Contents
Displaying 14331-14340 of 25133 results.
Content:
14684
Category: 1
Sub Category:
Heading: ഫ്രാൻസ് ബസിലിക്കയിലെ തീവ്രവാദി ആക്രമണത്തെ അപലപിച്ച് ലോക രാജ്യങ്ങൾ
Content: പാരീസ്: ഇന്നലെ ഫ്രാൻസിലെ നീസ് നഗരത്തിലെ കത്തോലിക്ക ബസിലിക്ക ദേവാലയത്തിൽ നടന്ന ഇസ്ലാമിക തീവ്രവാദി ആക്രമണത്തെ അപലപിച്ച് ലോക രാജ്യങ്ങൾ. ഭാരതവും അമേരിക്കയും അടക്കം നിരവധി രാജ്യങ്ങൾ സംഭവത്തെ അപലപിച്ചു. ഫ്രാൻസിലെ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്നത്തെ ഉൾപ്പെടെയുള്ള ഭീകരാക്രമണ ഇരകളുടെ കുടുംബങ്ങൾക്കും ഫ്രാൻസിലെ ജനങ്ങൾക്കും അഗാധമായ അനുശോചനവും ദുഃഖവും അറിയിക്കുന്നുവെന്നും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനൊപ്പം നിൽക്കുകയാണെന്നും നരേന്ദ്ര മോദി നവ മാധ്യമങ്ങളിൽ കുറിച്ചു. </p> <div class="fb-post" data-href="https://www.facebook.com/DonaldTrump/posts/10165717470440725" data-show-text="true" data-width=""><blockquote cite="https://www.facebook.com/DonaldTrump/posts/10165717470440725" class="fb-xfbml-parse-ignore"><p>Our hearts are with the people of France. America stands with our oldest Ally in this fight. These Radical Islamic...</p>Posted by <a href="https://www.facebook.com/DonaldTrump/">Donald J. Trump</a> on <a href="https://www.facebook.com/DonaldTrump/posts/10165717470440725">Thursday, 29 October 2020</a></blockquote></div> <p> ഫ്രാൻസിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. ഞങ്ങളുടെ ഹൃദയം ഫ്രാൻസിലെ ജനങ്ങൾക്കൊപ്പമാണ്. ഈ പോരാട്ടത്തിൽ അമേരിക്ക പഴയ സഖ്യ രാഷ്ട്രമായ ഫ്രാൻസിനൊപ്പം നിലകൊള്ളുന്നു. ഈ തീവ്ര ഇസ്ലാമിക ഭീകരാക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഫ്രാൻസിനോ മറ്റൊരു രാജ്യത്തിനോ ദീർഘനേരം സഹിക്കാൻ കഴിയില്ലായെന്നും അദ്ദേഹം കുറിച്ചു. സംഭവത്തെ അപലപിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സംഭവത്തെ വിനാശകരമായ വാർത്തയെന്ന് വിശേഷിപ്പിച്ചു. </p> <div class="fb-post" data-href="https://www.facebook.com/JustinPJTrudeau/posts/10159518217030649" data-show-text="true" data-width=""><blockquote cite="https://www.facebook.com/JustinPJTrudeau/posts/10159518217030649" class="fb-xfbml-parse-ignore"><p>Devastating news from Nice, where a terrorist attack at a church claimed several lives. Our thoughts are with the loved...</p>Posted by <a href="https://www.facebook.com/JustinPJTrudeau/">Justin Trudeau</a> on <a href="https://www.facebook.com/JustinPJTrudeau/posts/10159518217030649">Thursday, 29 October 2020</a></blockquote></div> <p> ഇരകളുടെ പ്രിയപ്പെട്ടവരോടൊപ്പമാണ് തങ്ങളുടെ ചിന്തയെന്നും അക്രമത്തിനെതിരെ ഫ്രഞ്ച് ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും സമൂഹത്തിൽ സ്ഥാനമില്ലാത്ത ഈ നീതീകരിക്കാനാവാത്ത നടപടികളെ അപലപിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നോട്രെ-ഡാം ബസിലിക്കയിൽ നടന്ന ക്രൂരമായ ആക്രമണത്തിന്റെ വാർത്ത ഇന്ന് രാവിലെ നൈസിൽ നിന്ന് കേട്ടപ്പോൾ അമ്പരന്നുവെന്നും ഞങ്ങളുടെ ചിന്തകൾ ഇരകളോടും അവരുടെ കുടുംബങ്ങളോടും ഉള്ളതാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഭീകരതയ്ക്കും അസഹിഷ്ണുതയ്‌ക്കും എതിരെ യുകെ ഫ്രാൻസുമായി ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. </p> <div class="fb-post" data-href="https://www.facebook.com/sebastiankurz.at/posts/3403078399783809" data-show-text="true" data-width=""><blockquote cite="https://www.facebook.com/sebastiankurz.at/posts/3403078399783809" class="fb-xfbml-parse-ignore"><p>Ich verurteile zu tiefst die islamistischen Terroranschläge in Frankreich. In diesen schwierigen Stunden sind meine Gedanken bei den Familien & Freunden der Opfer.</p>Posted by <a href="https://www.facebook.com/sebastiankurz.at/">Sebastian Kurz</a> on <a href="https://www.facebook.com/sebastiankurz.at/posts/3403078399783809">Thursday, 29 October 2020</a></blockquote></div> <p> ഫ്രാൻസിലെ ഇസ്ലാമിക ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഓസ്ട്രിയ ചാൻസലർ സെബാസ്റ്റ്യൻ കുർസ് പ്രതികരിച്ചു. ഈ പ്രയാസകരമായ സമയങ്ങളിൽ തന്റെ ചിന്തകൾ ഇരകളുടെ കുടുംബങ്ങളുമായും സുഹൃത്തുക്കളുമായുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവാലയത്തിൽ നടന്ന നരഹത്യയിൽ കപ്യാരും വയോധികയുമായ വനിതയും അടക്കം മൂന്നു പേരാണ് മരണപ്പെട്ടത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GIEtVA7SCaF7DuzEj96yvd}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-30-10:27:39.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച്
Category: 1
Sub Category:
Heading: ഫ്രാൻസ് ബസിലിക്കയിലെ തീവ്രവാദി ആക്രമണത്തെ അപലപിച്ച് ലോക രാജ്യങ്ങൾ
Content: പാരീസ്: ഇന്നലെ ഫ്രാൻസിലെ നീസ് നഗരത്തിലെ കത്തോലിക്ക ബസിലിക്ക ദേവാലയത്തിൽ നടന്ന ഇസ്ലാമിക തീവ്രവാദി ആക്രമണത്തെ അപലപിച്ച് ലോക രാജ്യങ്ങൾ. ഭാരതവും അമേരിക്കയും അടക്കം നിരവധി രാജ്യങ്ങൾ സംഭവത്തെ അപലപിച്ചു. ഫ്രാൻസിലെ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്നത്തെ ഉൾപ്പെടെയുള്ള ഭീകരാക്രമണ ഇരകളുടെ കുടുംബങ്ങൾക്കും ഫ്രാൻസിലെ ജനങ്ങൾക്കും അഗാധമായ അനുശോചനവും ദുഃഖവും അറിയിക്കുന്നുവെന്നും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനൊപ്പം നിൽക്കുകയാണെന്നും നരേന്ദ്ര മോദി നവ മാധ്യമങ്ങളിൽ കുറിച്ചു. </p> <div class="fb-post" data-href="https://www.facebook.com/DonaldTrump/posts/10165717470440725" data-show-text="true" data-width=""><blockquote cite="https://www.facebook.com/DonaldTrump/posts/10165717470440725" class="fb-xfbml-parse-ignore"><p>Our hearts are with the people of France. America stands with our oldest Ally in this fight. These Radical Islamic...</p>Posted by <a href="https://www.facebook.com/DonaldTrump/">Donald J. Trump</a> on <a href="https://www.facebook.com/DonaldTrump/posts/10165717470440725">Thursday, 29 October 2020</a></blockquote></div> <p> ഫ്രാൻസിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. ഞങ്ങളുടെ ഹൃദയം ഫ്രാൻസിലെ ജനങ്ങൾക്കൊപ്പമാണ്. ഈ പോരാട്ടത്തിൽ അമേരിക്ക പഴയ സഖ്യ രാഷ്ട്രമായ ഫ്രാൻസിനൊപ്പം നിലകൊള്ളുന്നു. ഈ തീവ്ര ഇസ്ലാമിക ഭീകരാക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഫ്രാൻസിനോ മറ്റൊരു രാജ്യത്തിനോ ദീർഘനേരം സഹിക്കാൻ കഴിയില്ലായെന്നും അദ്ദേഹം കുറിച്ചു. സംഭവത്തെ അപലപിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സംഭവത്തെ വിനാശകരമായ വാർത്തയെന്ന് വിശേഷിപ്പിച്ചു. </p> <div class="fb-post" data-href="https://www.facebook.com/JustinPJTrudeau/posts/10159518217030649" data-show-text="true" data-width=""><blockquote cite="https://www.facebook.com/JustinPJTrudeau/posts/10159518217030649" class="fb-xfbml-parse-ignore"><p>Devastating news from Nice, where a terrorist attack at a church claimed several lives. Our thoughts are with the loved...