Contents
Displaying 15671-15680 of 25125 results.
Content:
16036
Category: 10
Sub Category:
Heading: കൊറോണ വൈറസ് വ്യാപന സമയത്ത് ഒരു ക്രിസ്ത്യാനി എപ്രകാരമായിരിക്കണം?
Content: നാം പാപം ഉപേക്ഷിയ്ക്കേണ്ടതും പുണ്യം ചെയ്യേണ്ടതും നരകത്തെ ഭയന്നോ ശിക്ഷകളെ ഭയന്നോ രോഗങ്ങളെ ഭയന്നോ നീതിന്യായ വ്യവസ്ഥയോ ഭയന്നോ ഒന്നുമല്ല, ദൈവത്തോടുള്ള സ്നേഹം കൊണ്ടായിരിയ്ക്കണം എന്നത് സത്യമാണ്. എന്നാൽ ദൈവസ്നേഹത്തിൽ അത്ര പുരോഗതി പ്രാപിക്കാത്തവരെ സംബന്ധിച്ച് ശിക്ഷയെ ഭയന്നും നരകത്തെ ഭയന്നും മരണത്തെ ഭയന്നുമൊക്കെ പാപം ചെയ്യാതിരിയ്ക്കുന്നതും പുണ്യം ചെയ്യുന്നതും നൻമ തന്നെയാണ്. കൊറോണ വൈറസ് പുതിയ രൂപത്തിലും ഭാവത്തിലും അതിശക്തമായി വന്നുകൊണ്ടിരിയ്ക്കുന്നത് നാമറിഞ്ഞു കൊണ്ടിരിയ്ക്കുന്നു. ദൈവസ്നേഹത്തിൽ ഏറെ പുരോഗമിച്ച പാണ്ഡിത്യമുള്ള എൻ്റെ സ്നേഹിതനായ ഒരു വൈദികൻ കാര്യഗൗരവത്തോടെ ഒരു പക്ഷെ നാമിനി കണ്ടുമുട്ടിയില്ലായെന്ന് പറഞ്ഞത് ഓർക്കുന്നു. നമ്മുടെ കുടുംബത്തിൽ ഉള്ളവരുടെയടുത്തും സ്നേഹിതരുടെയടുത്തും ഒക്കെ ഗൗരവത്തോടെ നമുക്ക് പറയാവുന്ന വാക്കുകൾ ആണ് ഇത് എന്നു തോന്നുന്നു. വീണ്ടും കാണാൻ സാധ്യതയില്ല എന്ന സാഹചര്യം ഉണ്ടെങ്കിൽ കൂടുതൽ പൂർണ്ണതയോടെ നമ്മുടെ പ്രിയപ്പെട്ടവരെ സ്നേഹിയ്ക്കുവാൻ അവരോടുള്ള പിണക്കം ഉപേക്ഷിക്കുവാൻ, അവർക്ക് ക്ഷമ നൽകുവാൻ ഒക്കെ നമുക്ക് ശ്രദ്ധിക്കാം. ശാരീരിക സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നാം സ്വീകരിക്കുക തന്നെ വേണം. അതോടൊപ്പം ആത്മീയമായ എല്ലാ സുരക്ഷാമാർഗ്ഗങ്ങളും സ്വീകരിയ്ക്കുവാൻ ഏറെ ശ്രമിക്കുകയും വേണം. ഏതു സമയത്ത് മരണം സംഭവിച്ചാലും നിത്യ നരകത്തിൽ പതിയ്ക്കാത്ത രീതിയിൽ മാരകപാപത്തിൽ നിന്നെങ്കിലും ഒഴിഞ്ഞു നിൽക്കുവാൻ നാം പ്രത്യേകം ശ്രദ്ധിയ്ക്കണം. തെറ്റുകൾ വന്നാൽ ഉടൻ തന്നെ കർത്താവിൻ്റെ മുൻപിൽ അനുതപിയ്ക്കണം. (കോവിഡിൻ്റെ സമയത്ത് മാത്രമല്ല എല്ലാ സമയത്തും ഇത്തരം ജീവിതശൈലി ഉണ്ടാകേണ്ടതാണ് എന്നത് സമ്മതിക്കുന്നു. കോവിഡ് ശക്തി പ്രാപിച്ചിരിക്കുന്നതുകൊണ്ട് സവിശേഷമായ ഒരു ശ്രദ്ധ ഉണ്ടാകണമെന്നാണ് ഉദ്ദേശിച്ചത്). ഈ പ്രത്യേക സാഹചര്യം വഴി മനുഷ്യ മക്കളിൽ നിന്ന് ദൈവം എന്താണോ പ്രതീക്ഷിക്കുന്നത് അത് നൽകുവാൻ ഏവർക്കും സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിയ്ക്കാം. എന്റെ സഹോദരിയുടെ മകൾ വിശുദ്ധ മിഖായേൽ മാലാഖയുടെ സംരക്ഷണ പ്രാർത്ഥന ചൊല്ലിക്കൊണ്ട് സ്റ്റെപ്പ് ഇറങ്ങുകയായിരുന്നു. പെട്ടെന്ന് കാൽ വഴുതി വീണ് കൈ ശക്തമായി അടിച്ച് ഏറെ തുന്നലുകൾ വേണ്ടിവന്ന മുറിവ് ഉണ്ടായി! കഴിഞ്ഞ ദിവസം കേട്ടതാണ്; ഒരാൾ തൻ്റെ പുതിയ വാഹനം വികാരിയച്ചനെ കൊണ്ട് വെഞ്ചരിപ്പിച്ചിട്ട്, വണ്ടിയെടുത്ത് 50 മീറ്റർ നീങ്ങും മുൻപ് ഭിത്തിയിൽ ഇടിച്ച് അതിൻ്റെ മുൻവശം നിശേഷം തകർന്നു !! ഹ്യദയപൂർവ്വം സംരക്ഷണ പ്രാർത്ഥന ചൊല്ലി ദൈവത്തിൽ ആശ്രയിച്ചിട്ട്, ദൈവത്തിൻ്റെ അനുഗ്രഹവും ആശീർവ്വാദവും തേടിയിട്ട് എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ഇവിടെ നടന്ന രണ്ട് സംഭവങ്ങളും ആരുടെയും ആത്മനാശത്തിന് കാരണമാകുന്ന സംഭവങ്ങൾ അല്ല. ശാരീരികമായോ മാനസികമായോ ചില വേദനകളും ചില സാമ്പത്തിക നഷ്ടങ്ങളും ഒക്കെ ഉണ്ടാക്കുന്ന സംഭവങ്ങൾ. ഇത് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തിയാൽ കൂടുതൽ ദൈവീകരാകാം എന്ന സാധ്യതയും ഉണ്ട്. ദൈവത്തെ സ്നേഹിച്ചാൽ ദൈവത്തിൻ്റെ കൂടെ നടന്നാൽ യാതൊരു പ്രശ്നവും ഉണ്ടാകില്ല എന്ന തെറ്റായ കാഴ്ചപ്പാട് ഉപേക്ഷിച്ചാൽ ഏറെ വേദനകൾ അവസാനിയ്ക്കും എന്നതാണ് സത്യം. ഇപ്പോൾ കോവിഡ് രോഗവും അതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും ഒത്തിരിയേറെ അസ്വസ്ഥത ജനിപ്പിക്കുന്നതാണ്. മരണം വരെ സംഭവിക്കാവുന്ന സാഹചര്യങ്ങൾ ആണല്ലോ നിലവിൽ ഉള്ളത്. ഇപ്പോൾ മനസ്സിലാക്കിയതുപോലെ, ദൈവത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്കും ദൈവത്തിൽ ആശ്രയിക്കുന്നവർക്കും ഇത് ഉണ്ടാകില്ല എന്ന് ചിന്തിക്കരുത്. മറിച്ച്, അങ്ങനെയുള്ളവർക്ക് ഇത് ആത്മനാശം വരുത്താതെ കടന്നുപോകും എന്നതാണ് സത്യം. അവർ രോഗത്തെ ദൈവകരങ്ങളിൽ നിന്ന് സ്വീകരിയ്ക്കുന്നതിനാൽ അവർക്കിത് തികച്ചും രക്ഷാകരമായി മാറും. എന്നാൽ ദൈവത്തിലേയ്ക്ക് തിരിയാത്തവർക്ക് അനുതപിക്കാൻ പോലും പറ്റാത്ത സാഹചര്യങ്ങളും ദൈവത്തെ ശപിക്കാനും പഴിക്കാനുമുള്ള വേദികളുമായി ഇത് മാറുകയും ചെയ്തേക്കാം.. ഓരോ ദിവസത്തിനും അതതിൻ്റെ ക്ലേശങ്ങൾ മതി, അനുദിനം കുരിശുമെടുത്ത് എന്നെ അനുഗമിക്കുക തുടങ്ങിയ വചനങ്ങൾ അനുസരിച്ച് ജീവിച്ച്, ക്രിസ്തീയ ജീവിതത്തിൽ അനുദിനം വിവിധങ്ങളായ സഹനങ്ങൾ ഉണ്ടായിരിക്കും എന്ന ശരിയായ ആദ്ധ്യാത്മികതയിൽ ജീവിക്കുവാൻ ശ്രമിക്കുന്നവർക്ക് കൊറോണ വൈറസ് നിരാശ ഉണ്ടാക്കില്ല, ആത്മനാശവും വരുത്തില്ല. രക്തസാക്ഷിത്വം വരെ പ്രതീക്ഷിച്ചിരിക്കുന്ന ക്രിസ്ത്യാനിയക്ക് കൊറോണ വൈറസ് എന്താണ്? #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/FaithAndReason/FaithAndReason-2021-04-19-14:44:15.jpg
Keywords: കൊറോണ
Category: 10
Sub Category:
Heading: കൊറോണ വൈറസ് വ്യാപന സമയത്ത് ഒരു ക്രിസ്ത്യാനി എപ്രകാരമായിരിക്കണം?
