Contents
Displaying 22851-22860 of 24979 results.
Content:
23276
Category: 1
Sub Category:
Heading: വിടവാങ്ങിയ മലാവി വൈസ് പ്രസിഡന്‍റ് കത്തോലിക്ക വിശ്വാസത്തെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തിയ ഭരണാധികാരി
Content: ലിലോംഗ്‌വേ: തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയില്‍ വിമാന അപകടത്തില്‍ മരിച്ച വൈസ് പ്രസിഡന്റ് സാലോസ് ഷിലിമ കത്തോലിക്ക വിശ്വാസത്തെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തിയ ഭരണാധികാരി. തിങ്കളാഴ്‌ച സാലോസ് ഉള്‍പ്പെടെയുള്ള പത്ത് പേര്‍ അടങ്ങുന്ന സംഘം സഞ്ചരിച്ച വിമാനം റഡാറിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായിരുന്നു. രക്ഷാപ്രവർത്തകർ തകർന്ന വിമാനം കണ്ടെത്തിയെന്നും ആരും ജീവനോടെയില്ലെന്നും പ്രസിഡൻ്റ് ലസാറസ് ചക്വേര വൈകാതെ അറിയിക്കുകയായിരിന്നു. "വിശ്വാസിയായ കത്തോലിക്കൻ" എന്നാണ് എപ്പിസ്കോപ്പൽ കോൺഫറൻസ് ഓഫ് മലാവി (ഇസിഎം) ജനറൽ സെക്രട്ടറി വലേരിയാനോ മിത്സെക മരണമടഞ്ഞ വൈസ് പ്രസിഡന്‍റിനെ വിശേഷിപ്പിച്ചത്. എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുത്ത വളരെ ഭക്തിയുള്ള കത്തോലിക്ക വിശ്വാസിയായിരിന്നു അദ്ദേഹമെന്നും പറഞ്ഞു. പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ സാലോസ് ഷിലിമയുടെ ജീവിത പങ്കാളിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കത്തോലിക്കര്‍ അറിവുള്ളവരായിരിക്കണമെന്നും, മറ്റുള്ളവരുടെ പ്രത്യേകിച്ച് ഇതരസഭകളില്‍ നിന്നുമുള്ളവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ എപ്പോഴും തയ്യാറായിരിക്കണമെന്നും മരണമടഞ്ഞ വൈസ് പ്രസിഡന്‍റ് തുറന്നുപറഞ്ഞിട്ടുണ്ട്. കത്തോലിക്കാ വിശ്വാസത്തെയും പ്രമാണങ്ങളേയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിശുദ്ധ ലിഖിതങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്തരങ്ങള്‍ നല്‍കുന്ന ചോദ്യോത്തര ബൈബിള്‍ മലാവി സഭാനേതൃത്വം പുറത്തിറക്കിയപ്പോള്‍ സാലോസ് ഷിലിമയായിരിന്നു ഇതിന്റെ അംബാസിഡര്‍. 2018 ലെ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 77.3% ക്രിസ്ത്യാനികളാണ്. മൊത്തം ജനസംഖ്യയുടെ 17.2% ആണ് കത്തോലിക്ക വിശ്വാസികള്‍. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-12-11:55:05.jpg
Keywords: മലാവി
Category: 1
Sub Category:
Heading: വിടവാങ്ങിയ മലാവി വൈസ് പ്രസിഡന്‍റ് കത്തോലിക്ക വിശ്വാസത്തെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തിയ ഭരണാധികാരി
Content: ലിലോംഗ്‌വേ: തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയില്‍ വിമാന അപകടത്തില്‍ മരിച്ച വൈസ് പ്രസിഡന്റ് സാലോസ് ഷിലിമ കത്തോലിക്ക വിശ്വാസത്തെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തിയ ഭരണാധികാരി. തിങ്കളാഴ്‌ച സാലോസ് ഉള്‍പ്പെടെയുള്ള പത്ത് പേര്‍ അടങ്ങുന്ന സംഘം സഞ്ചരിച്ച വിമാനം റഡാറിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായിരുന്നു. രക്ഷാപ്രവർത്തകർ തകർന്ന വിമാനം കണ്ടെത്തിയെന്നും ആരും ജീവനോടെയില്ലെന്നും പ്രസിഡൻ്റ് ലസാറസ് ചക്വേര വൈകാതെ അറിയിക്കുകയായിരിന്നു. "വിശ്വാസിയായ കത്തോലിക്കൻ" എന്നാണ് എപ്പിസ്കോപ്പൽ കോൺഫറൻസ് ഓഫ് മലാവി (ഇസിഎം) ജനറൽ സെക്രട്ടറി വലേരിയാനോ മിത്സെക മരണമടഞ്ഞ വൈസ് പ്രസിഡന്‍റിനെ വിശേഷിപ്പിച്ചത്. എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുത്ത വളരെ ഭക്തിയുള്ള കത്തോലിക്ക വിശ്വാസിയായിരിന്നു അദ്ദേഹമെന്നും പറഞ്ഞു. പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ സാലോസ് ഷിലിമയുടെ ജീവിത പങ്കാളിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കത്തോലിക്കര്‍ അറിവുള്ളവരായിരിക്കണമെന്നും, മറ്റുള്ളവരുടെ പ്രത്യേകിച്ച് ഇതരസഭകളില്‍ നിന്നുമുള്ളവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ എപ്പോഴും തയ്യാറായിരിക്കണമെന്നും മരണമടഞ്ഞ വൈസ് പ്രസിഡന്‍റ് തുറന്നുപറഞ്ഞിട്ടുണ്ട്. കത്തോലിക്കാ വിശ്വാസത്തെയും പ്രമാണങ്ങളേയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിശുദ്ധ ലിഖിതങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്തരങ്ങള്‍ നല്‍കുന്ന ചോദ്യോത്തര ബൈബിള്‍ മലാവി സഭാനേതൃത്വം പുറത്തിറക്കിയപ്പോള്‍ സാലോസ് ഷിലിമയായിരിന്നു ഇതിന്റെ അംബാസിഡര്‍. 2018 ലെ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 77.3% ക്രിസ്ത്യാനികളാണ്. മൊത്തം ജനസംഖ്യയുടെ 17.2% ആണ് കത്തോലിക്ക വിശ്വാസികള്‍. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-12-11:55:05.jpg
Keywords: മലാവി
Content:
23277
Category: 1
Sub Category:
Heading: മേജർ ആര്‍ച്ച് ബിഷപ്പിന്റെ പേരിൽ വ്യാജ സർക്കുലർ പ്രചരിക്കുന്നു
Content: കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ലെറ്റർഹെഡ്ഡിൽ മേജർ ആർച്ചു ബിഷപ്പിൻ്റെ ഒപ്പോടുകൂടി വ്യാജ സര്‍ക്കുലര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സർക്കുലർ 5/2024, dated 15 June 2024 എന്ന ഉള്ളടക്കത്തോടെയാണ് വ്യാജ പ്രചരണം നടക്കുന്നത്. ജൂലൈ 3 മുതൽ എറണാകുളം- അങ്കമാലി അതിരൂപതയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളാണ് സർക്കുലറിൻ്റെ ഉള്ളടക്കം. ഇത്തരമൊരു സർക്കുലർ മേജർ ആർച്ചുബിഷപ്പ് നൽകിയിട്ടില്ല. ഇത് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസിസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയുള്ള ആരുടെയോ പരിശ്രമത്തിൻ്റെ ഭാഗമാണെന്നും ഇക്കാര്യത്തിൽ വിശ്വാസി സമൂഹം ജാഗ്രത പുലർത്തണമെന്നും ഇത്തരം തെറ്റായ കാര്യങ്ങൾ ചെയ്യുന്നവർ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും സീറോ മലബാര്‍ സഭാനേതൃത്വം പ്രസ്താവിച്ചു. സീറോ മലബാർ സഭയിൽ ജൂലൈ മൂന്നു മുതൽ ഏകീകൃത രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കാത്ത വൈദികർ കത്തോലിക്കാ സഭയുടെ കൂട്ടായ്‌മയിൽനിന്നു പുറത്തുപോയതായി കണക്കാക്കപ്പെടുമെന്ന് സഭാ നേതൃത്വം ഇക്കഴിഞ്ഞ ദിവസം അറിയിച്ചിരിന്നു. ജൂലൈ മൂന്നിനുശേഷവും ഏകീകൃത രീതിയിൽനിന്നു വ്യത്യസ്തമായി വിശുദ്ധ കുർബാന അർപ്പിക്കുന്ന വൈദികർക്ക് ജൂലൈ നാലു മുതൽ കത്തോലിക്ക സഭയിൽ പൗരോഹിത്യ ശുശ്രൂഷ നിർവഹിക്കുന്നതിൽനിന്ന് ഇനിയൊരു മുന്നറിയിപ്പില്ലാതെ വിലക്കേർപ്പെടുത്തുന്നതാണ്. തീരുമാനം സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയർപ്പിക്കുന്ന എല്ലാ വൈദികർക്കും ബാധകമായിരിക്കുമെന്നും സർക്കുലറിൽ സൂചിപ്പിച്ചിരിന്നു.
