Contents
Displaying 471-480 of 24916 results.
Content:
585
Category: 19
Sub Category:
Heading: BBC-യിലെ പ്രശസ്തയായ മാധ്യമ പ്രവർത്തക ജോലിയുപേക്ഷിച്ച് ഒരു കന്യാസ്ത്രീയായി മാറിയത് എങ്ങനെ?
Content: BBC-യിലെ പ്രശസ്തയായ ഒരു മാധ്യമ പ്രവർത്തക പെട്ടന്ന് ജോലിയുപേക്ഷിച്ച് ഒരു കന്യാസ്ത്രീയാകാൻ തീരുമാനിച്ചത്, അവരോട് അടുത്തുള്ളവർക്കെല്ലാം ഒരു അത്ഭുതമായിരുന്നു. ഇപ്പോൾ അല്പസമയത്തേക്ക് അവർ BBC-യിലേക്ക്, തന്റെ ഒരു വർഷത്തെ സന്യസ്ത ജീവിതം ലോകവുമായി പങ്കുവെയ്ക്കാനായി മടങ്ങിവന്നു. തന്റെ പരിവർത്തനം മനുഷ്യ മനസ്സുകൾക്ക് പൂർണ്ണമായും മനസിലാക്കാൻ സാധ്യമല്ല എന്ന് ബി.ബി.സി.റേഡിയോയുടെ Ulster's Talkback programme -ൽ സിസ്റ്റർ പറഞ്ഞു. "മഠത്തിൽ ഞാൻ നടക്കുമ്പോൾ, പല സമയത്തും കന്യാസ്ത്രീയുടെ വസ്ത്രമണിഞ്ഞ എന്റെ നിഴൽ കണ്ട് ഞാൻ തന്നെ അത്ഭുതപ്പെടാറുണ്ട്." കഴിഞ്ഞ ക്രിസ്തുമസ് അവധി ദിനങ്ങളിൽ ബി.ബി.സി.റേഡിയോ പ്രക്ഷേപണം ചെയ്ത, Talkback എന്ന പരിപാടിയിൽ സിസ്റ്റർ മാർട്ടീന അനുഭവങ്ങൾ പങ്കുവെച്ചിരുന്നു. സിസ്റ്ററുമായി അഭിമുഖം നടത്തിയ വില്യം കൗലേ, തന്റെ മുൻ സഹപ്രവർത്തകയുടെ ആദ്യകാല ജീവിതം ഇങ്ങനെ സമാഹരിക്കുന്നു: വെസ്റ്റ് ബെൽഫാസ്റ്റിൽ ജനിച്ച മർട്ടിന കാനഡയിലാണ് വളർന്നത്. വ്യദ്യാഭ്യാസാനന്തരം അവർ ജന്മദേശമായ നോർത്തേൺ അയർലണ്ടിൽ തിരിച്ചെത്തി ഒരു മാധ്യമ പ്രവർത്തകയായി ജീവിതമാരംഭിച്ചു. 25 വർഷങ്ങൾ മാർട്ടിന, മാധ്യമ പ്രവർത്തകയായി തുടർന്നു. അതിൽ 15 വർഷവും അവർ ബി.ബി.സിയിലെ ഉയർന്ന ഒരു രാഷ്ട്രീയ ലേഖികയായിരുന്നു. രാഷ്ട്രീയ ഉപജാപങ്ങളിലൂടെ സഞ്ചരിച്ചിരുന്ന മാർട്ടിന ഇടയ്ക്ക് തന്റെ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കി. "അധികാരശ്രേണിയിലുള്ളവരെ നിശിതമായി വിമർശിച്ച് ചോദ്യം ചെയ്തിരുന്ന എനിക്ക്, സാവധാനത്തിൽ എന്തോ മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു." "എന്റെ ചോദ്യങ്ങൾ അവരെ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത് ഞാൻ കണ്ടു.അവരെ ചോദ്യം ചെയ്യുന്നതിനു പകരം അവർക്കു വേണ്ടി പ്രാർത്ഥിക്കുകയല്ലെ വേണ്ടത് എന്നെനിക്ക് തോന്നി തുടങ്ങി." "ജോലി ഉപേക്ഷിച്ച് ആഫ്രിക്കയിൽ പോയി സേവനത്തിന്റെ ഒരു ജീവിതം നയിച്ചാൽ നല്ലതായിരിക്കും എന്നെനിക്ക് തോന്നി." എന്നാൽ പെട്ടന്ന്, എല്ലാ കണക്കുകൂട്ടലുകൾക്കും വിരുദ്ധമായി, അവർ വെസ്റ്റ് ബെൽഫാസ്റ്റിലെ ഒരു മഠത്തിൽ ചേർന്നു. നല്ലൊരു വാഗ്മിയും വായാടിയുമെന്ന് കരുതപ്പെട്ടിരുന്ന മാർട്ടിന, ദിവസം മുഴുവൻ നിശബ്ദത ആചരിക്കുന്ന ഒരു മഠത്തിലാണ് എത്തിച്ചേർന്നത്! വീടും കാറുമുൾപ്പടെ എല്ലാം ത്യജിച്ചു കൊണ്ട്, മാർട്ടിന അഡറോഷൻ സിസ്റ്റേർസിന്റെ സമൂഹത്തിൽ ചേർന്നു. എട്ടു വർഷം മുമ്പ്, സൗത്ത് അമേരിക്കയിൽ പെറുവിൽ ഒരു ദേവാലയത്തിൽ വെച്ചാണ്, തന്റെയുള്ളിൽ ആത്മാവിന്റെ ഒരു തീപ്പൊരി വീണത് എന്ന് അവർ ഓർമ്മിക്കുന്നു. "എന്റെ ജീവിതം മാറാൻ പോകുകയാണ് എന്ന് എനിക്ക് തോന്നി. എന്റെ ജീവിതം സുഖഭോഗങ്ങളിൽ ആഴ്ന്നു കിടക്കുകയാണെന്ന് ഞാൻ അറിഞ്ഞു. പാവപ്പെട്ടവർക്ക് ഞാനെന്തെങ്കിലും ചെയ്യണം.ഞാൻ തീരുമാനിച്ചു." "അത് ഒരു ദിവസം കൊണ്ടുണ്ടായ ചിന്തയല്ല. ഞാൻ അവിടെ സുഖിച്ചുല്ലസിച്ച് തന്നെ നടന്നു. പക്ഷേ, ഈ ചിന്ത എന്റെ മനസിനെ നോവിപ്പിച്ചു കൊണ്ടിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ ഞാൻ കൂടുതൽ പ്രാർത്ഥിച്ചു തുടങ്ങി - ഞാൻ കൂടുതൽ പരോപകാര പ്രവർത്തികൾ ചെയ്തു തുടങ്ങി." ക്രമേണ മർട്ടിന ബെൽഫാസ്റ്റ് ദേവാലയങ്ങളിലെ നിത്യ സന്ദർശകയായി മാറുകയായിരുന്നു. തന്റെ ജോലിയും ജീവിത ശൈലിയും അവർക്ക് ആശ്വാസം നൽകാതായി. താൻ സഞ്ചരിക്കുന്ന ജീവിത പാതയെ പറ്റി മാർട്ടിനയ്ക്ക് സംശയം തോന്നിത്തുടങ്ങി. ഇതിന്റെയെല്ലാം അനന്തര ഫലമായിരുന്നു മാർട്ടിനയുടെ ജീവിതം തിരിച്ചുവിട്ട തീരുമാനം. അതോടെ ജീവിതം ശാന്തമായതായി സിസ്റ്റർ മാർട്ടിന പറയുന്നു. "മോചനം നേടി തന്ന ഒരു തീരുമാനമായിരുന്നു അത്." താനിപ്പോഴും മാധ്യമവ്റുത്തിയിലുണ്ട് എന്ന് സിസ്റ്റർ മാർട്ടിന പറഞ്ഞു. മഠത്തിന്റെ ആനുകാലികങ്ങളും ട്വിറ്റർലൈനുകളുമെല്ലാം സിസ്റ്ററാണ് കൈകാര്യം ചെയ്യുന്നത്. കൂടാതെ മേലധികാരികളുടെ നിർദ്ദേശപ്രകാരം യുവജനങ്ങൾക്കു വേണ്ടി പ്രസംഗങ്ങൾ നടത്തുകയും തന്റെ അനുഭവങ്ങൾ വിവരിക്കുകയും ചെയ്യുന്നുണ്ട്. അത് ചെറുപ്പക്കാർക്ക് മാർഗ്ഗദർശകമാകാറുള്ളതിൽ താൻ അത്യധികം സന്തോഷിക്കുന്നു എന്നും സിസ്റ്റർ മാർട്ടിന പറഞ്ഞു.
Image: /content_image/Editor'sPick/Editor'sPick-2016-01-04-11:07:03.jpg
Keywords: BBC reporter to nun, pravachaka sabdam
Category: 19
Sub Category:
Heading: BBC-യിലെ പ്രശസ്തയായ മാധ്യമ പ്രവർത്തക ജോലിയുപേക്ഷിച്ച് ഒരു കന്യാസ്ത്രീയായി മാറിയത് എങ്ങനെ?
Content: BBC-യിലെ പ്രശസ്തയായ ഒരു മാധ്യമ പ്രവർത്തക പെട്ടന്ന് ജോലിയുപേക്ഷിച്ച് ഒരു കന്യാസ്ത്രീയാകാൻ തീരുമാനിച്ചത്, അവരോട് അടുത്തുള്ളവർക്കെല്ലാം ഒരു അത്ഭുതമായിരുന്നു. ഇപ്പോൾ അല്പസമയത്തേക്ക് അവർ BBC-യിലേക്ക്, തന്റെ ഒരു വർഷത്തെ സന്യസ്ത ജീവിതം ലോകവുമായി പങ്കുവെയ്ക്കാനായി മടങ്ങിവന്നു. തന്റെ പരിവർത്തനം മനുഷ്യ മനസ്സുകൾക്ക് പൂർണ്ണമായും മനസിലാക്കാൻ സാധ്യമല്ല എന്ന് ബി.ബി.സി.റേഡിയോയുടെ Ulster's Talkback programme -ൽ സിസ്റ്റർ പറഞ്ഞു. "മഠത്തിൽ ഞാൻ നടക്കുമ്പോൾ, പല സമയത്തും കന്യാസ്ത്രീയുടെ വസ്ത്രമണിഞ്ഞ എന്റെ നിഴൽ കണ്ട് ഞാൻ തന്നെ അത്ഭുതപ്പെടാറുണ്ട്." കഴിഞ്ഞ ക്രിസ്തുമസ് അവധി ദിനങ്ങളിൽ ബി.ബി.സി.റേഡിയോ പ്രക്ഷേപണം ചെയ്ത, Talkback എന്ന പരിപാടിയിൽ സിസ്റ്റർ മാർട്ടീന അനുഭവങ്ങൾ പങ്കുവെച്ചിരുന്നു. സിസ്റ്ററുമായി അഭിമുഖം നടത്തിയ വില്യം കൗലേ, തന്റെ മുൻ സഹപ്രവർത്തകയുടെ ആദ്യകാല ജീവിതം ഇങ്ങനെ സമാഹരിക്കുന്നു: വെസ്റ്റ് ബെൽഫാസ്റ്റിൽ ജനിച്ച മർട്ടിന കാനഡയിലാണ് വളർന്നത്. വ്യദ്യാഭ്യാസാനന്തരം അവർ ജന്മദേശമായ നോർത്തേൺ അയർലണ്ടിൽ തിരിച്ചെത്തി ഒരു മാധ്യമ പ്രവർത്തകയായി ജീവിതമാരംഭിച്ചു. 25 വർഷങ്ങൾ മാർട്ടിന, മാധ്യമ പ്രവർത്തകയായി തുടർന്നു. അതിൽ 15 വർഷവും അവർ ബി.ബി.സിയിലെ ഉയർന്ന ഒരു രാഷ്ട്രീയ ലേഖികയായിരുന്നു. രാഷ്ട്രീയ ഉപജാപങ്ങളിലൂടെ സഞ്ചരിച്ചിരുന്ന മാർട്ടിന ഇടയ്ക്ക് തന്റെ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കി. "അധികാരശ്രേണിയിലുള്ളവരെ നിശിതമായി വിമർശിച്ച് ചോദ്യം ചെയ്തിരുന്ന എനിക്ക്, സാവധാനത്തിൽ എന്തോ മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു." "എന്റെ ചോദ്യങ്ങൾ അവരെ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത് ഞാൻ കണ്ടു.അവരെ ചോദ്യം ചെയ്യുന്നതിനു പകരം അവർക്കു വേണ്ടി പ്രാർത്ഥിക്കുകയല്ലെ വേണ്ടത് എന്നെനിക്ക് തോന്നി തുടങ്ങി." "ജോലി ഉപേക്ഷിച്ച് ആഫ്രിക്കയിൽ പോയി സേവനത്തിന്റെ ഒരു ജീവിതം നയിച്ചാൽ നല്ലതായിരിക്കും എന്നെനിക്ക് തോന്നി." എന്നാൽ പെട്ടന്ന്, എല്ലാ കണക്കുകൂട്ടലുകൾക്കും വിരുദ്ധമായി, അവർ വെസ്റ്റ് ബെൽഫാസ്റ്റിലെ ഒരു മഠത്തിൽ ചേർന്നു. നല്ലൊരു വാഗ്മിയും വായാടിയുമെന്ന് കരുതപ്പെട്ടിരുന്ന മാർട്ടിന, ദിവസം മുഴുവൻ നിശബ്ദത ആചരിക്കുന്ന ഒരു മഠത്തിലാണ് എത്തിച്ചേർന്നത്! വീടും കാറുമുൾപ്പടെ എല്ലാം ത്യജിച്ചു കൊണ്ട്, മാർട്ടിന അഡറോഷൻ സിസ്റ്റേർസിന്റെ സമൂഹത്തിൽ ചേർന്നു. എട്ടു വർഷം മുമ്പ്, സൗത്ത് അമേരിക്കയിൽ പെറുവിൽ ഒരു ദേവാലയത്തിൽ വെച്ചാണ്, തന്റെയുള്ളിൽ ആത്മാവിന്റെ ഒരു തീപ്പൊരി വീണത് എന്ന് അവർ ഓർമ്മിക്കുന്നു. "എന്റെ ജീവിതം മാറാൻ പോകുകയാണ് എന്ന് എനിക്ക് തോന്നി. എന്റെ ജീവിതം സുഖഭോഗങ്ങളിൽ ആഴ്ന്നു കിടക്കുകയാണെന്ന് ഞാൻ അറിഞ്ഞു. പാവപ്പെട്ടവർക്ക് ഞാനെന്തെങ്കിലും ചെയ്യണം.ഞാൻ തീരുമാനിച്ചു." "അത് ഒരു ദിവസം കൊണ്ടുണ്ടായ ചിന്തയല്ല. ഞാൻ അവിടെ സുഖിച്ചുല്ലസിച്ച് തന്നെ നടന്നു. പക്ഷേ, ഈ ചിന്ത എന്റെ മനസിനെ നോവിപ്പിച്ചു കൊണ്ടിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ ഞാൻ കൂടുതൽ പ്രാർത്ഥിച്ചു തുടങ്ങി - ഞാൻ കൂടുതൽ പരോപകാര പ്രവർത്തികൾ ചെയ്തു തുടങ്ങി." ക്രമേണ മർട്ടിന ബെൽഫാസ്റ്റ് ദേവാലയങ്ങളിലെ നിത്യ സന്ദർശകയായി മാറുകയായിരുന്നു. തന്റെ ജോലിയും ജീവിത ശൈലിയും അവർക്ക് ആശ്വാസം നൽകാതായി. താൻ സഞ്ചരിക്കുന്ന ജീവിത പാതയെ പറ്റി മാർട്ടിനയ്ക്ക് സംശയം തോന്നിത്തുടങ്ങി. ഇതിന്റെയെല്ലാം അനന്തര ഫലമായിരുന്നു മാർട്ടിനയുടെ ജീവിതം തിരിച്ചുവിട്ട തീരുമാനം. അതോടെ ജീവിതം ശാന്തമായതായി സിസ്റ്റർ മാർട്ടിന പറയുന്നു. "മോചനം നേടി തന്ന ഒരു തീരുമാനമായിരുന്നു അത്." താനിപ്പോഴും മാധ്യമവ്റുത്തിയിലുണ്ട് എന്ന് സിസ്റ്റർ മാർട്ടിന പറഞ്ഞു. മഠത്തിന്റെ ആനുകാലികങ്ങളും ട്വിറ്റർലൈനുകളുമെല്ലാം സിസ്റ്ററാണ് കൈകാര്യം ചെയ്യുന്നത്. കൂടാതെ മേലധികാരികളുടെ നിർദ്ദേശപ്രകാരം യുവജനങ്ങൾക്കു വേണ്ടി പ്രസംഗങ്ങൾ നടത്തുകയും തന്റെ അനുഭവങ്ങൾ വിവരിക്കുകയും ചെയ്യുന്നുണ്ട്. അത് ചെറുപ്പക്കാർക്ക് മാർഗ്ഗദർശകമാകാറുള്ളതിൽ താൻ അത്യധികം സന്തോഷിക്കുന്നു എന്നും സിസ്റ്റർ മാർട്ടിന പറഞ്ഞു.
Image: /content_image/Editor'sPick/Editor'sPick-2016-01-04-11:07:03.jpg
Keywords: BBC reporter to nun, pravachaka sabdam
Content:
586
Category: 1
Sub Category:
Heading: ജാഗ്രത പുലർത്തുക! വാതിലിനപ്പുറം സാത്താൻ നിങ്ങൾക്കായി കാത്തിരിപ്പുണ്ട്: ഫ്രാൻസിസ് പാപ്പ
Content: പുതുവൽസരത്തിലെ ആദ്യ ഞായറാഴ്ച്ച, സെന്റ് പീറ്റേർസ് സ്ക്വയറിൽ എത്തിചേർന്ന തീർത്ഥാടകരോട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. "ജാഗ്രത പുലർത്തുക! വാതിലിനപ്പുറം സത്താൻ നിങ്ങൾക്കായി കാത്തിരിപ്പുണ്ട്.! " ഈ വർഷത്തെ ആദ്യ ഞായറാഴ്ച്ച വിശ്വാസികളെ അഭിമുഖീകരിച്ച പിതാവ്, അന്നത്തെ സുവിശേഷ ഭാഗമായ, വിശുദ്ധ യോഹന്നാന്റെ ഒന്നാം അദ്ധ്യായത്തിലെ ഒരു വാചകം ഉദ്ധരിച്ചു കൊണ്ടാണ് സംസാരിച്ചത്. "വചനം ... മാംസമായി... നമ്മുടെയിടയിൽ വസിച്ചു." തിന്മ എന്ന നിഗൂഢ രഹസ്യം നമ്മുടെ ജീവിതത്തിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചുകൊണ്ടിരിക്കും. തിന്മയുടെ ശ്രമം വിജയിക്കാതിരിക്കാൻ നാം ജാഗ്രത പുലർത്തണം. ഉൽപ്പത്തി പുസ്തകത്തിൽ വളരെ ലളിതമായ ഭാഷയിൽ പറയുന്നുണ്ട്: "തിന്മ വാതിലിന് പുറത്തു തന്നെയുണ്ട്. തിന്മയെ അകത്ത് പ്രവേശിപ്പിക്കുന്നവർക്ക്, ഹാ കഷ്ടം! തിന്മ അകത്തു കടന്നാൽ, മറ്റുള്ളവരെല്ലാം പുറത്തു പോകും." അതിന് പകരം നമുക്ക് , യേശുവിനായി, നമ്മുടെ ഹൃദയത്തിന്റെ വാതിലുകൾ തുറന്നിടാം - അതുവഴി നാം ദൈവജനമായി മാറട്ടെ !'' "ദൈവത്തിനു വേണ്ടി, യേശുവിനു വേണ്ടി, നമ്മുടെ ഹൃദയത്തിന്റെ വാതിലുകൾ തുറക്കുന്നതോടെ, നാം സ്നേഹത്തിൽ, കരുണയിൽ വളരാൻ തുടങ്ങുന്നു. ഈ വർഷത്തിൽ, കരുണയുടെ ഈ വർഷത്തിൽ, സുവിശേഷ വചനങ്ങൾ നമ്മുടെ ജീവിതത്തിൽ അങ്ങേയറ്റം സാർത്ഥകമായി തീരട്ടെ.'' പിതാവ്. ആശംസിച്ചു. 'സുവിശേഷത്തോട് കൂടുതൽ അടുക്കാനും, വചനങ്ങളെ പറ്റി ധ്യാനിക്കാനും പിതാവ് വിശ്വാസികളെ ഉപദേശിച്ചു. നമ്മുടെ ദൈനംദിന ജീവിതത്തിൽ യേശുവിനെ ഉൾപ്പെടുത്തുമ്പോൾ മാത്രമേ, യേശുവിനെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ നമുക്ക് കഴിയൂ. ജ്ഞാനസ്നാനപ്പെട്ട ഓരോരുത്തരുടെയും കടമയാണത്. സന്തോഷമാണത്. "അതിനെല്ലാം പ്രാപ്തരാകാനായി നമുക്ക് ദൈവത്തെ അറിയാം, ദൈവത്തെ നമ്മുടെ ജീവിതത്തിന്റെ നാഥനായി പ്രതിഷ്ഠിക്കാം. ദൈവം നമ്മെ തിന്മയിൽ നിന്നും രക്ഷിച്ചു കൊള്ളും!" പിതാവ് സന്ദേശം ഉപസംഹരിച്ചുകൊണ്ട് പറഞ്ഞു.
Image: /content_image/News/News-2016-01-04-20:50:14.jpeg
Keywords: Pope Francis, pravachaka sabdam
Category: 1
Sub Category:
Heading: ജാഗ്രത പുലർത്തുക! വാതിലിനപ്പുറം സാത്താൻ നിങ്ങൾക്കായി കാത്തിരിപ്പുണ്ട്: ഫ്രാൻസിസ് പാപ്പ
Content: പുതുവൽസരത്തിലെ ആദ്യ ഞായറാഴ്ച്ച, സെന്റ് പീറ്റേർസ് സ്ക്വയറിൽ എത്തിചേർന്ന തീർത്ഥാടകരോട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. "ജാഗ്രത പുലർത്തുക! വാതിലിനപ്പുറം സത്താൻ നിങ്ങൾക്കായി കാത്തിരിപ്പുണ്ട്.! " ഈ വർഷത്തെ ആദ്യ ഞായറാഴ്ച്ച വിശ്വാസികളെ അഭിമുഖീകരിച്ച പിതാവ്, അന്നത്തെ സുവിശേഷ ഭാഗമായ, വിശുദ്ധ യോഹന്നാന്റെ ഒന്നാം അദ്ധ്യായത്തിലെ ഒരു വാചകം ഉദ്ധരിച്ചു കൊണ്ടാണ് സംസാരിച്ചത്. "വചനം ... മാംസമായി... നമ്മുടെയിടയിൽ വസിച്ചു." തിന്മ എന്ന നിഗൂഢ രഹസ്യം നമ്മുടെ ജീവിതത്തിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചുകൊണ്ടിരിക്കും. തിന്മയുടെ ശ്രമം വിജയിക്കാതിരിക്കാൻ നാം ജാഗ്രത പുലർത്തണം. ഉൽപ്പത്തി പുസ്തകത്തിൽ വളരെ ലളിതമായ ഭാഷയിൽ പറയുന്നുണ്ട്: "തിന്മ വാതിലിന് പുറത്തു തന്നെയുണ്ട്. തിന്മയെ അകത്ത് പ്രവേശിപ്പിക്കുന്നവർക്ക്, ഹാ കഷ്ടം! തിന്മ അകത്തു കടന്നാൽ, മറ്റുള്ളവരെല്ലാം പുറത്തു പോകും." അതിന് പകരം നമുക്ക് , യേശുവിനായി, നമ്മുടെ ഹൃദയത്തിന്റെ വാതിലുകൾ തുറന്നിടാം - അതുവഴി നാം ദൈവജനമായി മാറട്ടെ !'' "ദൈവത്തിനു വേണ്ടി, യേശുവിനു വേണ്ടി, നമ്മുടെ ഹൃദയത്തിന്റെ വാതിലുകൾ തുറക്കുന്നതോടെ, നാം സ്നേഹത്തിൽ, കരുണയിൽ വളരാൻ തുടങ്ങുന്നു. ഈ വർഷത്തിൽ, കരുണയുടെ ഈ വർഷത്തിൽ, സുവിശേഷ വചനങ്ങൾ നമ്മുടെ ജീവിതത്തിൽ അങ്ങേയറ്റം സാർത്ഥകമായി തീരട്ടെ.'' പിതാവ്. ആശംസിച്ചു. 'സുവിശേഷത്തോട് കൂടുതൽ അടുക്കാനും, വചനങ്ങളെ പറ്റി ധ്യാനിക്കാനും പിതാവ് വിശ്വാസികളെ ഉപദേശിച്ചു. നമ്മുടെ ദൈനംദിന ജീവിതത്തിൽ യേശുവിനെ ഉൾപ്പെടുത്തുമ്പോൾ മാത്രമേ, യേശുവിനെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ നമുക്ക് കഴിയൂ. ജ്ഞാനസ്നാനപ്പെട്ട ഓരോരുത്തരുടെയും കടമയാണത്. സന്തോഷമാണത്. "അതിനെല്ലാം പ്രാപ്തരാകാനായി നമുക്ക് ദൈവത്തെ അറിയാം, ദൈവത്തെ നമ്മുടെ ജീവിതത്തിന്റെ നാഥനായി പ്രതിഷ്ഠിക്കാം. ദൈവം നമ്മെ തിന്മയിൽ നിന്നും രക്ഷിച്ചു കൊള്ളും!" പിതാവ് സന്ദേശം ഉപസംഹരിച്ചുകൊണ്ട് പറഞ്ഞു.
Image: /content_image/News/News-2016-01-04-20:50:14.jpeg
Keywords: Pope Francis, pravachaka sabdam
Content:
587
Category: 18
Sub Category:
Heading: അമേരിക്കയിലെ സീറോമലങ്കര കത്തോലിക്കാസഭയെ ഭദ്രാസന പദവിയിലേക്ക് ഉയര്‍ത്തികൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ ഉത്തരവ്
Content: അമേരിക്കന്‍ ഐക്യനാടുകളിലെയും കാനഡയിലെയും സീറോമലങ്കര കത്തോലിക്കാ വിശ്വാസികള്‍ക്കായി ഭദ്രാസനം (എപ്പാര്‍ക്കി) ആരംഭിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ഉത്തരവ് നല്‍കി. പ്രസ്തുത രൂപതയുടെ പ്രഥമ ഭരണസാരഥിയായി ബിഷപ്പ് തോമസ് മാര്‍ എവുസേബിയസ് നായിക്കമ്പറമ്പിലിനെ നാമനിര്‍ദ്ദേശം ചെയ്തതായി വത്തിക്കാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെയാണ് ഇതുസംബന്ധിച്ച പാപ്പായുടെ നിര്‍ദ്ദേശണ്ടായത്. സമാധാനരാജ്ഞിയായ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള പുതിയ രൂപതയുടെ ആസ്ഥാനം ന്യുയോര്‍ക്കിലെ എല്‍മണ്ടിലുള്ള വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍റെ നാമത്തിലുള്ള മലങ്കര കത്തോലിക്കാ കത്തീട്രല്‍ ആണ്. അമേരിക്കന്‍ ഐക്യനാടുകളിലെ സീറോമലങ്കരകത്തോലിക്കാ വിശ്വാസികള്‍ക്കായുള്ള അതിരൂപതകളുടെ അധികാരപരിധി കാനഡയിലെ സീറോമലങ്കര കത്തോലിക്കാ വിശ്വാസികളിലേക്കും വ്യാപിപ്പിക്കുന്ന നടപടിയുടെ ഭാഗമായാണ് പുതിയ രൂപതയുടെ ആരംഭം. പുതിയ നേതൃത്വത്തിന് നിയമിതനായ ബിഷപ്പ് തോമസ് മാര്‍ എവുസേബിയസ് നായിക്കമ്പറമ്പില്‍, അമേരിക്കന്‍ ഐക്യനാടുകളില്‍ മലങ്കര സഭാനേതൃത്വത്തിന്‍റെ തലവനായും, കാനഡയിലേയും യൂറോപ്പിലേയും മലങ്കരകത്തോലിക്ക സഭയുടെ ഔദ്യോഗിക പ്രതിനിധിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു . തിരുവനന്തപുരം ജില്ലയിലെ മയിലപ്പാറയില്‍ 1961 ജൂണ്‍ 6 ന് ജനിച്ച അദ്ദേഹം, 1986 ഡിസമ്പര്‍ 29 ന് പൗരോഹിത്യം സ്വീകരിച്ചു. 2010 ജൂലൈ 14 ന് അദ്ദേഹം ലാറെസ് രൂപതയുടെ മെത്രാനായും, പിന്നീട് അമേരിക്കന്‍ ഐക്യനാടുകളിലെ മലങ്കരരൂപതകളുടെ തലവനായും നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. പുതിയ രൂപതയിലെ മലങ്കരകത്തോലിക്കാ വിശ്വാസികളുടെ സംഖ്യ പതിനായിരത്തിന് മുകളില്‍വരുമെന്നും ഇവര്‍ 19 ഇടവകകളോ ആത്മീയകേന്ദ്രങ്ങളോ ആയി വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നും 'റേഡിയോ വത്തിക്കാന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.
Image: /content_image/India/India-2016-01-05-06:16:30.jpg
Keywords: America,Canada,Malankara catholic church,bishop thomas mar evusebious,newyork,almond,saint vincent de paul church,malayalam, latest christian news,pravachaka sabdam
Category: 18
Sub Category:
Heading: അമേരിക്കയിലെ സീറോമലങ്കര കത്തോലിക്കാസഭയെ ഭദ്രാസന പദവിയിലേക്ക് ഉയര്‍ത്തികൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ ഉത്തരവ്
Content: അമേരിക്കന്‍ ഐക്യനാടുകളിലെയും കാനഡയിലെയും സീറോമലങ്കര കത്തോലിക്കാ വിശ്വാസികള്‍ക്കായി ഭദ്രാസനം (എപ്പാര്‍ക്കി) ആരംഭിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ഉത്തരവ് നല്‍കി. പ്രസ്തുത രൂപതയുടെ പ്രഥമ ഭരണസാരഥിയായി ബിഷപ്പ് തോമസ് മാര്‍ എവുസേബിയസ് നായിക്കമ്പറമ്പിലിനെ നാമനിര്‍ദ്ദേശം ചെയ്തതായി വത്തിക്കാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെയാണ് ഇതുസംബന്ധിച്ച പാപ്പായുടെ നിര്‍ദ്ദേശണ്ടായത്. സമാധാനരാജ്ഞിയായ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള പുതിയ രൂപതയുടെ ആസ്ഥാനം ന്യുയോര്‍ക്കിലെ എല്‍മണ്ടിലുള്ള വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍റെ നാമത്തിലുള്ള മലങ്കര കത്തോലിക്കാ കത്തീട്രല്‍ ആണ്. അമേരിക്കന്‍ ഐക്യനാടുകളിലെ സീറോമലങ്കരകത്തോലിക്കാ വിശ്വാസികള്‍ക്കായുള്ള അതിരൂപതകളുടെ അധികാരപരിധി കാനഡയിലെ സീറോമലങ്കര കത്തോലിക്കാ വിശ്വാസികളിലേക്കും വ്യാപിപ്പിക്കുന്ന നടപടിയുടെ ഭാഗമായാണ് പുതിയ രൂപതയുടെ ആരംഭം. പുതിയ നേതൃത്വത്തിന് നിയമിതനായ ബിഷപ്പ് തോമസ് മാര്‍ എവുസേബിയസ് നായിക്കമ്പറമ്പില്‍, അമേരിക്കന്‍ ഐക്യനാടുകളില്‍ മലങ്കര സഭാനേതൃത്വത്തിന്‍റെ തലവനായും, കാനഡയിലേയും യൂറോപ്പിലേയും മലങ്കരകത്തോലിക്ക സഭയുടെ ഔദ്യോഗിക പ്രതിനിധിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു . തിരുവനന്തപുരം ജില്ലയിലെ മയിലപ്പാറയില്‍ 1961 ജൂണ്‍ 6 ന് ജനിച്ച അദ്ദേഹം, 1986 ഡിസമ്പര്‍ 29 ന് പൗരോഹിത്യം സ്വീകരിച്ചു. 2010 ജൂലൈ 14 ന് അദ്ദേഹം ലാറെസ് രൂപതയുടെ മെത്രാനായും, പിന്നീട് അമേരിക്കന്‍ ഐക്യനാടുകളിലെ മലങ്കരരൂപതകളുടെ തലവനായും നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. പുതിയ രൂപതയിലെ മലങ്കരകത്തോലിക്കാ വിശ്വാസികളുടെ സംഖ്യ പതിനായിരത്തിന് മുകളില്‍വരുമെന്നും ഇവര്‍ 19 ഇടവകകളോ ആത്മീയകേന്ദ്രങ്ങളോ ആയി വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നും 'റേഡിയോ വത്തിക്കാന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.
Image: /content_image/India/India-2016-01-05-06:16:30.jpg
Keywords: America,Canada,Malankara catholic church,bishop thomas mar evusebious,newyork,almond,saint vincent de paul church,malayalam, latest christian news,pravachaka sabdam
Content:
588
Category: 1
Sub Category:
Heading: ഇസ്ലാമിക് ഭീകരർ തട്ടികൊണ്ടു പോയ ഫാദർ ദിയ അസീസ് മോചിപ്പിക്കപ്പെട്ടു
Content: ക്രിസ്തുമസ്സിന് തൊട്ടുമുമ്പ് ഇസ്ലാമിക് ഭീകരർ, തട്ടികൊണ്ടു പോയ 'ഫാദർ ദിയ അസീസ്' മോചിപ്പിക്കപ്പെട്ടുവെന്ന് 'ദി കാത്തലിക് ഹെറാൾഡ്' പത്രം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഡിസംബർ 23-ാം തിയതി സിറിയയിലെ ലറ്റാക്കിയ നഗരത്തിൽ നിന്നും, ഇഡ് ലിബിലെ തന്റെ ഇടവകയിലേക്ക് യാത്ര തിരിച്ച ഫാദർ ദിയ അസീസ് കാണാതാകുകയായിരിന്നു. ദിവസങ്ങള്‍ക്ക് ശേഷം ഇസ്ലാമിക് സ്റ്റേറ്റിന്റെ ബന്ധനത്തിലായെന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിശുദ്ധനാടുകളിലെ ഫ്രാൻസിസ്ക്കൻ സഭാകേന്ദ്രമായ 'The Custody of the Holy Land' വൈദികന്‍ സ്വതന്ത്രനായ വിവരം ഒരു പത്രകുറിപ്പിൽ സ്ഥിരീകരിച്ചു. "ഫാദർ ദിയ അസിസ് മോചിപ്പിക്കപ്പെട്ടുവെന്ന് അറിയിപ്പ് കിട്ടി. അദ്ദേഹം സുഖമായിരിക്കുന്നു. വൈദികന്റെ മോചനത്തിനായി ശ്രമിച്ച എല്ലാവർക്കും 'The Custody of the Holy Land' നന്ദി പറയുന്നു"പത്രകുറിപ്പ് പറയുന്നു. സാങ്കേതിക കാരണങ്ങളാൽ കൂടുതൽ വിവരങ്ങൾ നൽകാനാവില്ലെന്ന് ഫ്രാന്‍സിസ്ക്കൻ സഭാ നേതൃത്വം അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഫാദർ ദിയ അസീസ് ഇസ്ലാമിക് ഭീകരരുടെ കൈയിലകപ്പെടുന്നത്. കഴിഞ്ഞ ജൂലായ് 4-ന് അദ്ദേഹത്തെ ഭീകരര്‍ തട്ടികൊണ്ടുപോയെങ്കിലും അഞ്ചു ദിവസം കഴിഞ്ഞ് മോചിപ്പിക്കപ്പെട്ടിരുന്നു. ഇറാക്കിലെ ക്വാറാകോഷ് പട്ടണം ISIS ന്റെ നിയന്ത്രണത്തിലായപ്പോൾ, ഫാദർ ദീയയുടെ കുടുംബം ടർക്കിയിലേക്ക് പലായനം ചെയ്തിരിന്നു. അവരെ സന്ദർശിച്ച് തിരിച്ചു വരുന്ന വഴിക്കാണ് അദ്ദേഹം ഭീകരരുടെ ബന്ധനത്തിലായത്. ISIS ന്റെ നിയന്ത്രണത്തിലുള്ള പ്രശ്നബാധിത പ്രവിശ്യയായ ഇഡ്ലിബ്യിലെ, യക്കൂബി ഇടവകയിൽ സേവനം അനുഷ്ഠിക്കാൻ, ഫാദർ ദീയ, രണ്ടു വർഷം മുമ്പ് സ്വയം തയ്യാറാകുകയായിരുന്നു. മറ്റു ക്രൈസ്തവ സമൂഹങ്ങളും അതിലെ പുരോഹിതരും, ആ പ്രദേശം ഉപേക്ഷിച്ച് പാലായനം ചെയ്തപ്പോൾ, യക്കൂബി ഇടവകയിലും സമീപ ഗ്രാമമായ നേയയിലും എല്ലാ പ്രതിബന്ധങ്ങളെയും അവഗണിച്ചു കൊണ്ട്, ഫ്രാൻസിസ്ക്കൻ സമൂഹം ആത്മീയ പരിപാലനം നടത്തുകയായിരുന്നു. ഇതിന് സമാനമായ സംഭവം മുമ്പും നേയ ഗ്രാമത്തിൽ ഉണ്ടായിട്ടുണ്ട്. അവിടത്തെ ഇടവക വികാരിയായ ഫ്രാന്‍സിസ്ക്കൻ വൈദികൻ ഹന്ന ജല്ലോഫും അദ്ദേഹത്തിന്റെ ഇടവകാംഗങ്ങളും, 2013 ഒക്ടോബറിൽ ജിഹാദി മുസ്ലീം ഭീകരരുടെ തടവിലകപ്പെട്ടിരിന്നു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ അവരെല്ലാം മോചിപ്പിക്കപ്പെട്ടിരുന്നു
Image: /content_image/News/News-2016-01-06-03:30:02.jpg
Keywords: iraq,catholic priest,muslim terrorist,fransiscan priest,parish priest,father diya assis,malayalam,christian news,pravachaka sabdam
Category: 1
Sub Category:
Heading: ഇസ്ലാമിക് ഭീകരർ തട്ടികൊണ്ടു പോയ ഫാദർ ദിയ അസീസ് മോചിപ്പിക്കപ്പെട്ടു