Content: നാം പാപം ഉപേക്ഷിയ്ക്കേണ്ടതും പുണ്യം ചെയ്യേണ്ടതും നരകത്തെ ഭയന്നോ ശിക്ഷകളെ ഭയന്നോ രോഗങ്ങളെ ഭയന്നോ നീതിന്യായ വ്യവസ്ഥയോ ഭയന്നോ ഒന്നുമല്ല, ദൈവത്തോടുള്ള സ്നേഹം കൊണ്ടായിരിയ്ക്കണം എന്നത് സത്യമാണ്. എന്നാൽ ദൈവസ്നേഹത്തിൽ അത്ര പുരോഗതി പ്രാപിക്കാത്തവരെ സംബന്ധിച്ച് ശിക്ഷയെ ഭയന്നും നരകത്തെ ഭയന്നും മരണത്തെ ഭയന്നുമൊക്കെ പാപം ചെയ്യാതിരിയ്ക്കുന്നതും പുണ്യം ചെയ്യുന്നതും നൻമ തന്നെയാണ്. കൊറോണ വൈറസ് പുതിയ രൂപത്തിലും ഭാവത്തിലും അതിശക്തമായി വന്നുകൊണ്ടിരിയ്ക്കുന്നത് നാമറിഞ്ഞു കൊണ്ടിരിയ്ക്കുന്നു. ദൈവസ്നേഹത്തിൽ ഏറെ പുരോഗമിച്ച പാണ്ഡിത്യമുള്ള എൻ്റെ സ്നേഹിതനായ ഒരു വൈദികൻ കാര്യഗൗരവത്തോടെ ഒരു പക്ഷെ നാമിനി കണ്ടുമുട്ടിയില്ലായെന്ന് പറഞ്ഞത് ഓർക്കുന്നു. നമ്മുടെ കുടുംബത്തിൽ ഉള്ളവരുടെയടുത്തും സ്നേഹിതരുടെയടുത്തും ഒക്കെ ഗൗരവത്തോടെ നമുക്ക് പറയാവുന്ന വാക്കുകൾ ആണ് ഇത് എന്നു തോന്നുന്നു. വീണ്ടും കാണാൻ സാധ്യതയില്ല എന്ന സാഹചര്യം ഉണ്ടെങ്കിൽ കൂടുതൽ പൂർണ്ണതയോടെ നമ്മുടെ പ്രിയപ്പെട്ടവരെ സ്നേഹിയ്ക്കുവാൻ അവരോടുള്ള പിണക്കം ഉപേക്ഷിക്കുവാൻ, അവർക്ക് ക്ഷമ നൽകുവാൻ ഒക്കെ നമുക്ക് ശ്രദ്ധിക്കാം. ശാരീരിക സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നാം സ്വീകരിക്കുക തന്നെ വേണം. അതോടൊപ്പം ആത്മീയമായ എല്ലാ സുരക്ഷാമാർഗ്ഗങ്ങളും സ്വീകരിയ്ക്കുവാൻ ഏറെ ശ്രമിക്കുകയും വേണം. ഏതു സമയത്ത് മരണം സംഭവിച്ചാലും നിത്യ നരകത്തിൽ പതിയ്ക്കാത്ത രീതിയിൽ മാരകപാപത്തിൽ നിന്നെങ്കിലും ഒഴിഞ്ഞു നിൽക്കുവാൻ നാം പ്രത്യേകം ശ്രദ്ധിയ്ക്കണം. തെറ്റുകൾ വന്നാൽ ഉടൻ തന്നെ കർത്താവിൻ്റെ മുൻപിൽ അനുതപിയ്ക്കണം. (കോവിഡിൻ്റെ സമയത്ത് മാത്രമല്ല എല്ലാ സമയത്തും ഇത്തരം ജീവിതശൈലി ഉണ്ടാകേണ്ടതാണ് എന്നത് സമ്മതിക്കുന്നു. കോവിഡ് ശക്തി പ്രാപിച്ചിരിക്കുന്നതുകൊണ്ട് സവിശേഷമായ ഒരു ശ്രദ്ധ ഉണ്ടാകണമെന്നാണ് ഉദ്ദേശിച്ചത്). ഈ പ്രത്യേക സാഹചര്യം വഴി മനുഷ്യ മക്കളിൽ നിന്ന് ദൈവം എന്താണോ പ്രതീക്ഷിക്കുന്നത് അത് നൽകുവാൻ ഏവർക്കും സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിയ്ക്കാം. എന്റെ സഹോദരിയുടെ മകൾ വിശുദ്ധ മിഖായേൽ മാലാഖയുടെ സംരക്ഷണ പ്രാർത്ഥന ചൊല്ലിക്കൊണ്ട് സ്റ്റെപ്പ് ഇറങ്ങുകയായിരുന്നു. പെട്ടെന്ന് കാൽ വഴുതി വീണ് കൈ ശക്തമായി അടിച്ച് ഏറെ തുന്നലുകൾ വേണ്ടിവന്ന മുറിവ് ഉണ്ടായി! കഴിഞ്ഞ ദിവസം കേട്ടതാണ്; ഒരാൾ തൻ്റെ പുതിയ വാഹനം വികാരിയച്ചനെ കൊണ്ട് വെഞ്ചരിപ്പിച്ചിട്ട്, വണ്ടിയെടുത്ത് 50 മീറ്റർ നീങ്ങും മുൻപ് ഭിത്തിയിൽ ഇടിച്ച് അതിൻ്റെ മുൻവശം നിശേഷം തകർന്നു !! ഹ്യദയപൂർവ്വം സംരക്ഷണ പ്രാർത്ഥന ചൊല്ലി ദൈവത്തിൽ ആശ്രയിച്ചിട്ട്, ദൈവത്തിൻ്റെ അനുഗ്രഹവും ആശീർവ്വാദവും തേടിയിട്ട് എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ഇവിടെ നടന്ന രണ്ട് സംഭവങ്ങളും ആരുടെയും ആത്മനാശത്തിന് കാരണമാകുന്ന സംഭവങ്ങൾ അല്ല. ശാരീരികമായോ മാനസികമായോ ചില വേദനകളും ചില സാമ്പത്തിക നഷ്ടങ്ങളും ഒക്കെ ഉണ്ടാക്കുന്ന സംഭവങ്ങൾ. ഇത് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തിയാൽ കൂടുതൽ ദൈവീകരാകാം എന്ന സാധ്യതയും ഉണ്ട്. ദൈവത്തെ സ്നേഹിച്ചാൽ ദൈവത്തിൻ്റെ കൂടെ നടന്നാൽ യാതൊരു പ്രശ്നവും ഉണ്ടാകില്ല എന്ന തെറ്റായ കാഴ്ചപ്പാട് ഉപേക്ഷിച്ചാൽ ഏറെ വേദനകൾ അവസാനിയ്ക്കും എന്നതാണ് സത്യം. ഇപ്പോൾ കോവിഡ് രോഗവും അതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും ഒത്തിരിയേറെ അസ്വസ്ഥത ജനിപ്പിക്കുന്നതാണ്. മരണം വരെ സംഭവിക്കാവുന്ന സാഹചര്യങ്ങൾ ആണല്ലോ നിലവിൽ ഉള്ളത്. ഇപ്പോൾ മനസ്സിലാക്കിയതുപോലെ, ദൈവത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്കും ദൈവത്തിൽ ആശ്രയിക്കുന്നവർക്കും ഇത് ഉണ്ടാകില്ല എന്ന് ചിന്തിക്കരുത്. മറിച്ച്, അങ്ങനെയുള്ളവർക്ക് ഇത് ആത്മനാശം വരുത്താതെ കടന്നുപോകും എന്നതാണ് സത്യം. അവർ രോഗത്തെ ദൈവകരങ്ങളിൽ നിന്ന് സ്വീകരിയ്ക്കുന്നതിനാൽ അവർക്കിത് തികച്ചും രക്ഷാകരമായി മാറും. എന്നാൽ ദൈവത്തിലേയ്ക്ക് തിരിയാത്തവർക്ക് അനുതപിക്കാൻ പോലും പറ്റാത്ത സാഹചര്യങ്ങളും ദൈവത്തെ ശപിക്കാനും പഴിക്കാനുമുള്ള വേദികളുമായി ഇത് മാറുകയും ചെയ്തേക്കാം.. ഓരോ ദിവസത്തിനും അതതിൻ്റെ ക്ലേശങ്ങൾ മതി, അനുദിനം കുരിശുമെടുത്ത് എന്നെ അനുഗമിക്കുക തുടങ്ങിയ വചനങ്ങൾ അനുസരിച്ച് ജീവിച്ച്, ക്രിസ്തീയ ജീവിതത്തിൽ അനുദിനം വിവിധങ്ങളായ സഹനങ്ങൾ ഉണ്ടായിരിക്കും എന്ന ശരിയായ ആദ്ധ്യാത്മികതയിൽ ജീവിക്കുവാൻ ശ്രമിക്കുന്നവർക്ക് കൊറോണ വൈറസ് നിരാശ ഉണ്ടാക്കില്ല, ആത്മനാശവും വരുത്തില്ല. രക്തസാക്ഷിത്വം വരെ പ്രതീക്ഷിച്ചിരിക്കുന്ന ക്രിസ്ത്യാനിയക്ക് കൊറോണ വൈറസ് എന്താണ്? #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/FaithAndReason/FaithAndReason-2021-04-19-14:44:15.jpg
Keywords: കൊറോണ
Content:
16037
Category: 1
Sub Category:
Heading: എറിത്രിയയിൽ പ്രാർത്ഥനയ്ക്കിടെ പട്ടാളത്തിന്റെ പിടിയിലായ 13 ക്രൈസ്തവർ കസ്റ്റഡിയിൽ തുടരുന്നു
Content: അസ്മാര: ആഫ്രിക്കൻ രാജ്യമായ എറിത്രിയയിൽ കഴിഞ്ഞമാസം നടന്ന രണ്ട് ക്രൈസ്തവ പ്രാർത്ഥന കൂട്ടായ്മകളിൽ അതിക്രമിച്ച് കയറി പട്ടാളം കസ്റ്റഡിയിലെടുത്ത 35 പേരിൽ 13 പേർ കസ്റ്റഡിയിൽ തന്നെ തുടരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെയാണ് പട്ടാളം കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. തലസ്ഥാനമായ അസ്മാരയിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട 23 ക്രൈസ്തവരിൽ 22 പേരെ മയ് സരാവ ജയിലിൽ നിന്നും ഞായറാഴ്ച വിട്ടയച്ചിരുന്നു. എന്നാൽ അസ്മാരയുടെ 660 മൈൽ അകലെയുള്ള ആസാബ് നഗരത്തിൽനിന്ന് പിടികൂടിയ 12 ക്രൈസ്തവ വിശ്വാസികളെ വിട്ടയയ്ക്കാൻ അധികൃതർ തയ്യാറായിട്ടില്ല. അസാബ് ജയിലിലാണ് അവരെ പാർപ്പിച്ചിരിക്കുന്നതെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോർട്ട് ചെയ്തു. റിലീസ് ഇൻറർനാഷണലിന്റെയും, ബാർണബാസ് ഫണ്ടിന്റെയും പക്കൽ നിന്ന് ലഭിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് ഇന്റർനാഷ്ണൽ ക്രിസ്ത്യൻ കൺസേൺ എറിത്രിയയില്‍ നിന്നുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 23 പേരിൽ ഒരാളെ മാത്രം എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്തത് എന്നതിനെപ്പറ്റി