Contents
Displaying 20101-20110 of 25031 results.
Content:
20495
Category: 10
Sub Category:
Heading: ആഫ്രിക്കയിലെ പേപ്പൽ പര്യടനത്തില്‍ ചരിത്രമായി കോംഗോയിലെ ബലിയര്‍പ്പണം: പങ്കെടുത്തത് 10 ലക്ഷത്തിലധികം വിശ്വാസികള്‍
Content: കിന്‍ഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഫ്രാൻസിസ് മാർപാപ്പ ഇന്നലെ ബുധനാഴ്ച അർപ്പിച്ച ദിവ്യബലിയിൽ 10 ലക്ഷത്തിന് മുകളിൽ വിശ്വാസികളുടെ പങ്കാളിത്തം. എൻഡോളോ വിമാനത്താവളത്തിലാണ് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ഒരു ദശലക്ഷത്തിലധികം വിശ്വാസികള്‍ ഒരുമിച്ചു കൂടിയത്. ആഫ്രിക്കയിൽ പാപ്പ നടത്തുന്ന അപ്പസ്തോലിക പര്യടനത്തിന്റെ രണ്ടാം ദിവസമായിരുന്നു പേപ്പല്‍ ബലിയര്‍പ്പണം. തലേദിവസം നടന്ന ജാഗരണ പ്രാർത്ഥനയിലും വലിയ വിശ്വാസി പങ്കാളിത്തം ഉണ്ടായിരുന്നു. അന്ന് നടന്ന കുമ്പസാരത്തിലും, ഗാനശുശ്രൂഷയിലും നിരവധി പേര്‍ സജീവമായി പങ്കെടുത്തു. രാവിലെ ഒന്‍പതരയ്ക്കാണ് തിരുക്കർമ്മങ്ങൾ ആരംഭിച്ചതെങ്കിലും, തലേദിവസം രാത്രി മുതലേ ആളുകൾ ഇവിടേക്ക് ഒഴുകിയെത്തുന്നുണ്ടായിരിന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Joyful scenes from colleagues on the ground in Kinshasa, DRC, where Pope Francis will soon celebrate Mass. Follow <a href="https://twitter.com/TurkElias?ref_src=twsrc%5Etfw">@TurkElias</a> <a href="https://twitter.com/Gianluca_Teseo?ref_src=twsrc%5Etfw">@Gianluca_Teseo</a> and <a href="https://twitter.com/cnalive?ref_src=twsrc%5Etfw">@cnalive</a> for more! <a href="https://t.co/kyFCiOHZVu">pic.twitter.com/kyFCiOHZVu</a></p>— Hannah Brockhaus (@HannahBrockhaus) <a href="https://twitter.com/HannahBrockhaus/status/1620696333702287361?ref_src=twsrc%5Etfw">February 1, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> മരിയൻ ഗാനങ്ങൾ അടക്കം ആലപിച്ച് അവർ ഫ്രാൻസിസ് പാപ്പയെ വരവേറ്റു. ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ ജനസംഖ്യയിൽ പകുതിയോളം ആളുകൾ കത്തോലിക്ക വിശ്വാസികളാണ്. വത്തിക്കാന്റെ കണക്കുകൾ പ്രകാരം 5 കോടി 20 ലക്ഷം കത്തോലിക്കരാണ് രാജ്യത്തുള്ളത്. ഫ്രഞ്ച് ഭാഷയിലും, ആഫ്രിക്കൻ ഭാഷയായ ലിംഗാളയിലുമാണ് പാപ്പ ദിവ്യബലി അർപ്പിച്ചത്. ഇറ്റാലിയൻ ഭാഷയിലാണ് പാപ്പ സന്ദേശം നൽകിയതെങ്കിലും, അതിന്റെ തർജ്ജമ ലഭ്യമാക്കിയിരുന്നു. 1988ൽ രാജ്യത്തെ രൂപതകൾക്ക് അനുവദിച്ച് നൽകിയിരുന്ന സേയർ എന്ന പേരിൽ അറിയപ്പെടുന്ന കുർബാന ക്രമത്തിലാണ് പാപ്പ വിശുദ്ധ കുർബാന അർപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. യേശുവിനുള്ളവർ, വിഷമങ്ങൾക്ക് വഴിപ്പെടരുതെന്നും പാപ്പ തന്റെ സന്ദേശത്തിൽ ഓർമിപ്പിച്ചു. ആഭ്യന്തര സംഘർഷങ്ങളെ തുടര്‍ന്നു 50 ലക്ഷത്തിന് മുകളിൽ ആളുകൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. യേശുവാണ് നമ്മുടെ സമാധാനമെന്ന് പറഞ്ഞ പാപ്പയുടെ വാക്കുകൾ ആഭ്യന്തര സംഘർഷങ്ങളിൽ ക്ലേശം അനുഭവിക്കുന്നവർക്ക് വലിയ ആത്മവിശ്വാസമാണ് പകർന്നു നൽകിയത്. വേദനകൾ, യേശുവിന്റെ സഹനങ്ങളോടൊപ്പം ചേർത്ത് നിർത്താൻ പാപ്പ ആഹ്വാനം നൽകി. ആഭ്യന്തര സംഘർഷങ്ങളിലെ ഇരകളുമായും, സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളുടെ പ്രതിനിധികളുമായും പരിശുദ്ധ പിതാവ് വിശുദ്ധ കുർബാനയ്ക്കു ശേഷം കൂടിക്കാഴ്ച നടത്തി. ദക്ഷിണ സുഡാനും ഫ്രാൻസിസ് മാർപാപ്പയുടെ ഇത്തവണത്തെ അപ്പസ്തോലിക സന്ദർശനത്തിന്റെ മറ്റൊരു ലക്ഷ്യ സ്ഥാനമാണ്. Tag: Pope Francis celebrated Mass with around 1 million people in Kinshasa, Pope Francis in Democratic Republic of Congo, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-02-15:52:46.jpg
Keywords: കോംഗോ
Category: 10
Sub Category:
Heading: ആഫ്രിക്കയിലെ പേപ്പൽ പര്യടനത്തില്‍ ചരിത്രമായി കോംഗോയിലെ ബലിയര്‍പ്പണം: പങ്കെടുത്തത് 10 ലക്ഷത്തിലധികം വിശ്വാസികള്‍
Content: കിന്‍ഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഫ്രാൻസിസ് മാർപാപ്പ ഇന്നലെ ബുധനാഴ്ച അർപ്പിച്ച ദിവ്യബലിയിൽ 10 ലക്ഷത്തിന് മുകളിൽ വിശ്വാസികളുടെ പങ്കാളിത്തം. എൻഡോളോ വിമാനത്താവളത്തിലാണ് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ഒരു ദശലക്ഷത്തിലധികം വിശ്വാസികള്‍ ഒരുമിച്ചു കൂടിയത്. ആഫ്രിക്കയിൽ പാപ്പ നടത്തുന്ന അപ്പസ്തോലിക പര്യടനത്തിന്റെ രണ്ടാം ദിവസമായിരുന്നു പേപ്പല്‍ ബലിയര്‍പ്പണം. തലേദിവസം നടന്ന ജാഗരണ പ്രാർത്ഥനയിലും വലിയ വിശ്വാസി പങ്കാളിത്തം ഉണ്ടായിരുന്നു. അന്ന് നടന്ന കുമ്പസാരത്തിലും, ഗാനശുശ്രൂഷയിലും നിരവധി പേര്‍ സജീവമായി പങ്കെടുത്തു. രാവിലെ ഒന്‍പതരയ്ക്കാണ് തിരുക്കർമ്മങ്ങൾ ആരംഭിച്ചതെങ്കിലും, തലേദിവസം രാത്രി മുതലേ ആളുകൾ ഇവിടേക്ക് ഒഴുകിയെത്തുന്നുണ്ടായിരിന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Joyful scenes from colleagues on the ground in Kinshasa, DRC, where Pope Francis will soon celebrate Mass. Follow <a href="https://twitter.com/TurkElias?ref_src=twsrc%5Etfw">@TurkElias</a> <a href="https://twitter.com/Gianluca_Teseo?ref_src=twsrc%5Etfw">@Gianluca_Teseo</a> and <a href="https://twitter.com/cnalive?ref_src=twsrc%5Etfw">@cnalive</a> for more! <a href="https://t.co/kyFCiOHZVu">pic.twitter.com/kyFCiOHZVu</a></p>— Hannah Brockhaus (@HannahBrockhaus) <a href="https://twitter.com/HannahBrockhaus/status/1620696333702287361?ref_src=twsrc%5Etfw">February 1, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> മരിയൻ ഗാനങ്ങൾ അടക്കം ആലപിച്ച് അവർ ഫ്രാൻസിസ് പാപ്പയെ വരവേറ്റു. ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ ജനസംഖ്യയിൽ പകുതിയോളം ആളുകൾ കത്തോലിക്ക വിശ്വാസികളാണ്. വത്തിക്കാന്റെ കണക്കുകൾ പ്രകാരം 5 കോടി 20 ലക്ഷം കത്തോലിക്കരാണ് രാജ്യത്തുള്ളത്. ഫ്രഞ്ച് ഭാഷയിലും, ആഫ്രിക്കൻ ഭാഷയായ ലിംഗാളയിലുമാണ് പാപ്പ ദിവ്യബലി അർപ്പിച്ചത്. ഇറ്റാലിയൻ ഭാഷയിലാണ് പാപ്പ സന്ദേശം നൽകിയതെങ്കിലും, അതിന്റെ തർജ്ജമ ലഭ്യമാക്കിയിരുന്നു. 1988ൽ രാജ്യത്തെ രൂപതകൾക്ക് അനുവദിച്ച് നൽകിയിരുന്ന സേയർ എന്ന പേരിൽ അറിയപ്പെടുന്ന കുർബാന ക്രമത്തിലാണ് പാപ്പ വിശുദ്ധ കുർബാന അർപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. യേശുവിനുള്ളവർ, വിഷമങ്ങൾക്ക് വഴിപ്പെടരുതെന്നും പാപ്പ തന്റെ സന്ദേശത്തിൽ ഓർമിപ്പിച്ചു. ആഭ്യന്തര സംഘർഷങ്ങളെ തുടര്‍ന്നു 50 ലക്ഷത്തിന് മുകളിൽ ആളുകൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. യേശുവാണ് നമ്മുടെ സമാധാനമെന്ന് പറഞ്ഞ പാപ്പയുടെ വാക്കുകൾ ആഭ്യന്തര സംഘർഷങ്ങളിൽ ക്ലേശം അനുഭവിക്കുന്നവർക്ക് വലിയ ആത്മവിശ്വാസമാണ് പകർന്നു നൽകിയത്. വേദനകൾ, യേശുവിന്റെ സഹനങ്ങളോടൊപ്പം ചേർത്ത് നിർത്താൻ പാപ്പ ആഹ്വാനം നൽകി. ആഭ്യന്തര സംഘർഷങ്ങളിലെ ഇരകളുമായും, സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളുടെ പ്രതിനിധികളുമായും പരിശുദ്ധ പിതാവ് വിശുദ്ധ കുർബാനയ്ക്കു ശേഷം കൂടിക്കാഴ്ച നടത്തി. ദക്ഷിണ സുഡാനും ഫ്രാൻസിസ് മാർപാപ്പയുടെ ഇത്തവണത്തെ അപ്പസ്തോലിക സന്ദർശനത്തിന്റെ മറ്റൊരു ലക്ഷ്യ സ്ഥാനമാണ്. Tag: Pope Francis celebrated Mass with around 1 million people in Kinshasa, Pope Francis in Democratic Republic of Congo, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-02-15:52:46.jpg
Keywords: കോംഗോ
Content:
20496
Category: 13
Sub Category:
Heading: നാഷ്ണല്‍ ഇന്റലിജന്‍സ് ഏജന്‍സിയില്‍ നിന്നും തിരുപ്പട്ടത്തിലേക്ക്: കോസ്റ്ററിക്കന്‍ വൈദികന്റെ ആത്മീയ യാത്ര മാധ്യമ ശ്രദ്ധ നേടുന്നു