Image: /content_image/News/News-2024-06-12-14:57:50.jpg
Keywords: വ്യാജ
Category: 1
Sub Category:
Heading: മേജർ ആര്‍ച്ച് ബിഷപ്പിന്റെ പേരിൽ വ്യാജ സർക്കുലർ പ്രചരിക്കുന്നു
Content: കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ലെറ്റർഹെഡ്ഡിൽ മേജർ ആർച്ചു ബിഷപ്പിൻ്റെ ഒപ്പോടുകൂടി വ്യാജ സര്‍ക്കുലര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സർക്കുലർ 5/2024, dated 15 June 2024 എന്ന ഉള്ളടക്കത്തോടെയാണ് വ്യാജ പ്രചരണം നടക്കുന്നത്. ജൂലൈ 3 മുതൽ എറണാകുളം- അങ്കമാലി അതിരൂപതയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളാണ് സർക്കുലറിൻ്റെ ഉള്ളടക്കം. ഇത്തരമൊരു സർക്കുലർ മേജർ ആർച്ചുബിഷപ്പ് നൽകിയിട്ടില്ല. ഇത് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസിസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയുള്ള ആരുടെയോ പരിശ്രമത്തിൻ്റെ ഭാഗമാണെന്നും ഇക്കാര്യത്തിൽ വിശ്വാസി സമൂഹം ജാഗ്രത പുലർത്തണമെന്നും ഇത്തരം തെറ്റായ കാര്യങ്ങൾ ചെയ്യുന്നവർ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും സീറോ മലബാര്‍ സഭാനേതൃത്വം പ്രസ്താവിച്ചു. സീറോ മലബാർ സഭയിൽ ജൂലൈ മൂന്നു മുതൽ ഏകീകൃത രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കാത്ത വൈദികർ കത്തോലിക്കാ സഭയുടെ കൂട്ടായ്‌മയിൽനിന്നു പുറത്തുപോയതായി കണക്കാക്കപ്പെടുമെന്ന് സഭാ നേതൃത്വം ഇക്കഴിഞ്ഞ ദിവസം അറിയിച്ചിരിന്നു. ജൂലൈ മൂന്നിനുശേഷവും ഏകീകൃത രീതിയിൽനിന്നു വ്യത്യസ്തമായി വിശുദ്ധ കുർബാന അർപ്പിക്കുന്ന വൈദികർക്ക് ജൂലൈ നാലു മുതൽ കത്തോലിക്ക സഭയിൽ പൗരോഹിത്യ ശുശ്രൂഷ നിർവഹിക്കുന്നതിൽനിന്ന് ഇനിയൊരു മുന്നറിയിപ്പില്ലാതെ വിലക്കേർപ്പെടുത്തുന്നതാണ്. തീരുമാനം സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയർപ്പിക്കുന്ന എല്ലാ വൈദികർക്കും ബാധകമായിരിക്കുമെന്നും സർക്കുലറിൽ സൂചിപ്പിച്ചിരിന്നു.
Image: /content_image/News/News-2024-06-12-14:57:50.jpg
Keywords: വ്യാജ
Content:
23278
Category: 1
Sub Category:
Heading: തട്ടിക്കൊണ്ടുപോകലിന് ഇരയായ മറ്റൊരു നൈജീരിയന്‍ വൈദികന് കൂടി മോചനം
Content: കടൂണ: നൈജീരിയന്‍ സംസ്ഥാനമായ കടൂണയില്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായ മറ്റൊരു നൈജീരിയൻ വൈദികന് കൂടി മോചനം. ജൂൺ 9 ഞായറാഴ്ച സാംഗോ കറ്റാഫ് പ്രാദേശിക പരിധിയിലെ സമാൻ ദാബോയിലെ സെൻ്റ് തോമസ് ഇടവകയുടെ റെക്‌ടറിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഫാ. ഗബ്രിയേൽ ഉകെയെയാണ് അക്രമികള്‍ ഒരു ദിവസത്തിന് ശേഷം മോചിപ്പിച്ചിരിക്കുന്നത്. വൈദികന്‍ സുരക്ഷിതമായി മോചിപ്പിക്കപ്പെട്ടുവെന്നും പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദിയര്‍പ്പിക്കുന്നതായും കഫൻചാൻ രൂപത വക്താവ് ഫാ. ഗബ്രിയേൽ ഒകാഫോര്‍ അറിയിച്ചു. നൈജീരിയയിലെ വൈദികരെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകൽ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ഫാ. ഉകെയെ തട്ടിക്കൊണ്ടുപോയ സംഭവം. യോള രൂപതയിലെ വൈദികനായ ഫാ. ഒലിവർ ബൂബയെ മെയ് 21ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയി ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് മോചിപ്പിച്ചത്. മേയ് 15-ന് ഒനിറ്റ്ഷാ അതിരൂപത വൈദികനായ ഫാ. ബേസിൽ ഗ്ബുസുവോയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയിരിന്നു. എട്ട് ദിവസങ്ങള്‍ക്ക് ശേഷം മെയ് 23-ന് അർദ്ധരാത്രിയോടെ ഉഫുമയ്ക്ക് സമീപമുള്ള സ്ഥലത്ത് വൈദികനെ ഉപേക്ഷിക്കുകയായിരിന്നു. ഇക്കഴിഞ്ഞ അഞ്ചു മാസത്തിനിടെ നൈജീരിയയില്‍ തട്ടിക്കൊണ്ടു പോകലിന് ഇരയായ ആറാമത്തെ കത്തോലിക്ക വൈദികനാണ് ഫാ. ഗബ്രിയേൽ ഉകെ. ചില വൈദികരെ മോചിപ്പിക്കാന്‍ സഭയ്ക്കു മോചനദ്രവ്യം നല്‍കേണ്ടി വന്നിരിന്നു. മോഷണം, ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവയുമായി നൈജീരിയയിലെ സാധാരണക്കാര്‍ പോരാടുകയാണ്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായ നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുന്നതായി ആരോപിക്കപ്പെടുന്ന ഭീകര സംഘടനയായ ബോക്കോ ഹറാം 2009 മുതൽ രാജ്യത്ത് കനത്ത വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-12-16:00:10.jpg
Keywords: നൈജീ
Category: 1
Sub Category:
Heading: തട്ടിക്കൊണ്ടുപോകലിന് ഇരയായ മറ്റൊരു നൈജീരിയന്‍ വൈദികന് കൂടി മോചനം
Content: കടൂണ: നൈജീരിയന്‍ സംസ്ഥാനമായ കടൂണയില്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായ മറ്റൊരു നൈജീരിയൻ വൈദികന് കൂടി മോചനം. ജൂൺ 9 ഞായറാഴ്ച സാംഗോ കറ്റാഫ് പ്രാദേശിക പരിധിയിലെ സമാൻ ദാബോയിലെ സെൻ്റ് തോമസ് ഇടവകയുടെ റെക്‌ടറിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഫാ. ഗബ്രിയേൽ ഉകെയെയാണ് അക്രമികള്‍ ഒരു ദിവസത്തിന് ശേഷം മോചിപ്പിച്ചിരിക്കുന്നത്. വൈദികന്‍ സുരക്ഷിതമായി മോചിപ്പിക്കപ്പെട്ടുവെന്നും പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദിയര്‍പ്പിക്കുന്നതായും കഫൻചാൻ രൂപത വക്താവ് ഫാ. ഗബ്രിയേൽ ഒകാഫോര്‍ അറിയിച്ചു. നൈജീരിയയിലെ വൈദികരെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകൽ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ഫാ. ഉകെയെ തട്ടിക്കൊണ്ടുപോയ സംഭവം. യോള രൂപതയിലെ വൈദികനായ ഫാ. ഒലിവർ ബൂബയെ മെയ് 21ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയി ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് മോചിപ്പിച്ചത്. മേയ് 15-ന് ഒനിറ്റ്ഷാ അതിരൂപത വൈദികനായ ഫാ. ബേസിൽ ഗ്ബുസുവോയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയിരിന്നു. എട്ട് ദിവസങ്ങള്‍ക്ക് ശേഷം മെയ് 23-ന് അർദ്ധരാത്രിയോടെ ഉഫുമയ്ക്ക് സമീപമുള്ള സ്ഥലത്ത് വൈദികനെ ഉപേക്ഷിക്കുകയായിരിന്നു. ഇക്കഴിഞ്ഞ അഞ്ചു മാസത്തിനിടെ നൈജീരിയയില്‍ തട്ടിക്കൊണ്ടു പോകലിന് ഇരയായ ആറാമത്തെ കത്തോലിക്ക വൈദികനാണ് ഫാ. ഗബ്രിയേൽ ഉകെ. ചില വൈദികരെ മോചിപ്പിക്കാന്‍ സഭയ്ക്കു മോചനദ്രവ്യം നല്‍കേണ്ടി വന്നിരിന്നു. മോഷണം, ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവയുമായി നൈജീരിയയിലെ സാധാരണക്കാര്‍ പോരാടുകയാണ്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായ നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുന്നതായി ആരോപിക്കപ്പെടുന്ന ഭീകര സംഘടനയായ ബോക്കോ ഹറാം 2009 മുതൽ രാജ്യത്ത് കനത്ത വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-12-16:00:10.jpg