വ്യക്തത ഇല്ലെന്നും, മോചിതരായവരുടെ ആരോഗ്യ പരിശോധനകൾ നടത്തി വരികയാണെന്നും സംഘടന പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിന് ശേഷം 160 ക്രൈസ്തവരെ അധികൃതർ ജയിലുകളിൽ നിന്ന് മോചിപ്പിച്ചിട്ടുണ്ടെന്നും, എന്നാൽ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന ഈ നടപടി പ്രതീക്ഷകളെയെല്ലാം തല്ലി കെടുത്തുന്നതാണെന്നും ബർണബാസ് ഫണ്ട് ചൂണ്ടിക്കാട്ടി. രാജ്യത്ത് പ്രവർത്തിക്കാൻ അനുവാദമുള്ള മൂന്ന് ക്രൈസ്തവ സഭകളിൽ ഒന്നായ എറിത്രിയൻ ഓർത്തഡോക്സ് സഭയിലെ അംഗമാണ് രാജ്യം ഇപ്പോൾ ഭരിക്കുന്ന പ്രസിഡന്റായ ഏഷയാസ് അഭിവേർക്കി. ഏകാധിപതിയായ അഭിവേർക്കി മതം ഒരു രാഷ്ട്രീയ ശക്തിയായി മാറുമോ എന്ന ഭയം മൂലമാണ് വിശ്വാസത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ പ്രൊട്ടസ്റ്റൻറ്, ഓർത്തഡോക്സ് സഭകളിൽ പെട്ട 70 പേരെ മൂന്നു ജയിലുകളിൽ നിന്ന് മോചിപ്പിച്ചിരുന്നു. ഇവരിൽ പലരും 10 വർഷത്തിനു മുകളിൽ തടവ് ശിക്ഷ അനുഭവിച്ചവരാണ്. സമീപ രാജ്യമായ എത്യോപ്യയിലെ ടിയാഗ്ര പ്രദേശത്ത് എറിത്രിയ നടത്തുന്ന ഇടപെടലിൽ നിന്ന് അന്താരാഷ്ട്ര ശ്രദ്ധ തിരിച്ചുവിടാനായിരിക്കും ക്രൈസ്തവരെ ജയിലുകളിൽ നിന്ന് മോചിപ്പിച്ചതെന്ന് ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ ജയിലുകൾ വളരെയധികം ശോചനീയാവസ്ഥയിലുള്ളതാണ്. ക്രൂരമായ പീഡനങ്ങളാണ് ഇവിടെ തടവുകാർക്ക് ഏൽക്കേണ്ടി വരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-19-16:39:50.jpg
Keywords: എറിത്രി
Category: 1
Sub Category:
Heading: എറിത്രിയയിൽ പ്രാർത്ഥനയ്ക്കിടെ പട്ടാളത്തിന്റെ പിടിയിലായ 13 ക്രൈസ്തവർ കസ്റ്റഡിയിൽ തുടരുന്നു
Content: അസ്മാര: ആഫ്രിക്കൻ രാജ്യമായ എറിത്രിയയിൽ കഴിഞ്ഞമാസം നടന്ന രണ്ട് ക്രൈസ്തവ പ്രാർത്ഥന കൂട്ടായ്മകളിൽ അതിക്രമിച്ച് കയറി പട്ടാളം കസ്റ്റഡിയിലെടുത്ത 35 പേരിൽ 13 പേർ കസ്റ്റഡിയിൽ തന്നെ തുടരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെയാണ് പട്ടാളം കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. തലസ്ഥാനമായ അസ്മാരയിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട 23 ക്രൈസ്തവരിൽ 22 പേരെ മയ് സരാവ ജയിലിൽ നിന്നും ഞായറാഴ്ച വിട്ടയച്ചിരുന്നു. എന്നാൽ അസ്മാരയുടെ 660 മൈൽ അകലെയുള്ള ആസാബ് നഗരത്തിൽനിന്ന് പിടികൂടിയ 12 ക്രൈസ്തവ വിശ്വാസികളെ വിട്ടയയ്ക്കാൻ അധികൃതർ തയ്യാറായിട്ടില്ല. അസാബ് ജയിലിലാണ് അവരെ പാർപ്പിച്ചിരിക്കുന്നതെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോർട്ട് ചെയ്തു. റിലീസ് ഇൻറർനാഷണലിന്റെയും, ബാർണബാസ് ഫണ്ടിന്റെയും പക്കൽ നിന്ന് ലഭിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് ഇന്റർനാഷ്ണൽ ക്രിസ്ത്യൻ കൺസേൺ എറിത്രിയയില്‍ നിന്നുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 23 പേരിൽ ഒരാളെ മാത്രം എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്തത് എന്നതിനെപ്പറ്റി വ്യക്തത ഇല്ലെന്നും, മോചിതരായവരുടെ ആരോഗ്യ പരിശോധനകൾ നടത്തി വരികയാണെന്നും സംഘടന പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിന് ശേഷം 160 ക്രൈസ്തവരെ അധികൃതർ ജയിലുകളിൽ നിന്ന് മോചിപ്പിച്ചിട്ടുണ്ടെന്നും, എന്നാൽ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന ഈ നടപടി പ്രതീക്ഷകളെയെല്ലാം തല്ലി കെടുത്തുന്നതാണെന്നും ബർണബാസ് ഫണ്ട് ചൂണ്ടിക്കാട്ടി. രാജ്യത്ത് പ്രവർത്തിക്കാൻ അനുവാദമുള്ള മൂന്ന് ക്രൈസ്തവ സഭകളിൽ ഒന്നായ എറിത്രിയൻ ഓർത്തഡോക്സ് സഭയിലെ അംഗമാണ് രാജ്യം ഇപ്പോൾ ഭരിക്കുന്ന പ്രസിഡന്റായ ഏഷയാസ് അഭിവേർക്കി. ഏകാധിപതിയായ അഭിവേർക്കി മതം ഒരു രാഷ്ട്രീയ ശക്തിയായി മാറുമോ എന്ന ഭയം മൂലമാണ് വിശ്വാസത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ പ്രൊട്ടസ്റ്റൻറ്, ഓർത്തഡോക്സ് സഭകളിൽ പെട്ട 70 പേരെ മൂന്നു ജയിലുകളിൽ നിന്ന് മോചിപ്പിച്ചിരുന്നു. ഇവരിൽ പലരും 10 വർഷത്തിനു മുകളിൽ തടവ് ശിക്ഷ അനുഭവിച്ചവരാണ്. സമീപ രാജ്യമായ എത്യോപ്യയിലെ ടിയാഗ്ര പ്രദേശത്ത് എറിത്രിയ നടത്തുന്ന ഇടപെടലിൽ നിന്ന് അന്താരാഷ്ട്ര ശ്രദ്ധ തിരിച്ചുവിടാനായിരിക്കും ക്രൈസ്തവരെ ജയിലുകളിൽ നിന്ന് മോചിപ്പിച്ചതെന്ന് ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ ജയിലുകൾ വളരെയധികം ശോചനീയാവസ്ഥയിലുള്ളതാണ്. ക്രൂരമായ പീഡനങ്ങളാണ് ഇവിടെ തടവുകാർക്ക് ഏൽക്കേണ്ടി വരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-19-16:39:50.jpg
Keywords: എറിത്രി
Content:
16038
Category: 13
Sub Category:
Heading: ദിവ്യകാരുണ്യം സംരക്ഷിക്കുവാന്‍ ജീവത്യാഗം ചെയ്ത ആറ് സന്യാസികള്‍ വാഴ്ത്തപ്പെട്ട പദവിയില്‍
Content: ഫ്രോസിനോൺ: പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഫ്രഞ്ച് പട്ടാളക്കാരുടെ അധിനിവേശത്തില്‍ ദിവ്യകാരുണ്യം സംരക്ഷിക്കുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച സിസ്റ്റേർഷ്യൻ സന്ന്യാസസമൂഹാംഗങ്ങളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. സിമിയോൺ കാർഡൺ, മോഡെസ്റ്റെ-മാരി ബർഗൻ, മാറ്റുറിൻ പിട്രെ, ആൽബെർട്ടിൻ മാരി മെയ്‌സനേഡ് എന്നിവർ അടക്കം ആറ് പേരെ വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമരാരോയാണ് സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. ഏപ്രില്‍ 17നു വത്തിക്കാനിൽ നിന്ന് നൂറുകിലോമീറ്റര്‍ തെക്കുമാറിയുള്ള കാസമാരിയിലെ സിസ്റ്റേർഷ്യൻ ആശ്രമത്തിലാണ് വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന ചടങ്ങ് നടന്നത്. കഷ്ടതകളും പീഢകളും സുവിശേഷവത്ക്കരണത്തിന്റെ ഭാഗമാണെന്ന് തിരുകര്‍മ്മങ്ങള്‍ക്കിടെ കർദ്ദിനാൾ ഉദ്ബോധിപ്പിച്ചു. കഷ്ടപ്പാടുകളിലും അനർത്ഥങ്ങളിലും നമ്മുടെ വിശ്വാസത്തിന്റെയും യേശുവുമായുള്ള നമ്മുടെ ബന്ധത്തിന്റെയും മാറ്റുരച്ചു നോക്കാനുള്ള അവസരം കണ്ടെത്താൻ നാം വിളിക്കപ്പെടുന്നുവെന്നും കൂടുതൽ തീക്ഷ്ണതയുള്ള പ്രേഷിതരായി തീരുന്നതിനും കൊടുങ്കാറ്റിൻറെ വേളയിൽ സ്വന്തം മക്കളെ കൈവിടാത്ത പിതാവിലുള്ള വിശ്വാസത്തിൽ വളരുന്നതിനുമുള്ള സാധ്യതയായി ക്ലേശങ്ങളെ കണക്കാക്കണമെന്നും കർദ്ദിനാൾ മർചേല്ലൊ സെമരാരോ കൂട്ടിച്ചേര്‍ത്തു. 1799-ൽ തെക്കെ ഇറ്റലിയിലെ നേപ്പിൾസിൽ ആധിപത്യമുറപ്പിച്ച ഫ്രഞ്ചു സൈന്യം വടക്കോട്ടു നീങ്ങാൻ നിർബന്ധിതമായ വേളയിൽ ദേവാലയങ്ങൾക്കും സന്ന്യാസാശ്രമങ്ങൾക്കും നേരെ നടത്തിയ നിഷ്ഠൂരാക്രമണങ്ങളിലാണ് ആറ് സന്ന്യാസികളും രക്തസാക്ഷിത്വം വരിച്ചത്. അക്രമത്തിന്റെയും കോലാഹലങ്ങളുടെയും ഇടയില്‍ കാസമാരി ആശ്രമത്തിലെ മിക്ക സന്യാസികളും രക്ഷപ്പെട്ടപ്പോൾ, സൈന്യം ദിവ്യകാരുണ്യം നശിപ്പിക്കാതിരിക്കുവാന്‍ ആറ് സന്യാസികള്‍ സധൈര്യം നിലകൊള്ളുകയായിരിന്നു. #{green->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-19-19:06:55.jpg