Content: കോസ്റ്ററിക്കന്‍ നാഷ്ണല്‍ ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഇന്റലിജന്‍സ് എജന്റ് പദവി രാജിവെച്ച് ജീവിതം പൗരോഹിത്യത്തിനായി സമര്‍പ്പിച്ച കോസ്റ്ററിക്കന്‍ വൈദികന്‍ ഫാ. ലൂയിസ് എന്‍റിക്ക് ഗുയില്ലെന്റെ തിരുപ്പട്ടത്തിലേക്കുള്ള ആത്മീയ യാത്ര മാധ്യമ ശ്രദ്ധ നേടുന്നു. സമീപകാലത്ത് കുരിഡാബാട്ട് പട്ടണത്തിലെ സാന്‍ ജോസ് പ്രവിശ്യയിലെ വിശുദ്ധ അന്തോണീസ് ഇടവക വികാരിയായി നിയമിതനായ ഫാ. ഗുയില്ലെന്‍, കോസ്റ്ററിക്കന്‍ ചാനലായ ടെലിറ്റിക്കക്ക് നല്‍കിയ അഭിമുഖത്തിലാണ് ദേശീയ സുരക്ഷ ഏജന്‍സിയില്‍ നിന്നും തിരുപ്പട്ടത്തിലേക്കുള്ള തന്റെ ആത്മീയ യാത്രയേക്കുറിച്ച് വിവരിച്ചത്. “പൗരോഹിത്യ അനുഭവം വളരെ മനോഹരമാണ്. ഈ മിനിസ്ട്രിയില്‍ ദൈവം എനിക്ക് നല്‍കിയതെല്ലാംവെച്ച് നോക്കുമ്പോള്‍ ഞാന്‍ നേരത്തേ നേടിയതൊന്നും ഒന്നുമല്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയുവാന്‍ കഴിയും”- കഴിഞ്ഞ 20 വര്‍ഷങ്ങളായി ദൈവരാജ്യത്തിനു വേണ്ടി ശുശ്രൂഷ ചെയ്തു വരുന്ന ഫാ. ഗുയില്ലെന്‍ പറഞ്ഞു. സെമിനാരിയില്‍ ചേരുന്നതിനു മുന്‍പ് താന്‍ നിരവധി ജോലികള്‍ ചെയ്തിട്ടുണ്ടെന്നും. അന്നു തനിക്കൊരു കാമുകി ഉണ്ടായിരുന്നെന്നും ഫാ.ഗുയില്ലെന്‍ വെളിപ്പെടുത്തി. സ്കൂള്‍ പഠനശേഷം ഒരു അധ്യാപകനായിട്ടായിരുന്നു ഗുയില്ലെന്‍ തൊഴില്‍ ജീവിതം ആരംഭിച്ചത്. അതിനു ശേഷം അദ്ദേഹം ജുവാന്‍ സാന്താമരിയ എയര്‍പോര്‍ട്ടില്‍ ഫ്ലൈറ്റ് ഓപ്പറേഷന്‍സില്‍ ജോലി ചെയ്തു. പിന്നീടാണ് കോസ്റ്ററിക്കന്‍ ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഡയറക്ടറേറ്റില്‍ (ഡി.ഐ.എസ്) നിയമിതനാകുന്നത്. കോസ്റ്ററിക്കന്‍ പ്രസിഡന്‍സിയുടെ മന്ത്രാലയത്തിനു കീഴിലുള്ള പോലീസ് ഏജന്‍സിയാണ് ഡി.ഐ.എസ്. ഏജന്‍സിയില്‍ താന്‍ വര്‍ഷങ്ങളോളം സേവനം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ അന്‍പത്തിരണ്ടുകാരനായ ഫാ. ഗുയില്ലെന്‍ ഇപ്പോഴും തനിക്ക് ഏജന്‍സിയുമായി ബന്ധമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഇരുപത്തിനാലാമത്തെ വയസ്സിലാണ് ജീവിതത്തെ കുറിച്ചുള്ള വളരെ നിര്‍ണ്ണായകമായ ചോദ്യങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ ഉയരുന്നത്. താന്‍ കടന്നുപോയ വര്‍ഷങ്ങള്‍, എന്താണ് താന്‍ ആഗ്രഹിക്കുന്നത്? എവിടേക്കാണ് പോകേണ്ടത്? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ മുന്നില്‍ ഉയരുകയായിരിന്നുവെന്ന് ഫാ. ഗുയില്ലെന്‍ പറയുന്നു. മൂന്നാഴ്ചയോ, മൂന്ന്‍ മാസമോ, മൂന്ന്‍ വര്‍ഷങ്ങളോ എത്രയാണെങ്കിലും സെമിനാരിയില്‍ ചേരണമെന്ന തന്റെ ആഗ്രഹം ഗുയില്ലെന്‍ മാതാപിതാക്കളോടു പറഞ്ഞു. അന്ന് സെമിനാരിയില്‍ ചേര്‍ന്ന താന്‍ ഇപ്പോള്‍ പൗരോഹിത്യത്തില്‍ 21 വര്‍ഷങ്ങള്‍ പിന്നിട്ടുവെന്ന്‍ ഫാ. ഗുയില്ലെന്‍ വെളിപ്പെടുത്തി. പൗരോഹിത്യം എന്നാല്‍ ഭൗതീക സുഖങ്ങളും, വസ്തുക്കളും ത്യജിക്കുവാന്‍ പഠിക്കുന്നതും ദൈവ പരിപാലനയില്‍ പൂര്‍ണ്ണമായും ആശ്രയം തേടുന്നതുമായിരിന്നുവെന്നു അദ്ദേഹം പറയുന്നു. “ക്രെഡിറ്റ് കാര്‍ഡുകളും, മാസ ശമ്പളവും വേണ്ടെന്നു വെക്കുകയും, ദൈവത്തില്‍ ആശ്രയിക്കുവാന്‍ തുടങ്ങുന്നതുമായിരിന്നു അതെന്നും" ഫാ. ഗുയില്ലെന്‍ സ്മരിച്ചു. "ദൈവം ഒരിക്കലും തോല്‍ക്കില്ല, അവന്‍ സദാ വിശ്വസ്തനാണ്, കാരണം അവനാണ് നമുക്ക് വേണ്ടതെല്ലാം നല്‍കുന്നത്" - ഫാ. ഗുയില്ലെന്‍ പറയുന്നു. 2002 മാര്‍ച്ച് 19-നായിരുന്നു ഗുയില്ലെന്റെ തിരുപ്പട്ട സ്വീകരണം. 21 വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തില്‍ 10 വര്‍ഷങ്ങള്‍ കോസ്റ്ററിക്കന്‍ പബ്ലിക് (പോലീസ്) ഫോഴ്സില്‍ ചാപ്ലൈനായിട്ടായിരുന്നു അദ്ദേഹം സേവനം ചെയ്തതെന്നതും ശ്രദ്ധേയമാണ്. Tag: Costa Rican priest shares his journey from intelligence agent to the Catholic priesthood, Father Luis Enrique Guillén, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-02-18:21:01.jpg
Keywords: ഇന്റലി
Category: 13
Sub Category:
Heading: നാഷ്ണല്‍ ഇന്റലിജന്‍സ് ഏജന്‍സിയില്‍ നിന്നും തിരുപ്പട്ടത്തിലേക്ക്: കോസ്റ്ററിക്കന്‍ വൈദികന്റെ ആത്മീയ യാത്ര മാധ്യമ ശ്രദ്ധ നേടുന്നു
Content: കോസ്റ്ററിക്കന്‍ നാഷ്ണല്‍ ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഇന്റലിജന്‍സ് എജന്റ് പദവി രാജിവെച്ച് ജീവിതം പൗരോഹിത്യത്തിനായി സമര്‍പ്പിച്ച കോസ്റ്ററിക്കന്‍ വൈദികന്‍ ഫാ. ലൂയിസ് എന്‍റിക്ക് ഗുയില്ലെന്റെ തിരുപ്പട്ടത്തിലേക്കുള്ള ആത്മീയ യാത്ര മാധ്യമ ശ്രദ്ധ നേടുന്നു. സമീപകാലത്ത് കുരിഡാബാട്ട് പട്ടണത്തിലെ സാന്‍ ജോസ് പ്രവിശ്യയിലെ വിശുദ്ധ അന്തോണീസ് ഇടവക വികാരിയായി നിയമിതനായ ഫാ. ഗുയില്ലെന്‍, കോസ്റ്ററിക്കന്‍ ചാനലായ ടെലിറ്റിക്കക്ക് നല്‍കിയ അഭിമുഖത്തിലാണ് ദേശീയ സുരക്ഷ ഏജന്‍സിയില്‍ നിന്നും തിരുപ്പട്ടത്തിലേക്കുള്ള തന്റെ ആത്മീയ യാത്രയേക്കുറിച്ച് വിവരിച്ചത്. “പൗരോഹിത്യ അനുഭവം വളരെ മനോഹരമാണ്. ഈ മിനിസ്ട്രിയില്‍ ദൈവം എനിക്ക് നല്‍കിയതെല്ലാംവെച്ച് നോക്കുമ്പോള്‍ ഞാന്‍ നേരത്തേ നേടിയതൊന്നും ഒന്നുമല്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയുവാന്‍ കഴിയും”- കഴിഞ്ഞ 20 വര്‍ഷങ്ങളായി ദൈവരാജ്യത്തിനു വേണ്ടി ശുശ്രൂഷ ചെയ്തു വരുന്ന ഫാ. ഗുയില്ലെന്‍ പറഞ്ഞു. സെമിനാരിയില്‍ ചേരുന്നതിനു മുന്‍പ് താന്‍ നിരവധി ജോലികള്‍ ചെയ്തിട്ടുണ്ടെന്നും. അന്നു തനിക്കൊരു കാമുകി ഉണ്ടായിരുന്നെന്നും ഫാ.ഗുയില്ലെന്‍ വെളിപ്പെടുത്തി. സ്കൂള്‍ പഠനശേഷം ഒരു അധ്യാപകനായിട്ടായിരുന്നു ഗുയില്ലെന്‍ തൊഴില്‍ ജീവിതം ആരംഭിച്ചത്. അതിനു ശേഷം അദ്ദേഹം ജുവാന്‍ സാന്താമരിയ എയര്‍പോര്‍ട്ടില്‍ ഫ്ലൈറ്റ് ഓപ്പറേഷന്‍സില്‍ ജോലി ചെയ്തു. പിന്നീടാണ് കോസ്റ്ററിക്കന്‍ ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഡയറക്ടറേറ്റില്‍ (ഡി.ഐ.എസ്) നിയമിതനാകുന്നത്. കോസ്റ്ററിക്കന്‍ പ്രസിഡന്‍സിയുടെ മന്ത്രാലയത്തിനു കീഴിലുള്ള പോലീസ് ഏജന്‍സിയാണ് ഡി.ഐ.എസ്. ഏജന്‍സിയില്‍ താന്‍ വര്‍ഷങ്ങളോളം സേവനം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ അന്‍പത്തിരണ്ടുകാരനായ ഫാ. ഗുയില്ലെന്‍ ഇപ്പോഴും തനിക്ക് ഏജന്‍സിയുമായി ബന്ധമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഇരുപത്തിനാലാമത്തെ വയസ്സിലാണ് ജീവിതത്തെ കുറിച്ചുള്ള വളരെ നിര്‍ണ്ണായകമായ ചോദ്യങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ ഉയരുന്നത്. താന്‍ കടന്നുപോയ വര്‍ഷങ്ങള്‍, എന്താണ് താന്‍ ആഗ്രഹിക്കുന്നത്? എവിടേക്കാണ് പോകേണ്ടത്? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ മുന്നില്‍ ഉയരുകയായിരിന്നുവെന്ന് ഫാ. ഗുയില്ലെന്‍ പറയുന്നു. മൂന്നാഴ്ചയോ, മൂന്ന്‍ മാസമോ, മൂന്ന്‍ വര്‍ഷങ്ങളോ എത്രയാണെങ്കിലും സെമിനാരിയില്‍ ചേരണമെന്ന തന്റെ ആഗ്രഹം ഗുയില്ലെന്‍ മാതാപിതാക്കളോടു പറഞ്ഞു. അന്ന് സെമിനാരിയില്‍ ചേര്‍ന്ന താന്‍ ഇപ്പോള്‍ പൗരോഹിത്യത്തില്‍ 21 വര്‍ഷങ്ങള്‍ പിന്നിട്ടുവെന്ന്‍ ഫാ. ഗുയില്ലെന്‍ വെളിപ്പെടുത്തി. പൗരോഹിത്യം എന്നാല്‍ ഭൗതീക സുഖങ്ങളും, വസ്തുക്കളും ത്യജിക്കുവാന്‍ പഠിക്കുന്നതും ദൈവ പരിപാലനയില്‍ പൂര്‍ണ്ണമായും ആശ്രയം തേടുന്നതുമായിരിന്നുവെന്നു അദ്ദേഹം പറയുന്നു. “ക്രെഡിറ്റ് കാര്‍ഡുകളും, മാസ ശമ്പളവും വേണ്ടെന്നു വെക്കുകയും, ദൈവത്തില്‍ ആശ്രയിക്കുവാന്‍ തുടങ്ങുന്നതുമായിരിന്നു അതെന്നും" ഫാ. ഗുയില്ലെന്‍ സ്മരിച്ചു. "ദൈവം ഒരിക്കലും തോല്‍ക്കില്ല, അവന്‍ സദാ വിശ്വസ്തനാണ്, കാരണം അവനാണ് നമുക്ക് വേണ്ടതെല്ലാം നല്‍കുന്നത്" - ഫാ. ഗുയില്ലെന്‍ പറയുന്നു. 2002 മാര്‍ച്ച് 19-നായിരുന്നു ഗുയില്ലെന്റെ തിരുപ്പട്ട സ്വീകരണം. 21 വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തില്‍ 10 വര്‍ഷങ്ങള്‍ കോസ്റ്ററിക്കന്‍ പബ്ലിക് (പോലീസ്) ഫോഴ്സില്‍ ചാപ്ലൈനായിട്ടായിരുന്നു അദ്ദേഹം സേവനം ചെയ്തതെന്നതും ശ്രദ്ധേയമാണ്. Tag: Costa Rican priest shares his journey from intelligence agent to the Catholic priesthood, Father Luis Enrique Guillén, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-02-18:21:01.jpg
Keywords: ഇന്റലി
Content:
20497
Category: 18
Sub Category:
Heading: ന്യൂനപക്ഷ വിഹിതം വെട്ടിക്കുറച്ച നടപടിയില്‍ പ്രതിഷേധം
Content: തിരുവനന്തപുരം: കേന്ദ്രബജറ്റിൽ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറച്ച നടപടിയില്‍ പ്രതിഷേധം ഉയരുന്നു. കഴിഞ്ഞ വർഷത്തെ ബജറ്റ് വിഹിതമായ 5020.5 കോടിയിൽനിന്ന് 3097 കോടിയാക്കിയാണ് ചുരുക്കിയത്. ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പും വെട്ടിക്കുറച്ചു. ഇത് ബോധപൂർവമുള്ളതാണെന്നു സംശയിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. ഉന്നത വിദ്യാഭ്യാസത്തിന് ന്യൂനപക്ഷ വിദ്യാർഥികൾക്ക് നൽകിവന്ന സ്കോളർഷിപ്പ് നിയമവിരുദ്ധ സർക്കാർ ഉത്തരവിലൂടെ യുജിസിയിൽ നിന്നും ന്യൂനപക്ഷ മന്ത്രാലയത്തിലേക്ക് മാറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നല്‍കി വന്നിരുന്ന പ്രീ–മെട്രിക് സ്കോളര്‍ഷിപ്പും മൗലാന ആസാദ് ഫെലോഷിപ്പും കേന്ദ്രം നിര്‍ത്തലാക്കിയിരിന്നു. എട്ടാം ക്ലാസ് വരെ പ്രീമെട്രിക് സ്കോളർഷിപ്പ് നിർത്തലാക്കിയതും ഉന്നത വിദ്യാഭ്യാസത്തിനുള്ള മൗലാനാ ആസാദ് ഫെല്ലോഷിപ്പ് അവസാനിപ്പിച്ചതും കെ മുരളീധരനും ടി.എൻ പ്രതാപനുമാണ് ചോദ്യമായി കഴിഞ്ഞ ദിവസം ഉന്നയിച്ചിരിന്നു. ഇവ പുനസ്ഥാപിക്കാൻ ആലോചനയില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനി രേഖാമൂലം മറുപടി നൽകി. ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ള പ്രൊഫഷനൽ ടെക്നിക്കൽ കോഴ്സുകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നൽകിവന്നിരുന്ന സ്കോളർഷിപ്പ് 44 കോടിയായാണ് കുറച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ 365 കോടി രൂപയായിരുന്നു ഇതിനായി വകയിരുത്തിയിരുന്നത്. ഇതാണ് ഒറ്റയടിക്ക് കുത്തനെ കുറച്ചത്.