Keywords: നൈജീ
Content:
23279
Category: 1
Sub Category:
Heading: സിഡ്‌നിയില്‍ മഴയെ അവഗണിച്ച് കത്തീഡ്രലിന് മുന്നില്‍ മുട്ടുകുത്തി പുരുഷന്മാരുടെ ജപമാല: വീഡിയോ കണ്ടത് 33 ലക്ഷത്തോളം പേര്‍
Content: സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ സെൻ്റ് മേരീസ് കത്തീഡ്രലിന് മുന്നിൽ മഴയെ അവഗണിച്ച് കുട്ടികളും പുരുഷന്മാരും ജപമാല ചൊല്ലുന്ന വികാരഭരിതമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഫേസ്ബുക്കില്‍ മാത്രം 33 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നനഞ്ഞ നടപ്പാതയ്ക്ക് മുകളിലൂടെ കുനിഞ്ഞ് നിൽക്കുന്ന പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ദൃശ്യം വീഡിയോയില്‍ വ്യക്തമാണ്. ശക്തമായ മഴയ്ക്കു നടുവിലും മുട്ടുകള്‍ കുത്തിയും കരങ്ങള്‍ കൂപ്പിയും പുരുഷന്മാര്‍ ജപമാല ചൊല്ലുന്നുണ്ട്. ഇതില്‍ തീക്ഷ്തയോടെ കുട്ടികളും ഭാഗഭാക്കാകുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ വസ്തുത. 'മാക്‌സിമസ് മെൻസ് മിനിസ്ട്രി'യിൽ നിന്നുള്ള ഐവിക കോവാകാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് ഒട്ടും പ്രതീക്ഷിക്കാതെ വൈറലാകുകയായിരിന്നുവെന്ന് അദ്ദേഹം പറയുന്നു. എന്റെ ഐഫോണിൽ നിമിഷനേരംകൊണ്ട് ഷൂട്ട് ചെയ്തതാണ്. മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിക്കുന്നവരുടെ 20 സെക്കൻഡ് മാത്രം ദൈര്‍ഖ്യമുള്ള ദൃശ്യം ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ, ഫേസ്ബുക്കിൽ 2.4 ദശലക്ഷം പേരാണ് കണ്ടത്. ഇൻസ്റ്റാഗ്രാമിൽ തുടക്കത്തില്‍ 500,000 കാഴ്ചക്കാരാണ് ഉണ്ടായിരിന്നത്. ഇത് ഇപ്പോഴും ആയിരങ്ങള്‍ ഷെയര്‍ ചെയ്യുകയാണെന്ന് ഐവിക പറയുന്നു. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Freel%2F1764460704082761%2F&show_text=false&width=267&t=0" width="267" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> കഴിഞ്ഞ രണ്ടര വർഷമായി, എല്ലാ മാസത്തെയും ആദ്യ ശനിയാഴ്ചകളിൽ ദൈവമാതാവിനോടുള്ള മാധ്യസ്ഥവും പരിഹാര പ്രാര്‍ത്ഥനയുമായി സിഡ്‌നിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പുരുഷൻമാരുടെ സംഘങ്ങൾ ഓസ്‌ട്രേലിയയുടെ ദേശീയ ദേവാലയങ്ങളുടെ മുറ്റത്ത് ഒത്തുകൂടുന്നുണ്ട്. മാക്സിമസ് മെൻസ് മിനിസ്ട്രി നെറ്റ്‌വർക്ക് എന്ന പേരില്‍ കേവലം 30 പേരുടെ പങ്കാളിത്തതോടെ ആരംഭിച്ച ഈ കൂട്ടായ്മയില്‍ ഇന്ന് മുന്നൂറ്റിഅന്‍പതില്‍ അധികം പുരുഷന്മാരുടെ പങ്കാളിത്തമുണ്ട്. ജോലി സമയം ക്രമീകരിച്ചും അവധിയെടുത്തും മക്കളെ കൂട്ടിക്കൊണ്ടും നിരവധി പുരുഷന്മാരാണ് ശക്തമായ സാക്ഷ്യവുമായി ഒരുമിച്ചുകൂടുന്നത്. സിഡ്‌നി കൂടാതെ പെർത്ത്, അഡ്‌ലെയ്ഡ്, മെൽബൺ, കാൻബെറ, ന്യൂകാസിൽ, ഹൊബാർട്ട്, കൂടാതെ സൺഷൈൻ കോസ്റ്റ് തുടങ്ങിയ മറ്റ് നഗരങ്ങളിലും സമാനമായ വിധത്തില്‍ പ്രതിമാസ ജപമാല പ്രാർത്ഥനാകൂട്ടായ്മകള്‍ പുരുഷന്മാര്‍ നടത്തുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ദൈവമാതാവിന്റെ മാധ്യസ്ഥം തേടി പോളണ്ടിലും, അയര്‍ലണ്ടിലും ഉത്ഭവിച്ച് മറ്റ് രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിച്ച 'പുരുഷന്‍മാരുടെ ജപമാല' ഇന്ന് അന്‍പതോളം രാജ്യങ്ങളില്‍ നടക്കുന്നുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-12-18:55:06.jpg
Keywords: ഓസ്‌ട്രേലിയ
Category: 1
Sub Category:
Heading: സിഡ്‌നിയില്‍ മഴയെ അവഗണിച്ച് കത്തീഡ്രലിന് മുന്നില്‍ മുട്ടുകുത്തി പുരുഷന്മാരുടെ ജപമാല: വീഡിയോ കണ്ടത് 33 ലക്ഷത്തോളം പേര്‍
Content: സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ സെൻ്റ് മേരീസ് കത്തീഡ്രലിന് മുന്നിൽ മഴയെ അവഗണിച്ച് കുട്ടികളും പുരുഷന്മാരും ജപമാല ചൊല്ലുന്ന വികാരഭരിതമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഫേസ്ബുക്കില്‍ മാത്രം 33 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നനഞ്ഞ നടപ്പാതയ്ക്ക് മുകളിലൂടെ കുനിഞ്ഞ് നിൽക്കുന്ന പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ദൃശ്യം വീഡിയോയില്‍ വ്യക്തമാണ്. ശക്തമായ മഴയ്ക്കു നടുവിലും മുട്ടുകള്‍ കുത്തിയും കരങ്ങള്‍ കൂപ്പിയും പുരുഷന്മാര്‍ ജപമാല ചൊല്ലുന്നുണ്ട്. ഇതില്‍ തീക്ഷ്തയോടെ കുട്ടികളും ഭാഗഭാക്കാകുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ വസ്തുത. 'മാക്‌സിമസ് മെൻസ് മിനിസ്ട്രി'യിൽ നിന്നുള്ള ഐവിക കോവാകാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് ഒട്ടും പ്രതീക്ഷിക്കാതെ വൈറലാകുകയായിരിന്നുവെന്ന് അദ്ദേഹം പറയുന്നു. എന്റെ ഐഫോണിൽ നിമിഷനേരംകൊണ്ട് ഷൂട്ട് ചെയ്തതാണ്. മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിക്കുന്നവരുടെ 20 സെക്കൻഡ് മാത്രം ദൈര്‍ഖ്യമുള്ള ദൃശ്യം ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ, ഫേസ്ബുക്കിൽ 2.4 ദശലക്ഷം പേരാണ് കണ്ടത്. ഇൻസ്റ്റാഗ്രാമിൽ തുടക്കത്തില്‍ 500,000 കാഴ്ചക്കാരാണ് ഉണ്ടായിരിന്നത്. ഇത് ഇപ്പോഴും ആയിരങ്ങള്‍ ഷെയര്‍ ചെയ്യുകയാണെന്ന് ഐവിക പറയുന്നു. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Freel%2F1764460704082761%2F&show_text=false&width=267&t=0" width="267" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> കഴിഞ്ഞ രണ്ടര വർഷമായി, എല്ലാ മാസത്തെയും ആദ്യ ശനിയാഴ്ചകളിൽ ദൈവമാതാവിനോടുള്ള മാധ്യസ്ഥവും പരിഹാര പ്രാര്‍ത്ഥനയുമായി സിഡ്‌നിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പുരുഷൻമാരുടെ സംഘങ്ങൾ ഓസ്‌ട്രേലിയയുടെ ദേശീയ ദേവാലയങ്ങളുടെ മുറ്റത്ത് ഒത്തുകൂടുന്നുണ്ട്. മാക്സിമസ് മെൻസ് മിനിസ്ട്രി നെറ്റ്‌വർക്ക് എന്ന പേരില്‍ കേവലം 30 പേരുടെ പങ്കാളിത്തതോടെ ആരംഭിച്ച ഈ കൂട്ടായ്മയില്‍ ഇന്ന് മുന്നൂറ്റിഅന്‍പതില്‍ അധികം പുരുഷന്മാരുടെ പങ്കാളിത്തമുണ്ട്. ജോലി സമയം ക്രമീകരിച്ചും അവധിയെടുത്തും മക്കളെ കൂട്ടിക്കൊണ്ടും നിരവധി പുരുഷന്മാരാണ് ശക്തമായ സാക്ഷ്യവുമായി ഒരുമിച്ചുകൂടുന്നത്. സിഡ്‌നി കൂടാതെ പെർത്ത്, അഡ്‌ലെയ്ഡ്, മെൽബൺ, കാൻബെറ, ന്യൂകാസിൽ, ഹൊബാർട്ട്, കൂടാതെ സൺഷൈൻ കോസ്റ്റ് തുടങ്ങിയ മറ്റ് നഗരങ്ങളിലും സമാനമായ വിധത്തില്‍ പ്രതിമാസ ജപമാല പ്രാർത്ഥനാകൂട്ടായ്മകള്‍ പുരുഷന്മാര്‍ നടത്തുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ദൈവമാതാവിന്റെ മാധ്യസ്ഥം തേടി പോളണ്ടിലും, അയര്‍ലണ്ടിലും ഉത്ഭവിച്ച് മറ്റ് രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിച്ച 'പുരുഷന്‍മാരുടെ ജപമാല' ഇന്ന് അന്‍പതോളം രാജ്യങ്ങളില്‍ നടക്കുന്നുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-12-18:55:06.jpg
Keywords: ഓസ്‌ട്രേലിയ
Content:
23280
Category: 18
Sub Category:
Heading: വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ ഇന്‍റര്‍നാഷ്ണൽ പ്രസിഡന്‍റിന് സ്വീകരണം
Content: ചാലക്കുടി: സെന്ററ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ ഇൻ്റർനാഷണൽ പ്രസിഡന്റ് ജനറൽ ജുവാൻ മാനുവൽ ബ്യൂർഗോ ഗോമസിന് (സ്പെയിൻ) കേരള റീജണൽ കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചാലക്കുടി സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ നടന്ന സ്വീകരണയോഗം സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. കെആർസിസി കോ-ഓർഡിനേറ്റർ തോമസ് പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത കൗൺസിൽ നടപ്പിലാക്കുന്ന 'എൻഡ്യൂറിംഗ് ലവ്' എന്ന പാവപ്പെട്ട ഡയാലിസിസ് രോഗികൾക്കുള്ള സഹായ പദ്ധതി അന്തർദേശീയ പ്രസിഡന്റ് ജനറൽ ജുവാൻ മാനുവൽ ചാലക്കുടി എസി പ്രസിഡൻ്റ് പൗലോസ് കല്ലേലിക്ക് കൈമാറി ഉദ്ഘാടനം ചെയ്‌തു. പാവപ്പെട്ട ഡയാലിസിസ് രോഗികൾക്ക് വർഷംതോറും ആയിരം ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യുന്നതാണ് പദ്ധതി. ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ സന്ദേശം നൽകി. സംഘടനയുടെ ദേശീയ പ്രസിഡൻ്റ് ജൂഡ് മംഗൾരാജ് മുഖ്യപ്രഭാഷണം നടത്തി. അന്തർദേശീയ ട്രഷറർ ജനറൽ അൽഫോൺസ് തിയോഡ്രസ് (നെതർലാൻഡ്), ചാലക്കുടി ഫൊറോനാ വികാരി ഫാ. ജോളി വടക്കൻ, മുൻ നാഷണൽ കൗൺസിൽ പ്രസിഡൻ്റ് ജോൺസൺ വർഗീസ്, വരാപ്പുഴ രൂപത കൗൺസിൽ പ്രസിഡന്റ് റോക്കി രാജൻ, ഇടുക്കി രൂപത കൗൺസിൽ പ്രസിഡൻ്റ് കെ.എ. ജോസഫ്, മാവേലിക്കര രൂപത പ്രസിഡൻ്റ് പി.ജെ. ആൻ്റണി എന്നിവർ പ്രസംഗിച്ചു. ഇരിങ്ങാലക്കുട രൂപത പ്രസിഡൻ്റ് ജോർജ് തീത്തായി സ്വാഗതവും കെആർസിസി ജോയിന്റ് കോ -ഓർഡിനേറ്റർ ജോൺസൺ വിൽഫ്രഡ് നന്ദിയും പറഞ്ഞു. കെആർസിസി സെക്രട്ടറി സിസ്റ്റർ ബേബി മരിയ ഫ്രാൻസിസ്, ട്രഷറർ പി.ടി. മാനുവൽ, ജോയിൻ്റ് കോ-ഓർഡിനേറ്റർ സിസ്റ്റർ ലെനി ഏബ്രഹാം, തലശേരി അതിരൂപത പ്രസിഡൻ്റ് സണ്ണി നെടിയകാലായിൽ, യുവജന പ്രതിനിധി ഷോജോ ജോർജ്, അരുൺ, തോമസ് വടക്കൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കേരളത്തിലെ 32 രൂപതകളിൽനിന്നു പ്രതിനിധികൾ പങ്കെടുത്തു.
Image: /content_image/India/India-2024-06-13-10:01:20.jpg
Keywords: സൊസൈറ്റി
Category: 18
Sub Category:
Heading: വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ ഇന്‍റര്‍നാഷ്ണൽ പ്രസിഡന്‍റിന് സ്വീകരണം
Content: ചാലക്കുടി: സെന്ററ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ ഇൻ്റർനാഷണൽ പ്രസിഡന്റ് ജനറൽ ജുവാൻ മാനുവൽ ബ്യൂർഗോ ഗോമസിന് (സ്പെയിൻ) കേരള റീജണൽ കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചാലക്കുടി സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ നടന്ന സ്വീകരണയോഗം സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. കെആർസിസി കോ-ഓർഡിനേറ്റർ തോമസ് പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത കൗൺസിൽ നടപ്പിലാക്കുന്ന 'എൻഡ്യൂറിംഗ് ലവ്' എന്ന പാവപ്പെട്ട ഡയാലിസിസ് രോഗികൾക്കുള്ള സഹായ പദ്ധതി അന്തർദേശീയ പ്രസിഡന്റ് ജനറൽ ജുവാൻ മാനുവൽ ചാലക്കുടി എസി പ്രസിഡൻ്റ് പൗലോസ് കല്ലേലിക്ക് കൈമാറി ഉദ്ഘാടനം ചെയ്‌തു. പാവപ്പെട്ട ഡയാലിസിസ് രോഗികൾക്ക് വർഷംതോറും ആയിരം ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യുന്നതാണ് പദ്ധതി. ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ സന്ദേശം നൽകി. സംഘടനയുടെ ദേശീയ പ്രസിഡൻ്റ് ജൂഡ് മംഗൾരാജ് മുഖ്യപ്രഭാഷണം നടത്തി. അന്തർദേശീയ ട്രഷറർ ജനറൽ അൽഫോൺസ് തിയോഡ്രസ് (നെതർലാൻഡ്), ചാലക്കുടി ഫൊറോനാ വികാരി ഫാ. ജോളി വടക്കൻ, മുൻ നാഷണൽ കൗൺസിൽ പ്രസിഡൻ്റ് ജോൺസൺ വർഗീസ്, വരാപ്പുഴ രൂപത കൗൺസിൽ പ്രസിഡന്റ് റോക്കി രാജൻ, ഇടുക്കി രൂപത കൗൺസിൽ പ്രസിഡൻ്റ് കെ.എ. ജോസഫ്, മാവേലിക്കര രൂപത പ്രസിഡൻ്റ് പി.ജെ. ആൻ്റണി എന്നിവർ പ്രസംഗിച്ചു. ഇരിങ്ങാലക്കുട രൂപത പ്രസിഡൻ്റ് ജോർജ് തീത്തായി സ്വാഗതവും കെആർസിസി ജോയിന്റ് കോ -ഓർഡിനേറ്റർ ജോൺസൺ വിൽഫ്രഡ് നന്ദിയും പറഞ്ഞു. കെആർസിസി സെക്രട്ടറി സിസ്റ്റർ ബേബി മരിയ ഫ്രാൻസിസ്, ട്രഷറർ പി.ടി. മാനുവൽ, ജോയിൻ്റ് കോ-ഓർഡിനേറ്റർ സിസ്റ്റർ ലെനി ഏബ്രഹാം, തലശേരി അതിരൂപത പ്രസിഡൻ്റ് സണ്ണി നെടിയകാലായിൽ, യുവജന പ്രതിനിധി ഷോജോ ജോർജ്, അരുൺ, തോമസ് വടക്കൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കേരളത്തിലെ 32 രൂപതകളിൽനിന്നു പ്രതിനിധികൾ പങ്കെടുത്തു.
