്റ്റർ ബോൾഡ്വിൻ, ആനി, പരേതരായ അനസി കൊച്ചുദേവസി, സിസ്റ്റർ ജൂലിയാന, ഡേവിസ്.
Image: /content_image/India/India-2022-12-14-09:48:20.jpg
Keywords: പിഓസി
Category: 18
Sub Category:
Heading: പിഒസി സ്ഥാപക ഡയറക്ടര്‍ ഫാ. ജോസഫ് കണ്ണത്ത് അന്തരിച്ചു
Content: തൃശൂർ: പിഒസി സ്ഥാപക ഡയറക്ടറും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്ന ഫാ. ജോസഫ് കണ്ണത്ത് (92) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതിനു തൃശൂർ പുതുക്കാട്ടെ വസതിയിൽ സംസ്കാര ശുശ്രൂഷ ആരംഭിക്കും. 10ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ശുശ്രൂഷകൾ ആരംഭിക്കും. തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ടോണി നീലങ്കാവിൽ, മാർ ജേക്കബ് തൂങ്കുഴി തുടങ്ങിയവർ സഹകാർമികരാകും. 1958ൽ പൗരോഹിത്യം സ്വീകരിച്ച ഫാ. ജോസഫ് കണ്ണത്ത് 1965 വരെ തൃശൂർ രൂപതയിലെ വിവിധ പള്ളികളിൽ സേവനമനുഷ്ഠിച്ചു. 1966 മുതൽ പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ(പിഒസി) സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളിലേർപ്പെട്ടു. 1975 മുതൽ 1979 വരെ പാലാരിവട്ടം പിഒസിയുടെ ഡയറക്ടറായി. പുതുക്കാട് കണ്ണത്ത് അന്തോണി കൊച്ചുമറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ആന്റണി, സിസ്റ്റർ ബോൾഡ്വിൻ, ആനി, പരേതരായ അനസി കൊച്ചുദേവസി, സിസ്റ്റർ ജൂലിയാന, ഡേവിസ്.
Image: /content_image/India/India-2022-12-14-09:48:20.jpg
Keywords: പിഓസി
Content:
20204
Category: 18
Sub Category:
Heading: ക്രൈസ്തവ വിശ്വാസ സാക്ഷ്യങ്ങളും പരിശീലനവും ശക്തിപ്പെടണം: സംയുക്ത ദൈവശാസ്ത്ര സമിതി
Content: കോട്ടയം: വിശ്വാസ പ്രതിസന്ധികൾ ശക്തിപ്പെടുന്ന കാലത്തു ക്രൈസ്തവ വിശ്വാസ സാക്ഷ്യങ്ങളും പരിശീലനവും ശക്തിപ്പെടണമെന്നു കത്തോലിക്കാസഭയുടെയും മലങ്കര യാക്കോബായ സുറിയാനിസഭയുടെയും സഭൈക്യ ചർച്ചകൾക്കായുള്ള ഔദ്യോഗിക ദൈവശാസ്ത്ര സമിതി വിലയിരുത്തി. അതിനായി സംയുക്തമായി പഠനങ്ങൾ നടത്താനും മാർഗനിർദശങ്ങൾക്കു രൂപം നല്കാനും സമിതിയുടെ കോട്ടയത്ത് സ്പിരിച്വാലിറ്റി സെന്ററിൽ നടന്ന സമ്മേളനം തീരുമാനിച്ചു. ക്രൈസ്തവ സ്ഥാപനങ്ങളിൽ കോളജുകളിലും ആശുപത്രികളിലും വിശ്വാസപരിചര ണം നല്കുന്നതിനു സഭകൾ പരസ്പരം സൗകര്യം ഒരുക്കാനും സഭകൾ തമ്മിലുള്ള ബന്ധത്തെ അധികരിച്ച് ബോധനം നല്കാനും സമ്മേളനം തീരുമാനിച്ചു. ക്രിസ്തുവിജ്ഞാനീയത്തിലും സഭാന്തര വിവാഹത്തിലും പള്ളികളും പ്രത്യേക സാഹചര്യത്തിൽ സെമിത്തേരികളും പങ്കുവയ്ക്കുന്നതിലും ഉണ്ടാക്കിയ ധാരണകളും പത്രോസിന്റെ പ്രഥമസ്ഥാനീയതയെ സംബന്ധിച്ചും പൊതുസാക്ഷ്യത്തെ സംബന്ധിച്ചും നടത്തിയ പൊതുപ്രസ്താവനകളും വിലയിരുത്തിയ സമ്മേളനത്തിൽ വത്തിക്കാന്റെ സഭൈക്യത്തിനായുള്ള കാര്യാലയത്തിന്റെ സെക്രട്ടറി ആർച്ച്ബിഷപ് ബ്രയൻ ഫാരലും മലങ്കര യാക്കോബായ സുറിയാനി സഭയുടെ കുറിയാക്കോസ് മാർ തിയോഫിലസ് മെത്രാപ്പോലീത്തയും അധ്യക്ഷത വഹിച്ചു. റവ. ഡോ. അദ്ദായി യാക്കോബ് കോർ എപ്പിസ്കോപ്പ, റവ. ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്പിൽ, റവ. ഡോ. ജേക്കബ് തെക്കേപ്പറമ്പിൽ, റവ. ഡോ. കുറിയാക്കോസ് മൂലയിൽ കോർ എപ്പിസ്കോപ്പ എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ, റവ. ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്പിൽ, റവ. ഡോ. ജേക്കബ് തെക്കേപ്പറമ്പിൽ, റവ. ഡോ. സേവ്യർ കൂടപ്പുഴ, റവ. ഡോ. അഗസ്റ്റിൻ കടേപ്പറമ്പിൽ, റവ. ഡോ. ഹിയാസിന്ദ് ഡസ്റ്റേവില്ലേ എന്നിവർ കത്തോലിക്കാസഭയെ പ്രതിനിധീകരിച്ചും, ഡോ. മാത്യൂസ് മാർ അന്തീമോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ തിമോ ത്തിയോസ് മെത്രാപ്പോലീത്ത, റവ. ഡോ. അദ്ദായി യാക്കോബ് കോർ എപ്പാപ്പ, റവ. ഡോ. കുറിയാക്കോസ് മൂലയിൽ കോർ എപ്പാപ്പ, ഫാ. ഷിബു ചെറിയാൻ, ഫാ. ദാനിയേൽ തട്ടാറയിൽ, ഡോ. പ്രിൻസ് പൗലോസ്, ഡോ. കുറിയാക്കോസ് കൊള്ളന്നു ർ, ഫാ. ബിജു മത്തായി പാറേക്കാട്ടിൽ, ഡോ. അനീഷ് കെ. റോയി എന്നിവർ മലങ്കര യാക്കോബായ സുറിയാനി സഭയെ പ്രതിനിധീകരിച്ചും സമ്മേളനത്തിൽ പങ്കെടുത്തു.
Image: /content_image/India/India-2022-12-14-09:54:13.jpg
Keywords: ദൈവശാസ്ത്ര
Category: 18
Sub Category:
Heading: ക്രൈസ്തവ വിശ്വാസ സാക്ഷ്യങ്ങളും പരിശീലനവും ശക്തിപ്പെടണം: സംയുക്ത ദൈവശാസ്ത്ര സമിതി
Content: കോട്ടയം: വിശ്വാസ പ്രതിസന്ധികൾ ശക്തിപ്പെടുന്ന കാലത്തു ക്രൈസ്തവ വിശ്വാസ സാക്ഷ്യങ്ങളും പരിശീലനവും ശക്തിപ്പെടണമെന്നു കത്തോലിക്കാസഭയുടെയും മലങ്കര യാക്കോബായ സുറിയാനിസഭയുടെയും സഭൈക്യ ചർച്ചകൾക്കായുള്ള ഔദ്യോഗിക ദൈവശാസ്ത്ര സമിതി വിലയിരുത്തി. അതിനായി സംയുക്തമായി പഠനങ്ങൾ നടത്താനും മാർഗനിർദശങ്ങൾക്കു രൂപം നല്കാനും സമിതിയുടെ കോട്ടയത്ത് സ്പിരിച്വാലിറ്റി സെന്ററിൽ നടന്ന സമ്മേളനം തീരുമാനിച്ചു. ക്രൈസ്തവ സ്ഥാപനങ്ങളിൽ കോളജുകളിലും ആശുപത്രികളിലും വിശ്വാസപരിചര ണം നല്കുന്നതിനു സഭകൾ പരസ്പരം സൗകര്യം ഒരുക്കാനും സഭകൾ തമ്മിലുള്ള ബന്ധത്തെ അധികരിച്ച് ബോധനം നല്കാനും സമ്മേളനം തീരുമാനിച്ചു. ക്രിസ്തുവിജ്ഞാനീയത്തിലും സഭാന്തര വിവാഹത്തിലും പള്ളികളും പ്രത്യേക സാഹചര്യത്തിൽ സെമിത്തേരികളും പങ്കുവയ്ക്കുന്നതിലും ഉണ്ടാക്കിയ ധാരണകളും പത്രോസിന്റെ പ്രഥമസ്ഥാനീയതയെ സംബന്ധിച്ചും പൊതുസാക്ഷ്യത്തെ സംബന്ധിച്ചും നടത്തിയ പൊതുപ്രസ്താവനകളും വിലയിരുത്തിയ സമ്മേളനത്തിൽ വത്തിക്കാന്റെ സഭൈക്യത്തിനായുള്ള കാര്യാലയത്തിന്റെ സെക്രട്ടറി ആർച്ച്ബിഷപ് ബ്രയൻ ഫാരലും മലങ്കര യാക്കോബായ സുറിയാനി സഭയുടെ കുറിയാക്കോസ് മാർ തിയോഫിലസ് മെത്രാപ്പോലീത്തയും അധ്യക്ഷത വഹിച്ചു. റവ. ഡോ. അദ്ദായി യാക്കോബ് കോർ എപ്പിസ്കോപ്പ, റവ. ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്പിൽ, റവ. ഡോ. ജേക്കബ് തെക്കേപ്പറമ്പിൽ, റവ. ഡോ. കുറിയാക്കോസ് മൂലയിൽ കോർ എപ്പിസ്കോപ്പ എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ, റവ. ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്പിൽ, റവ. ഡോ. ജേക്കബ് തെക്കേപ്പറമ്പിൽ, റവ. ഡോ. സേവ്യർ കൂടപ്പുഴ, റവ. ഡോ. അഗസ്റ്റിൻ കടേപ്പറമ്പിൽ, റവ. ഡോ. ഹിയാസിന്ദ് ഡസ്റ്റേവില്ലേ എന്നിവർ കത്തോലിക്കാസഭയെ പ്രതിനിധീകരിച്ചും, ഡോ. മാത്യൂസ് മാർ അന്തീമോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ തിമോ ത്തിയോസ് മെത്രാപ്പോലീത്ത, റവ. ഡോ. അദ്ദായി യാക്കോബ് കോർ എപ്പാപ്പ, റവ. ഡോ. കുറിയാക്കോസ് മൂലയിൽ കോർ എപ്പാപ്പ, ഫാ. ഷിബു ചെറിയാൻ, ഫാ. ദാനിയേൽ തട്ടാറയിൽ, ഡോ. പ്രിൻസ് പൗലോസ്, ഡോ. കുറിയാക്കോസ് കൊള്ളന്നു ർ, ഫാ. ബിജു മത്തായി പാറേക്കാട്ടിൽ, ഡോ. അനീഷ് കെ. റോയി എന്നിവർ മലങ്കര യാക്കോബായ സുറിയാനി സഭയെ പ്രതിനിധീകരിച്ചും സമ്മേളനത്തിൽ പങ്കെടുത്തു.