Image: /content_image/India/India-2023-02-03-09:29:29.jpg
Keywords: ന്യൂനപക്ഷ
Category: 18
Sub Category:
Heading: ന്യൂനപക്ഷ വിഹിതം വെട്ടിക്കുറച്ച നടപടിയില്‍ പ്രതിഷേധം
Content: തിരുവനന്തപുരം: കേന്ദ്രബജറ്റിൽ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറച്ച നടപടിയില്‍ പ്രതിഷേധം ഉയരുന്നു. കഴിഞ്ഞ വർഷത്തെ ബജറ്റ് വിഹിതമായ 5020.5 കോടിയിൽനിന്ന് 3097 കോടിയാക്കിയാണ് ചുരുക്കിയത്. ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പും വെട്ടിക്കുറച്ചു. ഇത് ബോധപൂർവമുള്ളതാണെന്നു സംശയിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. ഉന്നത വിദ്യാഭ്യാസത്തിന് ന്യൂനപക്ഷ വിദ്യാർഥികൾക്ക് നൽകിവന്ന സ്കോളർഷിപ്പ് നിയമവിരുദ്ധ സർക്കാർ ഉത്തരവിലൂടെ യുജിസിയിൽ നിന്നും ന്യൂനപക്ഷ മന്ത്രാലയത്തിലേക്ക് മാറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നല്‍കി വന്നിരുന്ന പ്രീ–മെട്രിക് സ്കോളര്‍ഷിപ്പും മൗലാന ആസാദ് ഫെലോഷിപ്പും കേന്ദ്രം നിര്‍ത്തലാക്കിയിരിന്നു. എട്ടാം ക്ലാസ് വരെ പ്രീമെട്രിക് സ്കോളർഷിപ്പ് നിർത്തലാക്കിയതും ഉന്നത വിദ്യാഭ്യാസത്തിനുള്ള മൗലാനാ ആസാദ് ഫെല്ലോഷിപ്പ് അവസാനിപ്പിച്ചതും കെ മുരളീധരനും ടി.എൻ പ്രതാപനുമാണ് ചോദ്യമായി കഴിഞ്ഞ ദിവസം ഉന്നയിച്ചിരിന്നു. ഇവ പുനസ്ഥാപിക്കാൻ ആലോചനയില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനി രേഖാമൂലം മറുപടി നൽകി. ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ള പ്രൊഫഷനൽ ടെക്നിക്കൽ കോഴ്സുകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നൽകിവന്നിരുന്ന സ്കോളർഷിപ്പ് 44 കോടിയായാണ് കുറച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ 365 കോടി രൂപയായിരുന്നു ഇതിനായി വകയിരുത്തിയിരുന്നത്. ഇതാണ് ഒറ്റയടിക്ക് കുത്തനെ കുറച്ചത്.
Image: /content_image/India/India-2023-02-03-09:29:29.jpg
Keywords: ന്യൂനപക്ഷ
Content:
20498
Category: 18
Sub Category:
Heading: വിശുദ്ധ ബൈബിൾ കത്തിച്ച സംഭവത്തില്‍ രാഷ്ട്രീയ കേരളത്തിന്റെ മൗനം ഭയപ്പെടുത്തുന്നു: സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
Content: കൊച്ചി: കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ വിശ്വാസങ്ങൾക്കും വിശുദ്ധ വസ്തുക്കൾക്കും നേരെ തുടർച്ചയായി അവഹേളനങ്ങളും അതിക്രമങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും വിഷയത്തില്‍ രാഷ്ട്രീയ കേരളത്തിൻ്റെ മൗനം ഭയപ്പെടുത്തുകയാണെന്നും സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. ക്രിസ്തുമസ് കാലത്ത് ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ചു ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായപ്പോൾ വേണ്ടത്ര ഗൗരവത്തോടെ അധികാരികളും പൊതുസമൂഹവും ഇടപെട്ടിരുന്നെങ്കിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ബൈബിൾ കത്തിക്കലെന്ന അത്യന്തം ഗുരുതര സ്വഭാവമുള്ള ക്രിമിനൽ - വർഗീയ കുറ്റകൃത്യം സംഭവിക്കില്ലായിരുന്നു. ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന വിശുദ്ധ ബൈബിൾ കത്തിക്കുകയും അതിൻ്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തിയുടെ നടപടി അങ്ങേയറ്റം അപലപനീയമാണ്. ക്രൈസ്തവ വിശ്വാസികളെ വ്രണപ്പെടുത്തിയ ഈ സംഭവത്തിൽ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. കേരളത്തിലെ ക്രിസ്ത്യൻ ന്യുനപക്ഷങ്ങൾ അവഹേളിക്കപ്പെടുകയും അതിക്രമങ്ങൾക്ക് ഇരയാകുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോൾ മാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മൗനം അവലംബിക്കുന്നത് ക്രൈസ്തവരുടെ ഇടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും അവരെ ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ബൈബിൾ കത്തിച്ചതിനെ കക്ഷി രാഷ്ട്രീയ ഭേദമന്യേ അപലപിക്കുകയും തള്ളിപ്പറയുകയും വേണം. തീവ്രവാദത്തേക്കാൾ ഭയാനകമാണ് ജനാധിപത്യത്തിൻ്റെ തൂണുകൾ അതിനോട് സന്ധി ചെയ്യുന്ന തരത്തിൽ പുലർത്തുന്ന നിശബ്ദതയും നിസംഗതയുമെന്ന് പബ്ലിക് അഫയേഴ്സ് കമ്മീഷൻ അഭിപ്രായപ്പെട്ടു. ഫെബ്രുവരി 1 ബുധനാഴ്ച ഓൺലൈൻ ആയി ചേർന്ന യോഗത്തിൽ കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ആർച്ചുബിഷപ് മാർ ജോസഫ് പാംപ്ലാനി, ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ, കൺവീനർ ബിഷപ് മാർ തോമസ് തറയിൽ, സെക്രട്ടറിമാരായ ഫാ. എബ്രാഹം കാവിൽപുരയിടത്തിൽ, ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ സംബന്ധിച്ചു.
Image: /content_image/India/India-2023-02-03-09:42:55.jpg
Keywords: ബൈബി
Category: 18
Sub Category:
Heading: വിശുദ്ധ ബൈബിൾ കത്തിച്ച സംഭവത്തില്‍ രാഷ്ട്രീയ കേരളത്തിന്റെ മൗനം ഭയപ്പെടുത്തുന്നു: സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
Content: കൊച്ചി: കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ വിശ്വാസങ്ങൾക്കും വിശുദ്ധ വസ്തുക്കൾക്കും നേരെ തുടർച്ചയായി അവഹേളനങ്ങളും അതിക്രമങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും വിഷയത്തില്‍ രാഷ്ട്രീയ കേരളത്തിൻ്റെ മൗനം ഭയപ്പെടുത്തുകയാണെന്നും സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. ക്രിസ്തുമസ് കാലത്ത് ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ചു ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായപ്പോൾ വേണ്ടത്ര ഗൗരവത്തോടെ അധികാരികളും പൊതുസമൂഹവും ഇടപെട്ടിരുന്നെങ്കിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ബൈബിൾ കത്തിക്കലെന്ന അത്യന്തം ഗുരുതര സ്വഭാവമുള്ള ക്രിമിനൽ - വർഗീയ കുറ്റകൃത്യം സംഭവിക്കില്ലായിരുന്നു. ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന വിശുദ്ധ ബൈബിൾ കത്തിക്കുകയും അതിൻ്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തിയുടെ നടപടി അങ്ങേയറ്റം അപലപനീയമാണ്. ക്രൈസ്തവ വിശ്വാസികളെ വ്രണപ്പെടുത്തിയ ഈ സംഭവത്തിൽ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. കേരളത്തിലെ ക്രിസ്ത്യൻ ന്യുനപക്ഷങ്ങൾ അവഹേളിക്കപ്പെടുകയും അതിക്രമങ്ങൾക്ക് ഇരയാകുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോൾ മാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മൗനം അവലംബിക്കുന്നത് ക്രൈസ്തവരുടെ ഇടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും അവരെ ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ബൈബിൾ കത്തിച്ചതിനെ കക്ഷി രാഷ്ട്രീയ ഭേദമന്യേ അപലപിക്കുകയും തള്ളിപ്പറയുകയും വേണം. തീവ്രവാദത്തേക്കാൾ ഭയാനകമാണ് ജനാധിപത്യത്തിൻ്റെ തൂണുകൾ അതിനോട് സന്ധി ചെയ്യുന്ന തരത്തിൽ പുലർത്തുന്ന നിശബ്ദതയും നിസംഗതയുമെന്ന് പബ്ലിക് അഫയേഴ്സ് കമ്മീഷൻ അഭിപ്രായപ്പെട്ടു. ഫെബ്രുവരി 1 ബുധനാഴ്ച ഓൺലൈൻ ആയി ചേർന്ന യോഗത്തിൽ കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ആർച്ചുബിഷപ് മാർ ജോസഫ് പാംപ്ലാനി, ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ, കൺവീനർ ബിഷപ് മാർ തോമസ് തറയിൽ, സെക്രട്ടറിമാരായ ഫാ. എബ്രാഹം കാവിൽപുരയിടത്തിൽ, ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ സംബന്ധിച്ചു.
