Contents
Displaying 3571-3580 of 25031 results.
Content:
3833
Category: 18
Sub Category:
Heading: ഫാ. ടോമിന്റെ മോചനത്തിനായി ഇന്നു ഉപവാസധർണ
Content: കൊച്ചി: യെമനില്‍ ഭീകരർ ബന്ദിയാക്കിയ സലേഷ്യൻ വൈദികൻ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കത്തോലിക്ക കോൺഗ്രസ് കേന്ദ്രസമിതിയും എറണാകുളം–അങ്കമാലി അതിരൂപത സമിതിയും സംയുക്‌തമായി ഇന്ന്‍ ഉപവാസ ധർണ നടത്തും. രാവിലെ പത്തു മുതൽ വൈകുന്നേരം നാലു വരെ എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ മദർ തെരേസ സ്ക്വയറിലാണു ധർണ. പബ്ലിക് സർവീസ് കമ്മീഷൻ മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് വി.വി. അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. സംസ്‌ഥാന ജനറൽ സെക്രട്ടറി ബിജു പറയന്നിലം, അതിരൂപത പ്രസിഡന്റ് സെബാസ്റ്റ്യൻ വടശേരി എന്നിവർ പ്രസംഗിക്കും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-01-09-04:35:39.jpg
Keywords: ടോം
Category: 18
Sub Category:
Heading: ഫാ. ടോമിന്റെ മോചനത്തിനായി ഇന്നു ഉപവാസധർണ
Content: കൊച്ചി: യെമനില്‍ ഭീകരർ ബന്ദിയാക്കിയ സലേഷ്യൻ വൈദികൻ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കത്തോലിക്ക കോൺഗ്രസ് കേന്ദ്രസമിതിയും എറണാകുളം–അങ്കമാലി അതിരൂപത സമിതിയും സംയുക്‌തമായി ഇന്ന്‍ ഉപവാസ ധർണ നടത്തും. രാവിലെ പത്തു മുതൽ വൈകുന്നേരം നാലു വരെ എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ മദർ തെരേസ സ്ക്വയറിലാണു ധർണ. പബ്ലിക് സർവീസ് കമ്മീഷൻ മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് വി.വി. അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. സംസ്‌ഥാന ജനറൽ സെക്രട്ടറി ബിജു പറയന്നിലം, അതിരൂപത പ്രസിഡന്റ് സെബാസ്റ്റ്യൻ വടശേരി എന്നിവർ പ്രസംഗിക്കും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2017-01-09-04:35:39.jpg
Keywords: ടോം
Content:
3834
Category: 9
Sub Category:
Heading: ജീസസ് or ബറാബസ് " രണ്ടാംശനിയാഴ്ച കൺവെൻഷനിൽ കുട്ടികളുടെ ബൈബിൾ നാടകം
Content: നവ സുവിശേഷവത്കരണ രംഗത്ത് മാർഗദീപമായി നിലകൊള്ളുന്ന റവ.ഫാ സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച യൂണിവേഴ്സൽ കാത്തലിക് ബൈബിൾ കൺവെൻഷൻ 14 ന് ബർമിംങ്ഹാം ബഥേൽ സെന്ററിൽ നടക്കും." ജീസസ് or ബറാബസ് " എന്ന പേരിൽ കുട്ടികൾ ഒരുക്കുന്ന മ്യൂസിക്കൽ ബൈബിൾ ഡ്രാമ ഇത്തവണ കൺവെൻഷനിൽ അരങ്ങേറും. സുവിശേഷവത്കരണത്തിന്റെ നൂതനാശയങ്ങളുമായി സാൽഫോഡ് രൂപത ബിഷപ്പ്പും വചനപ്രഘോഷകനുമായ ജോൺ അർനോൾഡ് ,വചനാഭിഷേകത്തിന്റെ നേർസാക്ഷ്യവുമായി, പരിശുദ്ധാത്മാഭിഷേക ധ്യാനങ്ങളിലൂടെ അനേകരെ വിശ്വാസജീവിതത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ,പ്രമുഖ സുവിശേഷപ്രവർത്തകനും ,വിടുതൽ ശുശ്രൂഷകനുമായ ഡോ.ജോൺ ദാസ് എന്നിവരും ഇത്തവണത്തെ കൺവെൻഷന്റെ ഭാഗമാകും. കഴിഞ്ഞ അനേക വർഷങ്ങളായി അത്ഭുതങ്ങളും അടയാളങ്ങളും വഴി ആയിരങ്ങൾക്ക് ജീവിതനവീകരണവും മാനസാന്തരവും പകർന്നുനൽകിക്കൊണ്ട് സുവിശേഷവത്കരണം സാദ്ധ്യമാക്കുന്ന രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷത കുട്ടികൾക്കും യുവജനങ്ങൾക്കും ലഭിക്കുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങളാണ്. അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കുട്ടികൾക്ക് പ്രായഭേദമനുസരിച്ച് പ്രത്യേക ക്ലാസ്സുകൾ നടത്തപ്പെടുന്നു. പരിശുദ്ധാത്മ പ്രേരണയാൽ കുട്ടികളുടെ ആത്മീയവും മാനസികവുമായ വളർച്ചയെ ലക്ഷ്യമാക്കി ഓരോ മാസവും പ്രസിദ്ധീകരിക്കുന്ന " കിംങ്ഡം റവലേറ്റർ " മാഗസിൻ ദൈവകൃപയാൽ തീർത്തും സൌജന്യമായി കൺവെൻഷനിൽ വിതരണം ചെയ്തുവരുന്നു. കൺവെൻഷനായി കടന്നുവരുന്ന ഏതൊരാൾക്കും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 14 ന് രണ്ടാംശനിയാഴ്ച ബർമിംങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{blue->n->n->അഡ്രസ്സ്: }# BETHEL CONVENTION CENTRE KELVIN WAY WEST BROMWICH BIRMINGHAM. B70 7JW. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി. 07878149670 അനീഷ്. 07760254700 #{green->n->n->വിവിധ സ്ഥലങ്ങളിൽനിന്നും കൺവെൻഷൻ സെന്ററിലേക്കുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും സംബന്ധിച്ച പൊതുവിവരങ്ങൾക്ക്: }# ടോമി ചെമ്പോട്ടിക്കൽ. 07737935424.
Image: /content_image/Events/Events-2017-01-09-05:17:47.JPG
Keywords: സെക്കന്‍റ്
Category: 9
Sub Category:
Heading: ജീസസ് or ബറാബസ് " രണ്ടാംശനിയാഴ്ച കൺവെൻഷനിൽ കുട്ടികളുടെ ബൈബിൾ നാടകം
Content: നവ സുവിശേഷവത്കരണ രംഗത്ത് മാർഗദീപമായി നിലകൊള്ളുന്ന റവ.ഫാ സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച യൂണിവേഴ്സൽ കാത്തലിക് ബൈബിൾ കൺവെൻഷൻ 14 ന് ബർമിംങ്ഹാം ബഥേൽ സെന്ററിൽ നടക്കും." ജീസസ് or ബറാബസ് " എന്ന പേരിൽ കുട്ടികൾ ഒരുക്കുന്ന മ്യൂസിക്കൽ ബൈബിൾ ഡ്രാമ ഇത്തവണ കൺവെൻഷനിൽ അരങ്ങേറും. സുവിശേഷവത്കരണത്തിന്റെ നൂതനാശയങ്ങളുമായി സാൽഫോഡ് രൂപത ബിഷപ്പ്പും വചനപ്രഘോഷകനുമായ ജോൺ അർനോൾഡ് ,വചനാഭിഷേകത്തിന്റെ നേർസാക്ഷ്യവുമായി, പരിശുദ്ധാത്മാഭിഷേക ധ്യാനങ്ങളിലൂടെ അനേകരെ വിശ്വാസജീവിതത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ,പ്രമുഖ സുവിശേഷപ്രവർത്തകനും ,വിടുതൽ ശുശ്രൂഷകനുമായ ഡോ.ജോൺ ദാസ് എന്നിവരും ഇത്തവണത്തെ കൺവെൻഷന്റെ ഭാഗമാകും. കഴിഞ്ഞ അനേക വർഷങ്ങളായി അത്ഭുതങ്ങളും അടയാളങ്ങളും വഴി ആയിരങ്ങൾക്ക് ജീവിതനവീകരണവും മാനസാന്തരവും പകർന്നുനൽകിക്കൊണ്ട് സുവിശേഷവത്കരണം സാദ്ധ്യമാക്കുന്ന രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷത കുട്ടികൾക്കും യുവജനങ്ങൾക്കും ലഭിക്കുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങളാണ്. അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കുട്ടികൾക്ക് പ്രായഭേദമനുസരിച്ച് പ്രത്യേക ക്ലാസ്സുകൾ നടത്തപ്പെടുന്നു. പരിശുദ്ധാത്മ പ്രേരണയാൽ കുട്ടികളുടെ ആത്മീയവും മാനസികവുമായ വളർച്ചയെ ലക്ഷ്യമാക്കി ഓരോ മാസവും പ്രസിദ്ധീകരിക്കുന്ന " കിംങ്ഡം റവലേറ്റർ " മാഗസിൻ ദൈവകൃപയാൽ തീർത്തും സൌജന്യമായി കൺവെൻഷനിൽ വിതരണം ചെയ്തുവരുന്നു. കൺവെൻഷനായി കടന്നുവരുന്ന ഏതൊരാൾക്കും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 14 ന് രണ്ടാംശനിയാഴ്ച ബർമിംങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{blue->n->n->അഡ്രസ്സ്: }# BETHEL CONVENTION CENTRE KELVIN WAY WEST BROMWICH BIRMINGHAM. B70 7JW. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി. 07878149670 അനീഷ്. 07760254700 #{green->n->n->വിവിധ സ്ഥലങ്ങളിൽനിന്നും കൺവെൻഷൻ സെന്ററിലേക്കുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും സംബന്ധിച്ച പൊതുവിവരങ്ങൾക്ക്: }# ടോമി ചെമ്പോട്ടിക്കൽ. 07737935424.
Image: /content_image/Events/Events-2017-01-09-05:17:47.JPG
Keywords: സെക്കന്‍റ്
Content:
3835
Category: 1
Sub Category:
Heading: ദൈവവിശ്വാസത്തിന്റെ മാതൃക സ്വന്തം ജീവിതത്തിലൂടെ മക്കള്‍ക്ക് കാണിച്ചു കൊടുക്കുക: ഫ്രാന്‍സിസ് പാപ്പ മാതാപിതാക്കളോട്
Content: വത്തിക്കാന്‍ സിറ്റി: ദൈവവിശ്വാസത്തിന്റെ മാതൃക സ്വന്തം ജീവിതത്തിലൂടെ മക്കള്‍ക്ക് കാണിച്ചു നല്‍കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. സിസ്റ്റൈന്‍ ചാപ്പലില്‍ 28 കുഞ്ഞുങ്ങള്‍ക്കു ജ്ഞാനസ്നാനം നല്‍കിയതിന് ശേഷം സംസാരിക്കുകയായിരിന്നു അദ്ദേഹം. യേശുവിന്‍റെ ജ്ഞാനസ്നാനത്തിരുനാള്‍ ഞായറാഴ്ച ആചരിച്ചു കൊണ്ടാണ് മാര്‍പാപ്പ 28 കുഞ്ഞുങ്ങള്‍ക്ക് ജ്ഞാനസ്നാനം നല്‍കിയത്. "വിശ്വാസം എന്നതുകൊണ്ടുള്ള ഉദ്ദേശം, സത്യത്തെ തിരിച്ചറിയുക എന്നതാണ്. ദൈവപിതാവ് രക്ഷകനായ തന്റെ പുത്രനേയും, ജീവന്‍ നല്‍കുന്ന പരിശുദ്ധാത്മാവിനെയും ലോകത്തിലേക്ക് അയച്ചു. ഇന്ന് കുഞ്ഞുങ്ങള്‍ മാമോദീസ സ്വീകരിക്കുമ്പോള്‍ മാതാപിതാക്കളായ നിങ്ങള്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ട്. നിങ്ങളുടെ ജീവിതത്തെ മാതൃകയാക്കി വേണം ഇവര്‍ വിശ്വാസ സത്യത്തില്‍ വളരുവാന്‍. അവര്‍ക്ക് മാതൃകയായിരിക്കുവാന്‍ നിങ്ങള്‍ കടപ്പെട്ടിരിക്കുന്നു". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. 15 ആണ്‍കുട്ടികള്‍ക്കും 13 പെണ്‍കുട്ടികള്‍ക്കുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ നടന്ന ചടങ്ങില്‍ മാമോദീസ നല്‍കിയത്. ചില കുഞ്ഞുങ്ങള്‍ കരഞ്ഞപ്പോള്‍, ബേത്‌ലഹേമിലെ ഉണ്ണീശോയോടാണ് മാര്‍പാപ്പ അവരെ ഉപമിച്ചത്. "യേശുവിന്റെ അധരത്തില്‍ നിന്നും വന്ന ആദ്യത്തെ പ്രസംഗം, ബേതലഹേമിലെ കാലികൂട്ടിലില്‍ വച്ചുള്ള കരച്ചിലാണെന്ന കാര്യം ഇവര്‍ക്ക് ശരിയായി അറിയാം". ചടങ്ങില്‍ പങ്കെടുത്തവരുടെ മുഖത്ത് ചിരിവിടര്‍ത്തി കൊണ്ട് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. പരിശുദ്ധ കന്യകാമറിയം യേശുവിനെ പരിപാലിച്ചതു പോലെ തന്നെ അമ്മമാരും അവരുടെ മക്കളെ പരിപാലിക്കണമെന്ന ഉപദേശവും പാപ്പ നല്‍കി. മാതാപിതാക്കളോട് വിശ്വാസത്തിന്റെ സാക്ഷികളാകുവാന്‍ തന്റെ സന്ദേശത്തിലൂടെ മാര്‍പാപ്പ വീണ്ടും ഓര്‍മ്മിപ്പിച്ചു. "മാമോദീസായുടെ സമയത്ത് കത്തിച്ച ഒരു മെഴുകുതിരി നിങ്ങള്‍ക്ക് നല്‍കാറുണ്ട്. മെഴുകുതിരി പ്രകാശത്തെ സൂചിപ്പിക്കുന്നു. വിശ്വാസത്തിന്റെ അണയാത്ത പ്രകാശം നിങ്ങളുടെ ഹൃദയങ്ങളിലേക്ക് പകരുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സഭ മാമോദീസായിലൂടെ നിങ്ങളുടെ മക്കളിലേക്ക് വിശ്വാസത്തിന്റെ പ്രകാശത്തെ ഇന്ന് കൈമാറിയിരിക്കുന്നു. അതിനെ വളര്‍ത്തുക എന്നത് നിങ്ങളുടെ ഉത്തരവാദിത്വമാണ്". മാര്‍പാപ്പ പറഞ്ഞു. എപ്പിഫെനി തിരുനാള്‍ കഴിഞ്ഞു വരുന്ന ഞായറാഴ്ചയാണ് സഭ യേശുവിന്റെ ജ്ഞാനസ്നാന തിരുനാളിന്റെ സ്മരണ ആചരിക്കുന്നത്. ഈ ദിവസത്തില്‍ കുഞ്ഞുങ്ങള്‍ക്കു സിസ്റ്റൈന്‍ ചാപ്പലില്‍ മാര്‍പാപ്പ മാമോദീസ നല്‍കുന്ന ചടങ്ങ് നടക്കാറുണ്ട്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഇത്തരമൊരു ചടങ്ങിന് തുടക്കം കുറിച്ചത്. ജനുവരി ആറാം തീയതിയാണ് എപ്പിഫെനി തിരുനാള്‍ സഭ ആഘോഷിച്ചത്.