Keywords: രക്തസാക്ഷി
Category: 13
Sub Category:
Heading: ദിവ്യകാരുണ്യം സംരക്ഷിക്കുവാന്‍ ജീവത്യാഗം ചെയ്ത ആറ് സന്യാസികള്‍ വാഴ്ത്തപ്പെട്ട പദവിയില്‍
Content: ഫ്രോസിനോൺ: പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഫ്രഞ്ച് പട്ടാളക്കാരുടെ അധിനിവേശത്തില്‍ ദിവ്യകാരുണ്യം സംരക്ഷിക്കുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച സിസ്റ്റേർഷ്യൻ സന്ന്യാസസമൂഹാംഗങ്ങളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. സിമിയോൺ കാർഡൺ, മോഡെസ്റ്റെ-മാരി ബർഗൻ, മാറ്റുറിൻ പിട്രെ, ആൽബെർട്ടിൻ മാരി മെയ്‌സനേഡ് എന്നിവർ അടക്കം ആറ് പേരെ വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമരാരോയാണ് സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. ഏപ്രില്‍ 17നു വത്തിക്കാനിൽ നിന്ന് നൂറുകിലോമീറ്റര്‍ തെക്കുമാറിയുള്ള കാസമാരിയിലെ സിസ്റ്റേർഷ്യൻ ആശ്രമത്തിലാണ് വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന ചടങ്ങ് നടന്നത്. കഷ്ടതകളും പീഢകളും സുവിശേഷവത്ക്കരണത്തിന്റെ ഭാഗമാണെന്ന് തിരുകര്‍മ്മങ്ങള്‍ക്കിടെ കർദ്ദിനാൾ ഉദ്ബോധിപ്പിച്ചു. കഷ്ടപ്പാടുകളിലും അനർത്ഥങ്ങളിലും നമ്മുടെ വിശ്വാസത്തിന്റെയും യേശുവുമായുള്ള നമ്മുടെ ബന്ധത്തിന്റെയും മാറ്റുരച്ചു നോക്കാനുള്ള അവസരം കണ്ടെത്താൻ നാം വിളിക്കപ്പെടുന്നുവെന്നും കൂടുതൽ തീക്ഷ്ണതയുള്ള പ്രേഷിതരായി തീരുന്നതിനും കൊടുങ്കാറ്റിൻറെ വേളയിൽ സ്വന്തം മക്കളെ കൈവിടാത്ത പിതാവിലുള്ള വിശ്വാസത്തിൽ വളരുന്നതിനുമുള്ള സാധ്യതയായി ക്ലേശങ്ങളെ കണക്കാക്കണമെന്നും കർദ്ദിനാൾ മർചേല്ലൊ സെമരാരോ കൂട്ടിച്ചേര്‍ത്തു. 1799-ൽ തെക്കെ ഇറ്റലിയിലെ നേപ്പിൾസിൽ ആധിപത്യമുറപ്പിച്ച ഫ്രഞ്ചു സൈന്യം വടക്കോട്ടു നീങ്ങാൻ നിർബന്ധിതമായ വേളയിൽ ദേവാലയങ്ങൾക്കും സന്ന്യാസാശ്രമങ്ങൾക്കും നേരെ നടത്തിയ നിഷ്ഠൂരാക്രമണങ്ങളിലാണ് ആറ് സന്ന്യാസികളും രക്തസാക്ഷിത്വം വരിച്ചത്. അക്രമത്തിന്റെയും കോലാഹലങ്ങളുടെയും ഇടയില്‍ കാസമാരി ആശ്രമത്തിലെ മിക്ക സന്യാസികളും രക്ഷപ്പെട്ടപ്പോൾ, സൈന്യം ദിവ്യകാരുണ്യം നശിപ്പിക്കാതിരിക്കുവാന്‍ ആറ് സന്യാസികള്‍ സധൈര്യം നിലകൊള്ളുകയായിരിന്നു. #{green->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-19-19:06:55.jpg
Keywords: രക്തസാക്ഷി
Content:
16039
Category: 22
Sub Category:
Heading: ജോസഫ് - ചെറിയ കാര്യങ്ങൾ വഴി സ്വർഗ്ഗത്തിൽ ഒന്നാമനായവൻ
Content: വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതചര്യ ജീവിത വ്രതമാക്കിയ സന്യാസസമൂഹമാണ് ഒബ്ലേറ്റ്സ് ഓഫ് ജോസഫ് (Oblates of St. Joseph).ഈ സമർപ്പിത സമൂഹത്തിന്റെ സ്ഥാപകൻ വിശുദ്ധ ജോസഫ് മറെല്ലോ (1844-1895) എന്ന ഇറ്റാലിയൻ മെത്രാനായിരുന്നു. അദേഹം തന്റെ സന്യാസസഭയിലെ അംഗങ്ങളെ യൗസേപ്പിതാവിന്റെ ആദ്ധ്യാത്മികതയിൽ വളരാൻ നിരന്തരം ഉത്തേജിപ്പിച്ചിരുന്നു. ചെറുതും എളിയതുമായ കാര്യങ്ങളുടെ വിശ്വസ്തതാപൂർണ്ണമായ നിർവ്വഹണത്തിലൂടെ വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ പുണ്യപൂർണ്ണതയിൽ വളരാം എന്നതായിരുന്നു അതിന്റെ അന്തസത്ത. “വിശുദ്ധ യൗസേപ്പിതാവ് അസാധാരണമായ കാര്യങ്ങൾ ചെയ്തല്ല മറ്റെല്ലാ വിശുദ്ധന്മാരെ അതിശയിക്കുന്ന പവിത്രത നേടിയത്. മറിച്ച് സാധാരണവും പൊതുവായതുമായ പുണ്യങ്ങളുടെ നിരന്തരമായ പരിശീലനത്തിലൂടെയാണ്." വിശുദ്ധനോ/ വിശുദ്ധയോ ആകാൻ അസാധാരണമായ കാര്യങ്ങൾ ചെയ്യണമെന്നില്ല സാധാരണ കാര്യങ്ങൾ വലിയ സ്നേഹത്തോടും തികഞ്ഞ വിശ്വസ്തയോടും കൂടി അനുവർത്തിച്ചാൽ മതി. "ചെറിയ കാര്യത്തില്‍ വിശ്വസ്‌തന്‍ വലിയ കാര്യത്തിലും വിശ്വസ്‌തനായിരിക്കും. ചെറിയ കാര്യത്തില്‍ അവിശ്വസ്‌തന്‍ വലിയ കാര്യത്തിലും അവിശ്വസ്‌തനായിരിക്കും." (ലൂക്കാ 16 : 10). ചെറിയ കാര്യങ്ങളിൽ വിശ്വസ്തത പുലർത്തി ദൈവ പിതാവിന്റെ പ്രീതിക്കു പാത്രമായ യൗസേപ്പിതാവായിരിക്കട്ടെ വിശുദ്ധിയിലേക്കുള്ള പ്രയാണത്തിൽ നമ്മുടെ വഴികാട്ടി.
Image: /content_image/SeasonalReflections/SeasonalReflections-2021-04-19-20:54:33.jpg
Keywords: ജോസഫ്, യൗസേ
Category: 22
Sub Category:
Heading: ജോസഫ് - ചെറിയ കാര്യങ്ങൾ വഴി സ്വർഗ്ഗത്തിൽ ഒന്നാമനായവൻ
Content: വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതചര്യ ജീവിത വ്രതമാക്കിയ സന്യാസസമൂഹമാണ് ഒബ്ലേറ്റ്സ് ഓഫ് ജോസഫ് (Oblates of St. Joseph).ഈ സമർപ്പിത സമൂഹത്തിന്റെ സ്ഥാപകൻ വിശുദ്ധ ജോസഫ് മറെല്ലോ (1844-1895) എന്ന ഇറ്റാലിയൻ മെത്രാനായിരുന്നു. അദേഹം തന്റെ സന്യാസസഭയിലെ അംഗങ്ങളെ യൗസേപ്പിതാവിന്റെ ആദ്ധ്യാത്മികതയിൽ വളരാൻ നിരന്തരം ഉത്തേജിപ്പിച്ചിരുന്നു. ചെറുതും എളിയതുമായ കാര്യങ്ങളുടെ വിശ്വസ്തതാപൂർണ്ണമായ നിർവ്വഹണത്തിലൂടെ വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ പുണ്യപൂർണ്ണതയിൽ വളരാം എന്നതായിരുന്നു അതിന്റെ അന്തസത്ത. “വിശുദ്ധ യൗസേപ്പിതാവ് അസാധാരണമായ കാര്യങ്ങൾ ചെയ്തല്ല മറ്റെല്ലാ വിശുദ്ധന്മാരെ അതിശയിക്കുന്ന പവിത്രത നേടിയത്. മറിച്ച് സാധാരണവും പൊതുവായതുമായ പുണ്യങ്ങളുടെ നിരന്തരമായ പരിശീലനത്തിലൂടെയാണ്." വിശുദ്ധനോ/ വിശുദ്ധയോ ആകാൻ അസാധാരണമായ കാര്യങ്ങൾ ചെയ്യണമെന്നില്ല സാധാരണ കാര്യങ്ങൾ വലിയ സ്നേഹത്തോടും തികഞ്ഞ വിശ്വസ്തയോടും കൂടി അനുവർത്തിച്ചാൽ മതി. "ചെറിയ കാര്യത്തില്‍ വിശ്വസ്‌തന്‍ വലിയ കാര്യത്തിലും വിശ്വസ്‌തനായിരിക്കും. ചെറിയ കാര്യത്തില്‍ അവിശ്വസ്‌തന്‍ വലിയ കാര്യത്തിലും അവിശ്വസ്‌തനായിരിക്കും." (ലൂക്കാ 16 : 10). ചെറിയ കാര്യങ്ങളിൽ വിശ്വസ്തത പുലർത്തി ദൈവ പിതാവിന്റെ പ്രീതിക്കു പാത്രമായ യൗസേപ്പിതാവായിരിക്കട്ടെ വിശുദ്ധിയിലേക്കുള്ള പ്രയാണത്തിൽ നമ്മുടെ വഴികാട്ടി.