Content: ക്രിസ്തുമസ്സിന് തൊട്ടുമുമ്പ് ഇസ്ലാമിക് ഭീകരർ, തട്ടികൊണ്ടു പോയ 'ഫാദർ ദിയ അസീസ്' മോചിപ്പിക്കപ്പെട്ടുവെന്ന് 'ദി കാത്തലിക് ഹെറാൾഡ്' പത്രം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഡിസംബർ 23-ാം തിയതി സിറിയയിലെ ലറ്റാക്കിയ നഗരത്തിൽ നിന്നും, ഇഡ് ലിബിലെ തന്റെ ഇടവകയിലേക്ക് യാത്ര തിരിച്ച ഫാദർ ദിയ അസീസ് കാണാതാകുകയായിരിന്നു. ദിവസങ്ങള്‍ക്ക് ശേഷം ഇസ്ലാമിക് സ്റ്റേറ്റിന്റെ ബന്ധനത്തിലായെന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിശുദ്ധനാടുകളിലെ ഫ്രാൻസിസ്ക്കൻ സഭാകേന്ദ്രമായ 'The Custody of the Holy Land' വൈദികന്‍ സ്വതന്ത്രനായ വിവരം ഒരു പത്രകുറിപ്പിൽ സ്ഥിരീകരിച്ചു. "ഫാദർ ദിയ അസിസ് മോചിപ്പിക്കപ്പെട്ടുവെന്ന് അറിയിപ്പ് കിട്ടി. അദ്ദേഹം സുഖമായിരിക്കുന്നു. വൈദികന്റെ മോചനത്തിനായി ശ്രമിച്ച എല്ലാവർക്കും 'The Custody of the Holy Land' നന്ദി പറയുന്നു"പത്രകുറിപ്പ് പറയുന്നു. സാങ്കേതിക കാരണങ്ങളാൽ കൂടുതൽ വിവരങ്ങൾ നൽകാനാവില്ലെന്ന് ഫ്രാന്‍സിസ്ക്കൻ സഭാ നേതൃത്വം അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഫാദർ ദിയ അസീസ് ഇസ്ലാമിക് ഭീകരരുടെ കൈയിലകപ്പെടുന്നത്. കഴിഞ്ഞ ജൂലായ് 4-ന് അദ്ദേഹത്തെ ഭീകരര്‍ തട്ടികൊണ്ടുപോയെങ്കിലും അഞ്ചു ദിവസം കഴിഞ്ഞ് മോചിപ്പിക്കപ്പെട്ടിരുന്നു. ഇറാക്കിലെ ക്വാറാകോഷ് പട്ടണം ISIS ന്റെ നിയന്ത്രണത്തിലായപ്പോൾ, ഫാദർ ദീയയുടെ കുടുംബം ടർക്കിയിലേക്ക് പലായനം ചെയ്തിരിന്നു. അവരെ സന്ദർശിച്ച് തിരിച്ചു വരുന്ന വഴിക്കാണ് അദ്ദേഹം ഭീകരരുടെ ബന്ധനത്തിലായത്. ISIS ന്റെ നിയന്ത്രണത്തിലുള്ള പ്രശ്നബാധിത പ്രവിശ്യയായ ഇഡ്ലിബ്യിലെ, യക്കൂബി ഇടവകയിൽ സേവനം അനുഷ്ഠിക്കാൻ, ഫാദർ ദീയ, രണ്ടു വർഷം മുമ്പ് സ്വയം തയ്യാറാകുകയായിരുന്നു. മറ്റു ക്രൈസ്തവ സമൂഹങ്ങളും അതിലെ പുരോഹിതരും, ആ പ്രദേശം ഉപേക്ഷിച്ച് പാലായനം ചെയ്തപ്പോൾ, യക്കൂബി ഇടവകയിലും സമീപ ഗ്രാമമായ നേയയിലും എല്ലാ പ്രതിബന്ധങ്ങളെയും അവഗണിച്ചു കൊണ്ട്, ഫ്രാൻസിസ്ക്കൻ സമൂഹം ആത്മീയ പരിപാലനം നടത്തുകയായിരുന്നു. ഇതിന് സമാനമായ സംഭവം മുമ്പും നേയ ഗ്രാമത്തിൽ ഉണ്ടായിട്ടുണ്ട്. അവിടത്തെ ഇടവക വികാരിയായ ഫ്രാന്‍സിസ്ക്കൻ വൈദികൻ ഹന്ന ജല്ലോഫും അദ്ദേഹത്തിന്റെ ഇടവകാംഗങ്ങളും, 2013 ഒക്ടോബറിൽ ജിഹാദി മുസ്ലീം ഭീകരരുടെ തടവിലകപ്പെട്ടിരിന്നു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ അവരെല്ലാം മോചിപ്പിക്കപ്പെട്ടിരുന്നു
Image: /content_image/News/News-2016-01-06-03:30:02.jpg
Keywords: iraq,catholic priest,muslim terrorist,fransiscan priest,parish priest,father diya assis,malayalam,christian news,pravachaka sabdam
Content:
589
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലവും ക്രിസ്തുവിന്റെ സ്നേഹപൂര്‍വ്വമായ നോട്ടവും
Content: “കര്‍ത്താവേ അങ്ങയുടെ മുഖകാന്തി ഞങ്ങളുടെ മേല്‍ പ്രകാശിപ്പിക്കണമേ” (സങ്കീര്‍ത്തനങ്ങള്‍ 4:6). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-6}# “നാം ഇപ്പോള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ഇരട്ടിയാക്കുവാന്‍ നാം മനസ്സാകുമോ? വിധി ദിവസം വരെ സഹനങ്ങള്‍ അനുഭവിക്കുവാന്‍ നാം തയാറാകുമോ? എന്നാല്‍ മാത്രമേ യേശു നമ്മളെ സ്നേഹപൂര്‍വ്വം നോക്കുന്നത് നമുക്ക് കാണുവാന്‍ സാധിക്കുകയുള്ളൂ.” – വിശുദ്ധ മാര്‍ഗരറ്റ് മേരിയോട് ഒരാത്മാവ് പറഞ്ഞത്. {{എന്താണ് ശുദ്ധീകരണസ്ഥലമെന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/846 }} #{red->n->n->വിചിന്തനം:}# വിശുദ്ധ ആത്മാക്കളെ ദൈവത്തെ കാണുവാന്‍ പ്രാപ്തരാക്കുന്ന ഒരു പ്രവര്‍ത്തി ചെയ്യുക: പരമ പിതാവേ നിന്റെ കാരുണ്യം നിറഞ്ഞ നോട്ടം മനുഷ്യകുലത്തിന്റെ പ്രത്യേകിച്ച് പാപികളുടെ നേര്‍ക്ക് തിരിക്കണമേ, ക്രിസ്തുവിന്റെ ഏറ്റവും അനുകമ്പയുള്ള ഹൃദയത്തില്‍ എല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു. ക്രിസ്തുവിന്റെ ദുഃഖകരമായ പീഡാനുഭവത്തെ പ്രതി നിന്റെ കാരുണ്യം ഞങ്ങളുടെ മേല്‍ ചൊരിയണമേ, ഇത് മൂലം ഞങ്ങള്‍ നിന്റെ കാരുണ്യത്തിന്റെ സര്‍വ്വശക്തി എക്കാലവും വാഴ്ത്തട്ടെ. ആമേന്‍. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-06-04:48:34.jpg
Keywords: ശുദ്ധീകരണ സ്ഥലം
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലവും ക്രിസ്തുവിന്റെ സ്നേഹപൂര്‍വ്വമായ നോട്ടവും
Content: “കര്‍ത്താവേ അങ്ങയുടെ മുഖകാന്തി ഞങ്ങളുടെ മേല്‍ പ്രകാശിപ്പിക്കണമേ” (സങ്കീര്‍ത്തനങ്ങള്‍ 4:6). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-6}# “നാം ഇപ്പോള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ഇരട്ടിയാക്കുവാന്‍ നാം മനസ്സാകുമോ? വിധി ദിവസം വരെ സഹനങ്ങള്‍ അനുഭവിക്കുവാന്‍ നാം തയാറാകുമോ? എന്നാല്‍ മാത്രമേ യേശു നമ്മളെ സ്നേഹപൂര്‍വ്വം നോക്കുന്നത് നമുക്ക് കാണുവാന്‍ സാധിക്കുകയുള്ളൂ.” – വിശുദ്ധ മാര്‍ഗരറ്റ് മേരിയോട് ഒരാത്മാവ് പറഞ്ഞത്. {{എന്താണ് ശുദ്ധീകരണസ്ഥലമെന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/846 }} #{red->n->n->വിചിന്തനം:}# വിശുദ്ധ ആത്മാക്കളെ ദൈവത്തെ കാണുവാന്‍ പ്രാപ്തരാക്കുന്ന ഒരു പ്രവര്‍ത്തി ചെയ്യുക: പരമ പിതാവേ നിന്റെ കാരുണ്യം നിറഞ്ഞ നോട്ടം മനുഷ്യകുലത്തിന്റെ പ്രത്യേകിച്ച് പാപികളുടെ നേര്‍ക്ക് തിരിക്കണമേ, ക്രിസ്തുവിന്റെ ഏറ്റവും അനുകമ്പയുള്ള ഹൃദയത്തില്‍ എല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു. ക്രിസ്തുവിന്റെ ദുഃഖകരമായ പീഡാനുഭവത്തെ പ്രതി നിന്റെ കാരുണ്യം ഞങ്ങളുടെ മേല്‍ ചൊരിയണമേ, ഇത് മൂലം ഞങ്ങള്‍ നിന്റെ കാരുണ്യത്തിന്റെ സര്‍വ്വശക്തി എക്കാലവും വാഴ്ത്തട്ടെ. ആമേന്‍. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-06-04:48:34.jpg
Keywords: ശുദ്ധീകരണ സ്ഥലം
Content:
590
Category: 4
Sub Category:
Heading: പിശാചിന്റെ പുരോഹിതനായിരുന്ന സഖാരിയുടെ ഈ സാക്ഷ്യം, നാം പലപ്പോഴും വിസ്മരിച്ചു കളയുന്ന വലിയ സത്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു
Content: കർത്താവായ യേശു, തന്നിൽ വിശ്വസിക്കുന്നവർക്ക് നൽകുന്ന ഏറ്റവും വലിയ അധികാരമാണ് സാത്താനെ ചവിട്ടി മെതിക്കാനുള്ള അധികാരം (cf: ലൂക്കാ 10:19). എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ പല ക്രിസ്ത്യാനികൾക്കും തങ്ങൾക്കുള്ള ഈ വലിയ ശക്തിയെ പറ്റിയും ആധികാരത്തെപറ്റിയും ശരിയായ ബോധ്യങ്ങൾ ഇല്ലാത്തതുകൊണ്ട് നാം പലപ്പോഴും സാത്താനെ ഭയപ്പെടുന്നു. എന്നാൽ ഒരു തികഞ്ഞ കത്തോലിക്ക വിശ്വാസിയെ കണ്ട് സത്താനാണ് ഭയന്നു വിറക്കുന്നത് എന്ന് ഒരുകാലത്ത് ലോകം അറിയപ്പെടുന്ന പിശാചിന്റെ പുരോഹിതനും മഹാമാന്ത്രികനുമായിരുന്ന സഖാരി കിംഗ് വെളിപ്പെടുത്തുന്നു. കാരണം കത്തോലിക്ക സഭ ക്രിസ്തുവിനാൽ സ്ഥാപിതമാണ്; കൂടാതെ ഒരു കത്തോലിക്ക വിശ്വാസിക്ക് ദൈവം നല്കിയിരിക്കുന്ന ഏറ്റവും വലിയ ആയുധങ്ങളാണ് വിശുദ്ധ കുർബ്ബാനയും ജപമാലയും. ഒരുകാലത്ത് സാത്താന്റെ പുരോഹിതനും മഹാമാന്ത്രികനുമായിരുന്ന സഖാരി കിംഗ് ഒടുവിൽ ആ വലിയ സത്യം തിരിച്ചറിഞ്ഞു- "ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷക്കുവേണ്ടി യേശു എന്ന നാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല" എന്ന സത്യം. ഇന്ന് യേശു ക്രിസ്തുവിനു വേണ്ടി ജീവിക്കുന്ന ഈ മനുഷ്യൻ തന്റെ കഴിഞ്ഞകാല ജീവിതവും ക്രിസ്തുവിനെ കണ്ടെത്തിയ അനുഭവവും ലെപാന്‍ററോ ഇന്‍സ്റ്റിറ്റിയൂട്ട് പ്രതിനിധിയുമായി പങ്കു വച്ചു. അമേരിക്കന്‍ പൗരനായ സഖാരി ജനിച്ചു വളര്‍ന്നത് ഒരു ബാപ്റ്റിസ്റ്റു കുടുംബത്തിലാണ്. തിന്മയുടെ സ്വാധീനത്തില്‍ അകപ്പെട്ടു 10-ാം വയസ്സില്‍ അദ്ദേഹം മന്ത്രവാദം പരിശീലിക്കാന്‍ തുടങ്ങി. തന്‍റെ പതിമൂന്നാമത്തെ വയസ്സില്‍ മന്ത്രവാദ സംഘത്തില്‍ താന്‍ അംഗമായെന്നും 15-വയസ്സ് ആയപ്പോഴേക്കും ദൈവപ്രമാണങ്ങളായ പത്ത് കല്‍പനകളും ലംഘിച്ചുകഴിഞ്ഞിരുന്നുവെന്നും സഖാരി തുറന്നു സമ്മതിക്കുന്നു. കൗമാര-യൗവ്വന കാലഘട്ടത്തിനുള്ളില്‍ മഹാമാന്ത്രികന്‍ എന്ന സ്ഥാനം നേടിയെടുത്ത ഇദ്ദേഹം, ആചാരാധിഷ്ഠിതഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള സാത്താനിക കര്‍മ്മങ്ങളെ ശക്തമായി പ്രോത്സാഹിപ്പിച്ചു. സാത്താന്‍ സേവയോട് അനുബന്ധിച്ച് താന്‍ ചെയ്തു കൂട്ടിയ നിഷ്ഡ്ഡൂര കൃത്യങ്ങളെ പറ്റി വിവരിക്കുന്ന പുസ്തകത്തിന്‍റെ പണിപ്പുരയിലാണ് ഇന്നദ്ദേഹം. ആത്മശോദനയുടെയും പശ്ചാത്താപത്തിന്റെയും കണ്ണുനീരാണ് 'ഗര്‍ഭഛിദ്രം ഒരു പൈശാചിക ബലി' എന്ന ഈ പുസ്തകത്തില്‍ താന്‍ വിവരിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് സഖാരി വെളിപ്പെടുത്തുന്നു. സഖാരി കിംഗ് ഭാര്യയുമൊത്ത് ഇപ്പോള്‍ ഫ്ളോറിഡായിലാണ് താമസിക്കുന്നത്. സാത്താന് സേവയില് നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട അദ്ദേഹം തന്‍റെ ജീവിതാനുഭവം ലോകത്തിന് മുന്നില്‍ പ്രചരിപ്പിച്ചുകൊണ്ട് ഒരു അന്തര്‍ദേശീയ പ്രാസംഗികനായി അദ്ദേഹം ഇന്ന് ദൈവശുശ്രൂഷ ചെയ്യുന്നു. #{red->n->n->ലെപാന്‍ററോ ഇന്‍സ്റ്റിറ്റിയൂട്ട്, സഖാരിയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്.}# #{blue->n->n->ഇന്‍സ്റ്റിറ്റിയൂട്ട് പ്രതിനിധി:}# സാത്താന്‍ സേവയില്‍ താങ്കള്‍ അകപ്പെട്ടുപോയതിന്റെ പശ്ചാത്തലം ഒന്നു വിവരിക്കാമോ ? #{blue->n->n->സഖാരി കിംഗ്:}# 1970 കളിലായിരിന്നു എല്ലാറ്റിന്‍റെയും തുടക്കം. മാജിക്ക് സത്യത്തില്‍ ഉള്ളതാണോ എന്നറിയാന്‍ എല്ലാവര്‍ക്കും ഒരുപോലെ ആകാംക്ഷ കാണും. ഈ ആകാംക്ഷയാണ് പാപത്തിന്‍റെ വഴിയിലേക്ക് എന്നെ നയിച്ചത്. മായാജാലത്തെയും മന്ത്രവാദത്തെയും അടിസ്ഥാനമാക്കി നിരവധി സിനിമകളാണ് ആ കാലഘട്ടത്തില്‍ ഇറങ്ങിയിരിന്നത്. ഈ സിനിമകളെല്ലാം തന്നെ എന്നില്‍ ആകാംക്ഷ ജനിപ്പിച്ചു. ഇതേ കാലയളവില്‍ ത്തന്നെ ഞാന്‍ ആഴ്ചാവസാന അവധി ദിവസങ്ങളില് 'പൈശാചിക കര്‍മ്മത്തില്‍' ഏര്‍പ്പെടാന്‍ തുടങ്ങി. കുറെക്കഴിഞ്ഞപ്പോള്‍, ഈ ജാലവിദ്യ വാസ്തവമായി ഉപയോഗിച്ച്, ഇതിലെ കുറെ മന്ത്രങ്ങള്‍ വഴി പണം ഉണ്ടാക്കാന്‍ സാധിക്കുമോ എന്ന ചിന്ത എന്നെ അലട്ടി. ഇതു പരീക്ഷിച്ച് നോക്കിയപ്പോള്‍ രണ്ട് പ്രാവശ്യം വിജയിച്ചു. ഞാന്‍ വളര്‍ന്നു വന്ന എഴുപതുകളില്‍, ടെലിവിഷന്‍ പരിപാടികളില്‍ ഇങ്ങനെയുള്ള പേടിപ്പിക്കുന്ന സാത്താന്‍ സേവക്കാരുടെ പരിപാടികള്‍ നിരവധി ഉണ്ടായിരിന്നു. എനിക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോള്‍, ഒരു സ്നേഹിതന്‍ എന്നെ ഒരു 'ഇരുള്‍മുറി-വ്യാളി' കളി സംഘത്തിന് പരിചയപ്പെടുത്തി. മന്ത്രവാദത്തിനും കൂടോത്രത്തിനും വളരെ പ്രാധാന്യം നല്കിയ ഒരു വിഭാഗമായിരിന്നു അവരുടേത്. സാത്താന്‍ സേവക്കാരുടെ കൂട്ടാമാണിതെന്ന് മനസ്സിലാക്കാന്‍ ഏറെ വൈകിയിരിന്നു. അവരെ വിട്ടിട്ട് കടന്നുകളയാന് പാടില്ലായിരുന്നോ എന്ന് പലരും എന്നോട് ചോദിച്ചിരുന്നു. എല്ലാ വിനോദങ്ങളുമുള്ള ഒരു യുവതീയുവാക്കളുടെ ക്ലബ്ബ് പോലെയായിരുന്നു അത്. അത്കൊണ്ട് തന്നെ പിശാചിന്‍റെ വലിയ സ്വാധീനത്തില്‍ നിന്നു പുറത്തുവരാന്‍ വളരെ ബുദ്ധിമുട്ടായിരിന്നുവെന്ന് തുറന്നു സമ്മതിച്ചേ തീരൂ. ചുരുക്കിപറഞ്ഞാല്‍ മനുഷ്യന്‍റെ ആഗ്രഹങ്ങളെ കണ്ടുപിടിക്കാന് അവര്‍ മിടുക്കന്മാരായിരുന്നു. ഒരു കുട്ടിക്ക് വേണ്ടെതെന്താണെന്ന് അവര്‍ക്ക് ശരിക്കും അറിയാമായിരുന്നു. ആ കൂട്ടത്തില് അങ്ങനെ ഞാനും പെട്ടുപോയി. അതായിരുന്നു എന്റെ ആദ്യത്തെ പൈശാചിക ആരാധന. 18-വയസ്സുവരെ ഞാന്‍ അതില്‍ ഉണ്ടായിരുന്നു. ശേഷം, ആഗോളതലത്തിലുള്ള 'ലോക സാത്താന്‍ സഭ'യില്‍ചേര്‍ന്നു. സാമാന്യം വലിയ സാത്താന്‍ സംഘത്തില്‍, സംഘത്തിനു