Image: /content_image/News/News-2017-01-09-05:37:51.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Category: 1
Sub Category:
Heading: ദൈവവിശ്വാസത്തിന്റെ മാതൃക സ്വന്തം ജീവിതത്തിലൂടെ മക്കള്‍ക്ക് കാണിച്ചു കൊടുക്കുക: ഫ്രാന്‍സിസ് പാപ്പ മാതാപിതാക്കളോട്
Content: വത്തിക്കാന്‍ സിറ്റി: ദൈവവിശ്വാസത്തിന്റെ മാതൃക സ്വന്തം ജീവിതത്തിലൂടെ മക്കള്‍ക്ക് കാണിച്ചു നല്‍കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. സിസ്റ്റൈന്‍ ചാപ്പലില്‍ 28 കുഞ്ഞുങ്ങള്‍ക്കു ജ്ഞാനസ്നാനം നല്‍കിയതിന് ശേഷം സംസാരിക്കുകയായിരിന്നു അദ്ദേഹം. യേശുവിന്‍റെ ജ്ഞാനസ്നാനത്തിരുനാള്‍ ഞായറാഴ്ച ആചരിച്ചു കൊണ്ടാണ് മാര്‍പാപ്പ 28 കുഞ്ഞുങ്ങള്‍ക്ക് ജ്ഞാനസ്നാനം നല്‍കിയത്. "വിശ്വാസം എന്നതുകൊണ്ടുള്ള ഉദ്ദേശം, സത്യത്തെ തിരിച്ചറിയുക എന്നതാണ്. ദൈവപിതാവ് രക്ഷകനായ തന്റെ പുത്രനേയും, ജീവന്‍ നല്‍കുന്ന പരിശുദ്ധാത്മാവിനെയും ലോകത്തിലേക്ക് അയച്ചു. ഇന്ന് കുഞ്ഞുങ്ങള്‍ മാമോദീസ സ്വീകരിക്കുമ്പോള്‍ മാതാപിതാക്കളായ നിങ്ങള്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ട്. നിങ്ങളുടെ ജീവിതത്തെ മാതൃകയാക്കി വേണം ഇവര്‍ വിശ്വാസ സത്യത്തില്‍ വളരുവാന്‍. അവര്‍ക്ക് മാതൃകയായിരിക്കുവാന്‍ നിങ്ങള്‍ കടപ്പെട്ടിരിക്കുന്നു". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. 15 ആണ്‍കുട്ടികള്‍ക്കും 13 പെണ്‍കുട്ടികള്‍ക്കുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ നടന്ന ചടങ്ങില്‍ മാമോദീസ നല്‍കിയത്. ചില കുഞ്ഞുങ്ങള്‍ കരഞ്ഞപ്പോള്‍, ബേത്‌ലഹേമിലെ ഉണ്ണീശോയോടാണ് മാര്‍പാപ്പ അവരെ ഉപമിച്ചത്. "യേശുവിന്റെ അധരത്തില്‍ നിന്നും വന്ന ആദ്യത്തെ പ്രസംഗം, ബേതലഹേമിലെ കാലികൂട്ടിലില്‍ വച്ചുള്ള കരച്ചിലാണെന്ന കാര്യം ഇവര്‍ക്ക് ശരിയായി അറിയാം". ചടങ്ങില്‍ പങ്കെടുത്തവരുടെ മുഖത്ത് ചിരിവിടര്‍ത്തി കൊണ്ട് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. പരിശുദ്ധ കന്യകാമറിയം യേശുവിനെ പരിപാലിച്ചതു പോലെ തന്നെ അമ്മമാരും അവരുടെ മക്കളെ പരിപാലിക്കണമെന്ന ഉപദേശവും പാപ്പ നല്‍കി. മാതാപിതാക്കളോട് വിശ്വാസത്തിന്റെ സാക്ഷികളാകുവാന്‍ തന്റെ സന്ദേശത്തിലൂടെ മാര്‍പാപ്പ വീണ്ടും ഓര്‍മ്മിപ്പിച്ചു. "മാമോദീസായുടെ സമയത്ത് കത്തിച്ച ഒരു മെഴുകുതിരി നിങ്ങള്‍ക്ക് നല്‍കാറുണ്ട്. മെഴുകുതിരി പ്രകാശത്തെ സൂചിപ്പിക്കുന്നു. വിശ്വാസത്തിന്റെ അണയാത്ത പ്രകാശം നിങ്ങളുടെ ഹൃദയങ്ങളിലേക്ക് പകരുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സഭ മാമോദീസായിലൂടെ നിങ്ങളുടെ മക്കളിലേക്ക് വിശ്വാസത്തിന്റെ പ്രകാശത്തെ ഇന്ന് കൈമാറിയിരിക്കുന്നു. അതിനെ വളര്‍ത്തുക എന്നത് നിങ്ങളുടെ ഉത്തരവാദിത്വമാണ്". മാര്‍പാപ്പ പറഞ്ഞു. എപ്പിഫെനി തിരുനാള്‍ കഴിഞ്ഞു വരുന്ന ഞായറാഴ്ചയാണ് സഭ യേശുവിന്റെ ജ്ഞാനസ്നാന തിരുനാളിന്റെ സ്മരണ ആചരിക്കുന്നത്. ഈ ദിവസത്തില്‍ കുഞ്ഞുങ്ങള്‍ക്കു സിസ്റ്റൈന്‍ ചാപ്പലില്‍ മാര്‍പാപ്പ മാമോദീസ നല്‍കുന്ന ചടങ്ങ് നടക്കാറുണ്ട്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഇത്തരമൊരു ചടങ്ങിന് തുടക്കം കുറിച്ചത്. ജനുവരി ആറാം തീയതിയാണ് എപ്പിഫെനി തിരുനാള്‍ സഭ ആഘോഷിച്ചത്.
Image: /content_image/News/News-2017-01-09-05:37:51.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content:
3836
Category: 6
Sub Category:
Heading: ദൈവരഹസ്യം കണ്ടെത്തുന്നവര്‍
Content: "എതിര്‍ക്കുന്നവരെ അവന്‍ സൗമ്യതയോടെ തിരുത്തണം. സത്യത്തെക്കുറിച്ചുള്ള പൂര്‍ണ്ണബോധ്യത്തിലേക്ക് മടങ്ങിവരാനുതകുന്ന അനുതാപം ദൈവം അവര്‍ക്കു നല്കിയെന്നുവരാം" (2 തിമോത്തേയോസ് 2:25). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 09}# വസ്തുനിഷ്ഠമായി പറയുകയാണെങ്കില്‍ സത്യാന്വേഷണവും ദൈവാന്വേഷണവും ഒന്ന് തന്നെയാണ്. മനസാക്ഷിയുടെ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും തമ്മിലുള്ള ഉറ്റബന്ധം കാണിക്കുന്നതിന് ഇത്രമാത്രം മതിയാകും. ദൈവനിഷേധവും അതിനുവേണ്ടിയുള്ള ഭരണവ്യവസ്ഥയും, മനസാക്ഷി സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും നേരെ വിപരീതമാണെന്ന് തെളിയിക്കുന്നു. എന്നിരുന്നാലും, ദൈവവുമായുള്ള ബന്ധം അംഗീകരിക്കുന്നവര്‍, സത്യം അന്വേഷിച്ച്, ദൈവ രഹസ്യം കണ്ടെത്തി. അത് എളിമയോടെ സ്വീകരിക്കുന്ന അവിശ്വാസികളുടെ അവകാശവും അംഗീകരിക്കപ്പെടും. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.1.91) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2017-01-09-06:26:51.jpg
Keywords: രഹസ്യം
Category: 6
Sub Category:
Heading: ദൈവരഹസ്യം കണ്ടെത്തുന്നവര്‍
Content: "എതിര്‍ക്കുന്നവരെ അവന്‍ സൗമ്യതയോടെ തിരുത്തണം. സത്യത്തെക്കുറിച്ചുള്ള പൂര്‍ണ്ണബോധ്യത്തിലേക്ക് മടങ്ങിവരാനുതകുന്ന അനുതാപം ദൈവം അവര്‍ക്കു നല്കിയെന്നുവരാം" (2 തിമോത്തേയോസ് 2:25). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 09}# വസ്തുനിഷ്ഠമായി പറയുകയാണെങ്കില്‍ സത്യാന്വേഷണവും ദൈവാന്വേഷണവും ഒന്ന് തന്നെയാണ്. മനസാക്ഷിയുടെ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും തമ്മിലുള്ള ഉറ്റബന്ധം കാണിക്കുന്നതിന് ഇത്രമാത്രം മതിയാകും. ദൈവനിഷേധവും അതിനുവേണ്ടിയുള്ള ഭരണവ്യവസ്ഥയും, മനസാക്ഷി സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും നേരെ വിപരീതമാണെന്ന് തെളിയിക്കുന്നു. എന്നിരുന്നാലും, ദൈവവുമായുള്ള ബന്ധം അംഗീകരിക്കുന്നവര്‍, സത്യം അന്വേഷിച്ച്, ദൈവ രഹസ്യം കണ്ടെത്തി. അത് എളിമയോടെ സ്വീകരിക്കുന്ന അവിശ്വാസികളുടെ അവകാശവും അംഗീകരിക്കപ്പെടും. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.1.91) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image: /content_image/Meditation/Meditation-2017-01-09-06:26:51.jpg
Keywords: രഹസ്യം
Content:
3837
Category: 24
Sub Category:
Heading: ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും: ഒരു ദേശാടനകിളിയുടെ അനുഭവം നമ്മോടു പറയുന്നത്
Content: ദേശാടനത്തിനു പോയ കിളികളിൽ ഒരു കിളിയുടെ ചിറകിനൊരു തളർച്ച. സമുദ്ര വഴിയുടെ പാതിയെ പിന്നിട്ടിട്ടുള്ളു. വിശ്രമിക്കാമെന്നു കരുതിയാൽ സമുദ്രത്തിൽ കരയെവിടെ. അങ്ങ് ദൂരെയൊരു ദ്വീപുണ്ട് അതാണ് ഇടത്താവളം, അവിടുന്നാണ് ആഹാരവും വിശ്രമവും തുടർ യാത്രയും. അവിടേക്കെത്തണമെങ്കിൽ മൈലുകൾ വീണ്ടും പറക്കണം. ഇല്ല എനിക്കെത്താനാവില്ല, പാതി വഴിയേ തളർന്നു വീഴും.കൂടെയുള്ള പക്ഷികളെല്ലാം പിന്തിരിഞ്ഞു നോക്കാതെ പറക്കുകയാണ്. ഒരുമിച്ച് പറക്കണം പരസ്പരം ശ്രദ്ധിക്കണമെന്നൊക്കെ പറഞ്ഞിട്ട് ആരും ശ്രദ്ധിക്കുന്നില്ല. അവരെല്ലാം ദൂരെയെത്തി, എന്റെ നിലവിളിയും അവർ കേൾക്കുന്നില്ല. ഇല്ല, ഇനി എനിക്ക് പറക്കുവാൻ സാധിക്കുകയില്ല. ചിറകുകൾ തളരുന്നു, കുഴയുന്നു. ഈ മഹാ സമുദ്രത്തിൽ മരണപ്പെടാനാണെന്റെ വിധി. മോഹങ്ങളും സ്വപ്നങ്ങളും പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നല്ലോ. ഞാൻ ഞാൻ എന്റെ ചിറകുകൾ ദൈവമേ. ദേശാടനക്കിളി നിലയില്ലാ ഉൾക്കടലിൽ വീണിരിക്കുന്നു. സ്രാവുകളും മറ്റ് ഇരപിടിയൻ മത്സ്യങ്ങളും തേർവാഴ്ച്ച നടത്തുന്ന ഈറ്റില്ലം. ചിറകുകൾ നനഞ്ഞു, പപ്പും തൂവലും നനഞ്ഞു. വെള്ളത്തിന്റെ ശൈത്യ ഭാവം ദേഹം മരവിപ്പിക്കുന്നു. തന്റെ പ്രിയപ്പെട്ടവരെല്ലാം മനസ്സിലൂടെ ഇടിമിന്നൽ പോലെ മിന്നിമറഞ്ഞു. ഇനിയവരെ ഒരിക്കലും കാണാൻ പറ്റില്ലല്ലോ. അവസാനമായവൾ, ആ കൊച്ചു പക്ഷി ശ്വാസം ആഞ്ഞു വലിച്ചു. അപ്പോഴേക്കും കഴുത്ത് വരെ മുങ്ങിയിരുന്നു. ഇതെല്ലാം കണ്ടൊരു തിമിംഗലം അല്പം ദൂരത്തുണ്ടായിരുന്നു. ആ നീല തിമിംഗലം അവളുടെ അടിയിൽ വന്നൊന്ന് പൊങ്ങി. തളർന്ന നനഞ്ഞ ചിറകുള്ള പക്ഷി ഇപ്പോൾ തിമിംഗലത്തിന്റെ വിശാലമായ പുറത്ത് തളർന്നു കിടക്കുന്നു. അവളെയും വഹിച്ച് കൊണ്ട് തിമിംഗലം ദ്വീപ് ലക്ഷ്യമാക്കി കുതിച്ചു. വെള്ളത്തിന്റെ മുകളിലൂടെ ഒരു പാറക്കഷ്ണം ഒഴുകി വരുന്നപോലെ തോന്നിച്ചു. ആകാശം വെള്ള കീറി, കറുത്ത കാർമേഘങ്ങൾ അപ്രത്യക്ഷമായി. ആ കൊച്ചുപക്ഷിയുടെ ദേഹത്തേക്ക് സൂര്യ കിരണങ്ങളടിക്കാൻ തുടങ്ങി. സൂര്യന്റെ ചൂടിൽ ചിറകുകൾ ഉണങ്ങി. അവൾ ചിറകൊന്ന് കുടഞ്ഞു, ക്ഷീണമെല്ലാം പമ്പ കടന്നിരിക്കുന്നു. ചിറകിന്റെ തളർച്ച പൂർണ്ണമായും മാറിയിരിക്കുന്നു. അപ്പോഴേക്കും തിമിംഗലം ആ ദ്വീപിനടുത്തെത്തിയിരുന്നു. ആ കിളിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഇറ്റു വീണു. നന്ദി സൂചകമായി തന്റെ കൊക്ക് കൊണ്ട് തിമിംഗലത്തിന്റെ ദേഹത്താക്കിളി ഉരസി. അത് മനസ്സിലാക്കിയ തിമിംഗലത്തിന് രോമാഞ്ചമായി. സ്നേഹത്തിന്റെ, കനിവിന്റെ , ആർദ്രതയുടെ, സന്തോഷത്തിന്റെ, സഹായത്തിന്റെ രോമാഞ്ചം. തിമിഗലം പോകുന്ന വരെ ആ കിളി അവിടെ വട്ടമിട്ട് പറന്നു. ആ തിമിംഗലം കടലിന്റെ ആഴത്തിലേക്ക് നീന്തി മറഞ്ഞു. കൂടെ പറന്ന ദേശാടനകിളികളെത്തും മുന്നേ ആ കിളിയാ ദ്വീപിൽ എത്തിച്ചേർന്നു. അവൾ പഴങ്ങൾ കഴിച്ചു. പറന്നു വരുന്ന ദേശാടനക്കിളികളെ നോക്കി അവൾ തീരത്തുള്ള ഒരു മരക്കൊമ്പിൽ കാത്തിരിക്കാൻ തുടങ്ങി. കേവലം ഒരു കഥ എന്നതിലുപരി ഇതില്‍ ഒരുപാട് സന്ദേശമുണ്ട്. പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ നാമറിയാതെ തന്നെ നമ്മേ ഒരത്ഭുതം തേടിയെത്തും. ദൈവം എന്ന അത്ഭുതം. ബൈബിളിൽ നാം കണ്ടുമുട്ടുന്ന ദൈവം അത്ഭുതം പ്രവർത്തിക്കുന്ന ദൈവമാണ്. ഈ അത്ഭുതങ്ങൾ മുഴുവനും നിസ്സഹായരായി നിൽക്കുന്ന മനുഷ്യരെ രക്ഷിക്കുന്ന അത്ഭുതങ്ങളാണ്. ഇത് നമ്മുടെ ജീവിതത്തിലും സംഭവിക്കണമെങ്കിൽ ഒന്നു മാത്രമേ ചെയ്യേണ്ടൂ- ദൈവത്തിൽ ആശ്രയിക്കുക. ഇനി മുന്നോട്ട് ഒരു വഴിയുമില്ലാ, മുന്‍പില്‍ മരണം മാത്രം- ഇങ്ങനെ നീ ചിന്തിച്ചിട്ടുണ്ടെങ്കില്‍ ഓര്‍ത്തുകൊള്ളൂ. നിന്നെ പരിഹസിച്ചവർ, പിന്നിൽ നിന്ന്‍ തള്ളിയവർ, നിനക്കു ദുഃഖം സമ്മാനിച്ചവര്‍ -അവരെത്തും മുന്നേ നീ ലക്ഷ്യസ്ഥാനത്തെത്തും. നിന്നെ പരിഹസിച്ചവര്‍ നിന്റെ വിജയം കണ്ടു അത്ഭുതപ്പെടും. കാരണം നിന്നെ അറിയുന്ന ജീവിക്കുന്ന ദൈവം നിന്റെ മുകളില്‍ ഉണ്ട്. #{red->n->n->"ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും; അവർ കഴുകൻമാരെപ്പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാൽ തളരുകയുമില്ല"}# (ഏശയ്യാ 40:31) Source: Social Media (partial) #Repost
Image: /content_image/SocialMedia/SocialMedia-2017-01-09-07:11:31.jpg
Keywords: വിശ്വാസം
Category: 24
Sub Category:
Heading: ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും: ഒരു ദേശാടനകിളിയുടെ അനുഭവം നമ്മോടു പറയുന്നത്
Content: ദേശാടനത്തിനു പോയ കിളികളിൽ ഒരു കിളിയുടെ ചിറകിനൊരു തളർച്ച. സമുദ്ര വഴിയുടെ പാതിയെ പിന്നിട്ടിട്ടുള്ളു. വിശ്രമിക്കാമെന്നു കരുതിയാൽ സമുദ്രത്തിൽ കരയെവിടെ. അങ്ങ് ദൂരെയൊരു ദ്വീപുണ്ട് അതാണ് ഇടത്താവളം, അവിടുന്നാണ് ആഹാരവും വിശ്രമവും തുടർ യാത്രയും. അവിടേക്കെത്തണമെങ്കിൽ മൈലുകൾ വീണ്ടും പറക്കണം. ഇല്ല എനിക്കെത്താനാവില്ല, പാതി വഴിയേ തളർന്നു വീഴും.കൂടെയുള്ള പക്ഷികളെല്ലാം പിന്തിരിഞ്ഞു നോക്കാതെ പറക്കുകയാണ്. ഒരുമിച്ച് പറക്കണം പരസ്പരം ശ്രദ്ധിക്കണമെന്നൊക്കെ പറഞ്ഞിട്ട് ആരും ശ്രദ്ധിക്കുന്നില്ല. അവരെല്ലാം ദൂരെയെത്തി, എന്റെ നിലവിളിയും അവർ കേൾക്കുന്നില്ല. ഇല്ല, ഇനി എനിക്ക് പറക്കുവാൻ സാധിക്കുകയില്ല. ചിറകുകൾ തളരുന്നു, കുഴയുന്നു. ഈ മഹാ സമുദ്രത്തിൽ മരണപ്പെടാനാണെന്റെ വിധി. മോഹങ്ങളും സ്വപ്നങ്ങളും പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നല്ലോ. ഞാൻ ഞാൻ എന്റെ ചിറകുകൾ ദൈവമേ. ദേശാടനക്കിളി നിലയില്ലാ ഉൾക്കടലിൽ വീണിരിക്കുന്നു. സ്രാവുകളും മറ്റ് ഇരപിടിയൻ മത്സ്യങ്ങളും തേർവാഴ്ച്ച നടത്തുന്ന ഈറ്റില്ലം. ചിറകുകൾ നനഞ്ഞു, പപ്പും തൂവലും നനഞ്ഞു. വെള്ളത്തിന്റെ ശൈത്യ ഭാവം ദേഹം മരവിപ്പിക്കുന്നു. തന്റെ പ്രിയപ്പെട്ടവരെല്ലാം മനസ്സിലൂടെ ഇടിമിന്നൽ പോലെ മിന്നിമറഞ്ഞു. ഇനിയവരെ ഒരിക്കലും കാണാൻ പറ്റില്ലല്ലോ. അവസാനമായവൾ, ആ കൊച്ചു പക്ഷി ശ്വാസം ആഞ്ഞു വലിച്ചു. അപ്പോഴേക്കും കഴുത്ത് വരെ മുങ്ങിയിരുന്നു. ഇതെല്ലാം കണ്ടൊരു തിമിംഗലം അല്പം ദൂരത്തുണ്ടായിരുന്നു. ആ നീല തിമിംഗലം അവളുടെ അടിയിൽ വന്നൊന്ന് പൊങ്ങി. തളർന്ന നനഞ്ഞ ചിറകുള്ള പക്ഷി ഇപ്പോൾ തിമിംഗലത്തിന്റെ വിശാലമായ പുറത്ത് തളർന്നു കിടക്കുന്നു. അവളെയും വഹിച്ച് കൊണ്ട് തിമിംഗലം ദ്വീപ് ലക്ഷ്യമാക്കി കുതിച്ചു. വെള്ളത്തിന്റെ മുകളിലൂടെ ഒരു പാറക്കഷ്ണം ഒഴുകി വരുന്നപോലെ തോന്നിച്ചു. ആകാശം വെള്ള കീറി, കറുത്ത കാർമേഘങ്ങൾ അപ്രത്യക്ഷമായി. ആ കൊച്ചുപക്ഷിയുടെ ദേഹത്തേക്ക് സൂര്യ കിരണങ്ങളടിക്കാൻ തുടങ്ങി. സൂര്യന്റെ ചൂടിൽ ചിറകുകൾ ഉണങ്ങി. അവൾ ചിറകൊന്ന് കുടഞ്ഞു, ക്ഷീണമെല്ലാം പമ്പ കടന്നിരിക്കുന്നു. ചിറകിന്റെ തളർച്ച പൂർണ്ണമായും മാറിയിരിക്കുന്നു. അപ്പോഴേക്കും തിമിംഗലം ആ ദ്വീപിനടുത്തെത്തിയിരുന്നു. ആ കിളിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഇറ്റു വീണു. നന്ദി സൂചകമായി തന്റെ കൊക്ക് കൊണ്ട് തിമിംഗലത്തിന്റെ ദേഹത്താക്കിളി ഉരസി. അത് മനസ്സിലാക്കിയ തിമിംഗലത്തിന് രോമാഞ്ചമായി. സ്നേഹത്തിന്റെ, കനിവിന്റെ , ആർദ്രതയുടെ, സന്തോഷത്തിന്റെ, സഹായത്തിന്റെ രോമാഞ്ചം. തിമിഗലം പോകുന്ന വരെ ആ കിളി അവിടെ വട്ടമിട്ട് പറന്നു. ആ തിമിംഗലം കടലിന്റെ ആഴത്തിലേക്ക് നീന്തി മറഞ്ഞു. കൂടെ പറന്ന ദേശാടനകിളികളെത്തും മുന്നേ ആ കിളിയാ ദ്വീപിൽ എത്തിച്ചേർന്നു. അവൾ പഴങ്ങൾ കഴിച്ചു. പറന്നു വരുന്ന ദേശാടനക്കിളികളെ നോക്കി അവൾ തീരത്തുള്ള ഒരു മരക്കൊമ്പിൽ കാത്തിരിക്കാൻ തുടങ്ങി. കേവലം ഒരു കഥ എന്നതിലുപരി ഇതില്‍ ഒരുപാട് സന്ദേശമുണ്ട്. പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ നാമറിയാതെ തന്നെ നമ്മേ ഒരത്ഭുതം തേടിയെത്തും. ദൈവം എന്ന അത്ഭുതം. ബൈബിളിൽ നാം കണ്ടുമുട്ടുന്ന ദൈവം അത്ഭുതം പ്രവർത്തിക്കുന്ന ദൈവമാണ്. ഈ അത്ഭുതങ്ങൾ മുഴുവനും നിസ്സഹായരായി നിൽക്കുന്ന മനുഷ്യരെ രക്ഷിക്കുന്ന അത്ഭുതങ്ങളാണ്. ഇത് നമ്മുടെ ജീവിതത്തിലും സംഭവിക്കണമെങ്കിൽ ഒന്നു മാത്രമേ ചെയ്യേണ്ടൂ- ദൈവത്തിൽ ആശ്രയിക്കുക. ഇനി മുന്നോട്ട് ഒരു വഴിയുമില്ലാ, മുന്‍പില്‍ മരണം മാത്രം- ഇങ്ങനെ നീ ചിന്തിച്ചിട്ടുണ്ടെങ്കില്‍ ഓര്‍ത്തുകൊള്ളൂ. നിന്നെ പരിഹസിച്ചവർ, പിന്നിൽ നിന്ന്‍ തള്ളിയവർ, നിനക്കു ദുഃഖം സമ്മാനിച്ചവര്‍ -അവരെത്തും മുന്നേ നീ ലക്ഷ്യസ്ഥാനത്തെത്തും. നിന്നെ പരിഹസിച്ചവര്‍ നിന്റെ വിജയം കണ്ടു അത്ഭുതപ്പെടും. കാരണം നിന്നെ അറിയുന്ന ജീവിക്കുന്ന ദൈവം നിന്റെ മുകളില്‍ ഉണ്ട്. #{red->n->n->"ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും; അവർ കഴുകൻമാരെപ്പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാൽ തളരുകയുമില്ല"}# (ഏശയ്യാ 40:31) Source: Social Media (partial) #Repost
Image: /content_image/SocialMedia/SocialMedia-2017-01-09-07:11:31.jpg
Keywords: വിശ്വാസം
Content:
3839
Category: 11
Sub Category:
Heading: ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നതിനായി അമേരിക്കയില്‍ 13,000 യുവജനങ്ങള്‍ ഒത്തുകൂടി
