Contents
Displaying 20441-20450 of 25023 results.
Content:
20838
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷൻ ലീഗിന് പുതിയ ദേശീയ നേതൃത്വം
Content: ഭരണങ്ങാനം: ചെറുപുഷ്പ മിഷൻ ലീഗ് ദേശീയ പ്രസിഡന്റായി സുജി പുല്ലുകാട്ട് (കോട്ടയം), ജനറൽ സെക്രട്ടറിയായി ലൂക്ക് അലക്സ് പിണമറുകിൽ (ചങ്ങനാശേരി), ജനറൽ ഓർഗനൈസറായി പി.ജ്ഞാനദാസ് (തക്കല) എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ഫാ. സ്റ്റെബിൻ പൊന്തക്കൻ ഷംഷാബാദ്, ഫാ. പ്രിന്റോ കുര്യാസ് തക്കല (വൈസ് ഡയറക്ടേഴ്സ് ), ലതാകുമാരി തക്കല (വൈസ് പ്രസിഡന്റ്), ദിൽഷാ തോമസ് ബൽത്തങ്ങാടി (ജോയിന്റ് സെ ക്രട്ടറി), ബെന്നി മുത്തനാട്ട് പാലാ, ഫിലിപ്പ് മാത്യു മാണ്ഡ്യ (റീജണൽ ഓർഗനൈസേഴ്സ് ), ഷിനോ മോളോത്ത് കോതമംഗലം, ജോസഫ് തരകൻ ഭദ്രാവതി, മീറാ ജോർജ് മാണ്ഡ്യാ (അന്തർദേശീയ സമിതി പ്രതിനി ധികൾ), തോമസ് അടപ്പുകല്ലുങ്കൽ പാലാ, ക്രിസ്റ്റി ആന്റണി രാമനാഥപുരം, മഹേഷ് തക്കല (ഓഡിറ്റർമാർ).
Image: /content_image/India/India-2023-03-21-10:29:21.jpg
Keywords: മിഷൻ
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷൻ ലീഗിന് പുതിയ ദേശീയ നേതൃത്വം
Content: ഭരണങ്ങാനം: ചെറുപുഷ്പ മിഷൻ ലീഗ് ദേശീയ പ്രസിഡന്റായി സുജി പുല്ലുകാട്ട് (കോട്ടയം), ജനറൽ സെക്രട്ടറിയായി ലൂക്ക് അലക്സ് പിണമറുകിൽ (ചങ്ങനാശേരി), ജനറൽ ഓർഗനൈസറായി പി.ജ്ഞാനദാസ് (തക്കല) എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ഫാ. സ്റ്റെബിൻ പൊന്തക്കൻ ഷംഷാബാദ്, ഫാ. പ്രിന്റോ കുര്യാസ് തക്കല (വൈസ് ഡയറക്ടേഴ്സ് ), ലതാകുമാരി തക്കല (വൈസ് പ്രസിഡന്റ്), ദിൽഷാ തോമസ് ബൽത്തങ്ങാടി (ജോയിന്റ് സെ ക്രട്ടറി), ബെന്നി മുത്തനാട്ട് പാലാ, ഫിലിപ്പ് മാത്യു മാണ്ഡ്യ (റീജണൽ ഓർഗനൈസേഴ്സ് ), ഷിനോ മോളോത്ത് കോതമംഗലം, ജോസഫ് തരകൻ ഭദ്രാവതി, മീറാ ജോർജ് മാണ്ഡ്യാ (അന്തർദേശീയ സമിതി പ്രതിനി ധികൾ), തോമസ് അടപ്പുകല്ലുങ്കൽ പാലാ, ക്രിസ്റ്റി ആന്റണി രാമനാഥപുരം, മഹേഷ് തക്കല (ഓഡിറ്റർമാർ).
Image: /content_image/India/India-2023-03-21-10:29:21.jpg
Keywords: മിഷൻ
Content:
20839
Category: 18
Sub Category:
Heading: സന്യാസ അവഹേളനത്തിനെതിരെ ശക്തമായ താക്കീതുമായി കണ്ണൂരില്‍ പ്രതിഷേധ മാര്‍ച്ച്
Content: കണ്ണൂർ: ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുന്ന കക്കുകളി നാടകത്തിനെതിരേയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നതിനെതിരായും മലബാർ ക്രൈസ്തവ സമൂഹത്തിന്റെ നേതൃത്വത്തിൽ കണ്ണൂര്‍ കളക്ടറേറ്റിലേക്കു നടത്തിയ മാർച്ചും പ്രതിഷേധ സംഗമവും നടത്തി. സന്യാസത്തെ അധിക്ഷേപിക്കുന്നതിനായി ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നതായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സമർപ്പിതർ ഇല്ലായിരുന്നുവെങ്കിൽ കേരളത്തിലെ തെരുവുകളിൽ എത്രയോ ബാല്യങ്ങൾ അലഞ്ഞുതിരിഞ്ഞേനെയെന്നും കക്കുകളി എഴുതിയവരോ, അഭിനയിച്ചവരോ എന്നെങ്കിലും ഇതിന്റെ കണക്കെടുത്തിട്ടുണ്ടോയെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മഠത്തിന്റെ അകത്തളങ്ങളിലേക്കു വന്നാൽ സന്യാസത്തിന്റെ മഹത്വങ്ങൾ കാണാം. സന്യാസത്തിന്റെ ചിന്താധാര തെറ്റാണെന്നു പറഞ്ഞാൽ കാറൽ മാർക്സിന്റെ കമ്യൂണിസവും തെറ്റാണെന്നു പറയാൻ കഴിയും. കാറൽ മാർക്സിന്റെ ആശയം എല്ലാം എല്ലാവർക്കും പൊതുവായി ഉപയോഗിക്കുക, അധ്വാനത്തിലൂടെ കൈവരുന്നത് തുല്യമായി വീതിക്കുക എന്നതാണ്. ഈ ആശയം ക്രൈസ്തവ സന്യാസിമാരിൽനിന്നു കടമെടുത്തതാണ്. കക്കുകളി എന്ന നാടകം കണ്ടാൽ സന്യാസം ആവിയായി പോകുമെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. കക്കുകളിയല്ല, എന്തു കളി കളിച്ചാലും സന്യാസത്തിന്റെ അടിത്തറ ഇളക്കാൻ സാധ്യമല്ലെന്നു ബിഷപ് പറഞ്ഞു. പ്രതിഷേധ സംഗമത്തിൽ കെസിവൈഎം തലശേരി അതിരൂപത ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ ആമുഖാവതരണവും സിസ്റ്റർ ആൻസി പോൾ എസ്എച്ച് ആമുഖപ്രസംഗവും നടത്തി. റവ. ഡോ. ടോം ഓലിക്കരോട്ട് വിഷയാവതരണം നടത്തി. സിസ്റ്റർ ഡോ. വന്ദന എംഎസ്എംഐ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത്, ബത്തേരി രൂപത പ്രതിനിധി ഫാ. ചാക്കോ ചേലമ്പറമ്പിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
Image: /content_image/India/India-2023-03-21-10:54:45.jpg
Keywords: അവഹേളന
Category: 18
Sub Category:
Heading: സന്യാസ അവഹേളനത്തിനെതിരെ ശക്തമായ താക്കീതുമായി കണ്ണൂരില്‍ പ്രതിഷേധ മാര്‍ച്ച്
Content: കണ്ണൂർ: ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുന്ന കക്കുകളി നാടകത്തിനെതിരേയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നതിനെതിരായും മലബാർ ക്രൈസ്തവ സമൂഹത്തിന്റെ നേതൃത്വത്തിൽ കണ്ണൂര്‍ കളക്ടറേറ്റിലേക്കു നടത്തിയ മാർച്ചും പ്രതിഷേധ സംഗമവും നടത്തി. സന്യാസത്തെ അധിക്ഷേപിക്കുന്നതിനായി ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നതായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സമർപ്പിതർ ഇല്ലായിരുന്നുവെങ്കിൽ കേരളത്തിലെ തെരുവുകളിൽ എത്രയോ ബാല്യങ്ങൾ അലഞ്ഞുതിരിഞ്ഞേനെയെന്നും കക്കുകളി എഴുതിയവരോ, അഭിനയിച്ചവരോ എന്നെങ്കിലും ഇതിന്റെ കണക്കെടുത്തിട്ടുണ്ടോയെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മഠത്തിന്റെ അകത്തളങ്ങളിലേക്കു വന്നാൽ സന്യാസത്തിന്റെ മഹത്വങ്ങൾ കാണാം. സന്യാസത്തിന്റെ ചിന്താധാര തെറ്റാണെന്നു പറഞ്ഞാൽ കാറൽ മാർക്സിന്റെ കമ്യൂണിസവും തെറ്റാണെന്നു പറയാൻ കഴിയും. കാറൽ മാർക്സിന്റെ ആശയം എല്ലാം എല്ലാവർക്കും പൊതുവായി ഉപയോഗിക്കുക, അധ്വാനത്തിലൂടെ കൈവരുന്നത് തുല്യമായി വീതിക്കുക എന്നതാണ്. ഈ ആശയം ക്രൈസ്തവ സന്യാസിമാരിൽനിന്നു കടമെടുത്തതാണ്. കക്കുകളി എന്ന നാടകം കണ്ടാൽ സന്യാസം ആവിയായി പോകുമെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. കക്കുകളിയല്ല, എന്തു കളി കളിച്ചാലും സന്യാസത്തിന്റെ അടിത്തറ ഇളക്കാൻ സാധ്യമല്ലെന്നു ബിഷപ് പറഞ്ഞു. പ്രതിഷേധ സംഗമത്തിൽ കെസിവൈഎം തലശേരി അതിരൂപത ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ ആമുഖാവതരണവും സിസ്റ്റർ ആൻസി പോൾ എസ്എച്ച് ആമുഖപ്രസംഗവും നടത്തി. റവ. ഡോ. ടോം ഓലിക്കരോട്ട് വിഷയാവതരണം നടത്തി. സിസ്റ്റർ ഡോ. വന്ദന എംഎസ്എംഐ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത്, ബത്തേരി രൂപത പ്രതിനിധി ഫാ. ചാക്കോ ചേലമ്പറമ്പിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
Image: /content_image/India/India-2023-03-21-10:54:45.jpg
Keywords: അവഹേളന
Content:
20840
Category: 1
Sub Category:
Heading: കേരളത്തിലെ ജനദ്രോഹികളും ക്രൈസ്തവ പീഡകരും യഥാർത്ഥത്തിൽ ആരാണ്?