Image: /content_image/India/India-2023-02-03-09:42:55.jpg
Keywords: ബൈബി
Content:
20499
Category: 1
Sub Category:
Heading: ആഭ്യന്തര സംഘര്‍ഷങ്ങളില്‍ സര്‍വ്വതും നഷ്ട്ടപ്പെട്ട കോംഗോയിലെ ഇരകള്‍ക്ക് സാന്ത്വനവുമായി പാപ്പ
Content: കിന്‍ഷാസ: ആഭ്യന്തര സംഘര്‍ഷങ്ങളെയും അക്രമങ്ങളെയും തുടര്‍ന്നു വിവിധ തരത്തിലുള്ള പീഡനങ്ങൾക്ക് ഇരകളായ കോംഗോയിലെ ജനതയ്ക്കു ഫ്രാൻസിസ് പാപ്പയുടെ സാന്ത്വനം. കോംഗോയില്‍ നടത്തുന്ന അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തിലാണ് ഇരകളുമായി പാപ്പ കൂടിക്കാഴ്ച നടത്തിയത്. മാനുഷികമായ രീതിയിൽ ഒരിക്കലും അംഗീകരിക്കാനാകാത്ത വലിയ പീഡനങ്ങളിലൂടെ കടന്നു പോയ, കിഴക്കൻ കോംഗോയിൽനിന്നുള്ള ആളുകൾ നൽകിയ സാക്ഷ്യത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം ആരംഭിച്ചത്. അന്താരാഷ്ട്ര മാധ്യമങ്ങൾ പലപ്പോഴും മൗനം പാലിക്കുന്ന ഇതുപോലെയുള്ള സംഭവങ്ങൾക്ക് മുന്നിൽ നിശബ്ദതയിൽ വിലപിക്കാനേ സാധിക്കൂവെന്ന് പാപ്പ പറഞ്ഞു. തന്റെ സന്ദേശത്തില്‍ ഉടനീളം ജനതയ്ക്കു സാന്ത്വനം പകരാന്‍ പാപ്പ പ്രത്യേകം ശ്രദ്ധക്കാട്ടിയിരിന്നു. രാജ്യത്തിന് പുറത്തുനിന്നും, ഉള്ളിൽനിന്നും കോംഗോയിൽ അന്തഛിദ്രം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെയും പാപ്പാ ശബ്ദമുയർത്തി. അത്തരം പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കുവേണ്ടിയും താൻ ദൈവത്തോട് ക്ഷമ യാചിക്കുന്നുവെന്ന് പാപ്പ പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകൾക്ക് കുടിയിറങ്ങേണ്ടിവന്ന അവസ്ഥയും, അതിഗൗരവമായ മനുഷ്യാവകാശ ലംഘനങ്ങളും, പരിഹരിക്കാനാകാത്ത കുറ്റങ്ങളുമാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ധനത്തിന് വേണ്ടിയുള്ള ആർത്തിയാണ് ഇതുപോലെയുള്ള പല അതിക്രമങ്ങൾക്കും പിന്നിൽ എന്ന് പാപ്പാ കൂട്ടിച്ചേർത്തു. കോംഗോയിലെ സംഘർഷങ്ങൾക്ക് കാരണമാകുന്നവരോട്, പീഡനങ്ങൾക്കിരയായ മനുഷ്യരുടെ നിലവിളി ശ്രവിക്കുവാനും, ദൈവത്തിന്റെയും മനഃസാക്ഷിയുടെയും സ്വരം ശ്രവിച്ച്, മാനസാന്തരപ്പെടാനും പാപ്പ ആവശ്യപ്പെട്ടു. ആയുധങ്ങൾ കൈവെടിയാനും, ദുർബലരായ മനുഷ്യരുടെ ജീവിതം തകർത്തുകൊണ്ട് ധനസമ്പാദനം നടത്തുന്നത് അവസാനിപ്പിക്കുവാനും പരിശുദ്ധ പിതാവ് ഏവരെയും ആഹ്വാനം ചെയ്തു. അക്രമങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ പാപ്പ, നമ്മുടേത് യുദ്ധത്തിന്റെയല്ല, സമാധാനത്തിന്റെ ദൈവമാണെന്ന് ആവര്‍ത്തിച്ചു. അക്രമങ്ങളെയും വെറുപ്പിനെയും കൈവെടിയുവാൻ, ഹൃദയത്തെ നിർമ്മലമാക്കേണ്ട ആവശ്യമുണ്ടെന്ന് പാപ്പ ഓര്‍മ്മപ്പെടുത്തി. തന്നെ കുരിശിലേറ്റിയവരോട് ക്ഷമിച്ച യേശുവിന്റെ നാമത്തിൽ, ഹൃദയങ്ങളിൽ നിന്ന് വെറുപ്പിന്റെ ആയുധങ്ങൾ നീക്കം ചെയ്യേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു. നല്ലൊരു ഭാവി കെട്ടിപ്പടുക്കുന്നതിനും, സമാധാനം സ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ നിന്ന് പിന്നോക്കം പോകാനുള്ള പ്രലോഭനങ്ങളുടെ മുന്നിൽ വഴങ്ങിക്കൊടുക്കാനുള്ള തോന്നലിനോട് അരുത് എന്ന് പറയാനുള്ള കഴിവാണ് രണ്ടാമത് വേണ്ടതെന്ന് പാപ്പ ഓർമ്മിപ്പിച്ചു. സമാധാനത്തിന്റെ ഒരു നല്ല നാളെ ആകാശത്തിൽനിന്ന് വീണു കിട്ടില്ല, അതിനായി അധ്വാനിക്കേണ്ട ആവശ്യമുണ്ട്. സ്വന്തം കൂട്ടത്തോട് മാത്രം ചേർന്ന് നിന്നോ, സ്വന്തം താല്പര്യങ്ങൾക്കുവേണ്ടി നിന്നുകൊണ്ടോ ഭാവിയെ പടുത്തുയർത്താനാകില്ല. ക്രൈസ്തവ വിശ്വാസ പ്രകാരം ഒരേ പിതാവിന്റെ മക്കളെന്ന നിലയിൽ എല്ലാവരോടും ഒരുമിച്ച് പ്രവർത്തിച്ച് മുന്നേറാനും പാപ്പ ആഹ്വാനം ചെയ്തു. അനുരഞ്ജനത്തിന് നാം സമ്മതം നൽകേണ്ടതുണ്ട്. മറ്റുള്ളവരോട് ക്ഷമിച്ചുകൊണ്ട്, ആയുധങ്ങൾ ഉപേക്ഷിച്ച്, ക്രിസ്തു മരണത്തിന്റെ ഉപകരണമായിരുന്ന കുരിശിനെ എപ്രകാരം ജീവന്റെ വൃക്ഷമാക്കി മാറ്റിയോ അതുപോലെ, മറ്റുള്ളവരോട് ക്ഷമിച്ചുകൊണ്ട്, നമ്മളും ജീവന്റെ വൃക്ഷങ്ങളായി മാറേണ്ടതുണ്ട്. മറ്റുള്ളവരെ ശിക്ഷിക്കാൻ ആഗ്രഹിക്കാതിരിക്കുകയും, പ്രതികാരം ചെയ്യാതിരിക്കുകയും മാത്രം പോരാ, അനുരഞ്ജനപ്പെടുകയും ക്ഷമിക്കുകയും വേണമെന്ന് പാപ്പ ഓർമ്മിപ്പിച്ചു. കിഴക്കൻ കോംഗോയിൽ നിന്നുള്ള കുട്ടികൾ തങ്ങളുടെ കുടുംബങ്ങളെ കൊല്ലാൻ ഉപയോഗിച്ച വെട്ടുകത്തികളും കത്തികളും പാപ്പയുടെ സാന്നിധ്യത്തില്‍ ക്രിസ്തുവിന്റെ കുരിശിന്റെ ചുവട്ടിൽ അനുരജ്ഞനത്തിന്റെ പ്രതീകമായി സമര്‍പ്പിച്ചത് അനേകരുടെ കണ്ണില്‍ ഈറനണിയിച്ചു.കിഴക്കൻ ഡിആർസിയിലെ അക്രമം ഗുരുതരമായ മാനുഷിക പ്രതിസന്ധിയാണ് ഇക്കാലയളവില്‍ ഉണ്ടാക്കിയത്. 5.5 ദശലക്ഷത്തിലധികം ആളുകൾ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്‌തു, ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ആഭ്യന്തര കുടിയൊഴിപ്പിക്കല്‍ ഒന്നായാണ് കോംഗോയിലെ സാഹചര്യത്തെ ഏവരും നോക്കികാണുന്നത്. പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ കിഴക്കൻ കോംഗോയുടെ നിയന്ത്രണത്തിനായി 120-ലധികം സായുധ സംഘങ്ങൾ പോരാടുകയാണ്. കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ, കൊള്ളയടിക്കൽ തുടങ്ങീ നിരവധി അക്രമങ്ങള്‍ രാജ്യത്തു പതിവ് സംഭവമാണ്. Tag: Catholic News, Pope Francis, Pope Francis in Democratic Republic of Congo, Victims of Violence, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-03-10:25:11.jpg
Keywords: പാപ്പ
Category: 1
Sub Category:
Heading: ആഭ്യന്തര സംഘര്‍ഷങ്ങളില്‍ സര്‍വ്വതും നഷ്ട്ടപ്പെട്ട കോംഗോയിലെ ഇരകള്‍ക്ക് സാന്ത്വനവുമായി പാപ്പ
Content: കിന്‍ഷാസ: ആഭ്യന്തര സംഘര്‍ഷങ്ങളെയും അക്രമങ്ങളെയും തുടര്‍ന്നു വിവിധ തരത്തിലുള്ള പീഡനങ്ങൾക്ക് ഇരകളായ കോംഗോയിലെ ജനതയ്ക്കു ഫ്രാൻസിസ് പാപ്പയുടെ സാന്ത്വനം. കോംഗോയില്‍ നടത്തുന്ന അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തിലാണ് ഇരകളുമായി പാപ്പ കൂടിക്കാഴ്ച നടത്തിയത്. മാനുഷികമായ രീതിയിൽ ഒരിക്കലും അംഗീകരിക്കാനാകാത്ത വലിയ പീഡനങ്ങളിലൂടെ കടന്നു പോയ, കിഴക്കൻ കോംഗോയിൽനിന്നുള്ള ആളുകൾ നൽകിയ സാക്ഷ്യത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം ആരംഭിച്ചത്. അന്താരാഷ്ട്ര മാധ്യമങ്ങൾ പലപ്പോഴും മൗനം പാലിക്കുന്ന ഇതുപോലെയുള്ള സംഭവങ്ങൾക്ക് മുന്നിൽ നിശബ്ദതയിൽ വിലപിക്കാനേ സാധിക്കൂവെന്ന് പാപ്പ പറഞ്ഞു. തന്റെ സന്ദേശത്തില്‍ ഉടനീളം ജനതയ്ക്കു സാന്ത്വനം പകരാന്‍ പാപ്പ പ്രത്യേകം ശ്രദ്ധക്കാട്ടിയിരിന്നു. രാജ്യത്തിന് പുറത്തുനിന്നും, ഉള്ളിൽനിന്നും കോംഗോയിൽ അന്തഛിദ്രം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെയും പാപ്പാ ശബ്ദമുയർത്തി. അത്തരം പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കുവേണ്ടിയും താൻ ദൈവത്തോട് ക്ഷമ യാചിക്കുന്നുവെന്ന് പാപ്പ പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകൾക്ക് കുടിയിറങ്ങേണ്ടിവന്ന അവസ്ഥയും, അതിഗൗരവമായ മനുഷ്യാവകാശ ലംഘനങ്ങളും, പരിഹരിക്കാനാകാത്ത കുറ്റങ്ങളുമാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ധനത്തിന് വേണ്ടിയുള്ള ആർത്തിയാണ് ഇതുപോലെയുള്ള പല അതിക്രമങ്ങൾക്കും പിന്നിൽ എന്ന് പാപ്പാ കൂട്ടിച്ചേർത്തു. കോംഗോയിലെ സംഘർഷങ്ങൾക്ക് കാരണമാകുന്നവരോട്, പീഡനങ്ങൾക്കിരയായ മനുഷ്യരുടെ നിലവിളി ശ്രവിക്കുവാനും, ദൈവത്തിന്റെയും മനഃസാക്ഷിയുടെയും സ്വരം ശ്രവിച്ച്, മാനസാന്തരപ്പെടാനും പാപ്പ ആവശ്യപ്പെട്ടു. ആയുധങ്ങൾ കൈവെടിയാനും, ദുർബലരായ മനുഷ്യരുടെ ജീവിതം തകർത്തുകൊണ്ട് ധനസമ്പാദനം നടത്തുന്നത് അവസാനിപ്പിക്കുവാനും പരിശുദ്ധ പിതാവ് ഏവരെയും ആഹ്വാനം ചെയ്തു. അക്രമങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ പാപ്പ, നമ്മുടേത് യുദ്ധത്തിന്റെയല്ല, സമാധാനത്തിന്റെ ദൈവമാണെന്ന് ആവര്‍ത്തിച്ചു. അക്രമങ്ങളെയും വെറുപ്പിനെയും കൈവെടിയുവാൻ, ഹൃദയത്തെ നിർമ്മലമാക്കേണ്ട ആവശ്യമുണ്ടെന്ന് പാപ്പ ഓര്‍മ്മപ്പെടുത്തി. തന്നെ കുരിശിലേറ്റിയവരോട് ക്ഷമിച്ച യേശുവിന്റെ നാമത്തിൽ, ഹൃദയങ്ങളിൽ നിന്ന് വെറുപ്പിന്റെ ആയുധങ്ങൾ നീക്കം ചെയ്യേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു. നല്ലൊരു ഭാവി കെട്ടിപ്പടുക്കുന്നതിനും, സമാധാനം സ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ നിന്ന് പിന്നോക്കം പോകാനുള്ള പ്രലോഭനങ്ങളുടെ മുന്നിൽ വഴങ്ങിക്കൊടുക്കാനുള്ള തോന്നലിനോട് അരുത് എന്ന് പറയാനുള്ള കഴിവാണ് രണ്ടാമത് വേണ്ടതെന്ന് പാപ്പ ഓർമ്മിപ്പിച്ചു. സമാധാനത്തിന്റെ ഒരു നല്ല നാളെ ആകാശത്തിൽനിന്ന് വീണു കിട്ടില്ല, അതിനായി അധ്വാനിക്കേണ്ട ആവശ്യമുണ്ട്. സ്വന്തം കൂട്ടത്തോട് മാത്രം ചേർന്ന് നിന്നോ, സ്വന്തം താല്പര്യങ്ങൾക്കുവേണ്ടി നിന്നുകൊണ്ടോ ഭാവിയെ പടുത്തുയർത്താനാകില്ല. ക്രൈസ്തവ വിശ്വാസ പ്രകാരം ഒരേ പിതാവിന്റെ മക്കളെന്ന നിലയിൽ എല്ലാവരോടും ഒരുമിച്ച് പ്രവർത്തിച്ച് മുന്നേറാനും പാപ്പ ആഹ്വാനം ചെയ്തു. അനുരഞ്ജനത്തിന് നാം സമ്മതം നൽകേണ്ടതുണ്ട്. മറ്റുള്ളവരോട് ക്ഷമിച്ചുകൊണ്ട്, ആയുധങ്ങൾ ഉപേക്ഷിച്ച്, ക്രിസ്തു മരണത്തിന്റെ ഉപകരണമായിരുന്ന കുരിശിനെ എപ്രകാരം ജീവന്റെ വൃക്ഷമാക്കി മാറ്റിയോ അതുപോലെ, മറ്റുള്ളവരോട് ക്ഷമിച്ചുകൊണ്ട്, നമ്മളും ജീവന്റെ വൃക്ഷങ്ങളായി മാറേണ്ടതുണ്ട്. മറ്റുള്ളവരെ ശിക്ഷിക്കാൻ ആഗ്രഹിക്കാതിരിക്കുകയും, പ്രതികാരം ചെയ്യാതിരിക്കുകയും മാത്രം പോരാ, അനുരഞ്ജനപ്പെടുകയും ക്ഷമിക്കുകയും വേണമെന്ന് പാപ്പ ഓർമ്മിപ്പിച്ചു. കിഴക്കൻ കോംഗോയിൽ നിന്നുള്ള കുട്ടികൾ തങ്ങളുടെ കുടുംബങ്ങളെ കൊല്ലാൻ ഉപയോഗിച്ച വെട്ടുകത്തികളും കത്തികളും പാപ്പയുടെ സാന്നിധ്യത്തില്‍ ക്രിസ്തുവിന്റെ കുരിശിന്റെ ചുവട്ടിൽ അനുരജ്ഞനത്തിന്റെ പ്രതീകമായി സമര്‍പ്പിച്ചത് അനേകരുടെ കണ്ണില്‍ ഈറനണിയിച്ചു.കിഴക്കൻ ഡിആർസിയിലെ അക്രമം ഗുരുതരമായ മാനുഷിക പ്രതിസന്ധിയാണ് ഇക്കാലയളവില്‍ ഉണ്ടാക്കിയത്. 5.5 ദശലക്ഷത്തിലധികം ആളുകൾ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്‌തു, ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ആഭ്യന്തര കുടിയൊഴിപ്പിക്കല്‍ ഒന്നായാണ് കോംഗോയിലെ സാഹചര്യത്തെ ഏവരും നോക്കികാണുന്നത്. പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ കിഴക്കൻ കോംഗോയുടെ നിയന്ത്രണത്തിനായി 120-ലധികം സായുധ സംഘങ്ങൾ പോരാടുകയാണ്. കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ, കൊള്ളയടിക്കൽ തുടങ്ങീ നിരവധി അക്രമങ്ങള്‍ രാജ്യത്തു പതിവ് സംഭവമാണ്. Tag: Catholic News, Pope Francis, Pope Francis in Democratic Republic of Congo, Victims of Violence, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-03-10:25:11.jpg
Keywords: പാപ്പ
Content:
20500
Category: 1
Sub Category:
Heading: കത്തോലിക്ക സന്യാസ വ്രതവും ദാരിദ്ര്യവും: രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 44ാമത്തെ ക്ലാസ് നാളെ
Content: സന്യാസത്തിൽ എന്തിനാണ് ദാരിദ്ര്യം? ദരിദ്രനായിരിക്കുന്നത് പുണ്യമാണോ? ദാരിദ്ര്യം അകറ്റാനല്ലേ സഭ ശ്രമിക്കുന്നത്, അപ്പോൾ പിന്നെ ദാരിദ്ര്യ വ്രതമെടുക്കുന്നത് പുണ്യമാകുമോ? ദരിദ്രനായിരിക്കുന്നതുകൊണ്ട് മാത്രം ഒരാൾ സ്വർഗ്ഗത്തിൽ പോകുമോ? സന്യാസ ദാരിദ്ര്യം ഏറ്റെടുത്തവർ വസ്തുവകകളും ഭവനവും ഉപയോഗിക്കുന്നത് ശരിയാണോ? എന്താണ് സന്യാസ ദാരിദ്ര്യത്തിന്റെ ഉള്ളർത്ഥം? തുടങ്ങീ വിശ്വാസ ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 44മത്തെ ക്ലാസ് നാളെ ശനിയാഴ്ച (ഫെബ്രുവരി 4, 2023) നടക്കും. 'പ്രവാചകശബ്ദം' ഒരുക്കുന്ന പഠനപരമ്പര പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് നയിക്കുന്നത്. ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് തത്സമയ ഓണ്‍ലൈന്‍ ക്ലാസ് നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം നിരവധി പേരാണ് ക്ലാസില്‍ സജീവമായി പങ്കെടുക്കുന്നത്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. തിരുസഭയെ കുറിച്ചു വ്യക്തവും ലളിതവുമായ ആഴത്തിലുള്ള പഠനവും സംശയങ്ങള്‍ക്കുള്ള ചോദ്യോത്തര വേളയും സെഷനില്‍ ക്രമീകരിച്ചിട്ടുണ്ട്. വൈദികര്‍ക്കും സന്യസ്തര്‍ക്കും മതാധ്യപകര്‍ക്കും യുവജനങ്ങള്‍ക്കും ഓരോ അല്‍മായ വിശ്വാസികള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 }# <br> ➧ #{blue->none->b-> Passcode: 3040 }# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FmNfZeumsJY4UFMVfJHqD6}}
Image: /content_image/News/News-2023-02-03-11:28:10.jpg
Keywords: സന്യാസ
Category: 1
Sub Category:
Heading: കത്തോലിക്ക സന്യാസ വ്രതവും ദാരിദ്ര്യവും: രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 44ാമത്തെ ക്ലാസ് നാളെ
Content: സന്യാസത്തിൽ എന്തിനാണ് ദാരിദ്ര്യം? ദരിദ്രനായിരിക്കുന്നത് പുണ്യമാണോ? ദാരിദ്ര്യം അകറ്റാനല്ലേ സഭ ശ്രമിക്കുന്നത്, അപ്പോൾ പിന്നെ ദാരിദ്ര്യ വ്രതമെടുക്കുന്നത് പുണ്യമാകുമോ? ദരിദ്രനായിരിക്കുന്നതുകൊണ്ട് മാത്രം ഒരാൾ സ്വർഗ്ഗത്തിൽ പോകുമോ? സന്യാസ ദാരിദ്ര്യം ഏറ്റെടുത്തവർ വസ്തുവകകളും ഭവനവും ഉപയോഗിക്കുന്നത് ശരിയാണോ? എന്താണ് സന്യാസ ദാരിദ്ര്യത്തിന്റെ ഉള്ളർത്ഥം? തുടങ്ങീ വിശ്വാസ ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 44മത്തെ ക്ലാസ് നാളെ ശനിയാഴ്ച (ഫെബ്രുവരി 4, 2023) നടക്കും. 'പ്രവാചകശബ്ദം' ഒരുക്കുന്ന പഠനപരമ്പര പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് നയിക്കുന്നത്. ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് തത്സമയ ഓണ്‍ലൈന്‍ ക്ലാസ് നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം നിരവധി പേരാണ് ക്ലാസില്‍ സജീവമായി പങ്കെടുക്കുന്നത്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. തിരുസഭയെ കുറിച്ചു വ്യക്തവും ലളിതവുമായ ആഴത്തിലുള്ള പഠനവും സംശയങ്ങള്‍ക്കുള്ള ചോദ്യോത്തര വേളയും സെഷനില്‍ ക്രമീകരിച്ചിട്ടുണ്ട്. വൈദികര്‍ക്കും സന്യസ്തര്‍ക്കും മതാധ്യപകര്‍ക്കും യുവജനങ്ങള്‍ക്കും ഓരോ അല്‍മായ വിശ്വാസികള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 }# <br> ➧ #{blue->none->b-> Passcode: 3040 }# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FmNfZeumsJY4UFMVfJHqD6}}
Image: /content_image/News/News-2023-02-03-11:28:10.jpg
Keywords: സന്യാസ
Content:
20501
Category: 1
Sub Category:
Heading: വിടവാങ്ങലിന് ഒരു മാസം തികഞ്ഞ സാഹചര്യത്തില്‍ ബെനഡിക്ട് പാപ്പയുടെ കല്ലറയ്ക്കരികെ വിശുദ്ധ കുര്‍ബാന അര്‍പ്പണം
Content: വത്തിക്കാന്‍ സിറ്റി: മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്‍ പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട് ഒരു മാസമായ സാഹചര്യത്തില്‍ നീണ്ട കാലത്തോളം പാപ്പയുടെ പേഴ്സ്ണല്‍ സെക്രട്ടറിയായി സേവനം ചെയ്ത ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാന്‍സ്വെയിന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ബെനഡിക്ട് പാപ്പയെ അടക്കം ചെയ്ത കല്ലറക്ക് സമീപമായിരുന്നു വിശുദ്ധ കുര്‍ബാന അര്‍പ്പണം. വളരെ കുറച്ച് ആളുകള്‍ക്കു മാത്രമായിരുന്നു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരിന്നത്. മുന്‍ വത്തിക്കാന്‍ ഔദ്യോഗിക വക്താവും, റാറ്റ്സിംഗര്‍ ഫൗണ്ടേഷന്റെ പ്രസിഡന്റുമായ ഫാ. ഫെഡെറിക്കോ ലൊംബാര്‍ഡിയായിരുന്നു സഹകാര്‍മ്മികന്‍. വിശ്രമ ജീവിതം നയിച്ചു വരവേ മുന്‍ പാപ്പയുടെ വീട്ടുകാര്യങ്ങള്‍ നോക്കി നടത്തിയിരുന്ന സിസ്റ്റര്‍ ബിര്‍ജിറ്റ് വാന്‍സിംഗും കുര്‍ബാനയില്‍ പങ്കെടുത്തു. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലെ എക്കാലത്തേയും മികച്ചതും സ്വാധീനമുള്ളതുമായ ദൈവശാസ്ത്രജ്ഞരില്‍ ഒരാള്‍ എന്ന് ബെനഡിക്ട് പാപ്പയെ വിശേഷിപ്പിച്ച ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാന്‍സ്വെയിന്‍, വിശുദ്ധ ലാബ്രെയെ പ്രത്യേകം അനുസ്മരിച്ചു. ‘ഭിക്ഷക്കാരനായ വിശുദ്ധന്‍’ എന്നറിയപ്പെട്ടിരുന്ന വിശുദ്ധ ലാബ്രെയുടെ ഓര്‍മ്മത്തിരുനാള്‍ ഏപ്രില്‍ 16-നാണ്. അന്ന് തന്നെയാണ് വിശുദ്ധ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ജന്മദിനവും മാമ്മോദീസയും. സഭാചരിത്രത്തിലെ ഏറ്റവും അസാധാരണക്കാരായ വിശുദ്ധരില്‍ ഒരാള്‍ എന്നാണ് തന്റെ 2012-ലെ ഒരു പ്രസംഗത്തില്‍ ബെനഡിക്ട് പതിനാറാമന്‍ വിശുദ്ധ ലാബ്രെയേക്കുറിച്ച് പറഞ്ഞത്. ഭിക്ഷയാചിച്ചുകൊണ്ട് ഒരു ദേവാലയത്തില്‍ നിന്നും മറ്റൊരു ദേവാലയത്തിലേക്ക് യാത്ര ചെയ്തിരുന്ന പതിനെട്ടാം നൂറ്റാണ്ടിലെ ഈ ഭക്തനായ തീര്‍ത്ഥാടകന്‍ പ്രാര്‍ത്ഥനയിലൂടെ ദൈവത്തിനു സാക്ഷ്യം വഹിക്കുകയല്ലാതെ മറ്റൊന്നും ചെയ്തിരുന്നില്ല. ഈ ലോകത്ത് എല്ലാറ്റിനും ഉപരിയായി ദൈവം മാത്രം മതിയെന്ന് വിശുദ്ധ ലാബ്രെ നമുക്ക് കാണിച്ചു തന്നുവെന്നും, ദൈവത്തെ അറിയുക എന്നതാണ് പരമപ്രധാനമായ കാര്യമെന്നും ബെനഡിക്ട് പതിനാറാമന്‍ അന്ന് പറഞ്ഞുവെന്ന് ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു. ദൈവശാസ്ത്രജ്ഞരെയും മെത്രാന്‍മാരെയും സഭയുടെ ഐക്യത്തേയും വിശ്വാസത്തേയും ബാധിക്കുന്ന അപകടകരമായ ദൈവശാസ്ത്ര സിദ്ധാന്തങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കുന്നത് തന്റെ ദൗത്യമായി ബെനഡിക്ട് പതിനാറാമന്‍ കണ്ടിരുന്നുവെന്നും, ഇക്കാരണത്താല്‍ തന്നെ പൊന്തിഫിക്കേറ്റില്‍ ചില എതിര്‍പ്പുകള്‍ ഉണ്ടാകുമെന്ന് അദ്ദേഹത്തിനു അറിയാമായിരുന്നെന്നും സഭാജീവിതം രാഷ്ട്രീയപരമോ, സഭാപരമോ ആയ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചല്ല കൈകാര്യം ചെയ്യേണ്ടതെന്ന്‍ വിശ്വസിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നുവെന്നും മെത്രാപ്പോലീത്ത പറഞ്ഞു. Tag: Pope Emeritus Benedict XVI, Vatican news, Archbishop Georg Gänswein, Father Federico Lombardi, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-03-13:15:40.jpg
Keywords: ബെനഡി
Category: 1
Sub Category:
Heading: വിടവാങ്ങലിന് ഒരു മാസം തികഞ്ഞ സാഹചര്യത്തില്‍ ബെനഡിക്ട് പാപ്പയുടെ കല്ലറയ്ക്കരികെ വിശുദ്ധ കുര്‍ബാന അര്‍പ്പണം
Content: വത്തിക്കാന്‍ സിറ്റി: മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്‍ പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട് ഒരു മാസമായ സാഹചര്യത്തില്‍ നീണ്ട കാലത്തോളം പാപ്പയുടെ പേഴ്സ്ണല്‍ സെക്രട്ടറിയായി സേവനം ചെയ്ത ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാന്‍സ്വെയിന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ബെനഡിക്ട് പാപ്പയെ അടക്കം ചെയ്ത കല്ലറക്ക് സമീപമായിരുന്നു വിശുദ്ധ കുര്‍ബാന അര്‍പ്പണം. വളരെ കുറച്ച് ആളുകള്‍ക്കു മാത്രമായിരുന്നു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരിന്നത്. മുന്‍ വത്തിക്കാന്‍ ഔദ്യോഗിക വക്താവും, റാറ്റ്സിംഗര്‍ ഫൗണ്ടേഷന്റെ പ്രസിഡന്റുമായ ഫാ. ഫെഡെറിക്കോ ലൊംബാര്‍ഡിയായിരുന്നു സഹകാര്‍മ്മികന്‍. വിശ്രമ ജീവിതം നയിച്ചു വരവേ മുന്‍ പാപ്പയുടെ വീട്ടുകാര്യങ്ങള്‍ നോക്കി നടത്തിയിരുന്ന സിസ്റ്റര്‍ ബിര്‍ജിറ്റ് വാന്‍സിംഗും കുര്‍ബാനയില്‍ പങ്കെടുത്തു. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലെ എക്കാലത്തേയും മികച്ചതും സ്വാധീനമുള്ളതുമായ ദൈവശാസ്ത്രജ്ഞരില്‍ ഒരാള്‍ എന്ന് ബെനഡിക്ട് പാപ്പയെ വിശേഷിപ്പിച്ച ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാന്‍സ്വെയിന്‍, വിശുദ്ധ ലാബ്രെയെ പ്രത്യേകം അനുസ്മരിച്ചു. ‘ഭിക്ഷക്കാരനായ വിശുദ്ധന്‍’ എന്നറിയപ്പെട്ടിരുന്ന വിശുദ്ധ ലാബ്രെയുടെ ഓര്‍മ്മത്തിരുനാള്‍ ഏപ്രില്‍ 16-നാണ്. അന്ന് തന്നെയാണ് വിശുദ്ധ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ജന്മദിനവും മാമ്മോദീസയും. സഭാചരിത്രത്തിലെ ഏറ്റവും അസാധാരണക്കാരായ വിശുദ്ധരില്‍ ഒരാള്‍ എന്നാണ് തന്റെ 2012-ലെ ഒരു പ്രസംഗത്തില്‍ ബെനഡിക്ട് പതിനാറാമന്‍ വിശുദ്ധ ലാബ്രെയേക്കുറിച്ച് പറഞ്ഞത്. ഭിക്ഷയാചിച്ചുകൊണ്ട് ഒരു ദേവാലയത്തില്‍ നിന്നും മറ്റൊരു ദേവാലയത്തിലേക്ക് യാത്ര ചെയ്തിരുന്ന പതിനെട്ടാം നൂറ്റാണ്ടിലെ ഈ ഭക്തനായ തീര്‍ത്ഥാടകന്‍ പ്രാര്‍ത്ഥനയിലൂടെ ദൈവത്തിനു സാക്ഷ്യം വഹിക്കുകയല്ലാതെ മറ്റൊന്നും ചെയ്തിരുന്നില്ല. ഈ ലോകത്ത് എല്ലാറ്റിനും ഉപരിയായി ദൈവം മാത്രം മതിയെന്ന് വിശുദ്ധ ലാബ്രെ നമുക്ക് കാണിച്ചു തന്നുവെന്നും, ദൈവത്തെ അറിയുക എന്നതാണ് പരമപ്രധാനമായ കാര്യമെന്നും ബെനഡിക്ട് പതിനാറാമന്‍ അന്ന് പറഞ്ഞുവെന്ന് ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു. ദൈവശാസ്ത്രജ്ഞരെയും മെത്രാന്‍മാരെയും സഭയുടെ ഐക്യത്തേയും വിശ്വാസത്തേയും ബാധിക്കുന്ന അപകടകരമായ ദൈവശാസ്ത്ര സിദ്ധാന്തങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കുന്നത് തന്റെ ദൗത്യമായി ബെനഡിക്ട് പതിനാറാമന്‍ കണ്ടിരുന്നുവെന്നും, ഇക്കാരണത്താല്‍ തന്നെ പൊന്തിഫിക്കേറ്റില്‍ ചില എതിര്‍പ്പുകള്‍ ഉണ്ടാകുമെന്ന് അദ്ദേഹത്തിനു അറിയാമായിരുന്നെന്നും സഭാജീവിതം രാഷ്ട്രീയപരമോ, സഭാപരമോ ആയ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചല്ല കൈകാര്യം ചെയ്യേണ്ടതെന്ന്‍ വിശ്വസിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നുവെന്നും മെത്രാപ്പോലീത്ത പറഞ്ഞു. Tag: Pope Emeritus Benedict XVI, Vatican news, Archbishop Georg Gänswein, Father Federico Lombardi, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-03-13:15:40.jpg
Keywords: ബെനഡി
Content:
20502
Category: 1
Sub Category:
Heading: ജെറുസലേമില്‍ ക്രിസ്തുവിന്റെ തിരുസ്വരൂപം തകര്‍ത്തു
Content: ജെറുസലേം: വിശുദ്ധ നാടായ ജെറുസലേമിലെ പുരാതന നഗരഭാഗത്തെ കത്തോലിക്ക ദേവാലയത്തിലെ യേശു ക്രിസ്തുവിന്റെ തിരുസ്വരൂപം തകര്‍ത്ത അക്രമിയെ ഇസ്രായേലി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഫെബ്രുവരി 2 ദൈവപുത്രനെ ദേവാലയത്തില്‍ കാഴ്ചവെച്ചതിന്റെ ഓര്‍മ്മതിരുനാള്‍ ദിനത്തില്‍ യേശുവിന്റെ കാല്‍വരി മലയിലേക്കുള്ള പീഡാസഹന പാതയെന്നു വിശ്വസിക്കപ്പെടുന്ന ജറുസലേമിലെ വിയാ ഡോളോറോസായില്‍ സ്ഥിതി ചെയ്യുന്ന ഫ്ലാഗെല്ലേഷന്‍ ദേവാലയത്തിലാണ് അക്രമം നടന്നത്. ക്രിസ്തു രൂപം തറയില്‍ മറിച്ചിട്ട് കേടുപാടുകള്‍ വരുത്തിയ അക്രമി, അമേരിക്കന്‍ വിനോദ സഞ്ചാരിയാണെന്നാണ് വിവരം. ഇയാളുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. യേശുവിന്റെ തിരുസ്വരൂപം തറയില്‍ കിടക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ “നിങ്ങള്‍ക്ക് ജറുസലേമില്‍ വിഗ്രഹങ്ങള്‍ പാടില്ല ഇത് വിശുദ്ധ നഗരമാണ്” എന്ന് അക്രമി ആക്രോശിക്കുന്നുണ്ടായിരുന്നു. ദേവാലയത്തിലെ സുരക്ഷ ജീവനക്കാരന്റെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്ത അക്രമിയെ മാനസിക നില പരിശോധനക്ക് വിധേയമാക്കിയിരിക്കുകയാണ്. മെക്സിക്കോ അതിരൂപതയുടെ റേഡിയോ ആന്‍ഡ് ടെലിവിഷന്‍ ഡയറക്ടറായ ഫാ. ജോസ് ഡെ ജീസസ് അഗ്വിലാര്‍ അക്രമിയെ അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ജെറുസലേമിലെ വിവിധ മതവിഭാഗങ്ങള്‍ സമാധാനം കാംക്ഷിക്കുന്നവരാണെന്നും, യേശു ക്രിസ്തു ലോകത്തിന്റെ പ്രകാശമാണെന്ന കാര്യം നമ്മള്‍ അനുസ്മരിക്കുന്ന ഈ ദിവസം, യേശുവിന്റെ പ്രകാശം ജെറുസലേമിന് മുകളില്‍ തിളങ്ങുവാന്‍ വേണ്ടിയും, ജെറുസലേമിന്റെ സമാധാനത്തിന് വേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും ഫാ. ജോസ് ഡെ ജീസസ് പറഞ്ഞു. ഇസ്രായേലി സൈനീക നടപടിക്കിടയില്‍ 10 പലസ്തീനികളും, ഒരു പലസ്തീന്‍ സ്വദേശി സിനഗോഗിന് പുറത്ത് നടത്തിയ വെടിവെപ്പില്‍ 7 പേരും കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കത്തോലിക്കാ ദേവാലയത്തില്‍ ഈ അതിക്രമം നടന്നിരിക്കുന്നത്. Tag: Pope Emeritus Benedict XVI, Vatican news, Archbishop Georg Gänswein, Father Federico Lombardi, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-03-14:13:40.jpg
Keywords: ജെറുസ
Category: 1
Sub Category:
Heading: ജെറുസലേമില്‍ ക്രിസ്തുവിന്റെ തിരുസ്വരൂപം തകര്‍ത്തു