Content: സാന്‍ അന്റോണിയോ: പതിമൂവായിരത്തില്‍ അധികം കത്തോലിക്ക വിശ്വാസികളായ യുവജനങ്ങള്‍ യേശുവിനെ മഹത്വപ്പെടുത്തുന്നതിനായി ടെക്‌സാസിലെ സാന്‍ അന്റോണിയോയില്‍ ഒത്തുകൂടിയത് ശ്രദ്ധേയമായി. സീക്ക് 2017(#seek2017) എന്ന പേരില്‍ നടന്ന കത്തോലിക്ക യുവജന സമ്മേളനത്തിലാണ് തങ്ങളുടെ ജീവിത നവീകരണത്തിനും ക്രിസ്തുവിനെ മഹത്വപ്പെടുത്താനും യുവജനങ്ങള്‍ ഒത്തുകൂടിയത്. ജനുവരി 3-നു ആരംഭിച്ച സമ്മേളനം ഏഴാം തീയതിയാണ് സമാപിച്ചത്. യുഎസിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവജനങ്ങളും പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നതായി സംഘാടകര്‍ പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു. 'ഫോക്കസ്' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫെലോഷിപ്പ് ഓഫ് കാത്തലിക് യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് എന്ന സംഘടനയാണ് പരിപാടി നടത്തിയത്. സ്‌കൂളുകളില്‍ നിന്നും, കമ്യൂണിറ്റി കോളേജുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ സീക്ക് 2017-ല്‍ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു. തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബാനറിന്റെ പിന്നിലായി യുവജനത അണിനിരന്നു. വര്‍ഷത്തില്‍ രണ്ടു തവണയാണ് ഇത്തരത്തിലുള്ള വലിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുക. യേശുവിനെ മഹത്വപ്പെടുത്തി ആരാധനയിലും പ്രാര്‍ത്ഥനകളിലും പങ്കെടുത്ത യുവജനങ്ങള്‍ കുമ്പസാരവും നടത്തി. യുവാക്കളോടൊന്നിച്ചുള്ള തന്റെ ആദ്യത്തെ ക്യാമ്പ് ഏറെ സന്തോഷകരവും, പ്രാര്‍ത്ഥനാനിരതവും ആയിരുന്നുവെന്നും അടുത്ത വര്‍ഷത്തെ പരിപാടിക്കായി താന്‍ കാത്തിരിക്കുകയാണെന്നും ഫാദര്‍ മൈക്കിള്‍ ഡുഫി എന്ന വൈദികന്‍ പറഞ്ഞു. "ഗാനങ്ങളും ആരാധനയും യുവജനങ്ങളുടെ ഹൃദയങ്ങളെ ആഴമായി സ്വാധീനിച്ചു. തങ്ങളുടെ മനസ് തുറന്നാണ് ഒരോരുത്തരും ദൈവത്തെ ആരാധിച്ചത്. ഈ സന്തോഷം അവരുടെ മുഖങ്ങളില്‍ നിന്നും തന്നെ വ്യക്തമായിരുന്നു. ആത്മീയ തലത്തിലുള്ള ഈ പ്രത്യേക അനുഭവത്തെ വ്യക്തിപരമായി എനിക്ക് തന്നെ അറിയുവാന്‍ കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും, ക്യാമ്പിന് നേതൃത്വം നല്‍കിയ നേതാക്കന്‍മാര്‍ക്കും, വൈദികര്‍ക്കും പ്രത്യേക ഊര്‍ജമാണ് ക്യാമ്പ് പകര്‍ന്നു നല്‍കിയത്". "രണ്ടു മണിക്കൂര്‍ വരെ നീണ്ടു നിന്ന കുമ്പസാരം കേള്‍ക്കുവാന്‍ എനിക്ക് സാധിച്ചു. ഉള്ളുതുറന്നുള്ള ഇത്തരം കുമ്പസാരങ്ങളാണ് ക്യാമ്പില്‍ പങ്കെടുത്ത യുവാക്കളില്‍ ഭൂരിഭാഗവും നടത്തിയത്. 300-ല്‍ അധികം വൈദികരാണ് കുമ്പസാരകൂടുകളില്‍ അനുരഞ്ജന കൂദാശ നല്‍കിയത്. ദിവ്യകാരുണ്യ ആരാധനയും, പ്രദക്ഷിണവും ദിവസത്തില്‍ പലപ്പോഴായി നടത്തപ്പെട്ടു. ക്യാമ്പിലെ വിവിധ ആരാധനകളും, പഠനങ്ങളും എല്ലാം തങ്ങളുടെ പാപ കറകളെ കഴുകി ശുദ്ധീകരിക്കുവാനുള്ള അവസരമായി യുവാക്കള്‍ മാറ്റിയെടുത്തു". ഫാദര്‍ മൈക്കിള്‍ ഡുഫി പറഞ്ഞു. തങ്ങളുടെ സ്ഥലങ്ങളില്‍ ക്രിസ്തുവിന്റെ നല്ല സാക്ഷികളായി ജീവിക്കുവാനുള്ള തീരുമാനത്തോടെയാണ് ഓരോ യുവതീ യുവാക്കളും മടങ്ങുന്നതെന്നും ഫാദര്‍ മൈക്കിള്‍ ഡുഫി പറഞ്ഞു. ക്യാമ്പില്‍ പങ്കെടുത്ത യുവജനങ്ങള്‍ പൗരോഹിത്യ, സന്യസ്ഥ ജീവിതത്തെ കുറിച്ച് ഗൗരവത്തോടെ ആലോചിക്കുന്നതിനു സീക്ക് 2017 വഴിയൊരുക്കിയതായി വിലയിരുത്തപ്പെടുന്നു. നിരവധി കന്യാസ്ത്രീകളും, ശുശ്രൂഷാ ജീവിതം നയിക്കുന്നവരും ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി യുവജനങ്ങളോടൊപ്പം എത്തിയിരുന്നു. യുവജനങ്ങളുടെ ആത്മീയവും, മാനസീകവുമായ ഉണര്‍വ്വിന് ക്യാമ്പ് ഏറെ പ്രയോജനം ചെയ്തതായി സംഘാടകര്‍ പറഞ്ഞു.
Image: /content_image/TitleNews/TitleNews-2017-01-09-10:57:22.jpg
Keywords: അമേരിക്ക
Category: 11
Sub Category:
Heading: ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നതിനായി അമേരിക്കയില്‍ 13,000 യുവജനങ്ങള്‍ ഒത്തുകൂടി
Content: സാന്‍ അന്റോണിയോ: പതിമൂവായിരത്തില്‍ അധികം കത്തോലിക്ക വിശ്വാസികളായ യുവജനങ്ങള്‍ യേശുവിനെ മഹത്വപ്പെടുത്തുന്നതിനായി ടെക്‌സാസിലെ സാന്‍ അന്റോണിയോയില്‍ ഒത്തുകൂടിയത് ശ്രദ്ധേയമായി. സീക്ക് 2017(#seek2017) എന്ന പേരില്‍ നടന്ന കത്തോലിക്ക യുവജന സമ്മേളനത്തിലാണ് തങ്ങളുടെ ജീവിത നവീകരണത്തിനും ക്രിസ്തുവിനെ മഹത്വപ്പെടുത്താനും യുവജനങ്ങള്‍ ഒത്തുകൂടിയത്. ജനുവരി 3-നു ആരംഭിച്ച സമ്മേളനം ഏഴാം തീയതിയാണ് സമാപിച്ചത്. യുഎസിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവജനങ്ങളും പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നതായി സംഘാടകര്‍ പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു. 'ഫോക്കസ്' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫെലോഷിപ്പ് ഓഫ് കാത്തലിക് യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് എന്ന സംഘടനയാണ് പരിപാടി നടത്തിയത്. സ്‌കൂളുകളില്‍ നിന്നും, കമ്യൂണിറ്റി കോളേജുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ സീക്ക് 2017-ല്‍ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു. തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബാനറിന്റെ പിന്നിലായി യുവജനത അണിനിരന്നു. വര്‍ഷത്തില്‍ രണ്ടു തവണയാണ് ഇത്തരത്തിലുള്ള വലിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുക. യേശുവിനെ മഹത്വപ്പെടുത്തി ആരാധനയിലും പ്രാര്‍ത്ഥനകളിലും പങ്കെടുത്ത യുവജനങ്ങള്‍ കുമ്പസാരവും നടത്തി. യുവാക്കളോടൊന്നിച്ചുള്ള തന്റെ ആദ്യത്തെ ക്യാമ്പ് ഏറെ സന്തോഷകരവും, പ്രാര്‍ത്ഥനാനിരതവും ആയിരുന്നുവെന്നും അടുത്ത വര്‍ഷത്തെ പരിപാടിക്കായി താന്‍ കാത്തിരിക്കുകയാണെന്നും ഫാദര്‍ മൈക്കിള്‍ ഡുഫി എന്ന വൈദികന്‍ പറഞ്ഞു. "ഗാനങ്ങളും ആരാധനയും യുവജനങ്ങളുടെ ഹൃദയങ്ങളെ ആഴമായി സ്വാധീനിച്ചു. തങ്ങളുടെ മനസ് തുറന്നാണ് ഒരോരുത്തരും ദൈവത്തെ ആരാധിച്ചത്. ഈ സന്തോഷം അവരുടെ മുഖങ്ങളില്‍ നിന്നും തന്നെ വ്യക്തമായിരുന്നു. ആത്മീയ തലത്തിലുള്ള ഈ പ്രത്യേക അനുഭവത്തെ വ്യക്തിപരമായി എനിക്ക് തന്നെ അറിയുവാന്‍ കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും, ക്യാമ്പിന് നേതൃത്വം നല്‍കിയ നേതാക്കന്‍മാര്‍ക്കും, വൈദികര്‍ക്കും പ്രത്യേക ഊര്‍ജമാണ് ക്യാമ്പ് പകര്‍ന്നു നല്‍കിയത്". "രണ്ടു മണിക്കൂര്‍ വരെ നീണ്ടു നിന്ന കുമ്പസാരം കേള്‍ക്കുവാന്‍ എനിക്ക് സാധിച്ചു. ഉള്ളുതുറന്നുള്ള ഇത്തരം കുമ്പസാരങ്ങളാണ് ക്യാമ്പില്‍ പങ്കെടുത്ത യുവാക്കളില്‍ ഭൂരിഭാഗവും നടത്തിയത്. 300-ല്‍ അധികം വൈദികരാണ് കുമ്പസാരകൂടുകളില്‍ അനുരഞ്ജന കൂദാശ നല്‍കിയത്. ദിവ്യകാരുണ്യ ആരാധനയും, പ്രദക്ഷിണവും ദിവസത്തില്‍ പലപ്പോഴായി നടത്തപ്പെട്ടു. ക്യാമ്പിലെ വിവിധ ആരാധനകളും, പഠനങ്ങളും എല്ലാം തങ്ങളുടെ പാപ കറകളെ കഴുകി ശുദ്ധീകരിക്കുവാനുള്ള അവസരമായി യുവാക്കള്‍ മാറ്റിയെടുത്തു". ഫാദര്‍ മൈക്കിള്‍ ഡുഫി പറഞ്ഞു. തങ്ങളുടെ സ്ഥലങ്ങളില്‍ ക്രിസ്തുവിന്റെ നല്ല സാക്ഷികളായി ജീവിക്കുവാനുള്ള തീരുമാനത്തോടെയാണ് ഓരോ യുവതീ യുവാക്കളും മടങ്ങുന്നതെന്നും ഫാദര്‍ മൈക്കിള്‍ ഡുഫി പറഞ്ഞു. ക്യാമ്പില്‍ പങ്കെടുത്ത യുവജനങ്ങള്‍ പൗരോഹിത്യ, സന്യസ്ഥ ജീവിതത്തെ കുറിച്ച് ഗൗരവത്തോടെ ആലോചിക്കുന്നതിനു സീക്ക് 2017 വഴിയൊരുക്കിയതായി വിലയിരുത്തപ്പെടുന്നു. നിരവധി കന്യാസ്ത്രീകളും, ശുശ്രൂഷാ ജീവിതം നയിക്കുന്നവരും ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി യുവജനങ്ങളോടൊപ്പം എത്തിയിരുന്നു. യുവജനങ്ങളുടെ ആത്മീയവും, മാനസീകവുമായ ഉണര്‍വ്വിന് ക്യാമ്പ് ഏറെ പ്രയോജനം ചെയ്തതായി സംഘാടകര്‍ പറഞ്ഞു.