Image: /content_image/India/India-2022-12-14-09:54:13.jpg
Keywords: ദൈവശാസ്ത്ര
Content:
20205
Category: 1
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയുടെ കംപ്യൂട്ടര്‍ ഹാർഡ് ഡിസ്ക്കില്‍ കൃത്രിമ തെളിവ് ഉണ്ടാക്കി: കേന്ദ്രം നടത്തിയ വേട്ടയാടല്‍ സ്ഥിരീകരിച്ച് യുഎസ് ഫോറന്‍സിക്ക് റിപ്പോര്‍ട്ട്
Content: വാഷിംഗ്ടണ്‍ ഡിസി/മുംബൈ: ഭീമ-കൊറേഗാവ് കേസിൽ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടിയ മുതിർന്ന മനുഷ്യാവകാശ സംരക്ഷകന്‍ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്യാൻ ഉപയോഗിച്ച ഡിജിറ്റൽ തെളിവുകൾ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിന്റെ ഹാർഡ് ഡ്രൈവിൽ കൃത്രിമമായി പ്ലാന്റ് ചെയ്തതാണെന്നു സ്ഥിരീകരിച്ച് പ്രമുഖ അന്താരാഷ്ട്ര ഡിജിറ്റൽ ഫോറൻസിക് സ്ഥാപനമായ ആഴ്സണൽ കൺസൾട്ടിംഗ്. മസാച്യുസെറ്റ്സ് ആസ്ഥാനമായ ആഴ്സണൽ കൺസൾട്ടിങ്ങിന്റെ കണ്ടെത്തലുകൾ വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കംപ്യൂട്ടർ ഹാർഡ് ഡിസ്ക്കിൽ വ്യാജ തെളിവുകൾ ഉണ്ടാക്കുകയായിരുന്നു. ഫാ. സ്റ്റാൻ സ്വാമി ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിന്റെ ഇലക്ട്രോണിക് കോപ്പി യുഎസ് ഡിജിറ്റൽ ഫോറൻസിക് സ്ഥാപനമായ ആഴ്സണൽ വിശദമായി പരിശോധിച്ചിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ വിദഗ്ധ പരിശോധനയിലാണ് അൻപതിലേറെ ഫയലുകള്‍ സ്റ്റാൻ സ്വാമിയുടെ ഹാർഡ് ഡിസ്ക്കില്‍ സൃഷ്ടിച്ചതെന്നു വ്യക്തമായത്. ഏറ്റവുമവസാനമായി 2019 ജൂൺ 5നാണ് കൃത്രിമ തെളിവ് സൃഷ്ടിച്ചതെന്നും ആഴ്സണൽ കൺസൾട്ടിംഗ് ചൂണ്ടിക്കാട്ടുന്നു. നേരത്തേ റോണ വിൽസൻ, സുരേന്ദ്ര ഗാഡ്ലിങ് എന്നീ മനുഷ്യാവകാശ പ്രവർത്തകരുടെ കാര്യത്തിലും ഇത്തരം വ്യാജ ഡിജിറ്റൽ തെളിവുകൾ ഉണ്ടാക്കുകയായിരുന്നെന്ന് കണ്ടെത്തിയിരുന്നു. മനുഷ്യാവകാശ സംരക്ഷകരുടെ കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്തതുമായി ഇന്ത്യൻ ഭരണകൂടത്തെ ബന്ധിപ്പിക്കുന്ന നിരവധി കണ്ടെത്തലുകളിൽ ഏറ്റവും പുതിയതാണ് ഇത്. ഫയൽ സിസ്റ്റം ഇടപാടുകൾ, ആപ്ലിക്കേഷൻ എക്സിക്യൂഷൻ ഡാറ്റ എന്നിവയിൽ അവശേഷിച്ച പ്രവർത്തനം അടിസ്ഥാനമാക്കിയാണ് ആഴ്സണൽ ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. "കീലോഗിംഗ്" എന്ന പ്രക്രിയ ഉപയോഗിച്ചാണ് റെക്കോർഡ് ചെയ്തത്. ഹാക്കർമാർ തന്റെ പാസ്‌വേഡുകൾ ടൈപ്പ് ചെയ്യുമ്പോൾ തന്നെ വായിക്കാൻ കഴിയുന്നതിന്റെ ഉദാഹരണങ്ങളും മറ്റ് രേഖകളും ഇമെയിലുകളും റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു. ഫാദർ സ്റ്റാന്റെ ഉപകരണത്തിലെ 24,000 ഫയലുകളും ഹാക്കർ നിരീക്ഷിച്ചു. നിരീക്ഷണത്തിനു പുറമേ, 2017 ജൂലൈയിൽ ആരംഭിച്ച് 2019 ജൂൺ വരെ നീണ്ടുനിൽക്കുന്ന രണ്ട് ഹാക്കിംഗ് കാമ്പെയ്‌നുകളിൽ ഫാ. സ്റ്റാന്റെ ഹാർഡ് ഡ്രൈവിൽ ഡിജിറ്റൽ ഫയലുകൾ തിരുകിക്കയറ്റി. ഫാ. സ്റ്റാനിന്റെ ഹാർഡ് ഡ്രൈവിൽ മാവോയിസ്റ്റ് കലാപവുമായി ബന്ധപ്പെടുത്തുന്ന അന്‍പതിലധികം ഫയലുകൾ സൃഷ്ടിച്ചു. റെയ്ഡിന് ഒരാഴ്ച മുമ്പ് 2019 ജൂൺ 5-ന് ഫാദർ സ്റ്റാനിന്റെ കംപ്യൂട്ടറിൽ അദ്ദേഹത്തെ കുറ്റാരോപിതനാക്കാൻ ഉതകുന്ന അന്തിമ രേഖ സ്ഥാപിച്ചു, ഭീമ കൊറേഗാവ് കേസിന്റെ രേഖകളുടെ ആധികാരികതയെക്കുറിച്ചും അതിൽ ഫാ. സ്റ്റാനിന്റെ പങ്കിനെ കുറിച്ചും വിദഗ്ധർ ഗുരുതരമായ സംശയങ്ങൾ ഉന്നയിച്ചിട്ടും ഫാദർ സ്റ്റാനിനെ ആദ്യം അറസ്റ്റ് ചെയ്തത് ഈ രേഖകളുടെ അടിസ്ഥാനത്തിലാണ്. ടർക്കിഷ് ഒഡാടിവി കേസ്, ബോസ്റ്റൺ മാരത്തൺ ബോംബിംഗ് കേസ് എന്നിവയുൾപ്പെടെ ലാൻഡ്മാർക്ക് ഡിജിറ്റൽ ഫോറൻസിക് കേസുകളിൽ പ്രവർത്തിച്ച വളരെ പ്രഗത്ഭരായ ഡിജിറ്റൽ ഫോറൻസിക് സ്ഥാപനമായ ആഴ്സനൽ കൺസൾട്ടിംഗ് നടത്തിയ കണ്ടെത്തല്‍ വരും നാളുകളില്‍ വലിയ ചര്‍ച്ചയാകുമെന്ന് തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്. കഴിവുള്ള ഏതൊരു ഡിജിറ്റൽ ഫോറൻസിക് വിദഗ്ധനും തങ്ങള്‍ നടത്തിയ കണ്ടെത്തലുകൾ സ്ഥിരീകരിക്കുമെന്ന് കഴിയുമെന്ന് ആഴ്സണൽ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ 2020 ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍ നിന്നാണ് അറസ്റ്റ്ചെയ്തത്. കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു. എന്നാല്‍ അദ്ദേഹം താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിനു പക്ഷേ, തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ കേവലം ആരോപണങ്ങള്‍ മറയാക്കി വൃദ്ധ വൈദികനെ തടവിലാക്കുകയായിരിന്നു. തടവില്‍ കഴിയുന്നതിനിടെ നിരവധി തവണ മനുഷ്യാവകാശ ലംഘനത്തിന് ഇരയായ വൈദികന്‍ കൂടിയാണ് അദ്ദേഹം. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ കൈ വിറയ്ക്കുമെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്‌ട്രോയോ സിപ്പറോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അടിയന്തരമായ ഈ ആവശ്യം പരിഗണിക്കാത്ത കോടതി കേസ് നീട്ടിക്കൊണ്ടുപോയ മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരിന്നു. ഇതിനിടെ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട അദ്ദേഹം ഏറെ ബുദ്ധിമുട്ടിയിരിന്നു. മുംബൈ തലോജ ജയിലിലായിരുന്ന അദ്ദേഹത്തെ കോടതി ഇടപെടലിനെത്തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് തലോജ ജയിലില്‍ നിന്ന് നവിമുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് ഫാ. സ്റ്റാന്‍ സ്വാമിയെ മാറ്റി. കഴിഞ്ഞ വര്‍ഷം ജൂലൈ 5നു മുംബൈ ഹോളി ഫാമിലി ആശുപത്രിയിലായിരിന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്ത്യം. ഫാ. സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തെ ബ്രിട്ടീഷ് പാർലമെന്റൂം, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും, യുഎന്നും അപലപിച്ചിരുന്നു. 2022 ജൂലൈയിൽ, ഫാദർ സ്റ്റാന്റെ ജീവിതത്തെയും പ്രവർത്തനത്തെയും ബഹുമാനിക്കുന്ന പ്രമേയം യുഎസ് കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ടു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-14-11:13:06.jpg
Keywords:
Category: 1
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയുടെ കംപ്യൂട്ടര്‍ ഹാർഡ് ഡിസ്ക്കില്‍ കൃത്രിമ തെളിവ് ഉണ്ടാക്കി: കേന്ദ്രം നടത്തിയ വേട്ടയാടല്‍ സ്ഥിരീകരിച്ച് യുഎസ് ഫോറന്‍സിക്ക് റിപ്പോര്‍ട്ട്
Content: വാഷിംഗ്ടണ്‍ ഡിസി/മുംബൈ: ഭീമ-കൊറേഗാവ് കേസിൽ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടിയ മുതിർന്ന മനുഷ്യാവകാശ സംരക്ഷകന്‍ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്യാൻ ഉപയോഗിച്ച ഡിജിറ്റൽ തെളിവുകൾ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിന്റെ ഹാർഡ് ഡ്രൈവിൽ കൃത്രിമമായി പ്ലാന്റ് ചെയ്തതാണെന്നു സ്ഥിരീകരിച്ച് പ്രമുഖ അന്താരാഷ്ട്ര ഡിജിറ്റൽ ഫോറൻസിക് സ്ഥാപനമായ ആഴ്സണൽ കൺസൾട്ടിംഗ്. മസാച്യുസെറ്റ്സ് ആസ്ഥാനമായ ആഴ്സണൽ കൺസൾട്ടിങ്ങിന്റെ കണ്ടെത്തലുകൾ വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കംപ്യൂട്ടർ ഹാർഡ് ഡിസ്ക്കിൽ വ്യാജ തെളിവുകൾ ഉണ്ടാക്കുകയായിരുന്നു. ഫാ. സ്റ്റാൻ സ്വാമി ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിന്റെ ഇലക്ട്രോണിക് കോപ്പി യുഎസ് ഡിജിറ്റൽ ഫോറൻസിക് സ്ഥാപനമായ ആഴ്സണൽ വിശദമായി പരിശോധിച്ചിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ വിദഗ്ധ പരിശോധനയിലാണ് അൻപതിലേറെ ഫയലുകള്‍ സ്റ്റാൻ സ്വാമിയുടെ ഹാർഡ് ഡിസ്ക്കില്‍ സൃഷ്ടിച്ചതെന്നു വ്യക്തമായത്. ഏറ്റവുമവസാനമായി 2019 ജൂൺ 5നാണ് കൃത്രിമ തെളിവ് സൃഷ്ടിച്ചതെന്നും ആഴ്സണൽ കൺസൾട്ടിംഗ് ചൂണ്ടിക്കാട്ടുന്നു. നേരത്തേ റോണ വിൽസൻ, സുരേന്ദ്ര ഗാഡ്ലിങ് എന്നീ മനുഷ്യാവകാശ പ്രവർത്തകരുടെ കാര്യത്തിലും ഇത്തരം വ്യാജ ഡിജിറ്റൽ തെളിവുകൾ ഉണ്ടാക്കുകയായിരുന്നെന്ന് കണ്ടെത്തിയിരുന്നു. മനുഷ്യാവകാശ സംരക്ഷകരുടെ കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്തതുമായി ഇന്ത്യൻ ഭരണകൂടത്തെ ബന്ധിപ്പിക്കുന്ന നിരവധി കണ്ടെത്തലുകളിൽ ഏറ്റവും പുതിയതാണ് ഇത്. ഫയൽ സിസ്റ്റം ഇടപാടുകൾ, ആപ്ലിക്കേഷൻ എക്സിക്യൂഷൻ ഡാറ്റ എന്നിവയിൽ അവശേഷിച്ച പ്രവർത്തനം അടിസ്ഥാനമാക്കിയാണ് ആഴ്സണൽ ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. "കീലോഗിംഗ്" എന്ന പ്രക്രിയ ഉപയോഗിച്ചാണ് റെക്കോർഡ് ചെയ്തത്. ഹാക്കർമാർ തന്റെ പാസ്‌വേഡുകൾ ടൈപ്പ് ചെയ്യുമ്പോൾ തന്നെ വായിക്കാൻ കഴിയുന്നതിന്റെ ഉദാഹരണങ്ങളും മറ്റ് രേഖകളും ഇമെയിലുകളും റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു. ഫാദർ സ്റ്റാന്റെ ഉപകരണത്തിലെ 24,000 ഫയലുകളും ഹാക്കർ നിരീക്ഷിച്ചു. നിരീക്ഷണത്തിനു പുറമേ, 2017 ജൂലൈയിൽ ആരംഭിച്ച് 2019 ജൂൺ വരെ നീണ്ടുനിൽക്കുന്ന രണ്ട് ഹാക്കിംഗ് കാമ്പെയ്‌നുകളിൽ ഫാ. സ്റ്റാന്റെ ഹാർഡ് ഡ്രൈവിൽ ഡിജിറ്റൽ ഫയലുകൾ തിരുകിക്കയറ്റി. ഫാ. സ്റ്റാനിന്റെ ഹാർഡ് ഡ്രൈവിൽ മാവോയിസ്റ്റ് കലാപവുമായി ബന്ധപ്പെടുത്തുന്ന അന്‍പതിലധികം ഫയലുകൾ സൃഷ്ടിച്ചു. റെയ്ഡിന് ഒരാഴ്ച മുമ്പ് 2019 ജൂൺ 5-ന് ഫാദർ സ്റ്റാനിന്റെ കംപ്യൂട്ടറിൽ അദ്ദേഹത്തെ കുറ്റാരോപിതനാക്കാൻ ഉതകുന്ന അന്തിമ രേഖ സ്ഥാപിച്ചു, ഭീമ കൊറേഗാവ് കേസിന്റെ രേഖകളുടെ ആധികാരികതയെക്കുറിച്ചും അതിൽ ഫാ. സ്റ്റാനിന്റെ പങ്കിനെ കുറിച്ചും വിദഗ്ധർ ഗുരുതരമായ സംശയങ്ങൾ ഉന്നയിച്ചിട്ടും ഫാദർ സ്റ്റാനിനെ ആദ്യം അറസ്റ്റ് ചെയ്തത് ഈ രേഖകളുടെ അടിസ്ഥാനത്തിലാണ്. ടർക്കിഷ് ഒഡാടിവി കേസ്, ബോസ്റ്റൺ മാരത്തൺ ബോംബിംഗ് കേസ് എന്നിവയുൾപ്പെടെ ലാൻഡ്മാർക്ക് ഡിജിറ്റൽ ഫോറൻസിക് കേസുകളിൽ പ്രവർത്തിച്ച വളരെ പ്രഗത്ഭരായ ഡിജിറ്റൽ ഫോറൻസിക് സ്ഥാപനമായ ആഴ്സനൽ കൺസൾട്ടിംഗ് നടത്തിയ കണ്ടെത്തല്‍ വരും നാളുകളില്‍ വലിയ ചര്‍ച്ചയാകുമെന്ന് തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്. കഴിവുള്ള ഏതൊരു ഡിജിറ്റൽ ഫോറൻസിക് വിദഗ്ധനും തങ്ങള്‍ നടത്തിയ കണ്ടെത്തലുകൾ സ്ഥിരീകരിക്കുമെന്ന് കഴിയുമെന്ന് ആഴ്സണൽ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ 2020 ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍ നിന്നാണ് അറസ്റ്റ്ചെയ്തത്. കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു. എന്നാല്‍ അദ്ദേഹം താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിനു പക്ഷേ, തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ കേവലം ആരോപണങ്ങള്‍ മറയാക്കി വൃദ്ധ വൈദികനെ തടവിലാക്കുകയായിരിന്നു. തടവില്‍ കഴിയുന്നതിനിടെ നിരവധി തവണ മനുഷ്യാവകാശ ലംഘനത്തിന് ഇരയായ വൈദികന്‍ കൂടിയാണ് അദ്ദേഹം. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ കൈ വിറയ്ക്കുമെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്‌ട്രോയോ സിപ്പറോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അടിയന്തരമായ ഈ ആവശ്യം പരിഗണിക്കാത്ത കോടതി കേസ് നീട്ടിക്കൊണ്ടുപോയ മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരിന്നു. ഇതിനിടെ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട അദ്ദേഹം ഏറെ ബുദ്ധിമുട്ടിയിരിന്നു. മുംബൈ തലോജ ജയിലിലായിരുന്ന അദ്ദേഹത്തെ കോടതി ഇടപെടലിനെത്തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് തലോജ ജയിലില്‍ നിന്ന് നവിമുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് ഫാ. സ്റ്റാന്‍ സ്വാമിയെ മാറ്റി. കഴിഞ്ഞ വര്‍ഷം ജൂലൈ 5നു മുംബൈ ഹോളി ഫാമിലി ആശുപത്രിയിലായിരിന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്ത്യം. ഫാ. സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തെ ബ്രിട്ടീഷ് പാർലമെന്റൂം, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും, യുഎന്നും അപലപിച്ചിരുന്നു. 2022 ജൂലൈയിൽ, ഫാദർ സ്റ്റാന്റെ ജീവിതത്തെയും പ്രവർത്തനത്തെയും ബഹുമാനിക്കുന്ന പ്രമേയം യുഎസ് കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ടു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-14-11:13:06.jpg
Keywords:
Content:
20206
Category: 1
Sub Category:
Heading: കത്തോലിക്ക മെത്രാന്മാരുടെ എതിർപ്പ് വകവെച്ചില്ല: ഭ്രൂണഹത്യ അനുകൂല നയത്തിന് പിന്നാലെ സ്വവർഗ്ഗ വിവാഹ ബില്ലിലും ഒപ്പുവെച്ച് ജോ ബൈഡൻ
Content: വാഷിംഗ്ടണ്‍ ഡി.സി: കത്തോലിക്കാ മെത്രാന്മാര്‍ ഉയര്‍ത്തിയ ശക്തമായ എതിർപ്പ് വകവക്കാതെ സ്വവർഗ്ഗ വിവാഹത്തിന് ദേശീയതലത്തിൽ കൂടുതൽ അവകാശങ്ങൾ നൽകുന്ന ബില്ലിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചു. വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ജനപ്രതിനിധി സഭയുടെ സ്പീക്കർ നാൻസി പെലോസി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിലാണ് അമേരിക്കൻ പ്രസിഡന്റ് 'റെസ്പെക്ട് ഫോർ മാര്യേജ് ആക്ട്' എന്ന പേരുള്ള ബില്ലിൽ ഒപ്പുവെച്ചത്. പുതിയ ബില്‍ പാസ്സായതോടെ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തെ നിർവചിച്ചിരുന്ന ഡിഫൻസ് ഓഫ് മാര്യേജ് ആക്ട് ഔദ്യോഗികമായി അസാധുവാകും. കത്തോലിക്കാ സഭയുടെ പഠനങ്ങൾക്ക് അനുസൃതമായി സ്ത്രീയും, പുരുഷനും തമ്മിൽ മാത്രമേ വിവാഹം പാടുള്ളൂവെന്ന നിര്‍വചനത്തിന് വിരുദ്ധമായ നിലപാടിനെ തുടര്‍ന്നാണ് കത്തോലിക്കാ മെത്രാന്മാർ ബില്ലിനെതിരെ രംഗത്തുവന്നത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">The Respect for Marriage Act will safeguard the rights and protections to which LGBTQ+ and interracial couples and their children are entitled. <br><br>It will also ensure that LGBTQ+ youth will grow up knowing that they can lead full, happy lives and build families of their own. <a href="https://t.co/pa9xQbNMKJ">pic.twitter.com/pa9xQbNMKJ</a></p>— Joe Biden (@JoeBiden) <a href="https://twitter.com/JoeBiden/status/1602443451823689728?ref_src=twsrc%5Etfw">December 12, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഡിസംബർ എട്ടാം തീയതിയാണ്, ജനപ്രതിനിധിസഭ 169 വോട്ടുകൾക്കെതിരെ 258 വോട്ടുകൾക്കു ബില്ല് പാസാക്കി പ്രസിഡന്റിന് അയച്ചത്. നിയമം പ്രാബല്യത്തിൽ വന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കത്തോലിക്കാ സഭയുടെ പ്രസ്ഥാനങ്ങളുടെയും, വിശ്വാസികളുടെയും, പരമ്പരാഗത വിവാഹത്തിൽ വിശ്വസിക്കുന്നവരുടെയും മേൽ സമ്മർദ്ദം ഉണ്ടാകും എന്ന് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് അമേരിക്കൻ കോൺഗ്രസിന് നവംബർ മാസം കത്തോലിക്കാ മെത്രാൻ സമിതി കത്ത് എഴുതിയിരുന്നു. കർദ്ദിനാൾ തിമോത്തി ഡോളനും, വിനോന- റോചസ്റ്റർ മെത്രാൻ റോബർട്ട് ബാരനുമാണ് കത്തിൽ ഒപ്പിട്ടിരുന്നത്. ഇതിനിടയിൽ വിവാഹം ഒരു പുരുഷനും സ്ത്രീയും തമ്മിൽ മാത്രമേ പാടുള്ളൂ എന്ന് വിശ്വസിക്കുന്നവർക്ക് സംരക്ഷണം നൽകുന്നതിന് വേണ്ടി ടെക്സാസിൽ നിന്നുള്ള ജനപ്രതി സഭാംഗം ചിപ് റോയ് കൊണ്ടുവന്ന ഭരണഘടന ഭേദഗതിയും ബില്ലിൽ ഉൾക്കൊള്ളിക്കാൻ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ തയ്യാറായിരുന്നില്ല. മെത്രാന്മാരുടെ പിന്തുണയുണ്ടായിരുന്ന ഈ ഭരണഘടന ഭേദഗതി സെനറ്റിൽ പാസാക്കാൻ മൈക്ക് ലീ എന്ന സെനറ്റർ ശ്രമം നടത്തിയിരുന്നുവെങ്കിലും ആ ശ്രമവും വിഫലമായി. </p> <blockquote class="twitter-tweet"><p lang="en" dir="ltr">The “Respect for Marriage Act” will be signed into law tomorrow by President Biden. Opponents fear it will be used to discriminate against those who believe in traditional marriage. <a href="https://twitter.com/EWTNNewsNightly?ref_src=twsrc%5Etfw">@EWTNNewsNightly</a> White House correspondent <a href="https://twitter.com/owentjensen?ref_src=twsrc%5Etfw">@owentjensen</a> asked about it in the briefing room. <a href="https://t.co/jDvOymKbvr">pic.twitter.com/jDvOymKbvr</a></p>— EWTN News Nightly (@EWTNNewsNightly) <a href="https://twitter.com/EWTNNewsNightly/status/1602431388120010752?ref_src=twsrc%5Etfw">December 12, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഭ്രൂണഹത്യ എന്ന മാരക തിന്മയെ ഏറ്റവും അധികം പ്രോത്സാഹിപ്പിക്കുന്ന ഡെമോക്രാറ്റിക് നേതാവു കൂടിയാണ് യുഎസ് പ്രസിഡന്‍റ് ബൈഡന്‍. കത്തോലിക്കാ വിശ്വാസി എന്ന് അവകാശപ്പെടുമ്പോഴും യാതൊരു ധാര്‍മ്മികതയും ഇല്ലാതെ നിലകൊള്ളുന്ന ജോ ബൈഡന്റെ നിലപാടുകള്‍ നിരവധി വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നതിനാല്‍ ബൈഡന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്ക് വിശുദ്ധ കുര്‍ബാന നിഷേധിക്കണമെന്ന പ്രചരണം രാജ്യത്തു വളരെ ശക്തമാണ്. നിരവധി മെത്രാന്‍മാരും ഇതിനെ പിന്താങ്ങുന്നുണ്ട്. ഭ്രൂണഹത്യ എന്ന തിന്മയ്ക്കൊപ്പം സ്വവര്‍ഗ്ഗബന്ധത്തെയും പ്രോത്സാഹിപ്പിച്ചുക്കൊണ്ടുള്ള ബൈഡന്‍റെ നിലപാട് വരും നാളുകളില്‍ വലിയ വിമര്‍ശനങ്ങള്‍ക്കു കാരണമാകുമെന്ന് തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-14-12:51:10.jpg
Keywords: സ്വവര്‍
Category: 1
Sub Category:
Heading: കത്തോലിക്ക മെത്രാന്മാരുടെ എതിർപ്പ് വകവെച്ചില്ല: ഭ്രൂണഹത്യ അനുകൂല നയത്തിന് പിന്നാലെ സ്വവർഗ്ഗ വിവാഹ ബില്ലിലും ഒപ്പുവെച്ച് ജോ ബൈഡൻ