Content: ജെറുസലേം: വിശുദ്ധ നാടായ ജെറുസലേമിലെ പുരാതന നഗരഭാഗത്തെ കത്തോലിക്ക ദേവാലയത്തിലെ യേശു ക്രിസ്തുവിന്റെ തിരുസ്വരൂപം തകര്‍ത്ത അക്രമിയെ ഇസ്രായേലി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഫെബ്രുവരി 2 ദൈവപുത്രനെ ദേവാലയത്തില്‍ കാഴ്ചവെച്ചതിന്റെ ഓര്‍മ്മതിരുനാള്‍ ദിനത്തില്‍ യേശുവിന്റെ കാല്‍വരി മലയിലേക്കുള്ള പീഡാസഹന പാതയെന്നു വിശ്വസിക്കപ്പെടുന്ന ജറുസലേമിലെ വിയാ ഡോളോറോസായില്‍ സ്ഥിതി ചെയ്യുന്ന ഫ്ലാഗെല്ലേഷന്‍ ദേവാലയത്തിലാണ് അക്രമം നടന്നത്. ക്രിസ്തു രൂപം തറയില്‍ മറിച്ചിട്ട് കേടുപാടുകള്‍ വരുത്തിയ അക്രമി, അമേരിക്കന്‍ വിനോദ സഞ്ചാരിയാണെന്നാണ് വിവരം. ഇയാളുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. യേശുവിന്റെ തിരുസ്വരൂപം തറയില്‍ കിടക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ “നിങ്ങള്‍ക്ക് ജറുസലേമില്‍ വിഗ്രഹങ്ങള്‍ പാടില്ല ഇത് വിശുദ്ധ നഗരമാണ്” എന്ന് അക്രമി ആക്രോശിക്കുന്നുണ്ടായിരുന്നു. ദേവാലയത്തിലെ സുരക്ഷ ജീവനക്കാരന്റെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്ത അക്രമിയെ മാനസിക നില പരിശോധനക്ക് വിധേയമാക്കിയിരിക്കുകയാണ്. മെക്സിക്കോ അതിരൂപതയുടെ റേഡിയോ ആന്‍ഡ് ടെലിവിഷന്‍ ഡയറക്ടറായ ഫാ. ജോസ് ഡെ ജീസസ് അഗ്വിലാര്‍ അക്രമിയെ അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ജെറുസലേമിലെ വിവിധ മതവിഭാഗങ്ങള്‍ സമാധാനം കാംക്ഷിക്കുന്നവരാണെന്നും, യേശു ക്രിസ്തു ലോകത്തിന്റെ പ്രകാശമാണെന്ന കാര്യം നമ്മള്‍ അനുസ്മരിക്കുന്ന ഈ ദിവസം, യേശുവിന്റെ പ്രകാശം ജെറുസലേമിന് മുകളില്‍ തിളങ്ങുവാന്‍ വേണ്ടിയും, ജെറുസലേമിന്റെ സമാധാനത്തിന് വേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും ഫാ. ജോസ് ഡെ ജീസസ് പറഞ്ഞു. ഇസ്രായേലി സൈനീക നടപടിക്കിടയില്‍ 10 പലസ്തീനികളും, ഒരു പലസ്തീന്‍ സ്വദേശി സിനഗോഗിന് പുറത്ത് നടത്തിയ വെടിവെപ്പില്‍ 7 പേരും കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കത്തോലിക്കാ ദേവാലയത്തില്‍ ഈ അതിക്രമം നടന്നിരിക്കുന്നത്. Tag: Pope Emeritus Benedict XVI, Vatican news, Archbishop Georg Gänswein, Father Federico Lombardi, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-03-14:13:40.jpg
Keywords: ജെറുസ
Content:
20503
Category: 14
Sub Category:
Heading: ബിഗ്-ബാങ്ങ് തിയറിയുടെ ഉപജ്ഞാതാവായ കത്തോലിക്ക വൈദികനുമായുള്ള അഭിമുഖത്തിന്റെ അമൂല്യ വീഡിയോ കണ്ടെത്തി
Content: ബ്രസല്‍സ്: മഹാവിസ്ഫോടന സിദ്ധാന്തത്തിന്റെ (ബിഗ്-ബാങ്ങ് തിയറി) ഉപജ്ഞാതാവായ ബെല്‍ജിയന്‍ ജ്യോതിശാസ്ത്രജ്ഞനും കത്തോലിക്ക വൈദികനുമായ ഫാ. ജോർജ് ലെമേയ്റ്ററുമായുള്ള അഭിമുഖത്തിന്റെ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള നഷ്ടപ്പെട്ടുവെന്ന് കരുതപ്പെട്ടിരുന്ന അമൂല്യ വീഡിയോ കണ്ടെത്തി. ഇതുവരെ ഫാ. ലെമേയ്റ്ററുയുടെ ഫോട്ടോകള്‍ മാത്രമായിരുന്നു ലഭ്യമായിരുന്നുള്ളു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനുമായുള്ള ഫോട്ടോയാണ് ഇതില്‍ ഏറ്റവും പ്രശസ്തമായത്. എന്നാല്‍ ബെല്‍ജിയന്‍ ടെലിവിഷന്‍ സ്റ്റേഷനായ വി.ആര്‍.ടി ടെലിവിഷന്‍ അദ്ദേഹവുമായുള്ള അഭിമുഖത്തിന്റെ ഒരു അമൂല്യമായ വീഡിയോ കണ്ടെത്തുകയായിരിന്നു. 1964 ഫെബ്രുവരി 14-ന് ഫ്രഞ്ച് നിര്‍മ്മാതാവായ ജെറോം വെര്‍ഹേഗ്മൊത്തുള്ള ലെമേയ്റ്ററുയുടെ അഭിമുഖത്തിന്റെ വീഡിയോയാണ് കണ്ടെത്തിയിരിക്കുന്നത്. കമ്പനി തങ്ങളുടെ ഫയലുകള്‍ തെറ്റായി തരംതിരിച്ചതിനാല്‍ വൈക്കോല്‍ കൂനയില്‍ സൂചി തിരയുന്നത് പോലെയായിരുന്നു ചരിത്രപരമായ ഈ വീഡിയോയുടെ കണ്ടെത്തലെന്ന് വി.ആര്‍.ടി ആര്‍ക്കീവ്സിലെ കാത്ലീന്‍ ബെര്‍ട്രേം പറഞ്ഞു. ഊര്‍ജ്ജസ്വലമായ കിരണങ്ങള്‍ ചുറ്റുപാടും പ്രസരിപ്പിച്ചുകൊണ്ട് പ്ലാസ്മയാല്‍ നിറഞ്ഞ വികസിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ് പ്രപഞ്ചമെന്ന ആശയത്തിലേക്കാണ് ആദ്യകാല ഗവേഷണം നയിച്ചതെന്നു അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. ശാസ്ത്രീയ വശത്തിലൂടെയാണ് തന്റെ സിദ്ധാന്തത്തെ അവതരിപ്പിക്കുവാന്‍ ശ്രമിച്ചതെന്നും, തന്റെ വിശ്വാസപരമായ ബോധ്യങ്ങളെ തൊഴിലുമായി ബന്ധപ്പെടുത്തുവാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും അദ്ദേഹം വിവരിച്ചു. അഭിമുഖത്തിന്റെ പൂര്‍ണ്ണ വീഡിയോ ‘വി.ആര്‍.ടി’യുടെ യുട്യൂബ് ചാനലില്‍ ലഭ്യമാക്കിയിട്ടുണ്ട്. #{red->none->b->You may Like: }# {{ ബിഗ് ബാങ് തിയറി ഇനി അറിയപ്പെടുക കത്തോലിക്ക വൈദികന്റെ പേരിൽ; അംഗീകാരവുമായി ആഗോള ശാസ്ത്രജ്ഞര്‍-> http://www.pravachakasabdam.com/index.php/site/news/8981}} ബിഗ് ബാങ് തിയറി ആദ്യമായി വിശദീകരിച്ച വ്യക്തി എന്ന നിലയിൽ ഫാ. ജോർജ് ലെമേയ്ടറിന്റെ പേരിൽ ബിഗ് ബാങ് തിയറി പുനർനാമകരണം ചെയ്യുവാന്‍ ഇന്‍റര്‍നാഷ്ണൽ ആസ്ട്രോണമിക്കൽ യൂണിയനിലെ അംഗങ്ങള്‍ 2018-ല്‍ തീരുമാനമെടുത്തിരിന്നു. ഫാ. ജോർജ് ലെമേയ്റ്റർ പ്രപഞ്ചം വികസിക്കുന്നുണ്ടെന്ന ആശയം സൈദ്ധാന്തികമായി മുന്നോട്ട് വെക്കുകയായിരിന്നു. ഇത് പിന്നീട് എഡ്വിൻ ഹബ്ബിൾ നിരീക്ഷണങ്ങളിലൂടെ തെളിയിച്ചു. എഡ്വിന്‍ ഹബിളിന്റെ പേരിൽ ഹബിൾ നിയമം എന്നാണ് ബിഗ് ബാങ് തിയറി അറിയപ്പെട്ടിരുന്നത്. എന്നാൽ ഹബിളിനു മുൻപേ ബിഗ് ബാങിനു ആൽബർട്ട് എെൻസ്റ്റീനിന്റെ ചില ശാസ്ത്ര സമവാക്യങ്ങൾ ഉപയോഗിച്ച് ഫാ. ജോർജസ് ലെമേയ്ടർ വിശദീകരണം നൽകിയിരുന്നു. ഹബ്ബിൾ സ്ഥിരാങ്കം ആദ്യമായി കണക്കാക്കിയതും ഈ കത്തോലിക്ക വൈദികനായിരിന്നു.
Image: /content_image/News/News-2023-02-03-15:25:03.jpg
Keywords: ശാസ്ത്രജ്ഞ
Category: 14
Sub Category:
Heading: ബിഗ്-ബാങ്ങ് തിയറിയുടെ ഉപജ്ഞാതാവായ കത്തോലിക്ക വൈദികനുമായുള്ള അഭിമുഖത്തിന്റെ അമൂല്യ വീഡിയോ കണ്ടെത്തി
Content: ബ്രസല്‍സ്: മഹാവിസ്ഫോടന സിദ്ധാന്തത്തിന്റെ (ബിഗ്-ബാങ്ങ് തിയറി) ഉപജ്ഞാതാവായ ബെല്‍ജിയന്‍ ജ്യോതിശാസ്ത്രജ്ഞനും കത്തോലിക്ക വൈദികനുമായ ഫാ. ജോർജ് ലെമേയ്റ്ററുമായുള്ള അഭിമുഖത്തിന്റെ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള നഷ്ടപ്പെട്ടുവെന്ന് കരുതപ്പെട്ടിരുന്ന അമൂല്യ വീഡിയോ കണ്ടെത്തി. ഇതുവരെ ഫാ. ലെമേയ്റ്ററുയുടെ ഫോട്ടോകള്‍ മാത്രമായിരുന്നു ലഭ്യമായിരുന്നുള്ളു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനുമായുള്ള ഫോട്ടോയാണ് ഇതില്‍ ഏറ്റവും പ്രശസ്തമായത്. എന്നാല്‍ ബെല്‍ജിയന്‍ ടെലിവിഷന്‍ സ്റ്റേഷനായ വി.ആര്‍.ടി ടെലിവിഷന്‍ അദ്ദേഹവുമായുള്ള അഭിമുഖത്തിന്റെ ഒരു അമൂല്യമായ വീഡിയോ കണ്ടെത്തുകയായിരിന്നു. 1964 ഫെബ്രുവരി 14-ന് ഫ്രഞ്ച് നിര്‍മ്മാതാവായ ജെറോം വെര്‍ഹേഗ്മൊത്തുള്ള ലെമേയ്റ്ററുയുടെ അഭിമുഖത്തിന്റെ വീഡിയോയാണ് കണ്ടെത്തിയിരിക്കുന്നത്. കമ്പനി തങ്ങളുടെ ഫയലുകള്‍ തെറ്റായി തരംതിരിച്ചതിനാല്‍ വൈക്കോല്‍ കൂനയില്‍ സൂചി തിരയുന്നത് പോലെയായിരുന്നു ചരിത്രപരമായ ഈ വീഡിയോയുടെ കണ്ടെത്തലെന്ന് വി.ആര്‍.ടി ആര്‍ക്കീവ്സിലെ കാത്ലീന്‍ ബെര്‍ട്രേം പറഞ്ഞു. ഊര്‍ജ്ജസ്വലമായ കിരണങ്ങള്‍ ചുറ്റുപാടും പ്രസരിപ്പിച്ചുകൊണ്ട് പ്ലാസ്മയാല്‍ നിറഞ്ഞ വികസിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ് പ്രപഞ്ചമെന്ന ആശയത്തിലേക്കാണ് ആദ്യകാല ഗവേഷണം നയിച്ചതെന്നു അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. ശാസ്ത്രീയ വശത്തിലൂടെയാണ് തന്റെ സിദ്ധാന്തത്തെ അവതരിപ്പിക്കുവാന്‍ ശ്രമിച്ചതെന്നും, തന്റെ വിശ്വാസപരമായ ബോധ്യങ്ങളെ തൊഴിലുമായി ബന്ധപ്പെടുത്തുവാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും അദ്ദേഹം വിവരിച്ചു. അഭിമുഖത്തിന്റെ പൂര്‍ണ്ണ വീഡിയോ ‘വി.ആര്‍.ടി’യുടെ യുട്യൂബ് ചാനലില്‍ ലഭ്യമാക്കിയിട്ടുണ്ട്. #{red->none->b->You may Like: }# {{ ബിഗ് ബാങ് തിയറി ഇനി അറിയപ്പെടുക കത്തോലിക്ക വൈദികന്റെ പേരിൽ; അംഗീകാരവുമായി ആഗോള ശാസ്ത്രജ്ഞര്‍-> http://www.pravachakasabdam.com/index.php/site/news/8981}} ബിഗ് ബാങ് തിയറി ആദ്യമായി വിശദീകരിച്ച വ്യക്തി എന്ന നിലയിൽ ഫാ. ജോർജ് ലെമേയ്ടറിന്റെ പേരിൽ ബിഗ് ബാങ് തിയറി പുനർനാമകരണം ചെയ്യുവാന്‍ ഇന്‍റര്‍നാഷ്ണൽ ആസ്ട്രോണമിക്കൽ യൂണിയനിലെ അംഗങ്ങള്‍ 2018-ല്‍ തീരുമാനമെടുത്തിരിന്നു. ഫാ. ജോർജ് ലെമേയ്റ്റർ പ്രപഞ്ചം വികസിക്കുന്നുണ്ടെന്ന ആശയം സൈദ്ധാന്തികമായി മുന്നോട്ട് വെക്കുകയായിരിന്നു. ഇത് പിന്നീട് എഡ്വിൻ ഹബ്ബിൾ നിരീക്ഷണങ്ങളിലൂടെ തെളിയിച്ചു. എഡ്വിന്‍ ഹബിളിന്റെ പേരിൽ ഹബിൾ നിയമം എന്നാണ് ബിഗ് ബാങ് തിയറി അറിയപ്പെട്ടിരുന്നത്. എന്നാൽ ഹബിളിനു മുൻപേ ബിഗ് ബാങിനു ആൽബർട്ട് എെൻസ്റ്റീനിന്റെ ചില ശാസ്ത്ര സമവാക്യങ്ങൾ ഉപയോഗിച്ച് ഫാ. ജോർജസ് ലെമേയ്ടർ വിശദീകരണം നൽകിയിരുന്നു. ഹബ്ബിൾ സ്ഥിരാങ്കം ആദ്യമായി കണക്കാക്കിയതും ഈ കത്തോലിക്ക വൈദികനായിരിന്നു.