വേണ്ടി മന്ത്രവാദം നടത്തുന്നവരുണ്ട്. അതില്, ഞാൻ കൈവശമാക്കിയ സ്ഥാനമാണ് 'മഹാമാന്ത്രികൻ' എന്നത്. ഈ ആഭിചാരകര്‍മത്തിന് ചിലപ്പോള്‍ ഒരാള്‍ മാത്രമേ കാണുകയുള്ളൂ, ചിലപ്പോള്‍ പത്തുപേര്‍ വരെ. മഹാമാന്ത്രികര്‍ സാധാരണയായി രണ്ടിനും അഞ്ചിനുമിടയില്‍. ലോകത്ത് എവിടേയും സഞ്ചരിച്ച് ആളുകള്‍ എന്താണോ ആവശ്യപ്പെടുന്നത് ആ മന്ത്രകര്‍മ്മം ചെയ്തു കൊടുക്കുക, അതാണ് ഞങ്ങളുടെ ജോലി. സാത്താന്‍ സേവയിലെ ആളുകള്‍ എന്നു പറഞ്ഞാല്‍ സിനിമാതാരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, ധനികര്‍, നൃത്തസംഗീതതാരങ്ങള്‍ എന്നിവരൊക്കെ ഉള്‍പ്പെടും. ഇതിന്‍റെയൊക്കെ പ്രതിഫലം നിങ്ങളുടെ ചിന്തകള്‍ക്ക് അതീതമാണ്. (ഒന്നിനും ഉപകരിക്കാത്ത ആ പണം കൊണ്ട് നരകം മാത്രമേ നേടാന്‍ കഴിയൂയെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നു) #{blue->n->n->പ്രതിനിധി:}# സാത്താൻ സേവാസംഘത്തില്‍, താങ്കള്‍ ഒരു മഹാമാന്ത്രികനായിരുന്നു എന്നു പറഞ്ഞല്ലോ. ഈ സ്ഥാനത്ത് എത്തപ്പെട്ടത് എങ്ങനെയായിരുന്നെന്ന് ഒന്ന് ചുരുക്കിപ്പറയാമോ? #{blue->n->n->കിംഗ്:-}# എന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍, സാത്താനേ നേരിട്ട് തിരഞ്ഞെടുക്കുന്നവരാണ് മഹാമാന്ത്രികര്‍. പത്താം വയസ്സുമുതലാണ് ഞാന്‍ മന്ത്രവാദം തുടങ്ങിയത്, 21-ആയപ്പോഴേക്കും, മഹാമാന്ത്രികനായി. ആഗോളസാത്താന്‍ സേവക്കാരുടെ കൂട്ടായ്മയില്‍ 12 വര്‍ഷത്തോളം ഉണ്ടായിരുന്നു. ഏന്‍റെ ബാല്യ കാലഘട്ടത്തില്‍ മാജിക്ക് എന്നതിനെക്കാലുപരി അത് നടത്തുന്ന മജീഷ്യന്‍മാരോട് വല്ലാത്ത ഒരു അടുപ്പം എനിക്കു തോന്നിയിട്ടുണ്ട്. നമ്മുക്ക് കാര്യത്തിലേക്ക് തിരിച്ചു വരാം, സാത്താന്‍ നിങ്ങളെ തിരഞ്ഞെടുത്തു എന്നിരിക്കട്ടെ; ഈ പൈശാചിക സഭക്ക് ഒരു CEOയും ഡയറക്ടര്‍ ബോര്‍ഡും ഉണ്ട്. CEO വിവരം നിങ്ങളെ അറിയിക്കുന്നു, അതിന്‍റെ തുടര്‍പ്പടിയെന്നോണം നിങ്ങള് ചെന്ന് CEO യേയും ഡയറക്ടര്‍മാരെയും കാണുന്നു. നിങ്ങളെ തിരഞ്ഞെടുത്ത വിവരം അവര്‍ നിങ്ങളോട് പറയും. ഒരു മഹമാന്ത്രികന്റെ ചുമതലകളെന്തെല്ലാമെണെന്ന് വിവരിക്കുന്ന ഒരു പുസ്തകം നിങ്ങള്‍ക്കു തരും. ജോലി സ്വീകരിക്കണമെന്നോ, വേണ്ടെന്നോ നിങ്ങള്‍ക്ക് തീരുമാനിക്കാം. ആരെങ്കിലും ജോലി നിരസിച്ചതായി എന്റെ അറിവിലില്ല. അത്രക്ക് പൈശാചികമായ സ്വാധീനമാണ് അവരിലുള്ളത്. #{blue->n->n->പ്രതിനിധി:}# പൈശാചിക കര്‍മ്മങ്ങളില്‍ ഗര്‍ഭഛിദ്രത്തിന്റെ സ്ഥാനം എന്താണ് ? ഇങ്ങനെയുള്ള ഗര്‍ഭഛിദ്രപ്രവര്‍ത്തിയില്‍ എപ്പോഴാണ് താങ്കള്‍ ഭാഗഭാക്കായത്? #{blue->n->n->കിംഗ്:}# എന്റെ കുടുംബത്തില്‍ ഒരിക്കല്‍ മറ്റാരെയോപറ്റി സംസാരിച്ചുകൊണ്ടിരിക്കവെ, എന്റെ മാതാപിതാക്കള്‍ 'ഗര്‍ഭഛിദ്രം' എന്ന ഒരു വാക്ക് പിറുപിറുക്കുന്നത് ഞാൻ കേള്‍ക്കാനിടയായി. അവര്‍ രഹസ്യമായി സംസാരിച്ചത് കൊണ്ട് അതൊരു ചീത്ത വാക്കാണെന്ന് ഞാന്‍ ധരിച്ചു. മറ്റൊരിടത്തും ഇതു ഞാൻ കേട്ടിട്ടുമില്ല. എനിക്ക് 14 വയസ് തികഞ്ഞ ഉടനെ തന്നെ ഒരു ഗര്‍ഭഛിദ്രം നടത്താന്‍ പോകുകയാണെന്ന് സാത്താന്‍സേവാസംഘാംഗങ്ങള്‍ എന്നോടു പറഞ്ഞു. 12-നും 15-നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളും 18 വയസ്സിനുമേല്‍ പ്രായമുള്ള ഗര്‍ഭണിയായ ഒരു സ്ത്രീ അംഗവും ചേര്‍ന്നുള്ള ഒരു കൂട്ടായ്മ ആയിരിന്നു അത്. എന്നോടു ഈ വിവരം പറഞ്ഞപ്പോള്‍ ഗര്‍ഭഛിദ്രം എന്താണെന്ന് യാതൊരു പിടിയുമില്ലായിരുന്നു. അതുകൊണ്ട് സാംഘാംഗങ്ങളോട് ഇതെന്താണെന്ന് ചോദിച്ചപ്പോള്‍, എനിക്കു കിട്ടിയ മറുപടി ഇതായിയിരിന്നു, "വയറ്റില്‍ ഒരു കുഞ്ഞുണ്ടെന്നും, ഞാന്‍ അതിനെ കൊല്ലണമെന്നുമായിരുന്നു". വൈദ്യ ക്രമീകരണങ്ങളുള്ളതിനാല്‍ ഒരു നഴ്സും ഒരു ഗര്‍ഭഛിദ്രവിദഗ്ധനായ ഡോക്ടറും എന്നെ സഹായിക്കാനുണ്ടെന്നും അവര്‍ പറഞ്ഞു. ''ഇത് നിയമാനുസൃതമാണോ?'' എന്നായിരുന്നു എന്റെ ചോദ്യം. "സ്ത്രീയുടെ ഉദരത്തിനുള്ളില്‍ കുഞ്ഞ് ഉള്ളടത്തോളം കാലം, അതിനെ കൊല്ലാം" ഇതാണ് എനിക്കു കിട്ടിയ മറുപടി. ഈ മിഥ്യാബോധം എന്നെ കൊടും പാപത്തിന് അര്‍ഹനാക്കി എന്നു ഞാന്‍ തുറന്നു സമ്മതിക്കുന്നു. #{blue->n->n->പ്രതിനിധി:}# എത്ര മന്ത്രവാദഭ്രൂണഹത്യകളില് താങ്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട്? #{blue->n->n->കിംഗ്:}# മഹാമാന്ത്രികനാകുന്നതിന് മുമ്പ്, 5 എണ്ണം ചെയ്തിട്ടുണ്ട്. അതിന് ശേഷം 141 എണ്ണം കൂടി. #{blue->n->n->പ്രതിനിധി:}# നിഷ്ട്ടൂരമായ ഭ്രൂണഹത്യ നടത്താനുള്ള അവസരം മൂലം പൈശാചിക കേന്ദ്രങ്ങള്‍ മന്ത്രവാദികളെ ആകര്‍ഷിക്കുന്നുണ്ടെന്നാണോ താങ്കള്‍ പറയുന്നത്? #{blue->n->n->കിംഗ്:}# തീര്‍ച്ചയായും. ജീവ സംരക്ഷണം ഉത്ഘോഷിക്കുന്നവരും നിലനിര്‍ത്താൻ വാദിക്കുന്നവരുമായ N.O.W. (The National Organization of Woman) സംഘടനയെ പറ്റി നിങ്ങള്‍ക്ക് അറിയാമല്ലോ. അവരില് പലരും wiccan എന്ന ആഭിചാര പ്രസ്ഥാനത്തിലെ സംഘാംഗങ്ങളാണ്. അവര്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നവരെ പീഢിപ്പിക്കാനോ, കൊല്ലാന് പോലും മടിയില്ലയെന്ന് ചില സംഭവങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, സ്ത്രീയുടെ സംരക്ഷണത്തിനായി, എന്തിനേയും നശിപ്പിക്കാം. സ്ത്രീ വ്യക്തിത്വത്തെ ആരാധനാരൂപമായി, ഭൂമീദേവിയായി അവര്‍ കാണുന്നു; കുഞ്ഞ് പിറന്നാല്‍ അമ്മ മരിക്കുമെന്ന സാഹചര്യം വരുമ്പോള്‍, കുട്ടിയുടെ നാശം ഇക്കൂട്ടര്‍ക്ക് ഒരു ആഭിചാര ക്രിയയായി മാറുന്നു. വിശുദ്ധിയില്‍ ആകൃഷ്ടരായി, ദൈവവേല ചെയ്യാന്‍ കത്തോലിക്കാ പുരുഷന്മാര്‍ പൗരോഹിത്യം സ്വീകരിക്കുന്നതുപോലെ, ഗര്‍ഭഛിദ്രം സാത്താന്‍ സേവകരെ ആകര്‍ഷിക്കുന്നതിനാല്‍ അവര്‍ സാത്താന്റെ പൗരോഹിത്യം സ്വീകരിക്കുന്നു. #{blue->n->n->പ്രതിനിധി:}# ഗര്‍ഭഛിദ്രം നടത്തിക്കൊണ്ടിരിക്കെ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ഒരു ശക്തിക്കുറവ് എപ്പോഴെങ്കിലും താങ്കള്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടോ? അല്ലെങ്കില്‍, ക്രിസ്ത്യാനികൾ പ്രാര്‍ത്ഥിക്കുന്നത് മന്ത്രവാദകര്‍മ്മത്തെ ബാധിച്ചിട്ടുണ്ടോ? #{blue->n->n->കിംഗ്:}# ഉണ്ട്. പല പ്രാവശ്യം. ഒരിക്കല്‍, ഞാൻ ഗര്‍ഭഛിദ്ര കേന്ദ്രത്തിലെത്തിയപ്പോള്‍, തെരുവിന്റെ ഇരുവശങ്ങളിലും ജനങ്ങള്‍ നില്ക്കുന്നുണ്ടായിരിന്നു. അതിനോടു ചേര്‍ന്ന് തന്നെ കുറച്ചു ആള്‍ക്കാര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു; ഞാന്‍ നിന്നിരുന്ന വശത്ത്, ഗര്‍ഭഛിദ്രത്തിന് അനുകൂലമായി നിലകൊണ്ടിരിന്ന ജനങ്ങള്‍, പ്രാര്‍ത്ഥിക്കുന്നവരുടെ നേരെ ആക്രോശം മുഴക്കുകയും അവരെ തെറി പറയുകയും ചെയ്യുമായിരിന്നു. ഞങ്ങള്‍ അകത്തുകയറിയപ്പോള്‍, മറുവശത്തുള്ളവരെല്ലാം മുട്ടിന്മേല്‍ നില്ക്കുകയായിരുന്നു. അന്ന് ഞങ്ങള്‍ നിശ്ചയിച്ചിരുന്ന ആഭിചാരിക ഗര്‍ഭഛിദ്രം തുടരാന്‍ കഴിഞ്ഞില്ല. ഏന്‍റെ അനുഭവത്തില്‍, പല തവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. വിചിത്രമെന്ന് പറയട്ടെ, വെളിയില്‍ നടന്നുകൊണ്ടിരുന്ന പ്രാര്‍ത്ഥന മൂലമാണ് ഈ മൂന്ന് ഉദ്യമങ്ങളും നടക്കാതെ പോയതെന്ന് എനിക്ക് മനസ്സിലായി. #{blue->n->n->പ്രതിനിധി:}# ഈ കാലഘട്ടത്തില്‍ അകത്ത് മന്ത്രവാദമോ ഗര്‍ഭഛിദ്രമോ നടക്കുന്നുണ്ടെന്ന് സംശയിച്ച്, കേന്ദ്രത്തിന്റെ പുറത്ത് പ്രാര്‍ത്ഥന നടത്തുന്നവര്‍ക്ക് നല്കാനുള്ള താങ്കളുടെ ഉപദേശം എന്താണ്? #{blue->n->n->കിംഗ്:}# ഒന്നാമത്തേത്, നിങ്ങളുടെ പ്രാര്‍ഥന നിറുത്തരുത് ! കാരണം, അകത്തെ കര്‍മ്മങ്ങള്‍ക്ക് വെളിയിലുള്ളവരെ ഉപദ്രവിക്കാൻ കഴിയുകയില്ല. അവിടെ മുഴുവനും പിശാചുക്കളുണ്ടെന്നത് ശരിയാണ്, പക്ഷെ, കഴുത്തില്‍ കയറിട്ട് ബന്ധിക്കപ്പെട്ട ഒരു പട്ടിയെപ്പോലെയാണ് സാത്താനെന്ന് ഓര്‍ക്കുക. കയറിന്റെ നീളത്തിന്റെ ഉള്ളില്‍ നിങ്ങളെ കിട്ടിയില്ലെങ്കില്‍, കടിക്കാൻ പറ്റുകയില്ല. എന്തെങ്കിലും കാരണവശാല്‍ ഉള്ളിലേക്ക് പോകുന്നെങ്കില്‍, ദൈവീക കൃപയില്‍ നിറഞ്ഞ അവസ്ഥയിലായിരിക്കണം. വെഞ്ചരിച്ച ഒരു കുപ്പി വിശുദ്ധ ജലം കൈയ്യില്‍ കരുതുക. വെഞ്ചരിച്ച വെള്ളത്തിന്റെ ശക്തി എത്രവലുതാണെന്ന് നമ്മില്‍ പലര്‍ക്കും അറിയില്ല. നിര്‍ബന്ധമായും, അവിടെ വരുമ്പോഴും, പോകുമ്പോഴും, നിങ്ങളുടെ മേല്‍ തളിക്കുക. നിങ്ങളുടെ കുടുംബാംഗങ്ങളുടെ എല്ലാവരുടേയും മേല്‍ തളിക്കുക. വിശുദ്ധ കൂര്‍ബ്ബാന സ്വീകരിച്ച ശേഷമാണ് പ്രാര്‍ഥനാ ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ വരുന്നതെങ്കില്, അതാണ് ഏറ്റവും നല്ലത്. ജപമാല എപ്പോളും കൂടെ കരുതുക. 100% ഞാന്‍ ഉറപ്പിച്ച് പറയുന്നു, വിശുദ്ധ കുര്‍ബാനയുടെയും ജപമാലയുടെയും ശക്തിയാല്‍ സാത്താനെ ആക്രമിച്ചു കീഴ്പ്പെടുത്താന്‍ എളുപ്പത്തില്‍ നമ്മുക്ക് സാധിയ്ക്കും. പിശാച് പേടിക്കുന്ന പല കാര്യങ്ങളുണ്ട്: പ്രധാനമായും, ഒരു തികഞ്ഞ കത്തോലിക്ക വിശ്വാസിയെ അവന് ഭയമാണ്; വിശ്വാസം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്ന ഒരു കത്തോലിക്കന് ആത്മീയയുദ്ധം എന്താണെന്ന് പൂര്‍ണ്ണമായും അറിയാം. ജപമാലയെ രക്ഷാകവചമാക്കിയ ഒരാളിനോട് പിശാച് യുദ്ധം ചെയ്യുകയില്ല. #{blue->n->n->പ്രതിനിധി:}# എങ്ങനെയാണ് ക്രിസ്തുവിലേക്ക് അടുത്തതെന്ന് വിശദീകരിക്കാമോ ? #{blue->n->n->കിംഗ്:}# സ്വന്തമായി ഒരു ആഭരണശാല ആരംഭിച്ച ഭാര്യ കൈറ്റീയുമൊപ്പം ജീവിച്ച് വരുകയായിരിന്നു ഞാന്‍. അന്നും ആഭിചാര കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതില്‍ ഞാന്‍ മുടക്കം വരുത്തിയിരിന്നില്ല. 2008 ജനുവരിയിലാണ് അത്ഭൂതകരമായ നവീകരണം എന്‍റെ ജീവിതത്തിലുണ്ടായത്. ഒരു സ്ത്രീ ഒരു ജോഡി കമ്മല്‍ വാങ്ങാന്‍ എന്‍റെ കടയിലേക്ക് വന്നു. വില്പന പൂര്‍ത്തിയാക്കി ഇതര ജോലികളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയ എനിക്കു ഒരു കാശുരൂപം തന്നു കൊണ്ട് ആ സ്ത്രീ ഇങ്ങനെ പറഞ്ഞു, "പരിശുദ്ധ അമ്മ നിങ്ങളെ തന്‍റെ സൈന്യത്തിലേക്ക് ക്ഷണിക്കുന്നു", തുടര്‍ന്നു ആ സ്ത്രീ, എന്‍റെ കഴിഞ്ഞ കാല ജീവിതത്തെ പറ്റി വളരെ വ്യക്തമായി പറഞ്ഞു, വളരെ അത്ഭുദകരമായി അതെനിക്ക് തോന്നി. കാരണം ഞാന്‍ നടത്തിയ ഗര്‍ഭഛിദ്രത്തെ പറ്റിയും ആഭിചാരിക പ്രവര്‍ത്തികളെ പറ്റിയും ആ സ്ത്രീ വളരെ വ്യക്തമായി പറഞ്ഞിരിന്നു. ഞൊടിയിടയില്‍ പെട്ടെന്നു തന്നെ ആ സ്ത്രീക്കു രൂപമാറ്റം സംഭവിച്ചു അവള്‍ യേശു ക്രിസ്തുവായി മാറുന്നതുപോലെ എനിക്കു തോന്നി. ആദ്യമായി വലിയ ദൈവീക ദര്‍ശനം ലഭിച്ച എന്‍റെ ജീവിതം മാറി മറഞ്ഞത് ആ നിമിഷം മുതലാണെന്ന് നിസംശയം പറയാം. 'വലിയ ദൈവീകനുഭവവും പരിശുദ്ധ അമ്മയുടെ അത്ഭുത മെഡലും' സഖാരിയുടെ എല്ലാ മുന്‍ധാരണകളേയും എടുത്തു മാറ്റാനുതകുന്നതായിയിരിന്നു. തുടര്‍ന്നു വെര്‍മണ്ടിലുള്ള വി.ഫ്രാന്‍സിസ് സേവ്യര്‍ കത്തോലിക്കാപള്ളിയില്‍ അദ്ദേഹം ക്രമമായി പോകാൻ തുടങ്ങി. 2008 മെയ് മാസത്തിൽ (പരിശുദ്ധ അമ്മക്ക് പ്രത്യകം മാറ്റിവെച്ച മാസം) സഖാരി കിംഗ് കത്തോലിക്കാ സഭയില്‍ അംഗമായിത്തീര്‍ന്നു! അങ്ങനെ നീണ്ട 26 വര്‍ഷത്തെ ഗൂഢ ആഭിചാരിക ബന്ധത്തിന് ശേഷം, സഖാരി യേശുക്രിസ്തുവിന്റെ പടയാളിയായിത്തീര്‍ന്നു; ഇതിനോടകം തനിക്കു ലഭിച്ച അറിവ് ദൈവജനത്തിനായി പങ്ക് വയ്ക്കാനും, യേശു ക്രിസ്തു വിലൂടെ മാത്രമേ രക്ഷയുള്ളൂ എന്നു ലോകത്തോട് പ്രഘോഷിക്കാനും അദ്ദേഹം തീവ്രമായി പരിശ്രമിക്കുന്നു. സഖാരിയുടെ ഈ സാക്ഷ്യം, നാം പലപ്പോഴും വിസ്മരിച്ചു കളയുന്ന വലിയ സത്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു:- #{red->n->n->1. സാത്താൻ എന്നത് നിലനിൽക്കുന്ന ഒരു സത്യമാണ്; അത് ഒരു കെട്ടുകഥയല്ല. യേശു ക്രിസ്തുവിന്റെ നാമത്തിലുള്ള പ്രാർത്ഥനയിലൂടെ പിശാചിന്റെ എല്ലാ പ്രവർത്തനങ്ങളെയും നമുക്ക് പരാജയപ്പെടുത്താൻ സാധിക്കും. 2. മാമ്മോദീസ സ്വീകരിച്ച ഓരോ വിശ്വാസിയും തങ്ങൾക്കുളള ഈ വലിയ ശക്തിയെ പറ്റിയും ആധികാരത്തെപറ്റിയും ബോധ്യമുള്ളവരായിരിക്കണം. 3. ഒരു തികഞ്ഞ കത്തോലിക്ക വിശ്വാസിയെ കണ്ട് സത്താനാണ് ഭയന്നു വിറക്കുന്നത്; കാരണം കത്തോലിക്ക സഭ ക്രിസ്തുവിനാൽ സ്ഥാപിതമാണ്, കൂടാതെ ഒരു കത്തോലിക്ക വിശ്വാസിക്ക് ദൈവം നല്കിയിരിക്കുന്ന ഏറ്റവും വലിയ ആയുധങ്ങളാണ് വിശുദ്ധ കുർബ്ബാനയും ജപമാലയും. 4. വിശുദ്ധ ജലം തളിച്ചുള്ള വെഞ്ചരിപ്പിന്റെ ശക്തി വളരെ വലുതാണ് എന്ന് നാം ഒരിക്കലും മറന്നു കൂടാ. 5. വിശുദ്ധ പൗലോസ് നമ്മെ പഠിപ്പിക്കുന്നതുപോലെ പിശാചിനെതിരെയുള്ള പോരാട്ടത്തിൽ നമുക്ക് ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കാം (എഫേ 6:11). അതിനായി നിരന്തരം പ്രാർത്ഥിക്കുകയും വചനം പഠിക്കുകയും ചെയ്യാം; സഭയുടെ കൂദാശകളോടും മറ്റ് വചന ശുശ്രൂഷകളോടും നമ്മെയും നമ്മുടെ കുടുംബത്തെയും നിരന്തരം ചേർത്ത് നിറുത്താം.}# ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! (സഖാരിയുടെ Web Site: www.allsaintsministry.org)