Image: /content_image/TitleNews/TitleNews-2017-01-09-10:57:22.jpg
Keywords: അമേരിക്ക
Content:
3840
Category: 1
Sub Category:
Heading: പ്രശസ്തിയുടെ നടുവിലും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന ഹോളിവുഡ് നടന്‍ ക്രിസ് പ്രാറ്റ് ശ്രദ്ധേയനാകുന്നു
Content: വാഷിംഗ്ടണ്‍: ഒരു ചലച്ചിത്ര നടന്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ സാധാരണ നമ്മുടെ മനസിലൂടെ പല കാര്യങ്ങളും കടന്നു പോകാറുണ്ട്. സിനിമയില്‍ ചെറിയ വേഷങ്ങളില്‍ പോലും അഭിനയിക്കുന്നവര്‍ക്ക് ലഭിക്കുന്ന പേരും പ്രശസ്തിയും വളരെ വലുതാണ്. പണവും പ്രശസ്തിയും മിക്ക താരങ്ങളുടെയും ജീവിതത്തെ ദൈവഭയമില്ലാത്ത അവസ്ഥയിലേക്ക് കൊണ്ടുചെന്ന് എത്തിക്കാറാണ് പതിവ്. ഹോളിവുഡില്‍ നിന്നും ഇത്തരം നിരവധി അഭിനേതാക്കളുടെ കഥകള്‍ നാം ദിനംപ്രതി കേള്‍ക്കാറുണ്ട്. എന്നാല്‍ ഇവരില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്ഥനാണ് ക്രിസ് പ്രാറ്റ്. ഉത്തമ ക്രൈസ്തവ സാക്ഷ്യത്തിന്റെ ഉടമയാണ് ഹോളിവുഡിലെ ഈ തിളക്കമുള്ള നടന്‍. തന്റെ ഉള്ളിലെ ക്രൈസ്തവ വിശ്വാസം ഒരിക്കലും മറച്ചുപിടിക്കുവാന്‍ ക്രിസ് പ്രാറ്റ് ശ്രമിച്ചിട്ടില്ലായെന്നത് ശ്രദ്ധേയമാണ്. അഭിമുഖങ്ങളിലും, സാമൂഹിക മാധ്യമങ്ങളിലും എല്ലാം, നസ്രായനായ യേശുവിന്റെ പിന്‍ഗാമിയാണ് താനെന്ന സത്യം ഭയമില്ലാതെ ക്രിസ് പ്രാറ്റ് തുറന്നു പറഞ്ഞു. ദൈവം തന്നെ കൈപിടിച്ചു നടത്തിയ പല സംഭവങ്ങളും ക്രിസ് പ്രാറ്റ് അഭിമുഖങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മദ്യപാനത്തിന്റെയും മറ്റ് പാപങ്ങളുടെയും പടുകുഴിയിലേക്ക് വീണു കൊണ്ടിരിന്ന താന്‍ എങ്ങനെയാണ് ക്രിസ്തുവിനെ അറിഞ്ഞതെന്ന് വാനിറ്റി ഫെയര്‍ എന്ന മാസികയ്ക്ക് അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് ക്രിസ് പ്രാറ്റ് വെളിപ്പെടുത്തിയത്. "ഹവായി ബീച്ചിന്റെ തീരത്തുള്ള ഒരു കടയില്‍ മദ്യത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഒരു സുഹൃത്താണ് മദ്യംവാങ്ങുവാന്‍ പോയത്. അയാളുടെ വരവും കാത്ത് ഞാന്‍ ഇരിക്കുമ്പോഴാണ് ഹെന്‍റ്റി എന്നു പേരുള്ള ഒരാള്‍ എന്നെ തേടി വന്നത്. കാര്യങ്ങള്‍ മുന്‍കൂട്ടി അറിയുന്ന രീതിയിലാണ് അയാള്‍ എന്നോട് സംസാരിച്ചത്. മദ്യപിക്കുവാനും, ക്ലബുകളിലേക്ക് പോയി പെണ്‍കുട്ടികളുടെ കൂടെ ഉല്ലസിക്കുവാനും പോകുകയാണെന്ന് ഹെന്‍റ്റിയോട് ഞാന്‍ തുറന്നു പറഞ്ഞു". "കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ താങ്കള്‍ എന്തിനാണ് ഇത്തരം കാര്യങ്ങള്‍ തിരക്കുന്നതെന്ന് ഞാന്‍ ഹെന്‍റ്റിയോട് ചോദിച്ചു. ''നിങ്ങളോട് സംസാരിക്കണമെന്ന് യേശു എന്നോടു പറഞ്ഞു''. ഈ മറുപടിയാണ് ഹെന്‍റ്റി എനിക്കു നല്‍കിയത്. അല്പ സമയം ചിന്തിച്ച ശേഷം ഞാന്‍ ഹെന്‍റ്റിയുടെ കൂടെ പോയി. പാപത്തിലേക്ക് വീഴുവാന്‍ നിമിഷങ്ങളുടെ അകലം മാത്രമുള്ളപ്പോള്‍ ഒരു ദൈവദൂതനെ പോലെ ഹെന്‍റ്റി എന്നെ അതില്‍ നിന്നും അകറ്റി. യേശുവിനെ എനിക്ക് കാണിച്ചു നല്‍കി. ദേവാലയത്തിലേക്ക് എന്നെ ഹെന്‍റ്റി കൂട്ടിക്കൊണ്ടു പോയി. എനിക്കുണ്ടായ അത്ഭുത മാറ്റം എന്റെ കൂട്ടുകാരെ അമ്പരിപ്പിച്ചു". ക്രിസ് പ്രാറ്റ് തന്റെ ജീവിതാനുഭവം വാനിറ്റി ഫെയര്‍ മാഗസിന്‍ ലേഖകനോട് പങ്കുവെച്ചു. ഈ സംഭവം നടന്ന് കൃത്യം ഒരു മാസം കഴിഞ്ഞപ്പോഴാണ് ക്രിസ് പ്രാറ്റിനെ ഹവാനയിലെ ഒരു റെസ്റ്റോറന്‍ഡില്‍ വച്ച് ചലച്ചിത്ര സംവിധായകന്‍ പരിചയപ്പെടുന്നതും സിനിമയില്‍ അവസരം നല്‍കുന്നതും. ഹൊറര്‍ കോമഡി ചലച്ചിത്രമായ 'കേഴ്‌സിഡ് പാര്‍ട്ട് ത്രീ'യില്‍ അഭിനയിക്കുവാന്‍ ക്രിസ് പ്രാറ്റിന് കഴിഞ്ഞു. ഹോളിവുഡിലെ ഏറ്റവും മൂല്യമുള്ള നടനായി ക്രിസ് പ്രാറ്റിനെ ദൈവം കൈപിടിച്ച് ഉയര്‍ത്തി. 2014-ല്‍ ഹോളിവുഡിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടനായി ക്രിസ് പ്രാറ്റ് മാറി. പ്രസ്തുത വര്‍ഷത്തില്‍ 1.2 ബില്യണ്‍ യുഎസ് ഡോളറാണ് ക്രിസ് പ്രാറ്റിന് പ്രതിഫലമായി ലഭിച്ചത്. 2012 ൽ കുഞ്ഞിന്റെ ജനന ശേഷം ഉണ്ടായ ദൈവാനുഭവത്തെ പറ്റിയും ക്രിസ് തുറന്നു പറഞ്ഞു. ജാക് പ്രാറ്റ് എന്നു വിളിക്കുന്ന അദ്ദേഹത്തിന്റെ കുഞ്ഞിന്റെ ജനനം മാസം തികയാതെയായിരുന്നു. പൂര്‍ണ്ണവളര്‍ച്ച എത്തിയിട്ടില്ലാത്ത കുഞ്ഞിന്റെ ഭാരം വെറും 3 പൗണ്ട് മാത്രമായിരുന്നു. തുടര്‍ന്നു കുഞ്ഞ് ഇൻക്യുബേറ്ററിലായി. ക്രിസും അദ്ദേഹത്തിന്റെ ഭാര്യ അന്ന ഫാരിസും മാസങ്ങളോളം കുഞ്ഞിന്റെ ആരോഗ്യത്തിനുവേണ്ടി മട്ടിപ്പായി പ്രാർത്ഥിച്ചു. ദൈവം മകനെ സുഖപ്പെടുത്തി. ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തെ വീണ്ടും ആഴത്തില്‍ ഉറപ്പിക്കുന്നതിന് ഈ പരീക്ഷണം തന്നെയും ഭാര്യയേയും സഹായിച്ചുവെന്ന്‍ അഭിമുഖത്തില്‍ ക്രിസ് പ്രാറ്റ് വിവരിച്ചു. ഈസ്റ്ററിന് മുമ്പുള്ള ശനിയാഴ്ച ദിവസം തന്റെ വീടിനു സമീപത്തുള്ള ചെറു കുന്നില്‍ ഒരു കുരിശ് രൂപം ഉയര്‍ത്തിയും ക്രിസ് പ്രാറ്റ് മാധ്യമങ്ങളില്‍ ഇടംനേടിയിരുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മാനവകുലത്തിന്റെ രക്ഷയ്ക്കായി യേശുക്രിസ്തു വഹിച്ച കുരിശിനെ നാം ഓര്‍ക്കണമെന്നും, രക്ഷയുടെ മാര്‍ഗത്തിലേക്ക് മനസ്താപത്തോടെ തിരിയണമെന്നും ക്രിസ് പ്രാറ്റ് ഉറക്കെ വിളിച്ചു പറഞ്ഞു. ലഭിക്കുന്ന അവസരങ്ങളിലെല്ലാം ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ ക്രിസ് പ്രാറ്റ് ശ്രമിക്കാറുണ്ട്. ഹോളിവുഡ് നടിയായ അന്നാ ഫാരിസാണ് ക്രിസ് പ്രാറ്റിന്റെ ജീവിതസഖി.
Image: /content_image/News/News-2017-01-09-11:40:58.jpg
Keywords: ഹോളിവുഡ്
Category: 1
Sub Category:
Heading: പ്രശസ്തിയുടെ നടുവിലും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന ഹോളിവുഡ് നടന്‍ ക്രിസ് പ്രാറ്റ് ശ്രദ്ധേയനാകുന്നു
Content: വാഷിംഗ്ടണ്‍: ഒരു ചലച്ചിത്ര നടന്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ സാധാരണ നമ്മുടെ മനസിലൂടെ പല കാര്യങ്ങളും കടന്നു പോകാറുണ്ട്. സിനിമയില്‍ ചെറിയ വേഷങ്ങളില്‍ പോലും അഭിനയിക്കുന്നവര്‍ക്ക് ലഭിക്കുന്ന പേരും പ്രശസ്തിയും വളരെ വലുതാണ്. പണവും പ്രശസ്തിയും മിക്ക താരങ്ങളുടെയും ജീവിതത്തെ ദൈവഭയമില്ലാത്ത അവസ്ഥയിലേക്ക് കൊണ്ടുചെന്ന് എത്തിക്കാറാണ് പതിവ്. ഹോളിവുഡില്‍ നിന്നും ഇത്തരം നിരവധി അഭിനേതാക്കളുടെ കഥകള്‍ നാം ദിനംപ്രതി കേള്‍ക്കാറുണ്ട്. എന്നാല്‍ ഇവരില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്ഥനാണ് ക്രിസ് പ്രാറ്റ്. ഉത്തമ ക്രൈസ്തവ സാക്ഷ്യത്തിന്റെ ഉടമയാണ് ഹോളിവുഡിലെ ഈ തിളക്കമുള്ള നടന്‍. തന്റെ ഉള്ളിലെ ക്രൈസ്തവ വിശ്വാസം ഒരിക്കലും മറച്ചുപിടിക്കുവാന്‍ ക്രിസ് പ്രാറ്റ് ശ്രമിച്ചിട്ടില്ലായെന്നത് ശ്രദ്ധേയമാണ്. അഭിമുഖങ്ങളിലും, സാമൂഹിക മാധ്യമങ്ങളിലും എല്ലാം, നസ്രായനായ യേശുവിന്റെ പിന്‍ഗാമിയാണ് താനെന്ന സത്യം ഭയമില്ലാതെ ക്രിസ് പ്രാറ്റ് തുറന്നു പറഞ്ഞു. ദൈവം തന്നെ കൈപിടിച്ചു നടത്തിയ പല സംഭവങ്ങളും ക്രിസ് പ്രാറ്റ് അഭിമുഖങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മദ്യപാനത്തിന്റെയും മറ്റ് പാപങ്ങളുടെയും പടുകുഴിയിലേക്ക് വീണു കൊണ്ടിരിന്ന താന്‍ എങ്ങനെയാണ് ക്രിസ്തുവിനെ അറിഞ്ഞതെന്ന് വാനിറ്റി ഫെയര്‍ എന്ന മാസികയ്ക്ക് അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് ക്രിസ് പ്രാറ്റ് വെളിപ്പെടുത്തിയത്. "ഹവായി ബീച്ചിന്റെ തീരത്തുള്ള ഒരു കടയില്‍ മദ്യത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഒരു സുഹൃത്താണ് മദ്യംവാങ്ങുവാന്‍ പോയത്. അയാളുടെ വരവും കാത്ത് ഞാന്‍ ഇരിക്കുമ്പോഴാണ് ഹെന്‍റ്റി എന്നു പേരുള്ള ഒരാള്‍ എന്നെ തേടി വന്നത്. കാര്യങ്ങള്‍ മുന്‍കൂട്ടി അറിയുന്ന രീതിയിലാണ് അയാള്‍ എന്നോട് സംസാരിച്ചത്. മദ്യപിക്കുവാനും, ക്ലബുകളിലേക്ക് പോയി പെണ്‍കുട്ടികളുടെ കൂടെ ഉല്ലസിക്കുവാനും പോകുകയാണെന്ന് ഹെന്‍റ്റിയോട് ഞാന്‍ തുറന്നു പറഞ്ഞു". "കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ താങ്കള്‍ എന്തിനാണ് ഇത്തരം കാര്യങ്ങള്‍ തിരക്കുന്നതെന്ന് ഞാന്‍ ഹെന്‍റ്റിയോട് ചോദിച്ചു. ''നിങ്ങളോട് സംസാരിക്കണമെന്ന് യേശു എന്നോടു പറഞ്ഞു''. ഈ മറുപടിയാണ് ഹെന്‍റ്റി എനിക്കു നല്‍കിയത്. അല്പ സമയം ചിന്തിച്ച ശേഷം ഞാന്‍ ഹെന്‍റ്റിയുടെ കൂടെ പോയി. പാപത്തിലേക്ക് വീഴുവാന്‍ നിമിഷങ്ങളുടെ അകലം മാത്രമുള്ളപ്പോള്‍ ഒരു ദൈവദൂതനെ പോലെ ഹെന്‍റ്റി എന്നെ അതില്‍ നിന്നും അകറ്റി. യേശുവിനെ എനിക്ക് കാണിച്ചു നല്‍കി. ദേവാലയത്തിലേക്ക് എന്നെ ഹെന്‍റ്റി കൂട്ടിക്കൊണ്ടു പോയി. എനിക്കുണ്ടായ അത്ഭുത മാറ്റം എന്റെ കൂട്ടുകാരെ അമ്പരിപ്പിച്ചു". ക്രിസ് പ്രാറ്റ് തന്റെ ജീവിതാനുഭവം വാനിറ്റി ഫെയര്‍ മാഗസിന്‍ ലേഖകനോട് പങ്കുവെച്ചു. ഈ സംഭവം നടന്ന് കൃത്യം ഒരു മാസം കഴിഞ്ഞപ്പോഴാണ് ക്രിസ് പ്രാറ്റിനെ ഹവാനയിലെ ഒരു റെസ്റ്റോറന്‍ഡില്‍ വച്ച് ചലച്ചിത്ര സംവിധായകന്‍ പരിചയപ്പെടുന്നതും സിനിമയില്‍ അവസരം നല്‍കുന്നതും. ഹൊറര്‍ കോമഡി ചലച്ചിത്രമായ 'കേഴ്‌സിഡ് പാര്‍ട്ട് ത്രീ'യില്‍ അഭിനയിക്കുവാന്‍ ക്രിസ് പ്രാറ്റിന് കഴിഞ്ഞു. ഹോളിവുഡിലെ ഏറ്റവും മൂല്യമുള്ള നടനായി ക്രിസ് പ്രാറ്റിനെ ദൈവം കൈപിടിച്ച് ഉയര്‍ത്തി. 2014-ല്‍ ഹോളിവുഡിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടനായി ക്രിസ് പ്രാറ്റ് മാറി. പ്രസ്തുത വര്‍ഷത്തില്‍ 1.2 ബില്യണ്‍ യുഎസ് ഡോളറാണ് ക്രിസ് പ്രാറ്റിന് പ്രതിഫലമായി ലഭിച്ചത്. 2012 ൽ കുഞ്ഞിന്റെ ജനന ശേഷം ഉണ്ടായ ദൈവാനുഭവത്തെ പറ്റിയും ക്രിസ് തുറന്നു പറഞ്ഞു. ജാക് പ്രാറ്റ് എന്നു വിളിക്കുന്ന അദ്ദേഹത്തിന്റെ കുഞ്ഞിന്റെ ജനനം മാസം തികയാതെയായിരുന്നു. പൂര്‍ണ്ണവളര്‍ച്ച എത്തിയിട്ടില്ലാത്ത കുഞ്ഞിന്റെ ഭാരം വെറും 3 പൗണ്ട് മാത്രമായിരുന്നു. തുടര്‍ന്നു കുഞ്ഞ് ഇൻക്യുബേറ്ററിലായി. ക്രിസും അദ്ദേഹത്തിന്റെ ഭാര്യ അന്ന ഫാരിസും മാസങ്ങളോളം കുഞ്ഞിന്റെ ആരോഗ്യത്തിനുവേണ്ടി മട്ടിപ്പായി പ്രാർത്ഥിച്ചു. ദൈവം മകനെ സുഖപ്പെടുത്തി. ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തെ വീണ്ടും ആഴത്തില്‍ ഉറപ്പിക്കുന്നതിന് ഈ പരീക്ഷണം തന്നെയും ഭാര്യയേയും സഹായിച്ചുവെന്ന്‍ അഭിമുഖത്തില്‍ ക്രിസ് പ്രാറ്റ് വിവരിച്ചു. ഈസ്റ്ററിന് മുമ്പുള്ള ശനിയാഴ്ച ദിവസം തന്റെ വീടിനു സമീപത്തുള്ള ചെറു കുന്നില്‍ ഒരു കുരിശ് രൂപം ഉയര്‍ത്തിയും ക്രിസ് പ്രാറ്റ് മാധ്യമങ്ങളില്‍ ഇടംനേടിയിരുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മാനവകുലത്തിന്റെ രക്ഷയ്ക്കായി യേശുക്രിസ്തു വഹിച്ച കുരിശിനെ നാം ഓര്‍ക്കണമെന്നും, രക്ഷയുടെ മാര്‍ഗത്തിലേക്ക് മനസ്താപത്തോടെ തിരിയണമെന്നും ക്രിസ് പ്രാറ്റ് ഉറക്കെ വിളിച്ചു പറഞ്ഞു. ലഭിക്കുന്ന അവസരങ്ങളിലെല്ലാം ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ ക്രിസ് പ്രാറ്റ് ശ്രമിക്കാറുണ്ട്. ഹോളിവുഡ് നടിയായ അന്നാ ഫാരിസാണ് ക്രിസ് പ്രാറ്റിന്റെ ജീവിതസഖി.
Image: /content_image/News/News-2017-01-09-11:40:58.jpg
Keywords: ഹോളിവുഡ്
Content:
3841
Category: 1
Sub Category:
Heading: ഭൂതോച്ചാടനം വെറും തട്ടിപ്പാണെന്നു പറയുന്നവര്‍ക്കുള്ള മറുപടിയുമായി ആര്‍ച്ച് ബിഷപ്പ് എറിയോ കാസ്റ്റിലൂസി
Content: റോം: പിശാചുബാധ എന്നത് വെറും കെട്ടുകഥയല്ലെന്നും, അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ഒരു ഭൂതോച്ചാടന പ്രക്രിയ നേരില്‍ കണ്ടാല്‍ ആ സംശയം പൂര്‍ണമായും ദുരീകരിക്കപ്പെടുമെന്നും ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ്പ് എറിയോ കാസ്റ്റിലൂസി. മൊഡീന-നൊനാന്‍ന്റോള അതിരൂപതയുടെ അധ്യക്ഷനായ എറിയോ കാസ്റ്റിലൂസി ഇറ്റാലിയന്‍ ദിനപത്രമായ 'ഇല്‍ റെസ്റ്റോ ഡെല്‍ കാര്‍ലിനോ'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പിശാചുകള്‍ മനുഷ്യരുടെ ശരീരത്തില്‍ കടന്ന് ആധിപത്യം സ്ഥാപിക്കുമെന്നത് യാഥാര്‍ത്ഥ്യമാണെന്ന്‍ എടുത്ത് പറഞ്ഞത്. ആദ്യമായി നേരില്‍ കണ്ട ഭൂതോച്ചാടന പ്രക്രിയയെ സംബന്ധിച്ചുള്ള വിവരങ്ങളും ആര്‍ച്ച് ബിഷപ്പ് അഭിമുഖത്തിലൂടെ വിവരിക്കുന്നുണ്ട്. അതിരൂപതയിലുള്ള ഭൂതോച്ചാടകരായ രണ്ടു വൈദികര്‍ ഒരു മനുഷ്യന്റെ ശരീരത്തില്‍ കുടിയേറിയിരിക്കുന്ന ബാധയൊഴിപ്പിക്കുവാന്‍ തന്നെ നേരില്‍ കൊണ്ടുപോയപ്പോള്‍ ഉണ്ടായ അനുഭവമാണ് ആര്‍ച്ച് ബിഷപ്പ് എറിയോ കാസ്റ്റിലൂസി പത്രത്തിലൂടെ വെളിപ്പെടുത്തിയത്. ഇതിനു മുമ്പ് നേരില്‍ ഭൂതോച്ചാടനം കണ്ടിട്ടില്ലാത്തതിനാല്‍, അതില്‍ തനിക്ക് അധികം വിശ്വാസമില്ലായിരുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. "ഏറെ നാളായി പൈശാചിക ബാധ ബാധിച്ച ഒരു മനുഷ്യന്റെ അരികിലേക്കാണ് അതിരൂപതയിലെ ഭൂതോച്ചാടകരായ വൈദികർ എന്നെ കൂട്ടിക്കൊണ്ടു പോയത്. ഞാന്‍ ഒരു ആര്‍ച്ച് ബിഷപ്പായതിനാല്‍ തന്നെ സഭയിലൂടെ ലഭ്യമായിരിക്കുന്ന പ്രത്യേക അധികാരങ്ങള്‍ പ്രയോഗിക്കുവാന്‍ കഴിയുമെന്നതിനാലാണ് അവർ ഭൂതോച്ചാടനത്തിനായി എന്നെ കൂടി പ്രത്യേകം ക്ഷണിച്ചത്. അപകടകാരിയായ ഒരു പിശാചിനെ നേരിടുമ്പോള്‍ വൈദികരോടൊപ്പം ഞാനും വേണമെന്ന് അവര്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. വൈദികരുടെ വാക്കുകളില്‍ നിന്നു തന്നെ എനിക്ക് കാര്യങ്ങളുടെ ഗുരുതര അവസ്ഥ മനസിലായിരുന്നു". ആര്‍ച്ച് ബിഷപ്പ് എറിയോ കാസ്റ്റിലൂസിയ പറഞ്ഞു. മൊഡീനയിലെ തന്നെ ഒരു ദേവാലയത്തിനുള്ളിലാണ് ഭൂതോച്ചാടനം നടന്നത്. മധ്യവയസ്‌കനായ ഒരു പുരുഷന്റെ ശരീരത്തിലാണ് പിശാച് പ്രവേശിച്ചിരുന്നതെന്നും ആര്‍ച്ച് ബിഷപ്പ് എറിയോ പറഞ്ഞു. "ഞങ്ങള്‍ ദേവാലയത്തിലേക്ക് പ്രവേശിച്ചപ്പോള്‍ മുതല്‍ മധ്യവയസ്‌കന്‍ ബഹളം ഉണ്ടാക്കുവാന്‍ തുടങ്ങി. ഇവിടെ നിന്നും പുറത്തു പോകുക, അല്ലെങ്കില്‍ അതിക്രൂരമായ മരണമാണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് അയാള്‍ വിളിച്ചു പറഞ്ഞു. പിന്നീട് അയാള്‍ മോഹാലസ്യപ്പെട്ട് വീണു. അധികം വൈകാതെ തന്നെ അയാള്‍ ഉണര്‍ന്നു. വളരെ വേഗം തന്റെ നഖങ്ങള്‍ എന്റെ കരത്തിലേക്ക് അയാള്‍ അമര്‍ത്തിപിടിച്ചു. അതിക്രൂരമായ ഒരു മുഖഭാവമായിരുന്നു ആ മനുഷ്യന് ഈ സമയം ഉണ്ടായിരുന്നത്. പല അസഭ്യവാക്കുകളും അദ്ദേഹം പറഞ്ഞു". "ഒരു വാഹന അപകടത്തിലാണ് ഞാന്‍ കൊല്ലപ്പെടുമെന്നതായിരുന്നു അയാളുടെ പ്രവചനം. ഈ കാര്യങ്ങള്‍ പറയുമ്പോള്‍ അയാളുടെ മുഖത്ത് ദയനീയ ഭാവമായിരുന്നു. എന്റെ ജീവിതം യേശുക്രിസ്തുവിന്റെ കരങ്ങളില്‍ സുരക്ഷിതമാണെന്നും, അവിടുന്നാണ് എന്റെ സംരക്ഷകനെന്നും, ആയതിനാല്‍ ഒരു അപകടത്തേയും ഞാന്‍ ഭയക്കുന്നില്ലെന്നും അയാളിലെ ദുരാത്മാവിനോട് ഞാന്‍ മറുപടി പറഞ്ഞു". ആര്‍ച്ച് ബിഷപ്പ് എറിയോ കാസ്റ്റിലൂസി തന്റെ അനുഭവം വിശദീകരിച്ചു. ഭൂതോച്ചാടനത്തിലെ പ്രാര്‍ത്ഥനയുടെ അത്ഭുതകരമായ ശക്തിയെ കുറിച്ചും ആര്‍ച്ച് ബിഷപ്പ് അഭിമുഖത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞു. ഭൂതോച്ചാടനത്തെ വെറും തട്ടിപ്പാണെന്ന് പറയുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ് തന്റെ ജീവിത അനുഭവത്തിലൂടെ ആര്‍ച്ച് ബിഷപ്പ് നല്‍കുന്നത്.
