Contents
Displaying 3721-3730 of 25031 results.
Content:
3986
Category: 1
Sub Category:
Heading: കഴിഞ്ഞ വര്‍ഷം ഭാരതത്തില്‍ മതപീഡനത്തിന് ഇരയായത് 12,000-ല്‍ അധികം ക്രൈസ്തവ വിശ്വാസികള്‍
Content: ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഭാരതത്തില്‍ വിവിധതരം പീഡനങ്ങള്‍ നേരിടേണ്ടി വന്ന ക്രൈസ്തവരുടെ എണ്ണം 12,000-ല്‍ അധികമാണെന്ന് റിപ്പോര്‍ട്ട്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാത്തലിക് സെക്കുലര്‍ ഫോറമാണ് 2016-ലെ ക്രൈസ്തവരുടെ പീഡനകണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ നിരവധി വിശ്വാസികള്‍ തടവിലാക്കപ്പെടുകയോ, ബലാല്‍സംഘം ചെയ്യപ്പെടുകയോ, ശാരീരിക ഉപദ്രവം ഏല്‍ക്കേണ്ടി വരുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് പത്തു പേരാണ്. വൈദികരും സുവിശേഷകരുമായ 500-ല്‍ അധികം ആളുകള്‍ക്ക് വിവിധ തരം ആക്രമങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. 394 ക്രൈസ്തവരാണ് തങ്ങളുടെ വിശ്വാസത്തെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം തടവിലായത്. കന്യാസ്ത്രീകളും, സുവിശേഷ പ്രവര്‍ത്തകരുമായ 34 വനിതകള്‍ പോയവര്‍ഷം പീഡനത്തിന് ഇരയായതായും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. തീവ്രഹൈന്ദവ ഗ്രൂപ്പായ ആര്‍എസ്എസ് നേതൃത്വത്തിലുള്ള വിവിധ സംഘടനകളാണ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഛത്തീസ്ഗഡിലാണ് പോയ വര്‍ഷം ക്രൈസ്തവര്‍ക്ക് നേരെ രൂക്ഷമായ ആക്രമണമുണ്ടായത്. രണ്ടു ക്രൈസ്തവര്‍ കൊല്ലപ്പെട്ട സംസ്ഥാനത്ത്, ഒരു കന്യാസ്ത്രീ ക്രൂരമായ മാനഭംഗത്തിന് ഇരയാകുകയും ചെയ്തു. ഹിന്ദുമത വിശ്വാസികള്‍ മാത്രമുള്ള ഭാരതം കെട്ടിപടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ പ്രവര്‍ത്തനമെന്ന് കാത്തലിക് സെക്യൂലര്‍ ഫോറം സെക്രട്ടറിയായ ജോസഫ് ഡിയാസ് പറഞ്ഞു. "ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തില്‍ ബിജെപിയുടെ പങ്കിനെ കുറിച്ചല്ല ഞങ്ങള്‍ക്ക് പരാതിയുള്ളത്. അവരുടെ മൗനമാണ് കൂടുതല്‍ നിരാശവരുത്തുന്നത്. സംസ്ഥാനം ഭരിക്കുന്നവര്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമത്തെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോകുന്നു. എണ്ണത്തില്‍ തീരെ കുറവായ ക്രൈസ്തവ സമൂഹത്തിന്, രാഷ്ട്രീയത്തിലോ, മറ്റ് ഏതെങ്കിലും മേഖലയിലോ ഒരു സ്വാധീനവുമില്ല. ഒരു തരത്തിലുള്ള അക്രമത്തിനും പോകാത്ത ഞങ്ങളെ അവര്‍ തുടച്ചു നീക്കുവാനാണ് ശ്രമിക്കുന്നത്". ജോസഫ് ഡിയാസ് പറഞ്ഞു. ദളിതര്‍ക്ക് നേരെ മുന്നോക്ക ഹൈന്ദവര്‍ക്കുള്ള പകയും ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അക്രമത്തിലേക്ക് വഴിവയ്ക്കുന്നു. ഇന്ത്യയിലെ 70 ശതമാനത്തോളം ക്രൈസ്തവരും ദളിത് വിഭാഗത്തില്‍ നിന്നും ഉയര്‍ന്ന് വന്നിട്ടുള്ളവരാണ്. മതം മാറ്റം ആരോപിച്ചാണ് വൈദികര്‍ക്കും, കന്യാസ്ത്രീകള്‍ക്കും നേരെ സംഘപരിവാര്‍ ശക്തികള്‍ തിരിയുന്നത്. കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയ്ക്ക് എതിരെ വരെ ഇത്തരം ആരോപണങ്ങള്‍ പലപ്പോഴും ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്. 2016 ജൂണ്‍ 18-ാം തീയതി ബിജെപി എംപിയായ യോഗി ആദിത്യനാഥ് കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയുടെ ലക്ഷ്യം ഭാരതത്തെ ക്രൈസ്തവവല്‍ക്കരിക്കുകയാണെന്ന് ആരോപിച്ചിരുന്നു. സുബ്രഹ്മണ്യം സ്വാമിയും ഇതിനെ പിന്‍തുണച്ചു രംഗത്ത് എത്തി. ഇതിന് മുമ്പ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും സമാനമായ രീതിയില്‍ മദര്‍ തെരേസയ്ക്കെതിരെ പ്രതികരിച്ചിരിന്നു. ഇത്തരം വിവിധ പ്രശ്‌നങ്ങള്‍ രാജ്യത്ത് തുടരുമ്പോഴും ക്രൈസ്തവരുടെ പിന്നോക്ക അവസ്ഥയ്ക്ക് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് തൊഴില്‍രഹിതരായ ഏറ്റവും വലിയ മതസ്ഥര്‍ ക്രൈസ്തവരാണ്. ഗ്രാമപ്രദേശങ്ങളില്‍ 4.5 ശതമാനവും, നഗരങ്ങളില്‍ 5.9 ശതമാനവുമാണ് ക്രൈസ്തവരായ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക്. യുഎസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജയണിന്റെ കണക്കുകള്‍ പ്രകാരം മതസ്വാതന്ത്ര്യത്തിന് തടസം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 15-ാം സ്ഥാനമാണ് രാജ്യത്തിനുള്ളത്.
Image: /content_image/News/News-2017-01-28-11:36:01.jpg
Keywords: ഭാരത, പീഡ
Category: 1
Sub Category:
Heading: കഴിഞ്ഞ വര്‍ഷം ഭാരതത്തില്‍ മതപീഡനത്തിന് ഇരയായത് 12,000-ല്‍ അധികം ക്രൈസ്തവ വിശ്വാസികള്‍
Content: ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഭാരതത്തില്‍ വിവിധതരം പീഡനങ്ങള്‍ നേരിടേണ്ടി വന്ന ക്രൈസ്തവരുടെ എണ്ണം 12,000-ല്‍ അധികമാണെന്ന് റിപ്പോര്‍ട്ട്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാത്തലിക് സെക്കുലര്‍ ഫോറമാണ് 2016-ലെ ക്രൈസ്തവരുടെ പീഡനകണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ നിരവധി വിശ്വാസികള്‍ തടവിലാക്കപ്പെടുകയോ, ബലാല്‍സംഘം ചെയ്യപ്പെടുകയോ, ശാരീരിക ഉപദ്രവം ഏല്‍ക്കേണ്ടി വരുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് പത്തു പേരാണ്. വൈദികരും സുവിശേഷകരുമായ 500-ല്‍ അധികം ആളുകള്‍ക്ക് വിവിധ തരം ആക്രമങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. 394 ക്രൈസ്തവരാണ് തങ്ങളുടെ വിശ്വാസത്തെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം തടവിലായത്. കന്യാസ്ത്രീകളും, സുവിശേഷ പ്രവര്‍ത്തകരുമായ 34 വനിതകള്‍ പോയവര്‍ഷം പീഡനത്തിന് ഇരയായതായും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. തീവ്രഹൈന്ദവ ഗ്രൂപ്പായ ആര്‍എസ്എസ് നേതൃത്വത്തിലുള്ള വിവിധ സംഘടനകളാണ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഛത്തീസ്ഗഡിലാണ് പോയ വര്‍ഷം ക്രൈസ്തവര്‍ക്ക് നേരെ രൂക്ഷമായ ആക്രമണമുണ്ടായത്. രണ്ടു ക്രൈസ്തവര്‍ കൊല്ലപ്പെട്ട സംസ്ഥാനത്ത്, ഒരു കന്യാസ്ത്രീ ക്രൂരമായ മാനഭംഗത്തിന് ഇരയാകുകയും ചെയ്തു. ഹിന്ദുമത വിശ്വാസികള്‍ മാത്രമുള്ള ഭാരതം കെട്ടിപടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ പ്രവര്‍ത്തനമെന്ന് കാത്തലിക് സെക്യൂലര്‍ ഫോറം സെക്രട്ടറിയായ ജോസഫ് ഡിയാസ് പറഞ്ഞു. "ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തില്‍ ബിജെപിയുടെ പങ്കിനെ കുറിച്ചല്ല ഞങ്ങള്‍ക്ക് പരാതിയുള്ളത്. അവരുടെ മൗനമാണ് കൂടുതല്‍ നിരാശവരുത്തുന്നത്. സംസ്ഥാനം ഭരിക്കുന്നവര്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമത്തെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോകുന്നു. എണ്ണത്തില്‍ തീരെ കുറവായ ക്രൈസ്തവ സമൂഹത്തിന്, രാഷ്ട്രീയത്തിലോ, മറ്റ് ഏതെങ്കിലും മേഖലയിലോ ഒരു സ്വാധീനവുമില്ല. ഒരു തരത്തിലുള്ള അക്രമത്തിനും പോകാത്ത ഞങ്ങളെ അവര്‍ തുടച്ചു നീക്കുവാനാണ് ശ്രമിക്കുന്നത്". ജോസഫ് ഡിയാസ് പറഞ്ഞു. ദളിതര്‍ക്ക് നേരെ മുന്നോക്ക ഹൈന്ദവര്‍ക്കുള്ള പകയും ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അക്രമത്തിലേക്ക് വഴിവയ്ക്കുന്നു. ഇന്ത്യയിലെ 70 ശതമാനത്തോളം ക്രൈസ്തവരും ദളിത് വിഭാഗത്തില്‍ നിന്നും ഉയര്‍ന്ന് വന്നിട്ടുള്ളവരാണ്. മതം മാറ്റം ആരോപിച്ചാണ് വൈദികര്‍ക്കും, കന്യാസ്ത്രീകള്‍ക്കും നേരെ സംഘപരിവാര്‍ ശക്തികള്‍ തിരിയുന്നത്. കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയ്ക്ക് എതിരെ വരെ ഇത്തരം ആരോപണങ്ങള്‍ പലപ്പോഴും ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്. 2016 ജൂണ്‍ 18-ാം തീയതി ബിജെപി എംപിയായ യോഗി ആദിത്യനാഥ് കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയുടെ ലക്ഷ്യം ഭാരതത്തെ ക്രൈസ്തവവല്‍ക്കരിക്കുകയാണെന്ന് ആരോപിച്ചിരുന്നു. സുബ്രഹ്മണ്യം സ്വാമിയും ഇതിനെ പിന്‍തുണച്ചു രംഗത്ത് എത്തി. ഇതിന് മുമ്പ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും സമാനമായ രീതിയില്‍ മദര്‍ തെരേസയ്ക്കെതിരെ പ്രതികരിച്ചിരിന്നു. ഇത്തരം വിവിധ പ്രശ്‌നങ്ങള്‍ രാജ്യത്ത് തുടരുമ്പോഴും ക്രൈസ്തവരുടെ പിന്നോക്ക അവസ്ഥയ്ക്ക് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് തൊഴില്‍രഹിതരായ ഏറ്റവും വലിയ മതസ്ഥര്‍ ക്രൈസ്തവരാണ്. ഗ്രാമപ്രദേശങ്ങളില്‍ 4.5 ശതമാനവും, നഗരങ്ങളില്‍ 5.9 ശതമാനവുമാണ് ക്രൈസ്തവരായ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക്. യുഎസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജയണിന്റെ കണക്കുകള്‍ പ്രകാരം മതസ്വാതന്ത്ര്യത്തിന് തടസം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 15-ാം സ്ഥാനമാണ് രാജ്യത്തിനുള്ളത്.
