Contents
Displaying 24171-24180 of 24942 results.
Content:
24615
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയ്ക്കു വീണ്ടും ശ്വാസതടസ്സം; ആരോഗ്യസ്ഥിതി മോശമായി
Content: വത്തിക്കാൻ സിറ്റി: റോമില്‍ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യസ്ഥിതി വീണ്ടും ഗുരുതരാവസ്ഥയിലായി. പാപ്പയുടെ ആരോഗ്യനിലയില്‍ കഴിഞ്ഞ ദിവസം വരെ നേരിയ പുരോഗതി ഉണ്ടായിരിന്നെങ്കിലും ഇന്നലെ സ്ഥിതി വഷളായി. രണ്ട് തവണ ശ്വാസ തടസമുണ്ടായെന്നും കടുത്ത അണുബാധയും കഫകെട്ടും അനുഭവപ്പെടുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. സാധ്യമായ എല്ലാ പരിചരണവും നൽകുന്നുണ്ടെന്നും നിലവിൽ പാപ്പയ്ക് കൃത്രിമ ശ്വാസം നൽകുവാന്‍ വീണ്ടും ആരംഭിച്ചുവെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ഫെബ്രുവരി 14നാണ് ബ്രോങ്കൈറ്റിസിനെ തുടര്‍ന്നു മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ ന്യുമോണിയയാണെന്ന് കണ്ടെത്തി. പാപ്പയുടെ ചികിത്സ ആരംഭിച്ചിട്ടു മൂന്നാഴ്ച ആയിട്ടും ഗുരുതരാവസ്ഥ ഇതുവരെ തരണം ചെയ്തിട്ടില്ലായെന്ന സൂചനയാണ് പുതിയ വിവരങ്ങളിലൂടെ വ്യക്തമാകുന്നത്. ശ്വാസ തടസം ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസം വെൻ്റിലേറ്റർ ഒഴിവാക്കിയിരുന്നു. എന്നാൽ ഇന്നലെ സ്ഥിതി ഗുരുതരമാകുകയായിരുന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Tonight, Cardinal Robert Francis Prevost, prefect of the Dicastery for Bishops, led the 8th Holy Rosary of the week in St. Peter’s Square, joined by hundreds of faithful in prayer for Pope Francis’ recovery on his 17th day in the hospital. <a href="https://t.co/sFQ4rSftQ6">pic.twitter.com/sFQ4rSftQ6</a></p>— EWTN Vatican (@EWTNVatican) <a href="https://twitter.com/EWTNVatican/status/1896686695518765485?ref_src=twsrc%5Etfw">March 3, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> മാർപാപ്പയുടെ രോഗമുക്തിക്കായി സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ എല്ലാ ദിവസവും രാത്രി ജപമാല സമർപ്പണം നടക്കുന്നുണ്ട്. ഇന്നലെ നടന്ന പ്രാര്‍ത്ഥനയ്ക്കു ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട്, കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് നേതൃത്വം നല്‍കി. ഇത് കൂടാതെ രാവും പകലും ജെമെല്ലി ആശുപത്രിയുടെ മുന്നിലുള്ള ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ രൂപത്തിന് മുന്നിലെത്തി പ്രാര്‍ത്ഥിക്കുന്നവരും നിരവധിയാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-03-04-10:51:06.jpg
Keywords: പാപ്പ
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയ്ക്കു വീണ്ടും ശ്വാസതടസ്സം; ആരോഗ്യസ്ഥിതി മോശമായി
Content: വത്തിക്കാൻ സിറ്റി: റോമില്‍ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യസ്ഥിതി വീണ്ടും ഗുരുതരാവസ്ഥയിലായി. പാപ്പയുടെ ആരോഗ്യനിലയില്‍ കഴിഞ്ഞ ദിവസം വരെ നേരിയ പുരോഗതി ഉണ്ടായിരിന്നെങ്കിലും ഇന്നലെ സ്ഥിതി വഷളായി. രണ്ട് തവണ ശ്വാസ തടസമുണ്ടായെന്നും കടുത്ത അണുബാധയും കഫകെട്ടും അനുഭവപ്പെടുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. സാധ്യമായ എല്ലാ പരിചരണവും നൽകുന്നുണ്ടെന്നും നിലവിൽ പാപ്പയ്ക് കൃത്രിമ ശ്വാസം നൽകുവാന്‍ വീണ്ടും ആരംഭിച്ചുവെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ഫെബ്രുവരി 14നാണ് ബ്രോങ്കൈറ്റിസിനെ തുടര്‍ന്നു മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ ന്യുമോണിയയാണെന്ന് കണ്ടെത്തി. പാപ്പയുടെ ചികിത്സ ആരംഭിച്ചിട്ടു മൂന്നാഴ്ച ആയിട്ടും ഗുരുതരാവസ്ഥ ഇതുവരെ തരണം ചെയ്തിട്ടില്ലായെന്ന സൂചനയാണ് പുതിയ വിവരങ്ങളിലൂടെ വ്യക്തമാകുന്നത്. ശ്വാസ തടസം ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസം വെൻ്റിലേറ്റർ ഒഴിവാക്കിയിരുന്നു. എന്നാൽ ഇന്നലെ സ്ഥിതി ഗുരുതരമാകുകയായിരുന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Tonight, Cardinal Robert Francis Prevost, prefect of the Dicastery for Bishops, led the 8th Holy Rosary of the week in St. Peter’s Square, joined by hundreds of faithful in prayer for Pope Francis’ recovery on his 17th day in the hospital. <a href="https://t.co/sFQ4rSftQ6">pic.twitter.com/sFQ4rSftQ6</a></p>— EWTN Vatican (@EWTNVatican) <a href="https://twitter.com/EWTNVatican/status/1896686695518765485?ref_src=twsrc%5Etfw">March 3, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> മാർപാപ്പയുടെ രോഗമുക്തിക്കായി സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ എല്ലാ ദിവസവും രാത്രി ജപമാല സമർപ്പണം നടക്കുന്നുണ്ട്. ഇന്നലെ നടന്ന പ്രാര്‍ത്ഥനയ്ക്കു ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട്, കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് നേതൃത്വം നല്‍കി. ഇത് കൂടാതെ രാവും പകലും ജെമെല്ലി ആശുപത്രിയുടെ മുന്നിലുള്ള ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ രൂപത്തിന് മുന്നിലെത്തി പ്രാര്‍ത്ഥിക്കുന്നവരും നിരവധിയാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-03-04-10:51:06.jpg
Keywords: പാപ്പ
Content:
24616
Category: 18
Sub Category:
Heading: പോട്ട ദേശീയ ബൈബിൾ കൺവെൻഷൻ നാളെ മുതല്‍
Content: ചാലക്കുടി: മുപ്പത്തിയാറാമത് പോട്ട ദേശീയ ബൈബിൾ കൺവൻഷൻ നാളെ തുടങ്ങും. "നമുക്ക് പ്രത്യാശയോടെ കൃപാവരത്തിൻ്റെ സിംഹാസനത്തെ സമീപിക്കാം" എന്ന ആഹ്വാനവുമായി അഞ്ചുനാൾ നീളുന്ന ബൈബിൾ കൺവെൻഷനായി പോട്ട ആശ്രമം ഒരുങ്ങി. നാളെ രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ കൺവെൻഷൻ ഉദ്ഘാടനംചെയ്യും. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ കൺവൻഷനിൽ ദിവ്യബലിയർപ്പിച്ച് വചനസന്ദേശം നൽകും. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ് സമാപനസന്ദേശം നൽകുക. കൺവെൻഷൻ്റെ വിവിധ ദിവസങ്ങളിലായി ഫാ. സേവ്യർഖാൻ വട്ടായിൽ, ബ്രദർ സന്തോഷ് കരുമത്ര, ഫാ. മാത്യു നായ്ക്കംപറമ്പിൽ വിസി, ഫാ. ജോർജ് പനയ്ക്ക ൽ വിസി തുടങ്ങിയവർ നേതൃത്വംനൽകും. ദിവസവും രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് കൺവൻഷൻ. വിശുദ്ധ കുർബാനയും ദൈവവചനപ്രഘോഷണവും ആരാധനയും കുമ്പസാരവും എല്ലാദിവസവും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ലഘുഭക്ഷണവും മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് താമസസൗകര്യവുമുണ്ടാകും. കിടപ്പു രോഗികൾക്ക് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആശ്രമം സ്റ്റോപ്പിൽ സൂപ്പർഫാസ്റ്റ് ബസുകൾക്കു പ്രത്യേകം സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഫ്രാൻസിസ് കർത്താനം, ഡയറക്ടർ ഫാ. ഡെർബിൻ ഇട്ടിക്കാട്ടിൽ, പോൾ അക്കര എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2025-03-04-11:59:46.jpg
Keywords: കൺവെ
Category: 18
Sub Category:
Heading: പോട്ട ദേശീയ ബൈബിൾ കൺവെൻഷൻ നാളെ മുതല്‍
Content: ചാലക്കുടി: മുപ്പത്തിയാറാമത് പോട്ട ദേശീയ ബൈബിൾ കൺവൻഷൻ നാളെ തുടങ്ങും. "നമുക്ക് പ്രത്യാശയോടെ കൃപാവരത്തിൻ്റെ സിംഹാസനത്തെ സമീപിക്കാം" എന്ന ആഹ്വാനവുമായി അഞ്ചുനാൾ നീളുന്ന ബൈബിൾ കൺവെൻഷനായി പോട്ട ആശ്രമം ഒരുങ്ങി. നാളെ രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ കൺവെൻഷൻ ഉദ്ഘാടനംചെയ്യും. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ കൺവൻഷനിൽ ദിവ്യബലിയർപ്പിച്ച് വചനസന്ദേശം നൽകും. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ് സമാപനസന്ദേശം നൽകുക. കൺവെൻഷൻ്റെ വിവിധ ദിവസങ്ങളിലായി ഫാ. സേവ്യർഖാൻ വട്ടായിൽ, ബ്രദർ സന്തോഷ് കരുമത്ര, ഫാ. മാത്യു നായ്ക്കംപറമ്പിൽ വിസി, ഫാ. ജോർജ് പനയ്ക്ക ൽ വിസി തുടങ്ങിയവർ നേതൃത്വംനൽകും. ദിവസവും രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് കൺവൻഷൻ. വിശുദ്ധ കുർബാനയും ദൈവവചനപ്രഘോഷണവും ആരാധനയും കുമ്പസാരവും എല്ലാദിവസവും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ലഘുഭക്ഷണവും മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് താമസസൗകര്യവുമുണ്ടാകും. കിടപ്പു രോഗികൾക്ക് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആശ്രമം സ്റ്റോപ്പിൽ സൂപ്പർഫാസ്റ്റ് ബസുകൾക്കു പ്രത്യേകം സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഫ്രാൻസിസ് കർത്താനം, ഡയറക്ടർ ഫാ. ഡെർബിൻ ഇട്ടിക്കാട്ടിൽ, പോൾ അക്കര എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2025-03-04-11:59:46.jpg
Keywords: കൺവെ
Content:
24617
Category: 1
Sub Category:
Heading: വത്തിക്കാന്റെ പ്രോലൈഫ് അവാര്‍ഡ് യുക്രൈന്‍ സന്യാസിനിക്ക്