Image: /content_image/News/News-2017-01-09-15:00:40.jpg
Keywords: ഭൂതോ
Category: 1
Sub Category:
Heading: ഭൂതോച്ചാടനം വെറും തട്ടിപ്പാണെന്നു പറയുന്നവര്‍ക്കുള്ള മറുപടിയുമായി ആര്‍ച്ച് ബിഷപ്പ് എറിയോ കാസ്റ്റിലൂസി
Content: റോം: പിശാചുബാധ എന്നത് വെറും കെട്ടുകഥയല്ലെന്നും, അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ഒരു ഭൂതോച്ചാടന പ്രക്രിയ നേരില്‍ കണ്ടാല്‍ ആ സംശയം പൂര്‍ണമായും ദുരീകരിക്കപ്പെടുമെന്നും ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ്പ് എറിയോ കാസ്റ്റിലൂസി. മൊഡീന-നൊനാന്‍ന്റോള അതിരൂപതയുടെ അധ്യക്ഷനായ എറിയോ കാസ്റ്റിലൂസി ഇറ്റാലിയന്‍ ദിനപത്രമായ 'ഇല്‍ റെസ്റ്റോ ഡെല്‍ കാര്‍ലിനോ'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പിശാചുകള്‍ മനുഷ്യരുടെ ശരീരത്തില്‍ കടന്ന് ആധിപത്യം സ്ഥാപിക്കുമെന്നത് യാഥാര്‍ത്ഥ്യമാണെന്ന്‍ എടുത്ത് പറഞ്ഞത്. ആദ്യമായി നേരില്‍ കണ്ട ഭൂതോച്ചാടന പ്രക്രിയയെ സംബന്ധിച്ചുള്ള വിവരങ്ങളും ആര്‍ച്ച് ബിഷപ്പ് അഭിമുഖത്തിലൂടെ വിവരിക്കുന്നുണ്ട്. അതിരൂപതയിലുള്ള ഭൂതോച്ചാടകരായ രണ്ടു വൈദികര്‍ ഒരു മനുഷ്യന്റെ ശരീരത്തില്‍ കുടിയേറിയിരിക്കുന്ന ബാധയൊഴിപ്പിക്കുവാന്‍ തന്നെ നേരില്‍ കൊണ്ടുപോയപ്പോള്‍ ഉണ്ടായ അനുഭവമാണ് ആര്‍ച്ച് ബിഷപ്പ് എറിയോ കാസ്റ്റിലൂസി പത്രത്തിലൂടെ വെളിപ്പെടുത്തിയത്. ഇതിനു മുമ്പ് നേരില്‍ ഭൂതോച്ചാടനം കണ്ടിട്ടില്ലാത്തതിനാല്‍, അതില്‍ തനിക്ക് അധികം വിശ്വാസമില്ലായിരുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. "ഏറെ നാളായി പൈശാചിക ബാധ ബാധിച്ച ഒരു മനുഷ്യന്റെ അരികിലേക്കാണ് അതിരൂപതയിലെ ഭൂതോച്ചാടകരായ വൈദികർ എന്നെ കൂട്ടിക്കൊണ്ടു പോയത്. ഞാന്‍ ഒരു ആര്‍ച്ച് ബിഷപ്പായതിനാല്‍ തന്നെ സഭയിലൂടെ ലഭ്യമായിരിക്കുന്ന പ്രത്യേക അധികാരങ്ങള്‍ പ്രയോഗിക്കുവാന്‍ കഴിയുമെന്നതിനാലാണ് അവർ ഭൂതോച്ചാടനത്തിനായി എന്നെ കൂടി പ്രത്യേകം ക്ഷണിച്ചത്. അപകടകാരിയായ ഒരു പിശാചിനെ നേരിടുമ്പോള്‍ വൈദികരോടൊപ്പം ഞാനും വേണമെന്ന് അവര്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. വൈദികരുടെ വാക്കുകളില്‍ നിന്നു തന്നെ എനിക്ക് കാര്യങ്ങളുടെ ഗുരുതര അവസ്ഥ മനസിലായിരുന്നു". ആര്‍ച്ച് ബിഷപ്പ് എറിയോ കാസ്റ്റിലൂസിയ പറഞ്ഞു. മൊഡീനയിലെ തന്നെ ഒരു ദേവാലയത്തിനുള്ളിലാണ് ഭൂതോച്ചാടനം നടന്നത്. മധ്യവയസ്‌കനായ ഒരു പുരുഷന്റെ ശരീരത്തിലാണ് പിശാച് പ്രവേശിച്ചിരുന്നതെന്നും ആര്‍ച്ച് ബിഷപ്പ് എറിയോ പറഞ്ഞു. "ഞങ്ങള്‍ ദേവാലയത്തിലേക്ക് പ്രവേശിച്ചപ്പോള്‍ മുതല്‍ മധ്യവയസ്‌കന്‍ ബഹളം ഉണ്ടാക്കുവാന്‍ തുടങ്ങി. ഇവിടെ നിന്നും പുറത്തു പോകുക, അല്ലെങ്കില്‍ അതിക്രൂരമായ മരണമാണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് അയാള്‍ വിളിച്ചു പറഞ്ഞു. പിന്നീട് അയാള്‍ മോഹാലസ്യപ്പെട്ട് വീണു. അധികം വൈകാതെ തന്നെ അയാള്‍ ഉണര്‍ന്നു. വളരെ വേഗം തന്റെ നഖങ്ങള്‍ എന്റെ കരത്തിലേക്ക് അയാള്‍ അമര്‍ത്തിപിടിച്ചു. അതിക്രൂരമായ ഒരു മുഖഭാവമായിരുന്നു ആ മനുഷ്യന് ഈ സമയം ഉണ്ടായിരുന്നത്. പല അസഭ്യവാക്കുകളും അദ്ദേഹം പറഞ്ഞു". "ഒരു വാഹന അപകടത്തിലാണ് ഞാന്‍ കൊല്ലപ്പെടുമെന്നതായിരുന്നു അയാളുടെ പ്രവചനം. ഈ കാര്യങ്ങള്‍ പറയുമ്പോള്‍ അയാളുടെ മുഖത്ത് ദയനീയ ഭാവമായിരുന്നു. എന്റെ ജീവിതം യേശുക്രിസ്തുവിന്റെ കരങ്ങളില്‍ സുരക്ഷിതമാണെന്നും, അവിടുന്നാണ് എന്റെ സംരക്ഷകനെന്നും, ആയതിനാല്‍ ഒരു അപകടത്തേയും ഞാന്‍ ഭയക്കുന്നില്ലെന്നും അയാളിലെ ദുരാത്മാവിനോട് ഞാന്‍ മറുപടി പറഞ്ഞു". ആര്‍ച്ച് ബിഷപ്പ് എറിയോ കാസ്റ്റിലൂസി തന്റെ അനുഭവം വിശദീകരിച്ചു. ഭൂതോച്ചാടനത്തിലെ പ്രാര്‍ത്ഥനയുടെ അത്ഭുതകരമായ ശക്തിയെ കുറിച്ചും ആര്‍ച്ച് ബിഷപ്പ് അഭിമുഖത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞു. ഭൂതോച്ചാടനത്തെ വെറും തട്ടിപ്പാണെന്ന് പറയുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ് തന്റെ ജീവിത അനുഭവത്തിലൂടെ ആര്‍ച്ച് ബിഷപ്പ് നല്‍കുന്നത്.
Image: /content_image/News/News-2017-01-09-15:00:40.jpg
Keywords: ഭൂതോ
Content:
3842
Category: 1
Sub Category:
Heading: പ്രശസ്തിയുടെ നടുവിലും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന ഹോളിവുഡ് നടന്‍ ക്രിസ് പ്രാറ്റ് ശ്രദ്ധേയനാകുന്നു
Content: വാഷിംഗ്ടണ്‍: ഒരു ചലച്ചിത്ര നടന്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ സാധാരണ നമ്മുടെ മനസിലൂടെ പല കാര്യങ്ങളും കടന്നു പോകാറുണ്ട്. സിനിമയില്‍ ചെറിയ വേഷങ്ങളില്‍ പോലും അഭിനയിക്കുന്നവര്‍ക്ക് ലഭിക്കുന്ന പേരും പ്രശസ്തിയും വളരെ വലുതാണ്. പണവും പ്രശസ്തിയും മിക്ക താരങ്ങളുടെയും ജീവിതത്തെ ദൈവഭയമില്ലാത്ത അവസ്ഥയിലേക്ക് കൊണ്ടുചെന്ന് എത്തിക്കാറാണ് പതിവ്. ഹോളിവുഡില്‍ നിന്നും ഇത്തരം നിരവധി അഭിനേതാക്കളുടെ കഥകള്‍ നാം ദിനംപ്രതി കേള്‍ക്കാറുണ്ട്. എന്നാല്‍ ഇവരില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്ഥനാണ് ക്രിസ് പ്രാറ്റ്. ഉത്തമ ക്രൈസ്തവ സാക്ഷ്യത്തിന്റെ ഉടമയാണ് ഹോളിവുഡിലെ ഈ തിളക്കമുള്ള നടന്‍. തന്റെ ഉള്ളിലെ ക്രൈസ്തവ വിശ്വാസം ഒരിക്കലും മറച്ചുപിടിക്കുവാന്‍ ക്രിസ് പ്രാറ്റ് ശ്രമിച്ചിട്ടില്ലായെന്നത് ശ്രദ്ധേയമാണ്. അഭിമുഖങ്ങളിലും, സാമൂഹിക മാധ്യമങ്ങളിലും എല്ലാം, നസ്രായനായ യേശുവിന്റെ പിന്‍ഗാമിയാണ് താനെന്ന സത്യം ഭയമില്ലാതെ ക്രിസ് പ്രാറ്റ് തുറന്നു പറഞ്ഞു. ദൈവം തന്നെ കൈപിടിച്ചു നടത്തിയ പല സംഭവങ്ങളും ക്രിസ് പ്രാറ്റ് അഭിമുഖങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മദ്യപാനത്തിന്റെയും മറ്റ് പാപങ്ങളുടെയും പടുകുഴിയിലേക്ക് വീണു കൊണ്ടിരിന്ന താന്‍ എങ്ങനെയാണ് ക്രിസ്തുവിനെ അറിഞ്ഞതെന്ന് വാനിറ്റി ഫെയര്‍ എന്ന മാസികയ്ക്ക് അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് ക്രിസ് പ്രാറ്റ് വെളിപ്പെടുത്തിയത്. "ഹവായി ബീച്ചിന്റെ തീരത്തുള്ള ഒരു കടയില്‍ മദ്യത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഒരു സുഹൃത്താണ് മദ്യംവാങ്ങുവാന്‍ പോയത്. അയാളുടെ വരവും കാത്ത് ഞാന്‍ ഇരിക്കുമ്പോഴാണ് ഹെന്‍റ്റി എന്നു പേരുള്ള ഒരാള്‍ എന്നെ തേടി വന്നത്. കാര്യങ്ങള്‍ മുന്‍കൂട്ടി അറിയുന്ന രീതിയിലാണ് അയാള്‍ എന്നോട് സംസാരിച്ചത്. മദ്യപിക്കുവാനും, ക്ലബുകളിലേക്ക് പോയി പെണ്‍കുട്ടികളുടെ കൂടെ ഉല്ലസിക്കുവാനും പോകുകയാണെന്ന് ഹെന്‍റ്റിയോട് ഞാന്‍ തുറന്നു പറഞ്ഞു". "കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ താങ്കള്‍ എന്തിനാണ് ഇത്തരം കാര്യങ്ങള്‍ തിരക്കുന്നതെന്ന് ഞാന്‍ ഹെന്‍റ്റിയോട് ചോദിച്ചു. ''നിങ്ങളോട് സംസാരിക്കണമെന്ന് യേശു എന്നോടു പറഞ്ഞു''. ഈ മറുപടിയാണ് ഹെന്‍റ്റി എനിക്കു നല്‍കിയത്. അല്പ സമയം ചിന്തിച്ച ശേഷം ഞാന്‍ ഹെന്‍റ്റിയുടെ കൂടെ പോയി. പാപത്തിലേക്ക് വീഴുവാന്‍ നിമിഷങ്ങളുടെ അകലം മാത്രമുള്ളപ്പോള്‍ ഒരു ദൈവദൂതനെ പോലെ ഹെന്‍റ്റി എന്നെ അതില്‍ നിന്നും അകറ്റി. യേശുവിനെ എനിക്ക് കാണിച്ചു നല്‍കി. ദേവാലയത്തിലേക്ക് എന്നെ ഹെന്‍റ്റി കൂട്ടിക്കൊണ്ടു പോയി. എനിക്കുണ്ടായ അത്ഭുത മാറ്റം എന്റെ കൂട്ടുകാരെ അമ്പരിപ്പിച്ചു". ക്രിസ് പ്രാറ്റ് തന്റെ ജീവിതാനുഭവം വാനിറ്റി ഫെയര്‍ മാഗസിന്‍ ലേഖകനോട് പങ്കുവെച്ചു. ഈ സംഭവം നടന്ന് കൃത്യം ഒരു മാസം കഴിഞ്ഞപ്പോഴാണ് ക്രിസ് പ്രാറ്റിനെ ഹവാനയിലെ ഒരു റെസ്റ്റോറന്‍ഡില്‍ വച്ച് ചലച്ചിത്ര സംവിധായകന്‍ പരിചയപ്പെടുന്നതും സിനിമയില്‍ അവസരം നല്‍കുന്നതും. ഹൊറര്‍ കോമഡി ചലച്ചിത്രമായ 'കേഴ്‌സിഡ് പാര്‍ട്ട് ത്രീ'യില്‍ അഭിനയിക്കുവാന്‍ ക്രിസ് പ്രാറ്റിന് കഴിഞ്ഞു. ഹോളിവുഡിലെ ഏറ്റവും മൂല്യമുള്ള നടനായി ക്രിസ് പ്രാറ്റിനെ ദൈവം കൈപിടിച്ച് ഉയര്‍ത്തി. 2014-ല്‍ ഹോളിവുഡിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടനായി ക്രിസ് പ്രാറ്റ് മാറി. പ്രസ്തുത വര്‍ഷത്തില്‍ 1.2 ബില്യണ്‍ യുഎസ് ഡോളറാണ് ക്രിസ് പ്രാറ്റിന് പ്രതിഫലമായി ലഭിച്ചത്. 2012 ൽ കുഞ്ഞിന്റെ ജനന ശേഷം ഉണ്ടായ ദൈവാനുഭവത്തെ പറ്റിയും ക്രിസ് തുറന്നു പറഞ്ഞു. ജാക് പ്രാറ്റ് എന്നു വിളിക്കുന്ന അദ്ദേഹത്തിന്റെ കുഞ്ഞിന്റെ ജനനം മാസം തികയാതെയായിരുന്നു. പൂര്‍ണ്ണവളര്‍ച്ച എത്തിയിട്ടില്ലാത്ത കുഞ്ഞിന്റെ ഭാരം വെറും 3 പൗണ്ട് മാത്രമായിരുന്നു. തുടര്‍ന്നു കുഞ്ഞ് ഇൻക്യുബേറ്ററിലായി. ക്രിസും അദ്ദേഹത്തിന്റെ ഭാര്യ അന്ന ഫാരിസും മാസങ്ങളോളം കുഞ്ഞിന്റെ ആരോഗ്യത്തിനുവേണ്ടി മട്ടിപ്പായി പ്രാർത്ഥിച്ചു. ദൈവം മകനെ സുഖപ്പെടുത്തി. ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തെ വീണ്ടും ആഴത്തില്‍ ഉറപ്പിക്കുന്നതിന് ഈ പരീക്ഷണം തന്നെയും ഭാര്യയേയും സഹായിച്ചുവെന്ന്‍ അഭിമുഖത്തില്‍ ക്രിസ് പ്രാറ്റ് വിവരിച്ചു. ഈസ്റ്ററിന് മുമ്പുള്ള ശനിയാഴ്ച ദിവസം തന്റെ വീടിനു സമീപത്തുള്ള ചെറു കുന്നില്‍ ഒരു കുരിശ് രൂപം ഉയര്‍ത്തിയും ക്രിസ് പ്രാറ്റ് മാധ്യമങ്ങളില്‍ ഇടംനേടിയിരുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മാനവകുലത്തിന്റെ രക്ഷയ്ക്കായി യേശുക്രിസ്തു വഹിച്ച കുരിശിനെ നാം ഓര്‍ക്കണമെന്നും, രക്ഷയുടെ മാര്‍ഗത്തിലേക്ക് മനസ്താപത്തോടെ തിരിയണമെന്നും ക്രിസ് പ്രാറ്റ് ഉറക്കെ വിളിച്ചു പറഞ്ഞു. ലഭിക്കുന്ന അവസരങ്ങളിലെല്ലാം ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ ക്രിസ് പ്രാറ്റ് ശ്രമിക്കാറുണ്ട്. ഹോളിവുഡ് നടിയായ അന്നാ ഫാരിസാണ് ക്രിസ് പ്രാറ്റിന്റെ ജീവിതസഖി.