Image: /content_image/News/News-2017-01-28-11:36:01.jpg
Keywords: ഭാരത, പീഡ
Content:
3987
Category: 1
Sub Category:
Heading: യുകെയില്‍ തടവുകാരുടെ ആത്മഹത്യ തടയുവാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു ബിഷപ്പ് റിച്ചാര്‍ഡ് മോത്ത്
Content: ലണ്ടന്‍: യുകെയിലെ തടവുകാരുടെ ആത്മഹത്യ തടയുവാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് രംഗത്ത്. തടവുകാര്‍ ജയിലില്‍ ആത്മഹത്യ ചെയ്യുന്ന സംഭവം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിലാണ് ബ്രൈറ്റൺ & അരുൺഡൽ രൂപതാദ്ധ്യക്ഷന്‍ റിച്ചാര്‍ഡ് മോത്തിന്റെ പ്രതികരണം. ഇംഗ്ലണ്ടിലേയും, വെയില്‍സിലേയും ജയിലുകളില്‍ തടവുകാരുടെ ആത്മഹത്യ വര്‍ദ്ധിച്ചു വരികയാണെന്ന നീതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് ബിഷപ്പ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 119 തടവുകാര്‍ ജയിലുകളില്‍ ആത്മഹത്യ ചെയ്തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 37,784 പേര്‍ സ്വയം പരിക്കേല്‍പ്പിച്ചു. 25,049 പേര്‍ക്ക് സഹതടവുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇത്തരം കണക്കുകള്‍ എല്ലാം വിരല്‍ ചൂണ്ടുന്നതു രാജ്യത്തെ ജയിലുകളുടെ അവസ്ഥ തീരെ നിലവാരമില്ലാത്ത രീതിയിലാണെന്ന വസ്തുതയിലേക്കാണെന്നും ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആയിരത്തില്‍ അധികം ജീവനക്കാര്‍ ജയിലില്‍ വൃത്തിയില്ലെന്ന കാരണം പറഞ്ഞ് പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. "ജയിലിലെ ഓരോ ആത്മഹത്യയും തടവുകാര്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ധങ്ങളെ തുടര്‍ന്നാണ് സംഭവിക്കുന്നത്. ജയില്‍ ജീവനക്കാര്‍ക്കും, തടവുകാര്‍ക്കുമാണ് ഇവിടെ നഷ്ടം സംഭവിക്കുന്നത്. സര്‍ക്കാരിന്റെ അടിയന്തരശ്രദ്ധ ഈ വിഷയത്തില്‍ ഉടന്‍ തന്നെ ഉണ്ടാകണം. ജയിലില്‍ ആവശ്യത്തിന് ജീവനക്കാരെ ഉടന്‍ നിയമിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പൊതുസമൂഹവും ഈ പ്രശ്‌നത്തില്‍ ഇടപെടല്‍ നടത്തണം. കാരണം ജയിലില്‍ കിടക്കുന്നത് രാജ്യത്തെ സഹപൗരന്‍മാരാണ്". ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് പറഞ്ഞു. <br>
Image: /content_image/News/News-2017-01-28-12:54:19.jpg
Keywords: യുകെ
Category: 1
Sub Category:
Heading: യുകെയില്‍ തടവുകാരുടെ ആത്മഹത്യ തടയുവാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു ബിഷപ്പ് റിച്ചാര്‍ഡ് മോത്ത്
Content: ലണ്ടന്‍: യുകെയിലെ തടവുകാരുടെ ആത്മഹത്യ തടയുവാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് രംഗത്ത്. തടവുകാര്‍ ജയിലില്‍ ആത്മഹത്യ ചെയ്യുന്ന സംഭവം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിലാണ് ബ്രൈറ്റൺ & അരുൺഡൽ രൂപതാദ്ധ്യക്ഷന്‍ റിച്ചാര്‍ഡ് മോത്തിന്റെ പ്രതികരണം. ഇംഗ്ലണ്ടിലേയും, വെയില്‍സിലേയും ജയിലുകളില്‍ തടവുകാരുടെ ആത്മഹത്യ വര്‍ദ്ധിച്ചു വരികയാണെന്ന നീതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് ബിഷപ്പ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 119 തടവുകാര്‍ ജയിലുകളില്‍ ആത്മഹത്യ ചെയ്തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 37,784 പേര്‍ സ്വയം പരിക്കേല്‍പ്പിച്ചു. 25,049 പേര്‍ക്ക് സഹതടവുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇത്തരം കണക്കുകള്‍ എല്ലാം വിരല്‍ ചൂണ്ടുന്നതു രാജ്യത്തെ ജയിലുകളുടെ അവസ്ഥ തീരെ നിലവാരമില്ലാത്ത രീതിയിലാണെന്ന വസ്തുതയിലേക്കാണെന്നും ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആയിരത്തില്‍ അധികം ജീവനക്കാര്‍ ജയിലില്‍ വൃത്തിയില്ലെന്ന കാരണം പറഞ്ഞ് പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. "ജയിലിലെ ഓരോ ആത്മഹത്യയും തടവുകാര്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ധങ്ങളെ തുടര്‍ന്നാണ് സംഭവിക്കുന്നത്. ജയില്‍ ജീവനക്കാര്‍ക്കും, തടവുകാര്‍ക്കുമാണ് ഇവിടെ നഷ്ടം സംഭവിക്കുന്നത്. സര്‍ക്കാരിന്റെ അടിയന്തരശ്രദ്ധ ഈ വിഷയത്തില്‍ ഉടന്‍ തന്നെ ഉണ്ടാകണം. ജയിലില്‍ ആവശ്യത്തിന് ജീവനക്കാരെ ഉടന്‍ നിയമിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പൊതുസമൂഹവും ഈ പ്രശ്‌നത്തില്‍ ഇടപെടല്‍ നടത്തണം. കാരണം ജയിലില്‍ കിടക്കുന്നത് രാജ്യത്തെ സഹപൗരന്‍മാരാണ്". ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് പറഞ്ഞു. <br>
Image: /content_image/News/News-2017-01-28-12:54:19.jpg
Keywords: യുകെ
Content:
3988
Category: 18
Sub Category:
Heading: m
Content: തിരുസഭ ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്ന ഒരു പ്രാര്‍ത്ഥനയാണ് കുരിശിന്‍റെ വഴി. തങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രാര്‍ത്ഥനകളിലും കുരിശിന്‍റെ വഴിക്ക് ഏറെ പ്രാധാന്യം കൊടുത്തവരായിരിന്നു വിശുദ്ധര്‍. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്‍റെ പ്രതിസന്ധികളില്‍ കുരിശിന്‍റെ വഴി നടത്തിയിരുന്നതായും അതിനു ശക്തമായ ഫലം അനുഭവപ്പെട്ടതായും വെളിപ്പെടുത്തിയിട്ടുണ്ട്. മരണശയ്യയില്‍ കിടന്നിരുന്നപ്പോഴും മറ്റുള്ളവരുടെ സഹായത്തോടെ അദ്ദേഹം കുരിശിന്‍റെ വഴി നടത്തിയിരുന്നു. കുരിശിന്‍റെ വഴി ഭക്തിപൂര്‍വ്വം നടത്തുന്നവര്‍ക്ക് ലഭിക്കാവുന്ന അനുഗ്രഹങ്ങളെക്കുറിച്ച് സ്പെയിന്‍കാരനായ ബ്രദര്‍ സ്റ്റാനിസ്ലാവോസിന് ഈശോ പല വാഗ്ദാനങ്ങളും നല്‍കിയിട്ടുണ്ട്. 1. കുരിശിന്‍റെ വഴി നടത്തിക്കൊണ്ട് വിശ്വാസപൂര്‍വ്വം യാചിക്കുന്ന ഏതൊരനുഗ്രഹവും ഞാന്‍ നിങ്ങള്‍ക്കു നല്‍കും. ബ്രദര്‍ സ്റ്റാനിസ്ലാവോസിന് യേശു വെളിപ്പെടുത്തി നല്‍കിയ ആദ്യ വാഗ്ദാനം കുരിശിന്‍റെ വഴി നടത്തിക്കൊണ്ട് വിശ്വാസപൂര്‍വ്വം യാചിക്കുന്ന ഏതൊരനുഗ്രഹവും നല്‍കുമെന്നാണ്. കുരിശിന്റെ വഴിയിലെ പ്രാര്‍ത്ഥനകള്‍ അര്‍ത്ഥം മനസ്സിലാക്കി ചൊല്ലുന്നവര്‍ക്ക് കാല്‍വരിയിലെ ക്രിസ്തുവിന്റെ സ്നേഹം അനുഭവിച്ചറിയാന്‍ കഴിയുമെന്നത് യാഥാര്‍ത്ഥ്യമാണ്. വിശ്വാസപൂര്‍വ്വം കുരിശിന്റെ വഴി ചൊല്ലികൊണ്ട് അവിടുത്തെ അനുഗ്രഹങ്ങള്‍ സ്വീകരിക്കുവാന്‍ നമ്മുക്ക് ഒരുങ്ങാം. 2. കൂടെക്കൂടെ കുരിശിന്‍റെ വഴി നടത്തുന്നവര്‍ക്ക് നിത്യരക്ഷ നല്‍കും. ക്ഷണികമായ ഈലോകജീവിതത്തില്‍ പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് നാം. നിത്യമായ ജീവിതത്തെ പറ്റി നാം ഒരിയ്ക്കലും ചിന്തിക്കുന്നില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. യേശു സ്റ്റാനിസ്ലാവോസിന് വെളിപ്പെടുത്തി നല്‍കിയത് ഇപ്രകാരമാണ്, "കൂടെക്കൂടെ കുരിശിന്‍റെ വഴി നടത്തുന്നവര്‍ക്ക് നിത്യരക്ഷ നല്‍കും". ഈ ലോകജീവിതത്തിന്റെ നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള നമ്മുടെ ഓട്ടം അവസാനിപ്പിച്ച് നിത്യമായ ജീവിതത്തിനു ആവശ്യമായ നിക്ഷേപങ്ങള്‍ക്കു വേണ്ടിയുള്ള ഓട്ടം നമ്മുക്ക് ആരംഭിക്കാം. അതിനായി 'കുരിശിന്റെ വഴി' പ്രാര്‍ത്ഥന നമ്മുക്ക് കൂടെകൂടെ ചൊല്ലാം. 3. ഞാന്‍ എപ്പോഴും അവരുടെ കൂടെയുണ്ടായിരിക്കുകയും മരണ സമയത്ത് പ്രത്യേകമായി സഹായിക്കുകയും ചെയ്യും. മരണസമയം. തന്റെ ജീവിതത്തിന്റെ യാത്ര പൂര്‍ത്തീകരിച്ചു ഏതൊരു നിരീശ്വരവാദി പോലും ദൈവസന്നിധിയില്‍ തലകുനിക്കുന്ന നിമിഷം. ഈശോ ബ്രദര്‍ സ്റ്റാനിസ്ലാവോസിനോട് പറഞ്ഞു, കുരിശിന്റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഒപ്പം എപ്പോഴും ഉണ്ടായിരിക്കുകയും മരണ സമയത്ത് പ്രത്യേകമായി സഹായിക്കുകയും ചെയ്യും. ഈ ഒരു ബോധ്യം അനുമിഷം നമ്മുടെ മനസ്സില്‍ ഉണ്ടാകണം. നമ്മുടെ യാത്രവേളകളിലും നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷവും കുരിശിന്റെ വഴി പ്രാര്‍ത്ഥന ദൈവസന്നിധിയിലേക്ക് ഉയര്‍ത്താം. 4. ഒരു വ്യക്തിയുടെ പാപം എത്ര അധികമായിരുന്നാലും കുരിശിന്‍റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുന്നതിലൂടെ അവ മോചിക്കപ്പെടുന്നു. (മാരകപാപങ്ങള്‍ ഉണ്ടെങ്കില്‍ കുമ്പസാരം നടത്തേണ്ടതാണ്) മാനവവംശത്തിന് വേണ്ടി കാല്‍വരിയില്‍ ബലിയായി മാറിയ യേശുവിന്റെ പീഡസഹനങ്ങളെ സ്മരിക്കുന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥന നമ്മുക്ക് പാപമോചനം നല്‍കുന്നുവെന്ന് യാഥാര്‍ത്ഥ്യം നമ്മില്‍ പലര്‍ക്കും അറിയില്ല. കേവലം ഒരു സാധാരണ പ്രാര്‍ത്ഥന മാത്രമായാണ് നാം കുരിശിന്റെ വഴിയെ കണ്ടിരിക്കുന്നത്. ഇത് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുരിശിന്റെ വഴിയിലൂടെ കര്‍ത്താവിന്റെ സഹനയാത്ര നാം ധ്യാനിക്കുമ്പോള്‍ നമ്മുടെ പാപത്തിന്റെ കെട്ടുകള്‍ ആ വഴിയില്‍ അഴിഞ്ഞുവീഴുമെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. പൂര്‍ണ്ണമായ പശ്ചാത്താപവും കര്‍ത്താവിന്റെ സഹനങ്ങളെ പറ്റിയുള്ള ധ്യാനവും നമ്മുടെ പാപങ്ങള്‍ക്ക് മോചനം നല്‍കുമെന്ന്‍ കര്‍ത്താവ് തന്റെ സന്ദേശത്തിലൂടെ . 5. കുരിശിന്‍റെ വഴി നിരന്തരം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രത്യേക മഹത്വമുണ്ടായിരിക്കും. 6. ഈ ഭക്തി അനുഷ്ഠിക്കുന്നവരെ ശുദ്ധീകരണ സ്ഥലത്തുനിന്ന്‍ വേഗത്തില്‍ മോചിപ്പിക്കും. 7. കുരിശിന്‍റെ വഴിയുടെ ഓരോ സ്ഥലത്തും ഞാന്‍ അവരെ അനുഗ്രഹിക്കുകയും എന്‍റെ അനുഗ്രഹം നിത്യതവരെ അവരെ പിന്‍തുടരുകയും ചെയ്യും. 8. മരണസമയത്ത് പിശാചിന്‍റെ പ്രലോഭനങ്ങളില്‍ നിന്നു ഞാന്‍ അവരെ രക്ഷിക്കുകയും, സാത്താന്‍റെ ശക്തിയെ നിര്‍വീര്യമാക്കുകയും ചെയ്യും. 9. സ്നേഹപൂര്‍വ്വം ഈ പ്രാര്‍ത്ഥനചൊല്ലുന്നവരെ എന്‍റെ കൃപയാല്‍ നിറച്ച് ജീവിക്കുന്ന സക്രാരി ആക്കിമാറ്റും. 10. ഈ പ്രാര്‍ത്ഥന നിരന്തരം നടത്തുന്നവരുടെമേല്‍ എന്‍റെ ദൃഷ്ടി ഞാന്‍ ഉറപ്പിക്കും. എന്‍റെ കരങ്ങള്‍ അവരെ സംരക്ഷിക്കാന്‍ എപ്പോഴും അവരുടെ കൂടെ ഉണ്ടായിരിക്കുകയും ചെയ്യും. 11. ഞാന്‍ ആണികളാല്‍ കുരിശിനോട് ചേര്‍ന്നു ഇരിക്കുന്നതുപോലെ കുരിശിന്‍റെ വഴി നിരന്തരം നടത്തി എന്നെ ആദരിക്കുന്നവരോട് ഞാനും ചേര്‍ന്നിരിക്കും. 12. എന്നില്‍ നിന്ന് അകന്നുപോകാന്‍ ഇടയാകാതിരിക്കാനും യാതൊരു മാരകപാപവും ചെയ്യാതിരിക്കുവാനുള്ള കൃപ ഞാന്‍ അവര്‍ക്കു കൊടുക്കും. 13. മരണനേരത്ത് എന്‍റെ സാന്നിദ്ധ്യത്താല്‍ ഞാന്‍ അവരെ ആശ്വസിപ്പിക്കുകയും അവരെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്യും. മരണം അവര്‍ക്ക് മാധുര്യമേറിയ ഒരു അനുഭവമായിരിക്കും. 14. അവരുടെ ആവശ്യ സമയത്ത് എന്‍റെ ആത്മാവ് സംരക്ഷണം നല്‍കുന്ന ഒരു കവചവും സഹായവുമായിരിക്കും.