Image: /content_image/Mirror/Mirror-2016-01-10-03:39:42.jpg
Keywords: സാത്താന്‍, പിശാച
Category: 4
Sub Category:
Heading: പിശാചിന്റെ പുരോഹിതനായിരുന്ന സഖാരിയുടെ ഈ സാക്ഷ്യം, നാം പലപ്പോഴും വിസ്മരിച്ചു കളയുന്ന വലിയ സത്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു
Content: കർത്താവായ യേശു, തന്നിൽ വിശ്വസിക്കുന്നവർക്ക് നൽകുന്ന ഏറ്റവും വലിയ അധികാരമാണ് സാത്താനെ ചവിട്ടി മെതിക്കാനുള്ള അധികാരം (cf: ലൂക്കാ 10:19). എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ പല ക്രിസ്ത്യാനികൾക്കും തങ്ങൾക്കുള്ള ഈ വലിയ ശക്തിയെ പറ്റിയും ആധികാരത്തെപറ്റിയും ശരിയായ ബോധ്യങ്ങൾ ഇല്ലാത്തതുകൊണ്ട് നാം പലപ്പോഴും സാത്താനെ ഭയപ്പെടുന്നു. എന്നാൽ ഒരു തികഞ്ഞ കത്തോലിക്ക വിശ്വാസിയെ കണ്ട് സത്താനാണ് ഭയന്നു വിറക്കുന്നത് എന്ന് ഒരുകാലത്ത് ലോകം അറിയപ്പെടുന്ന പിശാചിന്റെ പുരോഹിതനും മഹാമാന്ത്രികനുമായിരുന്ന സഖാരി കിംഗ് വെളിപ്പെടുത്തുന്നു. കാരണം കത്തോലിക്ക സഭ ക്രിസ്തുവിനാൽ സ്ഥാപിതമാണ്; കൂടാതെ ഒരു കത്തോലിക്ക വിശ്വാസിക്ക് ദൈവം നല്കിയിരിക്കുന്ന ഏറ്റവും വലിയ ആയുധങ്ങളാണ് വിശുദ്ധ കുർബ്ബാനയും ജപമാലയും. ഒരുകാലത്ത് സാത്താന്റെ പുരോഹിതനും മഹാമാന്ത്രികനുമായിരുന്ന സഖാരി കിംഗ് ഒടുവിൽ ആ വലിയ സത്യം തിരിച്ചറിഞ്ഞു- "ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷക്കുവേണ്ടി യേശു എന്ന നാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല" എന്ന സത്യം. ഇന്ന് യേശു ക്രിസ്തുവിനു വേണ്ടി ജീവിക്കുന്ന ഈ മനുഷ്യൻ തന്റെ കഴിഞ്ഞകാല ജീവിതവും ക്രിസ്തുവിനെ കണ്ടെത്തിയ അനുഭവവും ലെപാന്‍ററോ ഇന്‍സ്റ്റിറ്റിയൂട്ട് പ്രതിനിധിയുമായി പങ്കു വച്ചു. അമേരിക്കന്‍ പൗരനായ സഖാരി ജനിച്ചു വളര്‍ന്നത് ഒരു ബാപ്റ്റിസ്റ്റു കുടുംബത്തിലാണ്. തിന്മയുടെ സ്വാധീനത്തില്‍ അകപ്പെട്ടു 10-ാം വയസ്സില്‍ അദ്ദേഹം മന്ത്രവാദം പരിശീലിക്കാന്‍ തുടങ്ങി. തന്‍റെ പതിമൂന്നാമത്തെ വയസ്സില്‍ മന്ത്രവാദ സംഘത്തില്‍ താന്‍ അംഗമായെന്നും 15-വയസ്സ് ആയപ്പോഴേക്കും ദൈവപ്രമാണങ്ങളായ പത്ത് കല്‍പനകളും ലംഘിച്ചുകഴിഞ്ഞിരുന്നുവെന്നും സഖാരി തുറന്നു സമ്മതിക്കുന്നു. കൗമാര-യൗവ്വന കാലഘട്ടത്തിനുള്ളില്‍ മഹാമാന്ത്രികന്‍ എന്ന സ്ഥാനം നേടിയെടുത്ത ഇദ്ദേഹം, ആചാരാധിഷ്ഠിതഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള സാത്താനിക കര്‍മ്മങ്ങളെ ശക്തമായി പ്രോത്സാഹിപ്പിച്ചു. സാത്താന്‍ സേവയോട് അനുബന്ധിച്ച് താന്‍ ചെയ്തു കൂട്ടിയ നിഷ്ഡ്ഡൂര കൃത്യങ്ങളെ പറ്റി വിവരിക്കുന്ന പുസ്തകത്തിന്‍റെ പണിപ്പുരയിലാണ് ഇന്നദ്ദേഹം. ആത്മശോദനയുടെയും പശ്ചാത്താപത്തിന്റെയും കണ്ണുനീരാണ് 'ഗര്‍ഭഛിദ്രം ഒരു പൈശാചിക ബലി' എന്ന ഈ പുസ്തകത്തില്‍ താന്‍ വിവരിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് സഖാരി വെളിപ്പെടുത്തുന്നു. സഖാരി കിംഗ് ഭാര്യയുമൊത്ത് ഇപ്പോള്‍ ഫ്ളോറിഡായിലാണ് താമസിക്കുന്നത്. സാത്താന് സേവയില് നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട അദ്ദേഹം തന്‍റെ ജീവിതാനുഭവം ലോകത്തിന് മുന്നില്‍ പ്രചരിപ്പിച്ചുകൊണ്ട് ഒരു അന്തര്‍ദേശീയ പ്രാസംഗികനായി അദ്ദേഹം ഇന്ന് ദൈവശുശ്രൂഷ ചെയ്യുന്നു. #{red->n->n->ലെപാന്‍ററോ ഇന്‍സ്റ്റിറ്റിയൂട്ട്, സഖാരിയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്.}# #{blue->n->n->ഇന്‍സ്റ്റിറ്റിയൂട്ട് പ്രതിനിധി:}# സാത്താന്‍ സേവയില്‍ താങ്കള്‍ അകപ്പെട്ടുപോയതിന്റെ പശ്ചാത്തലം ഒന്നു വിവരിക്കാമോ ? #{blue->n->n->സഖാരി കിംഗ്:}# 1970 കളിലായിരിന്നു എല്ലാറ്റിന്‍റെയും തുടക്കം. മാജിക്ക് സത്യത്തില്‍ ഉള്ളതാണോ എന്നറിയാന്‍ എല്ലാവര്‍ക്കും ഒരുപോലെ ആകാംക്ഷ കാണും. ഈ ആകാംക്ഷയാണ് പാപത്തിന്‍റെ വഴിയിലേക്ക് എന്നെ നയിച്ചത്. മായാജാലത്തെയും മന്ത്രവാദത്തെയും അടിസ്ഥാനമാക്കി നിരവധി സിനിമകളാണ് ആ കാലഘട്ടത്തില്‍ ഇറങ്ങിയിരിന്നത്. ഈ സിനിമകളെല്ലാം തന്നെ എന്നില്‍ ആകാംക്ഷ ജനിപ്പിച്ചു. ഇതേ കാലയളവില്‍ ത്തന്നെ ഞാന്‍ ആഴ്ചാവസാന അവധി ദിവസങ്ങളില് 'പൈശാചിക കര്‍മ്മത്തില്‍' ഏര്‍പ്പെടാന്‍ തുടങ്ങി. കുറെക്കഴിഞ്ഞപ്പോള്‍, ഈ ജാലവിദ്യ വാസ്തവമായി ഉപയോഗിച്ച്, ഇതിലെ കുറെ മന്ത്രങ്ങള്‍ വഴി പണം ഉണ്ടാക്കാന്‍ സാധിക്കുമോ എന്ന ചിന്ത എന്നെ അലട്ടി. ഇതു പരീക്ഷിച്ച് നോക്കിയപ്പോള്‍ രണ്ട് പ്രാവശ്യം വിജയിച്ചു. ഞാന്‍ വളര്‍ന്നു വന്ന എഴുപതുകളില്‍, ടെലിവിഷന്‍ പരിപാടികളില്‍ ഇങ്ങനെയുള്ള പേടിപ്പിക്കുന്ന സാത്താന്‍ സേവക്കാരുടെ പരിപാടികള്‍ നിരവധി ഉണ്ടായിരിന്നു. എനിക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോള്‍, ഒരു സ്നേഹിതന്‍ എന്നെ ഒരു 'ഇരുള്‍മുറി-വ്യാളി' കളി സംഘത്തിന് പരിചയപ്പെടുത്തി. മന്ത്രവാദത്തിനും കൂടോത്രത്തിനും വളരെ പ്രാധാന്യം നല്കിയ ഒരു വിഭാഗമായിരിന്നു അവരുടേത്. സാത്താന്‍ സേവക്കാരുടെ കൂട്ടാമാണിതെന്ന് മനസ്സിലാക്കാന്‍ ഏറെ വൈകിയിരിന്നു. അവരെ വിട്ടിട്ട് കടന്നുകളയാന് പാടില്ലായിരുന്നോ എന്ന് പലരും എന്നോട് ചോദിച്ചിരുന്നു. എല്ലാ വിനോദങ്ങളുമുള്ള ഒരു യുവതീയുവാക്കളുടെ ക്ലബ്ബ് പോലെയായിരുന്നു അത്. അത്കൊണ്ട് തന്നെ പിശാചിന്‍റെ വലിയ സ്വാധീനത്തില്‍ നിന്നു പുറത്തുവരാന്‍ വളരെ ബുദ്ധിമുട്ടായിരിന്നുവെന്ന് തുറന്നു സമ്മതിച്ചേ തീരൂ. ചുരുക്കിപറഞ്ഞാല്‍ മനുഷ്യന്‍റെ ആഗ്രഹങ്ങളെ കണ്ടുപിടിക്കാന് അവര്‍ മിടുക്കന്മാരായിരുന്നു. ഒരു കുട്ടിക്ക് വേണ്ടെതെന്താണെന്ന് അവര്‍ക്ക് ശരിക്കും അറിയാമായിരുന്നു. ആ കൂട്ടത്തില് അങ്ങനെ ഞാനും പെട്ടുപോയി. അതായിരുന്നു എന്റെ ആദ്യത്തെ പൈശാചിക ആരാധന. 18-വയസ്സുവരെ ഞാന്‍ അതില്‍ ഉണ്ടായിരുന്നു. ശേഷം, ആഗോളതലത്തിലുള്ള 'ലോക സാത്താന്‍ സഭ'യില്‍ചേര്‍ന്നു. സാമാന്യം വലിയ സാത്താന്‍ സംഘത്തില്‍, സംഘത്തിനു വേണ്ടി മന്ത്രവാദം നടത്തുന്നവരുണ്ട്. അതില്, ഞാൻ കൈവശമാക്കിയ സ്ഥാനമാണ് 'മഹാമാന്ത്രികൻ' എന്നത്. ഈ ആഭിചാരകര്‍മത്തിന് ചിലപ്പോള്‍ ഒരാള്‍ മാത്രമേ കാണുകയുള്ളൂ, ചിലപ്പോള്‍ പത്തുപേര്‍ വരെ. മഹാമാന്ത്രികര്‍ സാധാരണയായി രണ്ടിനും അഞ്ചിനുമിടയില്‍. ലോകത്ത് എവിടേയും സഞ്ചരിച്ച് ആളുകള്‍ എന്താണോ ആവശ്യപ്പെടുന്നത് ആ മന്ത്രകര്‍മ്മം ചെയ്തു കൊടുക്കുക, അതാണ് ഞങ്ങളുടെ ജോലി. സാത്താന്‍ സേവയിലെ ആളുകള്‍ എന്നു പറഞ്ഞാല്‍ സിനിമാതാരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, ധനികര്‍, നൃത്തസംഗീതതാരങ്ങള്‍ എന്നിവരൊക്കെ ഉള്‍പ്പെടും. ഇതിന്‍റെയൊക്കെ പ്രതിഫലം നിങ്ങളുടെ ചിന്തകള്‍ക്ക് അതീതമാണ്. (ഒന്നിനും ഉപകരിക്കാത്ത ആ പണം കൊണ്ട് നരകം മാത്രമേ നേടാന്‍ കഴിയൂയെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നു) #{blue->n->n->പ്രതിനിധി:}# സാത്താൻ സേവാസംഘത്തില്‍, താങ്കള്‍ ഒരു മഹാമാന്ത്രികനായിരുന്നു എന്നു പറഞ്ഞല്ലോ. ഈ സ്ഥാനത്ത് എത്തപ്പെട്ടത് എങ്ങനെയായിരുന്നെന്ന് ഒന്ന് ചുരുക്കിപ്പറയാമോ? #{blue->n->n->കിംഗ്:-}# എന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍, സാത്താനേ നേരിട്ട് തിരഞ്ഞെടുക്കുന്നവരാണ് മഹാമാന്ത്രികര്‍. പത്താം വയസ്സുമുതലാണ് ഞാന്‍ മന്ത്രവാദം തുടങ്ങിയത്, 21-ആയപ്പോഴേക്കും, മഹാമാന്ത്രികനായി. ആഗോളസാത്താന്‍ സേവക്കാരുടെ കൂട്ടായ്മയില്‍ 12 വര്‍ഷത്തോളം ഉണ്ടായിരുന്നു. ഏന്‍റെ ബാല്യ കാലഘട്ടത്തില്‍ മാജിക്ക് എന്നതിനെക്കാലുപരി അത് നടത്തുന്ന മജീഷ്യന്‍മാരോട് വല്ലാത്ത ഒരു അടുപ്പം എനിക്കു തോന്നിയിട്ടുണ്ട്. നമ്മുക്ക് കാര്യത്തിലേക്ക് തിരിച്ചു വരാം, സാത്താന്‍ നിങ്ങളെ തിരഞ്ഞെടുത്തു എന്നിരിക്കട്ടെ; ഈ പൈശാചിക സഭക്ക് ഒരു CEOയും ഡയറക്ടര്‍ ബോര്‍ഡും ഉണ്ട്. CEO വിവരം നിങ്ങളെ അറിയിക്കുന്നു, അതിന്‍റെ തുടര്‍പ്പടിയെന്നോണം നിങ്ങള് ചെന്ന് CEO യേയും ഡയറക്ടര്‍മാരെയും കാണുന്നു. നിങ്ങളെ തിരഞ്ഞെടുത്ത വിവരം അവര്‍ നിങ്ങളോട് പറയും. ഒരു മഹമാന്ത്രികന്റെ ചുമതലകളെന്തെല്ലാമെണെന്ന് വിവരിക്കുന്ന ഒരു പുസ്തകം നിങ്ങള്‍ക്കു തരും. ജോലി സ്വീകരിക്കണമെന്നോ, വേണ്ടെന്നോ നിങ്ങള്‍ക്ക് തീരുമാനിക്കാം. ആരെങ്കിലും ജോലി നിരസിച്ചതായി എന്റെ അറിവിലില്ല. അത്രക്ക് പൈശാചികമായ സ്വാധീനമാണ് അവരിലുള്ളത്. #{blue->n->n->പ്രതിനിധി:}# പൈശാചിക കര്‍മ്മങ്ങളില്‍ ഗര്‍ഭഛിദ്രത്തിന്റെ സ്ഥാനം എന്താണ് ? ഇങ്ങനെയുള്ള ഗര്‍ഭഛിദ്രപ്രവര്‍ത്തിയില്‍ എപ്പോഴാണ് താങ്കള്‍ ഭാഗഭാക്കായത്? #{blue->n->n->കിംഗ്:}# എന്റെ കുടുംബത്തില്‍ ഒരിക്കല്‍ മറ്റാരെയോപറ്റി സംസാരിച്ചുകൊണ്ടിരിക്കവെ, എന്റെ മാതാപിതാക്കള്‍ 'ഗര്‍ഭഛിദ്രം' എന്ന ഒരു വാക്ക് പിറുപിറുക്കുന്നത് ഞാൻ കേള്‍ക്കാനിടയായി. അവര്‍ രഹസ്യമായി സംസാരിച്ചത് കൊണ്ട് അതൊരു ചീത്ത വാക്കാണെന്ന് ഞാന്‍ ധരിച്ചു. മറ്റൊരിടത്തും ഇതു ഞാൻ കേട്ടിട്ടുമില്ല. എനിക്ക് 14 വയസ് തികഞ്ഞ ഉടനെ തന്നെ ഒരു ഗര്‍ഭഛിദ്രം നടത്താന്‍ പോകുകയാണെന്ന് സാത്താന്‍സേവാസംഘാംഗങ്ങള്‍ എന്നോടു പറഞ്ഞു. 