Image: /content_image/India/India-2024-06-13-10:01:20.jpg
Keywords: സൊസൈറ്റി
Content:
23281
Category: 18
Sub Category:
Heading: കേന്ദ്ര മന്ത്രിസഭയിലെ കേരള പ്രാതിനിധ്യം സ്വാഗതാർഹം: സീറോ മലബാർ സഭ
Content: കൊച്ചി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഭാരതത്തിൽ പുതിയ സർക്കാർ അധികാരമേറ്റിരിക്കുമ്പോള്‍ കേരള പ്രാതിനിധ്യം സ്വാഗതാർഹമാണെന്നു സീറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. കേന്ദ്രമന്ത്രിസഭയിൽ കേരളത്തിൻ്റെ പ്രതിനിധികളായി സുരേഷ് ഗോപിയും ജോർജ് കുര്യനും ഉൾപ്പെടുത്തപ്പെട്ടതിലുള്ള സന്തോഷം രേഖപ്പെടുത്തുന്നു. കേരളത്തിന്റെ പൊതുതാൽപര്യങ്ങൾ സംരക്ഷിക്കാനും വികസനം ത്വരിതപ്പെടുത്താനും ഇവർക്കു സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും കമ്മീഷന്‍ പ്രതികരിച്ചു. ഭരണഘടനാതത്വങ്ങൾ അടിസ്ഥാനമാക്കിയും മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും രാഷ്ട്രത്തിൻ്റെ ബഹുസ്വരതയും ന്യൂനപക്ഷവിഭാഗങ്ങളുടെ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടും രാഷ്ട്രത്തെ കൂടുതൽ വികസനത്തിലേക്കും സാമൂഹിക പുരോഗതിയിലേക്കും നയിക്കാൻ പുതിയ സർക്കാരിന് സാധിക്കട്ടെ. ഭാരതത്തിൻ്റെ നവോത്ഥാനത്തിനും സാംസ്കാരിക പുരോഗതിക്കും വിദ്യാഭ്യാസനേട്ടങ്ങൾക്കും സ്വതന്ത്രപ്രാപ്തിക്കും നിസ്തുല സംഭാവനകൾ നൽകിയിട്ടുള്ള രാഷ്ട്രനേതാക്കളുടെ പ്രവർത്തനശൈലി ഈ സർക്കാരിനും തുടരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. കേന്ദ്രസർക്കാരിന്റെ ഇപ്രകാരമുള്ള രാഷ്ട്രനിർമാണ യത്നങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയാണെന്നും സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ പ്രസ്താവിച്ചു.
Image: /content_image/News/News-2024-06-13-10:09:12.jpg
Keywords: സീറോ
Category: 18
Sub Category:
Heading: കേന്ദ്ര മന്ത്രിസഭയിലെ കേരള പ്രാതിനിധ്യം സ്വാഗതാർഹം: സീറോ മലബാർ സഭ
Content: കൊച്ചി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഭാരതത്തിൽ പുതിയ സർക്കാർ അധികാരമേറ്റിരിക്കുമ്പോള്‍ കേരള പ്രാതിനിധ്യം സ്വാഗതാർഹമാണെന്നു സീറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. കേന്ദ്രമന്ത്രിസഭയിൽ കേരളത്തിൻ്റെ പ്രതിനിധികളായി സുരേഷ് ഗോപിയും ജോർജ് കുര്യനും ഉൾപ്പെടുത്തപ്പെട്ടതിലുള്ള സന്തോഷം രേഖപ്പെടുത്തുന്നു. കേരളത്തിന്റെ പൊതുതാൽപര്യങ്ങൾ സംരക്ഷിക്കാനും വികസനം ത്വരിതപ്പെടുത്താനും ഇവർക്കു സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും കമ്മീഷന്‍ പ്രതികരിച്ചു. ഭരണഘടനാതത്വങ്ങൾ അടിസ്ഥാനമാക്കിയും മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും രാഷ്ട്രത്തിൻ്റെ ബഹുസ്വരതയും ന്യൂനപക്ഷവിഭാഗങ്ങളുടെ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടും രാഷ്ട്രത്തെ കൂടുതൽ വികസനത്തിലേക്കും സാമൂഹിക പുരോഗതിയിലേക്കും നയിക്കാൻ പുതിയ സർക്കാരിന് സാധിക്കട്ടെ. ഭാരതത്തിൻ്റെ നവോത്ഥാനത്തിനും സാംസ്കാരിക പുരോഗതിക്കും വിദ്യാഭ്യാസനേട്ടങ്ങൾക്കും സ്വതന്ത്രപ്രാപ്തിക്കും നിസ്തുല സംഭാവനകൾ നൽകിയിട്ടുള്ള രാഷ്ട്രനേതാക്കളുടെ പ്രവർത്തനശൈലി ഈ സർക്കാരിനും തുടരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. കേന്ദ്രസർക്കാരിന്റെ ഇപ്രകാരമുള്ള രാഷ്ട്രനിർമാണ യത്നങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയാണെന്നും സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ പ്രസ്താവിച്ചു.
Image: /content_image/News/News-2024-06-13-10:09:12.jpg
Keywords: സീറോ
Content:
23282
Category: 1
Sub Category:
Heading: ജനാധിപത്യത്തിന് വേണ്ടി പോരാടിയ നിക്കരാഗ്വേ ബിഷപ്പിന് ലിബർട്ടാസ് ഇൻ്റർനാഷണൽ അവാര്‍ഡ്
Content: ഒവിഡോ (സ്പെയിന്‍): നിക്കരാഗ്വേൻ ഏകാധിപത്യ ഭരണകൂടം അറസ്റ്റ് ചെയ്തു തടങ്കലിലാക്കുകയും പിന്നീട് നാട് കടത്തുകയും ചെയ്ത നിക്കരാഗ്വേ ബിഷപ്പ് റൊളാൻഡോ അൽവാരസിന് സ്പാനിഷ് അവാര്‍ഡ്. ലിബർട്ടാസ് ഇൻ്റർനാഷണൽ എന്ന പേരിലുള്ള അവാര്‍ഡ്, സ്പെയിനിലെ ഒവിഡോ ആർച്ച് ബിഷപ്പ് ജീസസ് സാൻസ് മോണ്ടസ്, ബിഷപ്പ് അല്‍വാരെസിന് സമ്മാനിച്ചു. ഒവീഡോയിലേക്കുള്ള സ്വകാര്യ ത്രിദിന സന്ദർശനത്തിനിടെ ബിഷപ്പ് നേരിട്ടു അവാര്‍ഡ് സ്വീകരിക്കുകയായിരിന്നു. മൗലിക സ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കുന്ന പ്രാദേശികവും അന്തർദേശീയവുമായ തലത്തിൽ വ്യക്തികളെയോ ഗ്രൂപ്പുകളെയോ ആദരിച്ചുകൊണ്ട് ഒവീഡോയിലെ അസോസിയേഷനാണ് ലിബർട്ടാസ് അവാർഡ് നൽകുന്നത്. സർക്കാരിൻ്റെ അടിച്ചമർത്തലുകൾക്കിടയിലും നിക്കരാഗ്വേൻ ജനതയോടുള്ള ബിഷപ്പ് അൽവാരെസിൻ്റെ പ്രതിബദ്ധതയും അതിനു വേണ്ടി ഏറ്റെടുത്ത ത്യാഗവും അദ്ദേഹത്തെ അന്താരാഷ്ട്ര അവാർഡിന് അർഹനാക്കുകയായിരിന്നു. ക്രിസ്തീയ ഐക്യദാർഢ്യവുമായി നിങ്ങളോടൊപ്പമുണ്ടെന്നും ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്നും ക്രിസ്തുവിനും സുവിശേഷത്തിനും ജനതയുടെ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുന്നതിനുള്ള പ്രചോദനമാണ് ബിഷപ്പ് റൊളാൻഡോയുടെ ഇടപെടലെന്നും ആർച്ച് ബിഷപ്പ് ജീസസ് സാൻസ് അനുസ്മരിച്ചു. രാജ്യത്തെ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ ഏകാധിപത്യത്തിനെതിരെ രൂക്ഷമായി വിമർശിച്ചുക്കൊണ്ടിരുന്ന ബിഷപ്പ് റോളാണ്ടോ അൽവാരെസിനെ 222 തടവുകാരോടൊപ്പം അമേരിക്കയിലേക്ക് കടത്താൻ ശ്രമം നടത്തിയിരുന്നു. എന്നാൽ അദ്ദേഹം രാജ്യം വിടാൻ കൂട്ടാക്കിയില്ല. ഇതിനു പിന്നാലേ രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ശ്രമം