</p>Posted by <a href="https://www.facebook.com/JustinPJTrudeau/">Justin Trudeau</a> on <a href="https://www.facebook.com/JustinPJTrudeau/posts/10159518217030649">Thursday, 29 October 2020</a></blockquote></div> <p> ഇരകളുടെ പ്രിയപ്പെട്ടവരോടൊപ്പമാണ് തങ്ങളുടെ ചിന്തയെന്നും അക്രമത്തിനെതിരെ ഫ്രഞ്ച് ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും സമൂഹത്തിൽ സ്ഥാനമില്ലാത്ത ഈ നീതീകരിക്കാനാവാത്ത നടപടികളെ അപലപിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നോട്രെ-ഡാം ബസിലിക്കയിൽ നടന്ന ക്രൂരമായ ആക്രമണത്തിന്റെ വാർത്ത ഇന്ന് രാവിലെ നൈസിൽ നിന്ന് കേട്ടപ്പോൾ അമ്പരന്നുവെന്നും ഞങ്ങളുടെ ചിന്തകൾ ഇരകളോടും അവരുടെ കുടുംബങ്ങളോടും ഉള്ളതാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഭീകരതയ്ക്കും അസഹിഷ്ണുതയ്‌ക്കും എതിരെ യുകെ ഫ്രാൻസുമായി ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. </p> <div class="fb-post" data-href="https://www.facebook.com/sebastiankurz.at/posts/3403078399783809" data-show-text="true" data-width=""><blockquote cite="https://www.facebook.com/sebastiankurz.at/posts/3403078399783809" class="fb-xfbml-parse-ignore"><p>Ich verurteile zu tiefst die islamistischen Terroranschläge in Frankreich. In diesen schwierigen Stunden sind meine Gedanken bei den Familien & Freunden der Opfer.</p>Posted by <a href="https://www.facebook.com/sebastiankurz.at/">Sebastian Kurz</a> on <a href="https://www.facebook.com/sebastiankurz.at/posts/3403078399783809">Thursday, 29 October 2020</a></blockquote></div> <p> ഫ്രാൻസിലെ ഇസ്ലാമിക ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഓസ്ട്രിയ ചാൻസലർ സെബാസ്റ്റ്യൻ കുർസ് പ്രതികരിച്ചു. ഈ പ്രയാസകരമായ സമയങ്ങളിൽ തന്റെ ചിന്തകൾ ഇരകളുടെ കുടുംബങ്ങളുമായും സുഹൃത്തുക്കളുമായുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവാലയത്തിൽ നടന്ന നരഹത്യയിൽ കപ്യാരും വയോധികയുമായ വനിതയും അടക്കം മൂന്നു പേരാണ് മരണപ്പെട്ടത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GIEtVA7SCaF7DuzEj96yvd}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-30-10:27:39.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച്
Content:
14685
Category: 18
Sub Category:
Heading: ക്രൈസ്തവ സമൂഹത്ത രാഷ്ട്രീയ മുന്നണികള്‍ വഞ്ചിച്ചു: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്
Content: തിരുവല്ല: അര്‍ഹമായ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് ക്രൈസ്തവ സമൂഹത്ത രാഷ്ട്രീയ മുന്നണികള്‍ വഞ്ചിച്ചതായി കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിലും ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലും പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം സമിതികളിലും അര്‍ഹമായ പ്രാതിനിധ്യം നിഷേധിക്കുകയും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളില്‍ അര്‍ഹമായ വിഹിതം നിഷേധിക്കുകയും ചെയ്തതായി കെസിസി സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി. സാന്പത്തിക സംവരണം നടപ്പിലാക്കുന്നതില്‍ കാലതാമസം വരുത്തിയതും സംസ്ഥാനത്തിന്റെ വീഴ്ചയാണ്. ഇനി മുതല്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ ലിസ്റ്റുകള്‍ക്കും ഇത് ബാധകമാക്കണമെന്നും ഇപ്രകാരം സംവരണം ലഭിക്കുന്നതിനുള്ള മാനദണ്ഡം സംവരണാനുകൂല്യം ലഭിക്കുന്ന മറ്റു സമുദായങ്ങള്‍ക്കുള്ള ക്രീമിലെയറിന് തുല്യമാക്കണമെന്നും കെസിസി ആവശ്യപ്പെട്ടു. ദളിത് ക്രൈസ്തവ സംവരണവിഷയത്തിലും അനുകൂലമായ നിലപാട് കോടതിയില്‍ കൈക്കൊള്ളാന്‍ ഗവണ്‍മെന്റ് തയാറാകണം. കെസിസി പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രകാശ് പി.തോമസ് വിഷയാവതരണം നടത്തി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GIEtVA7SCaF7DuzEj96yvd}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-10-30-11:15:35.jpg
Keywords: ക്രൈസ്തവ
Category: 18
Sub Category:
Heading: ക്രൈസ്തവ സമൂഹത്ത രാഷ്ട്രീയ മുന്നണികള്‍ വഞ്ചിച്ചു: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്
Content: തിരുവല്ല: അര്‍ഹമായ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് ക്രൈസ്തവ സമൂഹത്ത രാഷ്ട്രീയ മുന്നണികള്‍ വഞ്ചിച്ചതായി കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിലും ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലും പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം സമിതികളിലും അര്‍ഹമായ പ്രാതിനിധ്യം നിഷേധിക്കുകയും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളില്‍ അര്‍ഹമായ വിഹിതം നിഷേധിക്കുകയും ചെയ്തതായി കെസിസി സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി. സാന്പത്തിക സംവരണം നടപ്പിലാക്കുന്നതില്‍ കാലതാമസം വരുത്തിയതും സംസ്ഥാനത്തിന്റെ വീഴ്ചയാണ്. ഇനി മുതല്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ ലിസ്റ്റുകള്‍ക്കും ഇത് ബാധകമാക്കണമെന്നും ഇപ്രകാരം സംവരണം ലഭിക്കുന്നതിനുള്ള മാനദണ്ഡം സംവരണാനുകൂല്യം ലഭിക്കുന്ന മറ്റു സമുദായങ്ങള്‍ക്കുള്ള ക്രീമിലെയറിന് തുല്യമാക്കണമെന്നും കെസിസി ആവശ്യപ്പെട്ടു. ദളിത് ക്രൈസ്തവ സംവരണവിഷയത്തിലും അനുകൂലമായ നിലപാട് കോടതിയില്‍ കൈക്കൊള്ളാന്‍ ഗവണ്‍മെന്റ് തയാറാകണം. കെസിസി പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രകാശ് പി.തോമസ് വിഷയാവതരണം നടത്തി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GIEtVA7SCaF7DuzEj96yvd}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-10-30-11:15:35.jpg
Keywords: ക്രൈസ്തവ
Content:
14686
Category: 13
Sub Category:
Heading: ഫ്രാൻസിലെ ഭീകരാക്രമണത്തിന് ഇരയായത് അള്‍ത്താര ശുശ്രൂഷി ഉള്‍പ്പെടെയുള്ളവര്‍: വിശദാംശങ്ങൾ പുറത്ത്