12-നും 15-നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളും 18 വയസ്സിനുമേല്‍ പ്രായമുള്ള ഗര്‍ഭണിയായ ഒരു സ്ത്രീ അംഗവും ചേര്‍ന്നുള്ള ഒരു കൂട്ടായ്മ ആയിരിന്നു അത്. എന്നോടു ഈ വിവരം പറഞ്ഞപ്പോള്‍ ഗര്‍ഭഛിദ്രം എന്താണെന്ന് യാതൊരു പിടിയുമില്ലായിരുന്നു. അതുകൊണ്ട് സാംഘാംഗങ്ങളോട് ഇതെന്താണെന്ന് ചോദിച്ചപ്പോള്‍, എനിക്കു കിട്ടിയ മറുപടി ഇതായിയിരിന്നു, "വയറ്റില്‍ ഒരു കുഞ്ഞുണ്ടെന്നും, ഞാന്‍ അതിനെ കൊല്ലണമെന്നുമായിരുന്നു". വൈദ്യ ക്രമീകരണങ്ങളുള്ളതിനാല്‍ ഒരു നഴ്സും ഒരു ഗര്‍ഭഛിദ്രവിദഗ്ധനായ ഡോക്ടറും എന്നെ സഹായിക്കാനുണ്ടെന്നും അവര്‍ പറഞ്ഞു. ''ഇത് നിയമാനുസൃതമാണോ?'' എന്നായിരുന്നു എന്റെ ചോദ്യം. "സ്ത്രീയുടെ ഉദരത്തിനുള്ളില്‍ കുഞ്ഞ് ഉള്ളടത്തോളം കാലം, അതിനെ കൊല്ലാം" ഇതാണ് എനിക്കു കിട്ടിയ മറുപടി. ഈ മിഥ്യാബോധം എന്നെ കൊടും പാപത്തിന് അര്‍ഹനാക്കി എന്നു ഞാന്‍ തുറന്നു സമ്മതിക്കുന്നു. #{blue->n->n->പ്രതിനിധി:}# എത്ര മന്ത്രവാദഭ്രൂണഹത്യകളില് താങ്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട്? #{blue->n->n->കിംഗ്:}# മഹാമാന്ത്രികനാകുന്നതിന് മുമ്പ്, 5 എണ്ണം ചെയ്തിട്ടുണ്ട്. അതിന് ശേഷം 141 എണ്ണം കൂടി. #{blue->n->n->പ്രതിനിധി:}# നിഷ്ട്ടൂരമായ ഭ്രൂണഹത്യ നടത്താനുള്ള അവസരം മൂലം പൈശാചിക കേന്ദ്രങ്ങള്‍ മന്ത്രവാദികളെ ആകര്‍ഷിക്കുന്നുണ്ടെന്നാണോ താങ്കള്‍ പറയുന്നത്? #{blue->n->n->കിംഗ്:}# തീര്‍ച്ചയായും. ജീവ സംരക്ഷണം ഉത്ഘോഷിക്കുന്നവരും നിലനിര്‍ത്താൻ വാദിക്കുന്നവരുമായ N.O.W. (The National Organization of Woman) സംഘടനയെ പറ്റി നിങ്ങള്‍ക്ക് അറിയാമല്ലോ. അവരില് പലരും wiccan എന്ന ആഭിചാര പ്രസ്ഥാനത്തിലെ സംഘാംഗങ്ങളാണ്. അവര്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നവരെ പീഢിപ്പിക്കാനോ, കൊല്ലാന് പോലും മടിയില്ലയെന്ന് ചില സംഭവങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, സ്ത്രീയുടെ സംരക്ഷണത്തിനായി, എന്തിനേയും നശിപ്പിക്കാം. സ്ത്രീ വ്യക്തിത്വത്തെ ആരാധനാരൂപമായി, ഭൂമീദേവിയായി അവര്‍ കാണുന്നു; കുഞ്ഞ് പിറന്നാല്‍ അമ്മ മരിക്കുമെന്ന സാഹചര്യം വരുമ്പോള്‍, കുട്ടിയുടെ നാശം ഇക്കൂട്ടര്‍ക്ക് ഒരു ആഭിചാര ക്രിയയായി മാറുന്നു. വിശുദ്ധിയില്‍ ആകൃഷ്ടരായി, ദൈവവേല ചെയ്യാന്‍ കത്തോലിക്കാ പുരുഷന്മാര്‍ പൗരോഹിത്യം സ്വീകരിക്കുന്നതുപോലെ, ഗര്‍ഭഛിദ്രം സാത്താന്‍ സേവകരെ ആകര്‍ഷിക്കുന്നതിനാല്‍ അവര്‍ സാത്താന്റെ പൗരോഹിത്യം സ്വീകരിക്കുന്നു. #{blue->n->n->പ്രതിനിധി:}# ഗര്‍ഭഛിദ്രം നടത്തിക്കൊണ്ടിരിക്കെ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ഒരു ശക്തിക്കുറവ് എപ്പോഴെങ്കിലും താങ്കള്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടോ? അല്ലെങ്കില്‍, ക്രിസ്ത്യാനികൾ പ്രാര്‍ത്ഥിക്കുന്നത് മന്ത്രവാദകര്‍മ്മത്തെ ബാധിച്ചിട്ടുണ്ടോ? #{blue->n->n->കിംഗ്:}# ഉണ്ട്. പല പ്രാവശ്യം. ഒരിക്കല്‍, ഞാൻ ഗര്‍ഭഛിദ്ര കേന്ദ്രത്തിലെത്തിയപ്പോള്‍, തെരുവിന്റെ ഇരുവശങ്ങളിലും ജനങ്ങള്‍ നില്ക്കുന്നുണ്ടായിരിന്നു. അതിനോടു ചേര്‍ന്ന് തന്നെ കുറച്ചു ആള്‍ക്കാര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു; ഞാന്‍ നിന്നിരുന്ന വശത്ത്, ഗര്‍ഭഛിദ്രത്തിന് അനുകൂലമായി നിലകൊണ്ടിരിന്ന ജനങ്ങള്‍, പ്രാര്‍ത്ഥിക്കുന്നവരുടെ നേരെ ആക്രോശം മുഴക്കുകയും അവരെ തെറി പറയുകയും ചെയ്യുമായിരിന്നു. ഞങ്ങള്‍ അകത്തുകയറിയപ്പോള്‍, മറുവശത്തുള്ളവരെല്ലാം മുട്ടിന്മേല്‍ നില്ക്കുകയായിരുന്നു. അന്ന് ഞങ്ങള്‍ നിശ്ചയിച്ചിരുന്ന ആഭിചാരിക ഗര്‍ഭഛിദ്രം തുടരാന്‍ കഴിഞ്ഞില്ല. ഏന്‍റെ അനുഭവത്തില്‍, പല തവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. വിചിത്രമെന്ന് പറയട്ടെ, വെളിയില്‍ നടന്നുകൊണ്ടിരുന്ന പ്രാര്‍ത്ഥന മൂലമാണ് ഈ മൂന്ന് ഉദ്യമങ്ങളും നടക്കാതെ പോയതെന്ന് എനിക്ക് മനസ്സിലായി. #{blue->n->n->പ്രതിനിധി:}# ഈ കാലഘട്ടത്തില്‍ അകത്ത് മന്ത്രവാദമോ ഗര്‍ഭഛിദ്രമോ നടക്കുന്നുണ്ടെന്ന് സംശയിച്ച്, കേന്ദ്രത്തിന്റെ പുറത്ത് പ്രാര്‍ത്ഥന നടത്തുന്നവര്‍ക്ക് നല്കാനുള്ള താങ്കളുടെ ഉപദേശം എന്താണ്? #{blue->n->n->കിംഗ്:}# ഒന്നാമത്തേത്, നിങ്ങളുടെ പ്രാര്‍ഥന നിറുത്തരുത് ! കാരണം, അകത്തെ കര്‍മ്മങ്ങള്‍ക്ക് വെളിയിലുള്ളവരെ ഉപദ്രവിക്കാൻ കഴിയുകയില്ല. അവിടെ മുഴുവനും പിശാചുക്കളുണ്ടെന്നത് ശരിയാണ്, പക്ഷെ, കഴുത്തില്‍ കയറിട്ട് ബന്ധിക്കപ്പെട്ട ഒരു പട്ടിയെപ്പോലെയാണ് സാത്താനെന്ന് ഓര്‍ക്കുക. കയറിന്റെ നീളത്തിന്റെ ഉള്ളില്‍ നിങ്ങളെ കിട്ടിയില്ലെങ്കില്‍, കടിക്കാൻ പറ്റുകയില്ല. എന്തെങ്കിലും കാരണവശാല്‍ ഉള്ളിലേക്ക് പോകുന്നെങ്കില്‍, ദൈവീക കൃപയില്‍ നിറഞ്ഞ അവസ്ഥയിലായിരിക്കണം. വെഞ്ചരിച്ച ഒരു കുപ്പി വിശുദ്ധ ജലം കൈയ്യില്‍ കരുതുക. വെഞ്ചരിച്ച വെള്ളത്തിന്റെ ശക്തി എത്രവലുതാണെന്ന് നമ്മില്‍ പലര്‍ക്കും അറിയില്ല. നിര്‍ബന്ധമായും, അവിടെ വരുമ്പോഴും, പോകുമ്പോഴും, നിങ്ങളുടെ മേല്‍ തളിക്കുക. നിങ്ങളുടെ കുടുംബാംഗങ്ങളുടെ എല്ലാവരുടേയും മേല്‍ തളിക്കുക. വിശുദ്ധ കൂര്‍ബ്ബാന സ്വീകരിച്ച ശേഷമാണ് പ്രാര്‍ഥനാ ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ വരുന്നതെങ്കില്, അതാണ് ഏറ്റവും നല്ലത്. ജപമാല എപ്പോളും കൂടെ കരുതുക. 100% ഞാന്‍ ഉറപ്പിച്ച് പറയുന്നു, വിശുദ്ധ കുര്‍ബാനയുടെയും ജപമാലയുടെയും ശക്തിയാല്‍ സാത്താനെ ആക്രമിച്ചു കീഴ്പ്പെടുത്താന്‍ എളുപ്പത്തില്‍ നമ്മുക്ക് സാധിയ്ക്കും. പിശാച് പേടിക്കുന്ന പല കാര്യങ്ങളുണ്ട്: പ്രധാനമായും, ഒരു തികഞ്ഞ കത്തോലിക്ക വിശ്വാസിയെ അവന് ഭയമാണ്; വിശ്വാസം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്ന ഒരു കത്തോലിക്കന് ആത്മീയയുദ്ധം എന്താണെന്ന് പൂര്‍ണ്ണമായും അറിയാം. ജപമാലയെ രക്ഷാകവചമാക്കിയ ഒരാളിനോട് പിശാച് യുദ്ധം ചെയ്യുകയില്ല. #{blue->n->n->പ്രതിനിധി:}# എങ്ങനെയാണ് ക്രിസ്തുവിലേക്ക് അടുത്തതെന്ന് വിശദീകരിക്കാമോ ? #{blue->n->n->കിംഗ്:}# സ്വന്തമായി ഒരു ആഭരണശാല ആരംഭിച്ച ഭാര്യ കൈറ്റീയുമൊപ്പം ജീവിച്ച് വരുകയായിരിന്നു ഞാന്‍. അന്നും ആഭിചാര കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതില്‍ ഞാന്‍ മുടക്കം വരുത്തിയിരിന്നില്ല. 2008 ജനുവരിയിലാണ് അത്ഭൂതകരമായ നവീകരണം എന്‍റെ ജീവിതത്തിലുണ്ടായത്. ഒരു സ്ത്രീ ഒരു ജോഡി കമ്മല്‍ വാങ്ങാന്‍ എന്‍റെ കടയിലേക്ക് വന്നു. വില്പന പൂര്‍ത്തിയാക്കി ഇതര ജോലികളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയ എനിക്കു ഒരു കാശുരൂപം തന്നു കൊണ്ട് ആ സ്ത്രീ ഇങ്ങനെ പറഞ്ഞു, "പരിശുദ്ധ അമ്മ നിങ്ങളെ തന്‍റെ സൈന്യത്തിലേക്ക് ക്ഷണിക്കുന്നു", തുടര്‍ന്നു ആ സ്ത്രീ, എന്‍റെ കഴിഞ്ഞ കാല ജീവിതത്തെ പറ്റി വളരെ വ്യക്തമായി പറഞ്ഞു, വളരെ അത്ഭുദകരമായി അതെനിക്ക് തോന്നി. കാരണം ഞാന്‍ നടത്തിയ ഗര്‍ഭഛിദ്രത്തെ പറ്റിയും ആഭിചാരിക പ്രവര്‍ത്തികളെ പറ്റിയും ആ സ്ത്രീ വളരെ വ്യക്തമായി പറഞ്ഞിരിന്നു. ഞൊടിയിടയില്‍ പെട്ടെന്നു തന്നെ ആ സ്ത്രീക്കു രൂപമാറ്റം സംഭവിച്ചു അവള്‍ യേശു ക്രിസ്തുവായി മാറുന്നതുപോലെ എനിക്കു തോന്നി. ആദ്യമായി വലിയ ദൈവീക ദര്‍ശനം ലഭിച്ച എന്‍റെ ജീവിതം മാറി മറഞ്ഞത് ആ നിമിഷം മുതലാണെന്ന് നിസംശയം പറയാം. 'വലിയ ദൈവീകനുഭവവും പരിശുദ്ധ അമ്മയുടെ അത്ഭുത മെഡലും' സഖാരിയുടെ എല്ലാ മുന്‍ധാരണകളേയും എടുത്തു മാറ്റാനുതകുന്നതായിയിരിന്നു. തുടര്‍ന്നു വെര്‍മണ്ടിലുള്ള വി.ഫ്രാന്‍സിസ് സേവ്യര്‍ കത്തോലിക്കാപള്ളിയില്‍ അദ്ദേഹം ക്രമമായി പോകാൻ തുടങ്ങി. 2008 മെയ് മാസത്തിൽ (പരിശുദ്ധ അമ്മക്ക് പ്രത്യകം മാറ്റിവെച്ച മാസം) സഖാരി കിംഗ് കത്തോലിക്കാ സഭയില്‍ അംഗമായിത്തീര്‍ന്നു! അങ്ങനെ നീണ്ട 26 വര്‍ഷത്തെ ഗൂഢ ആഭിചാരിക ബന്ധത്തിന് ശേഷം, സഖാരി യേശുക്രിസ്തുവിന്റെ പടയാളിയായിത്തീര്‍ന്നു; ഇതിനോടകം തനിക്കു ലഭിച്ച അറിവ് ദൈവജനത്തിനായി പങ്ക് വയ്ക്കാനും, യേശു ക്രിസ്തു വിലൂടെ മാത്രമേ രക്ഷയുള്ളൂ എന്നു ലോകത്തോട് പ്രഘോഷിക്കാനും അദ്ദേഹം തീവ്രമായി പരിശ്രമിക്കുന്നു. സഖാരിയുടെ ഈ സാക്ഷ്യം, നാം പലപ്പോഴും വിസ്മരിച്ചു കളയുന്ന വലിയ സത്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു:- #{red->n->n->1. സാത്താൻ എന്നത് നിലനിൽക്കുന്ന ഒരു സത്യമാണ്; അത് ഒരു കെട്ടുകഥയല്ല. യേശു ക്രിസ്തുവിന്റെ നാമത്തിലുള്ള പ്രാർത്ഥനയിലൂടെ പിശാചിന്റെ എല്ലാ പ്രവർത്തനങ്ങളെയും നമുക്ക് പരാജയപ്പെടുത്താൻ സാധിക്കും. 2. മാമ്മോദീസ സ്വീകരിച്ച ഓരോ വിശ്വാസിയും തങ്ങൾക്കുളള ഈ വലിയ ശക്തിയെ പറ്റിയും ആധികാരത്തെപറ്റിയും ബോധ്യമുള്ളവരായിരിക്കണം. 3. ഒരു തികഞ്ഞ കത്തോലിക്ക വിശ്വാസിയെ കണ്ട് സത്താനാണ് ഭയന്നു വിറക്കുന്നത്; കാരണം കത്തോലിക്ക സഭ ക്രിസ്തുവിനാൽ സ്ഥാപിതമാണ്, കൂടാതെ ഒരു കത്തോലിക്ക വിശ്വാസിക്ക് ദൈവം നല്കിയിരിക്കുന്ന ഏറ്റവും വലിയ ആയുധങ്ങളാണ് വിശുദ്ധ കുർബ്ബാനയും ജപമാലയും. 4. വിശുദ്ധ ജലം തളിച്ചുള്ള വെഞ്ചരിപ്പിന്റെ ശക്തി വളരെ വലുതാണ് എന്ന് നാം ഒരിക്കലും മറന്നു കൂടാ. 5. വിശുദ്ധ പൗലോസ് നമ്മെ പഠിപ്പിക്കുന്നതുപോലെ പിശാചിനെതിരെയുള്ള പോരാട്ടത്തിൽ നമുക്ക് ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കാം (എഫേ 6:11). അതിനായി നിരന്തരം പ്രാർത്ഥിക്കുകയും വചനം പഠിക്കുകയും ചെയ്യാം; സഭയുടെ കൂദാശകളോടും മറ്റ് വചന ശുശ്രൂഷകളോടും നമ്മെയും നമ്മുടെ കുടുംബത്തെയും നിരന്തരം ചേർത്ത് നിറുത്താം.}# ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! (സഖാരിയുടെ Web Site: www.allsaintsministry.org)
Image: /content_image/Mirror/Mirror-2016-01-10-03:39:42.jpg
Keywords: സാത്താന്‍, പിശാച
Content:
591
Category: 1
Sub Category:
Heading: കണ്ണീരൊപ്പാന്‍, കൃപകള്‍ ചൊരിയാന്‍, കുടുംബങ്ങള്‍ക്കായി, കുട്ടികള്‍ക്കായി സെക്കന്‍ഡ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍
Content: യു.കെ.യിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ കണ്ണീരൊപ്പാനും അനേകായിരം കുട്ടികളുടെ ഹൃദയത്തില്‍ വചനശക്തി നിറയുവാനും കര്‍ത്താവ് നല്‍കിയ ശുശ്രൂഷ - സെക്കന്‍ഡ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍ - ഈ ശനിയാഴ്ച ബഥേല്‍ സെന്‍ററില്‍ നടത്തപ്പെടും. വിശ്വാസ തീര്‍ത്ഥാടനം പോലെ എല്ലാ വിഭാഗങ്ങളിലും ഉള്‍പ്പെട്ട സഭാമക്കള്‍ക്ക് ഒന്നിച്ചു ചേരുവാനും ദൈവസന്നിധിയില്‍ 2015-ല്‍ കര്‍ത്താവ് ചൊരിഞ്ഞ നിരവധി നന്മകള്‍ക്ക് നന്ദി പറയുവാനും പുത്തന്‍ വര്‍ഷത്തെ കൂടുതല്‍ പ്രത്യാശയോടും സമര്‍പ്പണത്തോടും കൂടി സ്വീകരിക്കുവാന്‍ ഈ കണ്‍വെന്‍ഷന്‍ കാരണമാകും. അത്ഭുതകരമായ നിരവധി സാക്ഷ്യങ്ങളാണ് ഡിസംബര്‍മാസ കണ്‍വെന്‍ഷനില്‍ പങ്കുവയ്ക്കപ്പെട്ടത്. അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും മാനസാന്തരങ്ങളിലൂടെയും ഇന്നും ജീവിക്കുന്ന യേശുവിനെ രുചിച്ചറിയാന്‍ - തലമുറകള്‍ക്ക് വിശ്വാസ കൈമാറ്റം നടത്തുവാന്‍ ഈ ദൈവവചന ശുശ്രൂഷയെ പരിശുദ്ധാത്മാവ് നയിക്കുന്നു. ശുശ്രൂഷകളിലൂടെ ലഭിക്കുന്ന ആത്മീയ ചൈതന്യവും തീക്ഷ്ണതയും ഇടവക സമൂഹങ്ങള്‍ക്കും ദേശങ്ങള്‍ക്കും നല്‍കിക്കൊണ്ട് നവീകരണ ശുശ്രൂഷകളുടെ ശക്തമായ ആവശ്യകതയും പ്രാധാന്യവും വെളിപ്പെടുത്തുന്ന നൂറു കണക്കിന് കുടുംബങ്ങളുടെ സാക്ഷ്യജീവിതം സെക്കന്‍ഡ് സാറ്റര്‍ഡേ കാലഘട്ടത്തിന് സമ്മാനിക്കുന്ന ദൈവിക നന്മയായി മാറുന്നു. ഫാ. സോജി ഓലിക്കലും റോമില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ Rev. Dr. ലാലു ഓലിക്കലും മലയാള ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുമ്പോള്‍ യൂറോപ്പിലെ അറിയപ്പെടുന്ന വചനപ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ഫാ. പാറ്റ് കോളിന്‍സ് ഇംഗ്ലീഷ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ദൈവസന്നിധിയിലേക്ക് കടന്നുപോയ അലന്‍റെ കുടുംബം നിത്യതയുടെ മഹത്വം ഏറ്റുപറഞ്ഞ് ശുശ്രൂഷകളുടെ ഭാഗമായി മാറും. ദൈവകൃപയും നന്മകളും നിറഞ്ഞ അനുഗ്രഹ ദിനങ്ങള്‍ക്കായി കരങ്ങള്‍ കോര്‍ക്കാം. ദൈവകാരുണൃത്തിന്‍റെ തണലിലേക്ക് സെഹിയോൻ ടീം അംഗങ്ങൽ ഏവരേയും സ്വാഗതം ചെയ്തു.
