Contents
Displaying 21901-21910 of 24987 results.
Content:
22314
Category: 1
Sub Category:
Heading: നോട്രഡാം കത്തീഡ്രൽ അടുത്ത വര്‍ഷം ഡിസംബർ 8ന് തുറക്കുമെന്ന് ഫ്രഞ്ച് ഗവണ്‍മെന്‍റ്
Content: പാരീസ്: ചരിത്രപ്രസിദ്ധമായ ഫ്രാൻസിലെ നോട്രഡാം കത്തീഡ്രൽ ദേവാലയം അടുത്ത വര്‍ഷം ഡിസംബർ 8ന് തുറന്നേക്കുമെന്ന് ഫ്രഞ്ച് ഗവണ്‍മെന്‍റ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, പാരീസിലെ ആർച്ച് ബിഷപ്പ് ലോറന്റ് ഉൾറിച്ചിനൊപ്പം ഇന്നലെ ഡിസംബർ 8 വെള്ളിയാഴ്ച പുതുതായി നിർമ്മിച്ച സ്തൂപിക ഉള്‍പ്പെടെയുള്ളവ വിലയിരുത്തുവാന്‍ എത്തിയപ്പോഴാണ് സമയബന്ധിതമായി പുനർനിർമ്മാണം പൂർത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്തത്. 2019 ഏപ്രില്‍ 15നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയുള്ള അഗ്‌നിബാധ ദേവാലയത്തില്‍ ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. നാനൂറിൽ പരം അഗ്നിശമനസേനാ പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചാണു അന്നു തീയണച്ചത്. ഇത് പ്രത്യാശയുടെയും പുനർനിർമിച്ച ഫ്രാൻസിന്റെയും ഭയാനകമായ ചിത്രമാണെന്നും ദേവാലയ നിര്‍മ്മാണ കാലാവധി പാലിക്കുമെന്നും മാക്രോൺ പറഞ്ഞു. അന്നുണ്ടായ അഗ്നിബാധയില്‍ 315 അടി ഉയരമുള്ള ചരിത്രപരമായ ശിഖരം തകർന്നു വീണിരിന്നു. ഇതിന്റെ നിര്‍മ്മാണമാണ് കഴിഞ്ഞ ദിവസം പൂര്‍ത്തീകരിച്ചത്. തീപിടിത്തത്തിനുശേഷം, ശിഖരം പഴയതിന് സമാനമായ വിധത്തിലാണ് പുനർനിർമ്മിച്ചിരിക്കുന്നത്. അതിന്റെ മുകളിലുള്ള കുരിശ് ഡിസംബർ 6 ബുധനാഴ്ച സ്ഥാപിച്ചു. പുനർനിർമ്മാണം പൂർത്തിയാക്കാൻ ദിവസേന അഞ്ഞൂറോളം തൊഴിലാളികൾ ദേവാലയത്തില്‍ പ്രവർത്തിക്കുന്നുണ്ട്. അടുത്ത വര്‍ഷം ആരംഭത്തില്‍, ഈയം ഉപയോഗിച്ച് ഓക്ക് വാട്ടർപ്രൂഫ് ചെയ്യാൻ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കത്തീഡ്രലിന്റെ ഫർണിച്ചറുകൾ, പ്രതിമകൾ, കലാസൃഷ്‌ടികൾ എന്നിവയും പൂർണമായി പുനഃസ്ഥാപിക്കുവാനായി പണി നടക്കുന്നുണ്ട്. പുറംഭാഗത്തെ നവീകരണ പ്രവർത്തനങ്ങൾ ഇനിയും വർഷങ്ങളോളം തുടരുമെങ്കിലും, 2024 ഡിസംബർ 8-ന് ദേവാലയം ലോക ജനതയ്ക്കു തുറന്നുനല്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫ്രഞ്ച് ഗവണ്‍മെന്‍റ്. ഏതാണ്ട് 200 വര്‍ഷം നീണ്ട പണികള്‍ക്കു ശേഷം 12ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ തുറന്ന ദേവാലയം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിരിന്നു. Tag: Notre Dame Cathedral expected to reopen december 8, 2024, Notre Dame Cathedral malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-12-09-10:51:07.jpg
Keywords: നോട്ര
Category: 1
Sub Category:
Heading: നോട്രഡാം കത്തീഡ്രൽ അടുത്ത വര്‍ഷം ഡിസംബർ 8ന് തുറക്കുമെന്ന് ഫ്രഞ്ച് ഗവണ്‍മെന്‍റ്
Content: പാരീസ്: ചരിത്രപ്രസിദ്ധമായ ഫ്രാൻസിലെ നോട്രഡാം കത്തീഡ്രൽ ദേവാലയം അടുത്ത വര്‍ഷം ഡിസംബർ 8ന് തുറന്നേക്കുമെന്ന് ഫ്രഞ്ച് ഗവണ്‍മെന്‍റ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, പാരീസിലെ ആർച്ച് ബിഷപ്പ് ലോറന്റ് ഉൾറിച്ചിനൊപ്പം ഇന്നലെ ഡിസംബർ 8 വെള്ളിയാഴ്ച പുതുതായി നിർമ്മിച്ച സ്തൂപിക ഉള്‍പ്പെടെയുള്ളവ വിലയിരുത്തുവാന്‍ എത്തിയപ്പോഴാണ് സമയബന്ധിതമായി പുനർനിർമ്മാണം പൂർത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്തത്. 2019 ഏപ്രില്‍ 15നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയുള്ള അഗ്‌നിബാധ ദേവാലയത്തില്‍ ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. നാനൂറിൽ പരം അഗ്നിശമനസേനാ പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചാണു അന്നു തീയണച്ചത്. ഇത് പ്രത്യാശയുടെയും പുനർനിർമിച്ച ഫ്രാൻസിന്റെയും ഭയാനകമായ ചിത്രമാണെന്നും ദേവാലയ നിര്‍മ്മാണ കാലാവധി പാലിക്കുമെന്നും മാക്രോൺ പറഞ്ഞു. അന്നുണ്ടായ അഗ്നിബാധയില്‍ 315 അടി ഉയരമുള്ള ചരിത്രപരമായ ശിഖരം തകർന്നു വീണിരിന്നു. ഇതിന്റെ നിര്‍മ്മാണമാണ് കഴിഞ്ഞ ദിവസം പൂര്‍ത്തീകരിച്ചത്. തീപിടിത്തത്തിനുശേഷം, ശിഖരം പഴയതിന് സമാനമായ വിധത്തിലാണ് പുനർനിർമ്മിച്ചിരിക്കുന്നത്. അതിന്റെ മുകളിലുള്ള കുരിശ് ഡിസംബർ 6 ബുധനാഴ്ച സ്ഥാപിച്ചു. പുനർനിർമ്മാണം പൂർത്തിയാക്കാൻ ദിവസേന അഞ്ഞൂറോളം തൊഴിലാളികൾ ദേവാലയത്തില്‍ പ്രവർത്തിക്കുന്നുണ്ട്. അടുത്ത വര്‍ഷം ആരംഭത്തില്‍, ഈയം ഉപയോഗിച്ച് ഓക്ക് വാട്ടർപ്രൂഫ് ചെയ്യാൻ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കത്തീഡ്രലിന്റെ ഫർണിച്ചറുകൾ, പ്രതിമകൾ, കലാസൃഷ്‌ടികൾ എന്നിവയും പൂർണമായി പുനഃസ്ഥാപിക്കുവാനായി പണി നടക്കുന്നുണ്ട്. പുറംഭാഗത്തെ നവീകരണ പ്രവർത്തനങ്ങൾ ഇനിയും വർഷങ്ങളോളം തുടരുമെങ്കിലും, 2024 ഡിസംബർ 8-ന് ദേവാലയം ലോക ജനതയ്ക്കു തുറന്നുനല്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫ്രഞ്ച് ഗവണ്‍മെന്‍റ്. ഏതാണ്ട് 200 വര്‍ഷം നീണ്ട പണികള്‍ക്കു ശേഷം 12ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ തുറന്ന ദേവാലയം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിരിന്നു. Tag: Notre Dame Cathedral expected to reopen december 8, 2024, Notre Dame Cathedral malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-12-09-10:51:07.jpg
Keywords: നോട്ര
Content:
22315
Category: 1
Sub Category:
Heading: കർത്താവിന്റെ ദാനങ്ങളെ ഒരിക്കലും നിസാരമായി കാണാതിരിക്കുക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കർത്താവിന്റെ ദാനങ്ങളുടെ മൂല്യം വിലമതിക്കണമെന്നും അവയെ ഒരിക്കലും നിസ്സാരമായി കാണാതിരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഡിസംബർ എട്ടാം തീയതി, അമലോത്ഭവമാതാവിന്റെ തിരുനാളിൽ വത്തിക്കാനിൽ ഫ്രാന്‍സിസ് പാപ്പ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയോട് അനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. പാപത്തിന് ഒട്ടും അടിമയാകാത്ത ഒരു ഹൃദയം എന്ന അനന്യമായ ദാനത്തെ പരിശുദ്ധ കന്യകാമറിയം എങ്ങനെ കാത്തു സൂക്ഷിച്ചുവെന്നും ദൈവത്തിന്റെ പ്രവർത്തിയിലുള്ള ആശ്ചര്യവും, ഏറ്റം എളിയ കാര്യങ്ങളിലുള്ള വിശ്വസ്തതയുമാണ് ദൈവമാതാവ് സൂക്ഷിച്ച രണ്ടു മനോഭാവങ്ങളെന്നും പാപ്പ പറഞ്ഞു. ദൈവദൂതന്റെ വാക്കുകൾ മറിയത്തെ വളരെയധികം അസ്വസ്ഥയാക്കിയെന്ന് ലൂക്കാ സുവിശേഷകൻ തന്നെ രേഖപ്പെടുത്തുന്നുണ്ട്. ദൈവത്തിന്റെ കൃപ നിറഞ്ഞവൾ എന്ന വാക്ക് അവളെ ആശ്ചര്യപ്പെടുത്തുകയും, സ്തബ്ധയാക്കുകയും, അസ്വസ്ഥയാക്കുകയും ചെയ്തു. "കൃപ നിറഞ്ഞ" എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ അവൾ ആശ്ചര്യപ്പെടുന്നു, അതായത് ദൈവസ്നേഹത്താൽ നിറയുന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു മനോഭാവമാണ്: കർത്താവിന്റെ ദാനങ്ങളുടെ മുന്നിൽ ആശ്ചര്യപ്പെടുക, അവയെ ഒരിക്കലും നിസ്സാരമായി കാണാതിരിക്കുക, അവയുടെ മൂല്യം വിലമതിക്കുക, അവ കൊണ്ടുവരുന്ന വിശ്വാസത്തിലും ആർദ്രതയിലും സന്തോഷിക്കുക. ദൈനംദിന പ്രശ്നങ്ങളെക്കുറിച്ചു മാത്രമല്ല, ദൈവത്തിന്റെ ദാനങ്ങളെക്കുറിച്ചും ലഭിച്ച നന്മയെക്കുറിച്ചും വിനയപൂർവ്വം സംസാരിച്ചുകൊണ്ട് ഈ വിസ്മയം മറ്റുളളവരുടെ മുമ്പാകെ പ്രകടമാക്കേണ്ടതു പ്രധാനമാണ്. നമുക്ക് നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാം: ദൈവത്തിന്റെ വചനങ്ങളിൽ ആശ്ചര്യപ്പെടേണ്ടതെങ്ങനെയെന്ന് എനിക്കറിയാമോ? ചില സമയങ്ങളിൽ ഞാൻ അത്ഭുതം കൊണ്ട് നിറയുകയും അത് ആരോടെങ്കിലും പങ്കിടുകയും ചെയ്യുന്നുണ്ടോ? മംഗളവാർത്തയ്ക്കു മുന്‍പ് സുവിശേഷത്തില്‍ മറിയത്തെ കുറിച്ച് മറ്റൊന്നും പറയുന്നില്ല. അവളുടെ ഗ്രാമമായ നസ്രത്തിൽ ജീവിച്ചിരുന്ന ഏതൊരു പെൺകുട്ടിയെയും പോലെ ലളിതമായി ജീവിച്ച ഒരു പെൺകുട്ടിയായാണ് ബൈബിളിൽ മറ്റൊരിടത്തും പരാമർശിക്കപ്പെടാത്ത അവൾ അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ ദൈവത്തിന്റെ കൃപയാൽ അവൾക്കു നൽകപ്പെട്ട നിർമ്മല ഹൃദയത്തെ അവളുടെ ലാളിത്യത്താൽ കാത്ത് സൂക്ഷിച്ച ഒരു പെൺകുട്ടിയായിരുന്നു മറിയം. നന്മയിലുള്ള അവളുടെ ദൈനംദിന വിശ്വസ്തതയിലൂടെയാണ് ദൈവത്തിന്റെ ദാനം അവളുടെ ഉള്ളിൽ വളരാൻ അവൾ അനുവദിച്ചത്. ഇങ്ങനെയാണ് കർത്താവിനോടു പ്രത്യുത്തരം നൽകാനും ജീവിതകാലം മുഴുവനും അവിടുത്തോടു "അതെ" എന്നു പറയാനും അവൾ സ്വയം പരിശീലിപ്പിച്ചത്. അതുകൊണ്ട് നമുക്ക് നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാം: അനുദിന സാഹചര്യങ്ങളിലും എന്റെ ആത്മീയ യാത്രയിലും ദൈവത്തോടുള്ള വിശ്വസ്തത പ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നുണ്ടോ? ഞാൻ ഇത് വിശ്വസിക്കുന്നുവെങ്കിൽ, സുവിശേഷം വായിക്കാനും പ്രാർത്ഥിക്കാനും വിശുദ്ധ ബലിയിൽ പങ്കെടുക്കാനും, അനുരജ്ഞന കൂദാശ സ്വീകരിക്കാനും ഞാൻ സമയം കണ്ടെത്തുന്നുണ്ടോ? കർത്താവിന്റെ സാന്നിദ്ധ്യത്തെ സ്വാഗതം ചെയ്യുന്നതിന് ആവശ്യമായ ചെറിയ തിരഞ്ഞെടുപ്പുകളാണിവയെന്നും പാപ്പ ഓർമ്മപ്പെടുത്തി.