Content: പാരീസ്: ഫ്രഞ്ച് നഗരമായ നീസിലുള്ള നോട്രഡാം ബസിലിക്കയിൽ ഇന്നലെ ഭീകരാക്രമണത്തിന് ഇരയായവരുടെ വിശദാംശങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തു വിട്ടു. രണ്ടുകുട്ടികളുടെ പിതാവായ 55 വയസ്സുകാരൻ വിൻസെന്‍റ് എലാണ് ഇരകളിൽ ഒരാൾ. ഇദ്ദേഹം പത്ത് വർഷമായി ബസിലിക്കയിൽ അൾത്താര ശുശ്രൂഷിയായി സേവനം ചെയ്തു വരികയായിരുന്നു. പ്രദേശത്തെ കത്തോലിക്കാ വിശ്വാസികൾക്ക് ഏറെ പ്രിയങ്കരനായിരിന്ന അദ്ദേഹത്തിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രാദേശിക സമൂഹം. വിൻസെന്‍റ് ഒരു അൾത്താര ശുശ്രൂഷി മാത്രമായിരുന്നില്ലായെന്നും, ദേവാലയത്തിന്റെ ചുമതല ഉണ്ടായിരുന്ന വൈദികനെ അദ്ദേഹം ഒരുപാട് സഹായിച്ചിരുന്നുവെന്ന് ബസിലിക്കയെ പറ്റി വ്യക്തമായി അറിയാവുന്ന ഒരാൾ ലി പരീസിയൻ എന്ന ഫ്രഞ്ച് മാധ്യമത്തോട് പറഞ്ഞു. ഒരുപാട് സംസാരിക്കുന്ന പ്രകൃതം വിൻസെന്റിന് ഇല്ലായിരുന്നുവെന്നും ഏറ്റവും മികവുറ്റ രീതിയിൽ എളിമയോടും, ബഹുമാനത്തോടും കൂടിയാണ് അദ്ദേഹം തന്റെ ജോലി നിർവഹിച്ചിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ പുലർച്ചെ ദേവാലയത്തില്‍ പ്രാർത്ഥിക്കാൻ എത്തിയ അറുപത് വയസ്സുള്ള ഒരു സ്ത്രീയും തീവ്രവാദിയുടെ കത്തിക്ക് ഇരയായെന്ന് ഒരു ഫ്രഞ്ച് പ്രോസിക്യൂട്ടർ വെളിപ്പെടുത്തി. ദേവാലയത്തിനുള്ളില്‍ കഴുത്തറുക്കപെട്ട രീതിയിലാണ് ഈ സ്ത്രീയെ കണ്ടെത്തിയതെന്ന് ലീ ഫിഗാരോ എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു. 44 വയസ്സുള്ള ഒരു സ്ത്രീയാണ് കൊല്ലപ്പെട്ട മൂന്നാമത്തെയാൾ എന്ന് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. തീവ്രവാദിയുടെ കുത്തേറ്റ് പുറത്തേക്കോടി ഒരു കഫേയിൽ അഭയംപ്രാപിച്ച ഈ സ്ത്രീ അവിടെ വെച്ചാണ് മരണപ്പെടുന്നത്. "ഞാൻ അവരെ സ്നേഹിക്കുന്നുവെന്ന് എന്റെ കുടുംബത്തോട് പറയണമെന്ന്" മരണപ്പെടുന്നതിനു മുന്‍പ് അവർ പറയുന്നത് അവിടെ നിന്ന ഒരാൾ കേട്ടതായി ഫ്രഞ്ച് വാർത്താ മാധ്യമമായ ബിഎഫ്എം ടിവി റിപ്പോർട്ട് ചെയ്തു. ഇവരെ കൂടാതെ നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. അതേസമയം ഭീകരാക്രമണത്തില്‍ സെപ്റ്റംബർ മാസം ഇറ്റലി വഴി ഫ്രാൻസിൽ എത്തിയ ബ്രാഹ്മിൻ ഒസേയി എന്ന ഇരുപത്തിയൊന്നു വയസ്സുകാരനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് വെടിവെപ്പിൽ ഇയാൾക്ക് പരിക്കേറ്റിരുന്നു. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഫ്രാൻസിലെ വിവിധ ദേവാലയങ്ങൾ ഇന്നലെ പള്ളിമണി മുഴക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-30-11:56:35.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച്
Category: 13
Sub Category:
Heading: ഫ്രാൻസിലെ ഭീകരാക്രമണത്തിന് ഇരയായത് അള്‍ത്താര ശുശ്രൂഷി ഉള്‍പ്പെടെയുള്ളവര്‍: വിശദാംശങ്ങൾ പുറത്ത്
Content: പാരീസ്: ഫ്രഞ്ച് നഗരമായ നീസിലുള്ള നോട്രഡാം ബസിലിക്കയിൽ ഇന്നലെ ഭീകരാക്രമണത്തിന് ഇരയായവരുടെ വിശദാംശങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തു വിട്ടു. രണ്ടുകുട്ടികളുടെ പിതാവായ 55 വയസ്സുകാരൻ വിൻസെന്‍റ് എലാണ് ഇരകളിൽ ഒരാൾ. ഇദ്ദേഹം പത്ത് വർഷമായി ബസിലിക്കയിൽ അൾത്താര ശുശ്രൂഷിയായി സേവനം ചെയ്തു വരികയായിരുന്നു. പ്രദേശത്തെ കത്തോലിക്കാ വിശ്വാസികൾക്ക് ഏറെ പ്രിയങ്കരനായിരിന്ന അദ്ദേഹത്തിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രാദേശിക സമൂഹം. വിൻസെന്‍റ് ഒരു അൾത്താര ശുശ്രൂഷി മാത്രമായിരുന്നില്ലായെന്നും, ദേവാലയത്തിന്റെ ചുമതല ഉണ്ടായിരുന്ന വൈദികനെ അദ്ദേഹം ഒരുപാട് സഹായിച്ചിരുന്നുവെന്ന് ബസിലിക്കയെ പറ്റി വ്യക്തമായി അറിയാവുന്ന ഒരാൾ ലി പരീസിയൻ എന്ന ഫ്രഞ്ച് മാധ്യമത്തോട് പറഞ്ഞു. ഒരുപാട് സംസാരിക്കുന്ന പ്രകൃതം വിൻസെന്റിന് ഇല്ലായിരുന്നുവെന്നും ഏറ്റവും മികവുറ്റ രീതിയിൽ എളിമയോടും, ബഹുമാനത്തോടും കൂടിയാണ് അദ്ദേഹം തന്റെ ജോലി നിർവഹിച്ചിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ പുലർച്ചെ ദേവാലയത്തില്‍ പ്രാർത്ഥിക്കാൻ എത്തിയ അറുപത് വയസ്സുള്ള ഒരു സ്ത്രീയും തീവ്രവാദിയുടെ കത്തിക്ക് ഇരയായെന്ന് ഒരു ഫ്രഞ്ച് പ്രോസിക്യൂട്ടർ വെളിപ്പെടുത്തി. ദേവാലയത്തിനുള്ളില്‍ കഴുത്തറുക്കപെട്ട രീതിയിലാണ് ഈ സ്ത്രീയെ കണ്ടെത്തിയതെന്ന് ലീ ഫിഗാരോ എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു. 44 വയസ്സുള്ള ഒരു സ്ത്രീയാണ് കൊല്ലപ്പെട്ട മൂന്നാമത്തെയാൾ എന്ന് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. തീവ്രവാദിയുടെ കുത്തേറ്റ് പുറത്തേക്കോടി ഒരു കഫേയിൽ അഭയംപ്രാപിച്ച ഈ സ്ത്രീ അവിടെ വെച്ചാണ് മരണപ്പെടുന്നത്. "ഞാൻ അവരെ സ്നേഹിക്കുന്നുവെന്ന് എന്റെ കുടുംബത്തോട് പറയണമെന്ന്" മരണപ്പെടുന്നതിനു മുന്‍പ് അവർ പറയുന്നത് അവിടെ നിന്ന ഒരാൾ കേട്ടതായി ഫ്രഞ്ച് വാർത്താ മാധ്യമമായ ബിഎഫ്എം ടിവി റിപ്പോർട്ട് ചെയ്തു. ഇവരെ കൂടാതെ നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. അതേസമയം ഭീകരാക്രമണത്തില്‍ സെപ്റ്റംബർ മാസം ഇറ്റലി വഴി ഫ്രാൻസിൽ എത്തിയ ബ്രാഹ്മിൻ ഒസേയി എന്ന ഇരുപത്തിയൊന്നു വയസ്സുകാരനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് വെടിവെപ്പിൽ ഇയാൾക്ക് പരിക്കേറ്റിരുന്നു. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഫ്രാൻസിലെ വിവിധ ദേവാലയങ്ങൾ ഇന്നലെ പള്ളിമണി മുഴക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-30-11:56:35.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച്
Content:
14687
Category: 14
Sub Category:
Heading: യേശു പത്രോസിനു അധികാരങ്ങള്‍ കൈമാറിയതെന്ന് കരുതപ്പെടുന്ന സ്ഥലത്ത് പുരാതന ദേവാലയ അവശേഷിപ്പുകള്‍ കണ്ടെത്തി
Content: ജെറുസലേം: “ഞാന്‍ നിന്നോടു പറയുന്നു, നീ പത്രോസാണ്; നീയാകുന്ന പാറമേല്‍ ഞാന്‍ എന്റെ സഭ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും” (മത്തായി 16:18) എന്ന് യേശു തന്റെ പ്രഥമ ശിഷ്യനായ പത്രോസിനോട് പറഞ്ഞതായി വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് പുരാതന ക്രിസ്ത്യന്‍ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ ഇസ്രായേലി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. വടക്കന്‍ ഇസ്രായേലില്‍ ഗ്രീക്ക് ദേവന്റെ നാമവുമായി ബന്ധപ്പെട്ട ‘ബാനിയാസ് നാച്ചുര്‍ റിസര്‍വ്’ പാര്‍ക്കിലാണ് നാലാം നൂറ്റാണ്ടിലേതെന്ന്‍ കരുതപ്പെടുന്ന ഈ ബൈസന്റൈന്‍ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഹായിഫാ സര്‍വ്വകലാശാലയുടെ സഹകരണത്തോടെ നടത്തിയ ഉദ്ഘനനത്തിലായിരുന്നു ചരിത്രപ്രധാനമായ കണ്ടെത്തല്‍. ഹായിഫ സര്‍വ്വകലാശാല പ്രൊഫസറായ അദി എല്‍റിച്ച് കണ്ടെത്തലിനെക്കുറിച്ച് വിവരിക്കുന്ന ഹീബ്രു ഭാഷയിലുള്ള വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. റോമന്‍ കാലഘട്ടത്തിലെ ഒരു ക്ഷേത്രത്തിന്റെ മുകളിലായിട്ടാണ് ഈ ദേവാലയം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഐതിഹാസിക റോമന്‍ വാസ്തുകലയില്‍ പണികഴിപ്പിച്ചിട്ടുള്ള ഈ ക്ഷേത്രം ‘പാന്‍’ എന്ന ഗ്രീക്ക് ദേവന് സമര്‍പ്പിക്കപ്പെട്ടിരുന്നതായി വ്യക്തമായിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഒത്ത നടുക്കായി ഒരു ചെറിയ കുളവുമുണ്ട്. ദേവാലയത്തിന്റെ മൊസൈക്ക് തറയെ അലങ്കരിച്ചിരുന്ന ചെറിയ കുരിശുകളും, ഒരു വലിയ ശിലാപാളിയുമാണ് ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ടുള്ള പ്രധാന കണ്ടെത്തല്‍. 6, 7 നൂറ്റാണ്ടുകളില്‍ ഇവിടം സന്ദര്‍ശിച്ച തീര്‍ത്ഥാടകര്‍ കോറിയിട്ട “ഞാന്‍ ഇവിടെ ഉണ്ടായിരുന്നു” എന്ന് കരുതപ്പെടുന്ന ആലേഖനവും ഈ ശിലയില്‍ കാണാം. നാലോ അഞ്ചോ നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ വിജാതീയ ക്ഷേത്രം ക്രൈസ്തവ വിശ്വാസത്തിന്റെ ആരാധനാവശ്യങ്ങള്‍ക്കായി കൂട്ടിച്ചേര്‍ത്തതാകാമെന്നാണ് പ്രൊ. എല്‍റിച്ചിന്റെ അനുമാനം. ഇസ്രായേലിലെ ഏറ്റവും പുരാതന ദേവാലയങ്ങളിലൊന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ക്ഷേത്രത്തില്‍ 'പാന്‍' ദേവന്റെ വിഗ്രഹമിരുന്ന സ്ഥലം ദേവാലത്തിന്റെ പ്രധാനഭാഗമായി പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കാമെന്നും കരുതപ്പെടുന്നു. ബി.സി 20-ല്‍ നിര്‍മ്മിക്കപ്പെട്ടതായി അനുമാനിക്കുന്ന ക്ഷേത്രവും പരിസരവും എ.ഡി 320 ആയപ്പോഴേക്കും ഒരു പ്രധാന ക്രിസ്ത്യന്‍ കേന്ദ്രമായി മാറിക്കഴിഞ്ഞിരുന്നു. വിശുദ്ധ പത്രോസ് യേശുവിനെ രക്ഷകനായി അംഗീകരിച്ച ഈ സ്ഥലം ‘കേസറിയ ഓഫ് ഫിലിപ്പ്’ എന്നാണ് പുരാതനകാലത്ത് അറിയപ്പെട്ടിരുന്നത്. ബാനിയാസ് നാച്ചുര്‍ റിസര്‍വ് പാര്‍ക്കില്‍ റോമന്‍ കാലഘട്ടം മുതല്‍ കുരിശുയുദ്ധ കാലഘട്ടം വരെയുള്ള പുരാവസ്തുശേഖരമുമുണ്ടെന്നു ഇസ്രായേലി നാച്ചുര്‍ ആന്‍ഡ് പാര്‍ക്ക് അതോറിറ്റിയുടെ ഹെറിറ്റേജ് ആന്‍ഡ് പുരാവസ്തുവിഭാഗം തലവനായ ഇയോസി ബോര്‍ഡോവിക്സ് പറഞ്ഞു. കൊറോണക്ക് ശേഷം ലോകമെമ്പാടുമുള്ള സന്ദര്‍ശകര്‍ക്കായി ഈ സ്ഥലം തുറന്നുകൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-30-13:02:51.jpg