Image:
Keywords:
Category: 18
Sub Category:
Heading: m
Content: തിരുസഭ ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്ന ഒരു പ്രാര്‍ത്ഥനയാണ് കുരിശിന്‍റെ വഴി. തങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രാര്‍ത്ഥനകളിലും കുരിശിന്‍റെ വഴിക്ക് ഏറെ പ്രാധാന്യം കൊടുത്തവരായിരിന്നു വിശുദ്ധര്‍. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്‍റെ പ്രതിസന്ധികളില്‍ കുരിശിന്‍റെ വഴി നടത്തിയിരുന്നതായും അതിനു ശക്തമായ ഫലം അനുഭവപ്പെട്ടതായും വെളിപ്പെടുത്തിയിട്ടുണ്ട്. മരണശയ്യയില്‍ കിടന്നിരുന്നപ്പോഴും മറ്റുള്ളവരുടെ സഹായത്തോടെ അദ്ദേഹം കുരിശിന്‍റെ വഴി നടത്തിയിരുന്നു. കുരിശിന്‍റെ വഴി ഭക്തിപൂര്‍വ്വം നടത്തുന്നവര്‍ക്ക് ലഭിക്കാവുന്ന അനുഗ്രഹങ്ങളെക്കുറിച്ച് സ്പെയിന്‍കാരനായ ബ്രദര്‍ സ്റ്റാനിസ്ലാവോസിന് ഈശോ പല വാഗ്ദാനങ്ങളും നല്‍കിയിട്ടുണ്ട്. 1. കുരിശിന്‍റെ വഴി നടത്തിക്കൊണ്ട് വിശ്വാസപൂര്‍വ്വം യാചിക്കുന്ന ഏതൊരനുഗ്രഹവും ഞാന്‍ നിങ്ങള്‍ക്കു നല്‍കും. ബ്രദര്‍ സ്റ്റാനിസ്ലാവോസിന് യേശു വെളിപ്പെടുത്തി നല്‍കിയ ആദ്യ വാഗ്ദാനം കുരിശിന്‍റെ വഴി നടത്തിക്കൊണ്ട് വിശ്വാസപൂര്‍വ്വം യാചിക്കുന്ന ഏതൊരനുഗ്രഹവും നല്‍കുമെന്നാണ്. കുരിശിന്റെ വഴിയിലെ പ്രാര്‍ത്ഥനകള്‍ അര്‍ത്ഥം മനസ്സിലാക്കി ചൊല്ലുന്നവര്‍ക്ക് കാല്‍വരിയിലെ ക്രിസ്തുവിന്റെ സ്നേഹം അനുഭവിച്ചറിയാന്‍ കഴിയുമെന്നത് യാഥാര്‍ത്ഥ്യമാണ്. വിശ്വാസപൂര്‍വ്വം കുരിശിന്റെ വഴി ചൊല്ലികൊണ്ട് അവിടുത്തെ അനുഗ്രഹങ്ങള്‍ സ്വീകരിക്കുവാന്‍ നമ്മുക്ക് ഒരുങ്ങാം. 2. കൂടെക്കൂടെ കുരിശിന്‍റെ വഴി നടത്തുന്നവര്‍ക്ക് നിത്യരക്ഷ നല്‍കും. ക്ഷണികമായ ഈലോകജീവിതത്തില്‍ പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് നാം. നിത്യമായ ജീവിതത്തെ പറ്റി നാം ഒരിയ്ക്കലും ചിന്തിക്കുന്നില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. യേശു സ്റ്റാനിസ്ലാവോസിന് വെളിപ്പെടുത്തി നല്‍കിയത് ഇപ്രകാരമാണ്, "കൂടെക്കൂടെ കുരിശിന്‍റെ വഴി നടത്തുന്നവര്‍ക്ക് നിത്യരക്ഷ നല്‍കും". ഈ ലോകജീവിതത്തിന്റെ നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള നമ്മുടെ ഓട്ടം അവസാനിപ്പിച്ച് നിത്യമായ ജീവിതത്തിനു ആവശ്യമായ നിക്ഷേപങ്ങള്‍ക്കു വേണ്ടിയുള്ള ഓട്ടം നമ്മുക്ക് ആരംഭിക്കാം. അതിനായി 'കുരിശിന്റെ വഴി' പ്രാര്‍ത്ഥന നമ്മുക്ക് കൂടെകൂടെ ചൊല്ലാം. 3. ഞാന്‍ എപ്പോഴും അവരുടെ കൂടെയുണ്ടായിരിക്കുകയും മരണ സമയത്ത് പ്രത്യേകമായി സഹായിക്കുകയും ചെയ്യും. മരണസമയം. തന്റെ ജീവിതത്തിന്റെ യാത്ര പൂര്‍ത്തീകരിച്ചു ഏതൊരു നിരീശ്വരവാദി പോലും ദൈവസന്നിധിയില്‍ തലകുനിക്കുന്ന നിമിഷം. ഈശോ ബ്രദര്‍ സ്റ്റാനിസ്ലാവോസിനോട് പറഞ്ഞു, കുരിശിന്റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഒപ്പം എപ്പോഴും ഉണ്ടായിരിക്കുകയും മരണ സമയത്ത് പ്രത്യേകമായി സഹായിക്കുകയും ചെയ്യും. ഈ ഒരു ബോധ്യം അനുമിഷം നമ്മുടെ മനസ്സില്‍ ഉണ്ടാകണം. നമ്മുടെ യാത്രവേളകളിലും നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷവും കുരിശിന്റെ വഴി പ്രാര്‍ത്ഥന ദൈവസന്നിധിയിലേക്ക് ഉയര്‍ത്താം. 4. ഒരു വ്യക്തിയുടെ പാപം എത്ര അധികമായിരുന്നാലും കുരിശിന്‍റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുന്നതിലൂടെ അവ മോചിക്കപ്പെടുന്നു. (മാരകപാപങ്ങള്‍ ഉണ്ടെങ്കില്‍ കുമ്പസാരം നടത്തേണ്ടതാണ്) മാനവവംശത്തിന് വേണ്ടി കാല്‍വരിയില്‍ ബലിയായി മാറിയ യേശുവിന്റെ പീഡസഹനങ്ങളെ സ്മരിക്കുന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥന നമ്മുക്ക് പാപമോചനം നല്‍കുന്നുവെന്ന് യാഥാര്‍ത്ഥ്യം നമ്മില്‍ പലര്‍ക്കും അറിയില്ല. കേവലം ഒരു സാധാരണ പ്രാര്‍ത്ഥന മാത്രമായാണ് നാം കുരിശിന്റെ വഴിയെ കണ്ടിരിക്കുന്നത്. ഇത് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുരിശിന്റെ വഴിയിലൂടെ കര്‍ത്താവിന്റെ സഹനയാത്ര നാം ധ്യാനിക്കുമ്പോള്‍ നമ്മുടെ പാപത്തിന്റെ കെട്ടുകള്‍ ആ വഴിയില്‍ അഴിഞ്ഞുവീഴുമെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. പൂര്‍ണ്ണമായ പശ്ചാത്താപവും കര്‍ത്താവിന്റെ സഹനങ്ങളെ പറ്റിയുള്ള ധ്യാനവും നമ്മുടെ പാപങ്ങള്‍ക്ക് മോചനം നല്‍കുമെന്ന്‍ കര്‍ത്താവ് തന്റെ സന്ദേശത്തിലൂടെ . 5. കുരിശിന്‍റെ വഴി നിരന്തരം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രത്യേക മഹത്വമുണ്ടായിരിക്കും. 6. ഈ ഭക്തി അനുഷ്ഠിക്കുന്നവരെ ശുദ്ധീകരണ സ്ഥലത്തുനിന്ന്‍ വേഗത്തില്‍ മോചിപ്പിക്കും. 7. കുരിശിന്‍റെ വഴിയുടെ ഓരോ സ്ഥലത്തും ഞാന്‍ അവരെ അനുഗ്രഹിക്കുകയും എന്‍റെ അനുഗ്രഹം നിത്യതവരെ അവരെ പിന്‍തുടരുകയും ചെയ്യും. 8. മരണസമയത്ത് പിശാചിന്‍റെ പ്രലോഭനങ്ങളില്‍ നിന്നു ഞാന്‍ അവരെ രക്ഷിക്കുകയും, സാത്താന്‍റെ ശക്തിയെ നിര്‍വീര്യമാക്കുകയും ചെയ്യും. 9. സ്നേഹപൂര്‍വ്വം ഈ പ്രാര്‍ത്ഥനചൊല്ലുന്നവരെ എന്‍റെ കൃപയാല്‍ നിറച്ച് ജീവിക്കുന്ന സക്രാരി ആക്കിമാറ്റും. 10. ഈ പ്രാര്‍ത്ഥന നിരന്തരം നടത്തുന്നവരുടെമേല്‍ എന്‍റെ ദൃഷ്ടി ഞാന്‍ ഉറപ്പിക്കും. എന്‍റെ കരങ്ങള്‍ അവരെ സംരക്ഷിക്കാന്‍ എപ്പോഴും അവരുടെ കൂടെ ഉണ്ടായിരിക്കുകയും ചെയ്യും. 11. ഞാന്‍ ആണികളാല്‍ കുരിശിനോട് ചേര്‍ന്നു ഇരിക്കുന്നതുപോലെ കുരിശിന്‍റെ വഴി നിരന്തരം നടത്തി എന്നെ ആദരിക്കുന്നവരോട് ഞാനും ചേര്‍ന്നിരിക്കും. 12. എന്നില്‍ നിന്ന് അകന്നുപോകാന്‍ ഇടയാകാതിരിക്കാനും യാതൊരു മാരകപാപവും ചെയ്യാതിരിക്കുവാനുള്ള കൃപ ഞാന്‍ അവര്‍ക്കു കൊടുക്കും. 13. മരണനേരത്ത് എന്‍റെ സാന്നിദ്ധ്യത്താല്‍ ഞാന്‍ അവരെ ആശ്വസിപ്പിക്കുകയും അവരെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്യും. മരണം അവര്‍ക്ക് മാധുര്യമേറിയ ഒരു അനുഭവമായിരിക്കും. 14. അവരുടെ ആവശ്യ സമയത്ത് എന്‍റെ ആത്മാവ് സംരക്ഷണം നല്‍കുന്ന ഒരു കവചവും സഹായവുമായിരിക്കും.