Content: കണ്ണൂർ ജില്ലയിൽ നടന്ന ഒരു കർഷക പ്രതിഷേധ വേദിയിൽ പ്രസംഗിച്ച ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ഒരു പ്രത്യേക പരാമർശം അനേകരെ വിറളിപിടിപ്പിച്ച കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടത്. എന്തായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ? "കേരളത്തിലെ കർഷക സമൂഹത്തിന്, പ്രത്യേകിച്ച് റബർ കർഷകർക്ക് (റബർ കർഷകർ ബഹുഭൂരിപക്ഷമുള്ള ഒരു സമൂഹത്തിനിടയിൽനിന്നായിരുന്നു പിതാവിന്റെ സംസാരം) ഒരു പുനർജീവനത്തിന് വഴിയൊരുക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാകണം, കേന്ദ്ര സർക്കാർ അതിനാവശ്യമായ നടപടികൾ സ്വീകരിക്കണം, അത്തരത്തിൽ കർഷകരെ പിന്തുണയ്ക്കാൻ മുന്നോട്ടുവരുന്ന രാഷ്ട്രീയ പാർട്ടികൾ ഏതായാലും - ബിജെപി ആയാലും - കർഷകർ പിന്തുണയ്ക്കുക തന്നെ ചെയ്യും." നീണ്ട പ്രഭാഷണത്തിനിടയിലെ ഒന്നോരണ്ടോ വാചകങ്ങളാണ് ചില തൽപരകക്ഷികൾ രാഷ്ട്രീയ ആയുധമാക്കി മാറ്റിയത്. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ സ്‌പോൺസർഷിപ്പ് ഇല്ലാതെ നടക്കുന്ന യഥാർത്ഥ അതിജീവന സമരങ്ങളെയും ന്യായമായ അവരുടെ ആവശ്യങ്ങളെയും എല്ലാ രാഷ്ട്രീയപ്പാർട്ടികളും ഒന്നുപോലെ തമസ്കരിക്കുകയാണ് എന്ന നിശിത വിമർശനമാണ് അഭിവന്ദ്യ പാംപ്ലാനി പിതാവ് വേദിയിൽ ഉയർത്തിയത്. എന്നാൽ, കത്തോലിക്കാ സഭ ബിജെപിയുമായി കക്ഷി ചേരാൻ ഒരുങ്ങുന്നതിന്റെ തെളിവാണ് പിതാവിന്റെ വാക്കുകൾ എന്ന് തൽപരകക്ഷികൾ ആരോപിക്കുകയും ആരോപണങ്ങളെ വിവാദമാക്കി വളർത്തുകയും ചെയ്തു. പുണ്യസ്മരണാർഹനായ സ്റ്റാൻസ്വാമി അച്ചന്റെ മരണവും, വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ക്രൈസ്തവ പീഡനങ്ങളും ചൂണ്ടികാണിച്ച്, സമുദായത്തെ ഒറ്റികൊടുക്കുന്നവരായി കേരള ക്രൈസ്തവ നേതാക്കളെ ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷ പാർട്ടികളും അനുബന്ധ സംഘടനകളും. #{blue->none->b->കേരളത്തിലെ ജനദ്രോഹികളും ക്രൈസ്തവ പീഡകരും യഥാർത്ഥത്തിൽ ആരാണ്? }# #{black->none->b->1) ജനദ്രോഹികൾ }# ബഫർസോൺ സംബന്ധിച്ച ഭീഷണികൾ, വന്യമൃഗ ശല്യം, കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവ്, വിവിധ കാരണങ്ങളാലുള്ള വിളനാശം എന്നിങ്ങനെ വിവിധ കാരണങ്ങളാൽ സാധാരണക്കാരായ കർഷക സമൂഹവും, തീരദേശ സംബന്ധമായ വിവിധ പ്രശ്നങ്ങളാൽ തീരദേശവാസികളും മുമ്പൊരിക്കലും ഇല്ലാത്ത രീതിയിൽ അതിജീവന പ്രതിസന്ധികളെ നേരിടുന്നു. ഭൂരിഭാഗം വരുന്ന സാധാരണക്കാരായ മനുഷ്യരും കടുത്ത ആശങ്കയിൽ അകപ്പെട്ടിരിക്കുന്ന, യുവജനങ്ങൾ കൂട്ടത്തോടെ നാടുവിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും, അത്തരം ഗൗരവതരമായ വിഷയങ്ങൾ പരിഗണനയിലെടുക്കാൻ സർക്കാരോ, ക്രിയാത്മകമായി ഇടപെടാൻ പ്രതിപക്ഷമോ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം. സാധാരണക്കാരായ കർഷകർ, മൽസ്യത്തൊഴിലാളികൾ, തീരദേശ - മലയോരമേഖലാ നിവാസികൾ തുടങ്ങിയ വലിയൊരു വിഭാഗം ജനങ്ങൾ കേരളത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത പ്രതിസന്ധികളിൽനിന്ന് പൂർണ്ണമായും മുഖംതിരിക്കുന്ന സർക്കാർ നിലപാടിനെ മാധ്യമങ്ങളും, ചിന്താശേഷിയുള്ളവർ എന്ന് സ്വയം കരുതുന്നവരും വിവേകരഹിതമായി പിന്തുണയ്ക്കുകയാണ്. കെ - റെയിലിനും, തുറമുഖ പദ്ധതികൾക്കും മുമ്പ് ഇവിടെ ഉറപ്പുവരുത്തപ്പെടേണ്ടത് സാധാരണക്കാരന്റെ സുരക്ഷിതത്വമാണ്. അതാണ് ഒരു സർക്കാരിന്റെ അടിസ്ഥാനപരമായ ഉത്തരവാദിത്തവും. എന്നാൽ, ഈ കടമ നിർവഹിക്കുന്നതിൽ കേരളസർക്കാർ പൂർണ്ണ പരാജയമാണെന്ന് വീണ്ടും വീണ്ടും തെളിയുകയാണ്. ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരം കത്തിച്ച് നാട്ടുകാരെ വിഷപ്പുക ശ്വസിപ്പിക്കുകയും അതിന്റെ പേരിൽ അന്തർദ്ദേശീയ തലത്തിൽ തന്നെ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിട്ടും ശാസ്ത്രീയമായ മാലിന്യ നിർമാർജനത്തെകുറിച്ചോ സംസ്കരണത്തെ കുറിച്ചോ ഇതുവരെയും ഗൗരവമായ ആലോചന ഭരണ കേന്ദ്രങ്ങളിൽ ഉണ്ടായിട്ടില്ല എന്നത് ഇവിടുത്തെ പൗരന്മാരുടെ കാര്യത്തിൽ സർക്കാരിനുള്ള നിസംഗതയുടെ ആഴമാണ് വെളിപ്പെടുത്തുന്നത്. അങ്ങേയറ്റം ജനദ്രോഹപരമായി ആയി മാറിയിരിക്കുന്നു ഇവിടുത്തെ ഭരണ വ്യവസ്ഥിതി. പിഴയും പിരിവും മൂലം പൊതുജനം ക്ലേശമനുഭവിക്കുമ്പോൾ, വീണ്ടും വീണ്ടും ജനത്തെ പിഴിയാൻ പുതു വഴികൾ തേടുകയാണ് സർക്കാർ. ഇത്തരം സാഹചര്യങ്ങളിലാണ് കർഷകരുടെയും തീരദേശവാസികളുടെയും അതിജീവനപ്രശ്നങ്ങളെ ഏറ്റെടുത്തുകൊണ്ട് സഭയിലെ ഇടയന്മാർ മുന്നോട്ടുവന്നിട്ടുള്ളത്. കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്ത് സംസാരിച്ച ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും വിഴിഞ്ഞം സമരത്തിന് നേതൃത്വം നൽകിയ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും ഇത്തരം ഇടപെടലുകൾക്ക് മുന്നിട്ടിറങ്ങിയ മെത്രാന്മാർക്ക് ഉദാഹരണങ്ങൾ മാത്രമാണ്. എക്കാലവും സാധാരണക്കാരുടെ പ്രതിസന്ധിഘട്ടങ്ങളിൽ അവർക്കൊപ്പം അവരുടെ ഇടയന്മാർ ഉണ്ടായിരുന്നു എന്ന് കേരളത്തിന്റെ ചരിത്രത്തെക്കുറിച്ച് സാമാന്യ ബോധ്യമുള്ളവർക്ക് അറിയാം. #{black->none->b->2) കേരളത്തിലെ ക്രൈസ്തവ പീഡകർ }# പതിറ്റാണ്ടുകളായി കേരളത്തിൽ ക്രൈസ്തവസമൂഹം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത് കടുത്ത തിരസ്കരണവും അവഹേളനങ്ങളുമാണ്. എല്ലാ മേഖലകളിലും കരുതിക്കൂട്ടിയുള്ള ആക്രമണങ്ങൾ ക്രൈസ്തവർ നേരിട്ടുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് ഭരണകാലത്തും ഇടത് സംഘടനകൾ വഴിയായും ക്രൈസ്തവ സമൂഹങ്ങളും കത്തോലിക്കാ സഭയും നേരിടുന്ന വിവേചനങ്ങളും അധിക്ഷേപങ്ങളും വളരെ വലുതാണ്. ഏറ്റവും ഒടുവിൽ, കക്കുകളി എന്നപേരിൽ രാഷ്ട്രീയപ്രേരിതമായി ഒരു നാടകം സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായി വേദികളുണ്ടാക്കി പ്രദർശിപ്പിക്കുന്നത് ഇടതുപക്ഷ സംഘടനകളുടെ ഒത്താശയോടെയും സ്പോൺസർഷിപ്പോടെയുമാണ് എന്നുള്ളത് പരസ്യമായ രഹസ്യമാണ്. ക്രൈസ്തവ സന്യാസത്തെ അത്യന്തം അവഹേളനപരമായി ചിത്രീകരിക്കാൻ നിർമ്മിച്ച നാടകമാണ് കക്കുകളി. 1986 ൽ "ക്രിസ്തുവിന്റെ ആറാം തിരുമുറിവി"ൽ തുടങ്ങിയ നാടകങ്ങളിലൂടെയുള്ള അധിക്ഷേപം ഇന്നും തുടരുന്നു എന്നുള്ളതാണ് വാസ്തവം. ഇടതുപക്ഷ ഉടമസ്ഥതയിലുള്ളതും, കമ്മ്യൂണിസ്റ്റ് അഭിമുഖ്യത്തോട് കൂടിയതുമായ അച്ചടി, ദൃശ്യ മാധ്യമങ്ങൾ കാലങ്ങളായി ക്രൈസ്തവ വിശ്വാസത്തിനും കത്തോലിക്കാ സഭയ്ക്കും എതിരായി ദുഷ്പ്രചാരണങ്ങൾ നടത്തിവരുന്നു. ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളും പോഷകസംഘടനകളും ഉയർത്തിപ്പിടിക്കുന്ന നിരീശ്വരവാദ പ്രത്യയശാസ്ത്രത്തിന്റെ അനുയായികൾ ആരംഭകാലം മുതൽ പുലർത്തിവന്നിരുന്ന നിലപാട് ക്രൈസ്തവവിരുദ്ധതയാണ്. ഏഴാംക്ലാസിലെ സാമൂഹ്യപാഠ പുസ്തകത്തിൽ "മതമില്ലാത്ത ജീവൻ" എന്ന പേരിൽ ഒരു അധ്യായം കൂട്ടിച്ചേർത്ത നടപടി ഈ മതേതര സമൂഹത്തിൽ കടുത്ത പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. മതനിരാസത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സ്വീകരിച്ചിട്ടുള്ളതാണ്. സഭയുടെ നേതൃത്വത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് മുതൽ തുടരുന്ന സാമൂഹിക സേവന, ആതുര ശുശ്രൂഷാ, വിദ്യാഭ്യാസ രംഗങ്ങളിലെ അതുല്യമായ ഇടപെടലുകളിൽനിന്നെല്ലാം മുഖം തിരിക്കുകയും നടത്തിപ്പ് ദുഷ്കരമാക്കി മാറ്റുകയും ചെയ്യുന്ന നിലപാടുകളും പതിവായി ഇടതുപക്ഷ മന്ത്രിസഭകൾ സ്വീകരിച്ചുവരുന്നു. കത്തോലിക്കാ സന്യാസ സമൂഹങ്ങളുടെയും രൂപതകളുടെയും മറ്റും അഗതിമന്ദിരങ്ങളിൽ കഴിയുന്ന പതിനായിരക്കണക്കിന് വൃദ്ധരും രോഗികളും ആയവർക്ക് സാമൂഹിക സുരക്ഷാ പെൻഷൻ നിഷേധിച്ചതും, അത്തരം സ്ഥാപനങ്ങൾക്ക് അർഹതപ്പെട്ട ധനസഹായവും, റേഷൻ വിഹിതവും പലപ്പോഴും നിഷേധിക്കുന്നതും തുടങ്ങി അത്യന്തം നിഷേധാത്മകമായ സമീപനങ്ങളാണ് ഇടതുപക്ഷ സർക്കാർ സമീപകാലങ്ങളിൽ പുലർത്തിവരുന്നത്. ഏറ്റവും ഒടുവിൽ 2023 ഫെബ്രുവരിയിൽ, പുരോഹിതർ, സന്യസ്തർ, സഭാസ്ഥാപനങ്ങളിലെ അന്തേവാസികൾ തുടങ്ങിയവർക്ക് യാതൊരു കാരണവശാലും സാമൂഹിക സുരക്ഷാ പെൻഷൻ നൽകരുത് എന്ന ഭരണഘടനാ വിരുദ്ധമായ ഒരു ഉത്തരവും കേരളസർക്കാർ പുറപ്പെടുവിക്കുകയുണ്ടായി. മറ്റൊരു മതവിഭാഗങ്ങളോടുമില്ലാത്ത വിവേചനവും ശത്രുതാ മനോഭാവവുമാണ് ഇടതുപക്ഷ സർക്കാർ ക്രൈസ്തവ സമൂഹത്തോടും, ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ ജീവിക്കുന്ന മനുഷ്യരുടെ അടിസ്ഥാന പ്രശ്നങ്ങളോടും പുലർത്തിവരുന്നത്. #{red>none->b->കേരളത്തിലെ പ്രതിസന്ധികൾ ചെറുതോ? }# രാഷ്ട്രീയമായും സാമൂഹികമായും സമുദായികമായും കേരളത്തിലെ ക്രൈസ്തവർ നേരിടുന്ന ഭീഷണികൾക്ക് കാരണം ഇടതുപക്ഷ രാഷ്ട്രീയപാർട്ടികളുടെ നിഷേധാത്മക സമീപനങ്ങൾ മാത്രമല്ല. കേരളത്തിൽ വളർന്നുകൊണ്ടിരിക്കുന്ന തീവ്ര മതസംഘടനകളുടെ സ്വാധീനവും, വിവിധ സാമൂഹിക - ഭരണ തലങ്ങളിൽ നടന്നുവരുന്ന അവിഹിതമായ ഇടപെടലുകളും വളരെ പ്രധാനപ്പെട്ടതാണ്. വിവിധ രീതികളിലുള്ള അധിനിവേശങ്ങളും അതിക്രമങ്ങളും സാമുദായികമായി ക്രൈസ്തവർ നേരിട്ടുകൊണ്ടിരിക്കുന്നു. ക്രൈസ്തവ സമൂഹത്തിനെതിരെ നടക്കുന്ന സംഘടിതമായ ദുഷ്പ്രചാരണങ്ങൾക്ക് പിന്നിൽ ഇത്തരം തീവ്ര വർഗ്ഗീയ സംഘടനകൾക്ക് പങ്കുണ്ട്. മുഖ്യധാരാ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും അതിനായി ഉപയോഗപ്പെടുത്തപ്പെടുന്നു. നിരവധി പ്രസിദ്ധീകരണങ്ങൾ ക്രൈസ്തവ വിരുദ്ധമായ ഉള്ളടക്കങ്ങളോടെ ഇവിടെ വിറ്റഴിയുന്നു. അത്തരം ആശയപ്രചാരണങ്ങളുടെ ഭാഗമായി സിനിമകളും, നാടകങ്ങളും നിർമ്മിക്കപ്പെടുന്നു. ഇത്തരം പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ട് എന്ന് വ്യക്തതയുണ്ടായിട്ടും ഭരണ പക്ഷ, പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ നിശബ്ദത പാലിക്കുന്നു. ഇത്തരത്തിൽ എണ്ണമറ്റ പ്രതിസന്ധികൾക്കിടയിൽ നിൽക്കുന്ന ഒരു സമൂഹമധ്യത്തിൽ നിന്നുകൊണ്ട് യാഥാർഥ്യങ്ങളെക്കുറിച്ച് സംസാരിച്ചാൽ അത് മെത്രാനായാലും, സാധാരണക്കാരനായാലും രാഷ്ട്രീയമായി ആക്രമിക്കപ്പെടുകയും തേജോവധം ചെയ്യപ്പെടുകയും ചെയ്യുന്ന കാഴ്ചകൾ ചിന്താശേഷിയുള്ളവരെ അസ്വസ്ഥതപ്പെടുത്തുമെന്ന് തീർച്ച. വിവിധ രീതികളിൽ നടന്നുവരുന്ന സംഘടിതമായ വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകാതെ വാസ്തവങ്ങൾ തിരിച്ചറിഞ്ഞ് കേരളത്തിന്റെ യഥാർത്ഥ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ കൂടുതൽ പേർ മുന്നോട്ടുവരികയാണ് കാലഘട്ടത്തിന്റെ ആവശ്യം.