Image: /content_image/SeasonalReflections/SeasonalReflections-2021-04-19-20:54:33.jpg
Keywords: ജോസഫ്, യൗസേ
Content:
16040
Category: 1
Sub Category:
Heading: കോവിഡ് രണ്ടാം വ്യാപനം: ഗുജറാത്തില്‍ മരിച്ച വൈദികരില്‍ രണ്ട് മലയാളികളും
Content: കൊച്ചി: കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ ഗുജറാത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി മരിച്ച വൈദികരുടെ എണ്ണം ഏഴായി. ഇവരില്‍ രണ്ടു പേര്‍ മലയാളികളാണ്. ജസ്യൂട്ട് സന്യാസ സമൂഹാംഗമായ ഫാ. വര്‍ഗീസ് പോള്‍ (78), സിഎംഐ വൈദികന്‍ ഫാ. ജോണ്‍ ഫിഷര്‍ പൈനാടത്ത് (92) എന്നിവരാണു മരിച്ച മലയാളികള്‍. കോതമംഗലം രൂപതയിലെ മൂവാറ്റുപുഴ ഏനാനല്ലൂര്‍ സ്വദേശിയായ ഫാ. വര്‍ഗീസ് പോള്‍ അറിയപ്പെടുന്ന എഴുത്തുകാരനാണ്. റോമില്‍ ദൈവശാസ്ത്രത്തിലും ലണ്ടനിലും അമേരിക്കയിലും ജേര്‍ണലിസത്തിലും ഉപരിപഠനം നടത്തിയ ഇദ്ദേഹം, സൗത്ത് ഏഷ്യന്‍ റിലീജിയസ് ന്യൂസിന്റെ (എസ്എആര്‍ ന്യൂസ്) സ്ഥാപക ഡയറക്ടറാണ്. ഗുജറാത്തി ഭാഷയില്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. രാജ്കോട്ട് സെന്റ് സേവ്യേഴ്സ് സിഎംഐ പ്രോവിന്‍സ് അംഗമായ ഫാ. ജോണ്‍ ഫിഷര്‍ പൈനാടത്ത് എറണാകുളം അങ്കമാലി അതിരൂപതയിലെ കറുകുറ്റി ഇടവകാംഗമാണ്. ക്രൈസ്റ്റ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണം. മരിച്ച വൈദികരുടെ സംസ്കാര ശുശ്രൂഷകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തി.
Image: /content_image/News/News-2021-04-20-10:41:59.jpg
Keywords: ഗുജറാ
Category: 1
Sub Category:
Heading: കോവിഡ് രണ്ടാം വ്യാപനം: ഗുജറാത്തില്‍ മരിച്ച വൈദികരില്‍ രണ്ട് മലയാളികളും
Content: കൊച്ചി: കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ ഗുജറാത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി മരിച്ച വൈദികരുടെ എണ്ണം ഏഴായി. ഇവരില്‍ രണ്ടു പേര്‍ മലയാളികളാണ്. ജസ്യൂട്ട് സന്യാസ സമൂഹാംഗമായ ഫാ. വര്‍ഗീസ് പോള്‍ (78), സിഎംഐ വൈദികന്‍ ഫാ. ജോണ്‍ ഫിഷര്‍ പൈനാടത്ത് (92) എന്നിവരാണു മരിച്ച മലയാളികള്‍. കോതമംഗലം രൂപതയിലെ മൂവാറ്റുപുഴ ഏനാനല്ലൂര്‍ സ്വദേശിയായ ഫാ. വര്‍ഗീസ് പോള്‍ അറിയപ്പെടുന്ന എഴുത്തുകാരനാണ്. റോമില്‍ ദൈവശാസ്ത്രത്തിലും ലണ്ടനിലും അമേരിക്കയിലും ജേര്‍ണലിസത്തിലും ഉപരിപഠനം നടത്തിയ ഇദ്ദേഹം, സൗത്ത് ഏഷ്യന്‍ റിലീജിയസ് ന്യൂസിന്റെ (എസ്എആര്‍ ന്യൂസ്) സ്ഥാപക ഡയറക്ടറാണ്. ഗുജറാത്തി ഭാഷയില്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. രാജ്കോട്ട് സെന്റ് സേവ്യേഴ്സ് സിഎംഐ പ്രോവിന്‍സ് അംഗമായ ഫാ. ജോണ്‍ ഫിഷര്‍ പൈനാടത്ത് എറണാകുളം അങ്കമാലി അതിരൂപതയിലെ കറുകുറ്റി ഇടവകാംഗമാണ്. ക്രൈസ്റ്റ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണം. മരിച്ച വൈദികരുടെ സംസ്കാര ശുശ്രൂഷകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തി.
Image: /content_image/News/News-2021-04-20-10:41:59.jpg
Keywords: ഗുജറാ
Content:
16041
Category: 18
Sub Category:
Heading: അഡ്വ. ജോസ് വിതയത്തില്‍ അനുസ്മരണ സമ്മേളനം ഇന്ന്
Content: കൊച്ചി: അന്തരിച്ച സീറോ മലബാര്‍ സഭ അല്മായ ഫോറം സെക്രട്ടറിയും സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗവുമായിരുന്ന അഡ്വ. ജോസ് വിതയത്തില്‍ അനുസ്മരണ സമ്മേളനം ഇന്നു നടക്കും. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടക്കുന്ന സമ്മേളനം വൈകിട്ട് ആറിന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സഭയുടെ ലെയ്റ്റി, ഫാമിലി, ലൈഫ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ബിഷപ്പുമാര്‍, സിബിസിഐ, കെസിബിസി, ലെയ്റ്റി കൗണ്‍സില്‍, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍, കത്തോലിക്ക കോണ്‍ഗ്രസ്, വൈദിക, അല്മായ പ്രതിനിധികള്‍, ഇന്ത്യയിലും വിദേശത്തുമുള്ള സീറോ മലബാര്‍ രൂപതകളിലെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, സന്യസ്ത പ്രതിനിധികള്‍, സഭയിലെ വിവിധ സംഘടനാ നേതാക്കള്‍, വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാര്‍ എന്നിവര്‍ അനുസ്മരണം നടത്തുമെന്നു ലെയ്റ്റി ഫാമിലി ലൈഫ് കമ്മീഷന്‍ ജനറല്‍ സെക്രട്ടറി ഫാ. ജോബി മൂലയില്‍ അറിയിച്ചു. സമ്മേളനത്തിനു മുന്നോടിയായി ആലങ്ങാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിലെ അഡ്വ. ജോസ് വിതയത്തിലിന്റെ കബറിടത്തില്‍ വികാരി ഫാ. പോള്‍ ചുള്ളിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാശുശ്രൂഷ നടക്കും. ഏഴാം ചരമദിനത്തോടനുബന്ധിച്ച് 22നു വൈകിട്ട് നാലിനു നടക്കുന്ന ദിവ്യബലിക്കും ശുശ്രൂഷകള്‍ക്കും മേജര്‍ ആര്‍ച്ച് ബിഷപ്പ് നേതൃത്വം നല്‍കും.
Image: /content_image/News/News-2021-04-20-11:18:05.jpg
Keywords: ജോസ് വിതയ
Category: 18
Sub Category:
Heading: അഡ്വ. ജോസ് വിതയത്തില്‍ അനുസ്മരണ സമ്മേളനം ഇന്ന്
Content: കൊച്ചി: അന്തരിച്ച സീറോ മലബാര്‍ സഭ അല്മായ ഫോറം സെക്രട്ടറിയും സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗവുമായിരുന്ന അഡ്വ. ജോസ് വിതയത്തില്‍ അനുസ്മരണ സമ്മേളനം ഇന്നു നടക്കും. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടക്കുന്ന സമ്മേളനം വൈകിട്ട് ആറിന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സഭയുടെ ലെയ്റ്റി, ഫാമിലി, ലൈഫ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ബിഷപ്പുമാര്‍, സിബിസിഐ, കെസിബിസി, ലെയ്റ്റി കൗണ്‍സില്‍, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍, കത്തോലിക്ക കോണ്‍ഗ്രസ്, വൈദിക, അല്മായ പ്രതിനിധികള്‍, ഇന്ത്യയിലും വിദേശത്തുമുള്ള സീറോ മലബാര്‍ രൂപതകളിലെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, സന്യസ്ത പ്രതിനിധികള്‍, സഭയിലെ വിവിധ സംഘടനാ നേതാക്കള്‍, വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാര്‍ എന്നിവര്‍ അനുസ്മരണം നടത്തുമെന്നു ലെയ്റ്റി ഫാമിലി ലൈഫ് കമ്മീഷന്‍ ജനറല്‍ സെക്രട്ടറി ഫാ. ജോബി മൂലയില്‍ അറിയിച്ചു. സമ്മേളനത്തിനു മുന്നോടിയായി ആലങ്ങാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിലെ അഡ്വ. ജോസ് വിതയത്തിലിന്റെ കബറിടത്തില്‍ വികാരി ഫാ. പോള്‍ ചുള്ളിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാശുശ്രൂഷ നടക്കും. ഏഴാം ചരമദിനത്തോടനുബന്ധിച്ച് 22നു വൈകിട്ട് നാലിനു നടക്കുന്ന ദിവ്യബലിക്കും ശുശ്രൂഷകള്‍ക്കും മേജര്‍ ആര്‍ച്ച് ബിഷപ്പ് നേതൃത്വം നല്‍കും.