Image: /content_image/News/News-2023-12-09-12:22:17.jpg
Keywords: പാപ്പ
Category: 1
Sub Category:
Heading: കർത്താവിന്റെ ദാനങ്ങളെ ഒരിക്കലും നിസാരമായി കാണാതിരിക്കുക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കർത്താവിന്റെ ദാനങ്ങളുടെ മൂല്യം വിലമതിക്കണമെന്നും അവയെ ഒരിക്കലും നിസ്സാരമായി കാണാതിരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഡിസംബർ എട്ടാം തീയതി, അമലോത്ഭവമാതാവിന്റെ തിരുനാളിൽ വത്തിക്കാനിൽ ഫ്രാന്‍സിസ് പാപ്പ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയോട് അനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. പാപത്തിന് ഒട്ടും അടിമയാകാത്ത ഒരു ഹൃദയം എന്ന അനന്യമായ ദാനത്തെ പരിശുദ്ധ കന്യകാമറിയം എങ്ങനെ കാത്തു സൂക്ഷിച്ചുവെന്നും ദൈവത്തിന്റെ പ്രവർത്തിയിലുള്ള ആശ്ചര്യവും, ഏറ്റം എളിയ കാര്യങ്ങളിലുള്ള വിശ്വസ്തതയുമാണ് ദൈവമാതാവ് സൂക്ഷിച്ച രണ്ടു മനോഭാവങ്ങളെന്നും പാപ്പ പറഞ്ഞു. ദൈവദൂതന്റെ വാക്കുകൾ മറിയത്തെ വളരെയധികം അസ്വസ്ഥയാക്കിയെന്ന് ലൂക്കാ സുവിശേഷകൻ തന്നെ രേഖപ്പെടുത്തുന്നുണ്ട്. ദൈവത്തിന്റെ കൃപ നിറഞ്ഞവൾ എന്ന വാക്ക് അവളെ ആശ്ചര്യപ്പെടുത്തുകയും, സ്തബ്ധയാക്കുകയും, അസ്വസ്ഥയാക്കുകയും ചെയ്തു. "കൃപ നിറഞ്ഞ" എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ അവൾ ആശ്ചര്യപ്പെടുന്നു, അതായത് ദൈവസ്നേഹത്താൽ നിറയുന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു മനോഭാവമാണ്: കർത്താവിന്റെ ദാനങ്ങളുടെ മുന്നിൽ ആശ്ചര്യപ്പെടുക, അവയെ ഒരിക്കലും നിസ്സാരമായി കാണാതിരിക്കുക, അവയുടെ മൂല്യം വിലമതിക്കുക, അവ കൊണ്ടുവരുന്ന വിശ്വാസത്തിലും ആർദ്രതയിലും സന്തോഷിക്കുക. ദൈനംദിന പ്രശ്നങ്ങളെക്കുറിച്ചു മാത്രമല്ല, ദൈവത്തിന്റെ ദാനങ്ങളെക്കുറിച്ചും ലഭിച്ച നന്മയെക്കുറിച്ചും വിനയപൂർവ്വം സംസാരിച്ചുകൊണ്ട് ഈ വിസ്മയം മറ്റുളളവരുടെ മുമ്പാകെ പ്രകടമാക്കേണ്ടതു പ്രധാനമാണ്. നമുക്ക് നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാം: ദൈവത്തിന്റെ വചനങ്ങളിൽ ആശ്ചര്യപ്പെടേണ്ടതെങ്ങനെയെന്ന് എനിക്കറിയാമോ? ചില സമയങ്ങളിൽ ഞാൻ അത്ഭുതം കൊണ്ട് നിറയുകയും അത് ആരോടെങ്കിലും പങ്കിടുകയും ചെയ്യുന്നുണ്ടോ? മംഗളവാർത്തയ്ക്കു മുന്‍പ് സുവിശേഷത്തില്‍ മറിയത്തെ കുറിച്ച് മറ്റൊന്നും പറയുന്നില്ല. അവളുടെ ഗ്രാമമായ നസ്രത്തിൽ ജീവിച്ചിരുന്ന ഏതൊരു പെൺകുട്ടിയെയും പോലെ ലളിതമായി ജീവിച്ച ഒരു പെൺകുട്ടിയായാണ് ബൈബിളിൽ മറ്റൊരിടത്തും പരാമർശിക്കപ്പെടാത്ത അവൾ അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ ദൈവത്തിന്റെ കൃപയാൽ അവൾക്കു നൽകപ്പെട്ട നിർമ്മല ഹൃദയത്തെ അവളുടെ ലാളിത്യത്താൽ കാത്ത് സൂക്ഷിച്ച ഒരു പെൺകുട്ടിയായിരുന്നു മറിയം. നന്മയിലുള്ള അവളുടെ ദൈനംദിന വിശ്വസ്തതയിലൂടെയാണ് ദൈവത്തിന്റെ ദാനം അവളുടെ ഉള്ളിൽ വളരാൻ അവൾ അനുവദിച്ചത്. ഇങ്ങനെയാണ് കർത്താവിനോടു പ്രത്യുത്തരം നൽകാനും ജീവിതകാലം മുഴുവനും അവിടുത്തോടു "അതെ" എന്നു പറയാനും അവൾ സ്വയം പരിശീലിപ്പിച്ചത്. അതുകൊണ്ട് നമുക്ക് നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാം: അനുദിന സാഹചര്യങ്ങളിലും എന്റെ ആത്മീയ യാത്രയിലും ദൈവത്തോടുള്ള വിശ്വസ്തത പ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നുണ്ടോ? ഞാൻ ഇത് വിശ്വസിക്കുന്നുവെങ്കിൽ, സുവിശേഷം വായിക്കാനും പ്രാർത്ഥിക്കാനും വിശുദ്ധ ബലിയിൽ പങ്കെടുക്കാനും, അനുരജ്ഞന കൂദാശ സ്വീകരിക്കാനും ഞാൻ സമയം കണ്ടെത്തുന്നുണ്ടോ? കർത്താവിന്റെ സാന്നിദ്ധ്യത്തെ സ്വാഗതം ചെയ്യുന്നതിന് ആവശ്യമായ ചെറിയ തിരഞ്ഞെടുപ്പുകളാണിവയെന്നും പാപ്പ ഓർമ്മപ്പെടുത്തി.
Image: /content_image/News/News-2023-12-09-12:22:17.jpg
Keywords: പാപ്പ
Content:
22316
Category: 1
Sub Category:
Heading: 'ഹിയർ എയ്ഞ്ചൽസ് ക്രൈ': വിശുദ്ധ നാട്ടിലെ ക്രൈസ്തവർക്ക് പ്രത്യാശ പകരാൻ ഇറക്കിയ ക്രിസ്തുമസ് ഗാനം ശ്രദ്ധ നേടുന്നു
Content: ബെത്‌ലഹേം / വത്തിക്കാന്‍ സിറ്റി: ആഗോളതലത്തിൽ വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശാനും, യുദ്ധത്തിനിടെ അവർക്ക് പ്രത്യാശ നൽകാനും ചിട്ടപ്പെടുത്തിയ ക്രിസ്തുമസ് ഗാനം ശ്രദ്ധ നേടുന്നു. ലണ്ടൻ ആസ്ഥാനമായുള്ള ഓബർഫ്യൂസ് എന്ന ബാൻഡുമായി സഹകരിച്ചാണ് ബെത്‌ലഹേം സർവ്വകലാശാലയിലെ വിദ്യാർത്ഥിയായ യൂസ്റ്റീന സഫർ ഗാനത്തിന് രൂപം നൽകിയത്. 'ഹിയർ എയ്ഞ്ചൽസ് ക്രൈ' എന്നാണ് ക്രിസ്തുമസ് ഗാനത്തിന് പേര് നൽകിയിരിക്കുന്നത്. ഗാനത്തിനു ഫ്രാൻസിസ് മാർപാപ്പ ആശംസ അറിയിച്ചു. ഇത്തരമൊരു ഉദ്യമത്തെ പറ്റി കേട്ടതിൽ മാർപാപ്പ സന്തോഷവാനായിരുന്നുവെന്ന് വെസ്റ്റ്മിനിസ്റ്റർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ വിൻസന്റ് നിക്കോളസിന് അയച്ച സന്ദേശത്തിൽ പരിശുദ്ധ സിംഹാസനം കുറിച്ചു. യേശുക്രിസ്തു ജനിച്ച സ്ഥലത്തിന്റെ പ്രാധാന്യത്തെ പറ്റി അവബോധം സൃഷ്ടിക്കാൻ ഈ വർഷത്തെ ക്രിസ്തുമസിന് ഗാനം കൊണ്ട് സാധിക്കുമെന്ന പ്രതീക്ഷ ഫ്രാൻസിസ് പാപ്പ പ്രകടിപ്പിച്ചു. സമാധാനത്തിന്റെ രാജകുമാരന്റെ നാട് തീർച്ചയായും സഹവർത്തിത്വത്തിന്റെയും, സംവാദത്തിന്റെയും, പ്രത്യാശയുടെയും നാടായി അറിയപ്പെടേണ്ടതുണ്ടെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിന്‍ ഒപ്പിട്ട കത്തിൽ പറയുന്നു. ഐക്യദാർഢ്യത്തിന്റെ സാഹോദര്യവും, ഒത്തുതീർപ്പും, സമാധാനവും വിശുദ്ധ നാട്ടിൽ പടരാൻ ഈ സംഗീത ഉദ്യമം നിരവധി ആളുകൾക്ക് പ്രചോദനമാകുമെന്ന വിശ്വാസമാണ് പാപ്പയ്ക്കു ഉള്ളതെന്നും കത്തില്‍ പരാമര്‍ശമുണ്ട്. ആശങ്കകൾക്ക് നടുവിൽ തങ്ങളുടെ ഗാനം, ആത്മാവിന്റെ പ്രത്യാശയ്ക്ക് സാക്ഷ്യം നൽകുന്നുവെന്ന് യൂസ്റ്റീന സഫർ പറഞ്ഞു. എല്ലാവർഷവും നടക്കുന്നതു പോലെയുള്ള ക്രിസ്തുമസ് ആഘോഷങ്ങൾ ഈ വർഷം വിശുദ്ധ നാട്ടില്‍ നടക്കില്ലെങ്കിലും, പ്രത്യാശ ഒരിക്കലും അന്ധകാരത്തിന് വഴി മാറില്ലായെന്ന് പറയാനാണ് തങ്ങളുടെ ശബ്ദം ഒരുമിക്കുന്നതെന്നു അവർ കൂട്ടിച്ചേർത്തു. പാട്ടിൽ നിന്ന് സമാഹരിക്കുന്ന തുക യുകെയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഫ്രണ്ട്സ് ഓഫ് ഹോളി ലാന്‍ഡ് വഴി വിശുദ്ധ നാടിന് സംഭാവന ചെയ്യും. Tag: New Christmas song aims to raise support for Christians in the Holy Land, Hear Angels Cry. malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-12-09-13:52:32.jpg
Keywords: ക്രിസ്തുമ
Category: 1
Sub Category:
Heading: 'ഹിയർ എയ്ഞ്ചൽസ് ക്രൈ': വിശുദ്ധ നാട്ടിലെ ക്രൈസ്തവർക്ക് പ്രത്യാശ പകരാൻ ഇറക്കിയ ക്രിസ്തുമസ് ഗാനം ശ്രദ്ധ നേടുന്നു
Content: ബെത്‌ലഹേം / വത്തിക്കാന്‍ സിറ്റി: ആഗോളതലത്തിൽ വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശാനും, യുദ്ധത്തിനിടെ അവർക്ക് പ്രത്യാശ നൽകാനും ചിട്ടപ്പെടുത്തിയ ക്രിസ്തുമസ് ഗാനം ശ്രദ്ധ നേടുന്നു. ലണ്ടൻ ആസ്ഥാനമായുള്ള ഓബർഫ്യൂസ് എന്ന ബാൻഡുമായി സഹകരിച്ചാണ് ബെത്‌ലഹേം സർവ്വകലാശാലയിലെ വിദ്യാർത്ഥിയായ യൂസ്റ്റീന സഫർ ഗാനത്തിന് രൂപം നൽകിയത്. 'ഹിയർ എയ്ഞ്ചൽസ് ക്രൈ' എന്നാണ് ക്രിസ്തുമസ് ഗാനത്തിന് പേര് നൽകിയിരിക്കുന്നത്. ഗാനത്തിനു ഫ്രാൻസിസ് മാർപാപ്പ ആശംസ അറിയിച്ചു. ഇത്തരമൊരു ഉദ്യമത്തെ പറ്റി കേട്ടതിൽ മാർപാപ്പ സന്തോഷവാനായിരുന്നുവെന്ന് വെസ്റ്റ്മിനിസ്റ്റർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ വിൻസന്റ് നിക്കോളസിന് അയച്ച സന്ദേശത്തിൽ പരിശുദ്ധ സിംഹാസനം കുറിച്ചു. യേശുക്രിസ്തു ജനിച്ച സ്ഥലത്തിന്റെ പ്രാധാന്യത്തെ പറ്റി അവബോധം സൃഷ്ടിക്കാൻ ഈ വർഷത്തെ ക്രിസ്തുമസിന് ഗാനം കൊണ്ട് സാധിക്കുമെന്ന പ്രതീക്ഷ ഫ്രാൻസിസ് പാപ്പ പ്രകടിപ്പിച്ചു. സമാധാനത്തിന്റെ രാജകുമാരന്റെ നാട് തീർച്ചയായും സഹവർത്തിത്വത്തിന്റെയും, സംവാദത്തിന്റെയും, പ്രത്യാശയുടെയും നാടായി അറിയപ്പെടേണ്ടതുണ്ടെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിന്‍ ഒപ്പിട്ട കത്തിൽ പറയുന്നു. ഐക്യദാർഢ്യത്തിന്റെ സാഹോദര്യവും, ഒത്തുതീർപ്പും, സമാധാനവും വിശുദ്ധ നാട്ടിൽ പടരാൻ ഈ സംഗീത ഉദ്യമം നിരവധി ആളുകൾക്ക് പ്രചോദനമാകുമെന്ന വിശ്വാസമാണ് പാപ്പയ്ക്കു ഉള്ളതെന്നും കത്തില്‍ പരാമര്‍ശമുണ്ട്. ആശങ്കകൾക്ക് നടുവിൽ തങ്ങളുടെ ഗാനം, ആത്മാവിന്റെ പ്രത്യാശയ്ക്ക് സാക്ഷ്യം നൽകുന്നുവെന്ന് യൂസ്റ്റീന സഫർ പറഞ്ഞു. എല്ലാവർഷവും നടക്കുന്നതു പോലെയുള്ള ക്രിസ്തുമസ് ആഘോഷങ്ങൾ ഈ വർഷം വിശുദ്ധ നാട്ടില്‍ നടക്കില്ലെങ്കിലും, പ്രത്യാശ ഒരിക്കലും അന്ധകാരത്തിന് വഴി മാറില്ലായെന്ന് പറയാനാണ് തങ്ങളുടെ ശബ്ദം ഒരുമിക്കുന്നതെന്നു അവർ കൂട്ടിച്ചേർത്തു. പാട്ടിൽ നിന്ന് സമാഹരിക്കുന്ന തുക യുകെയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഫ്രണ്ട്സ് ഓഫ് ഹോളി ലാന്‍ഡ് വഴി വിശുദ്ധ നാടിന് സംഭാവന ചെയ്യും. Tag: New Christmas song aims to raise support for Christians in the Holy Land, Hear Angels Cry. malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-12-09-13:52:32.jpg