Image: /content_image/SocialMedia/SocialMedia-2023-03-21-11:52:57.jpg
Keywords: പാംപ്ലാ
Category: 1
Sub Category:
Heading: കേരളത്തിലെ ജനദ്രോഹികളും ക്രൈസ്തവ പീഡകരും യഥാർത്ഥത്തിൽ ആരാണ്?
Content: കണ്ണൂർ ജില്ലയിൽ നടന്ന ഒരു കർഷക പ്രതിഷേധ വേദിയിൽ പ്രസംഗിച്ച ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ഒരു പ്രത്യേക പരാമർശം അനേകരെ വിറളിപിടിപ്പിച്ച കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടത്. എന്തായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ? "കേരളത്തിലെ കർഷക സമൂഹത്തിന്, പ്രത്യേകിച്ച് റബർ കർഷകർക്ക് (റബർ കർഷകർ ബഹുഭൂരിപക്ഷമുള്ള ഒരു സമൂഹത്തിനിടയിൽനിന്നായിരുന്നു പിതാവിന്റെ സംസാരം) ഒരു പുനർജീവനത്തിന് വഴിയൊരുക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാകണം, കേന്ദ്ര സർക്കാർ അതിനാവശ്യമായ നടപടികൾ സ്വീകരിക്കണം, അത്തരത്തിൽ കർഷകരെ പിന്തുണയ്ക്കാൻ മുന്നോട്ടുവരുന്ന രാഷ്ട്രീയ പാർട്ടികൾ ഏതായാലും - ബിജെപി ആയാലും - കർഷകർ പിന്തുണയ്ക്കുക തന്നെ ചെയ്യും." നീണ്ട പ്രഭാഷണത്തിനിടയിലെ ഒന്നോരണ്ടോ വാചകങ്ങളാണ് ചില തൽപരകക്ഷികൾ രാഷ്ട്രീയ ആയുധമാക്കി മാറ്റിയത്. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ സ്‌പോൺസർഷിപ്പ് ഇല്ലാതെ നടക്കുന്ന യഥാർത്ഥ അതിജീവന സമരങ്ങളെയും ന്യായമായ അവരുടെ ആവശ്യങ്ങളെയും എല്ലാ രാഷ്ട്രീയപ്പാർട്ടികളും ഒന്നുപോലെ തമസ്കരിക്കുകയാണ് എന്ന നിശിത വിമർശനമാണ് അഭിവന്ദ്യ പാംപ്ലാനി പിതാവ് വേദിയിൽ ഉയർത്തിയത്. എന്നാൽ, കത്തോലിക്കാ സഭ ബിജെപിയുമായി കക്ഷി ചേരാൻ ഒരുങ്ങുന്നതിന്റെ തെളിവാണ് പിതാവിന്റെ വാക്കുകൾ എന്ന് തൽപരകക്ഷികൾ ആരോപിക്കുകയും ആരോപണങ്ങളെ വിവാദമാക്കി വളർത്തുകയും ചെയ്തു. പുണ്യസ്മരണാർഹനായ സ്റ്റാൻസ്വാമി അച്ചന്റെ മരണവും, വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ക്രൈസ്തവ പീഡനങ്ങളും ചൂണ്ടികാണിച്ച്, സമുദായത്തെ ഒറ്റികൊടുക്കുന്നവരായി കേരള ക്രൈസ്തവ നേതാക്കളെ ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷ പാർട്ടികളും അനുബന്ധ സംഘടനകളും. #{blue->none->b->കേരളത്തിലെ ജനദ്രോഹികളും ക്രൈസ്തവ പീഡകരും യഥാർത്ഥത്തിൽ ആരാണ്? }# #{black->none->b->1) ജനദ്രോഹികൾ }# ബഫർസോൺ സംബന്ധിച്ച ഭീഷണികൾ, വന്യമൃഗ ശല്യം, കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവ്, വിവിധ കാരണങ്ങളാലുള്ള വിളനാശം എന്നിങ്ങനെ വിവിധ കാരണങ്ങളാൽ സാധാരണക്കാരായ കർഷക സമൂഹവും, തീരദേശ സംബന്ധമായ വിവിധ പ്രശ്നങ്ങളാൽ തീരദേശവാസികളും മുമ്പൊരിക്കലും ഇല്ലാത്ത രീതിയിൽ അതിജീവന പ്രതിസന്ധികളെ നേരിടുന്നു. ഭൂരിഭാഗം വരുന്ന സാധാരണക്കാരായ മനുഷ്യരും കടുത്ത ആശങ്കയിൽ അകപ്പെട്ടിരിക്കുന്ന, യുവജനങ്ങൾ കൂട്ടത്തോടെ നാടുവിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും, അത്തരം ഗൗരവതരമായ വിഷയങ്ങൾ പരിഗണനയിലെടുക്കാൻ സർക്കാരോ, ക്രിയാത്മകമായി ഇടപെടാൻ പ്രതിപക്ഷമോ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം. സാധാരണക്കാരായ കർഷകർ, മൽസ്യത്തൊഴിലാളികൾ, തീരദേശ - മലയോരമേഖലാ നിവാസികൾ തുടങ്ങിയ വലിയൊരു വിഭാഗം ജനങ്ങൾ കേരളത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത പ്രതിസന്ധികളിൽനിന്ന് പൂർണ്ണമായും മുഖംതിരിക്കുന്ന സർക്കാർ നിലപാടിനെ മാധ്യമങ്ങളും, ചിന്താശേഷിയുള്ളവർ എന്ന് സ്വയം കരുതുന്നവരും വിവേകരഹിതമായി പിന്തുണയ്ക്കുകയാണ്. കെ - റെയിലിനും, തുറമുഖ പദ്ധതികൾക്കും മുമ്പ് ഇവിടെ ഉറപ്പുവരുത്തപ്പെടേണ്ടത് സാധാരണക്കാരന്റെ സുരക്ഷിതത്വമാണ്. അതാണ് ഒരു സർക്കാരിന്റെ അടിസ്ഥാനപരമായ ഉത്തരവാദിത്തവും. എന്നാൽ, ഈ കടമ നിർവഹിക്കുന്നതിൽ കേരളസർക്കാർ പൂർണ്ണ പരാജയമാണെന്ന് വീണ്ടും വീണ്ടും തെളിയുകയാണ്. ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരം കത്തിച്ച് നാട്ടുകാരെ വിഷപ്പുക ശ്വസിപ്പിക്കുകയും അതിന്റെ പേരിൽ അന്തർദ്ദേശീയ തലത്തിൽ തന്നെ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിട്ടും ശാസ്ത്രീയമായ മാലിന്യ നിർമാർജനത്തെകുറിച്ചോ സംസ്കരണത്തെ കുറിച്ചോ ഇതുവരെയും ഗൗരവമായ ആലോചന ഭരണ കേന്ദ്രങ്ങളിൽ ഉണ്ടായിട്ടില്ല എന്നത് ഇവിടുത്തെ പൗരന്മാരുടെ കാര്യത്തിൽ സർക്കാരിനുള്ള നിസംഗതയുടെ ആഴമാണ് വെളിപ്പെടുത്തുന്നത്. അങ്ങേയറ്റം ജനദ്രോഹപരമായി ആയി മാറിയിരിക്കുന്നു ഇവിടുത്തെ ഭരണ വ്യവസ്ഥിതി. പിഴയും പിരിവും മൂലം പൊതുജനം ക്ലേശമനുഭവിക്കുമ്പോൾ, വീണ്ടും വീണ്ടും ജനത്തെ പിഴിയാൻ പുതു വഴികൾ തേടുകയാണ് സർക്കാർ. ഇത്തരം സാഹചര്യങ്ങളിലാണ് കർഷകരുടെയും തീരദേശവാസികളുടെയും അതിജീവനപ്രശ്നങ്ങളെ ഏറ്റെടുത്തുകൊണ്ട് സഭയിലെ ഇടയന്മാർ മുന്നോട്ടുവന്നിട്ടുള്ളത്. കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്ത് സംസാരിച്ച ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും വിഴിഞ്ഞം സമരത്തിന് നേതൃത്വം നൽകിയ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും ഇത്തരം ഇടപെടലുകൾക്ക് മുന്നിട്ടിറങ്ങിയ മെത്രാന്മാർക്ക് ഉദാഹരണങ്ങൾ മാത്രമാണ്. എക്കാലവും സാധാരണക്കാരുടെ പ്രതിസന്ധിഘട്ടങ്ങളിൽ അവർക്കൊപ്പം അവരുടെ ഇടയന്മാർ ഉണ്ടായിരുന്നു എന്ന് കേരളത്തിന്റെ ചരിത്രത്തെക്കുറിച്ച് സാമാന്യ ബോധ്യമുള്ളവർക്ക് അറിയാം. #{black->none->b->2) കേരളത്തിലെ ക്രൈസ്തവ പീഡകർ }# പതിറ്റാണ്ടുകളായി കേരളത്തിൽ ക്രൈസ്തവസമൂഹം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത് കടുത്ത തിരസ്കരണവും അവഹേളനങ്ങളുമാണ്. എല്ലാ മേഖലകളിലും കരുതിക്കൂട്ടിയുള്ള ആക്രമണങ്ങൾ ക്രൈസ്തവർ നേരിട്ടുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് ഭരണകാലത്തും ഇടത് സംഘടനകൾ വഴിയായും ക്രൈസ്തവ സമൂഹങ്ങളും കത്തോലിക്കാ സഭയും നേരിടുന്ന വിവേചനങ്ങളും അധിക്ഷേപങ്ങളും വളരെ വലുതാണ്. ഏറ്റവും ഒടുവിൽ, കക്കുകളി എന്നപേരിൽ രാഷ്ട്രീയപ്രേരിതമായി ഒരു നാടകം സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായി വേദികളുണ്ടാക്കി പ്രദർശിപ്പിക്കുന്നത് ഇടതുപക്ഷ സംഘടനകളുടെ ഒത്താശയോടെയും സ്പോൺസർഷിപ്പോടെയുമാണ് എന്നുള്ളത് പരസ്യമായ രഹസ്യമാണ്. ക്രൈസ്തവ സന്യാസത്തെ അത്യന്തം അവഹേളനപരമായി ചിത്രീകരിക്കാൻ നിർമ്മിച്ച നാടകമാണ് കക്കുകളി. 1986 ൽ "ക്രിസ്തുവിന്റെ ആറാം തിരുമുറിവി"ൽ തുടങ്ങിയ നാടകങ്ങളിലൂടെയുള്ള അധിക്ഷേപം ഇന്നും തുടരുന്നു എന്നുള്ളതാണ് വാസ്തവം. ഇടതുപക്ഷ ഉടമസ്ഥതയിലുള്ളതും, കമ്മ്യൂണിസ്റ്റ് അഭിമുഖ്യത്തോട് കൂടിയതുമായ അച്ചടി, ദൃശ്യ മാധ്യമങ്ങൾ കാലങ്ങളായി ക്രൈസ്തവ വിശ്വാസത്തിനും കത്തോലിക്കാ സഭയ്ക്കും എതിരായി ദുഷ്പ്രചാരണങ്ങൾ നടത്തിവരുന്നു. ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളും പോഷകസംഘടനകളും ഉയർത്തിപ്പിടിക്കുന്ന നിരീശ്വരവാദ പ്രത്യയശാസ്ത്രത്തിന്റെ അനുയായികൾ ആരംഭകാലം മുതൽ പുലർത്തിവന്നിരുന്ന നിലപാട് ക്രൈസ്തവവിരുദ്ധതയാണ്. ഏഴാംക്ലാസിലെ സാമൂഹ്യപാഠ പുസ്തകത്തിൽ "മതമില്ലാത്ത ജീവൻ" എന്ന പേരിൽ ഒരു അധ്യായം കൂട്ടിച്ചേർത്ത നടപടി ഈ മതേതര സമൂഹത്തിൽ കടുത്ത പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. മതനിരാസത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സ്വീകരിച്ചിട്ടുള്ളതാണ്. സഭയുടെ നേതൃത്വത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് മുതൽ തുടരുന്ന സാമൂഹിക സേവന, ആതുര ശുശ്രൂഷാ, വിദ്യാഭ്യാസ രംഗങ്ങളിലെ അതുല്യമായ ഇടപെടലുകളിൽനിന്നെല്ലാം മുഖം തിരിക്കുകയും നടത്തിപ്പ് ദുഷ്കരമാക്കി മാറ്റുകയും ചെയ്യുന്ന നിലപാടുകളും പതിവായി ഇടതുപക്ഷ മന്ത്രിസഭകൾ സ്വീകരിച്ചുവരുന്നു. കത്തോലിക്കാ സന്യാസ സമൂഹങ്ങളുടെയും രൂപതകളുടെയും മറ്റും അഗതിമന്ദിരങ്ങളിൽ കഴിയുന്ന പതിനായിരക്കണക്കിന് വൃദ്ധരും രോഗികളും ആയവർക്ക് സാമൂഹിക സുരക്ഷാ പെൻഷൻ നിഷേധിച്ചതും, അത്തരം സ്ഥാപനങ്ങൾക്ക് അർഹതപ്പെട്ട ധനസഹായവും, റേഷൻ വിഹിതവും പലപ്പോഴും നിഷേധിക്കുന്നതും തുടങ്ങി അത്യന്തം നിഷേധാത്മകമായ സമീപനങ്ങളാണ് ഇടതുപക്ഷ സർക്കാർ സമീപകാലങ്ങളിൽ പുലർത്തിവരുന്നത്. ഏറ്റവും ഒടുവിൽ 2023 ഫെബ്രുവരിയിൽ, പുരോഹിതർ, സന്യസ്തർ, സഭാസ്ഥാപനങ്ങളിലെ അന്തേവാസികൾ തുടങ്ങിയവർക്ക് യാതൊരു കാരണവശാലും സാമൂഹിക സുരക്ഷാ പെൻഷൻ നൽകരുത് എന്ന ഭരണഘടനാ വിരുദ്ധമായ ഒരു ഉത്തരവും കേരളസർക്കാർ പുറപ്പെടുവിക്കുകയുണ്ടായി. മറ്റൊരു മതവിഭാഗങ്ങളോടുമില്ലാത്ത വിവേചനവും ശത്രുതാ മനോഭാവവുമാണ് ഇടതുപക്ഷ സർക്കാർ ക്രൈസ്തവ സമൂഹത്തോടും, ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ ജീവിക്കുന്ന മനുഷ്യരുടെ അടിസ്ഥാന പ്രശ്നങ്ങളോടും പുലർത്തിവരുന്നത്. #{red>none->b->കേരളത്തിലെ പ്രതിസന്ധികൾ ചെറുതോ? }# രാഷ്ട്രീയമായും സാമൂഹികമായും സമുദായികമായും കേരളത്തിലെ ക്രൈസ്തവർ നേരിടുന്ന ഭീഷണികൾക്ക് കാരണം ഇടതുപക്ഷ രാഷ്ട്രീയപാർട്ടികളുടെ നിഷേധാത്മക സമീപനങ്ങൾ മാത്രമല്ല. കേരളത്തിൽ വളർന്നുകൊണ്ടിരിക്കുന്ന തീവ്ര മതസംഘടനകളുടെ സ്വാധീനവും, വിവിധ സാമൂഹിക - ഭരണ തലങ്ങളിൽ നടന്നുവരുന്ന അവിഹിതമായ ഇടപെടലുകളും വളരെ പ്രധാനപ്പെട്ടതാണ്. വിവിധ രീതികളിലുള്ള അധിനിവേശങ്ങളും അതിക്രമങ്ങളും സാമുദായികമായി ക്രൈസ്തവർ നേരിട്ടുകൊണ്ടിരിക്കുന്നു. ക്രൈസ്തവ സമൂഹത്തിനെതിരെ നടക്കുന്ന സംഘടിതമായ ദുഷ്പ്രചാരണങ്ങൾക്ക് പിന്നിൽ ഇത്തരം തീവ്ര വർഗ്ഗീയ സംഘടനകൾക്ക് പങ്കുണ്ട്. മുഖ്യധാരാ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും അതിനായി ഉപയോഗപ്പെടുത്തപ്പെടുന്നു. നിരവധി പ്രസിദ്ധീകരണങ്ങൾ ക്രൈസ്തവ വിരുദ്ധമായ ഉള്ളടക്കങ്ങളോടെ ഇവിടെ വിറ്റഴിയുന്നു. അത്തരം ആശയപ്രചാരണങ്ങളുടെ ഭാഗമായി സിനിമകളും, നാടകങ്ങളും നിർമ്മിക്കപ്പെടുന്നു. ഇത്തരം പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ട് എന്ന് വ്യക്തതയുണ്ടായിട്ടും ഭരണ പക്ഷ, പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ നിശബ്ദത പാലിക്കുന്നു. ഇത്തരത്തിൽ എണ്ണമറ്റ പ്രതിസന്ധികൾക്കിടയിൽ നിൽക്കുന്ന ഒരു സമൂഹമധ്യത്തിൽ നിന്നുകൊണ്ട് യാഥാർഥ്യങ്ങളെക്കുറിച്ച് സംസാരിച്ചാൽ അത് മെത്രാനായാലും, സാധാരണക്കാരനായാലും രാഷ്ട്രീയമായി ആക്രമിക്കപ്പെടുകയും തേജോവധം ചെയ്യപ്പെടുകയും ചെയ്യുന്ന കാഴ്ചകൾ ചിന്താശേഷിയുള്ളവരെ അസ്വസ്ഥതപ്പെടുത്തുമെന്ന് തീർച്ച. വിവിധ രീതികളിൽ നടന്നുവരുന്ന സംഘടിതമായ വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകാതെ വാസ്തവങ്ങൾ തിരിച്ചറിഞ്ഞ് കേരളത്തിന്റെ യഥാർത്ഥ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ കൂടുതൽ പേർ മുന്നോട്ടുവരികയാണ് കാലഘട്ടത്തിന്റെ ആവശ്യം.
Image: /content_image/SocialMedia/SocialMedia-2023-03-21-11:52:57.jpg
Keywords: പാംപ്ലാ
Content:
20841
Category: 1
Sub Category:
Heading: പാക്ക് ജനസംഖ്യ സെൻസസിന് ആരംഭം; കൃത്യമായ വിവരങ്ങൾ ഉറപ്പാക്കാന്‍ ക്രൈസ്തവരുടെ ഇടയിൽ പ്രചരണം
Content: ലാഹോര്‍: പാക്കിസ്ഥാനിൽ ഏഴാമത് ജനസംഖ്യ സെൻസസ് ആരംഭിച്ചതോടെ കൃത്യമായ വിവരങ്ങൾ നൽകാൻ ക്രൈസ്തവരുടെ ഇടയിൽ പ്രചരണം. മുൻ സെൻസസുകളിൽ നിന്ന് വ്യത്യസ്തമായി ഓൺലൈൻ വഴിയാണ് അധികൃതർ വിവരങ്ങൾ ശേഖരിക്കുന്നത്. വീട്ടിലെ അംഗങ്ങളുടെ വിവരങ്ങളോടൊപ്പം, മതവിശ്വാസം സംബന്ധിച്ചും സെൻസസിൽ ചോദ്യങ്ങളുണ്ട്. അതിനാൽ തന്നെ നിരക്ഷരരായ ക്രൈസ്തവരെ കൊണ്ട് ശരിയായ വിവരങ്ങൾ നൽകുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണ്. ഇതിനുവേണ്ടി മെത്രാന്മാരും, വൈദികരും, സാമൂഹ്യപ്രവർത്തകരും, രാഷ്ട്രീയ നേതാക്കളും സജീവമായി തന്നെ രംഗത്തുണ്ട്. ക്രൈസ്തവ ശാക്തീകരണത്തിനും മറ്റും സെന്‍സസ് കണക്കുകള്‍ അവിഭാജ്യ ഘടകമായതിനാല്‍ കണക്കുകളില്‍ കൃത്യത ഉറപ്പുവരുത്തുവാന്‍ വലിയ ശ്രമമാണ് സഭാനേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത്. ക്രൈസ്തവ ജനസംഖ്യയെ സംബന്ധിച്ച് ശരിയായ കണക്കുകൾ ശേഖരിച്ചുവെന്ന് ഉറപ്പുവരുത്താൻ ക്രൈസ്തവ ടെലിവിഷൻ ചാനലുകളും, മറ്റ് മാധ്യമങ്ങളും ക്രൈസ്തവരുടെ ഇടയിൽ അവബോധം സൃഷ്ടിക്കണമെന്ന് പാക്കിസ്ഥാനിലെ ന്യൂനപക്ഷ അവകാശ കമ്മീഷന്റെ സെക്രട്ടറി ജനറൽ ക്രിസ്ത്യൻ റോഹയിൽ സഫർ പറഞ്ഞു. ശേഖരിച്ച വിവരങ്ങൾ പൂർണ്ണമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കാത്തതിനെ തുടർന്ന് 2017ൽ നടന്ന ആറാമത് ജനസംഖ്യാ സെൻസസ് വിവാദത്തിനു കാരണമായിരുന്നു. അതിനാൽ തന്നെ പൊതുജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ ഇത്തവണത്തെ സെൻസസിൽ ലഭിക്കുന്ന വിവരങ്ങൾ പൊതു ജനങ്ങൾക്ക് ലഭ്യമാക്കണം എന്ന ആവശ്യം ശക്തമാണ്. 1981, 1998, 2017 വർഷങ്ങളിലെ സെൻസസ് കണക്കുകളിൽ നൽകിയിരിക്കുന്ന ചില വിവരങ്ങൾ സെൻസസിന്റെ വിശ്വസ്തതയെ ചോദ്യം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഖായിസ് അസ്ലം, പീറ്റർ ജേക്കബ് എന്നിവർ 'കൺഫ്യൂസിങ് ഡെമോഗ്രാഫിക്സ് ഫോർ മൈനോറിറ്റീസ്' എന്ന പേരിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. 1981 ന്യൂനപക്ഷങ്ങളുടെ ശതമാനം 3.32 ആയിരുന്നെങ്കിൽ, 1998ലെ സെൻസസിൽ അത് 3.72 ആയി വർദ്ധിച്ചു. എന്നാൽ ഏറ്റവും ഒടുവിലത്തെ സെൻസസ് പ്രകാരം ന്യൂനപക്ഷങ്ങളുടെ ശതമാനം 3.52 ആയി കുറഞ്ഞിരിക്കുകയാണ്. Tag: Seventh national population census kicks off: awareness among Christian communities, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-21-13:57:59.jpg
Keywords: പാക്കി
Category: 1
Sub Category:
Heading: പാക്ക് ജനസംഖ്യ സെൻസസിന് ആരംഭം; കൃത്യമായ വിവരങ്ങൾ ഉറപ്പാക്കാന്‍ ക്രൈസ്തവരുടെ ഇടയിൽ പ്രചരണം
Content: ലാഹോര്‍: പാക്കിസ്ഥാനിൽ ഏഴാമത് ജനസംഖ്യ സെൻസസ് ആരംഭിച്ചതോടെ കൃത്യമായ വിവരങ്ങൾ നൽകാൻ ക്രൈസ്തവരുടെ ഇടയിൽ പ്രചരണം. മുൻ സെൻസസുകളിൽ നിന്ന് വ്യത്യസ്തമായി ഓൺലൈൻ വഴിയാണ് അധികൃതർ വിവരങ്ങൾ ശേഖരിക്കുന്നത്. വീട്ടിലെ അംഗങ്ങളുടെ വിവരങ്ങളോടൊപ്പം, മതവിശ്വാസം സംബന്ധിച്ചും സെൻസസിൽ ചോദ്യങ്ങളുണ്ട്. അതിനാൽ തന്നെ നിരക്ഷരരായ ക്രൈസ്തവരെ കൊണ്ട് ശരിയായ വിവരങ്ങൾ നൽകുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണ്. ഇതിനുവേണ്ടി മെത്രാന്മാരും, വൈദികരും, സാമൂഹ്യപ്രവർത്തകരും, രാഷ്ട്രീയ നേതാക്കളും സജീവമായി തന്നെ രംഗത്തുണ്ട്. ക്രൈസ്തവ ശാക്തീകരണത്തിനും മറ്റും സെന്‍സസ് കണക്കുകള്‍ അവിഭാജ്യ ഘടകമായതിനാല്‍ കണക്കുകളില്‍ കൃത്യത ഉറപ്പുവരുത്തുവാന്‍ വലിയ ശ്രമമാണ് സഭാനേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത്. ക്രൈസ്തവ ജനസംഖ്യയെ സംബന്ധിച്ച് ശരിയായ കണക്കുകൾ ശേഖരിച്ചുവെന്ന് ഉറപ്പുവരുത്താൻ ക്രൈസ്തവ ടെലിവിഷൻ ചാനലുകളും, മറ്റ് മാധ്യമങ്ങളും ക്രൈസ്തവരുടെ ഇടയിൽ അവബോധം സൃഷ്ടിക്കണമെന്ന് പാക്കിസ്ഥാനിലെ ന്യൂനപക്ഷ അവകാശ കമ്മീഷന്റെ സെക്രട്ടറി ജനറൽ ക്രിസ്ത്യൻ റോഹയിൽ സഫർ പറഞ്ഞു. ശേഖരിച്ച വിവരങ്ങൾ പൂർണ്ണമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കാത്തതിനെ തുടർന്ന് 2017ൽ നടന്ന ആറാമത് ജനസംഖ്യാ സെൻസസ് വിവാദത്തിനു കാരണമായിരുന്നു. അതിനാൽ തന്നെ പൊതുജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ ഇത്തവണത്തെ സെൻസസിൽ ലഭിക്കുന്ന വിവരങ്ങൾ പൊതു ജനങ്ങൾക്ക് ലഭ്യമാക്കണം എന്ന ആവശ്യം ശക്തമാണ്. 1981, 1998, 2017 വർഷങ്ങളിലെ സെൻസസ് കണക്കുകളിൽ നൽകിയിരിക്കുന്ന ചില വിവരങ്ങൾ സെൻസസിന്റെ വിശ്വസ്തതയെ ചോദ്യം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഖായിസ് അസ്ലം, പീറ്റർ ജേക്കബ് എന്നിവർ 'കൺഫ്യൂസിങ് ഡെമോഗ്രാഫിക്സ് ഫോർ മൈനോറിറ്റീസ്' എന്ന പേരിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. 1981 ന്യൂനപക്ഷങ്ങളുടെ ശതമാനം 3.32 ആയിരുന്നെങ്കിൽ, 1998ലെ സെൻസസിൽ അത് 3.72 ആയി വർദ്ധിച്ചു. എന്നാൽ ഏറ്റവും ഒടുവിലത്തെ സെൻസസ് പ്രകാരം ന്യൂനപക്ഷങ്ങളുടെ ശതമാനം 3.52 ആയി കുറഞ്ഞിരിക്കുകയാണ്. Tag: Seventh national population census kicks off: awareness among Christian communities, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-21-13:57:59.jpg
Keywords: പാക്കി
Content:
20842
Category: 24
Sub Category:
Heading: കുരിശ് സ്വർഗ്ഗത്തിലേക്കുള്ള ഗോവണി | തപസ്സു ചിന്തകൾ 30
Content: "കുരിശല്ലാതെ സ്വർഗ്ഗത്തിലേക്കു പോകാൻ നമുക്കു മറ്റൊരു ഗോവണി ഇല്ല" - ലീമായിലെ വിശുദ്ധ റോസ. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന കൊച്ചു കൊച്ചു സഹനങ്ങളും കുരിശുകളും രക്ഷകരമാണ്, സ്വർഗ്ഗ സൗഭാഗ്യത്തിലേക്കു നയിക്കുന്ന ചവിട്ടുപടികളാണവ. അവയെ ഓർത്തു നന്ദി പറയാൻ നമുക്കാവണം. നമ്മുടെ ഉദ്യമങ്ങൾക്കെതിരെയുള്ള എതിർപ്പുകൾ ഉണ്ടാകുമ്പോൾ, കുടുംബ -സമൂഹ ജീവിതങ്ങളിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോൾ, നല്ല നിയോഗങ്ങളെ ദുർവ്യാഖ്യാനം ചെയ്യുമ്പോൾ, മറ്റുള്ളവരിൽ നിന്നു എളിമപ്പെടുത്തലുകൾ ഉണ്ടാകുമ്പോൾ, കഠിനമായ രീതിയിൽ നമ്മളോടു പെരുമാറുമ്പോൾ, തെറ്റായ സംശയങ്ങൾക്ക്, അനാരോഗ്യത്തിനും ശക്തിയില്ലായ്മക്കും, ആത്മപരിത്യാഗത്തിനും, നമ്മോടു തന്നെ സമരം ചെയ്യേണ്ടി വരുമ്പോൾ അവയെ ഓർത്തു നിരാശപ്പെടാതെ ഈശോയുടെ കുരിശോടു ചേർത്തു വയ്ക്കുക. അവ രക്ഷാകരമാകും, സ്വർഗ്ഗത്തോടു നമ്മളെ കൂടുതൽ അടുപ്പിക്കും. ഈശോ വി. ഫൗസ്റ്റീനയ്ക്കു നൽകിയ സ്വകാര്യ വെളിപാടിൽ ഇപ്രകാരം പറഞ്ഞതായി സാക്ഷ്യപ്പെടുത്തുന്നു."സഹനങ്ങളെ പ്രതി നി ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്. സഹനങ്ങളെ നീ കൂടുതൽ സ്നേഹിക്കാൻ തുടങ്ങുമ്പോൾ എന്നോടുള്ള നിന്റെ സ്നേഹം കൂടുതൽ പരിശുദ്ധമായിത്തീരും". നോമ്പിലെ മുപ്പതാംനാൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന കഷ്ടപ്പാടുകളും, രോഗങ്ങളും സഹനങ്ങും വിലമതിക്കാൻ നമുക്കു പഠിക്കാം അങ്ങനെ അനുദിന ജീവിതത്തിലെ കുരിശുകളെ സ്നേഹത്തോടെ വഹിച്ചുകൊണ്ടു സ്വർഗ്ഗരാജ്യ പ്രവേശനം നമുക്കു യാഥാർത്ഥ്യമാക്കാം.