Content: വാഷിംഗ്ടണ്‍ ഡി.സി: കത്തോലിക്കാ മെത്രാന്മാര്‍ ഉയര്‍ത്തിയ ശക്തമായ എതിർപ്പ് വകവക്കാതെ സ്വവർഗ്ഗ വിവാഹത്തിന് ദേശീയതലത്തിൽ കൂടുതൽ അവകാശങ്ങൾ നൽകുന്ന ബില്ലിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചു. വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ജനപ്രതിനിധി സഭയുടെ സ്പീക്കർ നാൻസി പെലോസി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിലാണ് അമേരിക്കൻ പ്രസിഡന്റ് 'റെസ്പെക്ട് ഫോർ മാര്യേജ് ആക്ട്' എന്ന പേരുള്ള ബില്ലിൽ ഒപ്പുവെച്ചത്. പുതിയ ബില്‍ പാസ്സായതോടെ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തെ നിർവചിച്ചിരുന്ന ഡിഫൻസ് ഓഫ് മാര്യേജ് ആക്ട് ഔദ്യോഗികമായി അസാധുവാകും. കത്തോലിക്കാ സഭയുടെ പഠനങ്ങൾക്ക് അനുസൃതമായി സ്ത്രീയും, പുരുഷനും തമ്മിൽ മാത്രമേ വിവാഹം പാടുള്ളൂവെന്ന നിര്‍വചനത്തിന് വിരുദ്ധമായ നിലപാടിനെ തുടര്‍ന്നാണ് കത്തോലിക്കാ മെത്രാന്മാർ ബില്ലിനെതിരെ രംഗത്തുവന്നത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">The Respect for Marriage Act will safeguard the rights and protections to which LGBTQ+ and interracial couples and their children are entitled. <br><br>It will also ensure that LGBTQ+ youth will grow up knowing that they can lead full, happy lives and build families of their own. <a href="https://t.co/pa9xQbNMKJ">pic.twitter.com/pa9xQbNMKJ</a></p>— Joe Biden (@JoeBiden) <a href="https://twitter.com/JoeBiden/status/1602443451823689728?ref_src=twsrc%5Etfw">December 12, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഡിസംബർ എട്ടാം തീയതിയാണ്, ജനപ്രതിനിധിസഭ 169 വോട്ടുകൾക്കെതിരെ 258 വോട്ടുകൾക്കു ബില്ല് പാസാക്കി പ്രസിഡന്റിന് അയച്ചത്. നിയമം പ്രാബല്യത്തിൽ വന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കത്തോലിക്കാ സഭയുടെ പ്രസ്ഥാനങ്ങളുടെയും, വിശ്വാസികളുടെയും, പരമ്പരാഗത വിവാഹത്തിൽ വിശ്വസിക്കുന്നവരുടെയും മേൽ സമ്മർദ്ദം ഉണ്ടാകും എന്ന് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് അമേരിക്കൻ കോൺഗ്രസിന് നവംബർ മാസം കത്തോലിക്കാ മെത്രാൻ സമിതി കത്ത് എഴുതിയിരുന്നു. കർദ്ദിനാൾ തിമോത്തി ഡോളനും, വിനോന- റോചസ്റ്റർ മെത്രാൻ റോബർട്ട് ബാരനുമാണ് കത്തിൽ ഒപ്പിട്ടിരുന്നത്. ഇതിനിടയിൽ വിവാഹം ഒരു പുരുഷനും സ്ത്രീയും തമ്മിൽ മാത്രമേ പാടുള്ളൂ എന്ന് വിശ്വസിക്കുന്നവർക്ക് സംരക്ഷണം നൽകുന്നതിന് വേണ്ടി ടെക്സാസിൽ നിന്നുള്ള ജനപ്രതി സഭാംഗം ചിപ് റോയ് കൊണ്ടുവന്ന ഭരണഘടന ഭേദഗതിയും ബില്ലിൽ ഉൾക്കൊള്ളിക്കാൻ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ തയ്യാറായിരുന്നില്ല. മെത്രാന്മാരുടെ പിന്തുണയുണ്ടായിരുന്ന ഈ ഭരണഘടന ഭേദഗതി സെനറ്റിൽ പാസാക്കാൻ മൈക്ക് ലീ എന്ന സെനറ്റർ ശ്രമം നടത്തിയിരുന്നുവെങ്കിലും ആ ശ്രമവും വിഫലമായി. </p> <blockquote class="twitter-tweet"><p lang="en" dir="ltr">The “Respect for Marriage Act” will be signed into law tomorrow by President Biden. Opponents fear it will be used to discriminate against those who believe in traditional marriage. <a href="https://twitter.com/EWTNNewsNightly?ref_src=twsrc%5Etfw">@EWTNNewsNightly</a> White House correspondent <a href="https://twitter.com/owentjensen?ref_src=twsrc%5Etfw">@owentjensen</a> asked about it in the briefing room. <a href="https://t.co/jDvOymKbvr">pic.twitter.com/jDvOymKbvr</a></p>— EWTN News Nightly (@EWTNNewsNightly) <a href="https://twitter.com/EWTNNewsNightly/status/1602431388120010752?ref_src=twsrc%5Etfw">December 12, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഭ്രൂണഹത്യ എന്ന മാരക തിന്മയെ ഏറ്റവും അധികം പ്രോത്സാഹിപ്പിക്കുന്ന ഡെമോക്രാറ്റിക് നേതാവു കൂടിയാണ് യുഎസ് പ്രസിഡന്‍റ് ബൈഡന്‍. കത്തോലിക്കാ വിശ്വാസി എന്ന് അവകാശപ്പെടുമ്പോഴും യാതൊരു ധാര്‍മ്മികതയും ഇല്ലാതെ നിലകൊള്ളുന്ന ജോ ബൈഡന്റെ നിലപാടുകള്‍ നിരവധി വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നതിനാല്‍ ബൈഡന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്ക് വിശുദ്ധ കുര്‍ബാന നിഷേധിക്കണമെന്ന പ്രചരണം രാജ്യത്തു വളരെ ശക്തമാണ്. നിരവധി മെത്രാന്‍മാരും ഇതിനെ പിന്താങ്ങുന്നുണ്ട്. ഭ്രൂണഹത്യ എന്ന തിന്മയ്ക്കൊപ്പം സ്വവര്‍ഗ്ഗബന്ധത്തെയും പ്രോത്സാഹിപ്പിച്ചുക്കൊണ്ടുള്ള ബൈഡന്‍റെ നിലപാട് വരും നാളുകളില്‍ വലിയ വിമര്‍ശനങ്ങള്‍ക്കു കാരണമാകുമെന്ന് തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-14-12:51:10.jpg
Keywords: സ്വവര്‍
Content:
20207
Category: 14
Sub Category:
Heading: 53.5 ദശലക്ഷം ഫോളോവേഴ്സുമായി പേപ്പല്‍ ട്വിറ്റര്‍ അക്കൗണ്ടിന് 10 വയസ്സ്
Content: വത്തിക്കാന്‍ സിറ്റി: പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച മാര്‍പാപ്പയുടെ ട്വിറ്റര്‍ അക്കൗണ്ടിന് 9 ഭാഷകളിലായി 53.5 ദശലക്ഷം ഫോളോവേഴ്സ് തികഞ്ഞു. 2012 ഡിസംബര്‍ 3-ന് ബെനഡിക്ട് പതിനാറാമന്റെ കാലത്ത് ആരംഭിച്ച അക്കൗണ്ട് ഇന്നു ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ട്വിറ്റര്‍ അക്കൗണ്ടുകളിലൊന്നാണ്. “പ്രിയ സുഹൃത്തുക്കളെ ട്വിറ്ററിലൂടെ നിങ്ങളുമായി ബന്ധപ്പെടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെ പ്രതികരണത്തിന് നന്ദി. ഞാന്‍ നിങ്ങളെ എല്ലാവരേയും എന്റെ ഹൃദയത്തില്‍ നിന്ന് അനുഗ്രഹിക്കുന്നു” എന്നാണ് 2012 ഡിസംബര്‍ 12-ന് രാവിലെ 11.30-ന് @Pontifex എന്ന ഹാന്‍ഡില്‍ വഴി ബെനഡിക്ട് പതിനാറാമന്‍ പോസ്റ്റ് ചെയ്ത ആദ്യ പേപ്പല്‍ ട്വീറ്റില്‍ പറയുന്നത്. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, ഇറ്റാലിയന്‍, പോളിഷ്, അറബിക്, ലാറ്റിന്‍ എന്നീ 9 ഭാഷ ചാനലുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് ഇന്നു പാപ്പയുടെ ട്വിറ്റര്‍ അക്കൗണ്ട്. ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലുള്ള അക്കൗണ്ടിന് 10 ദശലക്ഷം ഫോളോവേഴ്സും, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ് ഭാഷകളിലുള്ള അക്കൗണ്ടുകള്‍ക്ക് 5 ദശലക്ഷം ഫോളോവേഴ്സും തികയാറായി. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ പാപ്പയുടെ അക്കൗണ്ടിന് 8,00,000 ഫോളോവേഴ്സാണ് അധികമായി പിന്തുടരുന്നത്. സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍ എന്നീ ഭാഷകളിലുള്ള അക്കൗണ്ടുകളാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച കാഴ്ചവെച്ചിരിക്കുന്നത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Thank you to all who follow me on this account which was opened 10 years ago to proclaim the joy of the Gospel. Let us continue to build up this network as a free space to promote encounter and dialogue and to value what unites us.</p>— Pope Francis (@Pontifex) <a href="https://twitter.com/Pontifex/status/1602279602281480196?ref_src=twsrc%5Etfw">December 12, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ നടത്തിയ ട്വീറ്റുകളാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആശയവിനിമയത്തിനും സംവാദത്തിനും കാരണമായ സന്ദേശങ്ങള്‍. സംഘട്ടനങ്ങളാലും, ദുരന്തങ്ങളാലും മുറിവേറ്റ ജനങ്ങള്‍ക്കും, സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ അണിചേരണമെന്ന് പാപ്പ ലോകമെമ്പാടുമുള്ള വിശ്വാസികളോട് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. ലോകമെമ്പാടും വിവിധ പ്രതിസന്ധികളില്‍ ജനം ഉഴലുമ്പോള്‍ പാപ്പ പോസ്റ്റ് ചെയ്യുന്ന ട്വീറ്റുകള്‍ ഏറെ മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പകര്‍ച്ചവ്യാധി സംബന്ധിച്ച് പാപ്പ നടത്തിയ ട്വീറ്റുകള്‍ പ്രശസ്തമാണ്. കൊറോണ പകര്‍ച്ചവ്യാധി കാരണം 2020-ല്‍ മാത്രം 27 ദശലക്ഷം പ്രാവശ്യമാണ് പാപ്പയുടെ ട്വീറ്റുകള്‍ ഉപയോക്താക്കള്‍ കണ്ടിരിക്കുന്നത്. നിലവില്‍ ട്വിറ്ററില്‍ ഏറ്റവും സ്വാധീനമുള്ള ലോകനേതാവാണ് ഫ്രാന്‍സിസ് പാപ്പ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-14-14:03:27.jpg
Keywords: ട്വിറ്റര്‍
Category: 14
Sub Category:
Heading: 53.5 ദശലക്ഷം ഫോളോവേഴ്സുമായി പേപ്പല്‍ ട്വിറ്റര്‍ അക്കൗണ്ടിന് 10 വയസ്സ്
Content: വത്തിക്കാന്‍ സിറ്റി: പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച മാര്‍പാപ്പയുടെ ട്വിറ്റര്‍ അക്കൗണ്ടിന് 9 ഭാഷകളിലായി 53.5 ദശലക്ഷം ഫോളോവേഴ്സ് തികഞ്ഞു. 2012 ഡിസംബര്‍ 3-ന് ബെനഡിക്ട് പതിനാറാമന്റെ കാലത്ത് ആരംഭിച്ച അക്കൗണ്ട് ഇന്നു ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ട്വിറ്റര്‍ അക്കൗണ്ടുകളിലൊന്നാണ്. “പ്രിയ സുഹൃത്തുക്കളെ ട്വിറ്ററിലൂടെ നിങ്ങളുമായി ബന്ധപ്പെടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെ പ്രതികരണത്തിന് നന്ദി. ഞാന്‍ നിങ്ങളെ എല്ലാവരേയും എന്റെ ഹൃദയത്തില്‍ നിന്ന് അനുഗ്രഹിക്കുന്നു” എന്നാണ് 2012 ഡിസംബര്‍ 12-ന് രാവിലെ 11.30-ന് @Pontifex എന്ന ഹാന്‍ഡില്‍ വഴി ബെനഡിക്ട് പതിനാറാമന്‍ പോസ്റ്റ് ചെയ്ത ആദ്യ പേപ്പല്‍ ട്വീറ്റില്‍ പറയുന്നത്. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, ഇറ്റാലിയന്‍, പോളിഷ്, അറബിക്, ലാറ്റിന്‍ എന്നീ 9 ഭാഷ ചാനലുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് ഇന്നു പാപ്പയുടെ ട്വിറ്റര്‍ അക്കൗണ്ട്. ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലുള്ള അക്കൗണ്ടിന് 10 ദശലക്ഷം ഫോളോവേഴ്സും, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ് ഭാഷകളിലുള്ള അക്കൗണ്ടുകള്‍ക്ക് 5 ദശലക്ഷം ഫോളോവേഴ്സും തികയാറായി. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ പാപ്പയുടെ അക്കൗണ്ടിന് 8,00,000 ഫോളോവേഴ്സാണ് അധികമായി പിന്തുടരുന്നത്. സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍ എന്നീ ഭാഷകളിലുള്ള അക്കൗണ്ടുകളാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച കാഴ്ചവെച്ചിരിക്കുന്നത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Thank you to all who follow me on this account which was opened 10 years ago to proclaim the joy of the Gospel. Let us continue to build up this network as a free space to promote encounter and dialogue and to value what unites us.</p>— Pope Francis (@Pontifex) <a href="https://twitter.com/Pontifex/status/1602279602281480196?ref_src=twsrc%5Etfw">December 12, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ നടത്തിയ ട്വീറ്റുകളാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആശയവിനിമയത്തിനും സംവാദത്തിനും കാരണമായ സന്ദേശങ്ങള്‍. സംഘട്ടനങ്ങളാലും, ദുരന്തങ്ങളാലും മുറിവേറ്റ ജനങ്ങള്‍ക്കും, സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ അണിചേരണമെന്ന് പാപ്പ ലോകമെമ്പാടുമുള്ള വിശ്വാസികളോട് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. ലോകമെമ്പാടും വിവിധ പ്രതിസന്ധികളില്‍ ജനം ഉഴലുമ്പോള്‍ പാപ്പ പോസ്റ്റ് ചെയ്യുന്ന ട്വീറ്റുകള്‍ ഏറെ മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പകര്‍ച്ചവ്യാധി സംബന്ധിച്ച് പാപ്പ നടത്തിയ ട്വീറ്റുകള്‍ പ്രശസ്തമാണ്. കൊറോണ പകര്‍ച്ചവ്യാധി കാരണം 2020-ല്‍ മാത്രം 27 ദശലക്ഷം പ്രാവശ്യമാണ് പാപ്പയുടെ ട്വീറ്റുകള്‍ ഉപയോക്താക്കള്‍ കണ്ടിരിക്കുന്നത്. നിലവില്‍ ട്വിറ്ററില്‍ ഏറ്റവും സ്വാധീനമുള്ള ലോകനേതാവാണ് ഫ്രാന്‍സിസ് പാപ്പ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-14-14:03:27.jpg
Keywords: ട്വിറ്റര്‍
Content:
20208
Category: 18
Sub Category:
Heading: ഫാ. സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയായിരുന്നുവെന്ന് കൂടുതൽ വ്യക്തം: കെസിബിസി ജാഗ്രത കമ്മീഷന്‍
Content: കൊച്ചി: മനുഷ്യാവകാശ പ്രവര്‍ത്തകനായ ഫാ. സ്റ്റാന്‍ സ്വാമിയേ കുറ്റവാളിയാക്കി ചിത്രീകരിക്കാൻ അദ്ദേഹത്തിന്റെ കംപ്യൂട്ടർ ഹാക്ക് ചെയ്ത് വ്യാജ തെളിവുകൾ ഉണ്ടാക്കി എന്ന കണ്ടെത്തൽ ഭീതിജനകമാണെന്നും ആരുമില്ലാത്തവർക്കുവേണ്ടി സംസാരിക്കുന്നവരും അവരുടെ പക്ഷം ചേരുന്നവരും രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുന്ന കാഴ്ചകൾ ഇന്ത്യയുടെ ഇന്നത്തെ ദുരവസ്ഥയെ വെളിപ്പെടുത്തുകയാണെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍. അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് ഒരു കൊടും കുറ്റവാളിയെപ്പോലെ ജയിലിൽ കഴിയുന്നതിനിടെ രോഗബാധിതനായി മരണപ്പെട്ട ജെസ്യൂട്ട് വന്ദ്യ വൈദികൻ ഫാ. സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയായിരുന്നു എന്ന് കൂടുതൽ വ്യക്തമാവുകയാണെന്ന് കമ്മീഷന്‍ പ്രസ്താവിച്ചു. ആരുമില്ലാത്തവർക്കുവേണ്ടി സംസാരിക്കുന്നവരും അവരുടെ പക്ഷം ചേരുന്നവരും രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുന്ന കാഴ്ചകൾ ഇന്ത്യയുടെ ഇന്നത്തെ ദുരവസ്ഥയെ വെളിപ്പെടുത്തുന്നു. ഫാ. സ്റ്റാനിനെ കുറ്റവാളിയാക്കി ചിത്രീകരിക്കാൻ അദ്ദേഹത്തിന്റെ കമ്പ്യൂട്ടർ ഹാക്ക് ചെയ്ത് വ്യാജ തെളിവുകൾ ഉണ്ടാക്കി എന്ന കണ്ടെത്തൽ ഭീതിജനകമാണ്. താൻ ആർക്കുവേണ്ടി സംസാരിച്ചുവോ, ആ പാവപ്പെട്ടവരുടെ ഉന്നതി കാംക്ഷിക്കാത്ത ഒന്നായി ഇന്നത്തെ ഭരണകൂടം മാറിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ വെളിപ്പെട്ടത്. ഫാ. സ്റ്റാൻ സ്വാമിയെ അടുത്തറിയാൻ കഴിഞ്ഞിട്ടുള്ള സകലരും മനസ്സിലാക്കിയിട്ടുള്ള അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയും ആദർശ ശുദ്ധിയും ലോകം തിരിച്ചറിയേണ്ടതുണ്ട്. ഫാ. സ്റ്റാനിന്റെ മരണശേഷവും തുടരുന്ന നിയമയുദ്ധത്തിൽ അദ്ദേഹത്തിനും, അദ്ദേഹത്തിന്റെ ഒപ്പം നിന്നവർക്കും നീതിലഭിക്കുമെന്ന് പ്രത്യാശിക്കുന്നു. അമേരിക്ക ആസ്ഥാനമായുള്ള ഫോറൻസിക്ക് ഏജൻസി, ആഴ്‌സണൽ കൺസൾട്ടൻസിയുടെ വെളിപ്പെടുത്തലുകൾ വിശദമായി പരിശോധിക്കുകയും, ഇത്തരമൊരു ഹീനമായ കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ പിന്നിൽ പ്രവർത്തിച്ചത് ആരാണെന്ന് നിഷ്പക്ഷമായ അന്വേഷണത്തിലൂടെ വ്യക്തമാക്കപ്പെടുകയും വേണം. ഫാ. സ്റ്റാൻ സ്വാമിക്കൊപ്പം പ്രതിചേർക്കപ്പെട്ടവർക്കെതിരെയും ഇത്തരത്തിൽ കൃത്രിമ തെളിവുകൾ സൃഷ്ടിക്കപ്പെട്ടതായി മുമ്പും വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. ഗൂഢ ലക്ഷ്യങ്ങളോടെ കേസുകളിൽ പെടുത്തി ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുന്ന അത്തരക്കാർക്കും നീതി ലഭിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾവഴിയായി ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ വിശ്വസ്തത കെടുത്തിക്കളയുന്ന സ്ഥാപിത താല്പര്യക്കാരെയും അവരുടെ പ്രത്യയശാസ്ത്രങ്ങളെയും തിരിച്ചറിയാനും തള്ളിക്കളയാനും ഭാരതത്തിലെ മതേതര സമൂഹം തയ്യാറാകണമെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍ പ്രസ്താവിച്ചു. ഫാ. സ്റ്റാൻ സ്വാമിയെ കുടുക്കിയതാണെന്ന വെളിപ്പെടുത്തല്‍ അമേരിക്കൻ ഫോറൻസിക് സ്ഥാപനമായ ആഴ്സണൽ കൺസൽട്ടിങ് ആണ് പുറത്തുവിട്ടിരിക്കുന്നത്. വൈദികനെ കേസിൽ കുടുക്കാനായി ഫാ. സ്റ്റാൻ സ്വാമിയുടെ ലാപ്ടോപ്പിൽ ഹാക്കിങിലൂടെ രേഖകൾ സ്ഥാപിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ രേഖകളാണ് എൻഐഎ കുറ്റപത്രത്തിൽ എഴുതിച്ചേർത്തത്.
Image: /content_image/India/India-2022-12-14-17:53:01.jpg
Keywords: ജാഗ്രത, സ്റ്റാന്‍
Category: 18
Sub Category:
Heading: ഫാ. സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയായിരുന്നുവെന്ന് കൂടുതൽ വ്യക്തം: കെസിബിസി ജാഗ്രത കമ്മീഷന്‍
Content: കൊച്ചി: മനുഷ്യാവകാശ പ്രവര്‍ത്തകനായ ഫാ. സ്റ്റാന്‍ സ്വാമിയേ കുറ്റവാളിയാക്കി ചിത്രീകരിക്കാൻ അദ്ദേഹത്തിന്റെ കംപ്യൂട്ടർ ഹാക്ക് ചെയ്ത് വ്യാജ തെളിവുകൾ ഉണ്ടാക്കി എന്ന കണ്ടെത്തൽ ഭീതിജനകമാണെന്നും ആരുമില്ലാത്തവർക്കുവേണ്ടി സംസാരിക്കുന്നവരും അവരുടെ പക്ഷം ചേരുന്നവരും രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുന്ന കാഴ്ചകൾ ഇന്ത്യയുടെ ഇന്നത്തെ ദുരവസ്ഥയെ വെളിപ്പെടുത്തുകയാണെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍. അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് ഒരു കൊടും കുറ്റവാളിയെപ്പോലെ ജയിലിൽ കഴിയുന്നതിനിടെ രോഗബാധിതനായി മരണപ്പെട്ട ജെസ്യൂട്ട് വന്ദ്യ വൈദികൻ ഫാ. സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയായിരുന്നു എന്ന് കൂടുതൽ വ്യക്തമാവുകയാണെന്ന് കമ്മീഷന്‍ പ്രസ്താവിച്ചു. ആരുമില്ലാത്തവർക്കുവേണ്ടി സംസാരിക്കുന്നവരും അവരുടെ പക്ഷം ചേരുന്നവരും രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുന്ന കാഴ്ചകൾ ഇന്ത്യയുടെ ഇന്നത്തെ ദുരവസ്ഥയെ വെളിപ്പെടുത്തുന്നു. ഫാ. സ്റ്റാനിനെ കുറ്റവാളിയാക്കി ചിത്രീകരിക്കാൻ അദ്ദേഹത്തിന്റെ കമ്പ്യൂട്ടർ ഹാക്ക് ചെയ്ത് വ്യാജ തെളിവുകൾ ഉണ്ടാക്കി എന്ന കണ്ടെത്തൽ ഭീതിജനകമാണ്. താൻ ആർക്കുവേണ്ടി സംസാരിച്ചുവോ, ആ പാവപ്പെട്ടവരുടെ ഉന്നതി കാംക്ഷിക്കാത്ത ഒന്നായി ഇന്നത്തെ ഭരണകൂടം മാറിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ വെളിപ്പെട്ടത്. ഫാ. സ്റ്റാൻ സ്വാമിയെ അടുത്തറിയാൻ കഴിഞ്ഞിട്ടുള്ള സകലരും മനസ്സിലാക്കിയിട്ടുള്ള അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയും ആദർശ ശുദ്ധിയും ലോകം തിരിച്ചറിയേണ്ടതുണ്ട്. ഫാ. സ്റ്റാനിന്റെ മരണശേഷവും തുടരുന്ന നിയമയുദ്ധത്തിൽ അദ്ദേഹത്തിനും, അദ്ദേഹത്തിന്റെ ഒപ്പം നിന്നവർക്കും നീതിലഭിക്കുമെന്ന് പ്രത്യാശിക്കുന്നു. അമേരിക്ക ആസ്ഥാനമായുള്ള ഫോറൻസിക്ക് ഏജൻസി, ആഴ്‌സണൽ കൺസൾട്ടൻസിയുടെ വെളിപ്പെടുത്തലുകൾ വിശദമായി പരിശോധിക്കുകയും, ഇത്തരമൊരു ഹീനമായ കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ പിന്നിൽ പ്രവർത്തിച്ചത് ആരാണെന്ന് നിഷ്പക്ഷമായ അന്വേഷണത്തിലൂടെ വ്യക്തമാക്കപ്പെടുകയും വേണം. ഫാ. സ്റ്റാൻ സ്വാമിക്കൊപ്പം പ്രതിചേർക്കപ്പെട്ടവർക്കെതിരെയും ഇത്തരത്തിൽ കൃത്രിമ തെളിവുകൾ സൃഷ്ടിക്കപ്പെട്ടതായി മുമ്പും വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. ഗൂഢ ലക്ഷ്യങ്ങളോടെ കേസുകളിൽ പെടുത്തി ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുന്ന അത്തരക്കാർക്കും നീതി ലഭിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾവഴിയായി ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ വിശ്വസ്തത കെടുത്തിക്കളയുന്ന സ്ഥാപിത താല്പര്യക്കാരെയും അവരുടെ പ്രത്യയശാസ്ത്രങ്ങളെയും തിരിച്ചറിയാനും തള്ളിക്കളയാനും ഭാരതത്തിലെ മതേതര സമൂഹം തയ്യാറാകണമെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍ പ്രസ്താവിച്ചു. ഫാ. സ്റ്റാൻ സ്വാമിയെ കുടുക്കിയതാണെന്ന വെളിപ്പെടുത്തല്‍ അമേരിക്കൻ ഫോറൻസിക് സ്ഥാപനമായ ആഴ്സണൽ കൺസൽട്ടിങ് ആണ് പുറത്തുവിട്ടിരിക്കുന്നത്. വൈദികനെ കേസിൽ കുടുക്കാനായി ഫാ. സ്റ്റാൻ സ്വാമിയുടെ ലാപ്ടോപ്പിൽ ഹാക്കിങിലൂടെ രേഖകൾ സ്ഥാപിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ രേഖകളാണ് എൻഐഎ കുറ്റപത്രത്തിൽ എഴുതിച്ചേർത്തത്.