Keywords: പുരാതന, ഗവേഷണ
Category: 14
Sub Category:
Heading: യേശു പത്രോസിനു അധികാരങ്ങള്‍ കൈമാറിയതെന്ന് കരുതപ്പെടുന്ന സ്ഥലത്ത് പുരാതന ദേവാലയ അവശേഷിപ്പുകള്‍ കണ്ടെത്തി
Content: ജെറുസലേം: “ഞാന്‍ നിന്നോടു പറയുന്നു, നീ പത്രോസാണ്; നീയാകുന്ന പാറമേല്‍ ഞാന്‍ എന്റെ സഭ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും” (മത്തായി 16:18) എന്ന് യേശു തന്റെ പ്രഥമ ശിഷ്യനായ പത്രോസിനോട് പറഞ്ഞതായി വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് പുരാതന ക്രിസ്ത്യന്‍ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ ഇസ്രായേലി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. വടക്കന്‍ ഇസ്രായേലില്‍ ഗ്രീക്ക് ദേവന്റെ നാമവുമായി ബന്ധപ്പെട്ട ‘ബാനിയാസ് നാച്ചുര്‍ റിസര്‍വ്’ പാര്‍ക്കിലാണ് നാലാം നൂറ്റാണ്ടിലേതെന്ന്‍ കരുതപ്പെടുന്ന ഈ ബൈസന്റൈന്‍ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഹായിഫാ സര്‍വ്വകലാശാലയുടെ സഹകരണത്തോടെ നടത്തിയ ഉദ്ഘനനത്തിലായിരുന്നു ചരിത്രപ്രധാനമായ കണ്ടെത്തല്‍. ഹായിഫ സര്‍വ്വകലാശാല പ്രൊഫസറായ അദി എല്‍റിച്ച് കണ്ടെത്തലിനെക്കുറിച്ച് വിവരിക്കുന്ന ഹീബ്രു ഭാഷയിലുള്ള വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. റോമന്‍ കാലഘട്ടത്തിലെ ഒരു ക്ഷേത്രത്തിന്റെ മുകളിലായിട്ടാണ് ഈ ദേവാലയം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഐതിഹാസിക റോമന്‍ വാസ്തുകലയില്‍ പണികഴിപ്പിച്ചിട്ടുള്ള ഈ ക്ഷേത്രം ‘പാന്‍’ എന്ന ഗ്രീക്ക് ദേവന് സമര്‍പ്പിക്കപ്പെട്ടിരുന്നതായി വ്യക്തമായിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഒത്ത നടുക്കായി ഒരു ചെറിയ കുളവുമുണ്ട്. ദേവാലയത്തിന്റെ മൊസൈക്ക് തറയെ അലങ്കരിച്ചിരുന്ന ചെറിയ കുരിശുകളും, ഒരു വലിയ ശിലാപാളിയുമാണ് ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ടുള്ള പ്രധാന കണ്ടെത്തല്‍. 6, 7 നൂറ്റാണ്ടുകളില്‍ ഇവിടം സന്ദര്‍ശിച്ച തീര്‍ത്ഥാടകര്‍ കോറിയിട്ട “ഞാന്‍ ഇവിടെ ഉണ്ടായിരുന്നു” എന്ന് കരുതപ്പെടുന്ന ആലേഖനവും ഈ ശിലയില്‍ കാണാം. നാലോ അഞ്ചോ നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ വിജാതീയ ക്ഷേത്രം ക്രൈസ്തവ വിശ്വാസത്തിന്റെ ആരാധനാവശ്യങ്ങള്‍ക്കായി കൂട്ടിച്ചേര്‍ത്തതാകാമെന്നാണ് പ്രൊ. എല്‍റിച്ചിന്റെ അനുമാനം. ഇസ്രായേലിലെ ഏറ്റവും പുരാതന ദേവാലയങ്ങളിലൊന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ക്ഷേത്രത്തില്‍ 'പാന്‍' ദേവന്റെ വിഗ്രഹമിരുന്ന സ്ഥലം ദേവാലത്തിന്റെ പ്രധാനഭാഗമായി പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കാമെന്നും കരുതപ്പെടുന്നു. ബി.സി 20-ല്‍ നിര്‍മ്മിക്കപ്പെട്ടതായി അനുമാനിക്കുന്ന ക്ഷേത്രവും പരിസരവും എ.ഡി 320 ആയപ്പോഴേക്കും ഒരു പ്രധാന ക്രിസ്ത്യന്‍ കേന്ദ്രമായി മാറിക്കഴിഞ്ഞിരുന്നു. വിശുദ്ധ പത്രോസ് യേശുവിനെ രക്ഷകനായി അംഗീകരിച്ച ഈ സ്ഥലം ‘കേസറിയ ഓഫ് ഫിലിപ്പ്’ എന്നാണ് പുരാതനകാലത്ത് അറിയപ്പെട്ടിരുന്നത്. ബാനിയാസ് നാച്ചുര്‍ റിസര്‍വ് പാര്‍ക്കില്‍ റോമന്‍ കാലഘട്ടം മുതല്‍ കുരിശുയുദ്ധ കാലഘട്ടം വരെയുള്ള പുരാവസ്തുശേഖരമുമുണ്ടെന്നു ഇസ്രായേലി നാച്ചുര്‍ ആന്‍ഡ് പാര്‍ക്ക് അതോറിറ്റിയുടെ ഹെറിറ്റേജ് ആന്‍ഡ് പുരാവസ്തുവിഭാഗം തലവനായ ഇയോസി ബോര്‍ഡോവിക്സ് പറഞ്ഞു. കൊറോണക്ക് ശേഷം ലോകമെമ്പാടുമുള്ള സന്ദര്‍ശകര്‍ക്കായി ഈ സ്ഥലം തുറന്നുകൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-30-13:02:51.jpg
Keywords: പുരാതന, ഗവേഷണ
Content:
14688
Category: 14
Sub Category:
Heading: ‘ക്രൂശിതന്റെ രൂപം’: പുതിയ ക്രിസ്തീയ ഭക്തിഗാനം ശ്രദ്ധേയമാകുന്നു
Content: ‘നീ ഹിമ മഴയായ്’, ‘ വാതിക്കല് വെള്ളരി പ്രാവ്’ എന്നീ ഹിറ്റ് ഗാനങ്ങളിലൂടെ സിനിമാലോകത്തും ‘ ഒരു ഗ്രീഷ്മ രാത്രിയിൽ’ എന്ന ഗാനത്തിലൂടെ ക്രിസ്തീയ ഭക്തിഗാന രംഗത്തും പ്രശസ്തയായ നിത്യ മാമ്മൻ ആലപിച്ച എറ്റവും പുതിയ ഭക്തി ഗാനം ‘ക്രൂശിതന്റെ രൂപം’ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഫാ. ഡേവിസ് ചിറമ്മേലച്ചൻ ഒരാഴ്ച മുന്‍പ് റിലീസ് ചെയ്ത ഗാനം അയ്യായിരത്തിലകം ആളുകൾ ഇതിനകം യൂട്യൂബിലൂടെ ആസ്വദിച്ചു കഴിഞ്ഞു. നമ്മുടെയിടയിൽ ആത്മീയ അഹങ്കാരം ധാരാളമുണ്ടെന്നും ഗാനത്തിലെ ആശയം ഉൾക്കൊണ്ടാൽ നമ്മുടെ മനോഭാവം സമൂലമായി മാറുമെന്നും പ്രകാശന വേളയിൽ ഫാ.ഡേവീസ് പറഞ്ഞു. ശാന്തസമുദ്രത്തിൽ ഒഴുകിവരുന്നതു പോലെയാണിതിന്റെ സംഗീതമെന്നും ധ്യാനത്തിന് ഉപകരിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫിലിപ്പിയ ലേഖനത്തിൽ പരാമർശിക്കുന്ന സ്വയം ശൂന്യനാക്കിയ ക്രിസ്തു എന്ന ആശയത്തെ മുൻ നിർത്തി പ്രവാചകശബ്ദം ടീമിലെ ശുശ്രൂഷകന്‍ കൂടിയായ കുഞ്ഞച്ചൻ മേച്ചേരിൽ രചിച്ച ഗാനത്തിന് ഭക്തിസാന്ദ്രമായ ഈണം നല്‍കിയിരിക്കുന്നത് ഷിബു പുനത്തിൽ ആണ്. SRAS CREATIONS ബാനറിൽ അനുവും സീമയും ചേർന്നാണ് ഈ ഗാനം നിർമ്മിച്ചിരിക്കുന്നത്. രചനയും സംഗീതവും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത് പുതുമുഖങ്ങളാണ് എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. ഗാനത്തിനൊത്ത അനുയോജ്യമായ പശ്ചാത്തല സംഗീതമൊരുക്കിയത് എബിൻ പള്ളിച്ചനാണ്. ഗിത്താർ ഷിബുവും, വയലിൻ ഫ്രാൻസീസ് സേവ്യറും കൈകാര്യം ചെയ്തിരിക്കുന്നു. ഗോൾഡ ചെറിയാൻ, റോസ് മിറിയാം, റീത്ത മിറിയാം, റേച്ചൽ മിറിയാം, റോഷ്നി റാഫേൽ,രാജി ഷിബു, സീമ തോമസ്, അനു പുന്നൂസ്, ഷിബു പുനത്തിൽ, കുഞ്ഞച്ചൻ മേച്ചേരിൽ എന്നിവരാണ് കോറസ് പാടിയിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-10-30-14:55:10.jpg
Keywords: ഭക്തിഗാനം
Category: 14
Sub Category:
Heading: ‘ക്രൂശിതന്റെ രൂപം’: പുതിയ ക്രിസ്തീയ ഭക്തിഗാനം ശ്രദ്ധേയമാകുന്നു