Image: /content_image/News/News-2021-04-20-11:18:05.jpg
Keywords: ജോസ് വിതയ
Content:
16042
Category: 1
Sub Category:
Heading: 'ഇത് മുന്നറിയിപ്പ്': ഈജിപ്തില്‍ വൃദ്ധനായ ക്രൈസ്തവ വിശ്വാസിയെ കൊല്ലുന്നതിന്റെ വീഡിയോ പുറത്തുവിട്ട് ഐഎസ്
Content: സീനായ്: ഈജിപ്തില്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാംഗമായ വയോധികനായ ക്രൈസ്തവ വിശ്വാസിയെ കൊല്ലുന്ന വീഡിയോ ദൃശ്യങ്ങൾ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടന പുറത്തുവിട്ടു. നബിൽ ഹബാഷി സലാമ എന്ന 62 വയസ്സുള്ള ക്രൈസ്തവനെ ദാരുണമായി വധിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ടെലഗ്രാം ചാനലിലൂടെ തീവ്രവാദികള്‍ പുറത്തുവിട്ടിരിക്കുന്നത്. നബിലിന്റെ അവസ്ഥ മറ്റുള്ള കോപ്റ്റിക് ക്രൈസ്തവ വിശ്വാസികൾക്കും വരുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ വീഡിയോയില്‍ ഭീഷണി മുഴക്കുന്നുണ്ട്. മൂന്നുമാസമായി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ തടവിലാണ് താനെന്ന് നബിൽ ഹബാഷി സലാമ വീഡിയോയുടെ ആരംഭത്തില്‍ അദ്ദേഹം പറയുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ ട്വിറ്ററിലും പ്രചരിക്കുന്നുണ്ട്. </p> <blockquote class="twitter-tweet"><p lang="en" dir="ltr"><a href="https://twitter.com/hashtag/ISIS?src=hash&ref_src=twsrc%5Etfw">#ISIS</a> executes an Egyptian Christian hostage it captured in <a href="https://twitter.com/hashtag/Egypt?src=hash&ref_src=twsrc%5Etfw">#Egypt</a> 3 month ago. Nabil Habashy was the founder of a church in Deer El Abed in <a href="https://twitter.com/hashtag/Sinai?src=hash&ref_src=twsrc%5Etfw">#Sinai</a> and was executed in retaliation for the cooperation between the <a href="https://twitter.com/hashtag/Coptic?src=hash&ref_src=twsrc%5Etfw">#Coptic</a> church and the <a href="https://twitter.com/hashtag/Egyptian?src=hash&ref_src=twsrc%5Etfw">#Egyptian</a> army as the thugs called it. <a href="https://t.co/E6KdRTCGw4">pic.twitter.com/E6KdRTCGw4</a></p>— مايكل منير (ن) (@MichaelMeunier) <a href="https://twitter.com/MichaelMeunier/status/1383813920276709377?ref_src=twsrc%5Etfw">April 18, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഉത്തര സീനായിലെ ബയിർ എൽ അബദ് പട്ടണത്തിൽ ഒരു ദേവാലയം നിർമ്മിച്ചുവെന്നും, ഈജിപ്തിലെ ഓർത്തഡോക്സ് സഭ പട്ടാളത്തോടും, രഹസ്യാന്വേഷണ ഏജൻസികളോടും ചേർന്ന് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുകയായിരിന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. ഇതിന് ശേഷം തീവ്രവാദികള്‍ ഭീഷണി മുഴക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. നിങ്ങൾ കൊല്ലുന്നത് പോലെ നിങ്ങളെയും കൊല്ലും, നിങ്ങൾ പിടിച്ചെടുക്കുന്നത് പോലെ നിങ്ങളെയും പിടിച്ചെടുക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് വീഡിയോയില്‍ മുന്നറിയിപ്പ് നൽകി. </p> <blockquote class="twitter-tweet"><p lang="en" dir="ltr"><a href="https://twitter.com/hashtag/ISIS?src=hash&ref_src=twsrc%5Etfw">#ISIS</a> executes an Egyptian Christian hostage it captured in <a href="https://twitter.com/hashtag/Egypt?src=hash&ref_src=twsrc%5Etfw">#Egypt</a> 3 month ago. Nabil Habashy was the founder of a church in Deer El Abed in <a href="https://twitter.com/hashtag/Sinai?src=hash&ref_src=twsrc%5Etfw">#Sinai</a> and was executed in retaliation for the cooperation between the <a href="https://twitter.com/hashtag/Coptic?src=hash&ref_src=twsrc%5Etfw">#Coptic</a> church and the <a href="https://twitter.com/hashtag/Egyptian?src=hash&ref_src=twsrc%5Etfw">#Egyptian</a> army as the thugs called it. <a href="https://t.co/UDFfXPy0nu">pic.twitter.com/UDFfXPy0nu</a></p>— Post Apocalyptic Queen of 1️⃣7️ (@AreYouAwaQe) <a href="https://twitter.com/AreYouAwaQe/status/1384135678519242780?ref_src=twsrc%5Etfw">April 19, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> പട്ടാളത്തിന് പിന്തുണ നൽകുന്നവരെ മതവഞ്ചകൻ എന്ന വിശേഷണം നല്കിയ തീവ്രവാദികൾ, സൈന്യത്തിനെതിരെ സീനായിൽ പോരാട്ടത്തിന് ഇറങ്ങുമെന്നും സ്വയം സംരക്ഷിക്കാൻ ശേഷി ഇല്ലാത്തവരാണ് പട്ടാളമെന്നും പരിഹസിക്കുന്നു. ശേഷം മുട്ടുകുത്തി നിൽക്കുന്ന നബീലിന്റെ ശിരസ്സിനു പിന്നിൽ ഒരു തീവ്രവാദി വെടിയുതിർക്കുന്നതാണ് പിന്നെ കാണാൻ സാധിക്കുന്നത്. ഈജിപ്തിലെ ന്യൂനപക്ഷമായ കോപ്റ്റിക് ക്രൈസ്തവ വിശ്വാസികൾ ദീർഘനാളായി വലിയ പീഡനമാണ് രാജ്യത്ത് അഭിമുഖീകരിക്കുന്നത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 10 ശതമാനത്തോളം കോപ്റ്റിക് ക്രൈസ്തവ വിശ്വാസികളാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-20-11:53:55.jpg
Keywords: ഐഎസ്, വീഡിയോ
Category: 1
Sub Category:
Heading: 'ഇത് മുന്നറിയിപ്പ്': ഈജിപ്തില്‍ വൃദ്ധനായ ക്രൈസ്തവ വിശ്വാസിയെ കൊല്ലുന്നതിന്റെ വീഡിയോ പുറത്തുവിട്ട് ഐഎസ്
Content: സീനായ്: ഈജിപ്തില്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാംഗമായ വയോധികനായ ക്രൈസ്തവ വിശ്വാസിയെ കൊല്ലുന്ന വീഡിയോ ദൃശ്യങ്ങൾ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടന പുറത്തുവിട്ടു. നബിൽ ഹബാഷി സലാമ എന്ന 62 വയസ്സുള്ള ക്രൈസ്തവനെ ദാരുണമായി വധിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ടെലഗ്രാം ചാനലിലൂടെ തീവ്രവാദികള്‍ പുറത്തുവിട്ടിരിക്കുന്നത്. നബിലിന്റെ അവസ്ഥ മറ്റുള്ള കോപ്റ്റിക് ക്രൈസ്തവ വിശ്വാസികൾക്കും വരുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ വീഡിയോയില്‍ ഭീഷണി മുഴക്കുന്നുണ്ട്. മൂന്നുമാസമായി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ തടവിലാണ് താനെന്ന് നബിൽ ഹബാഷി സലാമ വീഡിയോയുടെ ആരംഭത്തില്‍ അദ്ദേഹം പറയുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ ട്വിറ്ററിലും പ്രചരിക്കുന്നുണ്ട്. </p> <blockquote class="twitter-tweet"><p lang="en" dir="ltr"><a href="https://twitter.com/hashtag/ISIS?src=hash&ref_src=twsrc%5Etfw">#ISIS</a> executes an Egyptian Christian hostage it captured in <a href="https://twitter.com/hashtag/Egypt?src=hash&ref_src=twsrc%5Etfw">#Egypt</a> 3 month ago. Nabil Habashy was the founder of a church in Deer El Abed in <a href="https://twitter.com/hashtag/Sinai?src=hash&ref_src=twsrc%5Etfw">#Sinai</a> and was executed in retaliation for the cooperation between the <a href="https://twitter.com/hashtag/Coptic?src=hash&ref_src=twsrc%5Etfw">#Coptic</a> church and the <a href="https://twitter.com/hashtag/Egyptian?src=hash&ref_src=twsrc%5Etfw">#Egyptian</a> army as the thugs called it. <a href="https://t.co/E6KdRTCGw4">pic.twitter.com/E6KdRTCGw4</a></p>— مايكل منير (ن) (@MichaelMeunier) <a href="https://twitter.com/MichaelMeunier/status/1383813920276709377?ref_src=twsrc%5Etfw">April 18, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഉത്തര സീനായിലെ ബയിർ എൽ അബദ് പട്ടണത്തിൽ ഒരു ദേവാലയം നിർമ്മിച്ചുവെന്നും, ഈജിപ്തിലെ ഓർത്തഡോക്സ് സഭ പട്ടാളത്തോടും, രഹസ്യാന്വേഷണ ഏജൻസികളോടും ചേർന്ന് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുകയായിരിന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. ഇതിന് ശേഷം തീവ്രവാദികള്‍ ഭീഷണി മുഴക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. നിങ്ങൾ കൊല്ലുന്നത് പോലെ നിങ്ങളെയും