Image: /content_image/News/News-2016-01-06-12:10:29.JPG
Keywords: second saturday, pravachaka sabdam
Category: 1
Sub Category:
Heading: കണ്ണീരൊപ്പാന്‍, കൃപകള്‍ ചൊരിയാന്‍, കുടുംബങ്ങള്‍ക്കായി, കുട്ടികള്‍ക്കായി സെക്കന്‍ഡ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍
Content: യു.കെ.യിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ കണ്ണീരൊപ്പാനും അനേകായിരം കുട്ടികളുടെ ഹൃദയത്തില്‍ വചനശക്തി നിറയുവാനും കര്‍ത്താവ് നല്‍കിയ ശുശ്രൂഷ - സെക്കന്‍ഡ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍ - ഈ ശനിയാഴ്ച ബഥേല്‍ സെന്‍ററില്‍ നടത്തപ്പെടും. വിശ്വാസ തീര്‍ത്ഥാടനം പോലെ എല്ലാ വിഭാഗങ്ങളിലും ഉള്‍പ്പെട്ട സഭാമക്കള്‍ക്ക് ഒന്നിച്ചു ചേരുവാനും ദൈവസന്നിധിയില്‍ 2015-ല്‍ കര്‍ത്താവ് ചൊരിഞ്ഞ നിരവധി നന്മകള്‍ക്ക് നന്ദി പറയുവാനും പുത്തന്‍ വര്‍ഷത്തെ കൂടുതല്‍ പ്രത്യാശയോടും സമര്‍പ്പണത്തോടും കൂടി സ്വീകരിക്കുവാന്‍ ഈ കണ്‍വെന്‍ഷന്‍ കാരണമാകും. അത്ഭുതകരമായ നിരവധി സാക്ഷ്യങ്ങളാണ് ഡിസംബര്‍മാസ കണ്‍വെന്‍ഷനില്‍ പങ്കുവയ്ക്കപ്പെട്ടത്. അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും മാനസാന്തരങ്ങളിലൂടെയും ഇന്നും ജീവിക്കുന്ന യേശുവിനെ രുചിച്ചറിയാന്‍ - തലമുറകള്‍ക്ക് വിശ്വാസ കൈമാറ്റം നടത്തുവാന്‍ ഈ ദൈവവചന ശുശ്രൂഷയെ പരിശുദ്ധാത്മാവ് നയിക്കുന്നു. ശുശ്രൂഷകളിലൂടെ ലഭിക്കുന്ന ആത്മീയ ചൈതന്യവും തീക്ഷ്ണതയും ഇടവക സമൂഹങ്ങള്‍ക്കും ദേശങ്ങള്‍ക്കും നല്‍കിക്കൊണ്ട് നവീകരണ ശുശ്രൂഷകളുടെ ശക്തമായ ആവശ്യകതയും പ്രാധാന്യവും വെളിപ്പെടുത്തുന്ന നൂറു കണക്കിന് കുടുംബങ്ങളുടെ സാക്ഷ്യജീവിതം സെക്കന്‍ഡ് സാറ്റര്‍ഡേ കാലഘട്ടത്തിന് സമ്മാനിക്കുന്ന ദൈവിക നന്മയായി മാറുന്നു. ഫാ. സോജി ഓലിക്കലും റോമില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ Rev. Dr. ലാലു ഓലിക്കലും മലയാള ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുമ്പോള്‍ യൂറോപ്പിലെ അറിയപ്പെടുന്ന വചനപ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ഫാ. പാറ്റ് കോളിന്‍സ് ഇംഗ്ലീഷ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ദൈവസന്നിധിയിലേക്ക് കടന്നുപോയ അലന്‍റെ കുടുംബം നിത്യതയുടെ മഹത്വം ഏറ്റുപറഞ്ഞ് ശുശ്രൂഷകളുടെ ഭാഗമായി മാറും. ദൈവകൃപയും നന്മകളും നിറഞ്ഞ അനുഗ്രഹ ദിനങ്ങള്‍ക്കായി കരങ്ങള്‍ കോര്‍ക്കാം. ദൈവകാരുണൃത്തിന്‍റെ തണലിലേക്ക് സെഹിയോൻ ടീം അംഗങ്ങൽ ഏവരേയും സ്വാഗതം ചെയ്തു.
Image: /content_image/News/News-2016-01-06-12:10:29.JPG
Keywords: second saturday, pravachaka sabdam
Content:
592
Category: 1
Sub Category:
Heading: ഹിന്ദു തീവ്രവാദികളുടെ അക്രമങ്ങളിൽ ജീവൻ നഷ്ടപ്പെട്ട നൂറോളം ക്രൈസ്തവർക്ക് വിശുദ്ധപദവി നൽകാൻ ഔദ്യോഗികമായി ആലോചനകൾ ആരംഭിച്ചു.
Content: ഒഡീഷയിൽ 2008-ൽ ഹിന്ദു തീവ്രവാദികൾ ക്രൈസ്തവർക്കെതിരെ നടത്തിയ അക്രമങ്ങളിൽ ജീവൻ നഷ്ടപ്പെട്ട നൂറോളം ക്രൈസ്തവർക്ക് വിശുദ്ധപദവി നൽകാൻ ഔദ്യോഗികമായി ആലോചനകൾ ആരംഭിതായി Catholic News റിപ്പോർട്ട് ചെയ്യുന്നു. "ഈ തീരുമാനം വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ച ആ സഹോദരങ്ങളുടെ ബന്ധുക്കൾക്കുമാത്രമല്ല, നമുക്കെല്ലാവർക്കും അതിവസന്തോഷം നൽകുന്നു. ആ വിശ്വാസികൾ വിസ്മരിക്കപ്പെട്ടിട്ടില്ല എന്നത് ക്രൈസ്തവർക്കെല്ലാം അഭിമാനം നൽകുന്നു." ആർച്ച് ബിഷപ്പ് ജോൺ ബർവ പറഞ്ഞു. "അതീവ ദാരുണമായാണ് അവരെല്ലാം ജീവൻ വെടിഞ്ഞത്. പക്ഷേ, അവരുടെ ധീരമായ വിശ്വാസ സാക്ഷ്യം സഭയ്ക്ക് ഒരു പുതു ജീവനും വിശ്വാസത്തിനു തന്നെ ഒരു നവചൈതന്യവും നൽകുന്നു. ആ സഹോദരങ്ങളുടെ കുടുംബാംഗങ്ങൾക്കും ഇത് അഭിമാനിക്കാവുന്ന ഒരു വസ്തുതയാണ്." ഒഡീഷയിലെ കട്ടക് ഭുവനേശ്വർ രൂപതയുടെ അധിപനും, കൺന്റെമാൽ ക്രൈസ്തവ രക്തസാക്ഷികൾക്ക് വിശുദ്ധപദവി നൽകുന്ന വിഷയത്തിന്റെ നിർവ്വാഹകനുമാണ് ആർച്ച് ബിഷപ്പ് ബർവ . ബോംബെ ആർച്ച് ബിഷപ്പും മാർപാപ്പയുടെ 'Council of Nine'ലിലെ അംഗവുമായ കർദ്ദിനാൾ ഒസ്വാൾഡ് ഗ്രഷ്യസ് ആണ് ആർച്ച് ബിഷപ്പ് ബർവയ്ക്ക് കൺന്റെമാൽ രക്തസാക്ഷികളുടെ വിശുദ്ധപദവി വിഷയവുമായി മുന്നോട്ടു പോകാൻ അനുമതി നൽകിയത്. ഹിന്ദു സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ നേതാവ് സ്വാമി ലക്ഷമണാനന്ദ വധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ ലഹളയിലാണ് മതന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം ആക്രമീക്കപ്പെട്ടതും നൂറോളം ക്രൈസ്തവർ അത്യന്തം നിഷ്ഠൂരമായി വധിക്കപ്പെട്ടതും. ലഹളയെ തുടർന്നുള്ള മാസങ്ങളിൽ 56000 ക്രൈസ്തവർക്ക് വീട് വിട്ട് ഓടി പോകേണ്ടി വന്നു. അവർ കാടുകളിൽ അഭയം പ്രാപിച്ചു. 6500 വീടുകളും 395 ദേവാലയങ്ങളും നശിപ്പിക്കപ്പെട്ടു. ഹിന്ദുമതത്തിലേക്ക് മതപരിവർത്തനത്തിന് വിസമ്മതിച്ചവരിൽ നൂറോളം ക്രൈസ്തവർ അതിനീചമായി വധിക്കപ്പെട്ടു. ആയിരക്കണക്കിന് ക്രൈസ്തവർ ഇപ്പോഴും ഭയം മൂലം നാട്ടിലേക്ക് മടങ്ങി വന്നിട്ടില്ല. നിർബന്ധിത മതപരിവർത്തനത്തിന് വിധേയരായ ക്രിസ്ത്യാനികൾ, ഹിന്ദുക്കളായി ജീവിച്ചു കൊണ്ട്, രഹസ്യമായി ക്രൈസ്തവ വിശ്വാസം ആചരിക്കുന്നതായും നമുക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്. രക്തസാക്ഷിത്വം വരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും, മരിച്ചവർ അനുഭവിക്കേണ്ടി വന്ന ക്രൂരതകൾ വിവരിച്ചു. മതപരിവർത്തനം ആവശ്യപ്പെട്ടുകൊണ്ടുള്ള പീഠനങ്ങൾ, ചില സന്ദർഭങ്ങളിൽ എല്ലാ അതിരുകളും ലംഘിച്ചുള്ളതായിരുന്നു. ശരീരഭാഗങ്ങൾ ഓരോന്നായി വെട്ടിമുറിച്ചു കൊലപ്പെടുത്തിക്കൊണ്ടാണ് പീഠകർ വിശ്വാസ സ്ഥിരതയോട് പ്രതികരിച്ചത്. കഴിഞ്ഞ നവംബറിൽ, താൻ കൺന്റെമാൽ രക്തസാക്ഷികളിൽപ്പെട്ട ഒരാളുടെ വിധവയെ കാണുവാൻ ഇടയായ കാര്യം, കർഡിനാൾ ഗ്രഷ്യസ് വിവരിച്ചു. അതിനു ശേഷമാണ് കൺന്റെമാൽ രക്തസാക്ഷിത്വം, ഔദ്യോഗികമായ പഠനത്തിനും വിശുദ്ധപദവിയുടെ പരിഗണനയ്ക്കും വിധേയമാക്കാൻ തീരുമാനിച്ചത് എന്ന് അദ്ദേഹം അറിയിച്ചു. വിശുദ്ധപദവി പരിഗണിക്കുന്ന സമിതിയിലെ പ്രീഫെക്ടായ കർഡിനാൾ എയ്ഞ്ചലോ അമാറ്റോ, കൺന്റെമാൽ വിഷയം പിതാവിനോട് സംസാരിക്കുമെന്ന് അറിയിച്ചു. കൺന്റെമാൽ രക്തസാക്ഷികളുടെ വിശുദ്ധനമീകരണത്തിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു. അവർക്ക് വേണ്ടി ഒരു സ്മാരകം നിർമ്മിക്കുന്നതിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ഇത്തവണത്തെ ക്രിസ്തുമസ്സിൽ, ഈ പ്രദേശത്ത് ഹിന്ദുക്കൾ ഉൾപ്പടെ, ദേവാലയങ്ങളിലെത്തി എന്നുള്ളത്, മതസൗഹാർദ്ദം കുറെയൊക്കെ തിരിച്ചു വരുന്നതിന്റെ ലക്ഷണമാകാമെങ്കിലും, മതമൗലികവാദം ഇപ്പോഴും ഒരു യാഥാർത്ഥ്യമായി നിലനിൽക്കുന്നു. താൻ ബിഷപ്പായതിന് ശേഷം, അക്രമം നടന്ന സ്ഥലങ്ങളിലെ ഇടവകകൾ സന്ദർശിച്ച കാര്യം അദ്ദേഹം വിവരിച്ചു. വീടും സ്വത്തും ബന്ധുജനഞ്ചും നഷ്ടപ്പെട്ടു നിന്ന അവരെല്ലാം, ഒരേ സ്വരത്തിൽ അദ്ദേഹത്തോട് പറഞ്ഞത് ഇതാണ്: "അവർ എല്ലാം നശിപ്പിച്ചു! ഞങ്ങളുടെ വീടുകൾ, സ്വത്ത്, എല്ലാം! ഞങ്ങളുടെ പ്രീയപ്പെട്ടവരെ അവർ കൊന്നു! പക്ഷേ, അവർക്ക് ഞങ്ങളുടെ വിശ്വാസം നശിപ്പിക്കാനായില്ല! അതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്."
Image: /content_image/News/News-2016-01-06-20:58:42.jpeg
Keywords: odisha, pravachaka sabdam
Category: 1
Sub Category:
Heading: ഹിന്ദു തീവ്രവാദികളുടെ അക്രമങ്ങളിൽ ജീവൻ നഷ്ടപ്പെട്ട നൂറോളം ക്രൈസ്തവർക്ക് വിശുദ്ധപദവി നൽകാൻ ഔദ്യോഗികമായി ആലോചനകൾ ആരംഭിച്ചു.
Content: ഒഡീഷയിൽ 2008-ൽ ഹിന്ദു തീവ്രവാദികൾ ക്രൈസ്തവർക്കെതിരെ നടത്തിയ അക്രമങ്ങളിൽ ജീവൻ നഷ്ടപ്പെട്ട നൂറോളം ക്രൈസ്തവർക്ക് വിശുദ്ധപദവി നൽകാൻ ഔദ്യോഗികമായി ആലോചനകൾ ആരംഭിതായി Catholic News റിപ്പോർട്ട് ചെയ്യുന്നു. "ഈ തീരുമാനം വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ച ആ സഹോദരങ്ങളുടെ ബന്ധുക്കൾക്കുമാത്രമല്ല, നമുക്കെല്ലാവർക്കും അതിവസന്തോഷം നൽകുന്നു. ആ വിശ്വാസികൾ വിസ്മരിക്കപ്പെട്ടിട്ടില്ല എന്നത് ക്രൈസ്തവർക്കെല്ലാം അഭിമാനം നൽകുന്നു." ആർച്ച് ബിഷപ്പ് ജോൺ ബർവ പറഞ്ഞു. "അതീവ ദാരുണമായാണ് അവരെല്ലാം ജീവൻ വെടിഞ്ഞത്. പക്ഷേ, അവരുടെ ധീരമായ വിശ്വാസ സാക്ഷ്യം സഭയ്ക്ക് ഒരു പുതു ജീവനും വിശ്വാസത്തിനു തന്നെ ഒരു നവചൈതന്യവും നൽകുന്നു. ആ സഹോദരങ്ങളുടെ കുടുംബാംഗങ്ങൾക്കും ഇത് അഭിമാനിക്കാവുന്ന ഒരു വസ്തുതയാണ്." ഒഡീഷയിലെ കട്ടക് ഭുവനേശ്വർ രൂപതയുടെ അധിപനും, കൺന്റെമാൽ ക്രൈസ്തവ രക്തസാക്ഷികൾക്ക് വിശുദ്ധപദവി നൽകുന്ന വിഷയത്തിന്റെ നിർവ്വാഹകനുമാണ് ആർച്ച് ബിഷപ്പ് ബർവ . ബോംബെ ആർച്ച് ബിഷപ്പും മാർപാപ്പയുടെ 'Council of Nine'ലിലെ അംഗവുമായ കർദ്ദിനാൾ ഒസ്വാൾഡ് ഗ്രഷ്യസ് ആണ് ആർച്ച് ബിഷപ്പ് ബർവയ്ക്ക് കൺന്റെമാൽ രക്തസാക്ഷികളുടെ വിശുദ്ധപദവി വിഷയവുമായി മുന്നോട്ടു പോകാൻ അനുമതി നൽകിയത്. ഹിന്ദു സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ നേതാവ് സ്വാമി ലക്ഷമണാനന്ദ വധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ ലഹളയിലാണ് മതന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം ആക്രമീക്കപ്പെട്ടതും നൂറോളം ക്രൈസ്തവർ അത്യന്തം നിഷ്ഠൂരമായി വധിക്കപ്പെട്ടതും. ലഹളയെ തുടർന്നുള്ള മാസങ്ങളിൽ 56000 ക്രൈസ്തവർക്ക് വീട് വിട്ട് ഓടി പോകേണ്ടി വന്നു. അവർ കാടുകളിൽ അഭയം പ്രാപിച്ചു. 6500 വീടുകളും 395 ദേവാലയങ്ങളും നശിപ്പിക്കപ്പെട്ടു. ഹിന്ദുമതത്തിലേക്ക് മതപരിവർത്തനത്തിന് വിസമ്മതിച്ചവരിൽ നൂറോളം ക്രൈസ്തവർ അതിനീചമായി വധിക്കപ്പെട്ടു. ആയിരക്കണക്കിന് ക്രൈസ്തവർ ഇപ്പോഴും ഭയം മൂലം നാട്ടിലേക്ക് മടങ്ങി വന്നിട്ടില്ല. നിർബന്ധിത മതപരിവർത്തനത്തിന് വിധേയരായ ക്രിസ്ത്യാനികൾ, ഹിന്ദുക്കളായി ജീവിച്ചു കൊണ്ട്, രഹസ്യമായി ക്രൈസ്തവ വിശ്വാസം ആചരിക്കുന്നതായും നമുക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്. രക്തസാക്ഷിത്വം വരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും, മരിച്ചവർ അനുഭവിക്കേണ്ടി വന്ന ക്രൂരതകൾ വിവരിച്ചു. മതപരിവർത്തനം ആവശ്യപ്പെട്ടുകൊണ്ടുള്ള പീഠനങ്ങൾ, ചില സന്ദർഭങ്ങളിൽ എല്ലാ അതിരുകളും ലംഘിച്ചുള്ളതായിരുന്നു. ശരീരഭാഗങ്ങൾ ഓരോന്നായി വെട്ടിമുറിച്ചു കൊലപ്പെടുത്തിക്കൊണ്ടാണ് പീഠകർ വിശ്വാസ സ്ഥിരതയോട് പ്രതികരിച്ചത്. കഴിഞ്ഞ നവംബറിൽ, താൻ കൺന്റെമാൽ രക്തസാക്ഷികളിൽപ്പെട്ട ഒരാളുടെ വിധവയെ കാണുവാൻ ഇടയായ കാര്യം, കർഡിനാൾ ഗ്രഷ്യസ് വിവരിച്ചു. അതിനു ശേഷമാണ് കൺന്റെമാൽ രക്തസാക്ഷിത്വം, ഔദ്യോഗികമായ പഠനത്തിനും വിശുദ്ധപദവിയുടെ പരിഗണനയ്ക്കും വിധേയമാക്കാൻ തീരുമാനിച്ചത് എന്ന് അദ്ദേഹം അറിയിച്ചു. വിശുദ്ധപദവി പരിഗണിക്കുന്ന സമിതിയിലെ പ്രീഫെക്ടായ കർഡിനാൾ എയ്ഞ്ചലോ അമാറ്റോ, കൺന്റെമാൽ വിഷയം പിതാവിനോട് സംസാരിക്കുമെന്ന് അറിയിച്ചു. കൺന്റെമാൽ രക്തസാക്ഷികളുടെ വിശുദ്ധനമീകരണത്തിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു. അവർക്ക് വേണ്ടി ഒരു സ്മാരകം നിർമ്മിക്കുന്നതിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ഇത്തവണത്തെ ക്രിസ്തുമസ്സിൽ, ഈ പ്രദേശത്ത് ഹിന്ദുക്കൾ ഉൾപ്പടെ, ദേവാലയങ്ങളിലെത്തി എന്നുള്ളത്, മതസൗഹാർദ്ദം കുറെയൊക്കെ തിരിച്ചു വരുന്നതിന്റെ ലക്ഷണമാകാമെങ്കിലും, മതമൗലികവാദം ഇപ്പോഴും ഒരു യാഥാർത്ഥ്യമായി നിലനിൽക്കുന്നു. താൻ ബിഷപ്പായതിന് ശേഷം, അക്രമം നടന്ന സ്ഥലങ്ങളിലെ ഇടവകകൾ സന്ദർശിച്ച കാര്യം അദ്ദേഹം വിവരിച്ചു. വീടും സ്വത്തും ബന്ധുജനഞ്ചും നഷ്ടപ്പെട്ടു നിന്ന അവരെല്ലാം, ഒരേ സ്വരത്തിൽ അദ്ദേഹത്തോട് പറഞ്ഞത് ഇതാണ്: "അവർ എല്ലാം നശിപ്പിച്ചു! ഞങ്ങളുടെ വീടുകൾ, സ്വത്ത്, എല്ലാം! ഞങ്ങളുടെ പ്രീയപ്പെട്ടവരെ അവർ കൊന്നു! പക്ഷേ, അവർക്ക് ഞങ്ങളുടെ വിശ്വാസം നശിപ്പിക്കാനായില്ല! അതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്."