Image:
Keywords:
Content:
3989
Category: 1
Sub Category:
Heading: m
Content: തിരുസഭ ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്ന ഒരു പ്രാര്‍ത്ഥനയാണ് കുരിശിന്‍റെ വഴി. തങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രാര്‍ത്ഥനകളിലും കുരിശിന്‍റെ വഴിക്ക് ഏറെ പ്രാധാന്യം കൊടുത്തവരായിരിന്നു വിശുദ്ധര്‍. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്‍റെ പ്രതിസന്ധികളില്‍ കുരിശിന്‍റെ വഴി നടത്തിയിരുന്നതായും അതിനു ശക്തമായ ഫലം അനുഭവപ്പെട്ടതായും വെളിപ്പെടുത്തിയിട്ടുണ്ട്. മരണശയ്യയില്‍ കിടന്നിരുന്നപ്പോഴും മറ്റുള്ളവരുടെ സഹായത്തോടെ അദ്ദേഹം കുരിശിന്‍റെ വഴി നടത്തിയിരുന്നു. കുരിശിന്‍റെ വഴി ഭക്തിപൂര്‍വ്വം നടത്തുന്നവര്‍ക്ക് ലഭിക്കാവുന്ന അനുഗ്രഹങ്ങളെക്കുറിച്ച് സ്പെയിന്‍കാരനായ ബ്രദര്‍ സ്റ്റാനിസ്ലാവോസിന് ഈശോ പല വാഗ്ദാനങ്ങളും നല്‍കിയിട്ടുണ്ട്. 1. കുരിശിന്‍റെ വഴി നടത്തിക്കൊണ്ട് വിശ്വാസപൂര്‍വ്വം യാചിക്കുന്ന ഏതൊരനുഗ്രഹവും ഞാന്‍ നിങ്ങള്‍ക്കു നല്‍കും. ബ്രദര്‍ സ്റ്റാനിസ്ലാവോസിന് യേശു വെളിപ്പെടുത്തി നല്‍കിയ ആദ്യ വാഗ്ദാനം കുരിശിന്‍റെ വഴി നടത്തിക്കൊണ്ട് വിശ്വാസപൂര്‍വ്വം യാചിക്കുന്ന ഏതൊരനുഗ്രഹവും നല്‍കുമെന്നാണ്. കുരിശിന്റെ വഴിയിലെ പ്രാര്‍ത്ഥനകള്‍ അര്‍ത്ഥം മനസ്സിലാക്കി ചൊല്ലുന്നവര്‍ക്ക് കാല്‍വരിയിലെ ക്രിസ്തുവിന്റെ സ്നേഹം അനുഭവിച്ചറിയാന്‍ കഴിയുമെന്നത് യാഥാര്‍ത്ഥ്യമാണ്. വിശ്വാസപൂര്‍വ്വം കുരിശിന്റെ വഴി ചൊല്ലികൊണ്ട് അവിടുത്തെ അനുഗ്രഹങ്ങള്‍ സ്വീകരിക്കുവാന്‍ നമ്മുക്ക് ഒരുങ്ങാം. 2. കൂടെക്കൂടെ കുരിശിന്‍റെ വഴി നടത്തുന്നവര്‍ക്ക് നിത്യരക്ഷ നല്‍കും. ക്ഷണികമായ ഈലോകജീവിതത്തില്‍ പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് നാം. നിത്യമായ ജീവിതത്തെ പറ്റി നാം ഒരിയ്ക്കലും ചിന്തിക്കുന്നില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. യേശു സ്റ്റാനിസ്ലാവോസിന് വെളിപ്പെടുത്തി നല്‍കിയത് ഇപ്രകാരമാണ്, "കൂടെക്കൂടെ കുരിശിന്‍റെ വഴി നടത്തുന്നവര്‍ക്ക് നിത്യരക്ഷ നല്‍കും". ഈ ലോകജീവിതത്തിന്റെ നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള നമ്മുടെ ഓട്ടം അവസാനിപ്പിച്ച് നിത്യമായ ജീവിതത്തിനു ആവശ്യമായ നിക്ഷേപങ്ങള്‍ക്കു വേണ്ടിയുള്ള ഓട്ടം നമ്മുക്ക് ആരംഭിക്കാം. അതിനായി 'കുരിശിന്റെ വഴി' പ്രാര്‍ത്ഥന നമ്മുക്ക് കൂടെകൂടെ ചൊല്ലാം. 3. ഞാന്‍ എപ്പോഴും അവരുടെ കൂടെയുണ്ടായിരിക്കുകയും മരണ സമയത്ത് പ്രത്യേകമായി സഹായിക്കുകയും ചെയ്യും. മരണസമയം. തന്റെ ജീവിതത്തിന്റെ യാത്ര പൂര്‍ത്തീകരിച്ചു ഏതൊരു നിരീശ്വരവാദി പോലും ദൈവസന്നിധിയില്‍ തലകുനിക്കുന്ന നിമിഷം. ഈശോ ബ്രദര്‍ സ്റ്റാനിസ്ലാവോസിനോട് പറഞ്ഞു, കുരിശിന്റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഒപ്പം എപ്പോഴും ഉണ്ടായിരിക്കുകയും മരണ സമയത്ത് പ്രത്യേകമായി സഹായിക്കുകയും ചെയ്യും. ഈ ഒരു ബോധ്യം അനുമിഷം നമ്മുടെ മനസ്സില്‍ ഉണ്ടാകണം. നമ്മുടെ യാത്രവേളകളിലും നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷവും കുരിശിന്റെ വഴി പ്രാര്‍ത്ഥന ദൈവസന്നിധിയിലേക്ക് ഉയര്‍ത്താം. 4. ഒരു വ്യക്തിയുടെ പാപം എത്ര അധികമായിരുന്നാലും കുരിശിന്‍റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുന്നതിലൂടെ അവ മോചിക്കപ്പെടുന്നു. (മാരകപാപങ്ങള്‍ ഉണ്ടെങ്കില്‍ കുമ്പസാരം നടത്തേണ്ടതാണ്) മാനവവംശത്തിന് വേണ്ടി കാല്‍വരിയില്‍ ബലിയായി മാറിയ യേശുവിന്റെ പീഡസഹനങ്ങളെ സ്മരിക്കുന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥന നമ്മുക്ക് പാപമോചനം നല്‍കുന്നുവെന്ന് യാഥാര്‍ത്ഥ്യം നമ്മില്‍ പലര്‍ക്കും അറിയില്ല. കേവലം ഒരു സാധാരണ പ്രാര്‍ത്ഥന മാത്രമായാണ് നാം കുരിശിന്റെ വഴിയെ കണ്ടിരിക്കുന്നത്. ഇത് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുരിശിന്റെ വഴിയിലൂടെ കര്‍ത്താവിന്റെ സഹനയാത്ര നാം ധ്യാനിക്കുമ്പോള്‍ നമ്മുടെ പാപത്തിന്റെ കെട്ടുകള്‍ ആ വഴിയില്‍ അഴിഞ്ഞുവീഴുമെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. പൂര്‍ണ്ണമായ പശ്ചാത്താപവും കര്‍ത്താവിന്റെ സഹനങ്ങളെ പറ്റിയുള്ള ധ്യാനവും നമ്മുടെ പാപങ്ങള്‍ക്ക് മോചനം നല്‍കുമെന്ന്‍ കര്‍ത്താവ് തന്റെ സന്ദേശത്തിലൂടെ . 5. കുരിശിന്‍റെ വഴി നിരന്തരം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രത്യേക മഹത്വമുണ്ടായിരിക്കും. 6. ഈ ഭക്തി അനുഷ്ഠിക്കുന്നവരെ ശുദ്ധീകരണ സ്ഥലത്തുനിന്ന്‍ വേഗത്തില്‍ മോചിപ്പിക്കും. 7. കുരിശിന്‍റെ വഴിയുടെ ഓരോ സ്ഥലത്തും ഞാന്‍ അവരെ അനുഗ്രഹിക്കുകയും എന്‍റെ അനുഗ്രഹം നിത്യതവരെ അവരെ പിന്‍തുടരുകയും ചെയ്യും. 8. മരണസമയത്ത് പിശാചിന്‍റെ പ്രലോഭനങ്ങളില്‍ നിന്നു ഞാന്‍ അവരെ രക്ഷിക്കുകയും, സാത്താന്‍റെ ശക്തിയെ നിര്‍വീര്യമാക്കുകയും ചെയ്യും. 9. സ്നേഹപൂര്‍വ്വം ഈ പ്രാര്‍ത്ഥനചൊല്ലുന്നവരെ എന്‍റെ കൃപയാല്‍ നിറച്ച് ജീവിക്കുന്ന സക്രാരി ആക്കിമാറ്റും. 10. ഈ പ്രാര്‍ത്ഥന നിരന്തരം നടത്തുന്നവരുടെമേല്‍ എന്‍റെ ദൃഷ്ടി ഞാന്‍ ഉറപ്പിക്കും. എന്‍റെ കരങ്ങള്‍ അവരെ സംരക്ഷിക്കാന്‍ എപ്പോഴും അവരുടെ കൂടെ ഉണ്ടായിരിക്കുകയും ചെയ്യും. 11. ഞാന്‍ ആണികളാല്‍ കുരിശിനോട് ചേര്‍ന്നു ഇരിക്കുന്നതുപോലെ കുരിശിന്‍റെ വഴി നിരന്തരം നടത്തി എന്നെ ആദരിക്കുന്നവരോട് ഞാനും ചേര്‍ന്നിരിക്കും. 12. എന്നില്‍ നിന്ന് അകന്നുപോകാന്‍ ഇടയാകാതിരിക്കാനും യാതൊരു മാരകപാപവും ചെയ്യാതിരിക്കുവാനുള്ള കൃപ ഞാന്‍ അവര്‍ക്കു കൊടുക്കും. 13. മരണനേരത്ത് എന്‍റെ സാന്നിദ്ധ്യത്താല്‍ ഞാന്‍ അവരെ ആശ്വസിപ്പിക്കുകയും അവരെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്യും. മരണം അവര്‍ക്ക് മാധുര്യമേറിയ ഒരു അനുഭവമായിരിക്കും. 14. അവരുടെ ആവശ്യ സമയത്ത് എന്‍റെ ആത്മാവ് സംരക്ഷണം നല്‍കുന്ന ഒരു കവചവും സഹായവുമായിരിക്കും.
Image:
Keywords:
Category: 1
Sub Category:
Heading: m
Content: തിരുസഭ ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്ന ഒരു പ്രാര്‍ത്ഥനയാണ് കുരിശിന്‍റെ വഴി. തങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രാര്‍ത്ഥനകളിലും കുരിശിന്‍റെ വഴിക്ക് ഏറെ പ്രാധാന്യം കൊടുത്തവരായിരിന്നു വിശുദ്ധര്‍. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്‍റെ പ്രതിസന്ധികളില്‍ കുരിശിന്‍റെ വഴി നടത്തിയിരുന്നതായും അതിനു ശക്തമായ ഫലം അനുഭവപ്പെട്ടതായും വെളിപ്പെടുത്തിയിട്ടുണ്ട്. മരണശയ്യയില്‍ കിടന്നിരുന്നപ്പോഴും മറ്റുള്ളവരുടെ സഹായത്തോടെ അദ്ദേഹം കുരിശിന്‍റെ വഴി നടത്തിയിരുന്നു. കുരിശിന്‍റെ വഴി ഭക്തിപൂര്‍വ്വം നടത്തുന്നവര്‍ക്ക് ലഭിക്കാവുന്ന അനുഗ്രഹങ്ങളെക്കുറിച്ച് സ്പെയിന്‍കാരനായ ബ്രദര്‍ സ്റ്റാനിസ്ലാവോസിന് ഈശോ പല വാഗ്ദാനങ്ങളും നല്‍കിയിട്ടുണ്ട്. 1. കുരിശിന്‍റെ വഴി നടത്തിക്കൊണ്ട് വിശ്വാസപൂര്‍വ്വം യാചിക്കുന്ന ഏതൊരനുഗ്രഹവും ഞാന്‍ നിങ്ങള്‍ക്കു നല്‍കും. ബ്രദര്‍ സ്റ്റാനിസ്ലാവോസിന് യേശു വെളിപ്പെടുത്തി നല്‍കിയ ആദ്യ വാഗ്ദാനം കുരിശിന്‍റെ വഴി നടത്തിക്കൊണ്ട് വിശ്വാസപൂര്‍വ്വം യാചിക്കുന്ന ഏതൊരനുഗ്രഹവും നല്‍കുമെന്നാണ്. കുരിശിന്റെ വഴിയിലെ പ്രാര്‍ത്ഥനകള്‍ അര്‍ത്ഥം മനസ്സിലാക്കി ചൊല്ലുന്നവര്‍ക്ക് കാല്‍വരിയിലെ ക്രിസ്തുവിന്റെ സ്നേഹം അനുഭവിച്ചറിയാന്‍ കഴിയുമെന്നത് യാഥാര്‍ത്ഥ്യമാണ്. വിശ്വാസപൂര്‍വ്വം കുരിശിന്റെ വഴി ചൊല്ലികൊണ്ട് അവിടുത്തെ അനുഗ്രഹങ്ങള്‍ സ്വീകരിക്കുവാന്‍ നമ്മുക്ക് ഒരുങ്ങാം. 2. കൂടെക്കൂടെ കുരിശിന്‍റെ വഴി നടത്തുന്നവര്‍ക്ക് നിത്യരക്ഷ നല്‍കും. ക്ഷണികമായ ഈലോകജീവിതത്തില്‍ പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് നാം. നിത്യമായ ജീവിതത്തെ പറ്റി നാം ഒരിയ്ക്കലും ചിന്തിക്കുന്നില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. യേശു സ്റ്റാനിസ്ലാവോസിന് വെളിപ്പെടുത്തി നല്‍കിയത് ഇപ്രകാരമാണ്, "കൂടെക്കൂടെ കുരിശിന്‍റെ വഴി നടത്തുന്നവര്‍ക്ക് നിത്യരക്ഷ നല്‍കും". ഈ ലോകജീവിതത്തിന്റെ നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള നമ്മുടെ ഓട്ടം അവസാനിപ്പിച്ച് നിത്യമായ ജീവിതത്തിനു ആവശ്യമായ നിക്ഷേപങ്ങള്‍ക്കു വേണ്ടിയുള്ള ഓട്ടം നമ്മുക്ക് ആരംഭിക്കാം. അതിനായി 'കുരിശിന്റെ വഴി' പ്രാര്‍ത്ഥന നമ്മുക്ക് കൂടെകൂടെ ചൊല്ലാം. 3. ഞാന്‍ എപ്പോഴും അവരുടെ കൂടെയുണ്ടായിരിക്കുകയും മരണ സമയത്ത് പ്രത്യേകമായി സഹായിക്കുകയും ചെയ്യും. മരണസമയം. തന്റെ ജീവിതത്തിന്റെ യാത്ര പൂര്‍ത്തീകരിച്ചു ഏതൊരു നിരീശ്വരവാദി പോലും ദൈവസന്നിധിയില്‍ തലകുനിക്കുന്ന നിമിഷം. ഈശോ ബ്രദര്‍ സ്റ്റാനിസ്ലാവോസിനോട് പറഞ്ഞു, കുരിശിന്റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഒപ്പം എപ്പോഴും ഉണ്ടായിരിക്കുകയും മരണ സമയത്ത് പ്രത്യേകമായി സഹായിക്കുകയും ചെയ്യും. ഈ ഒരു ബോധ്യം അനുമിഷം നമ്മുടെ മനസ്സില്‍ ഉണ്ടാകണം. നമ്മുടെ യാത്രവേളകളിലും നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷവും കുരിശിന്റെ വഴി പ്രാര്‍ത്ഥന ദൈവസന്നിധിയിലേക്ക് ഉയര്‍ത്താം. 4. ഒരു വ്യക്തിയുടെ പാപം എത്ര അധികമായിരുന്നാലും കുരിശിന്‍റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുന്നതിലൂടെ അവ മോചിക്കപ്പെടുന്നു. (മാരകപാപങ്ങള്‍ ഉണ്ടെങ്കില്‍ കുമ്പസാരം നടത്തേണ്ടതാണ്) മാനവവംശത്തിന് വേണ്ടി കാല്‍വരിയില്‍ ബലിയായി മാറിയ യേശുവിന്റെ പീഡസഹനങ്ങളെ സ്മരിക്കുന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥന നമ്മുക്ക് പാപമോചനം നല്‍കുന്നുവെന്ന് യാഥാര്‍ത്ഥ്യം നമ്മില്‍ പലര്‍ക്കും അറിയില്ല. കേവലം ഒരു സാധാരണ പ്രാര്‍ത്ഥന മാത്രമായാണ് നാം കുരിശിന്റെ വഴിയെ കണ്ടിരിക്കുന്നത്. ഇത് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുരിശിന്റെ വഴിയിലൂടെ കര്‍ത്താവിന്റെ സഹനയാത്ര നാം ധ്യാനിക്കുമ്പോള്‍ നമ്മുടെ പാപത്തിന്റെ കെട്ടുകള്‍ ആ വഴിയില്‍ അഴിഞ്ഞുവീഴുമെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. പൂര്‍ണ്ണമായ പശ്ചാത്താപവും കര്‍ത്താവിന്റെ സഹനങ്ങളെ പറ്റിയുള്ള ധ്യാനവും നമ്മുടെ പാപങ്ങള്‍ക്ക് മോചനം നല്‍കുമെന്ന്‍ കര്‍ത്താവ് തന്റെ സന്ദേശത്തിലൂടെ . 5. കുരിശിന്‍റെ വഴി നിരന്തരം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രത്യേക മഹത്വമുണ്ടായിരിക്കും. 6. ഈ ഭക്തി അനുഷ്ഠിക്കുന്നവരെ ശുദ്ധീകരണ സ്ഥലത്തുനിന്ന്‍ വേഗത്തില്‍ മോചിപ്പിക്കും. 7. കുരിശിന്‍റെ വഴിയുടെ ഓരോ സ്ഥലത്തും ഞാന്‍ അവരെ അനുഗ്രഹിക്കുകയും എന്‍റെ അനുഗ്രഹം നിത്യതവരെ അവരെ പിന്‍തുടരുകയും ചെയ്യും. 8. മരണസമയത്ത് പിശാചിന്‍റെ പ്രലോഭനങ്ങളില്‍ നിന്നു ഞാന്‍ അവരെ രക്ഷിക്കുകയും, സാത്താന്‍റെ ശക്തിയെ നിര്‍വീര്യമാക്കുകയും ചെയ്യും. 9. സ്നേഹപൂര്‍വ്വം ഈ പ്രാര്‍ത്ഥനചൊല്ലുന്നവരെ എന്‍റെ കൃപയാല്‍ നിറച്ച് ജീവിക്കുന്ന സക്രാരി ആക്കിമാറ്റും. 10. ഈ പ്രാര്‍ത്ഥന നിരന്തരം നടത്തുന്നവരുടെമേല്‍ എന്‍റെ ദൃഷ്ടി ഞാന്‍ ഉറപ്പിക്കും. എന്‍റെ കരങ്ങള്‍ അവരെ സംരക്ഷിക്കാന്‍ എപ്പോഴും അവരുടെ കൂടെ ഉണ്ടായിരിക്കുകയും ചെയ്യും. 11. ഞാന്‍ ആണികളാല്‍ കുരിശിനോട് ചേര്‍ന്നു ഇരിക്കുന്നതുപോലെ കുരിശിന്‍റെ വഴി നിരന്തരം നടത്തി എന്നെ ആദരിക്കുന്നവരോട് ഞാനും ചേര്‍ന്നിരിക്കും. 12. എന്നില്‍ നിന്ന് അകന്നുപോകാന്‍ ഇടയാകാതിരിക്കാനും യാതൊരു മാരകപാപവും ചെയ്യാതിരിക്കുവാനുള്ള കൃപ ഞാന്‍ അവര്‍ക്കു കൊടുക്കും. 13. മരണനേരത്ത് എന്‍റെ സാന്നിദ്ധ്യത്താല്‍ ഞാന്‍ അവരെ ആശ്വസിപ്പിക്കുകയും അവരെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്യും. മരണം അവര്‍ക്ക് മാധുര്യമേറിയ ഒരു അനുഭവമായിരിക്കും. 14. അവരുടെ ആവശ്യ സമയത്ത് എന്‍റെ ആത്മാവ് സംരക്ഷണം നല്‍കുന്ന ഒരു കവചവും സഹായവുമായിരിക്കും.