കൊല്ലും, നിങ്ങൾ പിടിച്ചെടുക്കുന്നത് പോലെ നിങ്ങളെയും പിടിച്ചെടുക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് വീഡിയോയില്‍ മുന്നറിയിപ്പ് നൽകി. </p> <blockquote class="twitter-tweet"><p lang="en" dir="ltr"><a href="https://twitter.com/hashtag/ISIS?src=hash&ref_src=twsrc%5Etfw">#ISIS</a> executes an Egyptian Christian hostage it captured in <a href="https://twitter.com/hashtag/Egypt?src=hash&ref_src=twsrc%5Etfw">#Egypt</a> 3 month ago. Nabil Habashy was the founder of a church in Deer El Abed in <a href="https://twitter.com/hashtag/Sinai?src=hash&ref_src=twsrc%5Etfw">#Sinai</a> and was executed in retaliation for the cooperation between the <a href="https://twitter.com/hashtag/Coptic?src=hash&ref_src=twsrc%5Etfw">#Coptic</a> church and the <a href="https://twitter.com/hashtag/Egyptian?src=hash&ref_src=twsrc%5Etfw">#Egyptian</a> army as the thugs called it. <a href="https://t.co/UDFfXPy0nu">pic.twitter.com/UDFfXPy0nu</a></p>— Post Apocalyptic Queen of 1️⃣7️ (@AreYouAwaQe) <a href="https://twitter.com/AreYouAwaQe/status/1384135678519242780?ref_src=twsrc%5Etfw">April 19, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> പട്ടാളത്തിന് പിന്തുണ നൽകുന്നവരെ മതവഞ്ചകൻ എന്ന വിശേഷണം നല്കിയ തീവ്രവാദികൾ, സൈന്യത്തിനെതിരെ സീനായിൽ പോരാട്ടത്തിന് ഇറങ്ങുമെന്നും സ്വയം സംരക്ഷിക്കാൻ ശേഷി ഇല്ലാത്തവരാണ് പട്ടാളമെന്നും പരിഹസിക്കുന്നു. ശേഷം മുട്ടുകുത്തി നിൽക്കുന്ന നബീലിന്റെ ശിരസ്സിനു പിന്നിൽ ഒരു തീവ്രവാദി വെടിയുതിർക്കുന്നതാണ് പിന്നെ കാണാൻ സാധിക്കുന്നത്. ഈജിപ്തിലെ ന്യൂനപക്ഷമായ കോപ്റ്റിക് ക്രൈസ്തവ വിശ്വാസികൾ ദീർഘനാളായി വലിയ പീഡനമാണ് രാജ്യത്ത് അഭിമുഖീകരിക്കുന്നത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 10 ശതമാനത്തോളം കോപ്റ്റിക് ക്രൈസ്തവ വിശ്വാസികളാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-20-11:53:55.jpg
Keywords: ഐഎസ്, വീഡിയോ
Content:
16043
Category: 1
Sub Category:
Heading: റോം രൂപതയിലെ 9 ഡീക്കന്‍മാര്‍ക്ക് ഫ്രാന്‍സിസ് പാപ്പ ഞായറാഴ്ച തിരുപ്പട്ടം നൽകും
Content: റോം രൂപതയ്ക്ക് വേണ്ടി വൈദിക പഠനം പൂര്‍ത്തിയാക്കിയ ഒന്‍പതു ഡീക്കന്‍മാര്‍ക്ക് ഏപ്രിൽ 25 ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പ തിരുപ്പട്ടം നല്‍കും. രാവിലെ 9 മണിക്ക് സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽവെച്ചാണ് തിരുപ്പട്ട ശുശ്രൂഷകള്‍ നടക്കുക. കഴിഞ്ഞ വർഷം കോവിഡ് പശ്ചാത്തലത്തില്‍ ഫ്രാൻസിസ് പാപ്പയ്ക്കു വേണ്ടി റോം രൂപത ജനറാള്‍ കർദ്ദിനാൾ ഡോണത്തിസ് ആയിരുന്നു തിരുപട്ട ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്. എന്നാല്‍ ഇത്തവണ പാപ്പ തിരുപ്പട്ട ശുശ്രൂഷകളില്‍ പങ്കെടുക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. എല്ലാ വൈദിക വിദ്യാര്‍ത്ഥികളും പൗരോഹിത്യ സ്വീകരണത്തിന് ഒരുക്കമായ ധ്യാനത്തിന് ഒരു ആശ്രമത്തിലാണ്. ഇവരിലെ ആറുപേര്‍ റോമിലെ പൊന്തിഫിക്കൽ മേജർ സെമിനാരിയിലും, മറ്റുള്ളവർ റെഡംതോരിസ് മാത്തർ രൂപത കോളജിലും, ദിവിനോ അമോരേ സെമിനാരിയിലും പരിശീലനം കഴിഞ്ഞവരാണ്. റൊമാനിയ, ഇറ്റലി, ബ്രസീൽ, കൊളംബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വൈദിക വിദ്യാര്‍ത്ഥികള്‍. റോമിൽ വൈദ്യശാസ്ത്രം പഠിക്കാൻ എത്തിയ ഇരുപത്തിയൊന്‍പതു വയസുള്ള ജോർജോ തൻ്റെ ദൈവവിളി തിരിച്ചറിഞ്ഞ് വൈദികപരിശീലനത്തിന് ചേർന്നതാണെന്നത് ശ്രദ്ധേയമാണ്. റൊമേനിയയിൽ നിന്നുള്ള ഗെയോർഗ് മരിയൂസ് തൻ്റെ ചെറുപ്പത്തിൽ വായിച്ച ഡോൺ ബോസ്കോയുടെ ജീവചരിത്രമാണ് തന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളതെന്ന് പറയുന്നു. ഫ്രാൻസിസ് പാപ്പ പറയുന്ന പോലെ സഭയിൽ മുറിവുണക്കുന്ന ക്രിസ്തുവിൻ്റെ പ്രതിപുരുഷനാകണമെന്നു കലബ്രിയയിൽ നിന്നുള്ള മാർകോ പറഞ്ഞു. റോമ ഫുട്ബോൾ ടീമിന് വേണ്ടി കളിച്ചിരുന്ന സാമുവേൽ പിയർമരിനിയും, റോമിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിരുന്ന റികർഡോയും തിരുപ്പട്ടത്തിനായി ഒരുങ്ങുന്ന ഡീക്കന്മാരില്‍ ഉള്‍പ്പെടുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-20-14:28:38.jpg
Keywords: പൗരോഹിത്യ, തിരുപട്ട
Category: 1
Sub Category:
Heading: റോം രൂപതയിലെ 9 ഡീക്കന്‍മാര്‍ക്ക് ഫ്രാന്‍സിസ് പാപ്പ ഞായറാഴ്ച തിരുപ്പട്ടം നൽകും
Content: റോം രൂപതയ്ക്ക് വേണ്ടി വൈദിക പഠനം പൂര്‍ത്തിയാക്കിയ ഒന്‍പതു ഡീക്കന്‍മാര്‍ക്ക് ഏപ്രിൽ 25 ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പ തിരുപ്പട്ടം നല്‍കും. രാവിലെ 9 മണിക്ക് സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽവെച്ചാണ് തിരുപ്പട്ട ശുശ്രൂഷകള്‍ നടക്കുക. കഴിഞ്ഞ വർഷം കോവിഡ് പശ്ചാത്തലത്തില്‍ ഫ്രാൻസിസ് പാപ്പയ്ക്കു വേണ്ടി റോം രൂപത ജനറാള്‍ കർദ്ദിനാൾ ഡോണത്തിസ് ആയിരുന്നു തിരുപട്ട ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്. എന്നാല്‍ ഇത്തവണ പാപ്പ തിരുപ്പട്ട ശുശ്രൂഷകളില്‍ പങ്കെടുക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. എല്ലാ വൈദിക വിദ്യാര്‍ത്ഥികളും പൗരോഹിത്യ സ്വീകരണത്തിന് ഒരുക്കമായ ധ്യാനത്തിന് ഒരു ആശ്രമത്തിലാണ്. ഇവരിലെ ആറുപേര്‍ റോമിലെ പൊന്തിഫിക്കൽ മേജർ സെമിനാരിയിലും, മറ്റുള്ളവർ റെഡംതോരിസ് മാത്തർ രൂപത കോളജിലും, ദിവിനോ അമോരേ സെമിനാരിയിലും പരിശീലനം കഴിഞ്ഞവരാണ്. റൊമാനിയ, ഇറ്റലി, ബ്രസീൽ, കൊളംബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വൈദിക വിദ്യാര്‍ത്ഥികള്‍. റോമിൽ വൈദ്യശാസ്ത്രം പഠിക്കാൻ എത്തിയ ഇരുപത്തിയൊന്‍പതു വയസുള്ള ജോർജോ തൻ്റെ ദൈവവിളി തിരിച്ചറിഞ്ഞ് വൈദികപരിശീലനത്തിന് ചേർന്നതാണെന്നത് ശ്രദ്ധേയമാണ്. റൊമേനിയയിൽ നിന്നുള്ള ഗെയോർഗ് മരിയൂസ് തൻ്റെ ചെറുപ്പത്തിൽ വായിച്ച ഡോൺ ബോസ്കോയുടെ ജീവചരിത്രമാണ് തന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളതെന്ന് പറയുന്നു. ഫ്രാൻസിസ് പാപ്പ പറയുന്ന പോലെ സഭയിൽ മുറിവുണക്കുന്ന ക്രിസ്തുവിൻ്റെ പ്രതിപുരുഷനാകണമെന്നു കലബ്രിയയിൽ നിന്നുള്ള മാർകോ പറഞ്ഞു. റോമ ഫുട്ബോൾ ടീമിന് വേണ്ടി കളിച്ചിരുന്ന സാമുവേൽ പിയർമരിനിയും, റോമിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിരുന്ന റികർഡോയും തിരുപ്പട്ടത്തിനായി ഒരുങ്ങുന്ന ഡീക്കന്മാരില്‍ ഉള്‍പ്പെടുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-20-14:28:38.jpg
Keywords: പൗരോഹിത്യ, തിരുപട്ട
Content:
16044
Category: 10
Sub Category:
Heading: തിരുവോസ്തിയിലെ യേശുവിന്റെ സജീവ സാന്നിധ്യം പ്രത്യേകം അനുസ്മരിക്കാന്‍ വര്‍ഷാചരണവുമായി അമേരിക്കന്‍ രൂപത