Image: /content_image/SocialMedia/SocialMedia-2023-03-21-14:31:20.jpg
Keywords: തപസ്സു
Category: 24
Sub Category:
Heading: കുരിശ് സ്വർഗ്ഗത്തിലേക്കുള്ള ഗോവണി | തപസ്സു ചിന്തകൾ 30
Content: "കുരിശല്ലാതെ സ്വർഗ്ഗത്തിലേക്കു പോകാൻ നമുക്കു മറ്റൊരു ഗോവണി ഇല്ല" - ലീമായിലെ വിശുദ്ധ റോസ. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന കൊച്ചു കൊച്ചു സഹനങ്ങളും കുരിശുകളും രക്ഷകരമാണ്, സ്വർഗ്ഗ സൗഭാഗ്യത്തിലേക്കു നയിക്കുന്ന ചവിട്ടുപടികളാണവ. അവയെ ഓർത്തു നന്ദി പറയാൻ നമുക്കാവണം. നമ്മുടെ ഉദ്യമങ്ങൾക്കെതിരെയുള്ള എതിർപ്പുകൾ ഉണ്ടാകുമ്പോൾ, കുടുംബ -സമൂഹ ജീവിതങ്ങളിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോൾ, നല്ല നിയോഗങ്ങളെ ദുർവ്യാഖ്യാനം ചെയ്യുമ്പോൾ, മറ്റുള്ളവരിൽ നിന്നു എളിമപ്പെടുത്തലുകൾ ഉണ്ടാകുമ്പോൾ, കഠിനമായ രീതിയിൽ നമ്മളോടു പെരുമാറുമ്പോൾ, തെറ്റായ സംശയങ്ങൾക്ക്, അനാരോഗ്യത്തിനും ശക്തിയില്ലായ്മക്കും, ആത്മപരിത്യാഗത്തിനും, നമ്മോടു തന്നെ സമരം ചെയ്യേണ്ടി വരുമ്പോൾ അവയെ ഓർത്തു നിരാശപ്പെടാതെ ഈശോയുടെ കുരിശോടു ചേർത്തു വയ്ക്കുക. അവ രക്ഷാകരമാകും, സ്വർഗ്ഗത്തോടു നമ്മളെ കൂടുതൽ അടുപ്പിക്കും. ഈശോ വി. ഫൗസ്റ്റീനയ്ക്കു നൽകിയ സ്വകാര്യ വെളിപാടിൽ ഇപ്രകാരം പറഞ്ഞതായി സാക്ഷ്യപ്പെടുത്തുന്നു."സഹനങ്ങളെ പ്രതി നി ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്. സഹനങ്ങളെ നീ കൂടുതൽ സ്നേഹിക്കാൻ തുടങ്ങുമ്പോൾ എന്നോടുള്ള നിന്റെ സ്നേഹം കൂടുതൽ പരിശുദ്ധമായിത്തീരും". നോമ്പിലെ മുപ്പതാംനാൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന കഷ്ടപ്പാടുകളും, രോഗങ്ങളും സഹനങ്ങും വിലമതിക്കാൻ നമുക്കു പഠിക്കാം അങ്ങനെ അനുദിന ജീവിതത്തിലെ കുരിശുകളെ സ്നേഹത്തോടെ വഹിച്ചുകൊണ്ടു സ്വർഗ്ഗരാജ്യ പ്രവേശനം നമുക്കു യാഥാർത്ഥ്യമാക്കാം.
Image: /content_image/SocialMedia/SocialMedia-2023-03-21-14:31:20.jpg
Keywords: തപസ്സു
Content:
20843
Category: 11
Sub Category:
Heading: തെരഞ്ഞെടുപ്പില്‍ മിന്നും ജയം: നൈജീരിയയിലെ ബെന്യു സംസ്ഥാന ഗവര്‍ണറായി കത്തോലിക്ക വൈദികന്‍
Content: ബെന്യു : നൈജീരിയയില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 18 ന് നടന്ന സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കുള്ള തെരഞ്ഞെടുപ്പില്‍ കത്തോലിക്ക വൈദികന് മിന്നും വിജയം. നൈജീരിയയുടെ ‘അപ്പകുട്ട’ എന്നറിയപ്പെടുന്ന ബെന്യു സംസ്ഥാനത്തിന്റെ ഗവര്‍ണറായി ഓള്‍ പ്രോഗ്രസ്സീവ് കോണ്‍ഗ്രസ്സ് (എ.പി.സി) പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഫാ. ഹയാസിന്ത് ആലിയയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രധാന എതിരാളിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) സ്ഥാനാര്‍ത്ഥിയുമായ ടൈറ്റസ് ഉബായെ രണ്ടരലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ഫാ. ആലിയ പരാജയപ്പെടുത്തിയത്. ഫാ. ആലിയ 4,73,933 വോട്ടുകള്‍ നേടിയപ്പോള്‍, ഉബാക്ക് ലഭിച്ചത് 2,23,913 വോട്ടുകളാണ്. ഇന്നലെ തിങ്കളാഴ്ചയാണ് ഇന്‍ഡിപെന്‍ഡന്‍ഡ് നാഷണല്‍ ഇലക്ടറല്‍ കമ്മീഷന്‍ ഫാ. ആലിയയെ വിജയിയായി പ്രഖ്യാപിച്ചത്. ഒരുപക്ഷേ സംസ്ഥാനത്തെ നയിക്കുവാന്‍ ഏറ്റവും യോഗ്യനായവന്‍ താനായിരിക്കുകയില്ലായെന്നും എന്നാല്‍ തന്നെ ഇതിനായി തിരഞ്ഞെടുത്ത ദൈവം, തന്നെ യോഗ്യനാക്കിക്കൊള്ളുമെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ ഫാ. ആലിയ പറഞ്ഞു. വികലമായ സര്‍ക്കാര്‍ നയങ്ങളും, കൃഷിക്കാരുടെ മേല്‍ സായുധധാരികളായ ഗോത്രവര്‍ഗ്ഗക്കാര്‍ നടത്തുന്ന ആക്രമണങ്ങളും കാരണം ‘രാജ്യത്തിന്റെ ഭക്ഷണ കൊട്ട’ എന്ന പേരില്‍ അറിയപ്പെടുന്ന ബെന്യു സംസ്ഥാനത്തിന്റെ കീര്‍ത്തി കെട്ടടങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഫാ. ആലിയായുടെ സ്ഥാനാര്‍ത്ഥിത്വം ശ്രദ്ധ നേടിയിരുന്നു. 1966 മെയ് 14-ന് ബെന്യു സംസ്ഥാനത്തിലെ വണ്ടെയിക്യാ പ്രാദേശിക ഗവണ്‍മെന്റ് ഏരിയയിലെ എംബാഡെഡെയില്‍ ജനിച്ച ആലിയ സെന്റ് ഫ്രാന്‍സിസ് പ്രൈമറി സ്കൂളിലൂടെയാണ് തന്റെ വിദ്യാഭ്യാസ ജീവിതം ആരംഭിച്ചത്. സെന്റ് ജയിംസ് മൈനര്‍ സെമിനാരിയിലും, സെന്റ് അഗസ്റ്റിന്‍ മേജര്‍ സെമിനാരിയിലുമായി പഠനം മുന്നോട്ട് കൊണ്ടുപോയ അദ്ദേഹം, അമേരിക്കയിലെ ഫോര്‍ഡാം സര്‍വ്വകലാശാലയില്‍ നിന്നും റിലീജിയസ് എജ്യൂക്കേഷനില്‍ ബിരുദാനന്തര ബിരുദവും, പിറ്റ്സ്ബര്‍ഗിലെ ഡ്യൂക്കെസ്നെ സര്‍വ്വകലാശാലയില്‍ നിന്നും ബയോമെഡിക്കല്‍ എത്തിക്സിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഫ്ലോറിഡയിലെ ലൌഡര്‍ഡെയില്‍ലേക്ക്സ് നോര്‍ത്ത് ക്യാമ്പസിലെ കത്തോലിക്ക ഹെല്‍ത്ത് സര്‍വീസസിന്റെ പാസ്റ്ററല്‍ സേവനങ്ങളുടെ ഡയറക്ടറായി സേവനം ചെയ്തിട്ടുള്ള അദ്ദേഹം നൈജീരിയയിലെ ഗ്ബോകൊയിലെ സെന്റ് ജോണ്‍സ് ഇടവകയുടെ വികാരിയായും, മാക്രുഡിയിലെ ദൈവമാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തിന്റെ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്ററായും, കോടി-യോഗ് ഇടവക വികാരിയായും, ന്യൂയോര്‍ക്കിലെ അസ്റ്റൊറിയയിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തിലെ വികാരിയായും, റിച്ച്മോണ്ട് ഹില്ലിലെ ഔര്‍ ലേഡി ഓഫ് സെനക്കിള്‍ ഇടവകയിലെ വികാരിയായും, അനുമിലെ സെന്റ് തോമസ്, ആദി എറ്റില്ലോയിലെ ക്രൈസ്റ്റ് ദി കിംഗ് ഇടവകകളിലെ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. നാഷണല്‍ അസോസിയേഷന്‍ ഓഫ് കത്തോലിക്കാ ചാപ്ലൈന്‍സ് അംഗം കൂടിയാണ് ഫാ. ആലിയ. Tag: Catholic priest Hyacinth Alia wins Benue State governorship election, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-21-15:45:31.jpg
Keywords: നൈജീ
Category: 11
Sub Category:
Heading: തെരഞ്ഞെടുപ്പില്‍ മിന്നും ജയം: നൈജീരിയയിലെ ബെന്യു സംസ്ഥാന ഗവര്‍ണറായി കത്തോലിക്ക വൈദികന്‍
Content: ബെന്യു : നൈജീരിയയില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 18 ന് നടന്ന സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കുള്ള തെരഞ്ഞെടുപ്പില്‍ കത്തോലിക്ക വൈദികന് മിന്നും വിജയം. നൈജീരിയയുടെ ‘അപ്പകുട്ട’ എന്നറിയപ്പെടുന്ന ബെന്യു സംസ്ഥാനത്തിന്റെ ഗവര്‍ണറായി ഓള്‍ പ്രോഗ്രസ്സീവ് കോണ്‍ഗ്രസ്സ് (എ.പി.സി) പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഫാ. ഹയാസിന്ത് ആലിയയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രധാന എതിരാളിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) സ്ഥാനാര്‍ത്ഥിയുമായ ടൈറ്റസ് ഉബായെ രണ്ടരലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ഫാ. ആലിയ പരാജയപ്പെടുത്തിയത്. ഫാ. ആലിയ 4,73,933 വോട്ടുകള്‍ നേടിയപ്പോള്‍, ഉബാക്ക് ലഭിച്ചത് 2,23,913 വോട്ടുകളാണ്. ഇന്നലെ തിങ്കളാഴ്ചയാണ് ഇന്‍ഡിപെന്‍ഡന്‍ഡ് നാഷണല്‍ ഇലക്ടറല്‍ കമ്മീഷന്‍ ഫാ. ആലിയയെ വിജയിയായി പ്രഖ്യാപിച്ചത്. ഒരുപക്ഷേ സംസ്ഥാനത്തെ നയിക്കുവാന്‍ ഏറ്റവും യോഗ്യനായവന്‍ താനായിരിക്കുകയില്ലായെന്നും എന്നാല്‍ തന്നെ ഇതിനായി തിരഞ്ഞെടുത്ത ദൈവം, തന്നെ യോഗ്യനാക്കിക്കൊള്ളുമെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ ഫാ. ആലിയ പറഞ്ഞു. വികലമായ സര്‍ക്കാര്‍ നയങ്ങളും, കൃഷിക്കാരുടെ മേല്‍ സായുധധാരികളായ ഗോത്രവര്‍ഗ്ഗക്കാര്‍ നടത്തുന്ന ആക്രമണങ്ങളും കാരണം ‘രാജ്യത്തിന്റെ ഭക്ഷണ കൊട്ട’ എന്ന പേരില്‍ അറിയപ്പെടുന്ന ബെന്യു സംസ്ഥാനത്തിന്റെ കീര്‍ത്തി കെട്ടടങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഫാ. ആലിയായുടെ സ്ഥാനാര്‍ത്ഥിത്വം ശ്രദ്ധ നേടിയിരുന്നു. 1966 മെയ് 14-ന് ബെന്യു സംസ്ഥാനത്തിലെ വണ്ടെയിക്യാ പ്രാദേശിക ഗവണ്‍മെന്റ് ഏരിയയിലെ എംബാഡെഡെയില്‍ ജനിച്ച ആലിയ സെന്റ് ഫ്രാന്‍സിസ് പ്രൈമറി സ്കൂളിലൂടെയാണ് തന്റെ വിദ്യാഭ്യാസ ജീവിതം ആരംഭിച്ചത്. സെന്റ് ജയിംസ് മൈനര്‍ സെമിനാരിയിലും, സെന്റ് അഗസ്റ്റിന്‍ മേജര്‍ സെമിനാരിയിലുമായി പഠനം മുന്നോട്ട് കൊണ്ടുപോയ അദ്ദേഹം, അമേരിക്കയിലെ ഫോര്‍ഡാം സര്‍വ്വകലാശാലയില്‍ നിന്നും റിലീജിയസ് എജ്യൂക്കേഷനില്‍ ബിരുദാനന്തര ബിരുദവും, പിറ്റ്സ്ബര്‍ഗിലെ ഡ്യൂക്കെസ്നെ സര്‍വ്വകലാശാലയില്‍ നിന്നും ബയോമെഡിക്കല്‍ എത്തിക്സിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഫ്ലോറിഡയിലെ ലൌഡര്‍ഡെയില്‍ലേക്ക്സ് നോര്‍ത്ത് ക്യാമ്പസിലെ കത്തോലിക്ക ഹെല്‍ത്ത് സര്‍വീസസിന്റെ പാസ്റ്ററല്‍ സേവനങ്ങളുടെ ഡയറക്ടറായി സേവനം ചെയ്തിട്ടുള്ള അദ്ദേഹം നൈജീരിയയിലെ ഗ്ബോകൊയിലെ സെന്റ് ജോണ്‍സ് ഇടവകയുടെ വികാരിയായും, മാക്രുഡിയിലെ ദൈവമാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തിന്റെ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്ററായും, കോടി-യോഗ് ഇടവക വികാരിയായും, ന്യൂയോര്‍ക്കിലെ അസ്റ്റൊറിയയിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തിലെ വികാരിയായും, റിച്ച്മോണ്ട് ഹില്ലിലെ ഔര്‍ ലേഡി ഓഫ് സെനക്കിള്‍ ഇടവകയിലെ വികാരിയായും, അനുമിലെ സെന്റ് തോമസ്, ആദി എറ്റില്ലോയിലെ ക്രൈസ്റ്റ് ദി കിംഗ് ഇടവകകളിലെ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. നാഷണല്‍ അസോസിയേഷന്‍ ഓഫ് കത്തോലിക്കാ ചാപ്ലൈന്‍സ് അംഗം കൂടിയാണ് ഫാ. ആലിയ. Tag: Catholic priest Hyacinth Alia wins Benue State governorship election, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-21-15:45:31.jpg