നടത്തി, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് മെത്രാനെതിരെ ചുമത്തിയത്. വൈകാതെ ബിഷപ്പിനെ 26 വർഷത്തെ തടവിന് ശിക്ഷിച്ചു. ഐക്യരാഷ്ട്ര സഭയും മനുഷ്യാവാകാശ സംഘടനകളും ഇതിനെതിരെ രംഗത്തുവന്നെങ്കിലും ഭരണകൂടം വിട്ടുവീഴ്ചയ്ക്കു തയാറായില്ല. ഒടുവില്‍ വത്തിക്കാൻ നയതന്ത്ര വിഭാഗത്തിന്റെ സഹായത്തോടെ, ജനുവരി 14 ഞായറാഴ്ച ഡാനിയേൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം തടവിലാക്കിയ ബിഷപ്പ് അൽവാരസ് ഉള്‍പ്പെടെ രണ്ട് മെത്രാന്മാരെയും 15 വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും വത്തിക്കാനു കൈമാറി. നിക്കരാഗ്വയിലെ ജയിലിൽ നിന്ന് നേരിട്ടു റോമിലേക്കായിരിന്നു ഇവരുടെ യാത്ര. Tag: Exiled Nicaraguan bishop receives award in Spain, pravachakasabdam.com, pravachaka sabdam, CATHOLIC MALAYALAM NEWS PORTAL, CHRISTIAN NEWS MALAYALAM ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-13-11:29:59.jpg
Keywords: നിക്കരാ
Category: 1
Sub Category:
Heading: ജനാധിപത്യത്തിന് വേണ്ടി പോരാടിയ നിക്കരാഗ്വേ ബിഷപ്പിന് ലിബർട്ടാസ് ഇൻ്റർനാഷണൽ അവാര്‍ഡ്
Content: ഒവിഡോ (സ്പെയിന്‍): നിക്കരാഗ്വേൻ ഏകാധിപത്യ ഭരണകൂടം അറസ്റ്റ് ചെയ്തു തടങ്കലിലാക്കുകയും പിന്നീട് നാട് കടത്തുകയും ചെയ്ത നിക്കരാഗ്വേ ബിഷപ്പ് റൊളാൻഡോ അൽവാരസിന് സ്പാനിഷ് അവാര്‍ഡ്. ലിബർട്ടാസ് ഇൻ്റർനാഷണൽ എന്ന പേരിലുള്ള അവാര്‍ഡ്, സ്പെയിനിലെ ഒവിഡോ ആർച്ച് ബിഷപ്പ് ജീസസ് സാൻസ് മോണ്ടസ്, ബിഷപ്പ് അല്‍വാരെസിന് സമ്മാനിച്ചു. ഒവീഡോയിലേക്കുള്ള സ്വകാര്യ ത്രിദിന സന്ദർശനത്തിനിടെ ബിഷപ്പ് നേരിട്ടു അവാര്‍ഡ് സ്വീകരിക്കുകയായിരിന്നു. മൗലിക സ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കുന്ന പ്രാദേശികവും അന്തർദേശീയവുമായ തലത്തിൽ വ്യക്തികളെയോ ഗ്രൂപ്പുകളെയോ ആദരിച്ചുകൊണ്ട് ഒവീഡോയിലെ അസോസിയേഷനാണ് ലിബർട്ടാസ് അവാർഡ് നൽകുന്നത്. സർക്കാരിൻ്റെ അടിച്ചമർത്തലുകൾക്കിടയിലും നിക്കരാഗ്വേൻ ജനതയോടുള്ള ബിഷപ്പ് അൽവാരെസിൻ്റെ പ്രതിബദ്ധതയും അതിനു വേണ്ടി ഏറ്റെടുത്ത ത്യാഗവും അദ്ദേഹത്തെ അന്താരാഷ്ട്ര അവാർഡിന് അർഹനാക്കുകയായിരിന്നു. ക്രിസ്തീയ ഐക്യദാർഢ്യവുമായി നിങ്ങളോടൊപ്പമുണ്ടെന്നും ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്നും ക്രിസ്തുവിനും സുവിശേഷത്തിനും ജനതയുടെ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുന്നതിനുള്ള പ്രചോദനമാണ് ബിഷപ്പ് റൊളാൻഡോയുടെ ഇടപെടലെന്നും ആർച്ച് ബിഷപ്പ് ജീസസ് സാൻസ് അനുസ്മരിച്ചു. രാജ്യത്തെ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ ഏകാധിപത്യത്തിനെതിരെ രൂക്ഷമായി വിമർശിച്ചുക്കൊണ്ടിരുന്ന ബിഷപ്പ് റോളാണ്ടോ അൽവാരെസിനെ 222 തടവുകാരോടൊപ്പം അമേരിക്കയിലേക്ക് കടത്താൻ ശ്രമം നടത്തിയിരുന്നു. എന്നാൽ അദ്ദേഹം രാജ്യം വിടാൻ കൂട്ടാക്കിയില്ല. ഇതിനു പിന്നാലേ രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ശ്രമം നടത്തി, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് മെത്രാനെതിരെ ചുമത്തിയത്. വൈകാതെ ബിഷപ്പിനെ 26 വർഷത്തെ തടവിന് ശിക്ഷിച്ചു. ഐക്യരാഷ്ട്ര സഭയും മനുഷ്യാവാകാശ സംഘടനകളും ഇതിനെതിരെ രംഗത്തുവന്നെങ്കിലും ഭരണകൂടം വിട്ടുവീഴ്ചയ്ക്കു തയാറായില്ല. ഒടുവില്‍ വത്തിക്കാൻ നയതന്ത്ര വിഭാഗത്തിന്റെ സഹായത്തോടെ, ജനുവരി 14 ഞായറാഴ്ച ഡാനിയേൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം തടവിലാക്കിയ ബിഷപ്പ് അൽവാരസ് ഉള്‍പ്പെടെ രണ്ട് മെത്രാന്മാരെയും 15 വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും വത്തിക്കാനു കൈമാറി. നിക്കരാഗ്വയിലെ ജയിലിൽ നിന്ന് നേരിട്ടു റോമിലേക്കായിരിന്നു ഇവരുടെ യാത്ര. Tag: Exiled Nicaraguan bishop receives award in Spain, pravachakasabdam.com, pravachaka sabdam, CATHOLIC MALAYALAM NEWS PORTAL, CHRISTIAN NEWS MALAYALAM ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-13-11:29:59.jpg
Keywords: നിക്കരാ
Content:
23283
Category: 1
Sub Category:
Heading: ജീവന്റെ ദിനാഘോഷത്തിന് ഒരുക്കങ്ങളുമായി ബ്രിട്ടീഷ് കത്തോലിക്ക സഭ
Content: ലണ്ടന്‍: അയർലണ്ടിലെയും സ്‌കോട്ട്‌ലന്റിലെയും ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്കാ രൂപതകളുടെ നേതൃത്വത്തിൽ വരുന്ന ജൂൺ പതിനാറാം തീയതി ഞായറാഴ്ച്ച, ജീവന്റെ ദിനമായി ആഘോഷിക്കും. മനുഷ്യജീവിതത്തിന്റെ ഓരോ ഘട്ടത്തിലും, ഓരോ അവസ്ഥയിലും ജീവന്റെ മൂല്യത്തെയും, അർത്ഥത്തേയും കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനത്തിലെ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. "കർത്താവ് എന്റെ ഇടയനാണ് - ജീവിതാവസാനത്തിൽ അനുകമ്പയും പ്രതീക്ഷയും" എന്നുള്ളതാണ് ദിനാചരണത്തിന്റെ പ്രമേയം. മാരകമായ രോഗങ്ങളാൽ ജീവിക്കുന്ന ആളുകളെ ഉപേക്ഷിക്കുന്നതിന് പകരം, അവര്‍ക്ക് അവശേഷിക്കുന്ന സമയത്തേക്ക് ജീവിതം കഴിയുന്നത്ര സന്തോഷത്തോടെ ജീവിക്കുവാൻ, സ്നേഹത്തോടെ അവരെ പരിചരിക്കേണ്ടത് ഏറെ ആവശ്യമാണെന്ന് ഐറിഷ് മെത്രാൻ സമിതിയുടെ ജീവന്റെ പരിപാലനത്തിനായുള്ള കമ്മീഷന്റെ ചെയർമാൻ മോൺസിഞ്ഞോർ കെവിൻ ഡോറൻ പറഞ്ഞു. യേശു മരിച്ചപ്പോൾ മാതാവ് അവസാനം വരെ കുരിശിൻ്റെ ചുവട്ടിൽ നിന്നു. കാരുണ്യ സാന്നിധ്യത്തിൻ്റെയും പ്രാർത്ഥനയുടെയും മാതൃകയായ മറിയത്തെ അനുകരിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. മരണത്തോട് അടുക്കുന്നവരും അവരുടെ പ്രിയപ്പെട്ടവരും പലപ്പോഴും സമാനമായ അന്ധകാരത്തിലൂടെയും വേദനയിലൂടെയും കടന്നുപോകുന്നുണ്ട്. എന്നാൽ ആത്മീയ പരിചരണത്തോടെ അമൂല്യമായ അവസാന നിമിഷങ്ങളിൽ കൂടുതൽ പൂർണ്ണമായ സ്വീകാര്യത കൈവരിക്കാനും സമാധാനം കണ്ടെത്താനും കഴിയുമെന്നും മോൺ. കെവിൻ ഡോറൻ കൂട്ടിച്ചേര്‍ത്തു. 2001 മുതലാണ് അയർലണ്ടിൽ എല്ലാ വർഷവും ജീവന്റെ ദിനാഘോഷം നടത്തിവരുന്നത്. ജീവന്റെ പവിത്രതയെ പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായാണ്, ഈ ദിനത്തിന് തുടക്കം കുറിച്ചത്. ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെയുള്ള ജീവന്റെ മഹത്വം പ്രഘോഷിക്കുന്നതിനായി സഭ സമർപ്പിച്ചിരിക്കുന്ന പ്രത്യേക ദിനം കൂടിയാണ് ഇത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-13-14:27:21.jpg