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ അക്കാദമി ഫോർ ലൈഫ് നല്‍കുന്ന വത്തിക്കാന്റെ പ്രോലൈഫ് അവാര്‍ഡ് യുക്രൈന്‍ സന്യാസിനിക്ക്. 2025-ലെ "ഗാർഡിയൻ ഓഫ് ലൈഫ്" അവാർഡിന് സിസ്റ്റർ ഗ്യൂസ്റ്റിന ഓൾഹ ഹോളുബെറ്റ്സിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഗർഭസ്ഥ ശിശുവിന്റെ ആയുസിനെ പരിമിതപ്പെടുത്തുന്നതോ ജീവനു ഭീഷണി ഉള്ളതോ ആയ അവസ്ഥയുണ്ടെന്ന് രോഗനിർണയം നടത്തുന്ന മാതാപിതാക്കളെ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള പരിചരണ പരിപാടിയായ പെരിനാറ്റൽ ഹോസ്പിസില്‍ സിസ്റ്റര്‍ നടത്തിയ അതുല്യ സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം. ഇന്നലെ മാർച്ച് 3ന് വത്തിക്കാനിൽ നടന്ന പത്രസമ്മേളനത്തിൽ ആർച്ച് ബിഷപ്പ് വിൻസെൻസോ പഗ്ലിയ, സിസ്റ്റർ ഗ്യൂസ്റ്റിന ഓൾഹ ഹോളുബെറ്റ്സിനു അവാര്‍ഡ് സമ്മാനിച്ചു. സിസ്റ്റർ സെർവന്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസ സമൂഹാംഗമായ സിസ്റ്റർ ഗ്യൂസ്റ്റിന ബയോഎത്തിസിസ്റ്റ്, ബയോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, യുക്രൈനിലെ പെരിനാറ്റൽ ഹോസ്പിസ് - ഇംപ്രിന്റ് ഓഫ് ലൈഫ്" യുടെ പ്രസിഡന്‍റ് എന്നീ നിലകളില്‍ ശ്രദ്ധയാകര്‍ഷിച്ച വ്യക്തി കൂടിയാണ്. "കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കൾക്കും വേണ്ടി" അവാർഡ് ലഭിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്ന് സിസ്റ്റര്‍ ഹോളുബെറ്റ്സ് പത്രസമ്മേളനത്തിൽ പറഞ്ഞു. കുഞ്ഞ് ഗർഭപാത്രത്തിലായിരിക്കുമ്പോൾ തന്നെ ഗുരുതരമായ രോഗനിർണയങ്ങൾ നേരിടുന്ന മാതാപിതാക്കൾക്കൊപ്പം സഞ്ചരിക്കുന്നതിനും അവരെ പിന്തുണയ്ക്കുന്നതിനുമായി 2017 -ല്‍ യുക്രൈനിലെ ലിവിവില്‍ "പെരിനാറ്റൽ ഹോസ്പിസ് - ഇംപ്രിന്റ് ഓഫ് ലൈഫ്" സ്ഥാപിതമായത്. പ്രസവത്തിനു മുന്‍പ് രോഗനിർണയം നടത്തുമ്പോള്‍ അവ പലരെയും ഗർഭഛിദ്രത്തിലേക്ക് നയിക്കുന്നുണ്ടെന്നും മനശാസ്ത്രജ്ഞ കൂടിയായ സിസ്റ്റര്‍ പറയുന്നു. മനുഷ്യ ജീവന്റെ സംരക്ഷണത്തിനും ഉന്നമനത്തിനും പിന്തുണ നൽകുന്ന സ്വകാര്യ, പ്രൊഫഷണൽ ജീവിതത്തിൽ വ്യത്യസ്തരായ ആളുകൾക്കു പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നൽകുന്ന പുരസ്ക്കാരമാണ് "ഗാർഡിയൻ ഓഫ് ലൈഫ്" അവാർഡ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-03-04-13:14:33.jpg
Keywords: പ്രോലൈ, യുക്രൈ
Category: 1
Sub Category:
Heading: വത്തിക്കാന്റെ പ്രോലൈഫ് അവാര്‍ഡ് യുക്രൈന്‍ സന്യാസിനിക്ക്
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ അക്കാദമി ഫോർ ലൈഫ് നല്‍കുന്ന വത്തിക്കാന്റെ പ്രോലൈഫ് അവാര്‍ഡ് യുക്രൈന്‍ സന്യാസിനിക്ക്. 2025-ലെ "ഗാർഡിയൻ ഓഫ് ലൈഫ്" അവാർഡിന് സിസ്റ്റർ ഗ്യൂസ്റ്റിന ഓൾഹ ഹോളുബെറ്റ്സിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഗർഭസ്ഥ ശിശുവിന്റെ ആയുസിനെ പരിമിതപ്പെടുത്തുന്നതോ ജീവനു ഭീഷണി ഉള്ളതോ ആയ അവസ്ഥയുണ്ടെന്ന് രോഗനിർണയം നടത്തുന്ന മാതാപിതാക്കളെ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള പരിചരണ പരിപാടിയായ പെരിനാറ്റൽ ഹോസ്പിസില്‍ സിസ്റ്റര്‍ നടത്തിയ അതുല്യ സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം. ഇന്നലെ മാർച്ച് 3ന് വത്തിക്കാനിൽ നടന്ന പത്രസമ്മേളനത്തിൽ ആർച്ച് ബിഷപ്പ് വിൻസെൻസോ പഗ്ലിയ, സിസ്റ്റർ ഗ്യൂസ്റ്റിന ഓൾഹ ഹോളുബെറ്റ്സിനു അവാര്‍ഡ് സമ്മാനിച്ചു. സിസ്റ്റർ സെർവന്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസ സമൂഹാംഗമായ സിസ്റ്റർ ഗ്യൂസ്റ്റിന ബയോഎത്തിസിസ്റ്റ്, ബയോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, യുക്രൈനിലെ പെരിനാറ്റൽ ഹോസ്പിസ് - ഇംപ്രിന്റ് ഓഫ് ലൈഫ്" യുടെ പ്രസിഡന്‍റ് എന്നീ നിലകളില്‍ ശ്രദ്ധയാകര്‍ഷിച്ച വ്യക്തി കൂടിയാണ്. "കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കൾക്കും വേണ്ടി" അവാർഡ് ലഭിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്ന് സിസ്റ്റര്‍ ഹോളുബെറ്റ്സ് പത്രസമ്മേളനത്തിൽ പറഞ്ഞു. കുഞ്ഞ് ഗർഭപാത്രത്തിലായിരിക്കുമ്പോൾ തന്നെ ഗുരുതരമായ രോഗനിർണയങ്ങൾ നേരിടുന്ന മാതാപിതാക്കൾക്കൊപ്പം സഞ്ചരിക്കുന്നതിനും അവരെ പിന്തുണയ്ക്കുന്നതിനുമായി 2017 -ല്‍ യുക്രൈനിലെ ലിവിവില്‍ "പെരിനാറ്റൽ ഹോസ്പിസ് - ഇംപ്രിന്റ് ഓഫ് ലൈഫ്" സ്ഥാപിതമായത്. പ്രസവത്തിനു മുന്‍പ് രോഗനിർണയം നടത്തുമ്പോള്‍ അവ പലരെയും ഗർഭഛിദ്രത്തിലേക്ക് നയിക്കുന്നുണ്ടെന്നും മനശാസ്ത്രജ്ഞ കൂടിയായ സിസ്റ്റര്‍ പറയുന്നു. മനുഷ്യ ജീവന്റെ സംരക്ഷണത്തിനും ഉന്നമനത്തിനും പിന്തുണ നൽകുന്ന സ്വകാര്യ, പ്രൊഫഷണൽ ജീവിതത്തിൽ വ്യത്യസ്തരായ ആളുകൾക്കു പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നൽകുന്ന പുരസ്ക്കാരമാണ് "ഗാർഡിയൻ ഓഫ് ലൈഫ്" അവാർഡ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-03-04-13:14:33.jpg
Keywords: പ്രോലൈ, യുക്രൈ
Content:
24618
Category: 1
Sub Category:
Heading: ഏദനിലെ രക്തസാക്ഷികളുടെ ഓർമ്മയില്‍ ലോകം
Content: ഇന്ന് മാര്‍ച്ച് മാസം നാലാം തീയതി - ഒൻപതു വർഷങ്ങൾക്കു മുന്‍പ് 2016 മാർച്ച് നാലിനു തിരുസഭയുടെ ആരാമത്തിൽ നാലു പുതിയ ഉപവികളുടെ രക്തസാക്ഷികൾ പിറന്ന ദിനം. യെമനിലെ ഏദനിൽ പ്രവർത്തിച്ചിരുന്ന മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിൻ്റെ മഠവും നേഴ്സിംഗ് ഹോമും ഐ എസ് തീവ്രവാദികൾ ആക്രമിച്ച് സി. ആൽസലം, സി. റെജിനെറ്റേ, സി. ജൂഡിത്ത്, സി. മർഗുരേറ്റി എന്നിവരെയാണ് ക്രൂരമായി വധിച്ചത്. സി. ആൽസലം റാഞ്ചി സ്വദേശിയായിരുന്നു തന്റെ അറുപതാം പിറന്നാളിനു നാലു ദിവസം മുമ്പാണ് രക്തസാക്ഷിയായത്. റുവാണ്ടയിൽ നിന്നുള്ള സി. റെജിനെറ്റേ മുപ്പതാം വയസ്സിലാണ് രക്തസാക്ഷിയായത് നാലു പേരിൽ പ്രായം കുറഞ്ഞ സിസ്റ്റർ റെജിനെറ്റ ആയിരുന്നു. നാൽപത്തൊന്നുകാരിയായ സി. ജൂഡിത്തിൻ്റെ സ്വദേശം കെനിയ ആയിരുന്നു. റുവാണ്ടയിൽ നിന്നു തന്നെയുള്ള സി. മർഗുരേറ്റി നാൽപത്തിനാലാം വയസ്സിലാണ് ഈശോയ്ക്കു വേണ്ടി രക്തസാക്ഷിയായത്. മലയാളിയായ സുപ്പീരിയർ സിസ്റ്റർ സാലി അത്ഭുതകരമായാണ് ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്. സഭയുടെ വളർച്ചയ്ക്കു രക്തം നൽകിയ ഇന്നിൻ്റെ രക്തസാക്ഷികളെന്നും ഉപവിയുടെ രക്തസാക്ഷികളെന്നുമാണ് ഫ്രാൻസീസ് പാപ്പ ഇവരുടെ രക്തസാക്ഷിത്വത്തെ വിശേഷിപ്പിച്ചത്. ഏദനിലെ രക്തസാക്ഷിത്വത്തിൻ്റെ നേർസാക്ഷിയും അവരുടെ ആത്മീയ പിതാവുമായ ഫാ. ടോം ഉഴുന്നാലിൽ തൻ്റെ വിമോചനത്തിനു ശേഷം റോമിൽ സലേഷ്യൻ വാർത്താ ഏജൻസിയായ ANS ( Agenzia Info Salesina ) നു നൽകിയ അഭിമുഖത്തിൽ ആ ദിനത്തെകുറിച്ച് പറഞ്ഞ കാര്യങ്ങൾ ചുവടെ ചേർക്കുന്നു. "2016 മാർച്ചു 4 വെള്ളിയാഴ്ച അഞ്ചു സിസ്റ്റേഴ്സിനു വേണ്ടിയുള്ള ദിവ്യകാരുണ്യ ആരാധനയ്ക്കും ആശീർവ്വാദത്തിനും ശേഷം ഞാൻ പ്രഭാത ഭക്ഷണം കഴിച്ചു. പിന്നീടു വ്യക്തിപരമായ പ്രാർത്ഥനയ്ക്കായി കുറച്ചു സമയം കൂടി ഞാൻ ചാപ്പലിൽ ചിലവഴിച്ചു. എതാണ്ടു 8.40നു ഞാൻ സിസ്റ്റഴ്സിന്റെ ഭവനത്തിൽ നിന്നു പുറത്തിറങ്ങിയതേയുള്ളു. ഉടനെ ഒരു വെടിയൊച്ച ഞാൻ കേട്ടു, ഒരു അക്രമി എന്റെ കൈയ്യിൽ കയറി പിടിച്ചു, ഞാൻ ഒരു ഇന്ത്യാക്കാരനാണന്നു വിളിച്ചു പറഞ്ഞു. സ്ഥാപനത്തിന്റെ മുഖ്യ കവാടത്തിനടുത്തുള്ള സെക്യൂരിറ്റി റൂമിന്റെ സമീപം ഒരം കസേരയിൽ അവൻ എന്നെ ഇരുത്തി. ''സിസ്റ്റേഴ്സ് വൃദ്ധ ജനങ്ങളെ ശുശ്രൂഷിക്കുന്ന സ്ഥലത്തായിരുന്നു. ആക്രമളികളുടെ തലവൻ സിസ്റ്റേഴ്സിന്റെ അടുത്തേക്കു ചെന്നു ആദ്യം രണ്ടു സിസ്റ്റർമാരെ കൊണ്ടുവന്നു. പിന്നിടു തിരികെ പോയി രണ്ടു പേരെ കൂടി മുഖ്യ കവാടത്തിലേക്കു കൊണ്ടുവന്നു. അഞ്ചാമത്തെ സിസ്റ്ററിനു വേണ്ടി അയാൾ ഒത്തിരി തിരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. സിസ്റ്റർമാരെ ബന്ധനത്തിലാക്കിയിരിക്കുന്ന സ്ഥലത്തേക്കു അയാൾ വീണ്ടും വന്നു. ആദ്യം രണ്ടു പേരെ എന്റെ ദൃഷ്ടി പഥത്തിൽ നിന്നു മാറ്റി നിറയൊഴിച്ചു. മറ്റു രണ്ടു പേരേ എന്റെ സമീപം തന്നെ വെടിവെച്ചു കൊന്നു. ഇതെല്ലാം ഞങ്ങളുടെ സ്ഥാപനത്തിനുള്ളിലാണു സംഭവിച്ചത്. സിസ്റ്റർമാരോടും അവരെ പീഡിപ്പിക്കുന്നവരോടും ക്ഷമിക്കണമേ എന്നു അവരോടു കരുണയുണ്ടാകണമേ എന്നും ദൈവത്തോടു ഞാൻ പ്രാർത്ഥിച്ചു. ഞാൻ കരഞ്ഞില്ല. മരണഭയം എന്നെ അലട്ടിയില്ല. പിന്നീട് കാമ്പസിന്റ സമീപം പാർക്കു ചെയ്തിരുന്ന കാറിന്റെ ബൂട്ടിൽ ( കാറിൽ സാധനങ്ങൾ വയ്ക്കുന്ന സ്ഥലം) എന്ന അകത്താക്കി വാതിലടച്ചു. പിന്നീട് അവൻ ചാപ്പലിൽ കയറി വിശുദ്ധ കുർബാന അടങ്ങിയ സക്രാരി പുറത്തെടുത്തു എന്നെ അടച്ചിട്ടിരിക്കുന്ന കാറിന്റെ ബൂട്ടിനു നേരെ വലിച്ചെറിഞ്ഞു. അവർ എന്നെയും കൊണ്ടു പോയി. ഞാൻ തീവ്ര ദു:ഖത്തിലായി. സിസ്റ്റേഴ്സിനോടും, കൊല ചെയ്യപ്പെട്ട മറ്റുള്ളവരോടും കരുണയായിരിക്കണമേ എന്നും കൊലയാളികളോടും ക്ഷമിക്കണമേ എന്നും ഞാൻ ദൈവത്തോടു പ്രാർത്ഥിച്ചു . ദൈവമേ നിന്റെ ഹിതം അംഗീകരിക്കാനും എപ്പോഴും വിശ്വസ്തനായിരിക്കാൻ ശക്തിയും കൃപയും തരണമേ എന്നു ഞാൻ ദൈവത്തോടു കേണപേക്ഷിച്ചു. ഈ ഭൂമിയിൽ ദൈവത്തിനു എന്നെ കൊണ്ടു നിറവേറ്റേണ്ട ദൗത്യത്തോടും എന്നും വിശ്വസ്തനാകാൻ ഞാൻ ആഗ്രഹിക്കുന്നു". NB: രക്തസാക്ഷികളുടെ ചുടുനിണം വീണു കുതിർന്ന മണ്ണിൽ സഭാ തരു തഴച്ചു വളരുക തന്നെ ചെയ്യും