Image:
Keywords:
Content:
3990
Category: 15
Sub Category:
Heading: കുരിശിന്റെ വഴി ചൊല്ലുന്നതു കൊണ്ടുള്ള 14 ഫലങ്ങൾ
Content: ഫ്രാൻസിസ് മാർപാപ്പായോട് ഒരിക്കൽ കുട്ടികൾ ചോദിച്ച ചോദ്യമാണ് "പ്രിയപ്പെട്ട പാപ്പാ അങ്ങ് സാധാരണയായി എന്താണ് പ്രാർത്ഥിക്കുന്നത്?" ഇതിനു മറുപടിയായി താൻ കുരിശിന്റെ വഴിയുടെ ഒരു ചെറിയ പുസ്തകം എപ്പോഴും കൂടെ കൊണ്ടുനടക്കാറുണ്ടന്നും കുരിശിന്‍റെ വഴി ചൊല്ലി പ്രാർത്ഥിക്കുന്നത് അദ്ദേഹത്തിന് വളരെ ഗുണം ചെയ്യുന്നുണ്ടന്നും പറഞ്ഞു. തിരുസഭ വിലമതിക്കുന്ന പ്രധാനപ്പെട്ട ഒരു ഭക്തമുറയാണ് കുരിശിന്‍റെ വഴി. വിശുദ്ധരെല്ലാം തന്നെ കുരിശിന്‍റെ വഴിക്ക് വലിയ പ്രാധാന്യം കൊടുത്തിരുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ തന്‍റെ പ്രതിസന്ധികളില്‍ കുരിശിന്‍റെ വഴി നടത്തിയിരുന്നതായും അത് ഫലദായകമായി അനുഭവപ്പെട്ടതായും പറഞ്ഞിട്ടുണ്ട്. മരണശയ്യയില്‍ കിടന്നിരുന്നപ്പോഴും മറ്റുള്ളവരുടെ സഹായത്തോടെ അദ്ദേഹം കുരിശിന്‍റെ വഴി നടത്തിയിരുന്നു. കുരിശിന്‍റെ വഴി ഭക്തിപൂര്‍വ്വം നടത്തുന്നവര്‍ക്ക് ലഭിക്കാവുന്ന അനുഗ്രഹങ്ങളെക്കുറിച്ച് സ്പെയിന്‍കാരനായ ബ്രദര്‍ സ്റ്റനിസ്ലാവോസിന് ഈശോ നൽകിയ വാഗ്ദാനങ്ങൾ: 1. കുരിശിന്‍റെ വഴി നടത്തിക്കൊണ്ട് വിശ്വാസപൂര്‍വ്വം യാചിക്കുന്ന ഏതൊരനുഗ്രഹവും ഞാന്‍ നിങ്ങള്‍ക്കു നല്‍കും. 2. കൂടെക്കൂടെ കുരിശിന്‍റെ വഴി നടത്തുന്നവര്‍ക്ക് നിത്യരക്ഷ നല്‍കും. 3. ഞാന്‍ എപ്പോഴും അവരുടെ കൂടെയുണ്ടായിരിക്കുകയും മരണ സമയത്ത് പ്രത്യേകമായി സഹായിക്കുകയും ചെയ്യും. 4. ഒരു വ്യക്തിയുടെ പാപം എത്ര അധികമായിരുന്നാലും കുരിശിന്‍റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുന്നതിലൂടെ അവർക്ക് കരുണ ലഭിക്കും. (മാരകപാപങ്ങള്‍ ഉണ്ടെങ്കില്‍ കുമ്പസാരം നടത്തേണ്ടതാണ്) 5. കുരിശിന്‍റെ വഴി നിരന്തരം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രത്യേക മഹത്വമുണ്ടായിരിക്കും. 6. ഈ ഭക്തി അനുഷ്ഠിക്കുന്നവരെ ശുദ്ധീകരണ സ്ഥലത്തുനിന്ന്‍ വേഗത്തില്‍ മോചിപ്പിക്കും. 7. കുരിശിന്‍റെ വഴിയുടെ ഓരോ സ്ഥലത്തും ഞാന്‍ അവരെ അനുഗ്രഹിക്കുകയും എന്‍റെ അനുഗ്രഹം നിത്യതവരെ അവരെ പിന്‍തുടരുകയും ചെയ്യും. 8. മരണസമയത്ത് പിശാചിന്‍റെ പ്രലോഭനങ്ങളില്‍ നിന്നു ഞാന്‍ അവരെ രക്ഷിക്കുകയും, സാത്താന്‍റെ ശക്തിയെ നിര്‍വീര്യമാക്കുകയും ചെയ്യും. 9. സ്നേഹപൂര്‍വ്വം ഈ പ്രാര്‍ത്ഥനചൊല്ലുന്നവരെ എന്‍റെ കൃപയാല്‍ നിറച്ച് ജീവിക്കുന്ന സക്രാരി ആക്കിമാറ്റും. 10. ഈ പ്രാര്‍ത്ഥന നിരന്തരം നടത്തുന്നവരുടെമേല്‍ എന്‍റെ ദൃഷ്ടി ഞാന്‍ ഉറപ്പിക്കും. എന്‍റെ കരങ്ങള്‍ അവരെ സംരക്ഷിക്കാന്‍ എപ്പോഴും അവരുടെ കൂടെ ഉണ്ടായിരിക്കുകയും ചെയ്യും. 11. ഞാന്‍ ആണികളാല്‍ കുരിശിനോട് ചേര്‍ന്നു ഇരിക്കുന്നതുപോലെ കുരിശിന്‍റെ വഴി നിരന്തരം നടത്തി എന്നെ ആദരിക്കുന്നവരോട് ഞാനും ചേര്‍ന്നിരിക്കും. 12. എന്നില്‍ നിന്ന് അകന്നുപോകാന്‍ ഇടയാകാതിരിക്കാനും യാതൊരു മാരകപാപവും ചെയ്യാതിരിക്കുവാനുള്ള കൃപ ഞാന്‍ അവര്‍ക്കു കൊടുക്കും. 13. മരണനേരത്ത് എന്‍റെ സാന്നിദ്ധ്യത്താല്‍ ഞാന്‍ അവരെ ആശ്വസിപ്പിക്കുകയും അവരെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്യും. മരണം അവര്‍ക്ക് മാധുര്യമേറിയ ഒരു അനുഭവമായിരിക്കും. 14. അവരുടെ ആവശ്യ സമയത്ത് എന്‍റെ ആത്മാവ് സംരക്ഷണം നല്‍കുന്ന ഒരു കവചവും സഹായവുമായിരിക്കും.
Image: /content_image/ChristianPrayer/ChristianPrayer-2017-01-29-04:37:01.JPG
Keywords: പ്രാർത്ഥന,കുരിശ
Category: 15
Sub Category:
Heading: കുരിശിന്റെ വഴി ചൊല്ലുന്നതു കൊണ്ടുള്ള 14 ഫലങ്ങൾ
Content: ഫ്രാൻസിസ് മാർപാപ്പായോട് ഒരിക്കൽ കുട്ടികൾ ചോദിച്ച ചോദ്യമാണ് "പ്രിയപ്പെട്ട പാപ്പാ അങ്ങ് സാധാരണയായി എന്താണ് പ്രാർത്ഥിക്കുന്നത്?" ഇതിനു മറുപടിയായി താൻ കുരിശിന്റെ വഴിയുടെ ഒരു ചെറിയ പുസ്തകം എപ്പോഴും കൂടെ കൊണ്ടുനടക്കാറുണ്ടന്നും കുരിശിന്‍റെ വഴി ചൊല്ലി പ്രാർത്ഥിക്കുന്നത് അദ്ദേഹത്തിന് വളരെ ഗുണം ചെയ്യുന്നുണ്ടന്നും പറഞ്ഞു. തിരുസഭ വിലമതിക്കുന്ന പ്രധാനപ്പെട്ട ഒരു ഭക്തമുറയാണ് കുരിശിന്‍റെ വഴി. വിശുദ്ധരെല്ലാം തന്നെ കുരിശിന്‍റെ വഴിക്ക് വലിയ പ്രാധാന്യം കൊടുത്തിരുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ തന്‍റെ പ്രതിസന്ധികളില്‍ കുരിശിന്‍റെ വഴി നടത്തിയിരുന്നതായും അത് ഫലദായകമായി അനുഭവപ്പെട്ടതായും പറഞ്ഞിട്ടുണ്ട്. മരണശയ്യയില്‍ കിടന്നിരുന്നപ്പോഴും മറ്റുള്ളവരുടെ സഹായത്തോടെ അദ്ദേഹം കുരിശിന്‍റെ വഴി നടത്തിയിരുന്നു. കുരിശിന്‍റെ വഴി ഭക്തിപൂര്‍വ്വം നടത്തുന്നവര്‍ക്ക് ലഭിക്കാവുന്ന അനുഗ്രഹങ്ങളെക്കുറിച്ച് സ്പെയിന്‍കാരനായ ബ്രദര്‍ സ്റ്റനിസ്ലാവോസിന് ഈശോ നൽകിയ വാഗ്ദാനങ്ങൾ: 1. കുരിശിന്‍റെ വഴി നടത്തിക്കൊണ്ട് വിശ്വാസപൂര്‍വ്വം യാചിക്കുന്ന ഏതൊരനുഗ്രഹവും ഞാന്‍ നിങ്ങള്‍ക്കു നല്‍കും. 2. കൂടെക്കൂടെ കുരിശിന്‍റെ വഴി നടത്തുന്നവര്‍ക്ക് നിത്യരക്ഷ നല്‍കും. 3. ഞാന്‍ എപ്പോഴും അവരുടെ കൂടെയുണ്ടായിരിക്കുകയും മരണ സമയത്ത് പ്രത്യേകമായി സഹായിക്കുകയും ചെയ്യും. 4. ഒരു വ്യക്തിയുടെ പാപം എത്ര അധികമായിരുന്നാലും കുരിശിന്‍റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുന്നതിലൂടെ അവർക്ക് കരുണ ലഭിക്കും. (മാരകപാപങ്ങള്‍ ഉണ്ടെങ്കില്‍ കുമ്പസാരം നടത്തേണ്ടതാണ്) 5. കുരിശിന്‍റെ വഴി നിരന്തരം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രത്യേക മഹത്വമുണ്ടായിരിക്കും. 6. ഈ ഭക്തി അനുഷ്ഠിക്കുന്നവരെ ശുദ്ധീകരണ സ്ഥലത്തുനിന്ന്‍ വേഗത്തില്‍ മോചിപ്പിക്കും. 7. കുരിശിന്‍റെ വഴിയുടെ ഓരോ സ്ഥലത്തും ഞാന്‍ അവരെ അനുഗ്രഹിക്കുകയും എന്‍റെ അനുഗ്രഹം നിത്യതവരെ അവരെ പിന്‍തുടരുകയും ചെയ്യും. 8. മരണസമയത്ത് പിശാചിന്‍റെ പ്രലോഭനങ്ങളില്‍ നിന്നു ഞാന്‍ അവരെ രക്ഷിക്കുകയും, സാത്താന്‍റെ ശക്തിയെ നിര്‍വീര്യമാക്കുകയും ചെയ്യും. 9. സ്നേഹപൂര്‍വ്വം ഈ പ്രാര്‍ത്ഥനചൊല്ലുന്നവരെ എന്‍റെ കൃപയാല്‍ നിറച്ച് ജീവിക്കുന്ന സക്രാരി ആക്കിമാറ്റും. 10. ഈ പ്രാര്‍ത്ഥന നിരന്തരം നടത്തുന്നവരുടെമേല്‍ എന്‍റെ ദൃഷ്ടി ഞാന്‍ ഉറപ്പിക്കും. എന്‍റെ കരങ്ങള്‍ അവരെ സംരക്ഷിക്കാന്‍ എപ്പോഴും അവരുടെ കൂടെ ഉണ്ടായിരിക്കുകയും ചെയ്യും. 11. ഞാന്‍ ആണികളാല്‍ കുരിശിനോട് ചേര്‍ന്നു ഇരിക്കുന്നതുപോലെ കുരിശിന്‍റെ വഴി നിരന്തരം നടത്തി എന്നെ ആദരിക്കുന്നവരോട് ഞാനും ചേര്‍ന്നിരിക്കും. 12. എന്നില്‍ നിന്ന് അകന്നുപോകാന്‍ ഇടയാകാതിരിക്കാനും യാതൊരു മാരകപാപവും ചെയ്യാതിരിക്കുവാനുള്ള കൃപ ഞാന്‍ അവര്‍ക്കു കൊടുക്കും. 13. മരണനേരത്ത് എന്‍റെ സാന്നിദ്ധ്യത്താല്‍ ഞാന്‍ അവരെ ആശ്വസിപ്പിക്കുകയും അവരെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്യും. മരണം അവര്‍ക്ക് മാധുര്യമേറിയ ഒരു അനുഭവമായിരിക്കും. 14. അവരുടെ ആവശ്യ സമയത്ത് എന്‍റെ ആത്മാവ് സംരക്ഷണം നല്‍കുന്ന ഒരു കവചവും സഹായവുമായിരിക്കും.