Content: അല്ലന്‍ടൌണ്‍: ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സജീവ സാന്നിധ്യം പ്രത്യേകം അനുസ്മരിക്കാന്‍ ‘ഇയര്‍ ഓഫ് ദി റിയല്‍ പ്രസന്‍സ്' വര്‍ഷാചരണവുമായി അമേരിക്കയിലെ അല്ലന്‍ടൌണ്‍ രൂപത. പെന്‍സില്‍വാനിയയിലെ അല്ലന്‍ടൌണ്‍ രൂപതയുടെ രൂപീകരണത്തിന്റെ അറുപതാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ദൈവകരുണയുടെ തിരുനാള്‍ ദിനമായ ഏപ്രില്‍ 11 മുതല്‍ അടുത്ത വര്‍ഷത്തെ തിരുശരീരരക്തങ്ങളുടെ തിരുനാള്‍ ദിനമായ (കോര്‍പ്പസ് ക്രിസ്റ്റി) ജൂണ്‍ 19 വരെ “യഥാര്‍ത്ഥ സാന്നിധ്യത്തിന്റെ വര്‍ഷം” (ഇയര്‍ ഓഫ് റിയല്‍ പ്രസന്‍സ്) നടത്താനുള്ള തീരുമാനം അല്ലന്‍ടൌണ്‍ രൂപതാ മെത്രാന്‍ ആല്‍ഫ്രഡ് ഷ്ലെര്‍ട്ടാണ് പ്രഖ്യാപിച്ചത്. വിശുദ്ധ കുര്‍ബാനയോടുള്ള സമര്‍പ്പണവും, ഭക്തിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘യഥാര്‍ത്ഥ സാന്നിധ്യത്തിന്റെ വര്‍ഷ’ പ്രഖ്യാപനം. വിശ്വാസികള്‍ക്ക് തങ്ങളുടെ ക്രിസ്തീയ നിയോഗം നിലനിര്‍ത്തുന്നതിന് വേണ്ട ആത്മീയ പോഷണങ്ങള്‍ നല്‍കിക്കൊണ്ട് കൂദാശകളോട് പ്രത്യേകിച്ച് വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തി പ്രോത്സാഹിപ്പിക്കേണ്ടത് ഒരു മെത്രാനെന്ന നിലയില്‍ തന്റെ കടമയാണെന്ന്‍ പറഞ്ഞ ബിഷപ്പ് വിശുദ്ധ കുര്‍ബാന സ്ഥാപിതമായ ക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെക്കുറിച്ച് ധ്യാനിക്കുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. അവിടുന്നു പ്രദാനം ചെയ്ത തിരുശരീര രക്തം തന്റെ ജനത്തോടുള്ള ദൈവത്തിന്റെ വാഗ്ദാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യേശു കാണിച്ചു തന്ന ഈ വിശ്വാസ രഹസ്യം അപ്പസ്തോലന്‍മാരിലൂടെയും, അവരുടെ പിന്‍ഗാമികളിലൂടെയും അവന്‍ തിരികെ വരുന്നത് വരെ തുടരുമെന്നും മെത്രാന്‍ പ്രസ്താവനയില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. 2019-ല്‍ പ്രമുഖ ഗവേഷണ സ്ഥാപനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട ഒരു സര്‍വ്വേ ഫലത്തില്‍ അമേരിക്കന്‍ കത്തോലിക്കരില്‍ മൂന്നിലൊന്നു വിശ്വാസികള്‍ മാത്രമാണ് തിരുവോസ്തിയിലെ യേശുവിന്റെ സജീവ സാന്നിധ്യം വിശ്വസിക്കുന്നതെന്ന പഠനഫലം പുറത്തുവന്നിരിന്നു. ഈ സാഹചര്യത്തില്‍ നടക്കുന്ന “യഥാര്‍ത്ഥ സാന്നിധ്യത്തിന്റെ വര്‍ഷം” (ഇയര്‍ ഓഫ് റിയല്‍ പ്രസന്‍സ്) ആചരണത്തിന് പ്രത്യേക പ്രാധാന്യമാണ് ഉള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-20-15:55:15.jpg
Keywords: ദിവ്യകാരുണ്യ
Category: 10
Sub Category:
Heading: തിരുവോസ്തിയിലെ യേശുവിന്റെ സജീവ സാന്നിധ്യം പ്രത്യേകം അനുസ്മരിക്കാന്‍ വര്‍ഷാചരണവുമായി അമേരിക്കന്‍ രൂപത
Content: അല്ലന്‍ടൌണ്‍: ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സജീവ സാന്നിധ്യം പ്രത്യേകം അനുസ്മരിക്കാന്‍ ‘ഇയര്‍ ഓഫ് ദി റിയല്‍ പ്രസന്‍സ്' വര്‍ഷാചരണവുമായി അമേരിക്കയിലെ അല്ലന്‍ടൌണ്‍ രൂപത. പെന്‍സില്‍വാനിയയിലെ അല്ലന്‍ടൌണ്‍ രൂപതയുടെ രൂപീകരണത്തിന്റെ അറുപതാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ദൈവകരുണയുടെ തിരുനാള്‍ ദിനമായ ഏപ്രില്‍ 11 മുതല്‍ അടുത്ത വര്‍ഷത്തെ തിരുശരീരരക്തങ്ങളുടെ തിരുനാള്‍ ദിനമായ (കോര്‍പ്പസ് ക്രിസ്റ്റി) ജൂണ്‍ 19 വരെ “യഥാര്‍ത്ഥ സാന്നിധ്യത്തിന്റെ വര്‍ഷം” (ഇയര്‍ ഓഫ് റിയല്‍ പ്രസന്‍സ്) നടത്താനുള്ള തീരുമാനം അല്ലന്‍ടൌണ്‍ രൂപതാ മെത്രാന്‍ ആല്‍ഫ്രഡ് ഷ്ലെര്‍ട്ടാണ് പ്രഖ്യാപിച്ചത്. വിശുദ്ധ കുര്‍ബാനയോടുള്ള സമര്‍പ്പണവും, ഭക്തിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘യഥാര്‍ത്ഥ സാന്നിധ്യത്തിന്റെ വര്‍ഷ’ പ്രഖ്യാപനം. വിശ്വാസികള്‍ക്ക് തങ്ങളുടെ ക്രിസ്തീയ നിയോഗം നിലനിര്‍ത്തുന്നതിന് വേണ്ട ആത്മീയ പോഷണങ്ങള്‍ നല്‍കിക്കൊണ്ട് കൂദാശകളോട് പ്രത്യേകിച്ച് വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തി പ്രോത്സാഹിപ്പിക്കേണ്ടത് ഒരു മെത്രാനെന്ന നിലയില്‍ തന്റെ കടമയാണെന്ന്‍ പറഞ്ഞ ബിഷപ്പ് വിശുദ്ധ കുര്‍ബാന സ്ഥാപിതമായ ക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെക്കുറിച്ച് ധ്യാനിക്കുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. അവിടുന്നു പ്രദാനം ചെയ്ത തിരുശരീര രക്തം തന്റെ ജനത്തോടുള്ള ദൈവത്തിന്റെ വാഗ്ദാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യേശു കാണിച്ചു തന്ന ഈ വിശ്വാസ രഹസ്യം അപ്പസ്തോലന്‍മാരിലൂടെയും, അവരുടെ പിന്‍ഗാമികളിലൂടെയും അവന്‍ തിരികെ വരുന്നത് വരെ തുടരുമെന്നും മെത്രാന്‍ പ്രസ്താവനയില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. 2019-ല്‍ പ്രമുഖ ഗവേഷണ സ്ഥാപനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട ഒരു സര്‍വ്വേ ഫലത്തില്‍ അമേരിക്കന്‍ കത്തോലിക്കരില്‍ മൂന്നിലൊന്നു വിശ്വാസികള്‍ മാത്രമാണ് തിരുവോസ്തിയിലെ യേശുവിന്റെ സജീവ സാന്നിധ്യം വിശ്വസിക്കുന്നതെന്ന പഠനഫലം പുറത്തുവന്നിരിന്നു. ഈ സാഹചര്യത്തില്‍ നടക്കുന്ന “യഥാര്‍ത്ഥ സാന്നിധ്യത്തിന്റെ വര്‍ഷം” (ഇയര്‍ ഓഫ് റിയല്‍ പ്രസന്‍സ്) ആചരണത്തിന് പ്രത്യേക പ്രാധാന്യമാണ് ഉള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-20-15:55:15.jpg
Keywords: ദിവ്യകാരുണ്യ
Content:
16045
Category: 10
Sub Category:
Heading: ദൈവകരുണയുടെ തിരുനാളിലെ പ്രദിക്ഷണത്തില്‍ അത്ഭുതമായി ആകാശത്തില്‍ നിന്ന് പ്രകാശരശ്മി: ചിത്രം വൈറല്‍
Content: ദൈവകരുണയുടെ ഞായറാഴ്ച നടന്ന ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ ആകാശത്തില്‍ നിന്ന് പ്രകാശരശ്മി പ്രവഹിക്കുന്ന ചിത്രം കത്തോലിക്ക വിശ്വാസികള്‍ക്ക് ഇടയില്‍ തരംഗമാകുന്നു. എവിടെ വെച്ചാണ് ഈ ഫോട്ടോ എടുത്തതെന്ന് വ്യക്തമല്ലെങ്കിലും കൊറോണ പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തിനിടയില്‍ വിശ്വാസി പങ്കാളിത്തമില്ലാതെ നടത്തിയ ഈ ദിവ്യകാരുണ്യ പ്രദിക്ഷിണത്തിന്റെ ഫോട്ടോ ആയിരങ്ങളെയാണ് സ്പര്‍ശിച്ചിരിക്കുന്നത്. സ്പാനിഷ് ഫേസ്ബുക്ക് ഗ്രൂപ്പായ സോളോ കത്തോലിക്കോസിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒരു ട്രക്കിന്റെ പിറകില്‍ ദൈവകരുണയുടെ വലിയൊരു ചിത്രവും സ്ഥാപിച്ചു അരുളിക്കയില്‍ ദിവ്യകാരുണ്യം ഉയര്‍ത്തി ഏതോ ഒരു തെരുവിലൂടെ നീങ്ങുന്ന ദിവ്യകാരുണ്യ പ്രദിക്ഷണത്തിന്റെ ചിത്രമാണ് പോസ്റ്റിലുള്ളത്. ദിവ്യകാരുണ്യവും ദൈവകരുണയുടെ ചിത്രവും ഉള്‍പ്പെടുന്ന ഭാഗത്തിന്റെ കൃത്യമായി മുകളില്‍ നിന്നും പതിഞ്ഞിരിക്കുന്ന പ്രകാശകിരണങ്ങളാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. ഇത് നൂറുകണക്കിനാളുകളാണ് സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കുവെച്ചുക്കൊണ്ടിരിക്കുന്നത്. അനുതപിക്കുന്ന പാപികളുടെ മേല്‍ ക്രിസ്തു ചൊരിയുന്ന കരുണയുടെ പ്രകാശമാണിതെന്നു നിരവധിപേര്‍ കുറിച്ചു. കാമറ ലെന്‍സില്‍ സംഭവിച്ചത് മൂലമുണ്ടായ ഒരു മായക്കാഴ്ചയാണിതെന്നു മറ്റ് ചിലര്‍ രേഖപ്പെടുത്തി. കൃത്യമായി ദിവ്യകാരുണ്യത്തിനും ദൈവകാരുണ്യ ചിത്രത്തിനും മുകളില്‍ എങ്ങനെ രശ്മി പ്രത്യക്ഷപ്പെട്ടു എന്ന മറുവാദം ഇവരോട് ഉന്നയിക്കുന്നവരും നിരവധിയാണ്. അതേസമയം അനേകം ആളുകളാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-20-18:14:34.jpg
Keywords: അത്ഭുത, ദിവ്യകാരുണ്യ
Category: 10
Sub Category:
Heading: ദൈവകരുണയുടെ തിരുനാളിലെ പ്രദിക്ഷണത്തില്‍ അത്ഭുതമായി ആകാശത്തില്‍ നിന്ന് പ്രകാശരശ്മി: ചിത്രം വൈറല്‍
Content: ദൈവകരുണയുടെ ഞായറാഴ്ച നടന്ന ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ ആകാശത്തില്‍ നിന്ന് പ്രകാശരശ്മി പ്രവഹിക്കുന്ന ചിത്രം കത്തോലിക്ക വിശ്വാസികള്‍ക്ക് ഇടയില്‍ തരംഗമാകുന്നു. എവിടെ വെച്ചാണ് ഈ ഫോട്ടോ എടുത്തതെന്ന് വ്യക്തമല്ലെങ്കിലും കൊറോണ പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തിനിടയില്‍ വിശ്വാസി പങ്കാളിത്തമില്ലാതെ നടത്തിയ ഈ ദിവ്യകാരുണ്യ പ്രദിക്ഷിണത്തിന്റെ ഫോട്ടോ ആയിരങ്ങളെയാണ് സ്പര്‍ശിച്ചിരിക്കുന്നത്. സ്പാനിഷ് ഫേസ്ബുക്ക് ഗ്രൂപ്പായ സോളോ കത്തോലിക്കോസിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒരു ട്രക്കിന്റെ പിറകില്‍ ദൈവകരുണയുടെ വലിയൊരു ചിത്രവും സ്ഥാപിച്ചു അരുളിക്കയില്‍ ദിവ്യകാരുണ്യം ഉയര്‍ത്തി ഏതോ ഒരു തെരുവിലൂടെ നീങ്ങുന്ന ദിവ്യകാരുണ്യ പ്രദിക്ഷണത്തിന്റെ ചിത്രമാണ് പോസ്റ്റിലുള്ളത്. ദിവ്യകാരുണ്യവും ദൈവകരുണയുടെ ചിത്രവും ഉള്‍പ്പെടുന്ന ഭാഗത്തിന്റെ കൃത്യമായി മുകളില്‍ നിന്നും പതിഞ്ഞിരിക്കുന്ന പ്രകാശകിരണങ്ങളാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. ഇത് നൂറുകണക്കിനാളുകളാണ് സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കുവെച്ചുക്കൊണ്ടിരിക്കുന്നത്. അനുതപിക്കുന്ന പാപികളുടെ മേല്‍ ക്രിസ്തു ചൊരിയുന്ന കരുണയുടെ പ്രകാശമാണിതെന്നു നിരവധിപേര്‍ കുറിച്ചു. കാമറ ലെന്‍സില്‍ സംഭവിച്ചത് മൂലമുണ്ടായ ഒരു മായക്കാഴ്ചയാണിതെന്നു മറ്റ് ചിലര്‍ രേഖപ്പെടുത്തി. കൃത്യമായി ദിവ്യകാരുണ്യത്തിനും ദൈവകാരുണ്യ ചിത്രത്തിനും മുകളില്‍ എങ്ങനെ രശ്മി പ്രത്യക്ഷപ്പെട്ടു എന്ന മറുവാദം ഇവരോട് ഉന്നയിക്കുന്നവരും നിരവധിയാണ്. അതേസമയം അനേകം ആളുകളാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-20-18:14:34.jpg
Keywords: അത്ഭുത, ദിവ്യകാരുണ്യ