Image: /content_image/News/News-2025-03-04-14:49:24.jpg
Keywords: രക്തസാ, യെമ
Category: 1
Sub Category:
Heading: ഏദനിലെ രക്തസാക്ഷികളുടെ ഓർമ്മയില്‍ ലോകം
Content: ഇന്ന് മാര്‍ച്ച് മാസം നാലാം തീയതി - ഒൻപതു വർഷങ്ങൾക്കു മുന്‍പ് 2016 മാർച്ച് നാലിനു തിരുസഭയുടെ ആരാമത്തിൽ നാലു പുതിയ ഉപവികളുടെ രക്തസാക്ഷികൾ പിറന്ന ദിനം. യെമനിലെ ഏദനിൽ പ്രവർത്തിച്ചിരുന്ന മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിൻ്റെ മഠവും നേഴ്സിംഗ് ഹോമും ഐ എസ് തീവ്രവാദികൾ ആക്രമിച്ച് സി. ആൽസലം, സി. റെജിനെറ്റേ, സി. ജൂഡിത്ത്, സി. മർഗുരേറ്റി എന്നിവരെയാണ് ക്രൂരമായി വധിച്ചത്. സി. ആൽസലം റാഞ്ചി സ്വദേശിയായിരുന്നു തന്റെ അറുപതാം പിറന്നാളിനു നാലു ദിവസം മുമ്പാണ് രക്തസാക്ഷിയായത്. റുവാണ്ടയിൽ നിന്നുള്ള സി. റെജിനെറ്റേ മുപ്പതാം വയസ്സിലാണ് രക്തസാക്ഷിയായത് നാലു പേരിൽ പ്രായം കുറഞ്ഞ സിസ്റ്റർ റെജിനെറ്റ ആയിരുന്നു. നാൽപത്തൊന്നുകാരിയായ സി. ജൂഡിത്തിൻ്റെ സ്വദേശം കെനിയ ആയിരുന്നു. റുവാണ്ടയിൽ നിന്നു തന്നെയുള്ള സി. മർഗുരേറ്റി നാൽപത്തിനാലാം വയസ്സിലാണ് ഈശോയ്ക്കു വേണ്ടി രക്തസാക്ഷിയായത്. മലയാളിയായ സുപ്പീരിയർ സിസ്റ്റർ സാലി അത്ഭുതകരമായാണ് ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്. സഭയുടെ വളർച്ചയ്ക്കു രക്തം നൽകിയ ഇന്നിൻ്റെ രക്തസാക്ഷികളെന്നും ഉപവിയുടെ രക്തസാക്ഷികളെന്നുമാണ് ഫ്രാൻസീസ് പാപ്പ ഇവരുടെ രക്തസാക്ഷിത്വത്തെ വിശേഷിപ്പിച്ചത്. ഏദനിലെ രക്തസാക്ഷിത്വത്തിൻ്റെ നേർസാക്ഷിയും അവരുടെ ആത്മീയ പിതാവുമായ ഫാ. ടോം ഉഴുന്നാലിൽ തൻ്റെ വിമോചനത്തിനു ശേഷം റോമിൽ സലേഷ്യൻ വാർത്താ ഏജൻസിയായ ANS ( Agenzia Info Salesina ) നു നൽകിയ അഭിമുഖത്തിൽ ആ ദിനത്തെകുറിച്ച് പറഞ്ഞ കാര്യങ്ങൾ ചുവടെ ചേർക്കുന്നു. "2016 മാർച്ചു 4 വെള്ളിയാഴ്ച അഞ്ചു സിസ്റ്റേഴ്സിനു വേണ്ടിയുള്ള ദിവ്യകാരുണ്യ ആരാധനയ്ക്കും ആശീർവ്വാദത്തിനും ശേഷം ഞാൻ പ്രഭാത ഭക്ഷണം കഴിച്ചു. പിന്നീടു വ്യക്തിപരമായ പ്രാർത്ഥനയ്ക്കായി കുറച്ചു സമയം കൂടി ഞാൻ ചാപ്പലിൽ ചിലവഴിച്ചു. എതാണ്ടു 8.40നു ഞാൻ സിസ്റ്റഴ്സിന്റെ ഭവനത്തിൽ നിന്നു പുറത്തിറങ്ങിയതേയുള്ളു. ഉടനെ ഒരു വെടിയൊച്ച ഞാൻ കേട്ടു, ഒരു അക്രമി എന്റെ കൈയ്യിൽ കയറി പിടിച്ചു, ഞാൻ ഒരു ഇന്ത്യാക്കാരനാണന്നു വിളിച്ചു പറഞ്ഞു. സ്ഥാപനത്തിന്റെ മുഖ്യ കവാടത്തിനടുത്തുള്ള സെക്യൂരിറ്റി റൂമിന്റെ സമീപം ഒരം കസേരയിൽ അവൻ എന്നെ ഇരുത്തി. ''സിസ്റ്റേഴ്സ് വൃദ്ധ ജനങ്ങളെ ശുശ്രൂഷിക്കുന്ന സ്ഥലത്തായിരുന്നു. ആക്രമളികളുടെ തലവൻ സിസ്റ്റേഴ്സിന്റെ അടുത്തേക്കു ചെന്നു ആദ്യം രണ്ടു സിസ്റ്റർമാരെ കൊണ്ടുവന്നു. പിന്നിടു തിരികെ പോയി രണ്ടു പേരെ കൂടി മുഖ്യ കവാടത്തിലേക്കു കൊണ്ടുവന്നു. അഞ്ചാമത്തെ സിസ്റ്ററിനു വേണ്ടി അയാൾ ഒത്തിരി തിരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. സിസ്റ്റർമാരെ ബന്ധനത്തിലാക്കിയിരിക്കുന്ന സ്ഥലത്തേക്കു അയാൾ വീണ്ടും വന്നു. ആദ്യം രണ്ടു പേരെ എന്റെ ദൃഷ്ടി പഥത്തിൽ നിന്നു മാറ്റി നിറയൊഴിച്ചു. മറ്റു രണ്ടു പേരേ എന്റെ സമീപം തന്നെ വെടിവെച്ചു കൊന്നു. ഇതെല്ലാം ഞങ്ങളുടെ സ്ഥാപനത്തിനുള്ളിലാണു സംഭവിച്ചത്. സിസ്റ്റർമാരോടും അവരെ പീഡിപ്പിക്കുന്നവരോടും ക്ഷമിക്കണമേ എന്നു അവരോടു കരുണയുണ്ടാകണമേ എന്നും ദൈവത്തോടു ഞാൻ പ്രാർത്ഥിച്ചു. ഞാൻ കരഞ്ഞില്ല. മരണഭയം എന്നെ അലട്ടിയില്ല. പിന്നീട് കാമ്പസിന്റ സമീപം പാർക്കു ചെയ്തിരുന്ന കാറിന്റെ ബൂട്ടിൽ ( കാറിൽ സാധനങ്ങൾ വയ്ക്കുന്ന സ്ഥലം) എന്ന അകത്താക്കി വാതിലടച്ചു. പിന്നീട് അവൻ ചാപ്പലിൽ കയറി വിശുദ്ധ കുർബാന അടങ്ങിയ സക്രാരി പുറത്തെടുത്തു എന്നെ അടച്ചിട്ടിരിക്കുന്ന കാറിന്റെ ബൂട്ടിനു നേരെ വലിച്ചെറിഞ്ഞു. അവർ എന്നെയും കൊണ്ടു പോയി. ഞാൻ തീവ്ര ദു:ഖത്തിലായി. സിസ്റ്റേഴ്സിനോടും, കൊല ചെയ്യപ്പെട്ട മറ്റുള്ളവരോടും കരുണയായിരിക്കണമേ എന്നും കൊലയാളികളോടും ക്ഷമിക്കണമേ എന്നും ഞാൻ ദൈവത്തോടു പ്രാർത്ഥിച്ചു . ദൈവമേ നിന്റെ ഹിതം അംഗീകരിക്കാനും എപ്പോഴും വിശ്വസ്തനായിരിക്കാൻ ശക്തിയും കൃപയും തരണമേ എന്നു ഞാൻ ദൈവത്തോടു കേണപേക്ഷിച്ചു. ഈ ഭൂമിയിൽ ദൈവത്തിനു എന്നെ കൊണ്ടു നിറവേറ്റേണ്ട ദൗത്യത്തോടും എന്നും വിശ്വസ്തനാകാൻ ഞാൻ ആഗ്രഹിക്കുന്നു". NB: രക്തസാക്ഷികളുടെ ചുടുനിണം വീണു കുതിർന്ന മണ്ണിൽ സഭാ തരു തഴച്ചു വളരുക തന്നെ ചെയ്യും
Image: /content_image/News/News-2025-03-04-14:49:24.jpg
Keywords: രക്തസാ, യെമ
Content:
24619
Category: 1
Sub Category:
Heading: യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതി
Content: വാഷിംഗ്ടണ്‍ ഡിസി: റഷ്യന്‍ അധിനിവേശ ആക്രമണങ്ങള്‍ക്കിടയില്‍ നിന്നു കരകയറുവാന്‍ പാടുപ്പെടുന്ന യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡൻ്റ് സെലൻസ്‌കിയും തമ്മിൽ വെള്ളിയാഴ്‌ച വൈറ്റ് ഹൗസിൽ നടന്ന ചർച്ച അലസിപ്പിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎസ് മെത്രാന്‍ സമിതി അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ രംഗത്ത് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. പ്രാർത്ഥനയുടെയും, പ്രായശ്ചിത്തത്തിന്റെയും, ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും സമയമായ വിശുദ്ധ നോമ്പുകാലം ആരംഭിക്കുമ്പോൾ യുക്രൈനിലെ രക്തസാക്ഷികളായ ജനങ്ങളോടുള്ള ഐക്യദാർഢ്യത്തിൽ പരിശുദ്ധ പിതാവായ ഫ്രാൻസിസ് പാപ്പയോടൊപ്പം ചേരുകയാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെയോ യുക്രൈന്‍ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയെയോ പേരെടുത്ത് പറയാതെ, റഷ്യൻ അധിനിവേശ പ്രദേശങ്ങളില്‍ കത്തോലിക്കാ സഭയെ പീഡിപ്പിക്കുന്നതിനെയും യുക്രൈന്‍ സർക്കാർ യുക്രേനിയൻ ഓർത്തഡോക്സ് സഭയെ (മോസ്കോ പാത്രിയാർക്കേറ്റ്) അടിച്ചമർത്തുന്നതിനെയും ആർച്ച് ബിഷപ്പ് ബ്രോഗ്ലിയോ അപലപിച്ചു. കത്തോലിക്കരായ നമുക്ക്, യുക്രൈനിലെ കഴിഞ്ഞ കാല അധിനിവേശങ്ങൾ രാജ്യത്ത് കത്തോലിക്കാ സഭയെ പലതരത്തിലുള്ള അടിച്ചമർത്തലുകൾക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് നന്നായി അറിയാം; നമ്മുടെ സഹോദരീസഹോദരന്മാരെ വീണ്ടും രഹസ്യമായി പീഡിപ്പിക്കുന്നതിന് നാം അനുവദിക്കരുത്. എല്ലാ യുക്രൈന്‍ക്കാരുടെയും മതസ്വാതന്ത്ര്യത്തെ മാനിക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ അഭ്യർത്ഥന ഞാൻ ആവര്‍ത്തിക്കുന്നു. ഒരു ക്രൈസ്തവ സഭയും നേരിട്ടോ അല്ലാതെയോ തടയപ്പെടരുത്. ദേവാലയങ്ങള്‍ അക്രമത്തിന് ഇരയാക്കരുത്. വിഭൂതി ബുധനാഴ്ച ആചരണത്തില്‍ ലഭിക്കുന്ന തുക യുക്രൈന്‍ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സഭയ്ക്ക് പ്രയോജനകരമാകുമെന്നും അമേരിക്കയിലെ കത്തോലിക്കർ, യുക്രൈന്‍റെ സമാധാനത്തിനായി പ്രാർത്ഥിക്കണമെന്നും അമേരിക്കന്‍ മെത്രാന്‍ സമിതി പ്രസിഡന്‍റ് ആഹ്വാനം ചെയ്തു. അതേസമയം ട്രംപും സെലൻസ്‌കിയും തമ്മില്‍ നടന്ന ചര്‍ച്ച അലസിയതോടെ കിഴക്കൻ യുക്രൈനിലെ ജനവാസ കേന്ദ്രങ്ങളായ ബർലാറ്റ്സ്കെയും സ്‌കുഡ്‌നെയും റഷ്യൻ സൈന്യം കീഴടക്കി. യുക്രൈനിലുടനീളം വെള്ളിയാഴ്‌ച രാത്രി വലിയ രീതിയിലുള്ള ആക്രമണമാണ് നടത്തിയത്. ഖാർഗിവ് മേഖലയിലായിരുന്നു കൂടുതൽ ആക്രമണം. 154 ഡ്രോണുകളാണ് റഷ്യ വിക്ഷേപിച്ചത്. ആക്രമണത്തിൽ നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിന്നു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-03-04-16:03:30.jpg
Keywords: യുക്രൈ
Category: 1
Sub Category:
Heading: യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതി
Content: വാഷിംഗ്ടണ്‍ ഡിസി: റഷ്യന്‍ അധിനിവേശ ആക്രമണങ്ങള്‍ക്കിടയില്‍ നിന്നു കരകയറുവാന്‍ പാടുപ്പെടുന്ന യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡൻ്റ് സെലൻസ്‌കിയും തമ്മിൽ വെള്ളിയാഴ്‌ച വൈറ്റ് ഹൗസിൽ നടന്ന ചർച്ച അലസിപ്പിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎസ് മെത്രാന്‍ സമിതി അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ രംഗത്ത് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. പ്രാർത്ഥനയുടെയും, പ്രായശ്ചിത്തത്തിന്റെയും, ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും സമയമായ വിശുദ്ധ നോമ്പുകാലം ആരംഭിക്കുമ്പോൾ യുക്രൈനിലെ രക്തസാക്ഷികളായ ജനങ്ങളോടുള്ള ഐക്യദാർഢ്യത്തിൽ പരിശുദ്ധ പിതാവായ ഫ്രാൻസിസ് പാപ്പയോടൊപ്പം ചേരുകയാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെയോ യുക്രൈന്‍ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയെയോ പേരെടുത്ത് പറയാതെ, റഷ്യൻ അധിനിവേശ പ്രദേശങ്ങളില്‍ കത്തോലിക്കാ സഭയെ പീഡിപ്പിക്കുന്നതിനെയും യുക്രൈന്‍ സർക്കാർ യുക്രേനിയൻ ഓർത്തഡോക്സ് സഭയെ (മോസ്കോ പാത്രിയാർക്കേറ്റ്) അടിച്ചമർത്തുന്നതിനെയും ആർച്ച് ബിഷപ്പ് ബ്രോഗ്ലിയോ അപലപിച്ചു. കത്തോലിക്കരായ നമുക്ക്, യുക്രൈനിലെ കഴിഞ്ഞ കാല അധിനിവേശങ്ങൾ രാജ്യത്ത് കത്തോലിക്കാ സഭയെ പലതരത്തിലുള്ള അടിച്ചമർത്തലുകൾക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് നന്നായി അറിയാം; നമ്മുടെ സഹോദരീസഹോദരന്മാരെ വീണ്ടും രഹസ്യമായി പീഡിപ്പിക്കുന്നതിന് നാം അനുവദിക്കരുത്. എല്ലാ യുക്രൈന്‍ക്കാരുടെയും മതസ്വാതന്ത്ര്യത്തെ മാനിക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ അഭ്യർത്ഥന ഞാൻ ആവര്‍ത്തിക്കുന്നു. ഒരു ക്രൈസ്തവ സഭയും നേരിട്ടോ അല്ലാതെയോ തടയപ്പെടരുത്. ദേവാലയങ്ങള്‍ അക്രമത്തിന് ഇരയാക്കരുത്. വിഭൂതി ബുധനാഴ്ച ആചരണത്തില്‍ ലഭിക്കുന്ന തുക യുക്രൈന്‍ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സഭയ്ക്ക് പ്രയോജനകരമാകുമെന്നും അമേരിക്കയിലെ കത്തോലിക്കർ, യുക്രൈന്‍റെ സമാധാനത്തിനായി പ്രാർത്ഥിക്കണമെന്നും അമേരിക്കന്‍ മെത്രാന്‍ സമിതി പ്രസിഡന്‍റ് ആഹ്വാനം ചെയ്തു. അതേസമയം ട്രംപും സെലൻസ്‌കിയും തമ്മില്‍ നടന്ന ചര്‍ച്ച അലസിയതോടെ കിഴക്കൻ യുക്രൈനിലെ ജനവാസ കേന്ദ്രങ്ങളായ ബർലാറ്റ്സ്കെയും സ്‌കുഡ്‌നെയും റഷ്യൻ സൈന്യം കീഴടക്കി. യുക്രൈനിലുടനീളം വെള്ളിയാഴ്‌ച രാത്രി വലിയ രീതിയിലുള്ള ആക്രമണമാണ് നടത്തിയത്. ഖാർഗിവ് മേഖലയിലായിരുന്നു കൂടുതൽ ആക്രമണം. 154 ഡ്രോണുകളാണ് റഷ്യ വിക്ഷേപിച്ചത്. ആക്രമണത്തിൽ നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിന്നു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-03-04-16:03:30.jpg
Keywords: യുക്രൈ
Content:
24620
Category: 22
Sub Category:
Heading: വിശുദ്ധ ജെയ്മി ഹിലാരിയോ ബാർബൽ | നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരോടൊപ്പം | രണ്ടാം ദിനം
Content: "പ്രിയ കൂട്ടുകാരേ, ക്രിസ്തുവിനു വേണ്ടി മരിക്കുക എന്നത് എന്റെ നേട്ടമാണ് "- വിശുദ്ധ ജെയ്മി ഹിലാരിയോ ബാർബൽ (1898-1937). സ്പെയിനിലെ കറ്റലോണിയയിൽ നടന്ന സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ട 97 ലാസാലേ ( LaSalle) സഹോദരന്മാരിൽ ഒരാളാണ് വിശുദ്ധ ജെയ്മി ഹിലാരിയോ ബാർബൽ. സ്പെയിനിലെ പൈറീനീസിൽ (Pyreness) ദൈവ വിശ്വാസമുള്ള ഒരു കുടുംബത്തിലാണ് വിശുദ്ധ ജെയിം ഹിലാരിയോ ബാർബലിന്റെ ജനനം. പന്ത്രണ്ടാം വയസ്സിൽ വൈദികനാകാനുള്ള ആഗ്രഹവുമായി സെമിനാരിയിൽ പ്രവേശിച്ചെങ്കിലും, കേൾവി സംബന്ധമായ പ്രശ്നങ്ങൾ കാരണം വീട്ടിലേക്കു തിരികെ പോകേണ്ടി വന്നു. പിന്നീട് 19-ാം വയസ്സിൽ, Institute of the Brothers of the Christian Schools എന്ന സന്യാസ സമൂഹത്തില്‍ ചേർന്നു. അധ്യാപകനും മതപഠനവിദഗ്ദനുമായി ജോലി തുടർന്ന ജെയിമിൻ്റെ കേൾവി 1930കളുടെ തുടക്കത്തിൽ കൂടതൽ വഷളായി തുടർന്നു. സ്പെയിനിലെ ടാരഗോണയിലെ (Tarragona) സാൻ ജോസിലെ ലാസല്ലെ ഹൗസിന്റെ പൂന്തോട്ടത്തിൽ ജോലി ചെയ്യാൻ തുടങ്ങി. 1936 ജൂലൈയിൽ സ്പെയിനിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുകയും മതാധ്യാപകരെ ജയിലിൽ അടയ്ക്കുകയും ചെയ്തു. താൻ ഒരു പൂന്തോട്ട ജോലിക്കാരനാണന്നു പറഞ്ഞിരുന്നെങ്കിൽ ജെയ്മിക്കു രക്ഷപ്പെടാമായിരുന്നു. പക്ഷേ താൻ ഒരു സന്യാസ സഹോദരനാണന്നു സധൈര്യം പറഞ്ഞതിനാൽ ജെയ്മിയെ തടവിലാക്കി. 1937 ജനുവരി 15നു വധശിക്ഷക്കു വിധിക്കുയും മൂന്നു ദിവസങ്ങള്‍ക്ക് ശേഷം വധിക്കുകയും ചെയ്തു. #{blue->none->b->വിശുദ്ധ ജെയ്മി ഹിലാരിയോ ബാർബലിനൊപ്പം പ്രാർത്ഥിക്കാം }# വിശുദ്ധ ജെയ്മി, എന്റെ വിശ്വാസത്തെ മറ്റുള്ളവർ കളിയാക്കുമ്പോൾ വിശ്വാസത്തെ പുറത്തു പറയാതിരിക്കാനുള്ള പ്രലോഭനങ്ങൾ ഉണ്ടാവുകയും പലപ്പോഴും അതിൽ ഞാൻ വീണുപോവുകയും ചെയ്യുന്നു. നോമ്പിന്റെ ഈ ദിനങ്ങളിൽ ക്രിസ്തുവിലുള്ള വിശ്വാസം സധൈര്യം പ്രഘോഷിക്കാനുള്ള ആർജ്ജവത്വം നിന്നിൽ നിന്നു ഞാൻ സ്വന്തമാക്കട്ടെ. ആമ്മേൻ. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/SeasonalReflections/SeasonalReflections-2025-03-04-17:08:22.jpg
Keywords: വിശുദ്ധരൊപ്പം
Category: 22
Sub Category:
Heading: വിശുദ്ധ ജെയ്മി ഹിലാരിയോ ബാർബൽ | നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരോടൊപ്പം | രണ്ടാം ദിനം
Content: "പ്രിയ കൂട്ടുകാരേ, ക്രിസ്തുവിനു വേണ്ടി മരിക്കുക എന്നത് എന്റെ നേട്ടമാണ് "- വിശുദ്ധ ജെയ്മി ഹിലാരിയോ ബാർബൽ (1898-1937). സ്പെയിനിലെ കറ്റലോണിയയിൽ നടന്ന സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ട 97 ലാസാലേ ( LaSalle) സഹോദരന്മാരിൽ ഒരാളാണ് വിശുദ്ധ ജെയ്മി ഹിലാരിയോ ബാർബൽ. സ്പെയിനിലെ പൈറീനീസിൽ (Pyreness) ദൈവ വിശ്വാസമുള്ള ഒരു കുടുംബത്തിലാണ് വിശുദ്ധ ജെയിം ഹിലാരിയോ ബാർബലിന്റെ ജനനം. പന്ത്രണ്ടാം വയസ്സിൽ വൈദികനാകാനുള്ള ആഗ്രഹവുമായി സെമിനാരിയിൽ പ്രവേശിച്ചെങ്കിലും, കേൾവി സംബന്ധമായ പ്രശ്നങ്ങൾ കാരണം വീട്ടിലേക്കു തിരികെ പോകേണ്ടി വന്നു. പിന്നീട് 19-ാം വയസ്സിൽ, Institute of the Brothers of the Christian Schools എന്ന സന്യാസ സമൂഹത്തില്‍ ചേർന്നു. അധ്യാപകനും മതപഠനവിദഗ്ദനുമായി ജോലി തുടർന്ന ജെയിമിൻ്റെ കേൾവി 1930കളുടെ തുടക്കത്തിൽ കൂടതൽ വഷളായി തുടർന്നു. സ്പെയിനിലെ ടാരഗോണയിലെ (Tarragona) സാൻ ജോസിലെ ലാസല്ലെ ഹൗസിന്റെ പൂന്തോട്ടത്തിൽ ജോലി ചെയ്യാൻ തുടങ്ങി. 1936 ജൂലൈയിൽ സ്പെയിനിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുകയും മതാധ്യാപകരെ ജയിലിൽ അടയ്ക്കുകയും ചെയ്തു. താൻ ഒരു പൂന്തോട്ട ജോലിക്കാരനാണന്നു പറഞ്ഞിരുന്നെങ്കിൽ ജെയ്മിക്കു രക്ഷപ്പെടാമായിരുന്നു. പക്ഷേ താൻ ഒരു സന്യാസ സഹോദരനാണന്നു സധൈര്യം പറഞ്ഞതിനാൽ ജെയ്മിയെ തടവിലാക്കി. 1937 ജനുവരി 15നു വധശിക്ഷക്കു വിധിക്കുയും മൂന്നു ദിവസങ്ങള്‍ക്ക് ശേഷം വധിക്കുകയും ചെയ്തു. #{blue->none->b->വിശുദ്ധ ജെയ്മി ഹിലാരിയോ ബാർബലിനൊപ്പം പ്രാർത്ഥിക്കാം }# വിശുദ്ധ ജെയ്മി, എന്റെ വിശ്വാസത്തെ മറ്റുള്ളവർ കളിയാക്കുമ്പോൾ വിശ്വാസത്തെ പുറത്തു പറയാതിരിക്കാനുള്ള പ്രലോഭനങ്ങൾ ഉണ്ടാവുകയും പലപ്പോഴും അതിൽ ഞാൻ വീണുപോവുകയും ചെയ്യുന്നു. നോമ്പിന്റെ ഈ ദിനങ്ങളിൽ ക്രിസ്തുവിലുള്ള വിശ്വാസം സധൈര്യം പ്രഘോഷിക്കാനുള്ള ആർജ്ജവത്വം നിന്നിൽ നിന്നു ഞാൻ സ്വന്തമാക്കട്ടെ. ആമ്മേൻ. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/SeasonalReflections/SeasonalReflections-2025-03-04-17:08:22.jpg
Keywords: വിശുദ്ധരൊപ്പം
Content:
24621
Category: 1
Sub Category:
Heading: ദാരുണ മരണങ്ങൾക്ക് പിന്നാലെ ഉയരുന്ന ജനവികാരവും പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്നവരും
Content: ജീവിക്കാൻ മാർഗ്ഗമില്ലാതെയും മാനസികമായി തകർന്നുമുള്ള കൂട്ട ആത്മഹത്യകൾ കേരളത്തിൽ അപൂർവമല്ല. ഏറ്റവും ഒടുവിൽ കോട്ടയം, ഏറ്റുമാനൂരിൽ അമ്മയ്ക്കും രണ്ടു പെൺകുട്ടികൾക്കും സംഭവിച്ച ദാരുണാന്ത്യം മുഴുവൻ മലയാളികളുടെയും മനസിനെ മുറിപ്പെടുത്തിയ അത്യന്തം ദൗർഭാഗ്യകരമായ ഒരു ദുരന്തമായിരുന്നു. എന്നാൽ, മുൻകാലങ്ങളിൽ മറ്റു ചില സംഭവങ്ങളിൽ കാണപ്പെട്ടതിന് സമാനമായതും വാസ്തവവിരുദ്ധമായതുമായ ചർച്ചകളാണ് പ്രസ്തുത സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. മുൻധാരണാപരവും യാതൊരു തെളിവുകളുമില്ലാത്തതുമായ ചില ദുരാരോപണങ്ങൾ ഉയർന്നതിൽ ചില ഓൺലൈൻ മാധ്യമങ്ങൾക്കും ചില വ്യക്തികൾക്കും പങ്കുണ്ട്. കുടുംബപരമായ പ്രതിസന്ധികളും അനുബന്ധമായ മാനസിക തകർച്ചയുമാണ് ഇത്തരമൊരു ദാരുണ സംഭവത്തിലേക്ക് വഴിതെളിച്ചത് എന്നത് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെങ്കിലും ഏറ്റവും ആദ്യം പ്രതിപ്പട്ടികയിൽ നിർത്തപ്പെട്ടത് കാരിത്താസ് ആശുപത്രിയും പിന്നീട് പ്രതിയായി ചിത്രീകരിക്കപ്പെട്ടത് മരിച്ച സ്ത്രീയുടെ ഭർതൃ സഹോദരനായ വൈദികനുമാണ്. തുടർന്ന് പരോക്ഷമായി സഭാ നേതൃത്വം മുഴുവനോടെ ചിലരുടെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടു. കാരിത്താസ് ഹോസ്പിറ്റൽ ജോലി നൽകാതിരുന്നതാണ് അവരെ മരണത്തിലേയ്ക്ക് നയിച്ചത് എന്ന് ചിലർ പ്രചരിപ്പിച്ചപ്പോൾ, അവർ ജോലിക്ക് അപേക്ഷിച്ചിടത്തെല്ലാം മേൽപ്പറഞ്ഞ വൈദികൻ ജോലി ലഭിക്കുന്നതിന് തടസം നിന്നു എന്ന് മറ്റു ചിലർ സ്ഥാപിക്കാൻ ശ്രമിച്ചു. #{blue->none->b->കാരിത്താസ് ആശുപത്രിയിൽനിന്ന് ലഭ്യമായ വിവരങ്ങൾ: }# കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർതൃ ഭവനത്തിൽനിന്ന് വിട്ട് സ്വഭവനത്തിൽ മക്കളുമായി താമസമാക്കേണ്ടതായി വന്നതിന് ശേഷം തനിക്ക് ഒരു ജോലി ആവശ്യമാണെന്ന് ഇടവക വികാരിയച്ചനോട് അവർ പറഞ്ഞതിനെ തുടർന്നാണ് വികാരിയച്ചൻ ഇപ്രകാരമൊരു ആവശ്യം കാരിത്താസ് ആശുപത്രി മാനേജ്‌മെന്റിനെ അറിയിക്കുന്നത്. അതേത്തുടർന്ന് ഏതാണ്ട് ആറുമാസം മുമ്പ് (2024 സെപ്റ്റംബറിൽ) അസിസ്റ്റന്റ് നഴ്‌സിംഗ് സൂപ്രണ്ട് അവരെ ബന്ധപ്പെടുകയും നേരിട്ടു സംസാരിക്കുകയും ചെയ്തു. ഒമ്പത് വർഷത്തോളം ജോലിയിൽനിന്ന് വിട്ടു നിന്നിരുന്നതിനാൽ തൽക്കാലം നഴ്‌സിംഗ് അസിസ്റ്റന്റ് ആയി ജോലിയിൽ പ്രവേശിപ്പിക്കാമെന്നും ക്രമേണ നഴ്സ് ജോലിയിലേക്ക് പരിഗണിക്കാമെന്നുമാണ് അവർ നൽകിയ വാഗ്ദാനം. കാരിത്താസ് പോലൊരു