Image: /content_image/India/India-2022-12-14-17:53:01.jpg
Keywords: ജാഗ്രത, സ്റ്റാന്‍
Content:
20209
Category: 1
Sub Category:
Heading: ഡേവിസ് എന്ന ഈ യുവാവിന്റെ കണ്ണീർ തുടയ്ക്കാൻ സുമനസുകളുടെ സഹായം തേടുന്നു
Content: തുടര്‍ച്ചയായ രോഗങ്ങളും കടുത്ത സാമ്പത്തിക ഞെരുക്കവും പ്രഹരമേല്‍പ്പിച്ചതിന്റെ പേരില്‍ ഒത്തിരിയേറെ പ്രതിസന്ധികളിലൂടെ കടന്നുപോയ, ഇപ്പോഴും കടന്നുപോകുന്ന ഒരു യുവാവാണ് എറണാകുളം കുത്തിയതോട് സ്വദേശിയായ ഡേവിസ്. ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദിക്കപ്പെടാത്തത് കൊണ്ട് ഷുഗര്‍ ലെവല്‍ നിയന്ത്രണാതീതമായി തുടന്നപ്പോള്‍ ഇതിനെ നിയന്ത്രിക്കുന്ന സംവിധാനം ക്രമീകരിക്കുക എന്നതു മാത്രമാണ് ഏകപോംവഴിയെന്നും ഇതിന് ഇൻസുലിൻ പമ്പ് ഉപയോഗിക്കേണ്ടതുണ്ടെന്നും ഡോക്ടർമാർ നിർദ്ദേശിച്ചിരിന്നു. ഇതേ തുടർന്നു നിരവധി സുമനസുകളുടെ സഹായത്താല്‍ ഇൻസുലിൻ പമ്പ് ക്രമീകരിക്കാനും തുടർ ചികിത്സകൾ നടത്താനും ഈ കുടുംബത്തിന് സാധിച്ചു. ജീവിതം എങ്ങനെയെങ്കിലും കരുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം നവംബറിൽ ഒത്തിരി കടങ്ങൾ ബാക്കി നിർത്തി ഡേവിസ് ഇറ്റലിയിലേക്ക് പോയി. അവിടെയെത്തി കേവലം ഒരു മാസത്തിനകം കോവിഡ് പോസിറ്റീവായി. ഇത് ന്യൂമോണിയയിലേക്ക് നയിച്ചു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച സാഹചര്യം വരെ ഉണ്ടായി. ഒന്നേകാൽ മാസത്തെ ചികിത്സയ്ക്കു ശേഷം ഇറ്റലിയിലെ സിസിലിയായിലാണ് കഴിഞ്ഞത്. ഒരു മാസം ജോലി ഉണ്ടായിരുന്നില്ല. പിന്നീട് കെയർ ടേക്കറായി രണ്ടു മാസത്തേക്ക് തത്ക്കാലികമായി ജോലി ലഭിച്ചു. ഇതിനിടെ ഇൻസുലിൻ പമ്പ് തകരാറിലായി. നോർമൽ ഇൻസുലിൻ ചികിത്സ പുനഃരാരംഭിച്ചു. ജോലിയുടെ കാലയളവ് തീർന്നപ്പോഴേക്കും കണ്ണിന്റെ കാഴ്ച കുറയൽ, ക്ഷീണം, തുടങ്ങീ ഒട്ടേറെ ബുദ്ധിമുട്ടുകൾ. വൈകാതെ മറ്റൊരു ജോലി ലഭിച്ചു. ഇക്കഴിഞ്ഞ നവംബർ 21 ഞായറാഴ്ച വൈകീട്ട് ജോലി പൂർത്തിയാക്കി കിടക്കാൻ തുടങ്ങുമ്പോൾ മുതൽ ഡേവിസിന് നെഞ്ചു വേദനയുണ്ടായിരുന്നു. പുലർച്ചെ വേദന കലശലായി. ഏറെ പണിപ്പെട്ട് ജോലി നോക്കുന്ന കുടുംബത്തിലെ ഒരംഗത്തെ വിളിച്ചു, ആ വീട്ടില്‍ നിന്ന്‍ ഒത്തിരി മാറിയാണ് അദ്ദേഹം താമസിച്ചിരിന്നത്. അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും അദ്ദേഹം എത്തി. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധനയിൽ ഹൃദയാഘാതം ആണെന്നും ബ്ലോക്ക് ഉണ്ടെന്നും ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയടക്കം വിവിധങ്ങളായ ചികിത്സകൾ നടത്തി. 3 ആഴ്ച ആശുപത്രിയിൽ തുടർന്നപ്പോഴേക്കും ന്യൂമോണിയ ബാധിച്ചു. ഇപ്പോഴും ഡേവിസ് ചികിത്സയിലാണ്. അതേസമയം ഇങ്ങനെ ഒരാൾക്ക് ഇവിടെ ജോലി ചെയ്യാൻ സാധിക്കില്ലായെന്ന് ഡോക്ടർമാർ തീർത്തു പറഞ്ഞിരിക്കുകയാണ്. ശാരീരികമായ ബുദ്ധിമുട്ടും പ്രശ്നങ്ങളും ഒരു വശത്തു പ്രതിബന്ധമാകുമ്പോൾ മറുവശത്തു വലിയ കടങ്ങളും തുടർ ചികിത്സ നടത്താനുള്ള ഭീമമായ ചെലവും ഈ യുവാവിനെ തീർത്തും തളർത്തുകയാണ്. നാട്ടിൽ പോയി ഹൃദയത്തിന് തുടരെ ഉണ്ടാകുന്ന ബ്ലോക്ക് പരിഹരിക്കുക, വീണ്ടും സർജ്ജറിയ്ക്കു വിധേയനാകുക, കാഴ്ച കുറവ്, ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ തുടർ ചികിത്സകൾ നടത്താനുള്ള ക്രമീകരണം നടത്തുക..... തുടങ്ങീ ഒട്ടേറെ കടമ്പകൾ ഈ യുവാവിനു മുന്നിലുണ്ട്. നാട്ടിൽ രോഗിയായ അമ്മ മാത്രമാണ് യുവാവിനുള്ളൂ. അഞ്ചു ലക്ഷം രൂപയുടെ ബാധ്യതയും ഈ സഹോദരനു മുന്നിൽ പ്രതിബന്ധമാണ്. ഒത്തിരി പ്രതീക്ഷയോടെ എത്തിയ ഇറ്റലിയിൽ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ഉൾപ്പെടെ വിവിധങ്ങളായ ചികിത്സയ്ക്ക് അടക്കം വലിയ തുക ഈ സഹോദരനു വേണ്ട സാഹചര്യമാണ് ഉള്ളത്. ജീവിതം പൊരുതി നേടാന്‍ വലിയ ആഗ്രഹത്തോടെ നിലകൊള്ളുന്ന, പുതു ജീവിതം കൊതിക്കുന്ന ഡേവിസിന് മുന്നില്‍ ദയവായി കരുണയുടെ കരം നീട്ടണമെയെന്ന് യാചിക്കുകയാണ്. ഓരോ കൊച്ചു സഹായം ഈ സഹോദരന് വലിയ ഒരു കൈത്താങ്ങ് ആകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. നമ്മുടെ ഈ സഹോദരനേ ചേര്‍ത്തുപിടിച്ച് സഹായിക്കാം, ഒപ്പം നമ്മുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യാം. #{blue->none->b->Name: }# Davis T.O <br> #{blue->none->b->Bank Name: }# Kerala Gramin Bank <br> #{blue->none->b->A/C: }# 40720101044630 <br> #{blue->none->b->IFSC: }# KLGB0040720 ➤ PhonePe: 9072222508 <br> ➤ Google Pay / Paytm/ Amazon Pay - UPI ID: 9072222508@ybl - ഡേവിസിന്റെ വാട്സാപ്പ് നമ്പർ: +919072222508 (ഡേവിസ് ഇപ്പോഴും ഇറ്റലിയില്‍ ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ബന്ധപ്പെടാന്‍ കഴിയുന്ന നമ്പര്‍ മുകളില്‍ നല്‍കിയിരിക്കുന്ന വാട്സാപ്പ് നമ്പറാണ്)
Image: /content_image/News/News-2022-12-14-19:07:45.jpg
Keywords: സഹായ
Category: 1
Sub Category:
Heading: ഡേവിസ് എന്ന ഈ യുവാവിന്റെ കണ്ണീർ തുടയ്ക്കാൻ സുമനസുകളുടെ സഹായം തേടുന്നു
Content: തുടര്‍ച്ചയായ രോഗങ്ങളും കടുത്ത സാമ്പത്തിക ഞെരുക്കവും പ്രഹരമേല്‍പ്പിച്ചതിന്റെ പേരില്‍ ഒത്തിരിയേറെ പ്രതിസന്ധികളിലൂടെ കടന്നുപോയ, ഇപ്പോഴും കടന്നുപോകുന്ന ഒരു യുവാവാണ് എറണാകുളം കുത്തിയതോട് സ്വദേശിയായ ഡേവിസ്. ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദിക്കപ്പെടാത്തത് കൊണ്ട് ഷുഗര്‍ ലെവല്‍ നിയന്ത്രണാതീതമായി തുടന്നപ്പോള്‍ ഇതിനെ നിയന്ത്രിക്കുന്ന സംവിധാനം ക്രമീകരിക്കുക എന്നതു മാത്രമാണ് ഏകപോംവഴിയെന്നും ഇതിന് ഇൻസുലിൻ പമ്പ് ഉപയോഗിക്കേണ്ടതുണ്ടെന്നും ഡോക്ടർമാർ നിർദ്ദേശിച്ചിരിന്നു. ഇതേ തുടർന്നു നിരവധി സുമനസുകളുടെ സഹായത്താല്‍ ഇൻസുലിൻ പമ്പ് ക്രമീകരിക്കാനും തുടർ ചികിത്സകൾ നടത്താനും ഈ കുടുംബത്തിന് സാധിച്ചു. ജീവിതം എങ്ങനെയെങ്കിലും കരുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം നവംബറിൽ ഒത്തിരി കടങ്ങൾ ബാക്കി നിർത്തി ഡേവിസ് ഇറ്റലിയിലേക്ക് പോയി. അവിടെയെത്തി കേവലം ഒരു മാസത്തിനകം കോവിഡ് പോസിറ്റീവായി. ഇത് ന്യൂമോണിയയിലേക്ക് നയിച്ചു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച സാഹചര്യം വരെ ഉണ്ടായി. ഒന്നേകാൽ മാസത്തെ ചികിത്സയ്ക്കു ശേഷം ഇറ്റലിയിലെ സിസിലിയായിലാണ് കഴിഞ്ഞത്. ഒരു മാസം ജോലി ഉണ്ടായിരുന്നില്ല. പിന്നീട് കെയർ ടേക്കറായി രണ്ടു മാസത്തേക്ക് തത്ക്കാലികമായി ജോലി ലഭിച്ചു. ഇതിനിടെ ഇൻസുലിൻ പമ്പ് തകരാറിലായി. നോർമൽ ഇൻസുലിൻ ചികിത്സ പുനഃരാരംഭിച്ചു. ജോലിയുടെ കാലയളവ് തീർന്നപ്പോഴേക്കും കണ്ണിന്റെ കാഴ്ച കുറയൽ, ക്ഷീണം, തുടങ്ങീ ഒട്ടേറെ ബുദ്ധിമുട്ടുകൾ. വൈകാതെ മറ്റൊരു ജോലി ലഭിച്ചു. ഇക്കഴിഞ്ഞ നവംബർ 21 ഞായറാഴ്ച വൈകീട്ട് ജോലി പൂർത്തിയാക്കി കിടക്കാൻ തുടങ്ങുമ്പോൾ മുതൽ ഡേവിസിന് നെഞ്ചു വേദനയുണ്ടായിരുന്നു. പുലർച്ചെ വേദന കലശലായി. ഏറെ പണിപ്പെട്ട് ജോലി നോക്കുന്ന കുടുംബത്തിലെ ഒരംഗത്തെ വിളിച്ചു, ആ വീട്ടില്‍ നിന്ന്‍ ഒത്തിരി മാറിയാണ് അദ്ദേഹം താമസിച്ചിരിന്നത്. അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും അദ്ദേഹം എത്തി. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധനയിൽ ഹൃദയാഘാതം ആണെന്നും ബ്ലോക്ക് ഉണ്ടെന്നും ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയടക്കം വിവിധങ്ങളായ ചികിത്സകൾ നടത്തി. 3 ആഴ്ച ആശുപത്രിയിൽ തുടർന്നപ്പോഴേക്കും ന്യൂമോണിയ ബാധിച്ചു. ഇപ്പോഴും ഡേവിസ് ചികിത്സയിലാണ്. അതേസമയം ഇങ്ങനെ ഒരാൾക്ക് ഇവിടെ ജോലി ചെയ്യാൻ സാധിക്കില്ലായെന്ന് ഡോക്ടർമാർ തീർത്തു പറഞ്ഞിരിക്കുകയാണ്. ശാരീരികമായ ബുദ്ധിമുട്ടും പ്രശ്നങ്ങളും ഒരു വശത്തു പ്രതിബന്ധമാകുമ്പോൾ മറുവശത്തു വലിയ കടങ്ങളും തുടർ ചികിത്സ നടത്താനുള്ള ഭീമമായ ചെലവും ഈ യുവാവിനെ തീർത്തും തളർത്തുകയാണ്. നാട്ടിൽ പോയി ഹൃദയത്തിന് തുടരെ ഉണ്ടാകുന്ന ബ്ലോക്ക് പരിഹരിക്കുക, വീണ്ടും സർജ്ജറിയ്ക്കു വിധേയനാകുക, കാഴ്ച കുറവ്, ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ തുടർ ചികിത്സകൾ നടത്താനുള്ള ക്രമീകരണം നടത്തുക..... തുടങ്ങീ ഒട്ടേറെ കടമ്പകൾ ഈ യുവാവിനു മുന്നിലുണ്ട്. നാട്ടിൽ രോഗിയായ അമ്മ മാത്രമാണ് യുവാവിനുള്ളൂ. അഞ്ചു ലക്ഷം രൂപയുടെ ബാധ്യതയും ഈ സഹോദരനു മുന്നിൽ പ്രതിബന്ധമാണ്. ഒത്തിരി പ്രതീക്ഷയോടെ എത്തിയ ഇറ്റലിയിൽ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ഉൾപ്പെടെ വിവിധങ്ങളായ ചികിത്സയ്ക്ക് അടക്കം വലിയ തുക ഈ സഹോദരനു വേണ്ട സാഹചര്യമാണ് ഉള്ളത്. ജീവിതം പൊരുതി നേടാന്‍ വലിയ ആഗ്രഹത്തോടെ നിലകൊള്ളുന്ന, പുതു ജീവിതം കൊതിക്കുന്ന ഡേവിസിന് മുന്നില്‍ ദയവായി കരുണയുടെ കരം നീട്ടണമെയെന്ന് യാചിക്കുകയാണ്. ഓരോ കൊച്ചു സഹായം ഈ സഹോദരന് വലിയ ഒരു കൈത്താങ്ങ് ആകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. നമ്മുടെ ഈ സഹോദരനേ ചേര്‍ത്തുപിടിച്ച് സഹായിക്കാം, ഒപ്പം നമ്മുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യാം. #{blue->none->b->Name: }# Davis T.O <br> #{blue->none->b->Bank Name: }# Kerala Gramin Bank <br> #{blue->none->b->A/C: }# 40720101044630 <br> #{blue->none->b->IFSC: }# KLGB0040720 ➤ PhonePe: 9072222508 <br> ➤ Google Pay / Paytm/ Amazon Pay - UPI ID: 9072222508@ybl - ഡേവിസിന്റെ വാട്സാപ്പ് നമ്പർ: +919072222508 (ഡേവിസ് ഇപ്പോഴും ഇറ്റലിയില്‍ ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ബന്ധപ്പെടാന്‍ കഴിയുന്ന നമ്പര്‍ മുകളില്‍ നല്‍കിയിരിക്കുന്ന വാട്സാപ്പ് നമ്പറാണ്)
Image: /content_image/News/News-2022-12-14-19:07:45.jpg
Keywords: സഹായ
Content:
20210
Category: 1
Sub Category:
Heading: ഫാ. സ്റ്റാൻ സ്വാമിയെ കേസില്‍ കുടുക്കാന്‍ തെളിവ് കെട്ടിച്ചമച്ച സംഭവം: കേന്ദ്രത്തിനെതിരെ വ്യാപക പ്രതിഷേധം
Content: ന്യൂഡൽഹി: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാൻ സ്വാമിയെ കേസില്‍ കുടുക്കാന്‍ തെളിവ് കെട്ടിച്ചമച്ച സംഭവത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം. അന്വേഷണ ഏജൻസികൾക്കും കേന്ദ്രസർക്കാരിനും എതിരേ വിമർശനവുമായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും സാമൂഹിക പ്രവർത്തകരും രംഗത്തെത്തി. സ്റ്റാൻ സാമിക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ലോക്സഭയിൽ എംപിമാർ പോസ്റ്ററുകളും ഉയർത്തി. ലോക് സഭയിൽ ആന്റോ ആന്റണിയാണ് വിഷയം ഉന്നയിച്ചത്. സ്റ്റാൻ സ്വാമിയുടേത് കസ്റ്റഡിയിൽ കഴിയുമ്പോഴുള്ള മരണമായിരുന്നില്ലെന്നും ക്രൂരമായ കൊലപാതകം എന്നു തന്നെ പറയേണ്ടിവരുമെന്നും ആന്റോ ആന്റണി എംപി ലോക്സഭയിൽ ആരോപിച്ചു. വൈദികനു നേരെയുള്ള തെളിവുകൾ മിക്കതും കെട്ടിച്ചമച്ചതായിരുന്നുവെന്ന അമേരിക്കൻ ഫോറൻസിക് സ്ഥാപനത്തിന്റെ റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും ആന്റോ ആന്റണി ചൂണ്ടിക്കാട്ടി. 83 വയസുള്ള വയോധികനായ വൈദികനെ അന്വേഷണ ഏജൻസികൾ ക്രൂരമായി പീഡിപ്പിച്ചപ്പോൾ സർക്കാർ മൗനം പാലിച്ചു. പിന്നീട് അതിനെ അപലപിച്ച് ഐക്യരാഷ്ട്ര സംഘടന വരെ രംഗത്തെത്തുകയും ചെയ്തു. നിരാലംബരായ നിരവധി മനുഷ്യരുടെ ആശയവും സഹായവുമായിരുന്ന മനുഷ്യനെ ഒരു തെളിവും ഇല്ലാതിരുന്നിട്ടും ജയിലിലിട്ട് പീഡിപ്പിച്ചു. അദ്ദേഹത്തിനെതിരായ തെളി വുകൾ മിക്കതും കെട്ടിച്ചമച്ചതായിരുന്നു എന്ന അമേരിക്കൻ ഫോറൻസിക് സ്ഥാപന ത്തിന്റെ റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും ആന്റോ ആന്റണി ചൂണ്ടിക്കാട്ടി. ഇങ്ങനെയാണ് ഒരു ജനാധിപത്യരാജ്യം സ്വന്തം ജനതയോട് പെരുമാറുന്നതെന്നും കോടതികൾ ആത്മപരിശോധന നടത്തണമെന്നും കോൺഗ്രസ് നേതാവ് സൽമാൻ അനീസ് സോസ് ട്വിറ്ററിൽ കുറിച്ചു. ഈ രീതിയിലാണു തെളിവുക ൾ ഉണ്ടാക്കുന്നതെങ്കിൽ, നിരവധി പേരെ പല കുറ്റങ്ങളും ചുമത്തി ജയിലിൽത്തള്ളാൻ സാധിക്കുമെന്ന് കോൺഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവു ട്വിറ്ററിൽ ആരോപിച്ചു. സ്റ്റാൻ സ്വാമി അറസ്റ്റിലാകുന്നതിന്റെ തലേദിവസം വരെ ഹാക്കിംഗ് നടന്നതായും പെ ഗാസസ് ഹാക്കിംഗ് സോഫ്റ്റ്വേർ ഇന്ത്യൻ സർക്കാർ വാങ്ങിയിരുന്നെന്നും പ്രശാന്ത് ഭൂഷൻ പറഞ്ഞപ്പോൾ ആരാണ് സ്റ്റാൻ സ്വാമിയെ കൊന്നതെന്ന് നടൻ പ്രകാശ് രാജ് ട്വിറ്ററിൽ ചോദ്യമുയര്‍ത്തി. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും പുതിയ വെളിപ്പെടുത്തലില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കൻ ഫോറൻസിക് സ്ഥാപനമായ ആഴ്സണൽ കൺസള്‍ട്ടിംഗാണ് കേസിൽ കുടുക്കാനായി ഫാ. സ്റ്റാൻ സ്വാമിയുടെ ലാപ്ടോപ്പിൽ ഹാക്കിങിലൂടെ രേഖകൾ സ്ഥാപിച്ചുവെന്നു ഇക്കഴിഞ്ഞ ദിവസം കണ്ടെത്തിയിരിക്കുന്നത്.
Image: /content_image/News/News-2022-12-15-10:27:21.jpg
Keywords: സ്റ്റാന്‍
Category: 1
Sub Category:
Heading: ഫാ. സ്റ്റാൻ സ്വാമിയെ കേസില്‍ കുടുക്കാന്‍ തെളിവ് കെട്ടിച്ചമച്ച സംഭവം: കേന്ദ്രത്തിനെതിരെ വ്യാപക പ്രതിഷേധം
Content: ന്യൂഡൽഹി: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാൻ സ്വാമിയെ കേസില്‍ കുടുക്കാന്‍ തെളിവ് കെട്ടിച്ചമച്ച സംഭവത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം. അന്വേഷണ ഏജൻസികൾക്കും കേന്ദ്രസർക്കാരിനും എതിരേ വിമർശനവുമായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും സാമൂഹിക പ്രവർത്തകരും രംഗത്തെത്തി. സ്റ്റാൻ സാമിക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ലോക്സഭയിൽ എംപിമാർ പോസ്റ്ററുകളും ഉയർത്തി. ലോക് സഭയിൽ ആന്റോ ആന്റണിയാണ് വിഷയം ഉന്നയിച്ചത്. സ്റ്റാൻ സ്വാമിയുടേത് കസ്റ്റഡിയിൽ കഴിയുമ്പോഴുള്ള മരണമായിരുന്നില്ലെന്നും ക്രൂരമായ കൊലപാതകം എന്നു തന്നെ പറയേണ്ടിവരുമെന്നും ആന്റോ ആന്റണി എംപി ലോക്സഭയിൽ ആരോപിച്ചു. വൈദികനു നേരെയുള്ള തെളിവുകൾ മിക്കതും കെട്ടിച്ചമച്ചതായിരുന്നുവെന്ന അമേരിക്കൻ ഫോറൻസിക് സ്ഥാപനത്തിന്റെ റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും ആന്റോ ആന്റണി ചൂണ്ടിക്കാട്ടി. 83 വയസുള്ള വയോധികനായ വൈദികനെ അന്വേഷണ ഏജൻസികൾ ക്രൂരമായി പീഡിപ്പിച്ചപ്പോൾ സർക്കാർ മൗനം പാലിച്ചു. പിന്നീട് അതിനെ അപലപിച്ച് ഐക്യരാഷ്ട്ര സംഘടന വരെ രംഗത്തെത്തുകയും ചെയ്തു. നിരാലംബരായ നിരവധി മനുഷ്യരുടെ ആശയവും സഹായവുമായിരുന്ന മനുഷ്യനെ ഒരു തെളിവും ഇല്ലാതിരുന്നിട്ടും ജയിലിലിട്ട് പീഡിപ്പിച്ചു. അദ്ദേഹത്തിനെതിരായ തെളി വുകൾ മിക്കതും കെട്ടിച്ചമച്ചതായിരുന്നു എന്ന അമേരിക്കൻ ഫോറൻസിക് സ്ഥാപന ത്തിന്റെ റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും ആന്റോ ആന്റണി ചൂണ്ടിക്കാട്ടി. ഇങ്ങനെയാണ് ഒരു ജനാധിപത്യരാജ്യം സ്വന്തം ജനതയോട് പെരുമാറുന്നതെന്നും കോടതികൾ ആത്മപരിശോധന നടത്തണമെന്നും കോൺഗ്രസ് നേതാവ് സൽമാൻ അനീസ് സോസ് ട്വിറ്ററിൽ കുറിച്ചു. ഈ രീതിയിലാണു തെളിവുക ൾ ഉണ്ടാക്കുന്നതെങ്കിൽ, നിരവധി പേരെ പല കുറ്റങ്ങളും ചുമത്തി ജയിലിൽത്തള്ളാൻ സാധിക്കുമെന്ന് കോൺഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവു ട്വിറ്ററിൽ ആരോപിച്ചു. സ്റ്റാൻ സ്വാമി അറസ്റ്റിലാകുന്നതിന്റെ തലേദിവസം വരെ ഹാക്കിംഗ് നടന്നതായും പെ ഗാസസ് ഹാക്കിംഗ് സോഫ്റ്റ്വേർ ഇന്ത്യൻ സർക്കാർ വാങ്ങിയിരുന്നെന്നും പ്രശാന്ത് ഭൂഷൻ പറഞ്ഞപ്പോൾ ആരാണ് സ്റ്റാൻ സ്വാമിയെ കൊന്നതെന്ന് നടൻ പ്രകാശ് രാജ് ട്വിറ്ററിൽ ചോദ്യമുയര്‍ത്തി. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും പുതിയ വെളിപ്പെടുത്തലില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കൻ ഫോറൻസിക് സ്ഥാപനമായ ആഴ്സണൽ കൺസള്‍ട്ടിംഗാണ് കേസിൽ കുടുക്കാനായി ഫാ. സ്റ്റാൻ സ്വാമിയുടെ ലാപ്ടോപ്പിൽ ഹാക്കിങിലൂടെ രേഖകൾ സ്ഥാപിച്ചുവെന്നു ഇക്കഴിഞ്ഞ ദിവസം കണ്ടെത്തിയിരിക്കുന്നത്.
Image: /content_image/News/News-2022-12-15-10:27:21.jpg
Keywords: സ്റ്റാന്‍
Content:
20211
Category: 18
Sub Category:
Heading: മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികം: എക്യുമെനിക്കൽ സെമിനാര്‍ ഇന്ന്
Content: ചങ്ങനാശേരി: മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികാ ഘോഷത്തോടനുബന്ധിച്ച് സീറോമലബാർ എക്യുമെനിക്കൽ കമ്മീഷന്റെയും ചങ്ങനാശേരി അതിരൂപത എക്യുമെനിക്കൽ ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ കോട്ടയം മാങ്ങാനം എംഒസിയിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ വൈകുന്നേരം നാലുവരെ എക്യുമെനിക്കൽ സെമിനാറും സഭൈക്യ സമ്മേളനവും നടത്തും. വത്തിക്കാനിലെ സഭൈക്യ കാര്യാലയ സെക്രട്ടറി ബിഷപ്പ് ബ്രയാൻ ഫാരൽ ഉദ്ഘാടനം ചെയ്യും. സഭൈക്യ കാര്യാലയ അണ്ടർ സെക്രട്ടറി റവ. ഡോ. ദസ്തേവിൽ ഹിയാസിന്ത് സെമിനാറിൽ പങ്കെടുക്കും. റവ. ഡോ. റെജി മാത്യു, ഫാ. തോമസ് കുഴുപ്പിൽ, റവ. ഡോ. ബി ജു, റവ. ഡോ. മത്തായി കടവിൽ എന്നിവർ വിവിധ സഭകളെ പ്രതിനിധീകരിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സഭൈക്യ സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചരി ഉദ്ഘാടനം ചെയ്യും. സീറോമലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. ക്നാനായ യാക്കോബായ സഭാ മേല ധ്യക്ഷൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ്, മലങ്കര ഓർത്തഡോക് സ് സഭാ മെത്രാപ്പോലീത്താ സക്കറിയാസ് മാർ സേവേറിയോസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. റവ. ഡോ. ജേക്കബ് കറുകയിൽ, റവ. ഡോ. സ്കറിയ കന്യകോണിൽ, റവ. ഡോ. ചെറിയാൻ കറുകപ്പറമ്പിൽ, ഫാ. ജോസഫ് ഈറ്റോലിൽ, ഡോ. സിസ്റ്റർ ജ്യോതി കോടിക്കുളം എന്നിവർ പ്രസംഗിക്കും.