Keywords: ക്രിസ്തുമ
Content:
22317
Category: 1
Sub Category:
Heading: ഈശോയുടെ അമ്മയായ മറിയവും ഖുറാനിലെ ഈസായുടെ അമ്മയായ മർയയും | ലേഖനപരമ്പര 07
Content: ക്രൈസ്‌തവ വിശ്വാസികളെ ഇസ്ലാമിലേക്ക് ആകർഷിക്കുന്നതിനുവേണ്ടി പ്രയോഗിക്കുന്ന ഒരു തന്ത്രമാണ് ഈശോമിശിഹായുടെ അമ്മയായ പരിശുദ്ധ കന്യകാമറിയവും ഖുറാനിലെ ഈസായുടെ അമ്മയായ മർയവും ഒരാൾ തന്നെയാണ് എന്ന അബദ്ധപ്രചരണം. മറിയത്തിനു ക്രിസ്‌തീയ വിശ്വാസത്തിലുള്ള സവിശേഷ പ്രാധാന്യം മനസ്സിലാക്കി, അതും തങ്ങൾക്ക് അനുകൂലമായി ഉപയോഗിക്കാനുള്ള തന്ത്രമാണിത്. മറിയത്തിന് ബൈബിളിലുള്ളതിനേക്കാൾ പ്രാധാന്യമാണു ഖുർആൻ നൽകുന്നതെന്നും ഈ മതത്തിൽ ചേർന്നതുകൊണ്ടു മറിയത്തോടുള്ള ഭക്തിയ്ക്കു ഭംഗം വരികയില്ലെന്നും പറഞ്ഞു വഞ്ചിക്കുകയാണിവർ ചെയ്യുന്നത്. ഖുർആനിൽ പേരെടുത്തു പരാമർശിക്കപ്പെടുന്ന ഏക സ്ത്രീ മർയമാണെന്നും അവളുടെ പേരിൽ ഒരു അദ്ധ്യായം തന്നെ ഖുർആനിലുണ്ടെന്നും പറഞ്ഞാണു കാര്യങ്ങൾ കൃത്യമായി അറിയില്ലാത്തവരെ ഇക്കൂട്ടർ പറ്റിക്കുന്നത്. പരിശുദ്ധ കന്യകാമറിയവും ഖുർആനിലെ മർയയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നു വസ്തുനിഷ്ഠമായ പഠനം സ്പഷ്ടമാക്കും; ഇവർ രണ്ടുപേരും തികച്ചും വ്യത്യസ്‌തമായ രണ്ടു വ്യക്തികളാണ്. #{blue->none->b->മറിയം ക്രിസ്‌തീയ പാരമ്പര്യത്തിലും വിശുദ്ധഗ്രന്ഥത്തിലും }# ക്രിസ്‌തീയ പാരമ്പര്യവും വിശ്വാസവുമനുസരിച്ച്, പലസ്തീനായിൽ നസ്രത്ത് എന്ന പട്ടണത്തിൽ യഹൂദരായ ജൊവാക്കിം-അന്ന ദമ്പതിമാരുടെ ഏക മകളായി മറിയം ജനിച്ചു. പൂർവ്വകാലം മുതൽക്കേ ദൈവം നമ്മുടെ പിതാക്കന്മാർക്കു രക്ഷകനായ മിശിഹായെക്കുറിച്ചു നൽകിയിരുന്ന വാഗ്‌ദാനങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ദൈവം മനുഷ്യനാകുന്നു എന്ന മംഗളവാർത്ത മറിയത്തെ അറിയിക്കുന്നതിനും ഈ മനുഷാവതാരത്തിൽ അവളുടെ സഹകരണം ആരായുന്നതിനുമായി ഗബ്രിയേൽ ദൂതനെ ദൈവം അവളുടെ പക്കലേക്ക് അയച്ചു. "ഇതാ, കർത്താവിന്റെ ദാസി, നിന്റെ വചനം പോലെ എന്നിൽ ഭവിക്കട്ടെ" (ലൂക്കാ 1 :38) എന്ന് പറഞ്ഞു മറിയം സമ്മതം അറിയിച്ചപ്പോൾ, പരിശുദ്ധറൂഹാ അവളിൽ ആവസിക്കുകയും ദൈവത്തിന്റെ വചനം അവളിൽ മനുഷ്യരൂപമെടുക്കുകയും ചെയ്‌തു. ദാവീദിന്റെ ഗോത്രത്തിൽപ്പെട്ട യൗസേപ്പുമായി വിവാഹനിശ്ചയം കഴിഞ്ഞിരിക്കെയാണ്, അവർ ഒരുമിച്ചു വസിക്കുന്നതിനു മുമ്പ്, മറിയം ഇപ്രകാരം പരിശുദ്ധ റൂഹായാൽ ദൈവപുത്രനെ ഗർഭം ധരിച്ചത് (ലൂക്കാ 1:26-38 ). പരിശുദ്ധറൂഹായുടെ പ്രവർത്തന ഫലമാണ് കന്യകയായ മറിയത്തിന്റെ ഉദരത്തിൽ ജനിച്ചിരിക്കുന്ന ദൈവപുത്രനെന്നു യൗസേപ്പിന് ദൈവത്തിൽനിന്ന് ഉറപ്പുലഭിച്ചതിനു ശേഷമാണ് അദ്ദേഹം മറിയത്തെ തന്റെ ഭാര്യയായി സ്വീകരിച്ചത് (മത്താ 1:18-25). റോമൻ ചക്രവർത്തിയായിരുന്ന അഗസ്റ്റസ് സീസറിന്റെ കൽപന പ്രകാരം നസ്രത്തിൽ നിന്ന് ഭർത്താവായ യൗസേപ്പുമൊത്തു ദാവീദിന്റെ പട്ടണമായ ബെത്ലഹേമിൽ എത്തുമ്പോഴാണു മറിയത്തിനു പ്രസവസമയമായത്. സത്രത്തിൽപോലും അവർക്കു സ്ഥലം ലഭിച്ചില്ലെങ്കിലും വലിയ സന്തോഷത്തിന്റെ അന്തരീക്ഷത്തിലേക്കാണ് മറിയം തന്റെ പുത്രന് ജന്മം നൽകിയത് (ലൂക്കാ 2: 1-20). ജനിച്ചിരിക്കുന്നത് സകല മനുഷ്യരുടെയും രക്ഷകനായ കർത്താവായ മിശിഹായാണ് എന്നു ദൈവദൂതൻ അറിയിക്കുകയും ചെയ്‌തു. (2:10-11). #{blue->none->b->ബൈബിളിലെ മറിയം: ദൈവത്താൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടവൾ }# മനുഷ്യവർഗ്ഗത്തിന്റെ ഉത്ഭവചരിത്രം വിവരിക്കുന്ന ഉത്പത്തി പുസ്തകത്തിൽ ആദിമനുഷ്യന്റെ പാപവും അതിനു ദൈവം നൽകുന്ന ശിക്ഷയും അതോടോപ്പമുള്ള രക്ഷാവാഗ്‌ദാനവും വിവരിക്കപ്പെടുന്നുണ്ട് . ഭാവിരക്ഷകനെക്കുറിച്ചുള്ള വാഗ്ദാനത്തോടൊപ്പം ഈ രക്ഷകന്റെ അമ്മയെക്കുറിച്ചുള്ള പരാമർശവും കാണാം. "നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർക്കും. നീ അവന്റെ കുതികാലിൽ പരിക്കേൽപ്പിക്കും" (ഉൽപ്പ 3:15) സർപ്പത്തിന്റെ തല തകർക്കുന്ന സ്ത്രീയുടെ സന്തതി മിശിഹായും, ആ സ്ത്രീ മറിയവുമാണ്. ഇവിടെ സ്ത്രീയുടെ സന്തതി എന്നു പറഞ്ഞിരിക്കുന്നത്, പുരുഷസ്പർശമേൽക്കാതെ ദൈവികശക്തിയാൽ കന്യകയിൽനിന്നു ജനിച്ചവൻ എന്ന അർത്ഥത്തിലാണ്. തന്റെ പുത്രന്റെ അമ്മയാകുവാൻ മറിയത്തെ ദൈവം, അനാദിയിലെ തിരഞ്ഞെടുത്തു എന്നതിനു തെളിവാണ് ഉത്പത്തി പുസ്‌തകത്തിലെ ഈ വാഗ്‌ദാനം. അതുപോലെതന്നെ, രക്ഷകനായ ഈശോമിശിഹായുടെ ജനനത്തിന് ഏഴു നൂറ്റാണ്ടുകൾക്കു മുമ്പേ ഏശയ്യാ പ്രവാചകനിലൂടെ ദൈവം ഇപ്രകാരം അരുളിച്ചെയ്തിരുന്നു: "കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും" (ഏശ 7:14). മറിയത്തിൽ നിന്നുള്ള ഈശോയുടെ ജനനത്തിൽ ഈ പ്രവചനമാണു പൂർത്തിയായത് എന്ന് സുവിശേഷകന്മാർ സാക്ഷ്യപ്പെടുത്തുന്നുണ്ട് (മത്താ 1:22-23; ലൂക്കാ 1:31; മര്‍ക്കോസ് 3:31-35; 6 :3). മറിയത്തെക്കുറിച്ചു വിശദമായ വിവരണം നൽകുന്നത് വിശുദ്ധ ലൂക്കായാണ് (1:26-45). യോഹന്നാന്റെ സുവിശേഷത്തിൽ ആരംഭത്തിലും അവസാനത്തിലും പരിശുദ്ധ കന്യകാ മറിയത്തെ കാണാം. കാനായിലെ കല്യാണവിരുന്നിലും (യോഹ 2:1-12) കുരിശിൻചുവട്ടിലും (യോഹ 19:25-27) മറിയവുമായി വ്യക്തിപരമായ ബന്ധമുണ്ടായിരുന്ന സുവിശേഷകന്മാരുടെ വിവരങ്ങൾക്ക് ആധികാരിത കൂടും. #{blue->none->b->ഖുർആനിലെ മർയ }# ആലു ഇംറാൻ (ഇംറാന്റെ കുടുംബം) എന്ന പേരോടുകൂടിയ ഖുർആന്റെ മൂന്നാം അദ്ധ്യായത്തിലാണ് മർയയെക്കുറിച്ചുള്ള ആദ്യ പരാമർശം കാണുന്നത് (സൂറ 3:35-36). ഇംറാന്റെ മകളും ഹാറൂന്റെയും മൂസയുടെയും സഹോദരിയുമാണ് ഈസായുടെ അമ്മയായ മർയ. ഖുർആൻ പഴയനിയമത്തിലെ അഹറോന്റെയും മോശയുടെയും സഹോദരിയായ മിറിയാമിനെ (സംഖ്യ 12:1-5) ഈസായുടെ അമ്മയായി അവതരിപ്പിക്കുന്നു. ഈസായെ ക്രൈസ്തവരുടെ ദൈവമായ ഈശോയായി തെറ്റുദ്ധരിപ്പിക്കുക എന്നതു മറ്റൊരു തന്ത്രമാണല്ലോ. മിറിയാമിന്റെയും മർയയുടെ കാലഘട്ടങ്ങൾ തമ്മിൽ 1400 വർഷങ്ങളുടെ വ്യത്യാസങ്ങളുണ്ട്. പഴയനിയമത്തിലെ മോശെയുടെ സഹോദരിയായ മിറിയാം ബി.സി. പതിനാലാം നൂറ്റാണ്ടിലും പുതിയനിയമത്തിലെ ഈശോമിശിഹായുടെ അമ്മയായ മറിയം എ.ഡി.ഒന്നാം നൂറ്റാണ്ടിലുമാണ് ജീവിച്ചിരുന്നത്. ഇവരിൽ ആരുമായും ഖുർആനിൽ പരാമർശിക്കപ്പെടുന്ന മർയയ്ക്ക് യാതൊരു ബന്ധവുമില്ല. ഖുർആൻ മർയയെ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്. വേദഗ്രന്ഥത്തിൽ മർയയെപ്പറ്റിയുള്ള വിവരം നീ പറഞ്ഞു കൊടുക്കുക. അവൾ തന്റെ വീട്ടുകാരിൽ നിന്നകന്ന് കിഴക്കു ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്തമാസിച്ച സന്ദർഭം (സൂറ 19 -16 ) ഖുർആൻ സാധാരണയായി വേദഗ്രന്ഥം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് യഹൂദ-ക്രൈസ്‌തവ വിശുദ്ധഗ്രന്ഥമായ ബൈബിളിനെയാണ്. പക്ഷേ, ബൈബിളിൽ ഒരിടത്തും പഴയനിയമത്തിലെ മിറിയാമോ പുതിയനിയമത്തിലെ മറിയമോ വീട്ടുകാരിൽ നിന്നകന്നു മാറി താമസിച്ച ചരിത്രമില്ല. ഖുർആൻ തുടരുന്നു; എന്നിട്ട് അവർ കാണാതിരിക്കാൻ അവളൊരു മറയുണ്ടാക്കി. അപ്പോൾ നമ്മുടെ ആത്മാവിനെ (ജിബ്രീലിനെ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പിൽ തികഞ്ഞ മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ടു (സൂറ 19:17). അവൾ ഗർഭം ധരിച്ചതിനെക്കുറിച്ചു മറ്റൊരിടത്ത് ഇപ്രകാരം കാണുന്നു. അപ്പോൾ നമ്മുടെ ആത്‌മചൈതന്യത്തിൽ നിന്നു നാം അതിൽ (ഗുഹ്യസ്ഥാനത്ത്) ഊതുകയുണ്ടായി. (സൂറ 66:12). നിരാശപ്പെടും വിലപിച്ചും കഴിഞ്ഞ മർയ ഈന്തപ്പനയുടെ ചുവട്ടിലാണ് പ്രസവിച്ചത്. (സൂറ 19:23-26). ഈന്തപ്പന കുലുക്കി ലഭിച്ച പഴം കഴിച്ചാണ് വിശപ്പടക്കിയത്. ഈന്തപ്പനകഥ ഒരു അറേബ്യൻ നിർമിതിയാണെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്? മർയ ഭർത്താവില്ലാത്ത ഒരു കുഞ്ഞിനു ജന്മം നൽകിയ സംഭവത്തെ അവളുടെ ദുർനടപടിയുടെ ഭാഗമായുണ്ടായ ആക്ഷേപകരമായ ഒരു കാര്യമായാണ് അവളുടെ സ്വന്തക്കാർ കണ്ടത് (സൂറ 19:27-28). തൊട്ടിലിൽ കിടന്ന ശിശു താൻ അള്ളായുടെ ദാസനായ പ്രവാചകനാകുന്നു എന്നു പറഞ്ഞ് അമ്മയെ രക്ഷിക്കുന്ന രംഗവും ഖുർആൻ വര്‍ണിക്കുന്നുണ്ട്. (സൂറ 19:30). അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഒരു പ്രവാചകൻ മാത്രമായി ഈസായെ ഖുർആൻ അവതരിപ്പിക്കുന്നത്. ഈശോയുടെ ദൈവത്വത്തെ നിഷേധിക്കാൻ വേണ്ടിയാണ്. ഈശോയുടെ ദൈവത്വവും പരിശുദ്ധ കന്യകാമറിയത്തിന്റെ ദൈവമാതൃത്വവും നിഷേധിച്ച പാഷാണ്ഡതയായ ആര്യനിസത്തിന്റെ സ്വാധീനവും മർയയെക്കുറിച്ചുള്ള വിവരണങ്ങളിൽ പ്രകടമാണ്. മുഹമ്മദിന്റെ കാലഘട്ടത്തിൽ ഈ പാഷണ്ഡത അവിടെയെല്ലാം പ്രചരിച്ചിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ പലരും ആര്യനിസത്തിന്റെ വക്താക്കളായിരുന്നു. ബൈബിളിലെ മറിയവും ഖുർആനിലെ മർയയും തികച്ചും വ്യത്യസ്തരാണ് എന്ന് ഇതിൽനിന്നു വ്യക്തമാണ്. #{blue->none->b->സഹായകഗ്രന്ഥങ്ങൾ }# 1. Bawer Bruce, Surrender : Appeasing Islam, Sacrificing Freedom, Doubleday, 2009 . 2. ....., The New Quislings : How the International Left Used the Oslo Massacre to Silence Debate About Islam , Broadside Books, Northampton MA 2012 . 3. Swarup Ram, Understanding Islam through Hadis, New Delhi 1983. 4. Trifkovic Serge, The Sword of the Prophet : The Politically Incorrect Guide to Islam: History, Theology, Impact on the World, Boston 2002 . 5. Warraq Ibn, The Islam in Islamic Terrorism: The Importance of Beliefs ,ideas and Ideology, New English Review Press, 2017 (''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം). ➤ ➤➤➤ (തുടരും...) ➤➤➤ ഈ ലേഖനപരമ്പരയുടെ ആദ്യ ആറ് ഭാഗങ്ങള്‍: ⧪ {{ ആമുഖം | ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര -> http://www.pravachakasabdam.com/index.php/site/news/21673}} ⧪ {{ യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01 -> http://www.pravachakasabdam.com/index.php/site/news/21651}} ⧪ {{ ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02 -> http://www.pravachakasabdam.com/index.php/site/news/21725}} ⧪ {{ വിശുദ്ധ ബൈബിൾ: വ്യാഖ്യാന ശൈലിയും മാനദണ്ഡവും | ലേഖനപരമ്പര 03 -> http://www.pravachakasabdam.com/index.php/site/news/21811}} ⧪ {{ പരിശുദ്ധ ത്രിത്വം: രഹസ്യവും വിശ്വാസ സത്യവും | ലേഖനപരമ്പര 04 -> http://www.pravachakasabdam.com/index.php/site/news/21882}} ⧪ {{ ബൈബിളിലെ ഈശോയും ഖുർആനിലെ ഈസായും | ലേഖനപരമ്പര 05 -> http://www.pravachakasabdam.com/index.php/site/news/21967}} ⧪ {{വിശുദ്ധ ബൈബിളും ഖുര്‍ആനും: പ്രചരിക്കപ്പെടുന്ന തെറ്റുദ്ധാരണകൾ | ലേഖനപരമ്പര 06 -> http://www.pravachakasabdam.com/index.php/site/news/22088}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/TitleNews/TitleNews-2023-12-09-15:42:31.jpg
Keywords: ലേഖനപരമ്പര
Category: 1
Sub Category:
Heading: ഈശോയുടെ അമ്മയായ മറിയവും ഖുറാനിലെ ഈസായുടെ അമ്മയായ മർയയും | ലേഖനപരമ്പര 07
Content: ക്രൈസ്‌തവ വിശ്വാസികളെ ഇസ്ലാമിലേക്ക് ആകർഷിക്കുന്നതിനുവേണ്ടി പ്രയോഗിക്കുന്ന ഒരു തന്ത്രമാണ് ഈശോമിശിഹായുടെ അമ്മയായ പരിശുദ്ധ കന്യകാമറിയവും ഖുറാനിലെ ഈസായുടെ അമ്മയായ മർയവും ഒരാൾ തന്നെയാണ് എന്ന അബദ്ധപ്രചരണം. മറിയത്തിനു ക്രിസ്‌തീയ വിശ്വാസത്തിലുള്ള സവിശേഷ പ്രാധാന്യം മനസ്സിലാക്കി, അതും തങ്ങൾക്ക് അനുകൂലമായി ഉപയോഗിക്കാനുള്ള തന്ത്രമാണിത്. മറിയത്തിന് ബൈബിളിലുള്ളതിനേക്കാൾ പ്രാധാന്യമാണു ഖുർആൻ നൽകുന്നതെന്നും ഈ മതത്തിൽ ചേർന്നതുകൊണ്ടു മറിയത്തോടുള്ള ഭക്തിയ്ക്കു ഭംഗം വരികയില്ലെന്നും പറഞ്ഞു വഞ്ചിക്കുകയാണിവർ ചെയ്യുന്നത്. ഖുർആനിൽ പേരെടുത്തു പരാമർശിക്കപ്പെടുന്ന ഏക സ്ത്രീ മർയമാണെന്നും അവളുടെ പേരിൽ ഒരു അദ്ധ്യായം തന്നെ ഖുർആനിലുണ്ടെന്നും പറഞ്ഞാണു കാര്യങ്ങൾ കൃത്യമായി അറിയില്ലാത്തവരെ ഇക്കൂട്ടർ പറ്റിക്കുന്നത്. പരിശുദ്ധ കന്യകാമറിയവും ഖുർആനിലെ മർയയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നു വസ്തുനിഷ്ഠമായ പഠനം സ്പഷ്ടമാക്കും; ഇവർ രണ്ടുപേരും തികച്ചും വ്യത്യസ്‌തമായ രണ്ടു വ്യക്തികളാണ്. #{blue->none->b->മറിയം ക്രിസ്‌തീയ പാരമ്പര്യത്തിലും വിശുദ്ധഗ്രന്ഥത്തിലും }# ക്രിസ്‌തീയ പാരമ്പര്യവും വിശ്വാസവുമനുസരിച്ച്, പലസ്തീനായിൽ നസ്രത്ത് എന്ന പട്ടണത്തിൽ യഹൂദരായ ജൊവാക്കിം-അന്ന ദമ്പതിമാരുടെ ഏക മകളായി മറിയം ജനിച്ചു. പൂർവ്വകാലം മുതൽക്കേ ദൈവം നമ്മുടെ പിതാക്കന്മാർക്കു രക്ഷകനായ മിശിഹായെക്കുറിച്ചു നൽകിയിരുന്ന വാഗ്‌ദാനങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ദൈവം മനുഷ്യനാകുന്നു എന്ന മംഗളവാർത്ത മറിയത്തെ അറിയിക്കുന്നതിനും ഈ മനുഷാവതാരത്തിൽ അവളുടെ സഹകരണം ആരായുന്നതിനുമായി ഗബ്രിയേൽ ദൂതനെ ദൈവം അവളുടെ പക്കലേക്ക് അയച്ചു. "ഇതാ, കർത്താവിന്റെ ദാസി, നിന്റെ വചനം പോലെ എന്നിൽ ഭവിക്കട്ടെ" (ലൂക്കാ 1 :38) എന്ന് പറഞ്ഞു മറിയം സമ്മതം അറിയിച്ചപ്പോൾ, പരിശുദ്ധറൂഹാ അവളിൽ ആവസിക്കുകയും ദൈവത്തിന്റെ വചനം അവളിൽ മനുഷ്യരൂപമെടുക്കുകയും ചെയ്‌തു. ദാവീദിന്റെ ഗോത്രത്തിൽപ്പെട്ട യൗസേപ്പുമായി വിവാഹനിശ്ചയം കഴിഞ്ഞിരിക്കെയാണ്, അവർ ഒരുമിച്ചു വസിക്കുന്നതിനു മുമ്പ്, മറിയം ഇപ്രകാരം പരിശുദ്ധ റൂഹായാൽ ദൈവപുത്രനെ ഗർഭം ധരിച്ചത് (ലൂക്കാ 1:26-38 ). പരിശുദ്ധറൂഹായുടെ പ്രവർത്തന ഫലമാണ് കന്യകയായ മറിയത്തിന്റെ ഉദരത്തിൽ ജനിച്ചിരിക്കുന്ന ദൈവപുത്രനെന്നു യൗസേപ്പിന് ദൈവത്തിൽനിന്ന് ഉറപ്പുലഭിച്ചതിനു ശേഷമാണ് അദ്ദേഹം മറിയത്തെ തന്റെ ഭാര്യയായി സ്വീകരിച്ചത് (മത്താ 1:18-25). റോമൻ ചക്രവർത്തിയായിരുന്ന അഗസ്റ്റസ് സീസറിന്റെ കൽപന പ്രകാരം നസ്രത്തിൽ നിന്ന് ഭർത്താവായ യൗസേപ്പുമൊത്തു ദാവീദിന്റെ പട്ടണമായ ബെത്ലഹേമിൽ എത്തുമ്പോഴാണു മറിയത്തിനു പ്രസവസമയമായത്. സത്രത്തിൽപോലും അവർക്കു സ്ഥലം ലഭിച്ചില്ലെങ്കിലും വലിയ സന്തോഷത്തിന്റെ അന്തരീക്ഷത്തിലേക്കാണ് മറിയം തന്റെ പുത്രന് ജന്മം നൽകിയത് (ലൂക്കാ 2: 1-20). ജനിച്ചിരിക്കുന്നത് സകല മനുഷ്യരുടെയും രക്ഷകനായ കർത്താവായ മിശിഹായാണ് എന്നു ദൈവദൂതൻ അറിയിക്കുകയും ചെയ്‌തു. (2:10-11). #{blue->none->b->ബൈബിളിലെ മറിയം: ദൈവത്താൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടവൾ }# മനുഷ്യവർഗ്ഗത്തിന്റെ ഉത്ഭവചരിത്രം വിവരിക്കുന്ന ഉത്പത്തി പുസ്തകത്തിൽ ആദിമനുഷ്യന്റെ പാപവും അതിനു ദൈവം നൽകുന്ന ശിക്ഷയും അതോടോപ്പമുള്ള രക്ഷാവാഗ്‌ദാനവും വിവരിക്കപ്പെടുന്നുണ്ട് . ഭാവിരക്ഷകനെക്കുറിച്ചുള്ള വാഗ്ദാനത്തോടൊപ്പം ഈ രക്ഷകന്റെ അമ്മയെക്കുറിച്ചുള്ള പരാമർശവും കാണാം. "നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർക്കും. നീ അവന്റെ കുതികാലിൽ പരിക്കേൽപ്പിക്കും" (ഉൽപ്പ 3:15) സർപ്പത്തിന്റെ തല തകർക്കുന്ന സ്ത്രീയുടെ സന്തതി മിശിഹായും, ആ സ്ത്രീ മറിയവുമാണ്. ഇവിടെ സ്ത്രീയുടെ സന്തതി എന്നു പറഞ്ഞിരിക്കുന്നത്, പുരുഷസ്പർശമേൽക്കാതെ ദൈവികശക്തിയാൽ കന്യകയിൽനിന്നു ജനിച്ചവൻ എന്ന അർത്ഥത്തിലാണ്. തന്റെ പുത്രന്റെ അമ്മയാകുവാൻ മറിയത്തെ ദൈവം, അനാദിയിലെ തിരഞ്ഞെടുത്തു എന്നതിനു തെളിവാണ് ഉത്പത്തി പുസ്‌തകത്തിലെ ഈ വാഗ്‌ദാനം. അതുപോലെതന്നെ, രക്ഷകനായ ഈശോമിശിഹായുടെ ജനനത്തിന് ഏഴു നൂറ്റാണ്ടുകൾക്കു മുമ്പേ ഏശയ്യാ പ്രവാചകനിലൂടെ ദൈവം ഇപ്രകാരം അരുളിച്ചെയ്തിരുന്നു: "കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും" (ഏശ 7:14). മറിയത്തിൽ നിന്നുള്ള ഈശോയുടെ ജനനത്തിൽ ഈ പ്രവചനമാണു പൂർത്തിയായത് എന്ന് സുവിശേഷകന്മാർ സാക്ഷ്യപ്പെടുത്തുന്നുണ്ട് (മത്താ 1:22-23; ലൂക്കാ 1:31; മര്‍ക്കോസ് 3:31-35; 6 :3). മറിയത്തെക്കുറിച്ചു വിശദമായ വിവരണം നൽകുന്നത് വിശുദ്ധ ലൂക്കായാണ് (1:26-45). യോഹന്നാന്റെ സുവിശേഷത്തിൽ ആരംഭത്തിലും അവസാനത്തിലും പരിശുദ്ധ കന്യകാ മറിയത്തെ കാണാം. കാനായിലെ കല്യാണവിരുന്നിലും (യോഹ 2:1-12) കുരിശിൻചുവട്ടിലും (യോഹ 19:25-27) മറിയവുമായി വ്യക്തിപരമായ ബന്ധമുണ്ടായിരുന്ന സുവിശേഷകന്മാരുടെ വിവരങ്ങൾക്ക് ആധികാരിത കൂടും. #{blue->none->b->ഖുർആനിലെ മർയ }# ആലു ഇംറാൻ (ഇംറാന്റെ കുടുംബം) എന്ന പേരോടുകൂടിയ ഖുർആന്റെ മൂന്നാം അദ്ധ്യായത്തിലാണ് മർയയെക്കുറിച്ചുള്ള ആദ്യ പരാമർശം കാണുന്നത് (സൂറ 3:35-36). ഇംറാന്റെ മകളും ഹാറൂന്റെയും മൂസയുടെയും സഹോദരിയുമാണ് ഈസായുടെ അമ്മയായ മർയ. ഖുർആൻ പഴയനിയമത്തിലെ അഹറോന്റെയും മോശയുടെയും സഹോദരിയായ മിറിയാമിനെ (സംഖ്യ 12:1-5) ഈസായുടെ അമ്മയായി അവതരിപ്പിക്കുന്നു. ഈസായെ ക്രൈസ്തവരുടെ ദൈവമായ ഈശോയായി തെറ്റുദ്ധരിപ്പിക്കുക എന്നതു മറ്റൊരു തന്ത്രമാണല്ലോ. മിറിയാമിന്റെയും മർയയുടെ കാലഘട്ടങ്ങൾ തമ്മിൽ 1400 വർഷങ്ങളുടെ വ്യത്യാസങ്ങളുണ്ട്. പഴയനിയമത്തിലെ മോശെയുടെ സഹോദരിയായ മിറിയാം ബി.