വലിയ ആശുപത്രിയ്ക്ക് ഇത്തരം കാര്യങ്ങളിൽ വ്യക്തമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട് എന്നതിൽ തർക്കമില്ല. കുടുംബക്കാരുമായി ആലോചിച്ച് തീരുമാനം പറയാം എന്ന് പറഞ്ഞ് അന്ന് കാരിത്താസിൽനിന്ന് മടങ്ങിയ അവർ പിന്നീട് അങ്ങോട്ട് ചെന്നിട്ടില്ല. എന്നാൽ, കുറച്ചു നാളുകൾക്ക് ശേഷം അസിസ്റ്റന്റ് നഴ്‌സിംഗ് സൂപ്രണ്ടിനെ യാദൃശ്ചികമായി വെളിയിൽ കണ്ടുമുട്ടിയ അവർ, താൻ വീടിനടുത്തുള്ള റോസാ മിസ്റ്റിക്ക പാലിയേറ്റിവ് കെയർ സെന്ററിൽ ജോലിക്ക് പ്രവേശിച്ചു എന്ന് അറിയിച്ചിരുന്നു. പാലിയേറ്റിവ് കെയറിലെ ജോലി നഷ്ടപ്പെട്ടതിന് പിന്നിൽ അവരുടെ തന്നെ പിതാവിന്റെ അവിവേകത്തോടെയുള്ള ചില നീക്കങ്ങളായിരുന്നു എന്ന ആരോപണം ആരംഭഘട്ടത്തിൽ തന്നെ ഉയർന്നിരുന്നു. പ്രസ്തുത പാലിയേറ്റിവ് കെയർ സെന്ററിനെതിരെ അയാൾ അനാവശ്യമായ ആരോപണങ്ങൾ ഉയർത്തുകയും അവരുടെ നിലനിൽപ്പ് പ്രതിസന്ധിയിലാകുകയും ചെയ്ത സാഹചര്യത്തിലാണ് ജോലി നഷ്ടമായതെന്നാണ് ലഭ്യമായ വിവരം. എന്നാൽ, പിന്നീട് ചില തല്പര കക്ഷികൾ അതിന്റെ കാരണക്കാരനും ഭർതൃസഹോദരനായ വൈദികനാണെന്ന് പ്രചരിപ്പിച്ചു. മരണപ്പെട്ട സ്ത്രീയെ ദുരുപയോഗിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു, കുടുബ പ്രശ്‌നങ്ങൾക്കെല്ലാം കാരണമായത് അദ്ദേഹമാണ് എന്നിങ്ങനെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളും ചിലർ ഉയർത്തി. പ്രസ്തുത വൈദികൻ മാസങ്ങളായി വിദേശത്ത് സേവനമനുഷ്ഠിച്ചു വരികയാണ് എന്നുള്ളതാണ് വസ്തുത. എന്നാൽ, തുടർന്ന് ഇത്തരമൊരു സംഭവത്തിന്റെ ഉത്തരവാദിത്തം സഭയുടേത് മാത്രമാണ് എന്ന് സ്ഥാപിക്കാൻ ചില തൽപരകക്ഷികൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രമം ആരംഭിച്ചു. ഒട്ടേറെപ്പേരിൽ തെറ്റിദ്ധാരണകൾ വളർത്താൻ അത്തരം പ്രചരണങ്ങൾ കാരണമായി. ഈ വിഷയം പോലീസിന്റെ ഗൗരവമായ അന്വേഷണ പരിധിയിൽ തുടരുകയാണ്. രൂക്ഷമായ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്ന പശ്ചാത്തലത്തിൽ, മാനസികമായും സാമ്പത്തികമായും തകർന്ന അവസ്ഥയിലായിരുന്നു ആ സ്ത്രീ എന്നതിൽ തർക്കമില്ല. കുടുംബശ്രീ അക്കൗണ്ടിൽ നിന്നെടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയത് കേസായി മാറിയത്, വിദേശ ജോലിക്കായി ശ്രമിച്ചത് തടസ്സപ്പെട്ടത്, ഭർത്താവ് അവധിക്കായി നാട്ടിലെത്തി തിരിച്ചു പോയ ദിവസമാണ് സംഭവമെന്നത് എന്നിങ്ങനെ ഒട്ടേറെ മറ്റു സാഹചര്യങ്ങളും ഇത്തരമൊരു ദാരുണ സംഭവത്തിന് പിന്നിലുണ്ടായിരിക്കെ, മരണപ്പെട്ട സ്ത്രീയോ, ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളോ, അന്വേഷണ ഉദ്യോഗസ്ഥരോ ഇനിയും കുറ്റക്കാരെന്ന് കരുതാത്തവർക്കെതിരെ വിരൽ ചൂണ്ടി അവാസ്തവങ്ങൾ പ്രചരിപ്പിക്കുകയും ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നവർക്ക് മറ്റെന്തോ ലക്ഷ്യങ്ങളുണ്ട് എന്ന് കരുതാതെ തരമില്ല. #{blue->none->b->ഇവിടെ ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങൾ പലതുണ്ട്: }# - പാലിയേറ്റിവ് കെയർ സ്ഥാപനത്തിൽ ജോലിക്ക് കയറിയ അവർക്ക് ആ ജോലി നഷ്ടപ്പെടാനുണ്ടായ കാരണം എന്താണ്? - ഭർത്താവ് വിദേശത്ത് നിന്നുവന്ന് തിരികെ പോകുന്ന ദിവസം തന്നെ ഈ ദാരുണമായ സംഭവം ഉണ്ടായ സ്ഥിതിക്ക് ആ ദിവസങ്ങളിൽ സംഭവിച്ചിട്ടുള്ളത് എന്തൊക്കെയാണ്? - ആറുമാസങ്ങൾക്ക് മുമ്പ് ജോലി അന്വേഷിച്ചു മടങ്ങി എന്ന കാരണത്താൽ മാത്രം കാരിത്താസ് ആശുപത്രിക്കെതിരെ ഇപ്രകാരമുള്ള ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ ലക്ഷ്യമെന്ത്? - മറ്റു പല ആശുപത്രികളിലും പിന്നീട് അവർ ജോലി അന്വേഷിച്ചിരുന്നെങ്കിലും എവിടെയും ജോലി ലഭിച്ചിരുന്നില്ല എന്ന വെളിപ്പെടുത്തലുകളിൽ വാസ്തവമുണ്ടെങ്കിൽ എന്തുകൊണ്ടാണ് അപ്രകാരം സംഭവിച്ചത്? - വിദേശത്ത് ജോലിക്കായി പോകാനായുള്ള ശ്രമം ആ സ്ത്രീ നടത്തിയിരുന്നെങ്കിലും കുടുംബശ്രീയിൽനിന്നെടുത്ത ലോണുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ടായിരുന്നത് അത് തടസമായി എന്ന ആരോപണങ്ങളുണ്ട്. എന്താണ് അതിന്റെ വാസ്തവം, ആരാണ് ഉത്തരവാദികൾ? - മകന്റെ പേരിൽ ആ സ്‌ത്രീയ്‌ക്കെതിരെ ഒരു കേസ് നിലവിലുണ്ടായിരുന്നു എന്ന ആരോപണങ്ങളുണ്ട്. എന്താണ് അതിന്റെ വാസ്തവം? - ഭർതൃ സഹോദരനായ വൈദികനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ചിലർ രംഗത്തുണ്ട്. അവർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമെന്താണ്? മക്കളുമായി ജീവനൊടുക്കാൻ ശ്രമിച്ച സ്ത്രീ ഒരു ആത്മഹത്യാക്കുറിപ്പ് പോലും എഴുതിവയ്ക്കാൻ തയ്യാറായിട്ടില്ല, കുടുംബാംഗങ്ങളോ അടുപ്പമുള്ള സുഹൃത്തുക്കളോ ഇനിയും ഇത്തരം ആരോപണങ്ങളുമായി രംഗത്തുവന്നിട്ടില്ല എന്നീ സാഹചര്യങ്ങൾ നിലനിൽക്കെ, വളരെ ഗുരുതരമായ മേൽപ്പറഞ്ഞ ആരോപണങ്ങളുമായി രംഗപ്രവേശം ചെയ്ത വ്യക്തികളും ഓൺലൈൻ മാധ്യമങ്ങളും ഈ ചോദ്യങ്ങൾക്ക് സമൂഹത്തോടും പോലീസിനും നീതിപീഠത്തിനും മുന്നിലും ഉത്തരം പറയാൻ ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം വ്യാജ ആരോപണങ്ങളും വ്യാജപ്രചാരണങ്ങളും നടത്തി പലർക്കും അപകീർത്തി വരുത്തിവച്ച ഇവർ നിയമനടപടികൾ നേരിടുക തന്നെ വേണം.
Image: /content_image/News/News-2025-03-04-18:37:53.jpg
Keywords: ആത്മഹത്യയും വൈകാരിക
Category: 1
Sub Category:
Heading: ദാരുണ മരണങ്ങൾക്ക് പിന്നാലെ ഉയരുന്ന ജനവികാരവും പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്നവരും
Content: ജീവിക്കാൻ മാർഗ്ഗമില്ലാതെയും മാനസികമായി തകർന്നുമുള്ള കൂട്ട ആത്മഹത്യകൾ കേരളത്തിൽ അപൂർവമല്ല. ഏറ്റവും ഒടുവിൽ കോട്ടയം, ഏറ്റുമാനൂരിൽ അമ്മയ്ക്കും രണ്ടു പെൺകുട്ടികൾക്കും സംഭവിച്ച ദാരുണാന്ത്യം മുഴുവൻ മലയാളികളുടെയും മനസിനെ മുറിപ്പെടുത്തിയ അത്യന്തം ദൗർഭാഗ്യകരമായ ഒരു ദുരന്തമായിരുന്നു. എന്നാൽ, മുൻകാലങ്ങളിൽ മറ്റു ചില സംഭവങ്ങളിൽ കാണപ്പെട്ടതിന് സമാനമായതും വാസ്തവവിരുദ്ധമായതുമായ ചർച്ചകളാണ് പ്രസ്തുത സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. മുൻധാരണാപരവും യാതൊരു തെളിവുകളുമില്ലാത്തതുമായ ചില ദുരാരോപണങ്ങൾ ഉയർന്നതിൽ ചില ഓൺലൈൻ മാധ്യമങ്ങൾക്കും ചില വ്യക്തികൾക്കും പങ്കുണ്ട്. കുടുംബപരമായ പ്രതിസന്ധികളും അനുബന്ധമായ മാനസിക തകർച്ചയുമാണ് ഇത്തരമൊരു ദാരുണ സംഭവത്തിലേക്ക് വഴിതെളിച്ചത് എന്നത് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെങ്കിലും ഏറ്റവും ആദ്യം പ്രതിപ്പട്ടികയിൽ നിർത്തപ്പെട്ടത് കാരിത്താസ് ആശുപത്രിയും പിന്നീട് പ്രതിയായി ചിത്രീകരിക്കപ്പെട്ടത് മരിച്ച സ്ത്രീയുടെ ഭർതൃ സഹോദരനായ വൈദികനുമാണ്. തുടർന്ന് പരോക്ഷമായി സഭാ നേതൃത്വം മുഴുവനോടെ ചിലരുടെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടു. കാരിത്താസ് ഹോസ്പിറ്റൽ ജോലി നൽകാതിരുന്നതാണ് അവരെ മരണത്തിലേയ്ക്ക് നയിച്ചത് എന്ന് ചിലർ പ്രചരിപ്പിച്ചപ്പോൾ, അവർ ജോലിക്ക് അപേക്ഷിച്ചിടത്തെല്ലാം മേൽപ്പറഞ്ഞ വൈദികൻ ജോലി ലഭിക്കുന്നതിന് തടസം നിന്നു എന്ന് മറ്റു ചിലർ സ്ഥാപിക്കാൻ ശ്രമിച്ചു. #{blue->none->b->കാരിത്താസ് ആശുപത്രിയിൽനിന്ന് ലഭ്യമായ വിവരങ്ങൾ: }# കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർതൃ ഭവനത്തിൽനിന്ന് വിട്ട് സ്വഭവനത്തിൽ മക്കളുമായി താമസമാക്കേണ്ടതായി വന്നതിന് ശേഷം തനിക്ക് ഒരു ജോലി ആവശ്യമാണെന്ന് ഇടവക വികാരിയച്ചനോട് അവർ പറഞ്ഞതിനെ തുടർന്നാണ് വികാരിയച്ചൻ ഇപ്രകാരമൊരു ആവശ്യം കാരിത്താസ് ആശുപത്രി മാനേജ്‌മെന്റിനെ അറിയിക്കുന്നത്. അതേത്തുടർന്ന് ഏതാണ്ട് ആറുമാസം മുമ്പ് (2024 സെപ്റ്റംബറിൽ) അസിസ്റ്റന്റ് നഴ്‌സിംഗ് സൂപ്രണ്ട് അവരെ ബന്ധപ്പെടുകയും നേരിട്ടു സംസാരിക്കുകയും ചെയ്തു. ഒമ്പത് വർഷത്തോളം ജോലിയിൽനിന്ന് വിട്ടു നിന്നിരുന്നതിനാൽ തൽക്കാലം നഴ്‌സിംഗ് അസിസ്റ്റന്റ് ആയി ജോലിയിൽ പ്രവേശിപ്പിക്കാമെന്നും ക്രമേണ നഴ്സ് ജോലിയിലേക്ക് പരിഗണിക്കാമെന്നുമാണ് അവർ നൽകിയ വാഗ്ദാനം. കാരിത്താസ് പോലൊരു വലിയ ആശുപത്രിയ്ക്ക് ഇത്തരം കാര്യങ്ങളിൽ വ്യക്തമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട് എന്നതിൽ തർക്കമില്ല. കുടുംബക്കാരുമായി ആലോചിച്ച് തീരുമാനം പറയാം എന്ന് പറഞ്ഞ് അന്ന് കാരിത്താസിൽനിന്ന് മടങ്ങിയ അവർ പിന്നീട് അങ്ങോട്ട് ചെന്നിട്ടില്ല. എന്നാൽ, കുറച്ചു നാളുകൾക്ക് ശേഷം അസിസ്റ്റന്റ് നഴ്‌സിംഗ് സൂപ്രണ്ടിനെ യാദൃശ്ചികമായി വെളിയിൽ കണ്ടുമുട്ടിയ അവർ, താൻ വീടിനടുത്തുള്ള റോസാ മിസ്റ്റിക്ക പാലിയേറ്റിവ് കെയർ സെന്ററിൽ ജോലിക്ക് പ്രവേശിച്ചു എന്ന് അറിയിച്ചിരുന്നു. പാലിയേറ്റിവ് കെയറിലെ ജോലി നഷ്ടപ്പെട്ടതിന് പിന്നിൽ അവരുടെ തന്നെ പിതാവിന്റെ അവിവേകത്തോടെയുള്ള ചില നീക്കങ്ങളായിരുന്നു എന്ന ആരോപണം ആരംഭഘട്ടത്തിൽ തന്നെ ഉയർന്നിരുന്നു. പ്രസ്തുത പാലിയേറ്റിവ് കെയർ സെന്ററിനെതിരെ അയാൾ അനാവശ്യമായ ആരോപണങ്ങൾ ഉയർത്തുകയും അവരുടെ നിലനിൽപ്പ് പ്രതിസന്ധിയിലാകുകയും ചെയ്ത സാഹചര്യത്തിലാണ് ജോലി നഷ്ടമായതെന്നാണ് ലഭ്യമായ വിവരം. എന്നാൽ, പിന്നീട് ചില തല്പര കക്ഷികൾ അതിന്റെ കാരണക്കാരനും ഭർതൃസഹോദരനായ വൈദികനാണെന്ന് പ്രചരിപ്പിച്ചു. മരണപ്പെട്ട സ്ത്രീയെ ദുരുപയോഗിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു, കുടുബ പ്രശ്‌നങ്ങൾക്കെല്ലാം കാരണമായത് അദ്ദേഹമാണ് എന്നിങ്ങനെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളും ചിലർ ഉയർത്തി. പ്രസ്തുത വൈദികൻ മാസങ്ങളായി വിദേശത്ത് സേവനമനുഷ്ഠിച്ചു വരികയാണ് എന്നുള്ളതാണ് വസ്തുത. എന്നാൽ, തുടർന്ന് ഇത്തരമൊരു സംഭവത്തിന്റെ ഉത്തരവാദിത്തം സഭയുടേത് മാത്രമാണ് എന്ന് സ്ഥാപിക്കാൻ ചില തൽപരകക്ഷികൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രമം ആരംഭിച്ചു. ഒട്ടേറെപ്പേരിൽ തെറ്റിദ്ധാരണകൾ വളർത്താൻ അത്തരം പ്രചരണങ്ങൾ കാരണമായി. ഈ വിഷയം പോലീസിന്റെ ഗൗരവമായ അന്വേഷണ പരിധിയിൽ തുടരുകയാണ്. രൂക്ഷമായ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്ന പശ്ചാത്തലത്തിൽ, മാനസികമായും സാമ്പത്തികമായും തകർന്ന അവസ്ഥയിലായിരുന്നു ആ സ്ത്രീ എന്നതിൽ തർക്കമില്ല. കുടുംബശ്രീ അക്കൗണ്ടിൽ നിന്നെടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയത് കേസായി മാറിയത്, വിദേശ ജോലിക്കായി ശ്രമിച്ചത് തടസ്സപ്പെട്ടത്, ഭർത്താവ് അവധിക്കായി നാട്ടിലെത്തി തിരിച്ചു പോയ ദിവസമാണ് സംഭവമെന്നത് എന്നിങ്ങനെ ഒട്ടേറെ മറ്റു സാഹചര്യങ്ങളും ഇത്തരമൊരു ദാരുണ സംഭവത്തിന് പിന്നിലുണ്ടായിരിക്കെ, മരണപ്പെട്ട സ്ത്രീയോ, ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളോ, അന്വേഷണ ഉദ്യോഗസ്ഥരോ ഇനിയും കുറ്റക്കാരെന്ന് കരുതാത്തവർക്കെതിരെ വിരൽ ചൂണ്ടി അവാസ്തവങ്ങൾ പ്രചരിപ്പിക്കുകയും ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നവർക്ക് മറ്റെന്തോ ലക്ഷ്യങ്ങളുണ്ട് എന്ന് കരുതാതെ തരമില്ല. #{blue->none->b->ഇവിടെ ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങൾ പലതുണ്ട്: }# - പാലിയേറ്റിവ് കെയർ സ്ഥാപനത്തിൽ ജോലിക്ക് കയറിയ അവർക്ക് ആ ജോലി നഷ്ടപ്പെടാനുണ്ടായ കാരണം എന്താണ്? - ഭർത്താവ് വിദേശത്ത് നിന്നുവന്ന് തിരികെ പോകുന്ന ദിവസം തന്നെ ഈ ദാരുണമായ സംഭവം ഉണ്ടായ സ്ഥിതിക്ക് ആ ദിവസങ്ങളിൽ സംഭവിച്ചിട്ടുള്ളത് എന്തൊക്കെയാണ്? - ആറുമാസങ്ങൾക്ക് മുമ്പ് ജോലി അന്വേഷിച്ചു മടങ്ങി എന്ന കാരണത്താൽ മാത്രം കാരിത്താസ് ആശുപത്രിക്കെതിരെ ഇപ്രകാരമുള്ള ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ ലക്ഷ്യമെന്ത്? - മറ്റു പല ആശുപത്രികളിലും പിന്നീട് അവർ ജോലി അന്വേഷിച്ചിരുന്നെങ്കിലും എവിടെയും ജോലി ലഭിച്ചിരുന്നില്ല എന്ന വെളിപ്പെടുത്തലുകളിൽ വാസ്തവമുണ്ടെങ്കിൽ എന്തുകൊണ്ടാണ് അപ്രകാരം സംഭവിച്ചത്? - വിദേശത്ത് ജോലിക്കായി പോകാനായുള്ള ശ്രമം ആ സ്ത്രീ നടത്തിയിരുന്നെങ്കിലും കുടുംബശ്രീയിൽനിന്നെടുത്ത ലോണുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ടായിരുന്നത് അത് തടസമായി എന്ന ആരോപണങ്ങളുണ്ട്. എന്താണ് അതിന്റെ വാസ്തവം, ആരാണ് ഉത്തരവാദികൾ? - മകന്റെ പേരിൽ ആ സ്‌ത്രീയ്‌ക്കെതിരെ ഒരു കേസ് നിലവിലുണ്ടായിരുന്നു എന്ന ആരോപണങ്ങളുണ്ട്. എന്താണ് അതിന്റെ വാസ്തവം? - ഭർതൃ സഹോദരനായ വൈദികനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ചിലർ രംഗത്തുണ്ട്. അവർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമെന്താണ്? മക്കളുമായി ജീവനൊടുക്കാൻ ശ്രമിച്ച സ്ത്രീ ഒരു ആത്മഹത്യാക്കുറിപ്പ് പോലും എഴുതിവയ്ക്കാൻ തയ്യാറായിട്ടില്ല, കുടുംബാംഗങ്ങളോ അടുപ്പമുള്ള സുഹൃത്തുക്കളോ ഇനിയും ഇത്തരം ആരോപണങ്ങളുമായി രംഗത്തുവന്നിട്ടില്ല എന്നീ സാഹചര്യങ്ങൾ നിലനിൽക്കെ, വളരെ ഗുരുതരമായ മേൽപ്പറഞ്ഞ ആരോപണങ്ങളുമായി രംഗപ്രവേശം ചെയ്ത വ്യക്തികളും ഓൺലൈൻ മാധ്യമങ്ങളും ഈ ചോദ്യങ്ങൾക്ക് സമൂഹത്തോടും പോലീസിനും നീതിപീഠത്തിനും മുന്നിലും ഉത്തരം പറയാൻ ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം വ്യാജ ആരോപണങ്ങളും വ്യാജപ്രചാരണങ്ങളും നടത്തി പലർക്കും അപകീർത്തി വരുത്തിവച്ച ഇവർ നിയമനടപടികൾ നേരിടുക തന്നെ വേണം.
Image: /content_image/News/News-2025-03-04-18:37:53.jpg
Keywords: ആത്മഹത്യയും വൈകാരിക
Content:
24622
Category: 1
Sub Category:
Heading: "ത്യാഗം വയറില്‍ അല്ല..."; ഫ്രാന്‍സിസ് പാപ്പയുടെ പേരില്‍ വീണ്ടും വ്യാജ സന്ദേശം പ്രചരിക്കുന്നു
Content: വത്തിക്കാന്‍ സിറ്റി: നോമ്പുകാലം ആരംഭിച്ചതിന് പിന്നാലെ ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വ്യാജ പ്രചരണം. ''ത്യാഗം വയറില്‍ അല്ല, മത്സ്യ മാംസാദികളില്‍ അല്ല, ഹൃദയത്തിലാണ് നോമ്പും പശ്ചാത്താപവും വേണ്ടത് '' എന്ന ആമുഖത്തോടെ ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന കുറിപ്പ് പാപ്പയുടെ വാക്കുകള്‍ അല്ലായെന്നതാണ് യാഥാര്‍ത്ഥ്യം. ഫേസ്ബുക്കിലും 'എക്സി'ലും (ട്വിറ്റര്‍) ഇംഗ്ലീഷില്‍ പ്രചരിച്ച പോസ്റ്റിന്റെ ഈ പ്രചാരണം പിന്നീട് മലയാളത്തിലും വൈറലായി മാറുകയായിരിന്നു. എന്നാല്‍ നോമ്പുകാലത്തോട് അനുബന്ധിച്ചോ മറ്റ് അവസരങ്ങളിലോ പാപ്പ ഇങ്ങനെ ഒരു ചിന്ത പറഞ്ഞിട്ടില്ലായെന്നതാണ് സത്യം. 2024 ഫെബ്രുവരി 12ന് ഫേസ്ബുക്ക് ഉപയോക്താവായ മരിയ ബോർഗ് എന്ന പേരിലുള്ള ഐഡിയില്‍ നിന്നാണ് ആദ്യമായി വ്യാജ ഉദ്ധരണി പങ്കുവെയ്ക്കപ്പെട്ടത്. ഇത് പതിമൂവായിരത്തില്‍ അധികം പേരാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വൈകാതെ മറ്റ് അനേകം പേജുകളിലും പ്രത്യക്ഷപ്പെടുകയായിരിന്നു. പിക്ചര്‍ പോസ്റ്റുകളായും പിന്നീട് ഇത് പ്രചരിക്കപ്പെട്ടു. എന്നാല്‍ ഈ പോസ്റ്റിന്റെ പരിഭാഷ പുതിയ ആശയങ്ങളുമായി മലയാളത്തില്‍ ആരോ പങ്കുവെച്ചതോടെ ആയിരങ്ങളാണ് വ്യാജ കുറിപ്പ് വാട്സാപ്പിലും ഫേസ്ബുക്കിലും നവമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 2025-ലും ക്രൈസ്തവ ലോകം നോമ്പിലേക്ക് പ്രവേശിച്ചതോടെ വ്യാജ പ്രചരണം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ‘മരുഭൂമിയിലൂടെ ദൈവം നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നു’ എന്ന പ്രമേയത്തിൽ ഊന്നിയുള്ള 2024-ലെ ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല സന്ദേശത്തിൽ, ആരോപിക്കപ്പെടുന്ന ഉദ്ധരണി അടങ്ങിയിട്ടില്ല എന്നു മാത്രമല്ല, മുന്‍ വര്‍ഷങ്ങളിലും പാപ്പ ഇപ്രകാരം പറഞ്ഞിട്ടില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. പ്രചരിക്കുന്ന ഉദ്ധരണി -മാര്‍പാപ്പയുടെ സന്ദേശങ്ങള്‍, അപ്പസ്തോലിക കുറിപ്പുകള്‍, ചാക്രിക ലേഖനങ്ങള്‍ എന്നിവ കൃത്യമായി പങ്കുവെയ്ക്കുന്ന വത്തിക്കാന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ എവിടേയും ഇല്ലായെന്നതു ഇക്കാര്യം സ്ഥിരീകരിക്കുന്നു. റാപ്ലര്‍ ഉള്‍പ്പെടെയുള്ള വിവിധ വെബ്സൈറ്റുകളും കുറിപ്പ് വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലപ്പോഴും അസത്യം, സത്യത്തിന്റെ മുഖം മൂടിയണിഞ്ഞു സമൂഹത്തെ വഞ്ചിക്കുകയാണെന്നതിന്റെ തെളിവായാണ് ഈ പ്രചരണത്തെ നോക്കികാണേണ്ടത്. വിശുദ്ധ ഗ്രന്ഥത്തില്‍ പഴയ നിയമം മുതല്‍ തന്നെ നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രാധാന്യത്തെ കുറിച്ചു വിവരിക്കുന്നുണ്ട്. ഈശോ ഉപവസിച്ച കാര്യവും വിശുദ്ധ ഗ്രന്ഥത്തില്‍ കൃത്യമായി വിവരിച്ചിട്ടുണ്ട്. ഏതോ വ്യക്തിയുടെ ഉള്ളില്‍ വിരിഞ്ഞ ഭാവന സൃഷ്ട്ടി മാത്രമായ കുറിപ്പിലെ വാചകങ്ങള്‍ നല്ല സന്ദേശമെന്ന് തോന്നിപ്പിക്കുമെങ്കിലും ഇതിലെ വാചകങ്ങള്‍ പത്രോസിന്റെ പിന്‍ഗാമിയുടേ വാക്കുകളാക്കി പങ്കുവെയ്ക്കുന്നത് ഈ നോമ്പുകാലത്ത് ചെയ്യുന്ന മഹാപാതകമായി മാത്രമേ നോക്കികാണാനാകൂ. ഉപവാസത്തിന്റെയും ത്യാഗത്തിന്റെയും പ്രാധാന്യത്തെ കുറച്ചു കാണിക്കുവാന്‍ മാത്രമേ ഇത്തരം ''വ്യാജ പ്രചരണങ്ങള്‍'' കൊണ്ട് കഴിയുകയുള്ളൂവെന്ന്‍ നമ്മുക്ക് മനസിലാക്കാം. ഉത്പത്തി പുസ്തകത്തില്‍ ആദി മാതാപിതാക്കന്മാരുടെ പാപത്തിന് കാരണമായ അനുസരണക്കേടിന് പിന്നിലെ സാത്താന്റെ കെണിയിലും ഇത്തരത്തില്‍ അപകടകരമായ തന്ത്രം ഒളിഞ്ഞിരിപ്പുണ്ടായിരിന്നുവെന്ന് പുനര്‍വിചിന്തനം ചെയ്യാം. സര്‍പ്പം സ്‌ത്രീയോടു പറഞ്ഞു: നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്‍മയും തിന്‍മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം. ''ആ വൃക്‌ഷത്തിന്‍െറ പഴം ആസ്വാദ്യവും, കണ്ണിനു കൗതുകകരവും'', അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും ആണെന്നു കണ്ട് അവള്‍ അതു പറിച്ചുതിന്നു. ഭര്‍ത്താവിനുംകൊടുത്തു; അവനും തിന്നു. (ഉല്‍പത്തി 3 : 4-6). #{blue->none->b->- ചുരുക്കത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെല്ലാം, പ്രത്യേകമായി കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട് വരുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് അതിന്റെ ആധികാരികത മനസിലാക്കുവാന്‍ ശ്രദ്ധ പുലര്‍ത്തുമല്ലോ. ഉപവാസത്തിലും ത്യാഗത്തിലും പ്രാര്‍ത്ഥനയിലും ആഴപ്പെട്ടും സത്കര്‍മ്മങ്ങള്‍ ചെയ്തും സത്യത്തിന് വേണ്ടി നിലക്കൊണ്ടും ഈ നോമ്പുകാലം ഫലദായകമാക്കാന്‍ നമ്മുക്ക് പരിശ്രമിക്കാം. }# ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-03-05-10:44:07.jpg