Image: /content_image/TitleNews/TitleNews-2017-01-09-13:46:29.jpg
Keywords: ഹോളിവുഡ്
Category: 1
Sub Category:
Heading: പ്രശസ്തിയുടെ നടുവിലും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന ഹോളിവുഡ് നടന്‍ ക്രിസ് പ്രാറ്റ് ശ്രദ്ധേയനാകുന്നു
Content: വാഷിംഗ്ടണ്‍: ഒരു ചലച്ചിത്ര നടന്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ സാധാരണ നമ്മുടെ മനസിലൂടെ പല കാര്യങ്ങളും കടന്നു പോകാറുണ്ട്. സിനിമയില്‍ ചെറിയ വേഷങ്ങളില്‍ പോലും അഭിനയിക്കുന്നവര്‍ക്ക് ലഭിക്കുന്ന പേരും പ്രശസ്തിയും വളരെ വലുതാണ്. പണവും പ്രശസ്തിയും മിക്ക താരങ്ങളുടെയും ജീവിതത്തെ ദൈവഭയമില്ലാത്ത അവസ്ഥയിലേക്ക് കൊണ്ടുചെന്ന് എത്തിക്കാറാണ് പതിവ്. ഹോളിവുഡില്‍ നിന്നും ഇത്തരം നിരവധി അഭിനേതാക്കളുടെ കഥകള്‍ നാം ദിനംപ്രതി കേള്‍ക്കാറുണ്ട്. എന്നാല്‍ ഇവരില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്ഥനാണ് ക്രിസ് പ്രാറ്റ്. ഉത്തമ ക്രൈസ്തവ സാക്ഷ്യത്തിന്റെ ഉടമയാണ് ഹോളിവുഡിലെ ഈ തിളക്കമുള്ള നടന്‍. തന്റെ ഉള്ളിലെ ക്രൈസ്തവ വിശ്വാസം ഒരിക്കലും മറച്ചുപിടിക്കുവാന്‍ ക്രിസ് പ്രാറ്റ് ശ്രമിച്ചിട്ടില്ലായെന്നത് ശ്രദ്ധേയമാണ്. അഭിമുഖങ്ങളിലും, സാമൂഹിക മാധ്യമങ്ങളിലും എല്ലാം, നസ്രായനായ യേശുവിന്റെ പിന്‍ഗാമിയാണ് താനെന്ന സത്യം ഭയമില്ലാതെ ക്രിസ് പ്രാറ്റ് തുറന്നു പറഞ്ഞു. ദൈവം തന്നെ കൈപിടിച്ചു നടത്തിയ പല സംഭവങ്ങളും ക്രിസ് പ്രാറ്റ് അഭിമുഖങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മദ്യപാനത്തിന്റെയും മറ്റ് പാപങ്ങളുടെയും പടുകുഴിയിലേക്ക് വീണു കൊണ്ടിരിന്ന താന്‍ എങ്ങനെയാണ് ക്രിസ്തുവിനെ അറിഞ്ഞതെന്ന് വാനിറ്റി ഫെയര്‍ എന്ന മാസികയ്ക്ക് അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് ക്രിസ് പ്രാറ്റ് വെളിപ്പെടുത്തിയത്. "ഹവായി ബീച്ചിന്റെ തീരത്തുള്ള ഒരു കടയില്‍ മദ്യത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഒരു സുഹൃത്താണ് മദ്യംവാങ്ങുവാന്‍ പോയത്. അയാളുടെ വരവും കാത്ത് ഞാന്‍ ഇരിക്കുമ്പോഴാണ് ഹെന്‍റ്റി എന്നു പേരുള്ള ഒരാള്‍ എന്നെ തേടി വന്നത്. കാര്യങ്ങള്‍ മുന്‍കൂട്ടി അറിയുന്ന രീതിയിലാണ് അയാള്‍ എന്നോട് സംസാരിച്ചത്. മദ്യപിക്കുവാനും, ക്ലബുകളിലേക്ക് പോയി പെണ്‍കുട്ടികളുടെ കൂടെ ഉല്ലസിക്കുവാനും പോകുകയാണെന്ന് ഹെന്‍റ്റിയോട് ഞാന്‍ തുറന്നു പറഞ്ഞു". "കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ താങ്കള്‍ എന്തിനാണ് ഇത്തരം കാര്യങ്ങള്‍ തിരക്കുന്നതെന്ന് ഞാന്‍ ഹെന്‍റ്റിയോട് ചോദിച്ചു. ''നിങ്ങളോട് സംസാരിക്കണമെന്ന് യേശു എന്നോടു പറഞ്ഞു''. ഈ മറുപടിയാണ് ഹെന്‍റ്റി എനിക്കു നല്‍കിയത്. അല്പ സമയം ചിന്തിച്ച ശേഷം ഞാന്‍ ഹെന്‍റ്റിയുടെ കൂടെ പോയി. പാപത്തിലേക്ക് വീഴുവാന്‍ നിമിഷങ്ങളുടെ അകലം മാത്രമുള്ളപ്പോള്‍ ഒരു ദൈവദൂതനെ പോലെ ഹെന്‍റ്റി എന്നെ അതില്‍ നിന്നും അകറ്റി. യേശുവിനെ എനിക്ക് കാണിച്ചു നല്‍കി. ദേവാലയത്തിലേക്ക് എന്നെ ഹെന്‍റ്റി കൂട്ടിക്കൊണ്ടു പോയി. എനിക്കുണ്ടായ അത്ഭുത മാറ്റം എന്റെ കൂട്ടുകാരെ അമ്പരിപ്പിച്ചു". ക്രിസ് പ്രാറ്റ് തന്റെ ജീവിതാനുഭവം വാനിറ്റി ഫെയര്‍ മാഗസിന്‍ ലേഖകനോട് പങ്കുവെച്ചു. ഈ സംഭവം നടന്ന് കൃത്യം ഒരു മാസം കഴിഞ്ഞപ്പോഴാണ് ക്രിസ് പ്രാറ്റിനെ ഹവാനയിലെ ഒരു റെസ്റ്റോറന്‍ഡില്‍ വച്ച് ചലച്ചിത്ര സംവിധായകന്‍ പരിചയപ്പെടുന്നതും സിനിമയില്‍ അവസരം നല്‍കുന്നതും. ഹൊറര്‍ കോമഡി ചലച്ചിത്രമായ 'കേഴ്‌സിഡ് പാര്‍ട്ട് ത്രീ'യില്‍ അഭിനയിക്കുവാന്‍ ക്രിസ് പ്രാറ്റിന് കഴിഞ്ഞു. ഹോളിവുഡിലെ ഏറ്റവും മൂല്യമുള്ള നടനായി ക്രിസ് പ്രാറ്റിനെ ദൈവം കൈപിടിച്ച് ഉയര്‍ത്തി. 2014-ല്‍ ഹോളിവുഡിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടനായി ക്രിസ് പ്രാറ്റ് മാറി. പ്രസ്തുത വര്‍ഷത്തില്‍ 1.2 ബില്യണ്‍ യുഎസ് ഡോളറാണ് ക്രിസ് പ്രാറ്റിന് പ്രതിഫലമായി ലഭിച്ചത്. 2012 ൽ കുഞ്ഞിന്റെ ജനന ശേഷം ഉണ്ടായ ദൈവാനുഭവത്തെ പറ്റിയും ക്രിസ് തുറന്നു പറഞ്ഞു. ജാക് പ്രാറ്റ് എന്നു വിളിക്കുന്ന അദ്ദേഹത്തിന്റെ കുഞ്ഞിന്റെ ജനനം മാസം തികയാതെയായിരുന്നു. പൂര്‍ണ്ണവളര്‍ച്ച എത്തിയിട്ടില്ലാത്ത കുഞ്ഞിന്റെ ഭാരം വെറും 3 പൗണ്ട് മാത്രമായിരുന്നു. തുടര്‍ന്നു കുഞ്ഞ് ഇൻക്യുബേറ്ററിലായി. ക്രിസും അദ്ദേഹത്തിന്റെ ഭാര്യ അന്ന ഫാരിസും മാസങ്ങളോളം കുഞ്ഞിന്റെ ആരോഗ്യത്തിനുവേണ്ടി മട്ടിപ്പായി പ്രാർത്ഥിച്ചു. ദൈവം മകനെ സുഖപ്പെടുത്തി. ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തെ വീണ്ടും ആഴത്തില്‍ ഉറപ്പിക്കുന്നതിന് ഈ പരീക്ഷണം തന്നെയും ഭാര്യയേയും സഹായിച്ചുവെന്ന്‍ അഭിമുഖത്തില്‍ ക്രിസ് പ്രാറ്റ് വിവരിച്ചു. ഈസ്റ്ററിന് മുമ്പുള്ള ശനിയാഴ്ച ദിവസം തന്റെ വീടിനു സമീപത്തുള്ള ചെറു കുന്നില്‍ ഒരു കുരിശ് രൂപം ഉയര്‍ത്തിയും ക്രിസ് പ്രാറ്റ് മാധ്യമങ്ങളില്‍ ഇടംനേടിയിരുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മാനവകുലത്തിന്റെ രക്ഷയ്ക്കായി യേശുക്രിസ്തു വഹിച്ച കുരിശിനെ നാം ഓര്‍ക്കണമെന്നും, രക്ഷയുടെ മാര്‍ഗത്തിലേക്ക് മനസ്താപത്തോടെ തിരിയണമെന്നും ക്രിസ് പ്രാറ്റ് ഉറക്കെ വിളിച്ചു പറഞ്ഞു. ലഭിക്കുന്ന അവസരങ്ങളിലെല്ലാം ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ ക്രിസ് പ്രാറ്റ് ശ്രമിക്കാറുണ്ട്. ഹോളിവുഡ് നടിയായ അന്നാ ഫാരിസാണ് ക്രിസ് പ്രാറ്റിന്റെ ജീവിതസഖി.
Image: /content_image/TitleNews/TitleNews-2017-01-09-13:46:29.jpg
Keywords: ഹോളിവുഡ്
Content:
3843
Category: 18
Sub Category:
Heading: സീറോ മലബാര്‍ സിനഡിനു തുടക്കം
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ 25-ാം സിനഡിന്റെ ഒന്നാം സമ്മേളനം ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തുടങ്ങി. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ ബിഷപ് മാര്‍ ജോസഫ് കുന്നത്ത് ധ്യാനം നയിച്ചു. ഇറ്റലിയിലെ ഓര്‍ത്തോണയില്‍ നിന്നെത്തിച്ച വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് ദേവാലയത്തില്‍ പ്രതിഷ്ഠിച്ചതിനെത്തുടര്‍ന്നു സിനഡിലെ മെത്രാന്മാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. സീറോ മലബാര്‍ സഭയുടെ വിവിധ രൂപതകളില്‍ നിന്നും അജപാലനമേഖലകളില്‍ നിന്നുമായി 58 മെത്രാന്മാരാണു സിനഡില്‍ പങ്കെടുക്കുന്നത്. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളുണ്ട്. സിനഡ് 14നു വൈകുന്നേരം ആറിനു സമാപിക്കും.
Image: /content_image/India/India-2017-01-09-16:49:49.jpg
Keywords: സിനഡ്
Category: 18
Sub Category:
Heading: സീറോ മലബാര്‍ സിനഡിനു തുടക്കം
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ 25-ാം സിനഡിന്റെ ഒന്നാം സമ്മേളനം ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തുടങ്ങി. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ ബിഷപ് മാര്‍ ജോസഫ് കുന്നത്ത് ധ്യാനം നയിച്ചു. ഇറ്റലിയിലെ ഓര്‍ത്തോണയില്‍ നിന്നെത്തിച്ച വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് ദേവാലയത്തില്‍ പ്രതിഷ്ഠിച്ചതിനെത്തുടര്‍ന്നു സിനഡിലെ മെത്രാന്മാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. സീറോ മലബാര്‍ സഭയുടെ വിവിധ രൂപതകളില്‍ നിന്നും അജപാലനമേഖലകളില്‍ നിന്നുമായി 58 മെത്രാന്മാരാണു സിനഡില്‍ പങ്കെടുക്കുന്നത്. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളുണ്ട്. സിനഡ് 14നു വൈകുന്നേരം ആറിനു സമാപിക്കും.
Image: /content_image/India/India-2017-01-09-16:49:49.jpg
Keywords: സിനഡ്