സി. പതിനാലാം നൂറ്റാണ്ടിലും പുതിയനിയമത്തിലെ ഈശോമിശിഹായുടെ അമ്മയായ മറിയം എ.ഡി.ഒന്നാം നൂറ്റാണ്ടിലുമാണ് ജീവിച്ചിരുന്നത്. ഇവരിൽ ആരുമായും ഖുർആനിൽ പരാമർശിക്കപ്പെടുന്ന മർയയ്ക്ക് യാതൊരു ബന്ധവുമില്ല. ഖുർആൻ മർയയെ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്. വേദഗ്രന്ഥത്തിൽ മർയയെപ്പറ്റിയുള്ള വിവരം നീ പറഞ്ഞു കൊടുക്കുക. അവൾ തന്റെ വീട്ടുകാരിൽ നിന്നകന്ന് കിഴക്കു ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്തമാസിച്ച സന്ദർഭം (സൂറ 19 -16 ) ഖുർആൻ സാധാരണയായി വേദഗ്രന്ഥം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് യഹൂദ-ക്രൈസ്‌തവ വിശുദ്ധഗ്രന്ഥമായ ബൈബിളിനെയാണ്. പക്ഷേ, ബൈബിളിൽ ഒരിടത്തും പഴയനിയമത്തിലെ മിറിയാമോ പുതിയനിയമത്തിലെ മറിയമോ വീട്ടുകാരിൽ നിന്നകന്നു മാറി താമസിച്ച ചരിത്രമില്ല. ഖുർആൻ തുടരുന്നു; എന്നിട്ട് അവർ കാണാതിരിക്കാൻ അവളൊരു മറയുണ്ടാക്കി. അപ്പോൾ നമ്മുടെ ആത്മാവിനെ (ജിബ്രീലിനെ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പിൽ തികഞ്ഞ മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ടു (സൂറ 19:17). അവൾ ഗർഭം ധരിച്ചതിനെക്കുറിച്ചു മറ്റൊരിടത്ത് ഇപ്രകാരം കാണുന്നു. അപ്പോൾ നമ്മുടെ ആത്‌മചൈതന്യത്തിൽ നിന്നു നാം അതിൽ (ഗുഹ്യസ്ഥാനത്ത്) ഊതുകയുണ്ടായി. (സൂറ 66:12). നിരാശപ്പെടും വിലപിച്ചും കഴിഞ്ഞ മർയ ഈന്തപ്പനയുടെ ചുവട്ടിലാണ് പ്രസവിച്ചത്. (സൂറ 19:23-26). ഈന്തപ്പന കുലുക്കി ലഭിച്ച പഴം കഴിച്ചാണ് വിശപ്പടക്കിയത്. ഈന്തപ്പനകഥ ഒരു അറേബ്യൻ നിർമിതിയാണെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്? മർയ ഭർത്താവില്ലാത്ത ഒരു കുഞ്ഞിനു ജന്മം നൽകിയ സംഭവത്തെ അവളുടെ ദുർനടപടിയുടെ ഭാഗമായുണ്ടായ ആക്ഷേപകരമായ ഒരു കാര്യമായാണ് അവളുടെ സ്വന്തക്കാർ കണ്ടത് (സൂറ 19:27-28). തൊട്ടിലിൽ കിടന്ന ശിശു താൻ അള്ളായുടെ ദാസനായ പ്രവാചകനാകുന്നു എന്നു പറഞ്ഞ് അമ്മയെ രക്ഷിക്കുന്ന രംഗവും ഖുർആൻ വര്‍ണിക്കുന്നുണ്ട്. (സൂറ 19:30). അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഒരു പ്രവാചകൻ മാത്രമായി ഈസായെ ഖുർആൻ അവതരിപ്പിക്കുന്നത്. ഈശോയുടെ ദൈവത്വത്തെ നിഷേധിക്കാൻ വേണ്ടിയാണ്. ഈശോയുടെ ദൈവത്വവും പരിശുദ്ധ കന്യകാമറിയത്തിന്റെ ദൈവമാതൃത്വവും നിഷേധിച്ച പാഷാണ്ഡതയായ ആര്യനിസത്തിന്റെ സ്വാധീനവും മർയയെക്കുറിച്ചുള്ള വിവരണങ്ങളിൽ പ്രകടമാണ്. മുഹമ്മദിന്റെ കാലഘട്ടത്തിൽ ഈ പാഷണ്ഡത അവിടെയെല്ലാം പ്രചരിച്ചിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ പലരും ആര്യനിസത്തിന്റെ വക്താക്കളായിരുന്നു. ബൈബിളിലെ മറിയവും ഖുർആനിലെ മർയയും തികച്ചും വ്യത്യസ്തരാണ് എന്ന് ഇതിൽനിന്നു വ്യക്തമാണ്. #{blue->none->b->സഹായകഗ്രന്ഥങ്ങൾ }# 1. Bawer Bruce, Surrender : Appeasing Islam, Sacrificing Freedom, Doubleday, 2009 . 2. ....., The New Quislings : How the International Left Used the Oslo Massacre to Silence Debate About Islam , Broadside Books, Northampton MA 2012 . 3. Swarup Ram, Understanding Islam through Hadis, New Delhi 1983. 4. Trifkovic Serge, The Sword of the Prophet : The Politically Incorrect Guide to Islam: History, Theology, Impact on the World, Boston 2002 . 5. Warraq Ibn, The Islam in Islamic Terrorism: The Importance of Beliefs ,ideas and Ideology, New English Review Press, 2017 (''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം). ➤ ➤➤➤ (തുടരും...) ➤➤➤ ഈ ലേഖനപരമ്പരയുടെ ആദ്യ ആറ് ഭാഗങ്ങള്‍: ⧪ {{ ആമുഖം | ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര -> http://www.pravachakasabdam.com/index.php/site/news/21673}} ⧪ {{ യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01 -> http://www.pravachakasabdam.com/index.php/site/news/21651}} ⧪ {{ ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02 -> http://www.pravachakasabdam.com/index.php/site/news/21725}} ⧪ {{ വിശുദ്ധ ബൈബിൾ: വ്യാഖ്യാന ശൈലിയും മാനദണ്ഡവും | ലേഖനപരമ്പര 03 -> http://www.pravachakasabdam.com/index.php/site/news/21811}} ⧪ {{ പരിശുദ്ധ ത്രിത്വം: രഹസ്യവും വിശ്വാസ സത്യവും | ലേഖനപരമ്പര 04 -> http://www.pravachakasabdam.com/index.php/site/news/21882}} ⧪ {{ ബൈബിളിലെ ഈശോയും ഖുർആനിലെ ഈസായും | ലേഖനപരമ്പര 05 -> http://www.pravachakasabdam.com/index.php/site/news/21967}} ⧪ {{വിശുദ്ധ ബൈബിളും ഖുര്‍ആനും: പ്രചരിക്കപ്പെടുന്ന തെറ്റുദ്ധാരണകൾ | ലേഖനപരമ്പര 06 -> http://www.pravachakasabdam.com/index.php/site/news/22088}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/TitleNews/TitleNews-2023-12-09-15:42:31.jpg
Keywords: ലേഖനപരമ്പര
Content:
22318
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ ജോർജ് ആലഞ്ചേരി പ്രതിസന്ധികളിൽ വിശ്വാസത്തിന് സാക്ഷ്യം നൽകിയ ഇടയന്‍: മാർ ജോസ് പുളിക്കൽ
Content: കാഞ്ഞിരപ്പള്ളി: സീറോ മലബാർ സഭയെ സധൈര്യം നയിക്കുകയും പ്രതിസന്ധികളിൽ അക്ഷോഭ്യനായി വിശ്വാസത്തിന് സാക്ഷ്യം നൽകുകയും ചെയ്ത ഇടയനാണ് മാർ ജോർജ് ആലഞ്ചേരിയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. സീറോ മലബാർ സഭയെ ആഗോളതലത്തിൽ വളർത്തുന്നതിന് നിർണായക പങ്ക് വഹിച്ച കർദ്ദിനാൾ മാർ ആലഞ്ചേരിയോടുള്ള രൂപതയുടെ സ്നേഹാദരവുകൾ അറിയിക്കുന്നതായി രൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനത്തിൽ മാർ ജോസ് പുളിക്കൽ പറഞ്ഞു. സീറോ മലബാർ സഭയുടെ അഡ്‌മിനിസ്ട്രേറ്ററായി നിയമിതനായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന് പാസ്റ്ററൽ കൗൺസിൽ ആശംസകൾ നേർന്നു. പൈതൃകവാത്സല്യത്തോടെ സഭാ മക്കൾക്ക് എഴുതിയ മാർപാപ്പയുടെ കത്ത് ഉൾക്കൊണ്ട് ഒരുമിച്ച് മുന്നോട്ടുപോകേണ്ടതുണ്ടെന്നും പാസ്റ്ററൽ കൗൺസിൽ ആഹ്വാനം ചെയ്‌തു. വികാരി ജനറാളും ചാൻസലറുമായ റവ.ഡോ. കുര്യൻ താമരശേരി സമ്മേളനത്തിന് സ്വാഗതം ആശംസിക്കുകയും ഡോ. ജോസ് കല്ലറക്കൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തു. റവ.ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ, റവ. ഡോ. മാത്യു ശൗര്യാംകുഴിയിൽ, ഫാ. ഫിലിപ് തടത്തിൽ, പാസ്റ്റർ കൗൺസി ൽ സെക്രട്ടറി ഡോ. ജൂബി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-12-10-07:56:46.jpg
Keywords: പുളിക്കൽ
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ ജോർജ് ആലഞ്ചേരി പ്രതിസന്ധികളിൽ വിശ്വാസത്തിന് സാക്ഷ്യം നൽകിയ ഇടയന്‍: മാർ ജോസ് പുളിക്കൽ