Image: /content_image/News/News-2023-02-03-15:25:03.jpg
Keywords: ശാസ്ത്രജ്ഞ
Content:
20504
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമം കൂടുതല്‍ കര്‍ക്കശപ്പെടുത്തുവാനുള്ള നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ക്രിസ്ത്യന്‍ സംഘടന
Content: ലാഹോര്‍: പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമം കൂടുതല്‍ കര്‍ക്കശമാക്കിക്കൊണ്ടു ഭേദഗതി ചെയ്യുവാനുള്ള നീക്കത്തില്‍ ആശങ്കയുമായി ബ്രിട്ടീഷ്-പാകിസ്ഥാനി ക്രിസ്ത്യന്‍ സംഘടനയായ ‘ബ്രിട്ടീഷ് ഏഷ്യന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍’. നിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നത് നിരപരാധികളെ ശിക്ഷിക്കുന്നത് കൂടുതല്‍ എളുപ്പമാക്കുമെന്നു സംഘടനയുടെ ട്രസ്റ്റിയായ ജൂലിയറ്റ് ചൗധരി പറഞ്ഞു. നിലവില്‍ കടുത്ത മതപീഡനം നേരിട്ടുകൊണ്ടിരിക്കുന്ന പാക്കിസ്ഥാനി ക്രൈസ്തവരെ മതനിന്ദാനിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നത് സാരമായി ബാധിക്കും. ഇസ്ലാമിനെ നിന്ദിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് നിലവിലെ നിയമത്തില്‍ പറയുന്നുണ്ടെന്നും പ്രവാചകന്റെ ഭാര്യ, സഹചാരികള്‍, കുടുംബാംഗങ്ങള്‍ എന്നിവരെ അപമാനിക്കുന്നവര്‍ക്കുള്ള ഏറ്റവും ചുരുങ്ങിയ തടവ് ശിക്ഷ മുന്‍പ് 7 വര്‍ഷമായിരുന്നത് പാക്കിസ്ഥാന്‍ നാഷണല്‍ അസംബ്ലി 10 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ടെന്നും ചൗധരി ചൂണ്ടിക്കാട്ടി. നിലവിലെ നിയമസംഹിതയിലെ 298-മത്തെ ഖണ്ഡികയില്‍ ഭേദഗതി വരുത്തുന്നതോടെ പത്തുലക്ഷം പാക്കിസ്ഥാനി റുപ്പി (ഏതാണ്ട് 4,500 ഡോളര്‍) പിഴയും ഒടുക്കേണ്ടതായി വരും. 1980-കളില്‍ ഇസ്ലാമികവല്‍ക്കരിക്കപ്പെട്ടതു മുതല്‍ പാക്കിസ്ഥാനിലെ മതനിന്ദാ നിയമം ക്രൈസ്തവര്‍ക്കെതിരെയുള്ള വിവേചനത്തിനും അടിച്ചമര്‍ത്തലിനുമുളള പ്രധാന ഉപകരണമായി മാറിയിരിന്നു. ആദ്യ മതനിന്ദാ നിയമം അവതരിപ്പിച്ച 1860 മുതല്‍ 1985 വരെ വെറും 10 മതനിന്ദാ കുറ്റങ്ങള്‍ മാത്രമായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ 1986 മുതല്‍ 2015 വരെ 633 മതനിന്ദാ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2020-ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 199 കേസുകളാണ്. ഇതില്‍ നിന്നും ഈ നിയമം അടിച്ചമര്‍ത്തലിനുള്ള ആയുധമാക്കപ്പെടുന്നുണ്ടെന്ന്‍ മനസ്സിലാക്കാവുന്നതാണ്. ക്രൂരമായ നിയമത്തിന്റെ ഇരകളാകുന്നവരില്‍ നല്ലൊരു ശതമാനവും ക്രിസ്ത്യാനികളാണെന്നും മറ്റുള്ളവരെ അപേക്ഷിച്ച് ക്രൈസ്തവര്‍ക്ക് കൂടുതല്‍ കാലം ജയിലില്‍ കഴിയേണ്ടതായി വരുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. മതമൗലീകവാദികള്‍ക്ക് അനുകൂലമായി നിയമങ്ങള്‍ മൂര്‍ച്ച കൂട്ടുന്നത് തുടരുമ്പോള്‍, നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ അവസരമൊരുക്കുന്ന നിലവിലെ സാഹചര്യങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. വെറും ആരോപണത്തിന്റെ പേരില്‍ പോലീസ് ആളുകളെ അറസ്റ്റ് ചെയ്യുകയാണ്. മുസ്ലീം നേതാക്കള്‍ പലപ്പോഴും കൈക്കൂലി വാങ്ങുന്നുണ്ടെന്നും, നടപടിക്രമങ്ങള്‍ മതഭ്രാന്തിനാല്‍ നയിക്കപ്പെടുവാന്‍ ഇടയാകുന്നുണ്ടെന്നും, മതനിന്ദ ആരോപിച്ച് മുസ്ലീം ആള്‍കൂട്ടം ക്രിസ്ത്യന്‍ വീടുകളില്‍ കൊള്ളയും കൊള്ളിവെപ്പും നടത്തുമ്പോള്‍ പോലീസ് നോക്കി നില്‍ക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിചാരണകള്‍ യാതൊരു അന്തവുമില്ലാതെ നീളുകയാണെന്നും ജഡ്ജിമാര്‍ തോന്നിയ പോലെ അവധി എടുക്കുന്നതിനാല്‍ കുറ്റാരോപിതര്‍ വര്‍ഷങ്ങളായി ജയിലില്‍ തന്നെയാണെന്നും, വ്യാജമതനിന്ദ ആരോപിക്കുകയും, ആള്‍കൂട്ട ആക്രമണങ്ങളില്‍ ഉള്‍പ്പെടുകയും ചെയ്യുന്ന ഒരാളേപ്പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചൗധരി ആരോപിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റുകളെ ലൈക്ക് ചെയ്യുകയോ, കമന്റ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരേയും മതനിന്ദ ആരോപിക്കാമെന്നാണ് 2016-ലെ ഇലക്ട്രോണിക് ക്രൈം പ്രിവന്‍ഷന്‍ നിയമത്തില്‍ പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയ ചൗധരി ഈ സാഹചര്യത്തില്‍ മതനിന്ദാനിയമം പിന്‍വലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും നിര്‍ദ്ദേശിച്ചു.
Image: /content_image/News/News-2023-02-04-04:51:48.jpg
Keywords: പാക്കി
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമം കൂടുതല്‍ കര്‍ക്കശപ്പെടുത്തുവാനുള്ള നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ക്രിസ്ത്യന്‍ സംഘടന
Content: ലാഹോര്‍: പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമം കൂടുതല്‍ കര്‍ക്കശമാക്കിക്കൊണ്ടു ഭേദഗതി ചെയ്യുവാനുള്ള നീക്കത്തില്‍ ആശങ്കയുമായി ബ്രിട്ടീഷ്-പാകിസ്ഥാനി ക്രിസ്ത്യന്‍ സംഘടനയായ ‘ബ്രിട്ടീഷ് ഏഷ്യന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍’. നിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നത് നിരപരാധികളെ ശിക്ഷിക്കുന്നത് കൂടുതല്‍ എളുപ്പമാക്കുമെന്നു സംഘടനയുടെ ട്രസ്റ്റിയായ ജൂലിയറ്റ് ചൗധരി പറഞ്ഞു. നിലവില്‍ കടുത്ത മതപീഡനം നേരിട്ടുകൊണ്ടിരിക്കുന്ന പാക്കിസ്ഥാനി ക്രൈസ്തവരെ മതനിന്ദാനിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നത് സാരമായി ബാധിക്കും. ഇസ്ലാമിനെ നിന്ദിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് നിലവിലെ നിയമത്തില്‍ പറയുന്നുണ്ടെന്നും പ്രവാചകന്റെ ഭാര്യ, സഹചാരികള്‍, കുടുംബാംഗങ്ങള്‍ എന്നിവരെ അപമാനിക്കുന്നവര്‍ക്കുള്ള ഏറ്റവും ചുരുങ്ങിയ തടവ് ശിക്ഷ മുന്‍പ് 7 വര്‍ഷമായിരുന്നത് പാക്കിസ്ഥാന്‍ നാഷണല്‍ അസംബ്ലി 10 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ടെന്നും ചൗധരി ചൂണ്ടിക്കാട്ടി. നിലവിലെ നിയമസംഹിതയിലെ 298-മത്തെ ഖണ്ഡികയില്‍ ഭേദഗതി വരുത്തുന്നതോടെ പത്തുലക്ഷം പാക്കിസ്ഥാനി റുപ്പി (ഏതാണ്ട് 4,500 ഡോളര്‍) പിഴയും ഒടുക്കേണ്ടതായി വരും. 1980-കളില്‍ ഇസ്ലാമികവല്‍ക്കരിക്കപ്പെട്ടതു മുതല്‍ പാക്കിസ്ഥാനിലെ മതനിന്ദാ നിയമം ക്രൈസ്തവര്‍ക്കെതിരെയുള്ള വിവേചനത്തിനും അടിച്ചമര്‍ത്തലിനുമുളള പ്രധാന ഉപകരണമായി മാറിയിരിന്നു. ആദ്യ മതനിന്ദാ നിയമം അവതരിപ്പിച്ച 1860 മുതല്‍ 1985 വരെ വെറും 10 മതനിന്ദാ കുറ്റങ്ങള്‍ മാത്രമായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ 1986 മുതല്‍ 2015 വരെ 633 മതനിന്ദാ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2020-ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 199 കേസുകളാണ്. ഇതില്‍ നിന്നും ഈ നിയമം അടിച്ചമര്‍ത്തലിനുള്ള ആയുധമാക്കപ്പെടുന്നുണ്ടെന്ന്‍ മനസ്സിലാക്കാവുന്നതാണ്. ക്രൂരമായ നിയമത്തിന്റെ ഇരകളാകുന്നവരില്‍ നല്ലൊരു ശതമാനവും ക്രിസ്ത്യാനികളാണെന്നും മറ്റുള്ളവരെ അപേക്ഷിച്ച് ക്രൈസ്തവര്‍ക്ക് കൂടുതല്‍ കാലം ജയിലില്‍ കഴിയേണ്ടതായി വരുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. മതമൗലീകവാദികള്‍ക്ക് അനുകൂലമായി നിയമങ്ങള്‍ മൂര്‍ച്ച കൂട്ടുന്നത് തുടരുമ്പോള്‍, നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ അവസരമൊരുക്കുന്ന നിലവിലെ സാഹചര്യങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. വെറും ആരോപണത്തിന്റെ പേരില്‍ പോലീസ് ആളുകളെ അറസ്റ്റ് ചെയ്യുകയാണ്. മുസ്ലീം നേതാക്കള്‍ പലപ്പോഴും കൈക്കൂലി വാങ്ങുന്നുണ്ടെന്നും, നടപടിക്രമങ്ങള്‍ മതഭ്രാന്തിനാല്‍ നയിക്കപ്പെടുവാന്‍ ഇടയാകുന്നുണ്ടെന്നും, മതനിന്ദ ആരോപിച്ച് മുസ്ലീം ആള്‍കൂട്ടം ക്രിസ്ത്യന്‍ വീടുകളില്‍ കൊള്ളയും കൊള്ളിവെപ്പും നടത്തുമ്പോള്‍ പോലീസ് നോക്കി നില്‍ക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിചാരണകള്‍ യാതൊരു അന്തവുമില്ലാതെ നീളുകയാണെന്നും ജഡ്ജിമാര്‍ തോന്നിയ പോലെ അവധി എടുക്കുന്നതിനാല്‍ കുറ്റാരോപിതര്‍ വര്‍ഷങ്ങളായി ജയിലില്‍ തന്നെയാണെന്നും, വ്യാജമതനിന്ദ ആരോപിക്കുകയും, ആള്‍കൂട്ട ആക്രമണങ്ങളില്‍ ഉള്‍പ്പെടുകയും ചെയ്യുന്ന ഒരാളേപ്പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചൗധരി ആരോപിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റുകളെ ലൈക്ക് ചെയ്യുകയോ, കമന്റ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരേയും മതനിന്ദ ആരോപിക്കാമെന്നാണ് 2016-ലെ ഇലക്ട്രോണിക് ക്രൈം പ്രിവന്‍ഷന്‍ നിയമത്തില്‍ പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയ ചൗധരി ഈ സാഹചര്യത്തില്‍ മതനിന്ദാനിയമം പിന്‍വലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും നിര്‍ദ്ദേശിച്ചു.
Image: /content_image/News/News-2023-02-04-04:51:48.jpg
Keywords: പാക്കി