Content: ‘നീ ഹിമ മഴയായ്’, ‘ വാതിക്കല് വെള്ളരി പ്രാവ്’ എന്നീ ഹിറ്റ് ഗാനങ്ങളിലൂടെ സിനിമാലോകത്തും ‘ ഒരു ഗ്രീഷ്മ രാത്രിയിൽ’ എന്ന ഗാനത്തിലൂടെ ക്രിസ്തീയ ഭക്തിഗാന രംഗത്തും പ്രശസ്തയായ നിത്യ മാമ്മൻ ആലപിച്ച എറ്റവും പുതിയ ഭക്തി ഗാനം ‘ക്രൂശിതന്റെ രൂപം’ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഫാ. ഡേവിസ് ചിറമ്മേലച്ചൻ ഒരാഴ്ച മുന്‍പ് റിലീസ് ചെയ്ത ഗാനം അയ്യായിരത്തിലകം ആളുകൾ ഇതിനകം യൂട്യൂബിലൂടെ ആസ്വദിച്ചു കഴിഞ്ഞു. നമ്മുടെയിടയിൽ ആത്മീയ അഹങ്കാരം ധാരാളമുണ്ടെന്നും ഗാനത്തിലെ ആശയം ഉൾക്കൊണ്ടാൽ നമ്മുടെ മനോഭാവം സമൂലമായി മാറുമെന്നും പ്രകാശന വേളയിൽ ഫാ.ഡേവീസ് പറഞ്ഞു. ശാന്തസമുദ്രത്തിൽ ഒഴുകിവരുന്നതു പോലെയാണിതിന്റെ സംഗീതമെന്നും ധ്യാനത്തിന് ഉപകരിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫിലിപ്പിയ ലേഖനത്തിൽ പരാമർശിക്കുന്ന സ്വയം ശൂന്യനാക്കിയ ക്രിസ്തു എന്ന ആശയത്തെ മുൻ നിർത്തി പ്രവാചകശബ്ദം ടീമിലെ ശുശ്രൂഷകന്‍ കൂടിയായ കുഞ്ഞച്ചൻ മേച്ചേരിൽ രചിച്ച ഗാനത്തിന് ഭക്തിസാന്ദ്രമായ ഈണം നല്‍കിയിരിക്കുന്നത് ഷിബു പുനത്തിൽ ആണ്. SRAS CREATIONS ബാനറിൽ അനുവും സീമയും ചേർന്നാണ് ഈ ഗാനം നിർമ്മിച്ചിരിക്കുന്നത്. രചനയും സംഗീതവും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത് പുതുമുഖങ്ങളാണ് എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. ഗാനത്തിനൊത്ത അനുയോജ്യമായ പശ്ചാത്തല സംഗീതമൊരുക്കിയത് എബിൻ പള്ളിച്ചനാണ്. ഗിത്താർ ഷിബുവും, വയലിൻ ഫ്രാൻസീസ് സേവ്യറും കൈകാര്യം ചെയ്തിരിക്കുന്നു. ഗോൾഡ ചെറിയാൻ, റോസ് മിറിയാം, റീത്ത മിറിയാം, റേച്ചൽ മിറിയാം, റോഷ്നി റാഫേൽ,രാജി ഷിബു, സീമ തോമസ്, അനു പുന്നൂസ്, ഷിബു പുനത്തിൽ, കുഞ്ഞച്ചൻ മേച്ചേരിൽ എന്നിവരാണ് കോറസ് പാടിയിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-10-30-14:55:10.jpg
Keywords: ഭക്തിഗാനം
Content:
14689
Category: 11
Sub Category:
Heading: മരിയയ്ക്കു സംഭവിച്ചത് ആര്‍സൂവിനും: തട്ടിക്കൊണ്ടുപോയവനൊപ്പം ജീവിക്കാന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയോട് പാക്ക് ഹൈക്കോടതി
Content: കറാച്ചി: മരിയ (മൈറ) ഷഹ്ബാസിന് പിന്നാലെ പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോകലിനും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും, വിവാഹത്തിനും ഇരയായ പതിമൂന്നുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയവനൊപ്പം വിട്ടുകൊണ്ടു സിന്ധ് ഹൈക്കോടതി വിധി. രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ ഞെട്ടല്‍ ഉളവാക്കികൊണ്ടാണ് പാക്കിസ്ഥാനിലെ കറാച്ചിയിലെ റെയില്‍വേ കോളനി നിവാസിയായ ആര്‍സൂ മസിയെന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ അസ്ഹര്‍ അലി എന്ന പ്രതിയുടെ വാദങ്ങള്‍ മാത്രം കേട്ടു ഇദ്ദേഹത്തിനൊപ്പം ജീവിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് പെണ്‍കുട്ടി അസ്ഹര്‍ അലിയെ വിവാഹം ചെയ്തിരിക്കുന്നതെന്ന യുക്തിരഹിത വാദം അംഗീകരിച്ചുകൊണ്ടാണ് സിന്ധ് ഹൈക്കോടതി പെണ്‍കുട്ടിയെ വിവാഹിതനും മധ്യവയ്സ്കനുമായ മുസ്ലീമിനൊപ്പം പ്രതിയ്ക്കൊപ്പം പോയി ജീവിക്കുവാന്‍ ഉത്തരവായിരിക്കുന്നത്. ആര്‍സൂ ഫാത്തിമയെന്നാണ് ആര്‍സൂവിന് നല്‍കപ്പെട്ടിരിക്കുന്ന മുസ്ലീം നാമം. അസ്ഹര്‍ അലിക്കെതിരേയും കുടുംബത്തിനെതിരേയും യാതൊരുവിധ നിയമ നടപടികളും പാടില്ലെന്നും കോടതി വിധിയില്‍ പറയുന്നുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 13നാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആര്‍സൂവിനെ അലി അസ്ഹര്‍ തട്ടിക്കൊണ്ടുപോയത്. ആര്‍സൂവിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും, ആര്‍സുവിന് 18 വയസ്സ് തികഞ്ഞെന്നും, അവള്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തുവെന്നും, സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹമെന്നും പ്രഖ്യാപിക്കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റ് ഭര്‍ത്താവ് ഹാജരാക്കിയിട്ടുണ്ടെന്ന മറുപടിയായിരുന്നു രണ്ടു ദിവസങ്ങള്‍ക്ക് ശേഷം അധികാരികളില്‍ നിന്ന് ലഭിച്ചത്. പാക്ക് ക്രൈസ്തവര്‍ മതത്തിന്റെ പേരില്‍ പോലീസ് സ്റ്റേഷനുകളില്‍ നേരിടുന്ന വിവേചനത്തിന് ഒടുവിലത്തെ ഉദാഹരണമായാണ് ഇതിനെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നോക്കികാണുന്നത്. നിരവധി മുസ്ലീം സ്ത്രീകളുടേയും പുരുഷന്‍മാരുടേയും അകമ്പടിയോടെ ഭീകരാന്തരീക്ഷത്തിലാണ് പെണ്‍കുട്ടിയെ കോടതിയില്‍ കൊണ്ടുവന്നതെന്നും, തന്റെ അമ്മക്കരികിലേക്ക് ഓടാന്‍ തുനിഞ്ഞ ആര്‍സൂവിനെ അലി അസ്ഹര്‍ ബലമായി പിടിച്ചുനിറുത്തുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. അലി അസ്ഹര്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന്‍ ആരോപിച്ച ആര്‍സൂവിന്റെ പിതാവ്, അലി അസ്ഹറിന്റെ രണ്ടു സഹോദരങ്ങള്‍ സിന്ധ് പോലീസിലാണ് ജോലി ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ആര്‍സൂവിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന്‍ തെളിയിക്കുന്ന യഥാര്‍ത്ഥ രേഖകള്‍ പരിശോധിക്കുവാന്‍ പോലും ജഡ്ജി കൂട്ടാക്കിയില്ലെന്ന ആരോപണവും ദൃക്സാക്ഷികള്‍ ഉയര്‍ത്തുന്നുണ്ട്. സിന്ധ് ഹൈകോടതിയുടെ പക്ഷപാതപരമായ വിധിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. </p> <iframe src="https://www.facebook.com/plugins/video.php?height=315&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F371055517322614%2F&show_text=false&width=560" width="560" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media" allowFullScreen="true"></iframe> <p> പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത് നിരോധിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. മരിയ ഷഹ്ബാസിന്റെ കേസിലെ ലാഹോര്‍ ഹൈകോടതി വിധി ആഗോളതലത്തില്‍ വിമര്‍ശിക്കപ്പെട്ടതിന്റെ തൊട്ടുപിന്നാലെയാണ് സിന്ധ് ഹൈകോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്. പാക്ക് കോടതികളും, പോലീസും രാജ്യത്തെ മുസ്ലീം ഭൂരിപക്ഷത്തിനൊപ്പമാണെന്ന സൂചനയാണ് ഇത് നൽകുന്നത്. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’മായി ബന്ധപ്പെട്ട് ആര്‍സൂവിന്റെ മാതാപിതാക്കള്‍ മകളുടെ മോചനത്തിന് വേണ്ടിയുള്ള പ്രചാരണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കറാച്ചിയിലും ഇതര നഗരങ്ങളിലും പെണ്‍കുട്ടിയുടെ മോചനത്തിനായി സമരവുമായി സംഘടിക്കുകയാണ് ക്രൈസ്തവ സമൂഹം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-30-17:06:56.jpg
Keywords: മരിയ ഷഹ്, പെണ്‍
Category: 11
Sub Category:
Heading: മരിയയ്ക്കു സംഭവിച്ചത് ആര്‍സൂവിനും: തട്ടിക്കൊണ്ടുപോയവനൊപ്പം ജീവിക്കാന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയോട് പാക്ക് ഹൈക്കോടതി
Content: കറാച്ചി: മരിയ (മൈറ) ഷഹ്ബാസിന് പിന്നാലെ പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോകലിനും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും, വിവാഹത്തിനും ഇരയായ പതിമൂന്നുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയവനൊപ്പം വിട്ടുകൊണ്ടു സിന്ധ് ഹൈക്കോടതി വിധി. രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ ഞെട്ടല്‍ ഉളവാക്കികൊണ്ടാണ് പാക്കിസ്ഥാനിലെ കറാച്ചിയിലെ റെയില്‍വേ കോളനി നിവാസിയായ ആര്‍സൂ മസിയെന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ അസ്ഹര്‍ അലി എന്ന പ്രതിയുടെ വാദങ്ങള്‍ മാത്രം കേട്ടു ഇദ്ദേഹത്തിനൊപ്പം ജീവിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് പെണ്‍കുട്ടി അസ്ഹര്‍ അലിയെ വിവാഹം ചെയ്തിരിക്കുന്നതെന്ന യുക്തിരഹിത വാദം അംഗീകരിച്ചുകൊണ്ടാണ് സിന്ധ് ഹൈക്കോടതി പെണ്‍കുട്ടിയെ വിവാഹിതനും മധ്യവയ്സ്കനുമായ മുസ്ലീമിനൊപ്പം പ്രതിയ്ക്കൊപ്പം പോയി ജീവിക്കുവാന്‍ ഉത്തരവായിരിക്കുന്നത്. ആര്‍സൂ ഫാത്തിമയെന്നാണ് ആര്‍സൂവിന് നല്‍കപ്പെട്ടിരിക്കുന്ന മുസ്ലീം നാമം. അസ്ഹര്‍ അലിക്കെതിരേയും കുടുംബത്തിനെതിരേയും യാതൊരുവിധ നിയമ നടപടികളും പാടില്ലെന്നും കോടതി വിധിയില്‍ പറയുന്നുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 13നാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആര്‍സൂവിനെ അലി അസ്ഹര്‍ തട്ടിക്കൊണ്ടുപോയത്. ആര്‍സൂവിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും, ആര്‍സുവിന് 18 വയസ്സ് തികഞ്ഞെന്നും, അവള്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തുവെന്നും, സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹമെന്നും പ്രഖ്യാപിക്കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റ് ഭര്‍ത്താവ് ഹാജരാക്കിയിട്ടുണ്ടെന്ന മറുപടിയായിരുന്നു രണ്ടു ദിവസങ്ങള്‍ക്ക് ശേഷം അധികാരികളില്‍ നിന്ന് ലഭിച്ചത്. പാക്ക് ക്രൈസ്തവര്‍ മതത്തിന്റെ പേരില്‍ പോലീസ് സ്റ്റേഷനുകളില്‍ നേരിടുന്ന വിവേചനത്തിന് ഒടുവിലത്തെ ഉദാഹരണമായാണ് ഇതിനെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നോക്കികാണുന്നത്. നിരവധി മുസ്ലീം സ്ത്രീകളുടേയും പുരുഷന്‍മാരുടേയും അകമ്പടിയോടെ ഭീകരാന്തരീക്ഷത്തിലാണ് പെണ്‍കുട്ടിയെ കോടതിയില്‍ കൊണ്ടുവന്നതെന്നും, തന്റെ അമ്മക്കരികിലേക്ക് ഓടാന്‍ തുനിഞ്ഞ ആര്‍സൂവിനെ അലി അസ്ഹര്‍ ബലമായി പിടിച്ചുനിറുത്തുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. അലി അസ്ഹര്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന്‍ ആരോപിച്ച ആര്‍സൂവിന്റെ പിതാവ്, അലി അസ്ഹറിന്റെ രണ്ടു സഹോദരങ്ങള്‍ സിന്ധ് പോലീസിലാണ് ജോലി ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ആര്‍സൂവിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന്‍ തെളിയിക്കുന്ന യഥാര്‍ത്ഥ രേഖകള്‍ പരിശോധിക്കുവാന്‍ പോലും ജഡ്ജി കൂട്ടാക്കിയില്ലെന്ന ആരോപണവും ദൃക്സാക്ഷികള്‍ ഉയര്‍ത്തുന്നുണ്ട്. സിന്ധ് ഹൈകോടതിയുടെ പക്ഷപാതപരമായ വിധിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. </p> <iframe src="https://www.facebook.com/plugins/video.php?height=315&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F371055517322614%2F&show_text=false&width=560" width="560" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media" allowFullScreen="true"></iframe> <p> പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത് നിരോധിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. മരിയ ഷഹ്ബാസിന്റെ കേസിലെ ലാഹോര്‍ ഹൈകോടതി വിധി ആഗോളതലത്തില്‍ വിമര്‍ശിക്കപ്പെട്ടതിന്റെ തൊട്ടുപിന്നാലെയാണ് സിന്ധ് ഹൈകോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്. പാക്ക് കോടതികളും, പോലീസും രാജ്യത്തെ മുസ്ലീം ഭൂരിപക്ഷത്തിനൊപ്പമാണെന്ന സൂചനയാണ് ഇത് നൽകുന്നത്. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’മായി ബന്ധപ്പെട്ട് ആര്‍സൂവിന്റെ മാതാപിതാക്കള്‍ മകളുടെ മോചനത്തിന് വേണ്ടിയുള്ള പ്രചാരണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കറാച്ചിയിലും ഇതര നഗരങ്ങളിലും പെണ്‍കുട്ടിയുടെ മോചനത്തിനായി സമരവുമായി സംഘടിക്കുകയാണ് ക്രൈസ്തവ സമൂഹം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-30-17:06:56.jpg
Keywords: മരിയ ഷഹ്, പെണ്‍
Content:
14690
Category: 11
Sub Category:
Heading: ഫ്രഞ്ച് ബസിലിക്കയിലെ തീവ്രവാദി ആക്രമണത്തില്‍ ലോകത്തിന്റെ കണ്ണീരായി കൊല്ലപ്പെട്ട അമ്മയുടെ അവസാന വാക്കുകള്‍
Content: പാരീസ്: ഫ്രാന്‍സിലെ കത്തോലിക്ക ദേവാലയത്തില്‍ നടന്ന ഇസ്ലാമിക ഭീകരാക്രമണത്തിൽ തീവ്രവാദി കൊലപ്പെടുത്തിയ സ്ത്രീയുടെ അവസാന വാക്കുകള്‍ ലോക ജനതയുടെ കണ്ണീരാകുന്നു. ബ്രസീലിയൻ വംശജയായ സിമോൺ ബരേറ്റോ സിൽവ എന്ന നാല്‍പ്പത്തിനാലുകാരി പറഞ്ഞ അവസാന വാക്കുകളാണ് നവമാധ്യമങ്ങളില്‍ വലിയ വേദനയോടെ അനേകര്‍ പങ്കുവെയ്ക്കുന്നത്. 'എന്റെ കുഞ്ഞുങ്ങളെ ഞാൻ ഒരുപാട് സ്‌നേഹിക്കുന്നുവെന്ന് അവരോട് പറയണം' എന്ന വാക്കുകള്‍ മരണപ്പെടുന്നതിന് തൊട്ടുമുന്പ് സിമോൺ പറഞ്ഞതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കത്തിയുമായി അക്രമി പള്ളിയിലേക്ക് ഇരച്ചുകയറുന്നത് കണ്ട് അടുത്തുള്ള റെസ്റ്റോറന്റിലേക്ക് ഓടിക്കയറാൻ ശ്രമിച്ച മൂന്നു മക്കളുടെ അമ്മയായ ഈ യുവതിയെ ഒന്നിലധികം തവണയാണ് അക്രമി കുത്തിപ്പരിക്കേൽപ്പിച്ചത്. പള്ളിയിൽ നിന്ന് പുറത്തെത്തിയെങ്കിലും അക്രമി പിറകെയോടി ഇവരെ കുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ ഓടിയെത്തിയ സുരക്ഷാ ജീവനക്കാരോടായിരുന്നു യുവതി തന്റെ മക്കളെ കുറിച്ച് അവസാന വാക്കുകൾ പറഞ്ഞത്. അതേസമയം ടുണീഷ്യയിൽ നിന്നും ഫ്രാൻസിലെത്തിയ യുവാവാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രഞ്ച് ഇറ്റാലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ബ്രാഹിം അയ്സുറി എന്നാണ് പ്രതിയുടെ പേര്. ഇറ്റാലിയൻ റെഡ് ക്രോസ് ഡോക്യുമെന്റ് ഇറക്കിയ അറിയിപ്പ് പ്രകാരം സെപ്റ്റംബർ 20നാണ് ഇയാൾ യൂറോപ്പിലെത്തിയത്. ഇറ്റലിയിൽ എത്തിയ ഇയാൾ പിന്നീട് ഫ്രാൻസിലേക്ക് കടക്കുകയായിരുന്നു. പ്രതി ടുണീഷ്യയിലെ തീവ്രവാദി പട്ടികയിൽ ഉൾപ്പെടാത്ത ആളാണെന്നാണ് ബി.ബി.സി റിപ്പോർട്ട്. ഖുർആനിന്റെ പകർപ്പും മൂന്ന് കത്തികളും ഇയാളുടെ കൈവശമുണ്ടായിരുന്നെന്നാണ് അധികൃതർ പറഞ്ഞത്.
Image: /content_image/News/News-2020-10-30-20:50:47.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച്
Category: 11
Sub Category:
Heading: ഫ്രഞ്ച് ബസിലിക്കയിലെ തീവ്രവാദി ആക്രമണത്തില്‍ ലോകത്തിന്റെ കണ്ണീരായി കൊല്ലപ്പെട്ട അമ്മയുടെ അവസാന വാക്കുകള്‍
Content: പാരീസ്: ഫ്രാന്‍സിലെ കത്തോലിക്ക ദേവാലയത്തില്‍ നടന്ന ഇസ്ലാമിക ഭീകരാക്രമണത്തിൽ തീവ്രവാദി കൊലപ്പെടുത്തിയ സ്ത്രീയുടെ അവസാന വാക്കുകള്‍ ലോക ജനതയുടെ കണ്ണീരാകുന്നു. ബ്രസീലിയൻ വംശജയായ സിമോൺ ബരേറ്റോ സിൽവ എന്ന നാല്‍പ്പത്തിനാലുകാരി പറഞ്ഞ അവസാന വാക്കുകളാണ് നവമാധ്യമങ്ങളില്‍ വലിയ വേദനയോടെ അനേകര്‍ പങ്കുവെയ്ക്കുന്നത്. 'എന്റെ കുഞ്ഞുങ്ങളെ ഞാൻ ഒരുപാട് സ്‌നേഹിക്കുന്നുവെന്ന് അവരോട് പറയണം' എന്ന വാക്കുകള്‍ മരണപ്പെടുന്നതിന് തൊട്ടുമുന്പ് സിമോൺ പറഞ്ഞതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കത്തിയുമായി അക്രമി പള്ളിയിലേക്ക് ഇരച്ചുകയറുന്നത് കണ്ട് അടുത്തുള്ള റെസ്റ്റോറന്റിലേക്ക് ഓടിക്കയറാൻ ശ്രമിച്ച മൂന്നു മക്കളുടെ അമ്മയായ ഈ യുവതിയെ ഒന്നിലധികം തവണയാണ് അക്രമി കുത്തിപ്പരിക്കേൽപ്പിച്ചത്. പള്ളിയിൽ നിന്ന് പുറത്തെത്തിയെങ്കിലും അക്രമി പിറകെയോടി ഇവരെ കുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ ഓടിയെത്തിയ സുരക്ഷാ ജീവനക്കാരോടായിരുന്നു യുവതി തന്റെ മക്കളെ കുറിച്ച് അവസാന വാക്കുകൾ പറഞ്ഞത്. അതേസമയം ടുണീഷ്യയിൽ നിന്നും ഫ്രാൻസിലെത്തിയ യുവാവാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രഞ്ച് ഇറ്റാലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ബ്രാഹിം അയ്സുറി എന്നാണ് പ്രതിയുടെ പേര്. ഇറ്റാലിയൻ റെഡ് ക്രോസ് ഡോക്യുമെന്റ് ഇറക്കിയ അറിയിപ്പ് പ്രകാരം സെപ്റ്റംബർ 20നാണ് ഇയാൾ യൂറോപ്പിലെത്തിയത്. ഇറ്റലിയിൽ എത്തിയ ഇയാൾ പിന്നീട് ഫ്രാൻസിലേക്ക് കടക്കുകയായിരുന്നു. പ്രതി ടുണീഷ്യയിലെ തീവ്രവാദി പട്ടികയിൽ ഉൾപ്പെടാത്ത ആളാണെന്നാണ് ബി.ബി.സി റിപ്പോർട്ട്. ഖുർആനിന്റെ പകർപ്പും മൂന്ന് കത്തികളും ഇയാളുടെ കൈവശമുണ്ടായിരുന്നെന്നാണ് അധികൃതർ പറഞ്ഞത്.