Keywords: ജീവന്‍, ഗര്‍ഭ
Category: 1
Sub Category:
Heading: ജീവന്റെ ദിനാഘോഷത്തിന് ഒരുക്കങ്ങളുമായി ബ്രിട്ടീഷ് കത്തോലിക്ക സഭ
Content: ലണ്ടന്‍: അയർലണ്ടിലെയും സ്‌കോട്ട്‌ലന്റിലെയും ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്കാ രൂപതകളുടെ നേതൃത്വത്തിൽ വരുന്ന ജൂൺ പതിനാറാം തീയതി ഞായറാഴ്ച്ച, ജീവന്റെ ദിനമായി ആഘോഷിക്കും. മനുഷ്യജീവിതത്തിന്റെ ഓരോ ഘട്ടത്തിലും, ഓരോ അവസ്ഥയിലും ജീവന്റെ മൂല്യത്തെയും, അർത്ഥത്തേയും കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനത്തിലെ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. "കർത്താവ് എന്റെ ഇടയനാണ് - ജീവിതാവസാനത്തിൽ അനുകമ്പയും പ്രതീക്ഷയും" എന്നുള്ളതാണ് ദിനാചരണത്തിന്റെ പ്രമേയം. മാരകമായ രോഗങ്ങളാൽ ജീവിക്കുന്ന ആളുകളെ ഉപേക്ഷിക്കുന്നതിന് പകരം, അവര്‍ക്ക് അവശേഷിക്കുന്ന സമയത്തേക്ക് ജീവിതം കഴിയുന്നത്ര സന്തോഷത്തോടെ ജീവിക്കുവാൻ, സ്നേഹത്തോടെ അവരെ പരിചരിക്കേണ്ടത് ഏറെ ആവശ്യമാണെന്ന് ഐറിഷ് മെത്രാൻ സമിതിയുടെ ജീവന്റെ പരിപാലനത്തിനായുള്ള കമ്മീഷന്റെ ചെയർമാൻ മോൺസിഞ്ഞോർ കെവിൻ ഡോറൻ പറഞ്ഞു. യേശു മരിച്ചപ്പോൾ മാതാവ് അവസാനം വരെ കുരിശിൻ്റെ ചുവട്ടിൽ നിന്നു. കാരുണ്യ സാന്നിധ്യത്തിൻ്റെയും പ്രാർത്ഥനയുടെയും മാതൃകയായ മറിയത്തെ അനുകരിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. മരണത്തോട് അടുക്കുന്നവരും അവരുടെ പ്രിയപ്പെട്ടവരും പലപ്പോഴും സമാനമായ അന്ധകാരത്തിലൂടെയും വേദനയിലൂടെയും കടന്നുപോകുന്നുണ്ട്. എന്നാൽ ആത്മീയ പരിചരണത്തോടെ അമൂല്യമായ അവസാന നിമിഷങ്ങളിൽ കൂടുതൽ പൂർണ്ണമായ സ്വീകാര്യത കൈവരിക്കാനും സമാധാനം കണ്ടെത്താനും കഴിയുമെന്നും മോൺ. കെവിൻ ഡോറൻ കൂട്ടിച്ചേര്‍ത്തു. 2001 മുതലാണ് അയർലണ്ടിൽ എല്ലാ വർഷവും ജീവന്റെ ദിനാഘോഷം നടത്തിവരുന്നത്. ജീവന്റെ പവിത്രതയെ പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായാണ്, ഈ ദിനത്തിന് തുടക്കം കുറിച്ചത്. ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെയുള്ള ജീവന്റെ മഹത്വം പ്രഘോഷിക്കുന്നതിനായി സഭ സമർപ്പിച്ചിരിക്കുന്ന പ്രത്യേക ദിനം കൂടിയാണ് ഇത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-13-14:27:21.jpg
Keywords: ജീവന്‍, ഗര്‍ഭ
Content:
23284
Category: 1
Sub Category:
Heading: ഫുട്ബോള്‍ ഇതിഹാസം നെയ്മറിന്റെ മകളുടെ ജ്ഞാനസ്നാന സ്വീകരണത്തിന്റെ ചിത്രങ്ങള്‍ വൈറല്‍
Content: സാവോപോളോ: ഫുട്ബോള്‍ ഇതിഹാസം നെയ്മര്‍ ജൂനിയറിന്റെ മകളുടെ ജ്ഞാനസ്നാന സ്വീകരണത്തിന്റെ: ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. നെയ്മർ ജൂനിയറും പങ്കാളിയായ ബ്രൂണ ബിയാൻകാർഡിയും തങ്ങളുടെ എട്ട് മാസം പ്രായമുള്ള മകൾ മാവിയുടെ ജ്ഞാനസ്നാനത്തിൻ്റെ ചില ഫോട്ടോകൾ ഇക്കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ബ്രസീലിന്റെ തലസ്ഥാനമായ സാവോപോളോയിലെ കോട്ടിയ ഫാത്തിമ ബസിലിക്കയിലാണ് ജ്ഞാനസ്നാന സ്വീകരണം നടന്നത്. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/reel/C7_zF7cu0W7/?utm_source=ig_embed&utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/reel/C7_zF7cu0W7/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/reel/C7_zF7cu0W7/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by BRUNA BIANCARDI (@brunabiancardi)</a></p></div></blockquote> <!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> നെയ്മറിൻ്റെ സുഹൃത്തായ ലിയോ വെൻഡിറ്റോയെയും സുഹൃത്ത് ഹന്ന കാർവാലോയെയുമാണ് ജ്ഞാനസ്നാന മാതാപിതാക്കള്‍. ഹന്നയുടെ മകൾ മറീനയ്ക്കും ഇതോടൊപ്പം ജ്ഞാനസ്നാനം നല്‍കിയിരിന്നു. ബ്രൂണയായിരിന്നു മറീനയുടെ ജ്ഞാനസ്നാന മാതാവ്. ഇരു കുഞ്ഞുങ്ങളെയും വെള്ള വസ്ത്രം ധരിപ്പിച്ച് ദേവാലയത്തിലെത്തിക്കുന്നതും ജ്ഞാനസ്നാനം നല്‍കുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരും വെള്ള വസ്ത്രം ധരിച്ചാണ് എത്തിയതെന്നത് ശ്രദ്ധേയമാണ്. മിക്ക മത്സരങ്ങളിലും ‘100% ജീസസ്’ എന്ന ബാന്‍ഡ് തന്റെ നെറ്റിയിൽ അണിഞ്ഞു സ്റ്റേഡിയത്തെ ചുറ്റി ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഘോഷിച്ചിട്ടുള്ള താരമാണ് നെയ്മര്‍. യേശുവിലുള്ള വിശ്വാസം പരസ്യമായി പ്രഘോഷിക്കുവാന്‍ യാതൊരു മടിയും കാണിക്കാത്ത ഈ സൂപ്പര്‍ താരം ബൈബിള്‍ വചനങ്ങള്‍ നവമാധ്യമങ്ങളില്‍ എപ്പോഴും കുറിച്ചും ശ്രദ്ധ നേടിയിട്ടുണ്ട്. എക്സില്‍ (മുന്‍പ് ട്വിറ്റര്‍) 'ബയോ' സെക്ഷനില്‍ അദ്ദേഹം വിശേഷണം നല്‍കിയിരിക്കുന്നത് 'ദൈവത്തിന്റെ മകന്‍' എന്നാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-13-18:32:59.jpg
Keywords: ഫുട്ബോ
Category: 1
Sub Category:
Heading: ഫുട്ബോള്‍ ഇതിഹാസം നെയ്മറിന്റെ മകളുടെ ജ്ഞാനസ്നാന സ്വീകരണത്തിന്റെ ചിത്രങ്ങള്‍ വൈറല്‍