Image: /content_image/ChristianPrayer/ChristianPrayer-2017-01-29-04:37:01.JPG
Keywords: പ്രാർത്ഥന,കുരിശ
Content:
3991
Category: 18
Sub Category:
Heading: ടോം അച്ചന്‍റെ മോചനം സഭയുടെ ലക്ഷ്യം: മാർ മഠത്തിക്കണ്ടത്തില്‍
Content: തൊടുപുഴ: യമനിൽ ഭീകരരുടെ തടങ്കലിൽ കഴിയുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി സഭ ഒന്നായി നില കൊള്ളുമെന്നും അച്ചന്‍റെ മോചനമാണു സഭയുടെ ലക്ഷ്യമെന്നും കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ജപമാലറാലിയുടെ സമാപനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഫാ. ടോമിന്റെ മോചനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാർത്ഥനാനിർഭരമായ പിന്തുണ നൽകണം പ്രാർഥനയ്ക്കു ദൈവം ഉത്തരം നല്‍കാതെയിരിക്കുകയില്ല. കേരളസഭ മുഴുവൻ ഒരു ലക്ഷ്യത്തോടെ പ്രാർഥിക്കുമ്പോൾ ദൈവത്തിൽ നിന്നും മറുപടി ലഭിക്കും. വിശ്വാസത്തോടുള്ള പ്രാർഥന ദൈവം ഒരിക്കലും നിരസിക്കുകയില്ല. ദൈവത്തിനൊന്നും അസാധ്യമായിട്ടില്ല.അദ്ദേഹം പറഞ്ഞു. വൈദികരും സന്യസ്തരും വിവിധ ഭക്തസംഘടന പ്രവർത്തകരും ഉൾപ്പെടെ പ്രാർഥനറാലിയിൽ സജീവമായി പങ്കുചേർന്നു. റാലിക്ക് തൊടുപുഴ ടൗണ്‍ പള്ളി വികാരി ഫാ. ജോസ് പുല്ലോപ്പിള്ളി, ഡിവൈൻ മേഴ്സി ഷ്റൈൻ റെക്ടർ ഫാ. ജോസ് പൊതൂർ, കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കളായ ബിജു പറയനിലം, ഐപ്പച്ചൻ തടിക്കാട്ട്, ജോസ് ഇലഞ്ഞിക്കൽ, ജോണ്‍ മുണ്ടങ്കാവിൽ, വി.യു. ചാക്കോ, ജോസ് പുതിയിടം, ജിമ്മി ചെന്പരത്തി, സജി മൈലാടി, സോജൻ അരീക്കാട്ട്, ജിബോയിച്ചൻ വടക്കൻ, ജോയി കണ്ടത്തിങ്കര, റോജോ ജോസഫ്, ജോർജ് അരകുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.
Image: /content_image/India/India-2017-01-29-03:38:37.jpg
Keywords: ഫാ. ടോമി
Category: 18
Sub Category:
Heading: ടോം അച്ചന്‍റെ മോചനം സഭയുടെ ലക്ഷ്യം: മാർ മഠത്തിക്കണ്ടത്തില്‍
Content: തൊടുപുഴ: യമനിൽ ഭീകരരുടെ തടങ്കലിൽ കഴിയുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി സഭ ഒന്നായി നില കൊള്ളുമെന്നും അച്ചന്‍റെ മോചനമാണു സഭയുടെ ലക്ഷ്യമെന്നും കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ജപമാലറാലിയുടെ സമാപനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഫാ. ടോമിന്റെ മോചനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാർത്ഥനാനിർഭരമായ പിന്തുണ നൽകണം പ്രാർഥനയ്ക്കു ദൈവം ഉത്തരം നല്‍കാതെയിരിക്കുകയില്ല. കേരളസഭ മുഴുവൻ ഒരു ലക്ഷ്യത്തോടെ പ്രാർഥിക്കുമ്പോൾ ദൈവത്തിൽ നിന്നും മറുപടി ലഭിക്കും. വിശ്വാസത്തോടുള്ള പ്രാർഥന ദൈവം ഒരിക്കലും നിരസിക്കുകയില്ല. ദൈവത്തിനൊന്നും അസാധ്യമായിട്ടില്ല.അദ്ദേഹം പറഞ്ഞു. വൈദികരും സന്യസ്തരും വിവിധ ഭക്തസംഘടന പ്രവർത്തകരും ഉൾപ്പെടെ പ്രാർഥനറാലിയിൽ സജീവമായി പങ്കുചേർന്നു. റാലിക്ക് തൊടുപുഴ ടൗണ്‍ പള്ളി വികാരി ഫാ. ജോസ് പുല്ലോപ്പിള്ളി, ഡിവൈൻ മേഴ്സി ഷ്റൈൻ റെക്ടർ ഫാ. ജോസ് പൊതൂർ, കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കളായ ബിജു പറയനിലം, ഐപ്പച്ചൻ തടിക്കാട്ട്, ജോസ് ഇലഞ്ഞിക്കൽ, ജോണ്‍ മുണ്ടങ്കാവിൽ, വി.യു. ചാക്കോ, ജോസ് പുതിയിടം, ജിമ്മി ചെന്പരത്തി, സജി മൈലാടി, സോജൻ അരീക്കാട്ട്, ജിബോയിച്ചൻ വടക്കൻ, ജോയി കണ്ടത്തിങ്കര, റോജോ ജോസഫ്, ജോർജ് അരകുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.
Image: /content_image/India/India-2017-01-29-03:38:37.jpg
Keywords: ഫാ. ടോമി
Content:
3992
Category: 9
Sub Category:
Heading: സോജി അച്ചനോടൊപ്പം സ്രാമ്പിക്കൽ പിതാവും, ബ്രദർ റെജി കൊട്ടാരവും: ഫെബ്രുവരിമാസ രണ്ടാം ശനിയാഴ്ച കൺവെൻഷൻ 11 ന്
Content: റവ.ഫാ സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ ഫെബ്രുവരി 11 ന് ബർമിംങ്ഹാം ബഥേൽ സെന്ററിൽ നടക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബിഷപ്പ് .മാർ ജോസഫ് സ്രാമ്പിക്കൽ ഇത്തവണയും കൺവെൻഷനിൽ എത്തിച്ചേരും. ആത്മാഭിഷേക ശുശ്രൂഷകളിലൂടെ ,പ്രകടമായ ദൈവിക അടയാളങ്ങളിലൂടെ അനേകരെ വിശ്വാസജീവിതത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന, പ്രമുഖ വചനപ്രഘോഷകൻ ബ്രദർ റെജി കൊട്ടാരം ഇത്തവണ ആദ്യമായി രണ്ടാംശനിയാഴ്ച കൺവെൻഷനിൽ പങ്കെടുക്കും. യൂറോപ്പിൽ നിരവധി ഇവാൻജലൈസേഷൻ മിനിസ്റ്റ്രികൾക്ക് നേതൃത്വം കൊടുക്കുന്ന പ്രമുഖ സുവിശേഷപ്രവർത്തക മരിയ ഹീത്തും ഫെബ്രുവരി മാസ കൺവെൻഷനായി എത്തും. സ്രാമ്പിക്കൽ പിതാവിന്റെ സാന്നിദ്ധ്യം രണ്ടാം ശനിയാഴ്ച കൺവെൻഷന് യഥാർത്ഥത്തിൽ ആത്മീയആവേശമായി മാറിയിരിക്കുകയാണ്.കുട്ടികൾക്കായുള്ളശുശ്രൂഷകളിൽ പിതാവ് അവരിൽ ഒരാളായിമാറുകയായിരുന്നു കഴിഞ്ഞതവണ. കഴിഞ്ഞ അനേക വർഷങ്ങളായി അത്ഭുതങ്ങളും അടയാളങ്ങളും വഴി ആയിരങ്ങൾക്ക് ജീവിതനവീകരണവും മാനസാന്തരവും പകർന്നുനൽകിക്കൊണ്ട് സുവിശേഷവത്കരണം സാദ്ധ്യമാക്കുന്ന രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷത കുട്ടികൾക്കും യുവജനങ്ങൾക്കും ലഭിക്കുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങളാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 11 ന് രണ്ടാംശനിയാഴ്ച ബർമിംങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{blue->n->n->അഡ്രസ്സ്: }# BETHEL CONVENTION CENTRE KELVIN WAY WEST BROMWICH BIRMINGHAM. B70 7JW. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി. 07878149670 അനീഷ്. 07760254700 #{green->n->n->വിവിധ സ്ഥലങ്ങളിൽനിന്നും കൺവെൻഷൻ സെന്ററിലേക്കുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും സംബന്ധിച്ച പൊതുവിവരങ്ങൾക്ക്: }# ടോമി ചെമ്പോട്ടിക്കൽ. 07737935424.
Image: /content_image/Events/Events-2017-01-30-01:38:58.jpg
Keywords: രണ്ടാം ശനിയാഴ്ച കൺവെൻഷൻ
Category: 9
Sub Category:
Heading: സോജി അച്ചനോടൊപ്പം സ്രാമ്പിക്കൽ പിതാവും, ബ്രദർ റെജി കൊട്ടാരവും: ഫെബ്രുവരിമാസ രണ്ടാം ശനിയാഴ്ച കൺവെൻഷൻ 11 ന്
Content: റവ.ഫാ സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ ഫെബ്രുവരി 11 ന് ബർമിംങ്ഹാം ബഥേൽ സെന്ററിൽ നടക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബിഷപ്പ് .മാർ ജോസഫ് സ്രാമ്പിക്കൽ ഇത്തവണയും കൺവെൻഷനിൽ എത്തിച്ചേരും. ആത്മാഭിഷേക ശുശ്രൂഷകളിലൂടെ ,പ്രകടമായ ദൈവിക അടയാളങ്ങളിലൂടെ അനേകരെ വിശ്വാസജീവിതത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന, പ്രമുഖ വചനപ്രഘോഷകൻ ബ്രദർ റെജി കൊട്ടാരം ഇത്തവണ ആദ്യമായി രണ്ടാംശനിയാഴ്ച കൺവെൻഷനിൽ പങ്കെടുക്കും. യൂറോപ്പിൽ നിരവധി ഇവാൻജലൈസേഷൻ മിനിസ്റ്റ്രികൾക്ക് നേതൃത്വം കൊടുക്കുന്ന പ്രമുഖ സുവിശേഷപ്രവർത്തക മരിയ ഹീത്തും ഫെബ്രുവരി മാസ കൺവെൻഷനായി എത്തും. സ്രാമ്പിക്കൽ പിതാവിന്റെ സാന്നിദ്ധ്യം രണ്ടാം ശനിയാഴ്ച കൺവെൻഷന് യഥാർത്ഥത്തിൽ ആത്മീയആവേശമായി മാറിയിരിക്കുകയാണ്.കുട്ടികൾക്കായുള്ളശുശ്രൂഷകളിൽ പിതാവ് അവരിൽ ഒരാളായിമാറുകയായിരുന്നു കഴിഞ്ഞതവണ. കഴിഞ്ഞ അനേക വർഷങ്ങളായി അത്ഭുതങ്ങളും അടയാളങ്ങളും വഴി ആയിരങ്ങൾക്ക് ജീവിതനവീകരണവും മാനസാന്തരവും പകർന്നുനൽകിക്കൊണ്ട് സുവിശേഷവത്കരണം സാദ്ധ്യമാക്കുന്ന രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷത കുട്ടികൾക്കും യുവജനങ്ങൾക്കും ലഭിക്കുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങളാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 11 ന് രണ്ടാംശനിയാഴ്ച ബർമിംങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{blue->n->n->അഡ്രസ്സ്: }# BETHEL CONVENTION CENTRE KELVIN WAY WEST BROMWICH BIRMINGHAM. B70 7JW. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി. 07878149670 അനീഷ്. 07760254700 #{green->n->n->വിവിധ സ്ഥലങ്ങളിൽനിന്നും കൺവെൻഷൻ സെന്ററിലേക്കുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും സംബന്ധിച്ച പൊതുവിവരങ്ങൾക്ക്: }# ടോമി ചെമ്പോട്ടിക്കൽ. 07737935424.