Content: കാഞ്ഞിരപ്പള്ളി: സീറോ മലബാർ സഭയെ സധൈര്യം നയിക്കുകയും പ്രതിസന്ധികളിൽ അക്ഷോഭ്യനായി വിശ്വാസത്തിന് സാക്ഷ്യം നൽകുകയും ചെയ്ത ഇടയനാണ് മാർ ജോർജ് ആലഞ്ചേരിയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. സീറോ മലബാർ സഭയെ ആഗോളതലത്തിൽ വളർത്തുന്നതിന് നിർണായക പങ്ക് വഹിച്ച കർദ്ദിനാൾ മാർ ആലഞ്ചേരിയോടുള്ള രൂപതയുടെ സ്നേഹാദരവുകൾ അറിയിക്കുന്നതായി രൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനത്തിൽ മാർ ജോസ് പുളിക്കൽ പറഞ്ഞു. സീറോ മലബാർ സഭയുടെ അഡ്‌മിനിസ്ട്രേറ്ററായി നിയമിതനായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന് പാസ്റ്ററൽ കൗൺസിൽ ആശംസകൾ നേർന്നു. പൈതൃകവാത്സല്യത്തോടെ സഭാ മക്കൾക്ക് എഴുതിയ മാർപാപ്പയുടെ കത്ത് ഉൾക്കൊണ്ട് ഒരുമിച്ച് മുന്നോട്ടുപോകേണ്ടതുണ്ടെന്നും പാസ്റ്ററൽ കൗൺസിൽ ആഹ്വാനം ചെയ്‌തു. വികാരി ജനറാളും ചാൻസലറുമായ റവ.ഡോ. കുര്യൻ താമരശേരി സമ്മേളനത്തിന് സ്വാഗതം ആശംസിക്കുകയും ഡോ. ജോസ് കല്ലറക്കൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തു. റവ.ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ, റവ. ഡോ. മാത്യു ശൗര്യാംകുഴിയിൽ, ഫാ. ഫിലിപ് തടത്തിൽ, പാസ്റ്റർ കൗൺസി ൽ സെക്രട്ടറി ഡോ. ജൂബി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-12-10-07:56:46.jpg
Keywords: പുളിക്കൽ
Content:
22319
Category: 18
Sub Category:
Heading: പാലാ രൂപതയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു
Content: പാലാ: പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് അജ്ഞാതർ ഹാക്ക് ചെയ്തു. ഇതു സംബന്ധിച്ച് പോലീസിൻ്റെ സൈബർ സെല്ലിൽ പരാതി നൽകിയതായി രൂപതയുടെ മുഖ്യവികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ പറഞ്ഞു. ആരാണ് ഹാക്കിംഗിന് പിന്നില്‍, എങ്ങനെയാണ് ഹാക്ക് ചെയ്യപ്പെട്ടത് എന്നതിനെ സംബന്ധിച്ച് സൈബര്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. പേജിന്റെ സ്റ്റാറ്റസായി അശ്ലീല പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യപ്പെടുന്നുണ്ട്. പേജിലെ പോസ്റ്റുകള്‍ക്ക് രൂപതയ്ക്ക് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ലായെന്ന് പാലാ രൂപത മീഡിയ കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ രൂപതയുടെ യൂട്യൂബ് ചാനലും ഹാക്ക് ചെയ്യപ്പെട്ടിരിന്നു.
Image: /content_image/India/India-2023-12-10-08:10:37.jpg
Keywords: പാലാ
Category: 18
Sub Category:
Heading: പാലാ രൂപതയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു
Content: പാലാ: പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് അജ്ഞാതർ ഹാക്ക് ചെയ്തു. ഇതു സംബന്ധിച്ച് പോലീസിൻ്റെ സൈബർ സെല്ലിൽ പരാതി നൽകിയതായി രൂപതയുടെ മുഖ്യവികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ പറഞ്ഞു. ആരാണ് ഹാക്കിംഗിന് പിന്നില്‍, എങ്ങനെയാണ് ഹാക്ക് ചെയ്യപ്പെട്ടത് എന്നതിനെ സംബന്ധിച്ച് സൈബര്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. പേജിന്റെ സ്റ്റാറ്റസായി അശ്ലീല പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യപ്പെടുന്നുണ്ട്. പേജിലെ പോസ്റ്റുകള്‍ക്ക് രൂപതയ്ക്ക് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ലായെന്ന് പാലാ രൂപത മീഡിയ കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ രൂപതയുടെ യൂട്യൂബ് ചാനലും ഹാക്ക് ചെയ്യപ്പെട്ടിരിന്നു.
Image: /content_image/India/India-2023-12-10-08:10:37.jpg
Keywords: പാലാ
Content:
22320
Category: 1
Sub Category:
Heading: 4.5 ഏക്കറില്‍ പുല്‍ക്കൂട്; ലോകത്തിലെ ഏറ്റവും വലിയ തിരുപിറവി രംഗം കൊളംബിയയില്‍
Content: ബൊഗോട്ട: ക്രിസ്തുമസിനോട് അനുബന്ധിച്ച് കൊളംബിയയിലെ ബാരൻക്വില്ലയില്‍ ഒരുക്കിയ തിരുപിറവി ദൃശ്യം ആഗോള ശ്രദ്ധ നേടുന്നു. 18,000 ചതുരശ്ര മീറ്റർ പാർക്കിലാണ് (ഏകദേശം 4.5 ഏക്കർ) തിരുപിറവി ദൃശ്യം സജ്ജീകരിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ തിരുപിറവി ദൃശ്യമാണ് കൊളംബിയയില്‍ ഒരുക്കിയിരിക്കുന്നതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 2010-ൽ കൊളംബിയൻ സ്വദേശിയായ ഫാബിയൻ റോജാസ് ആരംഭിച്ച 'നേറ്റിവിറ്റി വേള്‍ഡ്' ആണ് ദൃശ്യം ഒരുക്കിയിരിക്കുന്നത്. "ലോകത്തിലെ ഏറ്റവും വലിയ തിരുപിറവിരംഗം" എന്നതിനും "ഒരു തിരുപിറവി ദൃശ്യത്തിലെ ഏറ്റവും വലിയ വ്യക്തികൾ" എന്ന പേരിനും ഗിന്നസ് റെക്കോർഡ് നാല് തവണ ലഭിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നു. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/reel/C0RZNDysmWw/?utm_source=ig_embed&utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/reel/C0RZNDysmWw/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/reel/C0RZNDysmWw/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by ElPesebre Más Grande Del Mundo (@elpesebredelmundo)</a></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> ക്രിസ്തുമസിന്റെ യഥാര്‍ത്ഥ സാരാംശം കാണിച്ചുകൊടുക്കുവാനും മുതിർന്നവർക്കും കുട്ടികൾക്കും വ്യത്യസ്തമായ ഒരു ക്രിസ്തുമസ് സമ്മാനിക്കാനും, ഉണ്ണീശോയുടെ ജന്മദിനം അസാധാരണമായ വിധത്തില്‍ ആസ്വദിക്കുവാനുമാണ് തിരുപിറവിരംഗം വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയിരിക്കുന്നതെന്ന് 'നേറ്റിവിറ്റി വേള്‍ഡ്' വ്യക്തമാക്കി. വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരപ്പണിശാല, ഹെറോദേസ് രാജാവിന്റെ കൊട്ടാരം ഉള്‍പ്പെടെയുള്ളവ മെഗാ തിരുപിറവി ദൃശ്യത്തില്‍ ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ നേറ്റിവിറ്റി രംഗം ജനുവരി 8 വരെ ബാരൻക്വില്ലയില്‍ പ്രദര്‍ശിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Image: /content_image/News/News-2023-12-10-09:52:40.jpg
Keywords: കൊളംബി
Category: 1
Sub Category:
Heading: 4.5 ഏക്കറില്‍ പുല്‍ക്കൂട്; ലോകത്തിലെ ഏറ്റവും വലിയ തിരുപിറവി രംഗം കൊളംബിയയില്‍
Content: ബൊഗോട്ട: ക്രിസ്തുമസിനോട് അനുബന്ധിച്ച് കൊളംബിയയിലെ ബാരൻക്വില്ലയില്‍ ഒരുക്കിയ തിരുപിറവി ദൃശ്യം ആഗോള ശ്രദ്ധ നേടുന്നു. 18,000 ചതുരശ്ര മീറ്റർ പാർക്കിലാണ് (ഏകദേശം 4.5 ഏക്കർ) തിരുപിറവി ദൃശ്യം സജ്ജീകരിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ തിരുപിറവി ദൃശ്യമാണ് കൊളംബിയയില്‍ ഒരുക്കിയിരിക്കുന്നതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 2010-ൽ കൊളംബിയൻ സ്വദേശിയായ ഫാബിയൻ റോജാസ് ആരംഭിച്ച 'നേറ്റിവിറ്റി വേള്‍ഡ്' ആണ് ദൃശ്യം ഒരുക്കിയിരിക്കുന്നത്. "ലോകത്തിലെ ഏറ്റവും വലിയ തിരുപിറവിരംഗം" എന്നതിനും "ഒരു തിരുപിറവി ദൃശ്യത്തിലെ ഏറ്റവും വലിയ വ്യക്തികൾ" എന്ന പേരിനും ഗിന്നസ് റെക്കോർഡ് നാല് തവണ ലഭിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നു. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/reel/C0RZNDysmWw/?utm_source=ig_embed&utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/reel/C0RZNDysmWw/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/reel/C0RZNDysmWw/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by ElPesebre Más Grande Del Mundo (@elpesebredelmundo)</a></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> ക്രിസ്തുമസിന്റെ യഥാര്‍ത്ഥ സാരാംശം കാണിച്ചുകൊടുക്കുവാനും മുതിർന്നവർക്കും കുട്ടികൾക്കും വ്യത്യസ്തമായ ഒരു ക്രിസ്തുമസ് സമ്മാനിക്കാനും, ഉണ്ണീശോയുടെ ജന്മദിനം അസാധാരണമായ വിധത്തില്‍ ആസ്വദിക്കുവാനുമാണ് തിരുപിറവിരംഗം വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയിരിക്കുന്നതെന്ന് 'നേറ്റിവിറ്റി വേള്‍ഡ്' വ്യക്തമാക്കി. വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരപ്പണിശാല, ഹെറോദേസ് രാജാവിന്റെ കൊട്ടാരം ഉള്‍പ്പെടെയുള്ളവ മെഗാ തിരുപിറവി ദൃശ്യത്തില്‍ ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ നേറ്റിവിറ്റി രംഗം ജനുവരി 8 വരെ ബാരൻക്വില്ലയില്‍ പ്രദര്‍ശിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Image: /content_image/News/News-2023-12-10-09:52:40.jpg
Keywords: കൊളംബി
Content:
22321
Category: 1
Sub Category:
Heading: 400 വര്‍ഷങ്ങള്‍ക്ക് ശേഷം സാലുസ് പോപ്പുലിക്കു മുന്നില്‍ പാപ്പയുടെ സുവര്‍ണ്ണ റോസാപ്പൂ സമര്‍പ്പണം