Content: സാവോപോളോ: ഫുട്ബോള്‍ ഇതിഹാസം നെയ്മര്‍ ജൂനിയറിന്റെ മകളുടെ ജ്ഞാനസ്നാന സ്വീകരണത്തിന്റെ: ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. നെയ്മർ ജൂനിയറും പങ്കാളിയായ ബ്രൂണ ബിയാൻകാർഡിയും തങ്ങളുടെ എട്ട് മാസം പ്രായമുള്ള മകൾ മാവിയുടെ ജ്ഞാനസ്നാനത്തിൻ്റെ ചില ഫോട്ടോകൾ ഇക്കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ബ്രസീലിന്റെ തലസ്ഥാനമായ സാവോപോളോയിലെ കോട്ടിയ ഫാത്തിമ ബസിലിക്കയിലാണ് ജ്ഞാനസ്നാന സ്വീകരണം നടന്നത്. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/reel/C7_zF7cu0W7/?utm_source=ig_embed&utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/reel/C7_zF7cu0W7/?utm_source=ig_embed&utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/reel/C7_zF7cu0W7/?utm_source=ig_embed&utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by BRUNA BIANCARDI (@brunabiancardi)</a></p></div></blockquote> <!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> നെയ്മറിൻ്റെ സുഹൃത്തായ ലിയോ വെൻഡിറ്റോയെയും സുഹൃത്ത് ഹന്ന കാർവാലോയെയുമാണ് ജ്ഞാനസ്നാന മാതാപിതാക്കള്‍. ഹന്നയുടെ മകൾ മറീനയ്ക്കും ഇതോടൊപ്പം ജ്ഞാനസ്നാനം നല്‍കിയിരിന്നു. ബ്രൂണയായിരിന്നു മറീനയുടെ ജ്ഞാനസ്നാന മാതാവ്. ഇരു കുഞ്ഞുങ്ങളെയും വെള്ള വസ്ത്രം ധരിപ്പിച്ച് ദേവാലയത്തിലെത്തിക്കുന്നതും ജ്ഞാനസ്നാനം നല്‍കുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരും വെള്ള വസ്ത്രം ധരിച്ചാണ് എത്തിയതെന്നത് ശ്രദ്ധേയമാണ്. മിക്ക മത്സരങ്ങളിലും ‘100% ജീസസ്’ എന്ന ബാന്‍ഡ് തന്റെ നെറ്റിയിൽ അണിഞ്ഞു സ്റ്റേഡിയത്തെ ചുറ്റി ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഘോഷിച്ചിട്ടുള്ള താരമാണ് നെയ്മര്‍. യേശുവിലുള്ള വിശ്വാസം പരസ്യമായി പ്രഘോഷിക്കുവാന്‍ യാതൊരു മടിയും കാണിക്കാത്ത ഈ സൂപ്പര്‍ താരം ബൈബിള്‍ വചനങ്ങള്‍ നവമാധ്യമങ്ങളില്‍ എപ്പോഴും കുറിച്ചും ശ്രദ്ധ നേടിയിട്ടുണ്ട്. എക്സില്‍ (മുന്‍പ് ട്വിറ്റര്‍) 'ബയോ' സെക്ഷനില്‍ അദ്ദേഹം വിശേഷണം നല്‍കിയിരിക്കുന്നത് 'ദൈവത്തിന്റെ മകന്‍' എന്നാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-13-18:32:59.jpg
Keywords: ഫുട്ബോ
Content:
23285
Category: 1
Sub Category:
Heading: അര്‍മേനിയന്‍ സഭാധ്യക്ഷന്‍ ഒരു പതിറ്റാണ്ടിന് ശേഷം ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി
Content: വത്തിക്കാന്‍ സിറ്റി: അര്‍മേനിയന്‍ സഭാധ്യക്ഷന്‍ അരാം ഒന്നാമന്‍ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ലെബനോൻ, സിറിയ, സൈപ്രസ്, ഇറാൻ, ഗ്രീസ് എന്നിവിടങ്ങളിലായി വ്യാപിച്ചിരിക്കുന്ന 800,000 അർമേനിയൻ ക്രൈസ്തവരുടെ അധികാരപരിധിയിലുള്ള അർമേനിയൻ ചർച്ച് ഓഫ് സിലിസിയയുടെ തലവനായ അരാം ഒന്നാമന്‍ ഒരു പതിറ്റാണ്ടിനിടെ മാര്‍പാപ്പയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കൂടിക്കാഴ്ച നടന്നത്. മാര്‍പാപ്പയുടെ സ്വകാര്യ ഓഫീസിൽ വാതിലുകള്‍ അടച്ചിട്ടായിരിന്നു കൂടിക്കാഴ്ച. കൂടുതൽ വിവരങ്ങളൊന്നും വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല. 2014 ജൂണിൽ വത്തിക്കാനിൽവെച്ചാണ് ഫ്രാൻസിസ് മാർപാപ്പ അവസാനമായി അരാം ഒന്നാമനെ കണ്ടത്. ആ അവസരത്തിൽ ക്രിസ്തീയ ഐക്യം കൈവരിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് പരിശുദ്ധ പിതാവ് നന്ദി അര്‍പ്പിച്ചിരിന്നു. ലോകമെമ്പാടുമായി അഞ്ചു ദശലക്ഷത്തിലധികം അംഗങ്ങളുള്ള അർമേനിയൻ അപ്പസ്തോലിക് സഭയുമായി അർമേനിയൻ ചർച്ച് ഓഫ് സിലിസിയ പൂർണമായ കൂട്ടായ്മയിലാണ്. കാനഡയിലെ ആറ് ഇടവകകൾക്കൊപ്പം അമേരിക്കയില്‍ രണ്ട് രൂപതകളും 34 ഇടവകകളും അർമേനിയൻ ചർച്ച് ഓഫ് സിലിസിയയുടെ പരിധിയിലുണ്ട്. ലോകത്തിൽ ഒന്നാമതായി ക്രൈസ്തവ വിശ്വാസം രാഷ്ട്രത്തിന്റെ വിശ്വാസമായി അംഗീകരിച്ചത് അർമേനിയയാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-13-20:11:44.jpg
Keywords: അര്‍മേനിയ
Category: 1
Sub Category:
Heading: അര്‍മേനിയന്‍ സഭാധ്യക്ഷന്‍ ഒരു പതിറ്റാണ്ടിന് ശേഷം ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി
Content: വത്തിക്കാന്‍ സിറ്റി: അര്‍മേനിയന്‍ സഭാധ്യക്ഷന്‍ അരാം ഒന്നാമന്‍ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ലെബനോൻ, സിറിയ, സൈപ്രസ്, ഇറാൻ, ഗ്രീസ് എന്നിവിടങ്ങളിലായി വ്യാപിച്ചിരിക്കുന്ന 800,000 അർമേനിയൻ ക്രൈസ്തവരുടെ അധികാരപരിധിയിലുള്ള അർമേനിയൻ ചർച്ച് ഓഫ് സിലിസിയയുടെ തലവനായ അരാം ഒന്നാമന്‍ ഒരു പതിറ്റാണ്ടിനിടെ മാര്‍പാപ്പയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കൂടിക്കാഴ്ച നടന്നത്. മാര്‍പാപ്പയുടെ സ്വകാര്യ ഓഫീസിൽ വാതിലുകള്‍ അടച്ചിട്ടായിരിന്നു കൂടിക്കാഴ്ച. കൂടുതൽ വിവരങ്ങളൊന്നും വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല. 2014 ജൂണിൽ വത്തിക്കാനിൽവെച്ചാണ് ഫ്രാൻസിസ് മാർപാപ്പ അവസാനമായി അരാം ഒന്നാമനെ കണ്ടത്. ആ അവസരത്തിൽ ക്രിസ്തീയ ഐക്യം കൈവരിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് പരിശുദ്ധ പിതാവ് നന്ദി അര്‍പ്പിച്ചിരിന്നു. ലോകമെമ്പാടുമായി അഞ്ചു ദശലക്ഷത്തിലധികം അംഗങ്ങളുള്ള അർമേനിയൻ അപ്പസ്തോലിക് സഭയുമായി അർമേനിയൻ ചർച്ച് ഓഫ് സിലിസിയ പൂർണമായ കൂട്ടായ്മയിലാണ്. കാനഡയിലെ ആറ് ഇടവകകൾക്കൊപ്പം അമേരിക്കയില്‍ രണ്ട് രൂപതകളും 34 ഇടവകകളും അർമേനിയൻ ചർച്ച് ഓഫ് സിലിസിയയുടെ പരിധിയിലുണ്ട്. ലോകത്തിൽ ഒന്നാമതായി ക്രൈസ്തവ വിശ്വാസം രാഷ്ട്രത്തിന്റെ വിശ്വാസമായി അംഗീകരിച്ചത് അർമേനിയയാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-13-20:11:44.jpg
Keywords: അര്‍മേനിയ