Image: /content_image/News/News-2020-10-30-20:50:47.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച്
Content:
14691
Category: 13
Sub Category:
Heading: മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി തിരുക്കല്ലറ ദേവാലയത്തില്‍ പ്രാര്‍ത്ഥനയുമായി ഇറ്റലിയുടെ വിദേശകാര്യ മന്ത്രി
Content: ജെറുസലേം: യേശുവിനെ അടക്കം ചെയ്തതായി നൂറ്റാണ്ടുകളായി കരുതപ്പെടുന്ന തിരുക്കല്ലറ ദേവാലയത്തില്‍ മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി പ്രാര്‍ത്ഥിച്ച് ഇറ്റലിയുടെ വിദേശകാര്യ മന്ത്രി ലൂയിജി ദി മായിയോ. ഇന്ന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ക്രൈസ്തവരുടെ പുണ്യപുരാതന ദേവാലയമായ ഹോളി സെപൽച്ചറിന്റെ ബസിലിക്കയിൽ നടത്തിയ പ്രാര്‍ത്ഥനയെ കുറിച്ച് വിവരിച്ചിരിക്കുന്നത്. വിശുദ്ധ നാട്ടിൽ, യേശുവിന്റെ ക്രൂശീകരണവും പുനരുത്ഥാനവും സൂചിപ്പിക്കുന്ന ഹോളി സെപൽച്ചറിന്റെ ബസിലിക്കയിൽ ഞാൻ പ്രാർത്ഥിച്ചു. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ, നാമും ഈ പ്രതിസന്ധിയിൽ നിന്ന് ഉയർന്നുവരണമെന്നും ഈ മഹാമാരിയിൽ നിന്ന് ആളുകളെ രക്ഷിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കരങ്ങള്‍ കൂപ്പിയുള്ള ചിത്രം സഹിതമാണ് പോസ്റ്റ്. </p> <div class="fb-post" data-href="https://www.facebook.com/LuigiDiMaio/posts/3500394386663749" data-show-text="true" data-width=""><blockquote cite="https://www.facebook.com/LuigiDiMaio/posts/3500394386663749" class="fb-xfbml-parse-ignore"><p>In Terra Santa, presso la Basilica del Santo Sepolcro, luogo che la tradizione cristiana indica come quello della...</p>Posted by <a href="https://www.facebook.com/LuigiDiMaio/">Luigi Di Maio</a> on <a href="https://www.facebook.com/LuigiDiMaio/posts/3500394386663749">Friday, 30 October 2020</a></blockquote></div> <p> ഒരിടവേളയ്ക്ക് ശേഷം കോവിഡ് രോഗബാധ ഇറ്റലിയില്‍ അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് അദ്ദേഹം പ്രാര്‍ത്ഥന നടത്തി പോസ്റ്റു പങ്കുവെച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ആഗസ്റ്റ് മാസത്തില്‍ 320 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിന്ന ഇറ്റലിയില്‍ ഇന്നലെ മാത്രം ഇരുപതിനായിരത്തിലധികം പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗബാധയെ തുടര്‍ന്നു 38,321 പേര്‍ രാജ്യത്തു മരണമടഞ്ഞു. ലോകമെമ്പാടും 45 മില്യണ്‍ ജനങ്ങള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. പത്തു ലക്ഷത്തിലധികം പേര്‍ മരണമടഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-30-22:47:56.jpg
Keywords: ഇറ്റലി, ഇറ്റാലി
Category: 13
Sub Category:
Heading: മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി തിരുക്കല്ലറ ദേവാലയത്തില്‍ പ്രാര്‍ത്ഥനയുമായി ഇറ്റലിയുടെ വിദേശകാര്യ മന്ത്രി
Content: ജെറുസലേം: യേശുവിനെ അടക്കം ചെയ്തതായി നൂറ്റാണ്ടുകളായി കരുതപ്പെടുന്ന തിരുക്കല്ലറ ദേവാലയത്തില്‍ മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി പ്രാര്‍ത്ഥിച്ച് ഇറ്റലിയുടെ വിദേശകാര്യ മന്ത്രി ലൂയിജി ദി മായിയോ. ഇന്ന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ക്രൈസ്തവരുടെ പുണ്യപുരാതന ദേവാലയമായ ഹോളി സെപൽച്ചറിന്റെ ബസിലിക്കയിൽ നടത്തിയ പ്രാര്‍ത്ഥനയെ കുറിച്ച് വിവരിച്ചിരിക്കുന്നത്. വിശുദ്ധ നാട്ടിൽ, യേശുവിന്റെ ക്രൂശീകരണവും പുനരുത്ഥാനവും സൂചിപ്പിക്കുന്ന ഹോളി സെപൽച്ചറിന്റെ ബസിലിക്കയിൽ ഞാൻ പ്രാർത്ഥിച്ചു. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ, നാമും ഈ പ്രതിസന്ധിയിൽ നിന്ന് ഉയർന്നുവരണമെന്നും ഈ മഹാമാരിയിൽ നിന്ന് ആളുകളെ രക്ഷിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കരങ്ങള്‍ കൂപ്പിയുള്ള ചിത്രം സഹിതമാണ് പോസ്റ്റ്. </p> <div class="fb-post" data-href="https://www.facebook.com/LuigiDiMaio/posts/3500394386663749" data-show-text="true" data-width=""><blockquote cite="https://www.facebook.com/LuigiDiMaio/posts/3500394386663749" class="fb-xfbml-parse-ignore"><p>In Terra Santa, presso la Basilica del Santo Sepolcro, luogo che la tradizione cristiana indica come quello della...</p>Posted by <a href="https://www.facebook.com/LuigiDiMaio/">Luigi Di Maio</a> on <a href="https://www.facebook.com/LuigiDiMaio/posts/3500394386663749">Friday, 30 October 2020</a></blockquote></div> <p> ഒരിടവേളയ്ക്ക് ശേഷം കോവിഡ് രോഗബാധ ഇറ്റലിയില്‍ അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് അദ്ദേഹം പ്രാര്‍ത്ഥന നടത്തി പോസ്റ്റു പങ്കുവെച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ആഗസ്റ്റ് മാസത്തില്‍ 320 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിന്ന ഇറ്റലിയില്‍ ഇന്നലെ മാത്രം ഇരുപതിനായിരത്തിലധികം പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗബാധയെ തുടര്‍ന്നു 38,321 പേര്‍ രാജ്യത്തു മരണമടഞ്ഞു. ലോകമെമ്പാടും 45 മില്യണ്‍ ജനങ്ങള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. പത്തു ലക്ഷത്തിലധികം പേര്‍ മരണമടഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-30-22:47:56.jpg
Keywords: ഇറ്റലി, ഇറ്റാലി
Content:
14692
Category: 1
Sub Category:
Heading: സഭയുടെ എതിര്‍പ്പ് മറികടന്ന് ദയാവധം നിയമവിധേയമാക്കുവാന്‍ ന്യൂസിലാന്‍റ്
Content: വെല്ലിംഗ്ടണ്‍: കത്തോലിക്ക സഭയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് ദയാവധം നിയമവിധേയമാക്കുന്നതിനായി പൊതുതെരഞ്ഞെടുപ്പിനൊപ്പം നടത്തിയ ജനഹിത പരിശോധനയില്‍ ന്യൂസിലന്‍ഡ് അനുകൂല വിധിയെഴുതിയതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച പുറത്തുവന്ന ഫല സൂചനയില്‍ ജീവിതാവസാനം തെരഞ്ഞെടുക്കല്‍ നിയമം2019ന് 65.2 ശതമാനം പേര്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാരകമായ രോഗം ബാധിച്ച് ആറു മാസത്തിനുള്ളില്‍ മരണം സംഭവിക്കുമെന്നു വിധിയെഴുതപ്പെട്ടവര്‍ക്ക്, രണ്ട് ഡോക്ടര്‍മാരുടെ അംഗീകാരത്തോടെ ദയാവധം തെരഞ്ഞെടുക്കാമെന്നാണു വ്യവസ്ഥ. പുതിയ നിയമം 2021 നവംബറോടെ പ്രാബല്യത്തില്‍ വരും. 4,80,000 പോസ്റ്റല്‍, പ്രവാസി വോട്ടുകള്‍ എണ്ണാനുണ്ട്. ഈ വോട്ടുകള്‍കൂടി എണ്ണിത്തിട്ടപ്പെടുത്തിയശേഷം അടുത്ത വെള്ളിയാഴ്ച ജനഹിത പരിശോധനയുടെ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. നെതര്‍ലന്‍ഡ്‌സ്, കാനഡ രാജ്യങ്ങളില്‍ ദയാവധം നിയമപരമായി അനുവദിക്കുന്നുണ്ട്. ന്യൂസിലന്‍ഡില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കുന്നതു സംബന്ധിച്ചു നടത്തിയ ജനഹിതപരിശോധനയില്‍ 53.1 ശതമാനം പേര്‍ എതിര്‍ത്തും 46.1 ശതമാനം പേര്‍ അനുകൂലിച്ചും വോട്ട് രേഖപ്പെടുത്തി. പോസ്റ്റല്‍, പ്രവാസി വോട്ടുകള്‍ കൂടി എണ്ണുന്‌പോള്‍ ഈ ഫലത്തില്‍ മാറ്റം വന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ന്യൂസീലൻഡ് ഭരിക്കുന്ന പ്രധാനമന്ത്രി ജസീന്ത ആർഡന്റെ ലിബറൽ ലേബർ പാർട്ടി ദയാവധത്തെയും ഗര്‍ഭഛിദ്രത്തെയും സ്വവര്‍ഗ്ഗ വിവാഹത്തെയും ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സ്വവര്‍ഗ്ഗാനുരാഗികളുടെ റാലിയില്‍ പങ്കെടുത്ത പ്രധാനമന്ത്രിയാണ് ആര്‍ഡന്‍. ദയാവധം നിയമവിധേയമാക്കാനുള്ള ന്യൂസിലാൻഡിന്റെ തീരുമാനം രാജ്യത്തെ “അപകടകരമായ പാത” യിലേക്ക് നയിക്കുമെന്ന് രാജ്യത്തെ കത്തോലിക്കാ മെത്രാന്‍ സമിതി അഭിപ്രായപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GIEtVA7SCaF7DuzEj96yvd}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-31-10:29:44.jpg