Content: വത്തിക്കാന്‍ സിറ്റി: റോമിലെ സാന്താ മരിയ മജോറ ബസിലിക്കയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രശസ്ത ചിത്രമായ സാലുസ് പോപ്പുലി റൊമാനിയ്ക്കു മുന്നില്‍ പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ. അമലോത്ഭവതിരുനാൾ ദിനമായ ഡിസംബർ എട്ടാം തീയതി വെള്ളിയാഴ്‌ച ഉച്ചയ്ക്കാണ് പാപ്പ വത്തിക്കാനിൽനിന്നു റോമിലെ ബസിലിക്കയിലെത്തിയത്. ദേവാലയത്തിലെത്തിയ ഫ്രാൻസിസ് പാപ്പ സ്വർണ്ണനിറത്തിലുള്ള റോസാപ്പൂ സമര്‍പ്പിച്ചു. റോമിലെ ഏറ്റവും പ്രസിദ്ധമായ ഈ മരിയൻ ചിത്രത്തിനു മുന്നിൽ ഒരു മാർപാപ്പ സ്വർണപുഷ്പങ്ങൾ സമർപ്പിക്കുന്നത് ഇതു മൂന്നാം തവണയാണ്. 1551-ൽ ജൂലിയസ് മൂന്നാമൻ പാപ്പയാണ് ആദ്യമായി സ്വർണ്ണറോസാപ്പൂ സമർപ്പിച്ചത്. തുടർന്ന് 1613-ൽ പോൾ അഞ്ചാമൻ പാപ്പയും ഈ ഐക്കൺ ചിത്രം പുതിയ കപ്പേളയിൽ പ്രതിഷ്ഠിക്കുന്ന അവസരത്തിൽ സ്വർണ്ണറോസാപ്പൂ സമർപ്പിച്ചു. നാനൂറു വർഷങ്ങൾക്കു ശേഷമാണ് ഒരു പാപ്പ സ്വർണ്ണറോസാപ്പൂ സമർപ്പിക്കുന്ന വിശേഷാല്‍ ചടങ്ങ് സാലുസ് പോപ്പുലി റൊമാനിയ്ക്കു മുന്നില്‍ നടന്നതെന്നതു ശ്രദ്ധേയമാണ്. സുവര്‍ണ്ണ റോസ് സമര്‍പ്പിക്കുന്ന ചടങ്ങിന് പുരാതനമായ പാരമ്പര്യത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഒന്നാണ്. ഇത് പാപ്പയുടെ അപ്പസ്തോലിക ആശീർവാദത്തെ പ്രതിനിധീകരിക്കുന്നതാണ്. ആശ്രമങ്ങൾ, ആരാധനാലയങ്ങൾ, പരമാധികാരികൾ, പ്രമുഖ വ്യക്തികൾ എന്നിവർക്ക് വിശ്വാസത്തോടും പൊതുനന്മയോടുമുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ലോക സമാധാനത്തിന് വേണ്ടി പാപ്പ പ്രാര്‍ത്ഥിച്ചു. നമ്മുടെ വിധി മരണമല്ല, ജീവിതമാണ്, വെറുപ്പല്ല, സാഹോദര്യമാണ്, സംഘട്ടനമല്ല, ഐക്യമാണ്, യുദ്ധമല്ല സമാധാനമാണെന്ന് പാപ്പ പറഞ്ഞു. ബസിലിക്കയുടെ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് റൊളണ്ടാസ് മക്രിക്കസ് പാപ്പയുടെ സാന്നിധ്യത്തിനും ചടങ്ങിനും സന്തോഷം പ്രകടിപ്പിച്ചു. സാലുസ് പോപ്പുലി റൊമാനി എന്ന പേരിൽ ഈ ദേവാലയത്തിൽ വണങ്ങപ്പെടുന്ന ദൈവമാതാവുമായുള്ള ഫ്രാൻസിസ് മാർപാപ്പയുടെ അഗാധമായ ബന്ധം പ്രകടമാക്കുന്നതാണ് ഗോൾഡൻ റോസെന്നു ആർച്ച് ബിഷപ്പ് റൊളണ്ടാസ് പറഞ്ഞു. #{blue->none->b->ദേവാലയത്തിന്റെ ഹൃസ്വചരിത്രം }# റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദേവാലയമാണ് സാന്‍റ മരിയ മഗ്ഗിയോരെ (Santa Maria Maggiore) അഥവ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍. എഡി 352ൽ പോപ്പ് ലിബേരിയുസിന്റെ (Liberius 352-366) ഭരണകാലത്താണ് ഈ ദേവാലയം നിർമ്മിച്ചത്. വി. ലൂക്കാ വരച്ചതായി വിശ്വസിക്കപ്പെടുന്ന സാലുസ് പോപ്പുലി റൊമാനി (the Protectress of the People of Rome) അഥവാ റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന മരിയൻ ചിത്രം ഏറെ പ്രസിദ്ധമാണ്. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മയായ വി. ഹെലേനയാണ് ഈ ചിത്രം വിശുദ്ധനാട്ടിൽ നിന്ന് ഇവിടെ കൊണ്ടുവന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-12-10-10:35:01.jpg
Keywords: റോസ
Category: 1
Sub Category:
Heading: 400 വര്‍ഷങ്ങള്‍ക്ക് ശേഷം സാലുസ് പോപ്പുലിക്കു മുന്നില്‍ പാപ്പയുടെ സുവര്‍ണ്ണ റോസാപ്പൂ സമര്‍പ്പണം
Content: വത്തിക്കാന്‍ സിറ്റി: റോമിലെ സാന്താ മരിയ മജോറ ബസിലിക്കയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രശസ്ത ചിത്രമായ സാലുസ് പോപ്പുലി റൊമാനിയ്ക്കു മുന്നില്‍ പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ. അമലോത്ഭവതിരുനാൾ ദിനമായ ഡിസംബർ എട്ടാം തീയതി വെള്ളിയാഴ്‌ച ഉച്ചയ്ക്കാണ് പാപ്പ വത്തിക്കാനിൽനിന്നു റോമിലെ ബസിലിക്കയിലെത്തിയത്. ദേവാലയത്തിലെത്തിയ ഫ്രാൻസിസ് പാപ്പ സ്വർണ്ണനിറത്തിലുള്ള റോസാപ്പൂ സമര്‍പ്പിച്ചു. റോമിലെ ഏറ്റവും പ്രസിദ്ധമായ ഈ മരിയൻ ചിത്രത്തിനു മുന്നിൽ ഒരു മാർപാപ്പ സ്വർണപുഷ്പങ്ങൾ സമർപ്പിക്കുന്നത് ഇതു മൂന്നാം തവണയാണ്. 1551-ൽ ജൂലിയസ് മൂന്നാമൻ പാപ്പയാണ് ആദ്യമായി സ്വർണ്ണറോസാപ്പൂ സമർപ്പിച്ചത്. തുടർന്ന് 1613-ൽ പോൾ അഞ്ചാമൻ പാപ്പയും ഈ ഐക്കൺ ചിത്രം പുതിയ കപ്പേളയിൽ പ്രതിഷ്ഠിക്കുന്ന അവസരത്തിൽ സ്വർണ്ണറോസാപ്പൂ സമർപ്പിച്ചു. നാനൂറു വർഷങ്ങൾക്കു ശേഷമാണ് ഒരു പാപ്പ സ്വർണ്ണറോസാപ്പൂ സമർപ്പിക്കുന്ന വിശേഷാല്‍ ചടങ്ങ് സാലുസ് പോപ്പുലി റൊമാനിയ്ക്കു മുന്നില്‍ നടന്നതെന്നതു ശ്രദ്ധേയമാണ്. സുവര്‍ണ്ണ റോസ് സമര്‍പ്പിക്കുന്ന ചടങ്ങിന് പുരാതനമായ പാരമ്പര്യത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഒന്നാണ്. ഇത് പാപ്പയുടെ അപ്പസ്തോലിക ആശീർവാദത്തെ പ്രതിനിധീകരിക്കുന്നതാണ്. ആശ്രമങ്ങൾ, ആരാധനാലയങ്ങൾ, പരമാധികാരികൾ, പ്രമുഖ വ്യക്തികൾ എന്നിവർക്ക് വിശ്വാസത്തോടും പൊതുനന്മയോടുമുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ലോക സമാധാനത്തിന് വേണ്ടി പാപ്പ പ്രാര്‍ത്ഥിച്ചു. നമ്മുടെ വിധി മരണമല്ല, ജീവിതമാണ്, വെറുപ്പല്ല, സാഹോദര്യമാണ്, സംഘട്ടനമല്ല, ഐക്യമാണ്, യുദ്ധമല്ല സമാധാനമാണെന്ന് പാപ്പ പറഞ്ഞു. ബസിലിക്കയുടെ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് റൊളണ്ടാസ് മക്രിക്കസ് പാപ്പയുടെ സാന്നിധ്യത്തിനും ചടങ്ങിനും സന്തോഷം പ്രകടിപ്പിച്ചു. സാലുസ് പോപ്പുലി റൊമാനി എന്ന പേരിൽ ഈ ദേവാലയത്തിൽ വണങ്ങപ്പെടുന്ന ദൈവമാതാവുമായുള്ള ഫ്രാൻസിസ് മാർപാപ്പയുടെ അഗാധമായ ബന്ധം പ്രകടമാക്കുന്നതാണ് ഗോൾഡൻ റോസെന്നു ആർച്ച് ബിഷപ്പ് റൊളണ്ടാസ് പറഞ്ഞു. #{blue->none->b->ദേവാലയത്തിന്റെ ഹൃസ്വചരിത്രം }# റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദേവാലയമാണ് സാന്‍റ മരിയ മഗ്ഗിയോരെ (Santa Maria Maggiore) അഥവ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍. എഡി 352ൽ പോപ്പ് ലിബേരിയുസിന്റെ (Liberius 352-366) ഭരണകാലത്താണ് ഈ ദേവാലയം നിർമ്മിച്ചത്. വി. ലൂക്കാ വരച്ചതായി വിശ്വസിക്കപ്പെടുന്ന സാലുസ് പോപ്പുലി റൊമാനി (the Protectress of the People of Rome) അഥവാ റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന മരിയൻ ചിത്രം ഏറെ പ്രസിദ്ധമാണ്. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മയായ വി. ഹെലേനയാണ് ഈ ചിത്രം വിശുദ്ധനാട്ടിൽ നിന്ന് ഇവിടെ കൊണ്ടുവന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-12-10-10:35:01.jpg
Keywords: റോസ
Content:
22322
Category: 1
Sub Category:
Heading: മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാന്‍ സീറോ മലബാർ സഭാ സിനഡ് സമ്മേളനം ജനുവരി എട്ടുമുതൽ
Content: കൊച്ചി: മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വിരമിച്ച ഒഴിവിൽ പുതിയ മേജർ ആർച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനായി സീറോ മലബാർ സഭാ സിനഡ് സമ്മേളനം 2024 ജനുവരി എട്ടുമുതൽ 13 വരെ സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ നടക്കും. സിനഡ് തെരഞ്ഞെടുക്കുന്ന പുതിയ മേജർ ആർച്ച് ബിഷപ്പിന് മാർപാപ്പയുടെ സ്ഥിരീകരണം ലഭിച്ചാലുടൻ ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം നടക്കും. തുടർന്നു സ്ഥാനാരോഹണവും നടക്കുമെന്ന് സഭയിലെ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അല്‍മായർക്കുമായി പുറപ്പെടുവിച്ച സർക്കുലറിൽ അഡ്‌മിനിസ്ട്രേറ്റർ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അറിയിച്ചു. സീറോ മലബാർ സഭയെ നയിക്കാനുള്ള ശുശ്രൂഷാപദവിയിലേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തി തെരഞ്ഞെടുക്കപ്പെടുന്നതിന് എല്ലാവരും പ്രാർത്ഥിക്കണമെന്നും ഇതിനായി തയാറാക്കിയിട്ടുള്ള പ്രാർത്ഥന ജനുവരി 13 വരെ സഭയിലെ എല്ലാ ദേവാലയങ്ങളിലും സന്യാസഭവനങ്ങളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാനയ്ക്കുശേഷവും കുടുംബങ്ങളിൽ സായാഹ്നപ്രാർത്ഥന യ്ക്കുശേഷവും ചൊല്ലണമെന്നും അഡ്‌മിനിസ്ട്രേറ്റർ ഓർമിപ്പിച്ചു. സീറോ മലബാർ സഭയുടെ ഹയരാർക്കിസ്ഥാപനത്തിന്റെ ശതാബ്ദി വർഷ സമാപനത്തിന്റെ ഭാഗമായി ഈ മാസം 21ന് സഭയിലെ എല്ലാ കത്തീഡ്രൽ ദേവാലയങ്ങളിലും രൂപതാധ്യക്ഷന്മാരുടെ കാർമികത്വത്തിൽ പ്രത്യേക വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിക്കണം. അന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും പ്രത്യേക വിശുദ്ധ കുർബാന അർപ്പിക്കും.