Image: /content_image/News/News-2016-01-06-20:58:42.jpeg
Keywords: odisha, pravachaka sabdam
Content:
594
Category: 8
Sub Category:
Heading: ശുദ്ധീകരണ സ്ഥലത്തു നിന്നും സ്വർഗ്ഗത്തിലേക്കുള്ള കവാടങ്ങള്‍ തുറക്കാം
Content: “നിന്റെ ചെവികള്‍ എനിക്കു നേരെ തിരിച്ച്, എന്നെ എത്രയും പെട്ടെന്ന്‍ രക്ഷിക്കണമേ” (സങ്കീര്‍ത്തനങ്ങള്‍ 31:2) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-7}# “മരണത്തിനു ശേഷം ശുദ്ധീകരണ സ്ഥലത്തെ പീഡകളും, സഹനങ്ങളും വഴി ആത്മാക്കള്‍ ശുദ്ധീകരിക്കപ്പെടുകയും, പിന്നീട് ശുദ്ധീകരണ സ്ഥലത്തെ വേദനകളില്‍ നിന്നും ഈ ആത്മാക്കള്‍ രക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇതില്‍ ജീവിച്ചിരിക്കുന്ന വിശ്വാസികളുടെ പ്രവര്‍ത്തനങ്ങളും അവരെ സഹായിക്കുന്നു. പ്രത്യേകമായി എടുത്ത് പറഞ്ഞാല്‍: വിശുദ്ധ കുര്‍ബ്ബാന, പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മങ്ങള്‍, ഭക്തിപൂര്‍വ്വമായ മറ്റ് പ്രവര്‍ത്തികള്‍ തുടങ്ങിയവ വഴിയായി ആത്മാക്കള്‍ മോചിതരാകുന്നു". (വിശുദ്ധ ജെറോം). #{red->n->n->വിചിന്തനം:}# തന്നില്‍ നിന്നും വേര്‍പ്പെട്ട മക്കളെ ചൊല്ലിയുള്ള തിരുസഭയുടെ സ്നേഹം, ഏറ്റവും വലിയ സമ്മാന ദാതാവായ ക്രിസ്തുവിന്റെ യോഗ്യതകളും, ഗുണഗണങ്ങളുമായി ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളെ സഹായിക്കുവാന്‍ തക്കവിധം ശക്തമാകട്ടെ. തുടക്കം മുതലേ മരിച്ചവരുടെ ഓര്‍മ്മ ദിനം വഴി തിരുസഭ മരിച്ചവരെ ആദരിച്ചു വരുന്നു. വിശുദ്ധ ലിഖിതങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് പോലെ മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളെയാണ് ഈ പ്രബോധനം അടിസ്ഥാനമാക്കിയിരിക്കുന്നത്. സ്നേഹത്തിന്റെ ഈ തടവുകാര്‍ക്കായി നിങ്ങളുടെ കരങ്ങള്‍ വിരിച്ചു പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-07-05:05:47.jpg
Keywords: വിശുദ്ധ ജെറോം
Category: 8
Sub Category:
Heading: ശുദ്ധീകരണ സ്ഥലത്തു നിന്നും സ്വർഗ്ഗത്തിലേക്കുള്ള കവാടങ്ങള്‍ തുറക്കാം
Content: “നിന്റെ ചെവികള്‍ എനിക്കു നേരെ തിരിച്ച്, എന്നെ എത്രയും പെട്ടെന്ന്‍ രക്ഷിക്കണമേ” (സങ്കീര്‍ത്തനങ്ങള്‍ 31:2) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-7}# “മരണത്തിനു ശേഷം ശുദ്ധീകരണ സ്ഥലത്തെ പീഡകളും, സഹനങ്ങളും വഴി ആത്മാക്കള്‍ ശുദ്ധീകരിക്കപ്പെടുകയും, പിന്നീട് ശുദ്ധീകരണ സ്ഥലത്തെ വേദനകളില്‍ നിന്നും ഈ ആത്മാക്കള്‍ രക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇതില്‍ ജീവിച്ചിരിക്കുന്ന വിശ്വാസികളുടെ പ്രവര്‍ത്തനങ്ങളും അവരെ സഹായിക്കുന്നു. പ്രത്യേകമായി എടുത്ത് പറഞ്ഞാല്‍: വിശുദ്ധ കുര്‍ബ്ബാന, പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മങ്ങള്‍, ഭക്തിപൂര്‍വ്വമായ മറ്റ് പ്രവര്‍ത്തികള്‍ തുടങ്ങിയവ വഴിയായി ആത്മാക്കള്‍ മോചിതരാകുന്നു". (വിശുദ്ധ ജെറോം). #{red->n->n->വിചിന്തനം:}# തന്നില്‍ നിന്നും വേര്‍പ്പെട്ട മക്കളെ ചൊല്ലിയുള്ള തിരുസഭയുടെ സ്നേഹം, ഏറ്റവും വലിയ സമ്മാന ദാതാവായ ക്രിസ്തുവിന്റെ യോഗ്യതകളും, ഗുണഗണങ്ങളുമായി ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളെ സഹായിക്കുവാന്‍ തക്കവിധം ശക്തമാകട്ടെ. തുടക്കം മുതലേ മരിച്ചവരുടെ ഓര്‍മ്മ ദിനം വഴി തിരുസഭ മരിച്ചവരെ ആദരിച്ചു വരുന്നു. വിശുദ്ധ ലിഖിതങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് പോലെ മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളെയാണ് ഈ പ്രബോധനം അടിസ്ഥാനമാക്കിയിരിക്കുന്നത്. സ്നേഹത്തിന്റെ ഈ തടവുകാര്‍ക്കായി നിങ്ങളുടെ കരങ്ങള്‍ വിരിച്ചു പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-01-07-05:05:47.jpg
Keywords: വിശുദ്ധ ജെറോം
Content:
595
Category: 1
Sub Category:
Heading: ISIS ചെയ്യുന്നത് വംശഹത്യയെന്ന് അമേരിക്കൻ ജനത
Content: സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതകൾ, UN-ന്റെ വംശഹത്യാ വ്യാഖ്യാനത്തിൽ പെടുന്നതാണെന്ന് ഭൂരിപക്ഷം US പൗരന്മാരും അഭിപ്രായപ്പെടുന്നു. മാരിയസ്റ്റ് പോൾ എന്ന സംഘടന നടത്തിയ ഒരു സർവ്വേയിൽ, ഇസ്ലാമിക് ഭീകരർ വംശഹത്യയാണ് നടത്തുന്നത് എന്ന് 55% അമേരിക്കക്കാർ പറഞ്ഞപ്പോൾ എതിർത്തത് 35 ശതമാനമാണ്. The Knights of Columbus ന്റെ CEO കാൾ ആൻറർ സൺ പറയുന്നു: "രണ്ട് രാഷ്ട്രീയ പാർട്ടികളുടെയും പ്രസിഡന്റ് സ്ഥാനാർത്ഥികളും, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഉൾപ്പടെ അമേരിക്കൻ ജനതയുടെ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്, മധ്യപൂർവ്വദേശത്ത് ഇസ്ലാമിക് സ്റ്റേറ്റ് നടത്തി കൊണ്ടിരിക്കുന്നത് വംശഹത്യയാണെന്നാണ്. " "ഇങ്ങിനെ ഒരു അഭിപ്രായ ഐക്യം ഉണ്ടായിട്ടും, കോൺഗ്രസും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും അത് വംശഹത്യയെന്ന് പ്രഖ്യാപിക്കാത്തത് മന:സാക്ഷിക്ക് നിരക്കാത്തതാണ്. ഒരു വർഷമായി അവർ ഇക്കാര്യത്തിൽ നിശ്ശബ്ദത പാലിക്കുന്നു." ഡിസംബർ 1-7 തീയതികളിലാണ് മാരിയറ്റ് പോൾ സർവ്വേ നടത്തിയത്. The Knights of Columbus എന്ന സംഘടനയാണ് സർവ്വേ സംഘടിപ്പിച്ചത് . 60% പേർ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരതയെ പറ്റി അറിയാമെന്ന് പറഞ്ഞു. സിറിയ, ഇറാക്ക്, ലിബിയ എന്നിവിടങ്ങളിൽ ക്രൈസ്തവരും മറ്റു മതന്യൂനപക്ഷങ്ങളും പീഠനമേൽക്കുന്നതിനെ പറ്റിയും അവർ കേട്ടിട്ടുണ്ട്. പ്രാകൃതമായ ഒരു ഇസ് ലാമിക് നിയമസംഹിതയാണ് അക്രമികൾ നടപ്പാക്കി കൊണ്ടിരിക്കുന്നത് എന്നും സർവ്വേയിൽ പങ്കെടുത്ത 60% പേർക്കും അറിയാമായിരുന്നു. പ്രസിഡന്റ് സ്ഥാനാർത്ഥികളായ ഹിലാരി ക്ലിന്റൺ, ടെഡ് ക്രൂസ് തുടങ്ങിയവർ സിറിയയിൽ നടക്കുന്നത് വംശഹത്യയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. യെസ്ഡ്ഡികളുടെ കാര്യത്തിൽ, സിറിയയിൽ ഇസ്ലാമിക് ഭീകരർ നടത്തുന്നത് വംശഹത്യയാണെന്ന് US പ്രഖ്യാപിക്കുമെന്ന് കരുതപ്പെടുന്നുണ്ട്. അത് മറ്റ് മതന്യൂനപക്ഷങ്ങളെ ഒഴിവാക്കിക്കൊണ്ടാകില്ല എന്ന് അമേരിക്കയിലെ മനുഷ്യാവകാശ പ്രവർത്തകർ പ്രതീക്ഷിക്കുന്നു. ഡിസംബർ 4-ാം തീയതി , മതനേതാക്കളും നിയമവിദഗ്ദരും, US സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിക്ക് എഴുതിയ കത്തിലും, സിറിയയിൽ ക്രൈസ്തവരുടെ വംശഹത്യ നടക്കുന്നതിനെ US അപലപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കർഡിനാൾ ഡൊണാൽഡ് വേൾ, കാൾ ആന്റേർസാൻ തുടങ്ങിയവരും ആ എഴുത്തിൽ ഒപ്പുവെച്ചിരുന്നു. വിവിധ മതസ്വാതന്ത്യത്തിനായുള്ള US കമ്മീഷനും, സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് വംശഹത്യ നടത്തുന്നു എന്ന് US പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വംശത്തെയോ മതത്തെയോ ഉന്മൂലനാശം ചെയ്യാനുദ്ദേശിച്ചുള്ള അക്രമ പ്രവർത്തികൾ വംശഹത്യയുടെ നിർവചനത്തിൽ ഉൾപ്പെടുന്നു എന്ന്, UN- നെറ് നിയമാവലിയിൽ പറയുന്നുണ്ട്. അമേരിക്ക വംശഹത്യാ വാദം അംഗീകരിച്ചാൽ അത് UN ന് ഇസ്ലാമിക് സ്റ്റേറ്റിനെ ആ ഗണത്തിൽ പെടുത്താൻ പ്രേരകമാകും എന്ന് കരുതപ്പെടുന്നു. അങ്ങനെ വന്നാൽ പ്രസ്തുത ഭീകരപ്രവർത്തനങ്ങളിൽ പങ്കെടുന്നക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങൾ അന്താരാഷട്ര നിയമമനുസരിച്ച് ശിക്ഷിക്കപ്പെടാം. അതു കൂടാതെ, വംശഹത്യാ ശ്രമങ്ങളിൽ നിന്നും രക്ഷപെട്ട് എത്തുന്നവർക്ക് US -ൽ കൂടുതൽ തുറന്ന അഭയം ലഭിക്കാനും അതിടയാക്കും. (Source: EWTN News)
Image: /content_image/News/News-2016-01-07-13:39:39.jpg
Keywords: American people say about Isis, pravachaka sabdam
Category: 1
Sub Category:
Heading: ISIS ചെയ്യുന്നത് വംശഹത്യയെന്ന് അമേരിക്കൻ ജനത
Content: സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതകൾ, UN-ന്റെ വംശഹത്യാ വ്യാഖ്യാനത്തിൽ പെടുന്നതാണെന്ന് ഭൂരിപക്ഷം US പൗരന്മാരും അഭിപ്രായപ്പെടുന്നു. മാരിയസ്റ്റ് പോൾ എന്ന സംഘടന നടത്തിയ ഒരു സർവ്വേയിൽ, ഇസ്ലാമിക് ഭീകരർ വംശഹത്യയാണ് നടത്തുന്നത് എന്ന് 55% അമേരിക്കക്കാർ പറഞ്ഞപ്പോൾ എതിർത്തത് 35 ശതമാനമാണ്. The Knights of Columbus ന്റെ CEO കാൾ ആൻറർ സൺ പറയുന്നു: "രണ്ട് രാഷ്ട്രീയ പാർട്ടികളുടെയും പ്രസിഡന്റ് സ്ഥാനാർത്ഥികളും, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഉൾപ്പടെ അമേരിക്കൻ ജനതയുടെ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്, മധ്യപൂർവ്വദേശത്ത് ഇസ്ലാമിക് സ്റ്റേറ്റ് നടത്തി കൊണ്ടിരിക്കുന്നത് വംശഹത്യയാണെന്നാണ്. " "ഇങ്ങിനെ ഒരു അഭിപ്രായ ഐക്യം ഉണ്ടായിട്ടും, കോൺഗ്രസും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും അത് വംശഹത്യയെന്ന് പ്രഖ്യാപിക്കാത്തത് മന:സാക്ഷിക്ക് നിരക്കാത്തതാണ്. ഒരു വർഷമായി അവർ ഇക്കാര്യത്തിൽ നിശ്ശബ്ദത പാലിക്കുന്നു." ഡിസംബർ 1-7 തീയതികളിലാണ് മാരിയറ്റ് പോൾ സർവ്വേ നടത്തിയത്. The Knights of Columbus എന്ന സംഘടനയാണ് സർവ്വേ സംഘടിപ്പിച്ചത് . 60% പേർ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരതയെ പറ്റി അറിയാമെന്ന് പറഞ്ഞു. സിറിയ, ഇറാക്ക്, ലിബിയ എന്നിവിടങ്ങളിൽ ക്രൈസ്തവരും മറ്റു മതന്യൂനപക്ഷങ്ങളും പീഠനമേൽക്കുന്നതിനെ പറ്റിയും അവർ കേട്ടിട്ടുണ്ട്. പ്രാകൃതമായ ഒരു ഇസ് ലാമിക് നിയമസംഹിതയാണ് അക്രമികൾ നടപ്പാക്കി കൊണ്ടിരിക്കുന്നത് എന്നും സർവ്വേയിൽ പങ്കെടുത്ത 60% പേർക്കും അറിയാമായിരുന്നു. പ്രസിഡന്റ് സ്ഥാനാർത്ഥികളായ ഹിലാരി ക്ലിന്റൺ, ടെഡ് ക്രൂസ് തുടങ്ങിയവർ സിറിയയിൽ നടക്കുന്നത് വംശഹത്യയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. യെസ്ഡ്ഡികളുടെ കാര്യത്തിൽ, സിറിയയിൽ ഇസ്ലാമിക് ഭീകരർ നടത്തുന്നത് വംശഹത്യയാണെന്ന് US പ്രഖ്യാപിക്കുമെന്ന് കരുതപ്പെടുന്നുണ്ട്. അത് മറ്റ് മതന്യൂനപക്ഷങ്ങളെ ഒഴിവാക്കിക്കൊണ്ടാകില്ല എന്ന് അമേരിക്കയിലെ മനുഷ്യാവകാശ പ്രവർത്തകർ പ്രതീക്ഷിക്കുന്നു. ഡിസംബർ 4-ാം തീയതി , മതനേതാക്കളും നിയമവിദഗ്ദരും, US സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിക്ക് എഴുതിയ കത്തിലും, സിറിയയിൽ ക്രൈസ്തവരുടെ വംശഹത്യ നടക്കുന്നതിനെ US അപലപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കർഡിനാൾ ഡൊണാൽഡ് വേൾ, കാൾ ആന്റേർസാൻ തുടങ്ങിയവരും ആ എഴുത്തിൽ ഒപ്പുവെച്ചിരുന്നു. വിവിധ മതസ്വാതന്ത്യത്തിനായുള്ള US കമ്മീഷനും, സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് വംശഹത്യ നടത്തുന്നു എന്ന് US പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വംശത്തെയോ മതത്തെയോ ഉന്മൂലനാശം ചെയ്യാനുദ്ദേശിച്ചുള്ള അക്രമ പ്രവർത്തികൾ വംശഹത്യയുടെ നിർവചനത്തിൽ ഉൾപ്പെടുന്നു എന്ന്, UN- നെറ് നിയമാവലിയിൽ പറയുന്നുണ്ട്. അമേരിക്ക വംശഹത്യാ വാദം അംഗീകരിച്ചാൽ അത് UN ന് ഇസ്ലാമിക് സ്റ്റേറ്റിനെ ആ ഗണത്തിൽ പെടുത്താൻ പ്രേരകമാകും എന്ന് കരുതപ്പെടുന്നു. അങ്ങനെ വന്നാൽ പ്രസ്തുത ഭീകരപ്രവർത്തനങ്ങളിൽ പങ്കെടുന്നക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങൾ അന്താരാഷട്ര നിയമമനുസരിച്ച് ശിക്ഷിക്കപ്പെടാം. അതു കൂടാതെ, വംശഹത്യാ ശ്രമങ്ങളിൽ നിന്നും രക്ഷപെട്ട് എത്തുന്നവർക്ക് US -ൽ കൂടുതൽ തുറന്ന അഭയം ലഭിക്കാനും അതിടയാക്കും. (Source: EWTN News)
Image: /content_image/News/News-2016-01-07-13:39:39.jpg
Keywords: American people say about Isis, pravachaka sabdam