Keywords: ന്യൂസിലാ
Category: 1
Sub Category:
Heading: സഭയുടെ എതിര്‍പ്പ് മറികടന്ന് ദയാവധം നിയമവിധേയമാക്കുവാന്‍ ന്യൂസിലാന്‍റ്
Content: വെല്ലിംഗ്ടണ്‍: കത്തോലിക്ക സഭയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് ദയാവധം നിയമവിധേയമാക്കുന്നതിനായി പൊതുതെരഞ്ഞെടുപ്പിനൊപ്പം നടത്തിയ ജനഹിത പരിശോധനയില്‍ ന്യൂസിലന്‍ഡ് അനുകൂല വിധിയെഴുതിയതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച പുറത്തുവന്ന ഫല സൂചനയില്‍ ജീവിതാവസാനം തെരഞ്ഞെടുക്കല്‍ നിയമം2019ന് 65.2 ശതമാനം പേര്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാരകമായ രോഗം ബാധിച്ച് ആറു മാസത്തിനുള്ളില്‍ മരണം സംഭവിക്കുമെന്നു വിധിയെഴുതപ്പെട്ടവര്‍ക്ക്, രണ്ട് ഡോക്ടര്‍മാരുടെ അംഗീകാരത്തോടെ ദയാവധം തെരഞ്ഞെടുക്കാമെന്നാണു വ്യവസ്ഥ. പുതിയ നിയമം 2021 നവംബറോടെ പ്രാബല്യത്തില്‍ വരും. 4,80,000 പോസ്റ്റല്‍, പ്രവാസി വോട്ടുകള്‍ എണ്ണാനുണ്ട്. ഈ വോട്ടുകള്‍കൂടി എണ്ണിത്തിട്ടപ്പെടുത്തിയശേഷം അടുത്ത വെള്ളിയാഴ്ച ജനഹിത പരിശോധനയുടെ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. നെതര്‍ലന്‍ഡ്‌സ്, കാനഡ രാജ്യങ്ങളില്‍ ദയാവധം നിയമപരമായി അനുവദിക്കുന്നുണ്ട്. ന്യൂസിലന്‍ഡില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കുന്നതു സംബന്ധിച്ചു നടത്തിയ ജനഹിതപരിശോധനയില്‍ 53.1 ശതമാനം പേര്‍ എതിര്‍ത്തും 46.1 ശതമാനം പേര്‍ അനുകൂലിച്ചും വോട്ട് രേഖപ്പെടുത്തി. പോസ്റ്റല്‍, പ്രവാസി വോട്ടുകള്‍ കൂടി എണ്ണുന്‌പോള്‍ ഈ ഫലത്തില്‍ മാറ്റം വന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ന്യൂസീലൻഡ് ഭരിക്കുന്ന പ്രധാനമന്ത്രി ജസീന്ത ആർഡന്റെ ലിബറൽ ലേബർ പാർട്ടി ദയാവധത്തെയും ഗര്‍ഭഛിദ്രത്തെയും സ്വവര്‍ഗ്ഗ വിവാഹത്തെയും ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സ്വവര്‍ഗ്ഗാനുരാഗികളുടെ റാലിയില്‍ പങ്കെടുത്ത പ്രധാനമന്ത്രിയാണ് ആര്‍ഡന്‍. ദയാവധം നിയമവിധേയമാക്കാനുള്ള ന്യൂസിലാൻഡിന്റെ തീരുമാനം രാജ്യത്തെ “അപകടകരമായ പാത” യിലേക്ക് നയിക്കുമെന്ന് രാജ്യത്തെ കത്തോലിക്കാ മെത്രാന്‍ സമിതി അഭിപ്രായപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GIEtVA7SCaF7DuzEj96yvd}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-31-10:29:44.jpg
Keywords: ന്യൂസിലാ
Content:
14693
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവര്‍ക്കായി നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കണം: ഡിസിഎംഎസ്
Content: കോട്ടയം: 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിയുടെ പ്രകടന പത്രികയില്‍ ദളിത് ക്രൈസ്തവര്‍ക്കായി നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കണമെന്നു ഡിസിഎംഎസ് ആവശ്യപ്പെട്ടു. പ്രകടനപത്രികയില്‍ ദളിത് ക്രൈസ്തവര്‍ക്കു സര്‍ക്കാരില്‍നിന്ന് സഹായം ലഭിക്കുന്നതിനുള്ള പ്രധാനപ്പെട്ട സംവിധാനം പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പറേഷനാണെന്നും അതിന്റെ പ്രവര്‍ത്തനം ഫലപ്രദമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നുമായുന്നു ഒന്നാമത്തെ വാഗ്ദാനം. ദളിത് ക്രൈസ്തവ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കൊടുക്കുന്നതിന് വകയിരുത്തിയിട്ടുള്ള നോണ്‍ പ്ലാന്‍ ഫണ്ട് വിഹിതം ഇരട്ടിയാക്കും. പട്ടികജാതിക്കാര്‍ക്കുള്ള എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും ദളിത് ക്രൈസ്തവര്‍ക്കും തുല്യ അളവില്‍ നല്‍കും. ദളിത് ക്രൈസ്തവരുടെ കുടിശികയായ കടങ്ങള്‍ പട്ടികജാതിക്കാരുടേതുപോലെ എഴുതിത്തള്ളുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നുമായിരുന്നു മറ്റു വാഗ്ദാനങ്ങള്‍. എന്നാല്‍, ഈ വാഗ്ദാനങ്ങളില്‍ ഒന്നുപോലും നടപ്പാക്കിയിട്ടില്ലെന്ന് ദളിത് കത്തോലിക്കാ മഹാജന സഭ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നേരില്‍ കണ്ടു നിവേദനം സമര്‍പ്പിക്കാനും യോഗം സംസ്ഥാന ഭാരവാഹികളെ ചുമതലപ്പെടുത്തി. വാഗ്ദാനങ്ങള്‍ പാലിച്ചില്ലായെങ്കില്‍ സെക്രട്ടേറിയറ്റ് ധര്‍ണ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കാനും യോഗം തീരുമാനിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്ഫുറന്‍സിലൂടെയാണ് യോഗം ചേര്‍ന്നത്. ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു. കെസിബിസി, എസ്സി/എസ്ടി/ബിസി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഡയറക്ടര്‍ ഫാ. ഡി. ഷാജ് കുമാര്‍, രൂപതാ ഡയറക്ടര്‍മാരായ ഫാ. ജോണ്‍ അരീക്കല്‍, ഫാ. ജോസുകുട്ടി ഇടത്തിനകം, ഫാ. അഗസ്റ്റിന്‍ മൂഞ്ചേരി, ഫാ. തോംസണ്‍ കണ്ണൂര്‍, സംസ്ഥാന നേതാക്കളായ എന്‍ ദേവദാസ്, ജോര്‍ജ് എസ് പള്ളിത്തറ, ജസ്റ്റിന്‍ കുന്നുംപുറം, വൈ. ഫ്രാന്‍സിസ്, എ. അന്പി കുളത്തൂര്‍, ഷിബു ജോസഫ്, ജോണി പരമല, വിന്‍സെന്റ് ആന്റണി, ഷിബു പുനലൂര്‍, ജൈനമ്മ പുനലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GIEtVA7SCaF7DuzEj96yvd}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-10-31-11:10:02.jpg
Keywords: ദളിത
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവര്‍ക്കായി നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കണം: ഡിസിഎംഎസ്
Content: കോട്ടയം: 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിയുടെ പ്രകടന പത്രികയില്‍ ദളിത് ക്രൈസ്തവര്‍ക്കായി നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കണമെന്നു ഡിസിഎംഎസ് ആവശ്യപ്പെട്ടു. പ്രകടനപത്രികയില്‍ ദളിത് ക്രൈസ്തവര്‍ക്കു സര്‍ക്കാരില്‍നിന്ന് സഹായം ലഭിക്കുന്നതിനുള്ള പ്രധാനപ്പെട്ട സംവിധാനം പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പറേഷനാണെന്നും അതിന്റെ പ്രവര്‍ത്തനം ഫലപ്രദമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നുമായുന്നു ഒന്നാമത്തെ വാഗ്ദാനം. ദളിത് ക്രൈസ്തവ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കൊടുക്കുന്നതിന് വകയിരുത്തിയിട്ടുള്ള നോണ്‍ പ്ലാന്‍ ഫണ്ട് വിഹിതം ഇരട്ടിയാക്കും. പട്ടികജാതിക്കാര്‍ക്കുള്ള എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും ദളിത് ക്രൈസ്തവര്‍ക്കും തുല്യ അളവില്‍ നല്‍കും. ദളിത് ക്രൈസ്തവരുടെ കുടിശികയായ കടങ്ങള്‍ പട്ടികജാതിക്കാരുടേതുപോലെ എഴുതിത്തള്ളുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നുമായിരുന്നു മറ്റു വാഗ്ദാനങ്ങള്‍. എന്നാല്‍, ഈ വാഗ്ദാനങ്ങളില്‍ ഒന്നുപോലും നടപ്പാക്കിയിട്ടില്ലെന്ന് ദളിത് കത്തോലിക്കാ മഹാജന സഭ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നേരില്‍ കണ്ടു നിവേദനം സമര്‍പ്പിക്കാനും യോഗം സംസ്ഥാന ഭാരവാഹികളെ ചുമതലപ്പെടുത്തി. വാഗ്ദാനങ്ങള്‍ പാലിച്ചില്ലായെങ്കില്‍ സെക്രട്ടേറിയറ്റ് ധര്‍ണ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കാനും യോഗം തീരുമാനിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്ഫുറന്‍സിലൂടെയാണ് യോഗം ചേര്‍ന്നത്. ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു. കെസിബിസി, എസ്സി/എസ്ടി/ബിസി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഡയറക്ടര്‍ ഫാ. ഡി. ഷാജ് കുമാര്‍, രൂപതാ ഡയറക്ടര്‍മാരായ ഫാ. ജോണ്‍ അരീക്കല്‍, ഫാ. ജോസുകുട്ടി ഇടത്തിനകം, ഫാ. അഗസ്റ്റിന്‍ മൂഞ്ചേരി, ഫാ. തോംസണ്‍ കണ്ണൂര്‍, സംസ്ഥാന നേതാക്കളായ എന്‍ ദേവദാസ്, ജോര്‍ജ് എസ് പള്ളിത്തറ, ജസ്റ്റിന്‍ കുന്നുംപുറം, വൈ. ഫ്രാന്‍സിസ്, എ. അന്പി കുളത്തൂര്‍, ഷിബു ജോസഫ്, ജോണി പരമല, വിന്‍സെന്റ് ആന്റണി, ഷിബു പുനലൂര്‍, ജൈനമ്മ പുനലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GIEtVA7SCaF7DuzEj96yvd}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-10-31-11:10:02.jpg
Keywords: ദളിത