Image: /content_image/News/News-2023-12-11-10:19:57.jpg
Keywords: സീറോ മലബാ
Category: 1
Sub Category:
Heading: മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാന്‍ സീറോ മലബാർ സഭാ സിനഡ് സമ്മേളനം ജനുവരി എട്ടുമുതൽ
Content: കൊച്ചി: മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വിരമിച്ച ഒഴിവിൽ പുതിയ മേജർ ആർച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനായി സീറോ മലബാർ സഭാ സിനഡ് സമ്മേളനം 2024 ജനുവരി എട്ടുമുതൽ 13 വരെ സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ നടക്കും. സിനഡ് തെരഞ്ഞെടുക്കുന്ന പുതിയ മേജർ ആർച്ച് ബിഷപ്പിന് മാർപാപ്പയുടെ സ്ഥിരീകരണം ലഭിച്ചാലുടൻ ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം നടക്കും. തുടർന്നു സ്ഥാനാരോഹണവും നടക്കുമെന്ന് സഭയിലെ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അല്‍മായർക്കുമായി പുറപ്പെടുവിച്ച സർക്കുലറിൽ അഡ്‌മിനിസ്ട്രേറ്റർ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അറിയിച്ചു. സീറോ മലബാർ സഭയെ നയിക്കാനുള്ള ശുശ്രൂഷാപദവിയിലേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തി തെരഞ്ഞെടുക്കപ്പെടുന്നതിന് എല്ലാവരും പ്രാർത്ഥിക്കണമെന്നും ഇതിനായി തയാറാക്കിയിട്ടുള്ള പ്രാർത്ഥന ജനുവരി 13 വരെ സഭയിലെ എല്ലാ ദേവാലയങ്ങളിലും സന്യാസഭവനങ്ങളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാനയ്ക്കുശേഷവും കുടുംബങ്ങളിൽ സായാഹ്നപ്രാർത്ഥന യ്ക്കുശേഷവും ചൊല്ലണമെന്നും അഡ്‌മിനിസ്ട്രേറ്റർ ഓർമിപ്പിച്ചു. സീറോ മലബാർ സഭയുടെ ഹയരാർക്കിസ്ഥാപനത്തിന്റെ ശതാബ്ദി വർഷ സമാപനത്തിന്റെ ഭാഗമായി ഈ മാസം 21ന് സഭയിലെ എല്ലാ കത്തീഡ്രൽ ദേവാലയങ്ങളിലും രൂപതാധ്യക്ഷന്മാരുടെ കാർമികത്വത്തിൽ പ്രത്യേക വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിക്കണം. അന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും പ്രത്യേക വിശുദ്ധ കുർബാന അർപ്പിക്കും.
Image: /content_image/News/News-2023-12-11-10:19:57.jpg
Keywords: സീറോ മലബാ
Content:
22323
Category: 18
Sub Category:
Heading: യേശു ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവര്‍ക്ക് നാം പകരണം: കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ
Content: തിരുവനന്തപുരം: പ്രസരിക്കുന്ന ദൈവസ്നേഹത്തിൻ്റെ പുതിയ പതിപ്പുകളായി മാറുന്നതിനു നമുക്കു സാധിക്കണമെന്നു മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. മലങ്കര മാർത്തോമാ സുറിയാനി സഭയിൽ നവ എപ്പിസ്കോപ്പമാരായി അഭി ഷിക്തരായ സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം എന്നിവർക്കു തിരുവനന്തപുരം-കൊല്ലം ഭദ്രാസന ത്തിന്റെ നേതൃത്വത്തിൽ മുക്കോലയ്ക്കൽ സെൻ്റ തോമസ് സ്‌കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പൗരസ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ ദേവാലയത്തിലെ വിശുദ്ധ കുർബാനയ്ക്കും കൂദാശകൾക്കുംവേണ്ടി മാത്രമല്ല നാം അഭിഷിക്തരായിരിക്കുന്നത് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. യേശു ക്രിസ്തുവിന്റെ സ്നേഹം പ്രസരിപ്പിക്കുന്നതിനു സമാനതകളില്ലാത്ത വെല്ലു വിളികൾ നേരിടുന്ന സമയത്താണ് മാർത്തോമാ സുറിയാനി സഭയിൽ മൂന്നുമേൽപട്ടക്കാർ തങ്ങളുടെ നിയോഗവുമായി ഈ പൊതുസമൂഹത്തിലേക്കു വരുന്നത്. അത് ഗാസയിലാകാം, യുക്രൈനിലാകാം നമ്മുടെ രാജ്യത്താകാം. യേശുക്രിസ്തുവിൻ്റെ സ്നേഹത്തിൻ്റെ പ്രസരണം സാധിതമാകുന്നതിനും വേഗതയിലാകുന്നതിനും സാധിക്കണം. എല്ലാ മതവിഭാഗങ്ങളും തമ്മിൽ കരങ്ങൾ ചേർത്തു പിടിച്ച് മുന്നോട്ട് പോകേണ്ട ഘട്ടമാണിത്. ദുർബലരെ ശക്തിപ്പെടുത്തുന്നതിനായി നാം ഒരുമിക്കണം. അതേസമയം ദാരിദ്രത്തിന്റെ പേര് പറയുമ്പോൾ പോലും മതത്തിൻ്റെ ലേബൽ ഒട്ടിക്കുന്ന പുതിയ സങ്കീർണതകൾ ഉയർന്നുവരുന്ന കാലത്ത് മനുഷ്യരെ മനുഷ്യരായി കാണുന്നതിനുള്ള നന്മ ഓരോ മനസിലും വിരിയണം. മാർത്തോമാ സുറിയാനി സഭയിൽ നവ എപ്പിസ്കോപ്പമാരായ സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം എന്നിവരുടെ ലാളിത്യം, ജീവിതം, ബന്ധങ്ങൾ, തുറവി എല്ലാം മാർത്തോമാ സഭയെയും ക്രൈസ്‌തവ സഭയെയും ഭാരതത്തിൽ ഒരു പുതിയ ദിശയിലേക്ക് എത്തിക്കുമെന്ന കാര്യത്തിൽ തനിക്കുറപ്പുണ്ടെന്നും കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. സഭയ്ക്ക് ഇത് അനുഗ്രഹത്തിൻ്റെ നിമിഷങ്ങളാണ്. പിതാക്കന്മാരെ അനുമോദിക്കുന്ന ഈ നിമിഷം തിരുസഭയുടെ വലിയ പ്രതീക്ഷയും പൊതുസമൂഹത്തിന്റെ ചിന്തയും നമ്മോടൊപ്പമുണ്ട്. മാർത്തോമാ സുറിയാനി സഭയ്ക്ക് ഈ അഭിഷിക്തരെക്കുറിച്ച് ചിന്തയും പ്രതീക്ഷകളുമുണ്ട്. ദൈവരാജ്യം എന്നത് ഇന്ന് ഏറെ തെറ്റിദ്ധരിക്കാൻ സാധ്യതയുള്ള ഒന്നാണ്. എല്ലാവരും ഒരുപോലെ ചേർന്നു നിൽക്കുന്ന ഒരു അനുഭവമാണ് നമുക്കു വേണ്ടത്. മദർ തെരേസയുടെ ഒരു പ്രബോധനം ഈ അവസരത്തിൽ ഓർമിക്കുന്നത് നല്ലതാണെന്നും കർദ്ദിനാൾ പറഞ്ഞു. കുഷ്‌ഠ രോഗിയുടെ മുറിവിൽ താൻ യേശു ക്രിസ്തുവിന്റെ തിരുമുഖം കാണുന്നുവെന്ന വിശുദ്ധ മദർ തെരേസയുടെ വാക്കുകൾ നമുക്കു പ്രചോദനമാകട്ടെ എന്നും അദ്ദേഹം പറഞ്ഞു. മലങ്കര മാർ ത്തോമാ സുറിയാനി സഭയുടെ തിരുവനന്തപുരം-കൊല്ലം ഭദ്രാസന അധ്യക്ഷൻ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപോലീത്ത അധ്യക്ഷനായിരുന്നു.
Image: /content_image/India/India-2023-12-11-10:38:42.jpg
Keywords: ബാവ
Category: 18
Sub Category:
Heading: യേശു ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവര്‍ക്ക് നാം പകരണം: കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ
Content: തിരുവനന്തപുരം: പ്രസരിക്കുന്ന ദൈവസ്നേഹത്തിൻ്റെ പുതിയ പതിപ്പുകളായി മാറുന്നതിനു നമുക്കു സാധിക്കണമെന്നു മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. മലങ്കര മാർത്തോമാ സുറിയാനി സഭയിൽ നവ എപ്പിസ്കോപ്പമാരായി അഭി ഷിക്തരായ സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം എന്നിവർക്കു തിരുവനന്തപുരം-കൊല്ലം ഭദ്രാസന ത്തിന്റെ നേതൃത്വത്തിൽ മുക്കോലയ്ക്കൽ സെൻ്റ തോമസ് സ്‌കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പൗരസ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ ദേവാലയത്തിലെ വിശുദ്ധ കുർബാനയ്ക്കും കൂദാശകൾക്കുംവേണ്ടി മാത്രമല്ല നാം അഭിഷിക്തരായിരിക്കുന്നത് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. യേശു ക്രിസ്തുവിന്റെ സ്നേഹം പ്രസരിപ്പിക്കുന്നതിനു സമാനതകളില്ലാത്ത വെല്ലു വിളികൾ നേരിടുന്ന സമയത്താണ് മാർത്തോമാ സുറിയാനി സഭയിൽ മൂന്നുമേൽപട്ടക്കാർ തങ്ങളുടെ നിയോഗവുമായി ഈ പൊതുസമൂഹത്തിലേക്കു വരുന്നത്. അത് ഗാസയിലാകാം, യുക്രൈനിലാകാം നമ്മുടെ രാജ്യത്താകാം. യേശുക്രിസ്തുവിൻ്റെ സ്നേഹത്തിൻ്റെ പ്രസരണം സാധിതമാകുന്നതിനും വേഗതയിലാകുന്നതിനും സാധിക്കണം. എല്ലാ മതവിഭാഗങ്ങളും തമ്മിൽ കരങ്ങൾ ചേർത്തു പിടിച്ച് മുന്നോട്ട് പോകേണ്ട ഘട്ടമാണിത്. ദുർബലരെ ശക്തിപ്പെടുത്തുന്നതിനായി നാം ഒരുമിക്കണം. അതേസമയം ദാരിദ്രത്തിന്റെ പേര് പറയുമ്പോൾ പോലും മതത്തിൻ്റെ ലേബൽ ഒട്ടിക്കുന്ന പുതിയ സങ്കീർണതകൾ ഉയർന്നുവരുന്ന കാലത്ത് മനുഷ്യരെ മനുഷ്യരായി കാണുന്നതിനുള്ള നന്മ ഓരോ മനസിലും വിരിയണം. മാർത്തോമാ സുറിയാനി സഭയിൽ നവ എപ്പിസ്കോപ്പമാരായ സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം എന്നിവരുടെ ലാളിത്യം, ജീവിതം, ബന്ധങ്ങൾ, തുറവി എല്ലാം മാർത്തോമാ സഭയെയും ക്രൈസ്‌തവ സഭയെയും ഭാരതത്തിൽ ഒരു പുതിയ ദിശയിലേക്ക് എത്തിക്കുമെന്ന കാര്യത്തിൽ തനിക്കുറപ്പുണ്ടെന്നും കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. സഭയ്ക്ക് ഇത് അനുഗ്രഹത്തിൻ്റെ നിമിഷങ്ങളാണ്. പിതാക്കന്മാരെ അനുമോദിക്കുന്ന ഈ നിമിഷം തിരുസഭയുടെ വലിയ പ്രതീക്ഷയും പൊതുസമൂഹത്തിന്റെ ചിന്തയും നമ്മോടൊപ്പമുണ്ട്. മാർത്തോമാ സുറിയാനി സഭയ്ക്ക് ഈ അഭിഷിക്തരെക്കുറിച്ച് ചിന്തയും പ്രതീക്ഷകളുമുണ്ട്. ദൈവരാജ്യം എന്നത് ഇന്ന് ഏറെ തെറ്റിദ്ധരിക്കാൻ സാധ്യതയുള്ള ഒന്നാണ്. എല്ലാവരും ഒരുപോലെ ചേർന്നു നിൽക്കുന്ന ഒരു അനുഭവമാണ് നമുക്കു വേണ്ടത്. മദർ തെരേസയുടെ ഒരു പ്രബോധനം ഈ അവസരത്തിൽ ഓർമിക്കുന്നത് നല്ലതാണെന്നും കർദ്ദിനാൾ പറഞ്ഞു. കുഷ്‌ഠ രോഗിയുടെ മുറിവിൽ താൻ യേശു ക്രിസ്തുവിന്റെ തിരുമുഖം കാണുന്നുവെന്ന വിശുദ്ധ മദർ തെരേസയുടെ വാക്കുകൾ നമുക്കു പ്രചോദനമാകട്ടെ എന്നും അദ്ദേഹം പറഞ്ഞു. മലങ്കര മാർ ത്തോമാ സുറിയാനി സഭയുടെ തിരുവനന്തപുരം-കൊല്ലം ഭദ്രാസന അധ്യക്ഷൻ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപോലീത്ത അധ്യക്ഷനായിരുന്നു.
Image: /content_image/India/India-2023-12-11-10:38:42.jpg
Keywords: ബാവ