Image: /content_image/Events/Events-2017-01-30-01:38:58.jpg
Keywords: രണ്ടാം ശനിയാഴ്ച കൺവെൻഷൻ
Content:
3993
Category: 15
Sub Category:
Heading: മാതാവിന്റെ രക്തകണ്ണീർ ജപമാല
Content: ക്രൂശിതനായ എന്‍റെ ഈശോയെ! അങ്ങേ തൃപ്പാദങ്ങളില്‍ സാഷ്ടാംഗം വീണുകൊണ്ട് കരുണാര്‍ദ്രമായ സ്നേഹത്തോടെ, കാല്‍വരിയിലേക്കുള്ള വേദന നിറഞ്ഞ യാത്രയില്‍ അങ്ങേ അനുഗമിച്ച പരിശുദ്ധ അമ്മയുടെ രക്തക്കണ്ണുനീരുകളെ ഞങ്ങള്‍ അങ്ങേക്കു സമര്‍പ്പിക്കുന്നു. നല്ലവനായ കര്‍ത്താവേ, പരിശുദ്ധ അമ്മയുടെ രക്തംകലര്‍ന്ന കണ്ണുനീര്‍ത്തുള്ളികള്‍ തരുന്ന സന്ദേശം ശരിക്കും മനസ്സിലാക്കുന്നതിനും അങ്ങനെ ഞങ്ങളില്‍ ഇഹത്തില്‍ നിന്റെ തിരുമനസ്സു നിറവേറ്റിക്കൊണ്ടു സ്വര്‍ഗ്ഗത്തില്‍ അവളോടൊത്തു നിത്യമായി നിന്നെ വാഴ്ത്തി സ്തുതിക്കുന്നതിനും യോഗ്യരാക്കുന്നതിനു വേണ്ട അനുഗ്രഹം ഞങ്ങള്‍ക്കു നല്കണമേ. ആമ്മേന്‍. #{blue->n->n-> (ജപമാലയുടെ വലിയ മണികളിൽ ) }# ഓ! ഈശോയെ ഈ ലോകത്തില്‍ നിന്നെ അധികമായി സ്നേഹിക്കുകയും സ്വര്‍ഗ്ഗത്തില്‍ നിന്നെ ഏറ്റം ഗാഢമായി സ്നേഹിച്ച് നിന്നോടൊത്തു വാഴുകയും ചെയ്യുന്ന പരിശുദ്ധ അമ്മയുടെ രക്തകണ്ണുനീരുകളെ നീ കരുണയോടെ വീക്ഷിക്കേണമെ. (1പ്രാവശ്യം.) #{green->n->n-> (ചെറിയ മണികളിൽ ) }# സ്നേഹം നിറഞ്ഞ ഈശോയെ! നിന്റെ പരി. അമ്മ ചിന്തിയ രക്തക്കണ്ണുനീരിനെക്കുറിച്ച് എന്‍റെ യാചനകള്‍ കേള്‍ക്കണമേ. (7 പ്രാവശ്യം.) ഓ! ഈശോയെ..................(1 പ്രാവശ്യം.) (7 പ്രാവശ്യം ചൊല്ലിയശേഷം) ഓ! മറിയമേ! വ്യാകുലവും കരുണയും സ്നേഹവും നിറഞ്ഞ അമ്മേ! ഞങ്ങളുടെ എളിയ യാചനകളെ നിന്റെ പ്രാര്‍ത്ഥനയോടു ചേര്‍ത്ത് നിന്റെ പ്രിയപുത്രനു കാഴ്ചവയ്ക്കണമെ. അങ്ങുന്നു ഞങ്ങള്‍ക്കായി ചിന്തിയ രക്ത ക്കണ്ണുനീരുകളെക്കുറിച്ച് ഈ... (നിയോഗം ) നിന്റെ പ്രിയപുത്രനില്‍ നിന്നു ലഭിച്ചു തരണമേ. ഞങ്ങളെ എല്ലാവരേയും നിത്യഭാഗ്യത്തില്‍ ചേര്‍ക്കുകയും ചെയ്യണമെ. ഓ! മറിയമേ! നിന്റെ രക്തക്കണ്ണീരാല്‍ പിശാചിന്‍റെ ഭരണത്തെ തകര്‍ക്കണമെന്നും ഞങ്ങളെ പ്രതിബന്ധിതമായ ഈശോയുടെ തൃക്കരങ്ങളാല്‍ സകലതിന്മകളിലും നിന്നും ലോകത്തെ കാത്തുരക്ഷിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. വീണ്ടും ഓ ഈശോയെ (1) സ്നേഹം നിറഞ്ഞ..... (7) #{red->n->n->(ഇങ്ങനെ 7 പ്രാവശ്യമാവർത്തിക്കുക) }# <br>
Image: /content_image/ChristianPrayer/ChristianPrayer-2017-01-30-04:34:03.jpg
Keywords: രക്തം
Category: 15
Sub Category:
Heading: മാതാവിന്റെ രക്തകണ്ണീർ ജപമാല
Content: ക്രൂശിതനായ എന്‍റെ ഈശോയെ! അങ്ങേ തൃപ്പാദങ്ങളില്‍ സാഷ്ടാംഗം വീണുകൊണ്ട് കരുണാര്‍ദ്രമായ സ്നേഹത്തോടെ, കാല്‍വരിയിലേക്കുള്ള വേദന നിറഞ്ഞ യാത്രയില്‍ അങ്ങേ അനുഗമിച്ച പരിശുദ്ധ അമ്മയുടെ രക്തക്കണ്ണുനീരുകളെ ഞങ്ങള്‍ അങ്ങേക്കു സമര്‍പ്പിക്കുന്നു. നല്ലവനായ കര്‍ത്താവേ, പരിശുദ്ധ അമ്മയുടെ രക്തംകലര്‍ന്ന കണ്ണുനീര്‍ത്തുള്ളികള്‍ തരുന്ന സന്ദേശം ശരിക്കും മനസ്സിലാക്കുന്നതിനും അങ്ങനെ ഞങ്ങളില്‍ ഇഹത്തില്‍ നിന്റെ തിരുമനസ്സു നിറവേറ്റിക്കൊണ്ടു സ്വര്‍ഗ്ഗത്തില്‍ അവളോടൊത്തു നിത്യമായി നിന്നെ വാഴ്ത്തി സ്തുതിക്കുന്നതിനും യോഗ്യരാക്കുന്നതിനു വേണ്ട അനുഗ്രഹം ഞങ്ങള്‍ക്കു നല്കണമേ. ആമ്മേന്‍. #{blue->n->n-> (ജപമാലയുടെ വലിയ മണികളിൽ ) }# ഓ! ഈശോയെ ഈ ലോകത്തില്‍ നിന്നെ അധികമായി സ്നേഹിക്കുകയും സ്വര്‍ഗ്ഗത്തില്‍ നിന്നെ ഏറ്റം ഗാഢമായി സ്നേഹിച്ച് നിന്നോടൊത്തു വാഴുകയും ചെയ്യുന്ന പരിശുദ്ധ അമ്മയുടെ രക്തകണ്ണുനീരുകളെ നീ കരുണയോടെ വീക്ഷിക്കേണമെ. (1പ്രാവശ്യം.) #{green->n->n-> (ചെറിയ മണികളിൽ ) }# സ്നേഹം നിറഞ്ഞ ഈശോയെ! നിന്റെ പരി. അമ്മ ചിന്തിയ രക്തക്കണ്ണുനീരിനെക്കുറിച്ച് എന്‍റെ യാചനകള്‍ കേള്‍ക്കണമേ. (7 പ്രാവശ്യം.) ഓ! ഈശോയെ..................(1 പ്രാവശ്യം.) (7 പ്രാവശ്യം ചൊല്ലിയശേഷം) ഓ! മറിയമേ! വ്യാകുലവും കരുണയും സ്നേഹവും നിറഞ്ഞ അമ്മേ! ഞങ്ങളുടെ എളിയ യാചനകളെ നിന്റെ പ്രാര്‍ത്ഥനയോടു ചേര്‍ത്ത് നിന്റെ പ്രിയപുത്രനു കാഴ്ചവയ്ക്കണമെ. അങ്ങുന്നു ഞങ്ങള്‍ക്കായി ചിന്തിയ രക്ത ക്കണ്ണുനീരുകളെക്കുറിച്ച് ഈ... (നിയോഗം ) നിന്റെ പ്രിയപുത്രനില്‍ നിന്നു ലഭിച്ചു തരണമേ. ഞങ്ങളെ എല്ലാവരേയും നിത്യഭാഗ്യത്തില്‍ ചേര്‍ക്കുകയും ചെയ്യണമെ. ഓ! മറിയമേ! നിന്റെ രക്തക്കണ്ണീരാല്‍ പിശാചിന്‍റെ ഭരണത്തെ തകര്‍ക്കണമെന്നും ഞങ്ങളെ പ്രതിബന്ധിതമായ ഈശോയുടെ തൃക്കരങ്ങളാല്‍ സകലതിന്മകളിലും നിന്നും ലോകത്തെ കാത്തുരക്ഷിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. വീണ്ടും ഓ ഈശോയെ (1) സ്നേഹം നിറഞ്ഞ..... (7) #{red->n->n->(ഇങ്ങനെ 7 പ്രാവശ്യമാവർത്തിക്കുക) }# <br>
Image: /content_image/ChristianPrayer/ChristianPrayer-2017-01-30-04:34:03.jpg
Keywords: രക്തം
Content:
3994
Category: 1
Sub Category:
Heading: ഇസ്രായേല്‍ ജനം അമോര്യരോട് യുദ്ധം ചെയ്ത സമയം സൂര്യന്‍ നിശ്ചലമായി നിന്നുവെന്ന ബൈബിളിലെ ഭാഗം സത്യമാണെന്നു തെളിയിച്ചുകൊണ്ട് ശാസ്ത്രസമൂഹം
Content: ജറുസലേം: പഴയനിയമത്തിൽ ജോഷ്വായുടെ കാലത്ത് ഇസ്രായേല്‍ ജനം അമോര്യരോട് യുദ്ധം ചെയ്ത സമയം സൂര്യന്‍ നിശ്ചലമായി നിന്നുവെന്ന തിരുവെഴുത്തിനെ ശാസ്ത്രവും അംഗീകരിച്ചു. നാസയുടെ ഉപഗ്രഹങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബര്‍ഷേബായിലെ ബെന്‍ ഗൂരിയോണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ബൈബിള്‍ പ്രകാരം സൂര്യന്‍ അതിന്റെ ചലനം നിര്‍ത്തി എന്ന് പറയുന്നത് ജോഷ്വായുടെ പുസ്തകത്തിലാണ് കാണുവാന്‍ സാധിക്കുക. ജോഷ്വായുടെ പുസ്തകം പത്താം അധ്യായത്തിലെ 12 മുതലുള്ള വാക്യങ്ങള്‍ ചരിത്ര സത്യങ്ങളാണെന്നു ശാസ്ത്രവും ഇപ്പോള്‍ സാക്ഷ്യപ്പെടുത്തുന്നു. "കര്‍ത്താവ് ഇസ്രായേല്‍ക്കാര്‍ക്ക് അമോര്യരെ ഏല്‍പിച്ചുകൊടുത്ത ദിവസം ജോഷ്വ അവിടുത്തോടു പ്രാര്‍ഥിച്ചു. അനന്തരം, അവര്‍ കേള്‍ക്കെപ്പറഞ്ഞു: സൂര്യാ, നീ ഗിബയോനില്‍ നിശ്ചലമായി നില്‍ക്കുക. ചന്ദ്രാ നീ അയ്യലോണ്‍ താഴ്‌വരയിലും നില്‍ക്കുക. അവര്‍ ശത്രുക്കളോടു പ്രതികാരം ചെയ്യുന്നതുവരെ സൂര്യന്‍ നിശ്ചലമായി നിന്നു; ചന്ദ്രന്‍ അനങ്ങിയതുമില്ല". ജോഷ്വായുടെ പുസ്തകത്തിലെ തിരുവചനങ്ങള്‍ ഇപ്രകാരമാണ് അന്ന് നടന്ന സംഭവത്തെ വിവരിക്കുന്നത്. നാസയുടെ കണ്ടെത്തല്‍ പ്രകാരം ബിസി 1207 ഒക്ടോബര്‍ 30-ാം തീയതി സൂര്യഗ്രഹണം ആയിരുന്നുവെന്ന കണ്ടെത്തലാണ് നടന്നിരിക്കുന്നത്. ചരിത്ര രേഖകളും വസ്തുകളും പഠിക്കുമ്പോള്‍ ജോഷ്വ യുദ്ധം ചെയ്തതും ഇതെ ദിവസമാണെന്ന് തെളിയുന്നു. ബിസി 1500-നും 1000-നും ഇടയില്‍ ഒരിക്കലും മേല്‍പറഞ്ഞ സൂര്യഗ്രഹണം അല്ലാതെ മറ്റൊന്നുപോലും ഉണ്ടായിട്ടില്ലെന്നും പഠനം തെളിയിക്കുന്നു. ബൈബിള്‍ പ്രകാരം സൂര്യന്‍ അതിന്റെ പാതയില്‍ നിശ്ചലമായി നിന്ന സംഭവം ജോഷ്വായുടെ പുസ്തകത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൂര്യഗ്രഹണം നടക്കുമ്പോള്‍, അത് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ഇരുട്ട് വ്യാപിക്കുകയാണ് ചെയ്യുക. പൂര്‍ണ്ണ സൂര്യഗ്രഹണം എന്നാല്‍ പൂര്‍ണ്ണമായും ഇരുട്ട് വ്യാപിക്കുക എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറും. ഹീബ്രുവിലെ പദോല്‍പ്പത്തി വര്‍ണ്ണനപ്രകാരമാണ് ശാസ്ത്രജ്ഞര്‍ ഇതിന്റെ ചുരുള്‍ അഴിച്ചിരിക്കുന്നത്. സൂര്യന്‍ നിശ്ചലമായി നില്‍ക്കുന്നു എന്നതിന് പകല്‍ തുടരുന്നു എന്ന അര്‍ത്ഥമല്ല ഉള്ളത്. ഒരു പ്രദേശത്തേക്ക് വേഗം ഇരുള്‍ പരക്കുന്നുവെന്നതും ഇതുമൂലം അര്‍ത്ഥമാക്കുന്നു. ഉച്ചക്കു ശേഷം 4.28-നാണ് ഇത്തരമൊരു സംഭവം അന്ന് ഉണ്ടായതെന്നും രേഖകള്‍ പറയുന്നു. ഈ സമയമാണ് ഇസ്രായേല്‍ തങ്ങളുടെ ശത്രുക്കളെ തോല്‍പ്പിച്ചത്. ഡോക്ടര്‍ ഹെസി യിറ്റ്‌സാക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതു സംബന്ധിക്കുന്ന പഠനം പൂര്‍ത്തീകരിച്ചിരിക്കുന്നത്. "പലരും ഭൗതിക ശാസ്ത്രത്തിന്റെ സഹയത്തോടെയാണ് ബൈബിളിലെ പലകാര്യങ്ങളും തെളിയിക്കുവാന്‍ നോക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ചില ശ്രമങ്ങള്‍ വിശ്വാസത്തെ തകര്‍ക്കുന്നതിനു വേണ്ടിയാണ്. പദാനുപദം കാര്യങ്ങള്‍ തെളിയിക്കുവാന്‍ സാധിക്കില്ലെന്ന വ്യാഖ്യാനമാണ് ഇത്തരക്കാര്‍ പലപ്പോഴും പറയുക". "വാനനിരീക്ഷണത്തിന്റെ സഹായത്തോടെയാണ് പുതിയ കണ്ടെത്തലിലേക്ക് ഞങ്ങളുടെ സംഘം എത്തിച്ചേര്‍ന്നിരിക്കുന്നത്. ബൈബിളില്‍ സൂര്യന്‍ 'നിശ്ചലമായി' നിന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അന്ന് ഉപയോഗിച്ചിരുന്ന ഭാഷയുടെ അടിസ്ഥാനത്തില്‍ വേണം നമ്മള്‍ ഇതിനെ മനസിലാക്കുവാന്‍. ഗ്രീക്കിലെ ചില പുസ്തകങ്ങളില്‍ ഭാഷയുടെ അര്‍ത്ഥം നോക്കിയാണ് ഇപ്പോള്‍ ഉള്ളകാര്യം നമുക്ക് ബോധ്യമായി വന്നിരിക്കുന്നത്. ബൈബിളിലെ ചില കാര്യങ്ങള്‍ തെളിയിക്കുന്നതിന് നമുക്ക് ഇത്തരം പല സങ്കേതങ്ങളും ഉപയോഗിക്കേണ്ടി വരും. സൂര്യന്‍ അതിന്റെ പാതയില്‍ ചലനം നിര്‍ത്തിയപ്പോള്‍ ഇരുട്ട് വീണു എന്നതാണ് മനസിലാക്കേണ്ടത്. ഈ സാധ്യതയെ ആണ് യിസ്രായേല്‍ ജനം അനുകൂലമാക്കി എടുത്ത് വിജയിച്ചത്". ഹെസി യിറ്റ്‌സാക്ക് പറഞ്ഞു.