Keywords: വ്യാജ
Category: 1
Sub Category:
Heading: "ത്യാഗം വയറില്‍ അല്ല..."; ഫ്രാന്‍സിസ് പാപ്പയുടെ പേരില്‍ വീണ്ടും വ്യാജ സന്ദേശം പ്രചരിക്കുന്നു
Content: വത്തിക്കാന്‍ സിറ്റി: നോമ്പുകാലം ആരംഭിച്ചതിന് പിന്നാലെ ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വ്യാജ പ്രചരണം. ''ത്യാഗം വയറില്‍ അല്ല, മത്സ്യ മാംസാദികളില്‍ അല്ല, ഹൃദയത്തിലാണ് നോമ്പും പശ്ചാത്താപവും വേണ്ടത് '' എന്ന ആമുഖത്തോടെ ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന കുറിപ്പ് പാപ്പയുടെ വാക്കുകള്‍ അല്ലായെന്നതാണ് യാഥാര്‍ത്ഥ്യം. ഫേസ്ബുക്കിലും 'എക്സി'ലും (ട്വിറ്റര്‍) ഇംഗ്ലീഷില്‍ പ്രചരിച്ച പോസ്റ്റിന്റെ ഈ പ്രചാരണം പിന്നീട് മലയാളത്തിലും വൈറലായി മാറുകയായിരിന്നു. എന്നാല്‍ നോമ്പുകാലത്തോട് അനുബന്ധിച്ചോ മറ്റ് അവസരങ്ങളിലോ പാപ്പ ഇങ്ങനെ ഒരു ചിന്ത പറഞ്ഞിട്ടില്ലായെന്നതാണ് സത്യം. 2024 ഫെബ്രുവരി 12ന് ഫേസ്ബുക്ക് ഉപയോക്താവായ മരിയ ബോർഗ് എന്ന പേരിലുള്ള ഐഡിയില്‍ നിന്നാണ് ആദ്യമായി വ്യാജ ഉദ്ധരണി പങ്കുവെയ്ക്കപ്പെട്ടത്. ഇത് പതിമൂവായിരത്തില്‍ അധികം പേരാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വൈകാതെ മറ്റ് അനേകം പേജുകളിലും പ്രത്യക്ഷപ്പെടുകയായിരിന്നു. പിക്ചര്‍ പോസ്റ്റുകളായും പിന്നീട് ഇത് പ്രചരിക്കപ്പെട്ടു. എന്നാല്‍ ഈ പോസ്റ്റിന്റെ പരിഭാഷ പുതിയ ആശയങ്ങളുമായി മലയാളത്തില്‍ ആരോ പങ്കുവെച്ചതോടെ ആയിരങ്ങളാണ് വ്യാജ കുറിപ്പ് വാട്സാപ്പിലും ഫേസ്ബുക്കിലും നവമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 2025-ലും ക്രൈസ്തവ ലോകം നോമ്പിലേക്ക് പ്രവേശിച്ചതോടെ വ്യാജ പ്രചരണം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ‘മരുഭൂമിയിലൂടെ ദൈവം നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നു’ എന്ന പ്രമേയത്തിൽ ഊന്നിയുള്ള 2024-ലെ ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല സന്ദേശത്തിൽ, ആരോപിക്കപ്പെടുന്ന ഉദ്ധരണി അടങ്ങിയിട്ടില്ല എന്നു മാത്രമല്ല, മുന്‍ വര്‍ഷങ്ങളിലും പാപ്പ ഇപ്രകാരം പറഞ്ഞിട്ടില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. പ്രചരിക്കുന്ന ഉദ്ധരണി -മാര്‍പാപ്പയുടെ സന്ദേശങ്ങള്‍, അപ്പസ്തോലിക കുറിപ്പുകള്‍, ചാക്രിക ലേഖനങ്ങള്‍ എന്നിവ കൃത്യമായി പങ്കുവെയ്ക്കുന്ന വത്തിക്കാന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ എവിടേയും ഇല്ലായെന്നതു ഇക്കാര്യം സ്ഥിരീകരിക്കുന്നു. റാപ്ലര്‍ ഉള്‍പ്പെടെയുള്ള വിവിധ വെബ്സൈറ്റുകളും കുറിപ്പ് വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലപ്പോഴും അസത്യം, സത്യത്തിന്റെ മുഖം മൂടിയണിഞ്ഞു സമൂഹത്തെ വഞ്ചിക്കുകയാണെന്നതിന്റെ തെളിവായാണ് ഈ പ്രചരണത്തെ നോക്കികാണേണ്ടത്. വിശുദ്ധ ഗ്രന്ഥത്തില്‍ പഴയ നിയമം മുതല്‍ തന്നെ നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രാധാന്യത്തെ കുറിച്ചു വിവരിക്കുന്നുണ്ട്. ഈശോ ഉപവസിച്ച കാര്യവും വിശുദ്ധ ഗ്രന്ഥത്തില്‍ കൃത്യമായി വിവരിച്ചിട്ടുണ്ട്. ഏതോ വ്യക്തിയുടെ ഉള്ളില്‍ വിരിഞ്ഞ ഭാവന സൃഷ്ട്ടി മാത്രമായ കുറിപ്പിലെ വാചകങ്ങള്‍ നല്ല സന്ദേശമെന്ന് തോന്നിപ്പിക്കുമെങ്കിലും ഇതിലെ വാചകങ്ങള്‍ പത്രോസിന്റെ പിന്‍ഗാമിയുടേ വാക്കുകളാക്കി പങ്കുവെയ്ക്കുന്നത് ഈ നോമ്പുകാലത്ത് ചെയ്യുന്ന മഹാപാതകമായി മാത്രമേ നോക്കികാണാനാകൂ. ഉപവാസത്തിന്റെയും ത്യാഗത്തിന്റെയും പ്രാധാന്യത്തെ കുറച്ചു കാണിക്കുവാന്‍ മാത്രമേ ഇത്തരം ''വ്യാജ പ്രചരണങ്ങള്‍'' കൊണ്ട് കഴിയുകയുള്ളൂവെന്ന്‍ നമ്മുക്ക് മനസിലാക്കാം. ഉത്പത്തി പുസ്തകത്തില്‍ ആദി മാതാപിതാക്കന്മാരുടെ പാപത്തിന് കാരണമായ അനുസരണക്കേടിന് പിന്നിലെ സാത്താന്റെ കെണിയിലും ഇത്തരത്തില്‍ അപകടകരമായ തന്ത്രം ഒളിഞ്ഞിരിപ്പുണ്ടായിരിന്നുവെന്ന് പുനര്‍വിചിന്തനം ചെയ്യാം. സര്‍പ്പം സ്‌ത്രീയോടു പറഞ്ഞു: നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്‍മയും തിന്‍മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം. ''ആ വൃക്‌ഷത്തിന്‍െറ പഴം ആസ്വാദ്യവും, കണ്ണിനു കൗതുകകരവും'', അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും ആണെന്നു കണ്ട് അവള്‍ അതു പറിച്ചുതിന്നു. ഭര്‍ത്താവിനുംകൊടുത്തു; അവനും തിന്നു. (ഉല്‍പത്തി 3 : 4-6). #{blue->none->b->- ചുരുക്കത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെല്ലാം, പ്രത്യേകമായി കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട് വരുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് അതിന്റെ ആധികാരികത മനസിലാക്കുവാന്‍ ശ്രദ്ധ പുലര്‍ത്തുമല്ലോ. ഉപവാസത്തിലും ത്യാഗത്തിലും പ്രാര്‍ത്ഥനയിലും ആഴപ്പെട്ടും സത്കര്‍മ്മങ്ങള്‍ ചെയ്തും സത്യത്തിന് വേണ്ടി നിലക്കൊണ്ടും ഈ നോമ്പുകാലം ഫലദായകമാക്കാന്‍ നമ്മുക്ക് പരിശ്രമിക്കാം. }# ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-03-05-10:44:07.jpg
Keywords: വ്യാജ
Content:
24623
Category: 1
Sub Category:
Heading: "ത്യാഗം വയറില്‍ അല്ല..."; ഫ്രാന്‍സിസ് പാപ്പയുടെ പേരില്‍ വീണ്ടും വ്യാജ സന്ദേശം പ്രചരിക്കുന്നു
Content: വത്തിക്കാന്‍ സിറ്റി: നോമ്പുകാലം ആരംഭിച്ചതിന് പിന്നാലെ ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വ്യാജ പ്രചരണം. ''ത്യാഗം വയറില്‍ അല്ല, മത്സ്യ മാംസാദികളില്‍ അല്ല, ഹൃദയത്തിലാണ് നോമ്പും പശ്ചാത്താപവും വേണ്ടത് '' എന്ന ആമുഖത്തോടെ ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന കുറിപ്പ് പാപ്പയുടെ വാക്കുകള്‍ അല്ലായെന്നതാണ് യാഥാര്‍ത്ഥ്യം. ഫേസ്ബുക്കിലും 'എക്സി'ലും (ട്വിറ്റര്‍) ഇംഗ്ലീഷില്‍ പ്രചരിച്ച പോസ്റ്റിന്റെ ഈ പ്രചാരണം പിന്നീട് മലയാളത്തിലും വൈറലായി മാറുകയായിരിന്നു. എന്നാല്‍ നോമ്പുകാലത്തോട് അനുബന്ധിച്ചോ മറ്റ് അവസരങ്ങളിലോ പാപ്പ ഇങ്ങനെ ഒരു ചിന്ത പറഞ്ഞിട്ടില്ലായെന്നതാണ് സത്യം. 2024 ഫെബ്രുവരി 12ന് ഫേസ്ബുക്ക് ഉപയോക്താവായ മരിയ ബോർഗ് എന്ന പേരിലുള്ള ഐഡിയില്‍ നിന്നാണ് ആദ്യമായി വ്യാജ ഉദ്ധരണി പങ്കുവെയ്ക്കപ്പെട്ടത്. ഇത് പതിമൂവായിരത്തില്‍ അധികം പേരാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വൈകാതെ മറ്റ് അനേകം പേജുകളിലും പ്രത്യക്ഷപ്പെടുകയായിരിന്നു. പിക്ചര്‍ പോസ്റ്റുകളായും പിന്നീട് ഇത് പ്രചരിക്കപ്പെട്ടു. എന്നാല്‍ ഈ പോസ്റ്റിന്റെ പരിഭാഷ പുതിയ ആശയങ്ങളുമായി മലയാളത്തില്‍ ആരോ പങ്കുവെച്ചതോടെ വ്യാജ കുറിപ്പ് വാട്സാപ്പിലും ഫേസ്ബുക്കിലും നവമാധ്യമങ്ങളിലും പ്രചരിക്കുകയാണ്. ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക് പ്രവേശിച്ചതോടെ കഴിഞ്ഞ വര്‍ഷം നടന്ന വ്യാജ പ്രചരണത്തിന് സമാനമായാണ് ഇത്തവണയും നുണപ്രചരണം നടക്കുന്നത്. ‘മരുഭൂമിയിലൂടെ ദൈവം നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നു’ എന്ന പ്രമേയത്തിൽ ഊന്നിയുള്ള 2024-ലെ ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല സന്ദേശത്തിൽ, ആരോപിക്കപ്പെടുന്ന ഉദ്ധരണി അടങ്ങിയിട്ടില്ല എന്നു മാത്രമല്ല, മുന്‍ വര്‍ഷങ്ങളിലും പാപ്പ ഇപ്രകാരം പറഞ്ഞിട്ടില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. പ്രചരിക്കുന്ന ഉദ്ധരണി -മാര്‍പാപ്പയുടെ സന്ദേശങ്ങള്‍, അപ്പസ്തോലിക കുറിപ്പുകള്‍, ചാക്രിക ലേഖനങ്ങള്‍ എന്നിവ കൃത്യമായി പങ്കുവെയ്ക്കുന്ന വത്തിക്കാന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ എവിടേയും ഇല്ലായെന്നതു ഇക്കാര്യം സ്ഥിരീകരിക്കുന്നു. റാപ്ലര്‍ ഉള്‍പ്പെടെയുള്ള വിവിധ വെബ്സൈറ്റുകളും കുറിപ്പ് വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലപ്പോഴും അസത്യം, സത്യത്തിന്റെ മുഖം മൂടിയണിഞ്ഞു സമൂഹത്തെ വഞ്ചിക്കുകയാണെന്നതിന്റെ തെളിവായാണ് ഈ പ്രചരണത്തെ നോക്കികാണേണ്ടത്. വിശുദ്ധ ഗ്രന്ഥത്തില്‍ പഴയ നിയമം മുതല്‍ തന്നെ നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രാധാന്യത്തെ കുറിച്ചു വിവരിക്കുന്നുണ്ട്. ഈശോ ഉപവസിച്ച കാര്യവും വിശുദ്ധ ഗ്രന്ഥത്തില്‍ കൃത്യമായി വിവരിച്ചിട്ടുണ്ട്. ഏതോ വ്യക്തിയുടെ ഉള്ളില്‍ വിരിഞ്ഞ ഭാവന സൃഷ്ട്ടി മാത്രമായ കുറിപ്പിലെ വാചകങ്ങള്‍ നല്ല സന്ദേശമെന്ന് തോന്നിപ്പിക്കുമെങ്കിലും ഇതിലെ വാചകങ്ങള്‍ പത്രോസിന്റെ പിന്‍ഗാമിയുടേ വാക്കുകളാക്കി പങ്കുവെയ്ക്കുന്നത് ഈ നോമ്പുകാലത്ത് ചെയ്യുന്ന മഹാപാതകമായി മാത്രമേ നോക്കികാണാനാകൂ. ഉപവാസത്തിന്റെയും ത്യാഗത്തിന്റെയും പ്രാധാന്യത്തെ കുറച്ചു കാണിക്കുവാന്‍ മാത്രമേ ഇത്തരം ''വ്യാജ പ്രചരണങ്ങള്‍'' കൊണ്ട് കഴിയുകയുള്ളൂവെന്ന്‍ നമ്മുക്ക് മനസിലാക്കാം. ഉത്പത്തി പുസ്തകത്തില്‍ ആദി മാതാപിതാക്കന്മാരുടെ പാപത്തിന് കാരണമായ അനുസരണക്കേടിന് പിന്നിലെ സാത്താന്റെ കെണിയിലും ഇത്തരത്തില്‍ അപകടകരമായ തന്ത്രം ഒളിഞ്ഞിരിപ്പുണ്ടായിരിന്നുവെന്ന് പുനര്‍വിചിന്തനം ചെയ്യാം. സര്‍പ്പം സ്‌ത്രീയോടു പറഞ്ഞു: നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്‍മയും തിന്‍മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം. ''ആ വൃക്‌ഷത്തിന്‍െറ പഴം ആസ്വാദ്യവും, കണ്ണിനു കൗതുകകരവും'', അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും ആണെന്നു കണ്ട് അവള്‍ അതു പറിച്ചുതിന്നു. ഭര്‍ത്താവിനുംകൊടുത്തു; അവനും തിന്നു. (ഉല്‍പത്തി 3 : 4-6). #{blue->none->b->- ചുരുക്കത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെല്ലാം, പ്രത്യേകമായി കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട് വരുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് അതിന്റെ ആധികാരികത മനസിലാക്കുവാന്‍ ശ്രദ്ധ പുലര്‍ത്തുമല്ലോ. ഉപവാസത്തിലും ത്യാഗത്തിലും പ്രാര്‍ത്ഥനയിലും ആഴപ്പെട്ടും സത്കര്‍മ്മങ്ങള്‍ ചെയ്തും സത്യത്തിന് വേണ്ടി നിലക്കൊണ്ടും ഈ നോമ്പുകാലം ഫലദായകമാക്കാന്‍ നമ്മുക്ക് പരിശ്രമിക്കാം. }# ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-03-05-10:54:59.jpg