Image: /content_image/India/India-2022-12-15-11:11:46.jpg
Keywords: എക്യു
Category: 18
Sub Category:
Heading: മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികം: എക്യുമെനിക്കൽ സെമിനാര്‍ ഇന്ന്
Content: ചങ്ങനാശേരി: മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികാ ഘോഷത്തോടനുബന്ധിച്ച് സീറോമലബാർ എക്യുമെനിക്കൽ കമ്മീഷന്റെയും ചങ്ങനാശേരി അതിരൂപത എക്യുമെനിക്കൽ ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ കോട്ടയം മാങ്ങാനം എംഒസിയിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ വൈകുന്നേരം നാലുവരെ എക്യുമെനിക്കൽ സെമിനാറും സഭൈക്യ സമ്മേളനവും നടത്തും. വത്തിക്കാനിലെ സഭൈക്യ കാര്യാലയ സെക്രട്ടറി ബിഷപ്പ് ബ്രയാൻ ഫാരൽ ഉദ്ഘാടനം ചെയ്യും. സഭൈക്യ കാര്യാലയ അണ്ടർ സെക്രട്ടറി റവ. ഡോ. ദസ്തേവിൽ ഹിയാസിന്ത് സെമിനാറിൽ പങ്കെടുക്കും. റവ. ഡോ. റെജി മാത്യു, ഫാ. തോമസ് കുഴുപ്പിൽ, റവ. ഡോ. ബി ജു, റവ. ഡോ. മത്തായി കടവിൽ എന്നിവർ വിവിധ സഭകളെ പ്രതിനിധീകരിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സഭൈക്യ സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചരി ഉദ്ഘാടനം ചെയ്യും. സീറോമലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. ക്നാനായ യാക്കോബായ സഭാ മേല ധ്യക്ഷൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ്, മലങ്കര ഓർത്തഡോക് സ് സഭാ മെത്രാപ്പോലീത്താ സക്കറിയാസ് മാർ സേവേറിയോസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. റവ. ഡോ. ജേക്കബ് കറുകയിൽ, റവ. ഡോ. സ്കറിയ കന്യകോണിൽ, റവ. ഡോ. ചെറിയാൻ കറുകപ്പറമ്പിൽ, ഫാ. ജോസഫ് ഈറ്റോലിൽ, ഡോ. സിസ്റ്റർ ജ്യോതി കോടിക്കുളം എന്നിവർ പ്രസംഗിക്കും.
Image: /content_image/India/India-2022-12-15-11:11:46.jpg
Keywords: എക്യു
Content:
20212
Category: 1
Sub Category:
Heading: ക്രിസ്തുമസിനു മുന്നോടിയായി ത്രിദിന ഉപവാസ ആചരണത്തിനു ആഹ്വാനവുമായി ഇറാഖിലെ കല്‍ദായ പാത്രിയാര്‍ക്കീസ്
Content: ബാഗ്ദാദ്: ലോക രക്ഷകനായ ക്രിസ്തുവിന്റെ തിരുപ്പിറവിക്ക് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്ന ആഗമന കാലം മൂന്നാം വാരത്തോടു അടുക്കുമ്പോള്‍ ഇറാഖിന്റെയും, ലോകം മുഴുവന്റെയും സമാധാനത്തിന് വേണ്ടി ഡിസംബര്‍ 21, 22, 23 തിയതികളിലായി 3 ദിവസത്തെ പ്രത്യേക ഉപവാസം ആചരിക്കണമെന്ന ആഹ്വാനവുമായി കല്‍ദായ പാത്രിയാര്‍ക്കീസ് ലൂയീസ് റാഫേല്‍ സാകോ. യേശു ക്രിസ്തുവിന്റെ ജനനത്തിന്റെ സന്തോഷകരമായ പ്രഖ്യാപനത്തിന് വഴിയൊരുക്കുകയെന്ന ഉദ്ദേശവും സമാധാനത്തിന് വേണ്ടിയുള്ള ഈ ഉപവാസ ആചരണത്തിന്റെ പിന്നിലുണ്ടെന്ന് പാത്രിയാക്കീസ് പറഞ്ഞു. സ്നേഹത്തോടും കരുണയോടും കൂടെ നമ്മുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ജീവിച്ചിരിക്കുന്ന കര്‍ത്താവിന്റെ സാന്നിധ്യം തിരിച്ചറിയുവാന്‍ വിശ്വാസത്തിന് കഴിയുമെന്നതിനാല്‍, കഴിഞ്ഞുപോയ 2000 വര്‍ഷങ്ങളുടെ ഓര്‍മ്മപുതുക്കല്‍ അല്ല ക്രിസ്തുമസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാദേശിക അധികാരികളുടെ ഉത്തരവ് വഴി മുന്‍പ് തങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തു നിന്നും പുറത്താക്കപ്പെട്ട നിര്‍ദ്ധനരായ ക്രിസ്ത്യന്‍ അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് അടിയുറച്ച പിന്തുണ നല്‍കുവാനുള്ള ഒരു അവസരം കൂടിയാണ് ഈ ഉപവാസമെന്നും പാത്രിയാര്‍ക്കീസിന്റെ സന്ദേശത്തില്‍ പറയുന്നു. നേരത്തെ വാണീജ്യ സമുച്ചയം നിര്‍മ്മിക്കുന്നതിന്റെ പേരില്‍ ബാഗ്ദാദിലെ താമസസ്ഥലത്ത് നിന്നും പുറത്താക്കപ്പെട്ട നൂറ്റിമുപ്പതോളം അഭയാര്‍ത്ഥി കുടുംബങ്ങളെ തെക്കന്‍ ബാഗ്ദാദിലെ ദോരായിലെ മുന്‍ കല്‍ദായ സെമിനാരി കെട്ടിടം പുനരുദ്ധരിച്ചാണ് താമസിപ്പിച്ചിരിക്കുന്നത്. സമാധാനത്തിനുവേണ്ടിയുള്ള ഈ ഉപവാസ ദിനങ്ങള്‍, മത്സ്യം, മാസം, മദ്യം എന്നിവ വര്‍ജ്ജിച്ച് പ്രാര്‍ത്ഥനയുടേയും, അനുതാപത്തിന്റേയും ദിനങ്ങളാക്കി മാറ്റാമെന്നും, ഏഷണി, നുണ, അസൂയ, അഹങ്കാരം, അത്യാഗ്രഹം തുടങ്ങിയ ദുഷിച്ച പെരുമാറ്റങ്ങളും മനോഭാവങ്ങളും ത്യജിച്ചുകൊണ്ട് കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യാമെന്നും പാത്രിയാര്‍ക്കീസ് പറഞ്ഞു. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇറാഖില്‍ അധിനിവേശം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികളുടെ ക്രൂരതകള്‍ താങ്ങുവാന്‍ കഴിയാതെ മൊസൂളില്‍ നിന്നും, നിനവേ മേഖലയില്‍ നിന്നും പതിനായിരകണക്കിന് ക്രൈസ്തവരാണ് തങ്ങളുടെ വീടും സ്വത്തുവകകളും ഉപേക്ഷിച്ച് പലായനം ചെയ്തത്. 2003-ല്‍ ഏതാണ്ട് 15 ദശലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന ഇറാഖില്‍ നാലിലൊന്ന് ക്രൈസ്തവര്‍ മാത്രമാണ് അവശേഷിക്കുന്നത്.
Image: /content_image/News/News-2022-12-15-12:13:53.jpg
Keywords: ക്രിസ്തുമ
Category: 1
Sub Category:
Heading: ക്രിസ്തുമസിനു മുന്നോടിയായി ത്രിദിന ഉപവാസ ആചരണത്തിനു ആഹ്വാനവുമായി ഇറാഖിലെ കല്‍ദായ പാത്രിയാര്‍ക്കീസ്
Content: ബാഗ്ദാദ്: ലോക രക്ഷകനായ ക്രിസ്തുവിന്റെ തിരുപ്പിറവിക്ക് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്ന ആഗമന കാലം മൂന്നാം വാരത്തോടു അടുക്കുമ്പോള്‍ ഇറാഖിന്റെയും, ലോകം മുഴുവന്റെയും സമാധാനത്തിന് വേണ്ടി ഡിസംബര്‍ 21, 22, 23 തിയതികളിലായി 3 ദിവസത്തെ പ്രത്യേക ഉപവാസം ആചരിക്കണമെന്ന ആഹ്വാനവുമായി കല്‍ദായ പാത്രിയാര്‍ക്കീസ് ലൂയീസ് റാഫേല്‍ സാകോ. യേശു ക്രിസ്തുവിന്റെ ജനനത്തിന്റെ സന്തോഷകരമായ പ്രഖ്യാപനത്തിന് വഴിയൊരുക്കുകയെന്ന ഉദ്ദേശവും സമാധാനത്തിന് വേണ്ടിയുള്ള ഈ ഉപവാസ ആചരണത്തിന്റെ പിന്നിലുണ്ടെന്ന് പാത്രിയാക്കീസ് പറഞ്ഞു. സ്നേഹത്തോടും കരുണയോടും കൂടെ നമ്മുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ജീവിച്ചിരിക്കുന്ന കര്‍ത്താവിന്റെ സാന്നിധ്യം തിരിച്ചറിയുവാന്‍ വിശ്വാസത്തിന് കഴിയുമെന്നതിനാല്‍, കഴിഞ്ഞുപോയ 2000 വര്‍ഷങ്ങളുടെ ഓര്‍മ്മപുതുക്കല്‍ അല്ല ക്രിസ്തുമസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാദേശിക അധികാരികളുടെ ഉത്തരവ് വഴി മുന്‍പ് തങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തു നിന്നും പുറത്താക്കപ്പെട്ട നിര്‍ദ്ധനരായ ക്രിസ്ത്യന്‍ അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് അടിയുറച്ച പിന്തുണ നല്‍കുവാനുള്ള ഒരു അവസരം കൂടിയാണ് ഈ ഉപവാസമെന്നും പാത്രിയാര്‍ക്കീസിന്റെ സന്ദേശത്തില്‍ പറയുന്നു. നേരത്തെ വാണീജ്യ സമുച്ചയം നിര്‍മ്മിക്കുന്നതിന്റെ പേരില്‍ ബാഗ്ദാദിലെ താമസസ്ഥലത്ത് നിന്നും പുറത്താക്കപ്പെട്ട നൂറ്റിമുപ്പതോളം അഭയാര്‍ത്ഥി കുടുംബങ്ങളെ തെക്കന്‍ ബാഗ്ദാദിലെ ദോരായിലെ മുന്‍ കല്‍ദായ സെമിനാരി കെട്ടിടം പുനരുദ്ധരിച്ചാണ് താമസിപ്പിച്ചിരിക്കുന്നത്. സമാധാനത്തിനുവേണ്ടിയുള്ള ഈ ഉപവാസ ദിനങ്ങള്‍, മത്സ്യം, മാസം, മദ്യം എന്നിവ വര്‍ജ്ജിച്ച് പ്രാര്‍ത്ഥനയുടേയും, അനുതാപത്തിന്റേയും ദിനങ്ങളാക്കി മാറ്റാമെന്നും, ഏഷണി, നുണ, അസൂയ, അഹങ്കാരം, അത്യാഗ്രഹം തുടങ്ങിയ ദുഷിച്ച പെരുമാറ്റങ്ങളും മനോഭാവങ്ങളും ത്യജിച്ചുകൊണ്ട് കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യാമെന്നും പാത്രിയാര്‍ക്കീസ് പറഞ്ഞു. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇറാഖില്‍ അധിനിവേശം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികളുടെ ക്രൂരതകള്‍ താങ്ങുവാന്‍ കഴിയാതെ മൊസൂളില്‍ നിന്നും, നിനവേ മേഖലയില്‍ നിന്നും പതിനായിരകണക്കിന് ക്രൈസ്തവരാണ് തങ്ങളുടെ വീടും സ്വത്തുവകകളും ഉപേക്ഷിച്ച് പലായനം ചെയ്തത്. 2003-ല്‍ ഏതാണ്ട് 15 ദശലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന ഇറാഖില്‍ നാലിലൊന്ന് ക്രൈസ്തവര്‍ മാത്രമാണ് അവശേഷിക്കുന്നത്.
Image: /content_image/News/News-2022-12-15-12:13:53.jpg
Keywords: ക്രിസ്തുമ