Image: /content_image/News/News-2017-01-30-04:52:37.jpg
Keywords: ശാസ്ത്ര
Category: 1
Sub Category:
Heading: ഇസ്രായേല്‍ ജനം അമോര്യരോട് യുദ്ധം ചെയ്ത സമയം സൂര്യന്‍ നിശ്ചലമായി നിന്നുവെന്ന ബൈബിളിലെ ഭാഗം സത്യമാണെന്നു തെളിയിച്ചുകൊണ്ട് ശാസ്ത്രസമൂഹം
Content: ജറുസലേം: പഴയനിയമത്തിൽ ജോഷ്വായുടെ കാലത്ത് ഇസ്രായേല്‍ ജനം അമോര്യരോട് യുദ്ധം ചെയ്ത സമയം സൂര്യന്‍ നിശ്ചലമായി നിന്നുവെന്ന തിരുവെഴുത്തിനെ ശാസ്ത്രവും അംഗീകരിച്ചു. നാസയുടെ ഉപഗ്രഹങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബര്‍ഷേബായിലെ ബെന്‍ ഗൂരിയോണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ബൈബിള്‍ പ്രകാരം സൂര്യന്‍ അതിന്റെ ചലനം നിര്‍ത്തി എന്ന് പറയുന്നത് ജോഷ്വായുടെ പുസ്തകത്തിലാണ് കാണുവാന്‍ സാധിക്കുക. ജോഷ്വായുടെ പുസ്തകം പത്താം അധ്യായത്തിലെ 12 മുതലുള്ള വാക്യങ്ങള്‍ ചരിത്ര സത്യങ്ങളാണെന്നു ശാസ്ത്രവും ഇപ്പോള്‍ സാക്ഷ്യപ്പെടുത്തുന്നു. "കര്‍ത്താവ് ഇസ്രായേല്‍ക്കാര്‍ക്ക് അമോര്യരെ ഏല്‍പിച്ചുകൊടുത്ത ദിവസം ജോഷ്വ അവിടുത്തോടു പ്രാര്‍ഥിച്ചു. അനന്തരം, അവര്‍ കേള്‍ക്കെപ്പറഞ്ഞു: സൂര്യാ, നീ ഗിബയോനില്‍ നിശ്ചലമായി നില്‍ക്കുക. ചന്ദ്രാ നീ അയ്യലോണ്‍ താഴ്‌വരയിലും നില്‍ക്കുക. അവര്‍ ശത്രുക്കളോടു പ്രതികാരം ചെയ്യുന്നതുവരെ സൂര്യന്‍ നിശ്ചലമായി നിന്നു; ചന്ദ്രന്‍ അനങ്ങിയതുമില്ല". ജോഷ്വായുടെ പുസ്തകത്തിലെ തിരുവചനങ്ങള്‍ ഇപ്രകാരമാണ് അന്ന് നടന്ന സംഭവത്തെ വിവരിക്കുന്നത്. നാസയുടെ കണ്ടെത്തല്‍ പ്രകാരം ബിസി 1207 ഒക്ടോബര്‍ 30-ാം തീയതി സൂര്യഗ്രഹണം ആയിരുന്നുവെന്ന കണ്ടെത്തലാണ് നടന്നിരിക്കുന്നത്. ചരിത്ര രേഖകളും വസ്തുകളും പഠിക്കുമ്പോള്‍ ജോഷ്വ യുദ്ധം ചെയ്തതും ഇതെ ദിവസമാണെന്ന് തെളിയുന്നു. ബിസി 1500-നും 1000-നും ഇടയില്‍ ഒരിക്കലും മേല്‍പറഞ്ഞ സൂര്യഗ്രഹണം അല്ലാതെ മറ്റൊന്നുപോലും ഉണ്ടായിട്ടില്ലെന്നും പഠനം തെളിയിക്കുന്നു. ബൈബിള്‍ പ്രകാരം സൂര്യന്‍ അതിന്റെ പാതയില്‍ നിശ്ചലമായി നിന്ന സംഭവം ജോഷ്വായുടെ പുസ്തകത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൂര്യഗ്രഹണം നടക്കുമ്പോള്‍, അത് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ഇരുട്ട് വ്യാപിക്കുകയാണ് ചെയ്യുക. പൂര്‍ണ്ണ സൂര്യഗ്രഹണം എന്നാല്‍ പൂര്‍ണ്ണമായും ഇരുട്ട് വ്യാപിക്കുക എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറും. ഹീബ്രുവിലെ പദോല്‍പ്പത്തി വര്‍ണ്ണനപ്രകാരമാണ് ശാസ്ത്രജ്ഞര്‍ ഇതിന്റെ ചുരുള്‍ അഴിച്ചിരിക്കുന്നത്. സൂര്യന്‍ നിശ്ചലമായി നില്‍ക്കുന്നു എന്നതിന് പകല്‍ തുടരുന്നു എന്ന അര്‍ത്ഥമല്ല ഉള്ളത്. ഒരു പ്രദേശത്തേക്ക് വേഗം ഇരുള്‍ പരക്കുന്നുവെന്നതും ഇതുമൂലം അര്‍ത്ഥമാക്കുന്നു. ഉച്ചക്കു ശേഷം 4.28-നാണ് ഇത്തരമൊരു സംഭവം അന്ന് ഉണ്ടായതെന്നും രേഖകള്‍ പറയുന്നു. ഈ സമയമാണ് ഇസ്രായേല്‍ തങ്ങളുടെ ശത്രുക്കളെ തോല്‍പ്പിച്ചത്. ഡോക്ടര്‍ ഹെസി യിറ്റ്‌സാക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതു സംബന്ധിക്കുന്ന പഠനം പൂര്‍ത്തീകരിച്ചിരിക്കുന്നത്. "പലരും ഭൗതിക ശാസ്ത്രത്തിന്റെ സഹയത്തോടെയാണ് ബൈബിളിലെ പലകാര്യങ്ങളും തെളിയിക്കുവാന്‍ നോക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ചില ശ്രമങ്ങള്‍ വിശ്വാസത്തെ തകര്‍ക്കുന്നതിനു വേണ്ടിയാണ്. പദാനുപദം കാര്യങ്ങള്‍ തെളിയിക്കുവാന്‍ സാധിക്കില്ലെന്ന വ്യാഖ്യാനമാണ് ഇത്തരക്കാര്‍ പലപ്പോഴും പറയുക". "വാനനിരീക്ഷണത്തിന്റെ സഹായത്തോടെയാണ് പുതിയ കണ്ടെത്തലിലേക്ക് ഞങ്ങളുടെ സംഘം എത്തിച്ചേര്‍ന്നിരിക്കുന്നത്. ബൈബിളില്‍ സൂര്യന്‍ 'നിശ്ചലമായി' നിന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അന്ന് ഉപയോഗിച്ചിരുന്ന ഭാഷയുടെ അടിസ്ഥാനത്തില്‍ വേണം നമ്മള്‍ ഇതിനെ മനസിലാക്കുവാന്‍. ഗ്രീക്കിലെ ചില പുസ്തകങ്ങളില്‍ ഭാഷയുടെ അര്‍ത്ഥം നോക്കിയാണ് ഇപ്പോള്‍ ഉള്ളകാര്യം നമുക്ക് ബോധ്യമായി വന്നിരിക്കുന്നത്. ബൈബിളിലെ ചില കാര്യങ്ങള്‍ തെളിയിക്കുന്നതിന് നമുക്ക് ഇത്തരം പല സങ്കേതങ്ങളും ഉപയോഗിക്കേണ്ടി വരും. സൂര്യന്‍ അതിന്റെ പാതയില്‍ ചലനം നിര്‍ത്തിയപ്പോള്‍ ഇരുട്ട് വീണു എന്നതാണ് മനസിലാക്കേണ്ടത്. ഈ സാധ്യതയെ ആണ് യിസ്രായേല്‍ ജനം അനുകൂലമാക്കി എടുത്ത് വിജയിച്ചത്". ഹെസി യിറ്റ്‌സാക്ക് പറഞ്ഞു.
Image: /content_image/News/News-2017-01-30-04:52:37.jpg
Keywords: ശാസ്ത്ര
Content:
3995
Category: 18
Sub Category:
Heading: ബിഷപ്പ് മാക്കില്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ഡോ. കൊച്ചുറാണിയ്ക്കു
Content: കോട്ടയം : 2016 ലെ ഏറ്റവും മികച്ച ലേഖനത്തിനുള്ള ബിഷപ്പ് മാക്കില്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ഡോ. കൊച്ചുറാണി ജോസഫിന്റെ ''കുടുംബബന്ധങ്ങളിലെ സങ്കീര്‍ണതകള്‍'' എന്ന കവര്‍സ്റ്റോറി ലേഖനത്തിന് ലഭിച്ചു. കോട്ടയത്തു നി്ന്നു പ്രസിദ്ധീകരിക്കുന്ന അപ്നാദേശ് എന്ന പത്രത്തില്‍ ഓരോ വര്‍ഷവും പ്രസിദ്ധീകരിക്കു മികച്ച കവര്‍സ്റ്റോറി ലേഖനത്തിന് ഫൗണ്ടേഷന്‍ ഏര്‍പെടുത്തിയിട്ടുള്ളതാണ് ഈ അവാര്‍ഡ്. അവാര്‍ഡ് കോട്ടയം അതിരൂപതാ ആര്‍ച്ചബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് സമ്മാനിച്ചു. ഡോ. കൊച്ചുറാണി തൃക്കാക്കര ഭാരതമാതാ കോളേജ് സാമ്പത്തിക ശാസ്ത്രവിഭാഗം മേധാവിയും വചനപ്രഘോഷകയും ഗ്രന്ഥകാരിയും കോളമ്നിസ്റ്റുമാണ്.
Image: /content_image/India/India-2017-01-30-04:55:28.jpg
Keywords: അവാര്‍ഡ്
Category: 18
Sub Category:
Heading: ബിഷപ്പ് മാക്കില്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ഡോ. കൊച്ചുറാണിയ്ക്കു
Content: കോട്ടയം : 2016 ലെ ഏറ്റവും മികച്ച ലേഖനത്തിനുള്ള ബിഷപ്പ് മാക്കില്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ഡോ. കൊച്ചുറാണി ജോസഫിന്റെ ''കുടുംബബന്ധങ്ങളിലെ സങ്കീര്‍ണതകള്‍'' എന്ന കവര്‍സ്റ്റോറി ലേഖനത്തിന് ലഭിച്ചു. കോട്ടയത്തു നി്ന്നു പ്രസിദ്ധീകരിക്കുന്ന അപ്നാദേശ് എന്ന പത്രത്തില്‍ ഓരോ വര്‍ഷവും പ്രസിദ്ധീകരിക്കു മികച്ച കവര്‍സ്റ്റോറി ലേഖനത്തിന് ഫൗണ്ടേഷന്‍ ഏര്‍പെടുത്തിയിട്ടുള്ളതാണ് ഈ അവാര്‍ഡ്. അവാര്‍ഡ് കോട്ടയം അതിരൂപതാ ആര്‍ച്ചബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് സമ്മാനിച്ചു. ഡോ. കൊച്ചുറാണി തൃക്കാക്കര ഭാരതമാതാ കോളേജ് സാമ്പത്തിക ശാസ്ത്രവിഭാഗം മേധാവിയും വചനപ്രഘോഷകയും ഗ്രന്ഥകാരിയും കോളമ്നിസ്റ്റുമാണ്.
Image: /content_image/India/India-2017-01-30-04:55:28.jpg
Keywords: അവാര്‍ഡ്