Keywords: വ്യാജ
Category: 1
Sub Category:
Heading: "ത്യാഗം വയറില്‍ അല്ല..."; ഫ്രാന്‍സിസ് പാപ്പയുടെ പേരില്‍ വീണ്ടും വ്യാജ സന്ദേശം പ്രചരിക്കുന്നു
Content: വത്തിക്കാന്‍ സിറ്റി: നോമ്പുകാലം ആരംഭിച്ചതിന് പിന്നാലെ ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വ്യാജ പ്രചരണം. ''ത്യാഗം വയറില്‍ അല്ല, മത്സ്യ മാംസാദികളില്‍ അല്ല, ഹൃദയത്തിലാണ് നോമ്പും പശ്ചാത്താപവും വേണ്ടത് '' എന്ന ആമുഖത്തോടെ ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന കുറിപ്പ് പാപ്പയുടെ വാക്കുകള്‍ അല്ലായെന്നതാണ് യാഥാര്‍ത്ഥ്യം. ഫേസ്ബുക്കിലും 'എക്സി'ലും (ട്വിറ്റര്‍) ഇംഗ്ലീഷില്‍ പ്രചരിച്ച പോസ്റ്റിന്റെ ഈ പ്രചാരണം പിന്നീട് മലയാളത്തിലും വൈറലായി മാറുകയായിരിന്നു. എന്നാല്‍ നോമ്പുകാലത്തോട് അനുബന്ധിച്ചോ മറ്റ് അവസരങ്ങളിലോ പാപ്പ ഇങ്ങനെ ഒരു ചിന്ത പറഞ്ഞിട്ടില്ലായെന്നതാണ് സത്യം. 2024 ഫെബ്രുവരി 12ന് ഫേസ്ബുക്ക് ഉപയോക്താവായ മരിയ ബോർഗ് എന്ന പേരിലുള്ള ഐഡിയില്‍ നിന്നാണ് ആദ്യമായി വ്യാജ ഉദ്ധരണി പങ്കുവെയ്ക്കപ്പെട്ടത്. ഇത് പതിമൂവായിരത്തില്‍ അധികം പേരാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വൈകാതെ മറ്റ് അനേകം പേജുകളിലും പ്രത്യക്ഷപ്പെടുകയായിരിന്നു. പിക്ചര്‍ പോസ്റ്റുകളായും പിന്നീട് ഇത് പ്രചരിക്കപ്പെട്ടു. എന്നാല്‍ ഈ പോസ്റ്റിന്റെ പരിഭാഷ പുതിയ ആശയങ്ങളുമായി മലയാളത്തില്‍ ആരോ പങ്കുവെച്ചതോടെ വ്യാജ കുറിപ്പ് വാട്സാപ്പിലും ഫേസ്ബുക്കിലും നവമാധ്യമങ്ങളിലും പ്രചരിക്കുകയാണ്. ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക് പ്രവേശിച്ചതോടെ കഴിഞ്ഞ വര്‍ഷം നടന്ന വ്യാജ പ്രചരണത്തിന് സമാനമായാണ് ഇത്തവണയും നുണപ്രചരണം നടക്കുന്നത്. ‘മരുഭൂമിയിലൂടെ ദൈവം നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നു’ എന്ന പ്രമേയത്തിൽ ഊന്നിയുള്ള 2024-ലെ ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല സന്ദേശത്തിൽ, ആരോപിക്കപ്പെടുന്ന ഉദ്ധരണി അടങ്ങിയിട്ടില്ല എന്നു മാത്രമല്ല, മുന്‍ വര്‍ഷങ്ങളിലും പാപ്പ ഇപ്രകാരം പറഞ്ഞിട്ടില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. പ്രചരിക്കുന്ന ഉദ്ധരണി -മാര്‍പാപ്പയുടെ സന്ദേശങ്ങള്‍, അപ്പസ്തോലിക കുറിപ്പുകള്‍, ചാക്രിക ലേഖനങ്ങള്‍ എന്നിവ കൃത്യമായി പങ്കുവെയ്ക്കുന്ന വത്തിക്കാന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ എവിടേയും ഇല്ലായെന്നതു ഇക്കാര്യം സ്ഥിരീകരിക്കുന്നു. റാപ്ലര്‍ ഉള്‍പ്പെടെയുള്ള വിവിധ വെബ്സൈറ്റുകളും കുറിപ്പ് വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലപ്പോഴും അസത്യം, സത്യത്തിന്റെ മുഖം മൂടിയണിഞ്ഞു സമൂഹത്തെ വഞ്ചിക്കുകയാണെന്നതിന്റെ തെളിവായാണ് ഈ പ്രചരണത്തെ നോക്കികാണേണ്ടത്. വിശുദ്ധ ഗ്രന്ഥത്തില്‍ പഴയ നിയമം മുതല്‍ തന്നെ നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രാധാന്യത്തെ കുറിച്ചു വിവരിക്കുന്നുണ്ട്. ഈശോ ഉപവസിച്ച കാര്യവും വിശുദ്ധ ഗ്രന്ഥത്തില്‍ കൃത്യമായി വിവരിച്ചിട്ടുണ്ട്. ഏതോ വ്യക്തിയുടെ ഉള്ളില്‍ വിരിഞ്ഞ ഭാവന സൃഷ്ട്ടി മാത്രമായ കുറിപ്പിലെ വാചകങ്ങള്‍ നല്ല സന്ദേശമെന്ന് തോന്നിപ്പിക്കുമെങ്കിലും ഇതിലെ വാചകങ്ങള്‍ പത്രോസിന്റെ പിന്‍ഗാമിയുടേ വാക്കുകളാക്കി പങ്കുവെയ്ക്കുന്നത് ഈ നോമ്പുകാലത്ത് ചെയ്യുന്ന മഹാപാതകമായി മാത്രമേ നോക്കികാണാനാകൂ. ഉപവാസത്തിന്റെയും ത്യാഗത്തിന്റെയും പ്രാധാന്യത്തെ കുറച്ചു കാണിക്കുവാന്‍ മാത്രമേ ഇത്തരം ''വ്യാജ പ്രചരണങ്ങള്‍'' കൊണ്ട് കഴിയുകയുള്ളൂവെന്ന്‍ നമ്മുക്ക് മനസിലാക്കാം. ഉത്പത്തി പുസ്തകത്തില്‍ ആദി മാതാപിതാക്കന്മാരുടെ പാപത്തിന് കാരണമായ അനുസരണക്കേടിന് പിന്നിലെ സാത്താന്റെ കെണിയിലും ഇത്തരത്തില്‍ അപകടകരമായ തന്ത്രം ഒളിഞ്ഞിരിപ്പുണ്ടായിരിന്നുവെന്ന് പുനര്‍വിചിന്തനം ചെയ്യാം. സര്‍പ്പം സ്‌ത്രീയോടു പറഞ്ഞു: നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്‍മയും തിന്‍മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം. ''ആ വൃക്‌ഷത്തിന്‍െറ പഴം ആസ്വാദ്യവും, കണ്ണിനു കൗതുകകരവും'', അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും ആണെന്നു കണ്ട് അവള്‍ അതു പറിച്ചുതിന്നു. ഭര്‍ത്താവിനുംകൊടുത്തു; അവനും തിന്നു. (ഉല്‍പത്തി 3 : 4-6). #{blue->none->b->- ചുരുക്കത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെല്ലാം, പ്രത്യേകമായി കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട് വരുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് അതിന്റെ ആധികാരികത മനസിലാക്കുവാന്‍ ശ്രദ്ധ പുലര്‍ത്തുമല്ലോ. ഉപവാസത്തിലും ത്യാഗത്തിലും പ്രാര്‍ത്ഥനയിലും ആഴപ്പെട്ടും സത്കര്‍മ്മങ്ങള്‍ ചെയ്തും സത്യത്തിന് വേണ്ടി നിലക്കൊണ്ടും ഈ നോമ്പുകാലം ഫലദായകമാക്കാന്‍ നമ്മുക്ക് പരിശ്രമിക്കാം. }# ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-03-05-10:54:59.jpg
Keywords: വ്യാജ
Content:
24624
Category: 1
Sub Category:
Heading: വത്തിക്കാനിലെ നോമ്പുകാല ധ്യാനം 9 മുതല്‍
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ ആശുപത്രിയില്‍ തുടരുന്നതിനിടെ വത്തിക്കാനിലെ നോമ്പുകാല ധ്യാനം 9നു ആരംഭിക്കും. മാർച്ച് 14 വെള്ളിയാഴ്ച വരെ നീണ്ടു നില്‍ക്കുന്ന ആത്മീയ ധ്യാനം പേപ്പല്‍ ഭവനത്തിന്റെ പ്രസംഗകനായ ഫാ. റോബർട്ടോ പസോളിനി നേതൃത്വം നൽകും. റോമൻ കൂരിയയയിലെ എല്ലാ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ചുള്ള ധ്യാനം പോൾ ആറാമൻ ഹാളിലാണ് നടക്കുക. ധ്യാനത്തിന്റെ പശ്ചാത്തലത്തില്‍ മിക്ക വത്തിക്കാൻ ഓഫീസുകളും കുറഞ്ഞ സമയക്രമത്തിലാണ് പ്രവർത്തിക്കുകയെന്നും വത്തിക്കാന്‍ അറിയിച്ചു. വർഷങ്ങൾക്കുശേഷം വത്തിക്കാനിൽ തന്നെ റോമന്‍ കൂരിയായ്ക്കു വേണ്ടി നടത്തുന്ന ആദ്യത്തെ ധ്യാനമായിരിക്കും ഇത്. ഏതാനും വര്‍ഷങ്ങളായി പാപ്പയും റോമൻ കൂരിയായിലെ ഉന്നത ഉദ്യോഗസ്ഥരും റോമിന് പുറത്താണ് നോമ്പുകാല ധ്യാനംനടത്തിയിരിന്നത്. ഉദ്യോഗസ്ഥർക്ക് അവരുടെ പതിവ് ദിനചര്യകളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാൻ അവസരം നൽകിക്കൊണ്ടായിരിന്നു ഫ്രാന്‍സിസ് പാപ്പ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ ഇത്തവണ വീണ്ടും വത്തിക്കാനില്‍ തന്നെ ധ്യാനം നടത്തുവാന്‍ പരിശുദ്ധ സിംഹാസനം തീരുമാനിച്ചിരിക്കുകയാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-03-05-12:02:43.jpg
Keywords: ധ്യാന
Category: 1
Sub Category:
Heading: വത്തിക്കാനിലെ നോമ്പുകാല ധ്യാനം 9 മുതല്‍
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ ആശുപത്രിയില്‍ തുടരുന്നതിനിടെ വത്തിക്കാനിലെ നോമ്പുകാല ധ്യാനം 9നു ആരംഭിക്കും. മാർച്ച് 14 വെള്ളിയാഴ്ച വരെ നീണ്ടു നില്‍ക്കുന്ന ആത്മീയ ധ്യാനം പേപ്പല്‍ ഭവനത്തിന്റെ പ്രസംഗകനായ ഫാ. റോബർട്ടോ പസോളിനി നേതൃത്വം നൽകും. റോമൻ കൂരിയയയിലെ എല്ലാ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ചുള്ള ധ്യാനം പോൾ ആറാമൻ ഹാളിലാണ് നടക്കുക. ധ്യാനത്തിന്റെ പശ്ചാത്തലത്തില്‍ മിക്ക വത്തിക്കാൻ ഓഫീസുകളും കുറഞ്ഞ സമയക്രമത്തിലാണ് പ്രവർത്തിക്കുകയെന്നും വത്തിക്കാന്‍ അറിയിച്ചു. വർഷങ്ങൾക്കുശേഷം വത്തിക്കാനിൽ തന്നെ റോമന്‍ കൂരിയായ്ക്കു വേണ്ടി നടത്തുന്ന ആദ്യത്തെ ധ്യാനമായിരിക്കും ഇത്. ഏതാനും വര്‍ഷങ്ങളായി പാപ്പയും റോമൻ കൂരിയായിലെ ഉന്നത ഉദ്യോഗസ്ഥരും റോമിന് പുറത്താണ് നോമ്പുകാല ധ്യാനംനടത്തിയിരിന്നത്. ഉദ്യോഗസ്ഥർക്ക് അവരുടെ പതിവ് ദിനചര്യകളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാൻ അവസരം നൽകിക്കൊണ്ടായിരിന്നു ഫ്രാന്‍സിസ് പാപ്പ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ ഇത്തവണ വീണ്ടും വത്തിക്കാനില്‍ തന്നെ ധ്യാനം നടത്തുവാന്‍ പരിശുദ്ധ സിംഹാസനം തീരുമാനിച്ചിരിക്കുകയാണ്. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-03-05-12:02:43.jpg
Keywords: ധ്യാന