Keywords: നൈജീ
Content:
20844
Category: 11
Sub Category:
Heading: പ്രാര്‍ത്ഥിച്ചതിന് ജോലിയില്‍ നിന്നു പിരിച്ചുവിട്ട അമേരിക്കന്‍ ഫുട്ബോള്‍ കോച്ചിന് 20 ലക്ഷം ഡോളറിന്റെ നഷ്ട്ടപരിഹാരം
Content: വാഷിംഗ്ടണ്‍ ഡി.സി: മൈതാനത്തു പ്രാര്‍ത്ഥന നടത്തിയതിന്റെ പേരില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ട അമേരിക്കയിലെ ബ്രിമെര്‍ട്ടണ്‍ സ്കൂള്‍ ഫുട്ബോള്‍ കോച്ച് ജോസഫ് കെന്നഡി ഈ മാസം ജോലിയില്‍ തിരികെ പ്രവേശിക്കും. കെന്നഡിക്കു അനുകൂലമായ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ജോലിയില്‍ തിരികെ പ്രവേശിക്കുന്നത്. കോടതിവിധിയേ തുടര്‍ന്ന്‍ ബ്രിമെര്‍ട്ടണ്‍ സ്കൂള്‍ ബോര്‍ഡ് ഏതാണ്ട് 20 ലക്ഷം ഡോളറിന്റെ ഒത്തുതീര്‍പ്പിലെത്തുകയായിരിന്നു. മൈതാനത്ത് പ്രാര്‍ത്ഥിക്കുവാനുള്ള കെന്നഡിയുടെ അവകാശം ഒന്നാം ഭരണഘടനാ ഭേദഗതിയിലൂടെ സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണെന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തന്നെ സുപ്രീം കോടതി വിധിച്ചിരിന്നു. കെന്നഡിയുടെ വക്കീല്‍ ഫീസായി 17,75,000 ഡോളര്‍ നല്‍കുവാനും സ്കൂള്‍ ഡിസ്ട്രിക്റ്റ് തീരുമാനിച്ചിട്ടുണ്ട്. ‘ബ്രിമെര്‍ട്ടണ്‍ ഹൈസ്കൂളിലെ 2023 സീസണില്‍ ബ്രിമെര്‍ട്ടണ്‍ ഹൈസ്കൂളിലെ അസിസ്റ്റന്റ് ഫുട്ബോള്‍ കോച്ചായി കെന്നഡി ഉണ്ടായിരിക്കുമെന്ന് സ്കൂള്‍ വ്യക്തമാക്കി. കെന്നഡിയുടെ ജോലി സംബന്ധമായ പേപ്പര്‍ വര്‍ക്കുകള്‍ എല്ലാം പൂര്‍ത്തിയായി. മറ്റുള്ള എല്ലാ അസിസ്റ്റന്റ് കോച്ചുകളേയും പോലെ കോച്ചിംഗ് സ്റ്റാഫിന്റെ ആശയവിനിമയങ്ങളിലും, യോഗങ്ങളിലും ഫുട്ബോള്‍ പരിശീലങ്ങളിലും കെന്നഡിയേക്കൂടി ഉള്‍പ്പെടുത്തിയിരിക്കണമെന്നു കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്കൂള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ കെന്നഡി 2008 മുതല്‍ അമേരിക്കയിലെ വാഷിംഗ്‌ടണിലെ ബ്രിമെര്‍ട്ടണിലെ ബ്രിമെര്‍ട്ടണ്‍ ഹൈസ്കൂളിലെ ഫുട്ബോള്‍ കോച്ചായി സേവനം ചെയ്തുവരികയായിരുന്നു. ഓരോ മത്സരത്തിനു ശേഷവും മൈതാനത്തിന്റെ 50 വാര അകലെവെച്ച് അദ്ദേഹം തനിയെ പ്രാര്‍ത്ഥിക്കുമായിരുന്നു. ക്രമേണ വിദ്യാര്‍ത്ഥികളും അദ്ദേഹത്തോടൊപ്പം ചേരുവാന്‍ തുടങ്ങി. അതൊരു കൂട്ടായ്മ ആയതോടെ വിശ്വാസപരമായ ലഘുപ്രഭാഷണങ്ങളും അദ്ദേഹം പങ്കുവെച്ചിരിന്നു. ക്രമേണ ലോക്കര്‍ റൂം പ്രാര്‍ത്ഥനകളും അദ്ദേഹം സംഘടിപ്പിച്ചു തുടങ്ങി. 2015-ല്‍ സ്കൂള്‍ നേതൃത്വം ഇത് അവസാനിപ്പിക്കുവാന്‍ കെന്നഡിയോട് ആവശ്യപ്പെട്ടതിനേത്തുടര്‍ന്ന്‍ കെന്നഡി ലോക്കര്‍ റൂമിലെ പ്രാര്‍ത്ഥനയും, കൂട്ടായ്മ പ്രാര്‍ത്ഥനയും അവസാനിപ്പിച്ചു. എങ്കിലും മൈതാനത്ത് ഒറ്റക്ക് പ്രാര്‍ത്ഥിക്കുന്ന പതിവ് അദ്ദേഹം ഉപേക്ഷിച്ചില്ല, താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ പങ്കെടുക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ഒരു കോച്ചായി ജോലിയിലിരിക്കെ പ്രാര്‍ത്ഥിക്കുവാന്‍ പാടില്ലെന്ന് പറഞ്ഞുകൊണ്ട് സ്കൂള്‍ അദ്ദേഹത്തെ ശമ്പളത്തോടു കൂടിയ അവധിയില്‍ പ്രവേശിപ്പിക്കുകയും, ജില്ല സ്കൂള്‍ നേതൃത്വം പിന്നീട് അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തതാണ് പിന്നീട് വിവാദമായത്. ഏറെ ചര്‍ച്ചയായ ഈ കേസ്, പ്രാദേശിക, സംസ്ഥാന കോടതികള്‍ താണ്ടി അവസാനം സുപ്രീം കോടതിയില്‍ എത്തുകയും കെന്നഡിക്കു അനുകൂലമായ വിധിയുണ്ടാവുകയുമായിരിന്നു. Tag: Bremerton school board reaches nearly $2M settlement with praying football coach Joe Kennedy, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-21-16:55:04.jpg
Keywords: പ്രാര്‍ത്ഥന
Category: 11
Sub Category:
Heading: പ്രാര്‍ത്ഥിച്ചതിന് ജോലിയില്‍ നിന്നു പിരിച്ചുവിട്ട അമേരിക്കന്‍ ഫുട്ബോള്‍ കോച്ചിന് 20 ലക്ഷം ഡോളറിന്റെ നഷ്ട്ടപരിഹാരം
Content: വാഷിംഗ്ടണ്‍ ഡി.സി: മൈതാനത്തു പ്രാര്‍ത്ഥന നടത്തിയതിന്റെ പേരില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ട അമേരിക്കയിലെ ബ്രിമെര്‍ട്ടണ്‍ സ്കൂള്‍ ഫുട്ബോള്‍ കോച്ച് ജോസഫ് കെന്നഡി ഈ മാസം ജോലിയില്‍ തിരികെ പ്രവേശിക്കും. കെന്നഡിക്കു അനുകൂലമായ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ജോലിയില്‍ തിരികെ പ്രവേശിക്കുന്നത്. കോടതിവിധിയേ തുടര്‍ന്ന്‍ ബ്രിമെര്‍ട്ടണ്‍ സ്കൂള്‍ ബോര്‍ഡ് ഏതാണ്ട് 20 ലക്ഷം ഡോളറിന്റെ ഒത്തുതീര്‍പ്പിലെത്തുകയായിരിന്നു. മൈതാനത്ത് പ്രാര്‍ത്ഥിക്കുവാനുള്ള കെന്നഡിയുടെ അവകാശം ഒന്നാം ഭരണഘടനാ ഭേദഗതിയിലൂടെ സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണെന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തന്നെ സുപ്രീം കോടതി വിധിച്ചിരിന്നു. കെന്നഡിയുടെ വക്കീല്‍ ഫീസായി 17,75,000 ഡോളര്‍ നല്‍കുവാനും സ്കൂള്‍ ഡിസ്ട്രിക്റ്റ് തീരുമാനിച്ചിട്ടുണ്ട്. ‘ബ്രിമെര്‍ട്ടണ്‍ ഹൈസ്കൂളിലെ 2023 സീസണില്‍ ബ്രിമെര്‍ട്ടണ്‍ ഹൈസ്കൂളിലെ അസിസ്റ്റന്റ് ഫുട്ബോള്‍ കോച്ചായി കെന്നഡി ഉണ്ടായിരിക്കുമെന്ന് സ്കൂള്‍ വ്യക്തമാക്കി. കെന്നഡിയുടെ ജോലി സംബന്ധമായ പേപ്പര്‍ വര്‍ക്കുകള്‍ എല്ലാം പൂര്‍ത്തിയായി. മറ്റുള്ള എല്ലാ അസിസ്റ്റന്റ് കോച്ചുകളേയും പോലെ കോച്ചിംഗ് സ്റ്റാഫിന്റെ ആശയവിനിമയങ്ങളിലും, യോഗങ്ങളിലും ഫുട്ബോള്‍ പരിശീലങ്ങളിലും കെന്നഡിയേക്കൂടി ഉള്‍പ്പെടുത്തിയിരിക്കണമെന്നു കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്കൂള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ കെന്നഡി 2008 മുതല്‍ അമേരിക്കയിലെ വാഷിംഗ്‌ടണിലെ ബ്രിമെര്‍ട്ടണിലെ ബ്രിമെര്‍ട്ടണ്‍ ഹൈസ്കൂളിലെ ഫുട്ബോള്‍ കോച്ചായി സേവനം ചെയ്തുവരികയായിരുന്നു. ഓരോ മത്സരത്തിനു ശേഷവും മൈതാനത്തിന്റെ 50 വാര അകലെവെച്ച് അദ്ദേഹം തനിയെ പ്രാര്‍ത്ഥിക്കുമായിരുന്നു. ക്രമേണ വിദ്യാര്‍ത്ഥികളും അദ്ദേഹത്തോടൊപ്പം ചേരുവാന്‍ തുടങ്ങി. അതൊരു കൂട്ടായ്മ ആയതോടെ വിശ്വാസപരമായ ലഘുപ്രഭാഷണങ്ങളും അദ്ദേഹം പങ്കുവെച്ചിരിന്നു. ക്രമേണ ലോക്കര്‍ റൂം പ്രാര്‍ത്ഥനകളും അദ്ദേഹം സംഘടിപ്പിച്ചു തുടങ്ങി. 2015-ല്‍ സ്കൂള്‍ നേതൃത്വം ഇത് അവസാനിപ്പിക്കുവാന്‍ കെന്നഡിയോട് ആവശ്യപ്പെട്ടതിനേത്തുടര്‍ന്ന്‍ കെന്നഡി ലോക്കര്‍ റൂമിലെ പ്രാര്‍ത്ഥനയും, കൂട്ടായ്മ പ്രാര്‍ത്ഥനയും അവസാനിപ്പിച്ചു. എങ്കിലും മൈതാനത്ത് ഒറ്റക്ക് പ്രാര്‍ത്ഥിക്കുന്ന പതിവ് അദ്ദേഹം ഉപേക്ഷിച്ചില്ല, താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ പങ്കെടുക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ഒരു കോച്ചായി ജോലിയിലിരിക്കെ പ്രാര്‍ത്ഥിക്കുവാന്‍ പാടില്ലെന്ന് പറഞ്ഞുകൊണ്ട് സ്കൂള്‍ അദ്ദേഹത്തെ ശമ്പളത്തോടു കൂടിയ അവധിയില്‍ പ്രവേശിപ്പിക്കുകയും, ജില്ല സ്കൂള്‍ നേതൃത്വം പിന്നീട് അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തതാണ് പിന്നീട് വിവാദമായത്. ഏറെ ചര്‍ച്ചയായ ഈ കേസ്, പ്രാദേശിക, സംസ്ഥാന കോടതികള്‍ താണ്ടി അവസാനം സുപ്രീം കോടതിയില്‍ എത്തുകയും കെന്നഡിക്കു അനുകൂലമായ വിധിയുണ്ടാവുകയുമായിരിന്നു. Tag: Bremerton school board reaches nearly $2M settlement with praying football coach Joe Kennedy, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-21-16:55:04.jpg
Keywords: പ്രാര്‍ത്ഥന
Content:
20845
Category: 1
Sub Category:
Heading: നൈജറില്‍ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷ്ണറിക്കു വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം
Content: നിയാമേ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ മിഷ്ണറി സന്നദ്ധ പ്രവര്‍ത്തകനും, ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകനും മോചിതരായി. അമേരിക്കന്‍ മിഷ്ണറിയായ ജെഫ്രി വുഡ്കെയെ 6 വര്‍ഷങ്ങള്‍ക്ക് മുന്‍പും, ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനായ ഒലിവിയര്‍ ഡുബോയിസ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പുമാണ് തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യം കൂടാതെയാണ് ജെഫ്രിയുടെ മോചനം സാധ്യമായതെന്ന് അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഡുബോയിസിന്റെ മോചനം സാധ്യമായതിനേക്കുറിച്ച് ഫ്രഞ്ച് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നൈജര്‍ സന്ദര്‍ശിക്കുകയും, സാഹേല്‍ മേഖലക്ക് 15 കോടി ഡോളറിന്റെ നേരിട്ടുള്ള ധനസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. പ്രയത്നങ്ങള്‍ ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്നും ജെഫ്രി വീട്ടിലെത്തിയതുപോലെ മറ്റുള്ളവരും വീട്ടിലെത്തുന്നത് വിശ്രമമില്ലായെന്നു ബ്ലിങ്കന്‍ പറഞ്ഞു. അതേസമയം രണ്ടുപേരേയും പ്രത്യേക വിമാനത്തില്‍ രാജ്യതലസ്ഥാനത്ത് എത്തിച്ചുവെന്നല്ലാതെ ഇതേക്കുറിച്ച് നൈജര്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 2016 ഒക്ടോബറില്‍ നൈജറിലെ അബാലക്കിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ ആയുധധാരികളായ അക്രമികള്‍ ഗാര്‍ഡുകളെ കൊലപ്പെടുത്തിയ ശേഷമാണ് വുഡ്കെയെ തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടുപോകപ്പെട്ട തങ്ങളുടെ രണ്ടു ജീവനക്കാര്‍ മാലിയില്‍ മോചിതരായ വിവരം ഇന്റര്‍നാഷണല്‍ റെഡ്ക്രോസും ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവിട്ടിരിന്നു. ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള പണം കണ്ടെത്തുന്നതിനായി സാഹേല്‍ മേഖലയില്‍ തട്ടിക്കൊണ്ടുപോകല്‍ ഒരു പതിവ് സംഭവമായി മാറിയിരിക്കുകയാണ്. 2015 മുതല്‍ ഏറ്റവും ചുരുങ്ങിയത് ഇരുപത്തിയഞ്ചോളം വിദേശികളെങ്കിലും തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടുണ്ടെന്നാണ് ആംഡ് കോണ്‍ഫ്ലിക്റ്റ് ലൊക്കേഷന്‍ ആന്‍ഡ് ഇവന്റ് ഡാറ്റാ പ്രോജക്റ്റിന്റെ കണക്കുകളില്‍ പറയുന്നത്. 2020-ല്‍ സ്വിസ് ക്രിസ്റ്റ്യന്‍ മിഷ്ണറിയായിരുന്ന ബിയാട്രിസ് സ്റ്റോയെക്കി ഇവിടെ കൊല്ലപ്പെട്ടിരിന്നു.
Image: /content_image/News/News-2023-03-21-21:02:13.jpg
Keywords: നൈജറി
Category: 1
Sub Category:
Heading: നൈജറില്‍ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷ്ണറിക്കു വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം
Content: നിയാമേ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ മിഷ്ണറി സന്നദ്ധ പ്രവര്‍ത്തകനും, ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകനും മോചിതരായി. അമേരിക്കന്‍ മിഷ്ണറിയായ ജെഫ്രി വുഡ്കെയെ 6 വര്‍ഷങ്ങള്‍ക്ക് മുന്‍പും, ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനായ ഒലിവിയര്‍ ഡുബോയിസ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പുമാണ് തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യം കൂടാതെയാണ് ജെഫ്രിയുടെ മോചനം സാധ്യമായതെന്ന് അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഡുബോയിസിന്റെ മോചനം സാധ്യമായതിനേക്കുറിച്ച് ഫ്രഞ്ച് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നൈജര്‍ സന്ദര്‍ശിക്കുകയും, സാഹേല്‍ മേഖലക്ക് 15 കോടി ഡോളറിന്റെ നേരിട്ടുള്ള ധനസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. പ്രയത്നങ്ങള്‍ ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്നും ജെഫ്രി വീട്ടിലെത്തിയതുപോലെ മറ്റുള്ളവരും വീട്ടിലെത്തുന്നത് വിശ്രമമില്ലായെന്നു ബ്ലിങ്കന്‍ പറഞ്ഞു. അതേസമയം രണ്ടുപേരേയും പ്രത്യേക വിമാനത്തില്‍ രാജ്യതലസ്ഥാനത്ത് എത്തിച്ചുവെന്നല്ലാതെ ഇതേക്കുറിച്ച് നൈജര്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 2016 ഒക്ടോബറില്‍ നൈജറിലെ അബാലക്കിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ ആയുധധാരികളായ അക്രമികള്‍ ഗാര്‍ഡുകളെ കൊലപ്പെടുത്തിയ ശേഷമാണ് വുഡ്കെയെ തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടുപോകപ്പെട്ട തങ്ങളുടെ രണ്ടു ജീവനക്കാര്‍ മാലിയില്‍ മോചിതരായ വിവരം ഇന്റര്‍നാഷണല്‍ റെഡ്ക്രോസും ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവിട്ടിരിന്നു. ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള പണം കണ്ടെത്തുന്നതിനായി സാഹേല്‍ മേഖലയില്‍ തട്ടിക്കൊണ്ടുപോകല്‍ ഒരു പതിവ് സംഭവമായി മാറിയിരിക്കുകയാണ്. 2015 മുതല്‍ ഏറ്റവും ചുരുങ്ങിയത് ഇരുപത്തിയഞ്ചോളം വിദേശികളെങ്കിലും തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടുണ്ടെന്നാണ് ആംഡ് കോണ്‍ഫ്ലിക്റ്റ് ലൊക്കേഷന്‍ ആന്‍ഡ് ഇവന്റ് ഡാറ്റാ പ്രോജക്റ്റിന്റെ കണക്കുകളില്‍ പറയുന്നത്. 2020-ല്‍ സ്വിസ് ക്രിസ്റ്റ്യന്‍ മിഷ്ണറിയായിരുന്ന ബിയാട്രിസ് സ്റ്റോയെക്കി ഇവിടെ കൊല്ലപ്പെട്ടിരിന്നു.
Image: /content_image/News/News-2023-03-21-21:02:13.jpg
Keywords: നൈജറി
Content:
20846
Category: 1
Sub Category:
Heading: കത്തുന്ന ഉച്ചവെയിലിലും മാർ ജോസഫ് പവ്വത്തിലിന് പ്രണാമം അര്‍പ്പിച്ച് പതിനായിരങ്ങള്‍
Content: ചങ്ങനാശേരി: കാലംചെയ്ത ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിനു പതിനായിരങ്ങളുടെ പ്രണാമം. അതിരൂപതാധ്യക്ഷൻ എന്ന നിലയിൽ താൻ പതിറ്റാണ്ടുകൾ ജീവിതം ചെലവിട്ട അതിമെത്രാസന മന്ദിരത്തിൽനിന്നു മെത്രാപ്പോലീത്തൻ പള്ളിയിലേക്കായിരുന്നു ഇന്നലെ അന്ത്യയാത്ര നടന്നത്. തന്റെ ആഴമേറിയ വിശ്വാസത്താലും ആധ്യാത്മിക വിശുദ്ധിയിലും വഴി നടത്തിയ പവ്വത്തില്‍ പിതാവിന് യാത്രാമൊഴിയേകാന്‍ പതിനായിരങ്ങളാണ് എത്തിചേര്‍ന്നത്. ഇന്നലെ രാവിലെ ആറിനു ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഗ്ലാസ് മോർച്ചറിയിൽനിന്നു മാർ ജോസഫ് പവ്വത്തിലിന്റെ പൂജ്യദേഹം ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ്പുമാരായ മാർ ജേക്കബ് മുരിക്കൻ, മാർ തോമസ് തറയിൽ, മാർ തോമസ് പാടിയത്ത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. അലങ്കരിച്ച വാഹനത്തിൽ ചങ്ങനാശേരി അതിമെത്രാസന മന്ദിരത്തിലെത്തിച്ചു. ആയിരക്കണക്കിനു വൈദികരും സന്യസ്തരും ദൈവജനവും ഇതിനകം മെത്രാസന മന്ദിരത്തിലേക്ക് എത്തിയിരുന്നു. സഭയുടെ കിരീടം എന്നു ബെനഡിക്ട് മാർപാപ്പ വിശേഷിപ്പിച്ച ആചാര്യൻ പലവട്ടം കടന്നുപോയിട്ടുള്ള പാതയിലൂടെ യാത്രപറഞ്ഞുനീങ്ങിയപ്പോൾ അതു അനേകരുടെ കണ്ണുകളെ ഈറനണിയിച്ചു. അരമനപ്പള്ളിയിൽ മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ സംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗത്തിലേക്കു പ്രവേശിച്ചു. ബിഷപ്പുമാരായ മാർ ജോസഫ് അരുമച്ചാടത്ത്, മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് രാജേന്ദ്രൻ, മാർ ജോർജ് കൊച്ചേരി, മാർ തോമസ് തറയിൽ, മാർ തോമസ് പാടിയത്ത് തുടങ്ങിയവർ സഹകാർമികരായിരുന്നു. പള്ളിയിൽനിന്ന് അന്ത്യയാത്ര ചൊല്ലി പിരിയുന്ന രംഗത്തിനു വികാരവായ്പോടെയാണ് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച വൈദികർ സാക്ഷ്യംവഹിച്ചത്. 9.30നു ചങ്ങനാശേരി അതിരൂപത മന്ദിരത്തിൽനിന്നു വിലാപയാത്ര ആരംഭിച്ചു. ഏറ്റവും മുന്നിൽ മരക്കുരിശും തിരിക്കാലുകളും. സ്വർണക്കുരിശുകളും വെള്ളിക്കുരിശുകളും അതിനു പിന്നാലെ നിരന്നു. ചങ്ങനാശേരി ഫൊറോനയിൽ നിന്നുള്ള വിശ്വാസികളാണു മുൻനിരയിലുണ്ടായിരുന്നത്. മാർ പവ്വത്തിലിന്റെ മാതൃഇടവക ഉൾപ്പെടുന്ന കുറുമ്പനാടം ഫൊറോനക്കാർ ഏറ്റവും പിന്നിൽ അണിനിരന്നു. വൈദിക വിദ്യാർഥികൾ, സന്യാസിനികൾ, വൈദികർ എന്നിവർ പ്രാർത്ഥനകളോടെ ഒപ്പം ചേർന്നു. നടുവിൽ മാർ ജോസഫ് പവ്വത്തിലിന്റെ ഭൗതിക ശരീരം വഹിച്ചുള്ള ചില്ലിട്ട പ്രത്യേക വാഹനം നീങ്ങി. അതിരൂപതയിലെ 250 ഇടവകകളിൽ നിന്നുള്ള വൈദികരും സന്യസ്തരും വിശ്വാസികളുമാണു വിലാപയാത്രയിൽ പങ്കെടുത്തത്. വാഹനത്തിൽ മാർ ജോസഫ് പെരുന്തോട്ടം, മാർ ജോർജ് രാജേന്ദ്രൻ, മാർ തോമസ് തറയിൽ, മാർ തോമസ് പാടിയത്ത് എന്നിവർ പ്രാർത്ഥനകളോടെ ഒപ്പമുണ്ടായിരുന്നു. മാർ മുരിക്കൻ വാഹനത്തെ അനുധാവനം ചെയ്തു. വിശ്വാസ സമൂഹവും വൈദികരും സന്യസ്തരും ഉൾപ്പെടുന്ന ആയിരങ്ങളാണ് ഇതില്‍ പങ്കെടുത്തത്. മൃതസംസ്കാര ശുശ്രൂഷയുടെ അവസാന ഭാഗവും കബറിടക്കവും ഇന്ന്‍ നടക്കും.
Image: /content_image/News/News-2023-03-22-09:49:05.jpg
Keywords: പവ്വത്തി
Category: 1
Sub Category:
Heading: കത്തുന്ന ഉച്ചവെയിലിലും മാർ ജോസഫ് പവ്വത്തിലിന് പ്രണാമം അര്‍പ്പിച്ച് പതിനായിരങ്ങള്‍
Content: ചങ്ങനാശേരി: കാലംചെയ്ത ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിനു പതിനായിരങ്ങളുടെ പ്രണാമം. അതിരൂപതാധ്യക്ഷൻ എന്ന നിലയിൽ താൻ പതിറ്റാണ്ടുകൾ ജീവിതം ചെലവിട്ട അതിമെത്രാസന മന്ദിരത്തിൽനിന്നു മെത്രാപ്പോലീത്തൻ പള്ളിയിലേക്കായിരുന്നു ഇന്നലെ അന്ത്യയാത്ര നടന്നത്. തന്റെ ആഴമേറിയ വിശ്വാസത്താലും ആധ്യാത്മിക വിശുദ്ധിയിലും വഴി നടത്തിയ പവ്വത്തില്‍ പിതാവിന് യാത്രാമൊഴിയേകാന്‍ പതിനായിരങ്ങളാണ് എത്തിചേര്‍ന്നത്. ഇന്നലെ രാവിലെ ആറിനു ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഗ്ലാസ് മോർച്ചറിയിൽനിന്നു മാർ ജോസഫ് പവ്വത്തിലിന്റെ പൂജ്യദേഹം ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ്പുമാരായ മാർ ജേക്കബ് മുരിക്കൻ, മാർ തോമസ് തറയിൽ, മാർ തോമസ് പാടിയത്ത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. അലങ്കരിച്ച വാഹനത്തിൽ ചങ്ങനാശേരി അതിമെത്രാസന മന്ദിരത്തിലെത്തിച്ചു. ആയിരക്കണക്കിനു വൈദികരും സന്യസ്തരും ദൈവജനവും ഇതിനകം മെത്രാസന മന്ദിരത്തിലേക്ക് എത്തിയിരുന്നു. സഭയുടെ കിരീടം എന്നു ബെനഡിക്ട് മാർപാപ്പ വിശേഷിപ്പിച്ച ആചാര്യൻ പലവട്ടം കടന്നുപോയിട്ടുള്ള പാതയിലൂടെ യാത്രപറഞ്ഞുനീങ്ങിയപ്പോൾ അതു അനേകരുടെ കണ്ണുകളെ ഈറനണിയിച്ചു. അരമനപ്പള്ളിയിൽ മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ സംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗത്തിലേക്കു പ്രവേശിച്ചു. ബിഷപ്പുമാരായ മാർ ജോസഫ് അരുമച്ചാടത്ത്, മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് രാജേന്ദ്രൻ, മാർ ജോർജ് കൊച്ചേരി, മാർ തോമസ് തറയിൽ, മാർ തോമസ് പാടിയത്ത് തുടങ്ങിയവർ സഹകാർമികരായിരുന്നു. പള്ളിയിൽനിന്ന് അന്ത്യയാത്ര ചൊല്ലി പിരിയുന്ന രംഗത്തിനു വികാരവായ്പോടെയാണ് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച വൈദികർ സാക്ഷ്യംവഹിച്ചത്. 9.30നു ചങ്ങനാശേരി അതിരൂപത മന്ദിരത്തിൽനിന്നു വിലാപയാത്ര ആരംഭിച്ചു. ഏറ്റവും മുന്നിൽ മരക്കുരിശും തിരിക്കാലുകളും. സ്വർണക്കുരിശുകളും വെള്ളിക്കുരിശുകളും അതിനു പിന്നാലെ നിരന്നു. ചങ്ങനാശേരി ഫൊറോനയിൽ നിന്നുള്ള വിശ്വാസികളാണു മുൻനിരയിലുണ്ടായിരുന്നത്. മാർ പവ്വത്തിലിന്റെ മാതൃഇടവക ഉൾപ്പെടുന്ന കുറുമ്പനാടം ഫൊറോനക്കാർ ഏറ്റവും പിന്നിൽ അണിനിരന്നു. വൈദിക വിദ്യാർഥികൾ, സന്യാസിനികൾ, വൈദികർ എന്നിവർ പ്രാർത്ഥനകളോടെ ഒപ്പം ചേർന്നു. നടുവിൽ മാർ ജോസഫ് പവ്വത്തിലിന്റെ ഭൗതിക ശരീരം വഹിച്ചുള്ള ചില്ലിട്ട പ്രത്യേക വാഹനം നീങ്ങി. അതിരൂപതയിലെ 250 ഇടവകകളിൽ നിന്നുള്ള വൈദികരും സന്യസ്തരും വിശ്വാസികളുമാണു വിലാപയാത്രയിൽ പങ്കെടുത്തത്. വാഹനത്തിൽ മാർ ജോസഫ് പെരുന്തോട്ടം, മാർ ജോർജ് രാജേന്ദ്രൻ, മാർ തോമസ് തറയിൽ, മാർ തോമസ് പാടിയത്ത് എന്നിവർ പ്രാർത്ഥനകളോടെ ഒപ്പമുണ്ടായിരുന്നു. മാർ മുരിക്കൻ വാഹനത്തെ അനുധാവനം ചെയ്തു. വിശ്വാസ സമൂഹവും വൈദികരും സന്യസ്തരും ഉൾപ്പെടുന്ന ആയിരങ്ങളാണ് ഇതില്‍ പങ്കെടുത്തത്. മൃതസംസ്കാര ശുശ്രൂഷയുടെ അവസാന ഭാഗവും കബറിടക്കവും ഇന്ന്‍ നടക്കും.
Image: /content_image/News/News-2023-03-22-09:49:05.jpg
Keywords: പവ്വത്തി
Content:
20847
Category: 18
Sub Category:
Heading: ജനസാഗരമായി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയും പരിസരവും
Content: ചങ്ങനാശേരി: ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന് ആദരമർപ്പിക്കാൻ ചങ്ങനാശേരിയിലേക്ക് എത്തിയത് ആയിരങ്ങള്‍. പിതാവിന്റെ ഭൗതികശരീരം പൊതുദർശനത്തിനായി പ്രതിഷ്ഠിച്ചിരിക്കുന്ന സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയും പരിസരവും ഇന്നലെ ജനസാഗരമായി. കേരളത്തിലെ വിവിധ ക്രൈസ്തവസഭാ സമൂഹങ്ങളിൽനിന്നുള്ള മെത്രാന്മാർ, വൈദികർ, സന്യാസിനികൾ, വിശ്വാസികൾ തുടങ്ങി വൻജനാവലിയാണു വലിയ ഇടയന് ആദരവർപ്പിക്കാനെത്തിക്കൊണ്ടിരിക്കുന്നത്. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, മാർ ജേക്കബ് അങ്ങാടിയത്ത്, മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാ ർതോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ, തിരുവല്ല ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ക്നാനായ ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ്, തോമസ് മാർ യൗസേബിയോസ്, കോട്ടയം രൂപത സഹായമെത്രാന്മാരായ മാർ സെബാസ്റ്റ്യൻ പണ്ടാരശേരി, ഗീവർഗീസ് മാർ അപ്രേം തുടങ്ങിയവർ മാര്‍ പവ്വത്തിലിന് ആദരാജലിയർപ്പിച്ച് പ്രാർത്ഥന നടത്തി. മന്ത്രിമാരായ വി.എൻ.വാസവൻ, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കൊടിക്കു ന്നിൽ സുരേഷ് എംപി, എംഎൽഎമാരായ രമേശ് ചെന്നിത്തല, പി.ജെ.ജോസഫ്, തിരു വഞ്ചൂർ രാധാകൃഷ്ണൻ, ജോബ് മൈക്കിൾ, മാണി സി. കാപ്പൻ, കെ.ബി.ഗണേഷ്കു മാർ, അനുപ് ജേക്കബ്, മാത്യു ടി.തോമസ്, ആന്റണി ജോൺ, രാമചന്ദ്രൻ കടന്നപ്പള്ളി, ജസ്റ്റീസ് സിറിയക് ജോസഫ്, മുൻ ഗവർണർ കുമ്മനം രാജശേഖരൻ, മുൻ മന്ത്രി ഡോ. തോമസ് ഐസക്, രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ, മുൻ മന്ത്രി കെ. സി. ജോസഫ്, മുൻകെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, ഡോ.പി.സി. സിറി യക്, മുൻ വൈസ് ചാൻസലർമാരായ ഡോ.ജാൻസി ജയിംസ്, ഡോ.കെ.എസ്. രാധാ കൃഷ്ണൻ, എൻഎസ്എസ് ഡയറക്ടർ ബോർഡംഗം ഹരികുമാർ കോയിക്കൽ, എ സ്എൻഡിപി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, മുഹമ്മദ് നദീർ മൗലവി, അ ർഷാദ് ബുഖാരി, മുൻ ഡിജിപി സിബി മാത്യൂസ്, മിൽമ ചെയർമാൻ എം.ടി. ജയൻ, ച ങ്ങനാശേരി മുനിസിപ്പൽ ചെയർപേഴ്സൺ സന്ധ്യാ മനോജ് തുടങ്ങിയവർ അടക്കം അനേകം പ്രമുഖരും ആദരാജ്ഞലി അര്‍പ്പിച്ചു.
Image: /content_image/News/News-2023-03-22-10:17:12.jpg
Keywords: ചങ്ങനാശേരി
Category: 18
Sub Category:
Heading: ജനസാഗരമായി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയും പരിസരവും
Content: ചങ്ങനാശേരി: ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന് ആദരമർപ്പിക്കാൻ ചങ്ങനാശേരിയിലേക്ക് എത്തിയത് ആയിരങ്ങള്‍. പിതാവിന്റെ ഭൗതികശരീരം പൊതുദർശനത്തിനായി പ്രതിഷ്ഠിച്ചിരിക്കുന്ന സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയും പരിസരവും ഇന്നലെ ജനസാഗരമായി. കേരളത്തിലെ വിവിധ ക്രൈസ്തവസഭാ സമൂഹങ്ങളിൽനിന്നുള്ള മെത്രാന്മാർ, വൈദികർ, സന്യാസിനികൾ, വിശ്വാസികൾ തുടങ്ങി വൻജനാവലിയാണു വലിയ ഇടയന് ആദരവർപ്പിക്കാനെത്തിക്കൊണ്ടിരിക്കുന്നത്. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, മാർ ജേക്കബ് അങ്ങാടിയത്ത്, മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാ ർതോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ, തിരുവല്ല ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ക്നാനായ ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ്, തോമസ് മാർ യൗസേബിയോസ്, കോട്ടയം രൂപത സഹായമെത്രാന്മാരായ മാർ സെബാസ്റ്റ്യൻ പണ്ടാരശേരി, ഗീവർഗീസ് മാർ അപ്രേം തുടങ്ങിയവർ മാര്‍ പവ്വത്തിലിന് ആദരാജലിയർപ്പിച്ച് പ്രാർത്ഥന നടത്തി. മന്ത്രിമാരായ വി.എൻ.വാസവൻ, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കൊടിക്കു ന്നിൽ സുരേഷ് എംപി, എംഎൽഎമാരായ രമേശ് ചെന്നിത്തല, പി.ജെ.ജോസഫ്, തിരു വഞ്ചൂർ രാധാകൃഷ്ണൻ, ജോബ് മൈക്കിൾ, മാണി സി. കാപ്പൻ, കെ.ബി.ഗണേഷ്കു മാർ, അനുപ് ജേക്കബ്, മാത്യു ടി.തോമസ്, ആന്റണി ജോൺ, രാമചന്ദ്രൻ കടന്നപ്പള്ളി, ജസ്റ്റീസ് സിറിയക് ജോസഫ്, മുൻ ഗവർണർ കുമ്മനം രാജശേഖരൻ, മുൻ മന്ത്രി ഡോ. തോമസ് ഐസക്, രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ, മുൻ മന്ത്രി കെ. സി. ജോസഫ്, മുൻകെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, ഡോ.പി.സി. സിറി യക്, മുൻ വൈസ് ചാൻസലർമാരായ ഡോ.ജാൻസി ജയിംസ്, ഡോ.കെ.എസ്. രാധാ കൃഷ്ണൻ, എൻഎസ്എസ് ഡയറക്ടർ ബോർഡംഗം ഹരികുമാർ കോയിക്കൽ, എ സ്എൻഡിപി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, മുഹമ്മദ് നദീർ മൗലവി, അ ർഷാദ് ബുഖാരി, മുൻ ഡിജിപി സിബി മാത്യൂസ്, മിൽമ ചെയർമാൻ എം.ടി. ജയൻ, ച ങ്ങനാശേരി മുനിസിപ്പൽ ചെയർപേഴ്സൺ സന്ധ്യാ മനോജ് തുടങ്ങിയവർ അടക്കം അനേകം പ്രമുഖരും ആദരാജ്ഞലി അര്‍പ്പിച്ചു.
Image: /content_image/News/News-2023-03-22-10:17:12.jpg
Keywords: ചങ്ങനാശേരി