Contents
Displaying 2111-2120 of 24978 results.
Content:
2290
Category: 18
Sub Category:
Heading: മലങ്കര സോഷ്യൽ സർവ്വീസ് സൊസൈറ്റിയെ ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തിക സാമൂഹിക സമിതി പ്രത്യേക ഉപദേശക പദവിയിലേക്ക് ഉയർത്തി
Content: തിരുവനന്തപുരം: മലങ്കര സോഷ്യൽ സർവ്വീസ് സൊസൈറ്റിയെ ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തിക സാമൂഹിക സമിതി പ്രത്യേക ഉപദേശക പദവിയിലേക്ക് ഉയർത്തി. ഇതുവഴി ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക സാമൂഹിക സമിതിയിലും, മറ്റ് അനുബന്ധ സംഘടനകളുടെയും യു.എൻ ജനറൽ അസംബ്ലിയുടെയും വിവിധ പരിപാടികളിലും, സാമ്പത്തിക സഹായ പദ്ധതികളിലും പങ്കാളികൾ ആകുന്നതിന് സാധിക്കും. പ്രത്യേക വിഷയങ്ങളിൽ ഐക്യരാഷ്ട്ര സംഘടനയുടെ വിവിധ തലങ്ങളിൽ നടക്കുന്ന ചർച്ചകൾ, പ്രമേയങ്ങൾ, വികസന പരിപാടികൾ, നയരൂപീകരണം എന്നീ മേഖലകളിൽ പ്രത്യേക അഭ്യർത്ഥന അനുസരിച്ച് ആശയ രൂപീകരണം നടത്തുന്നതിന് അനുമതി ലഭിക്കും. ഇതു സംബന്ധിച്ച അറിയിപ്പ് ഐക്യരാഷ്ട്ര സംഘടന സാമൂഹിക സാമ്പത്തിക കൗൺസിൽ ഓഫീസിലെ ആക്ടിംഗ് ചീഫ് ആൽബർട്ടോ പാദുവായിൽ നിന്നും മലങ്കര സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ. ബോവസ് മാത്യുവിന് ലഭിച്ചു. ഇതിനോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക സമ്മേളനം 23 ന് 3 മണിക്ക് പട്ടം മേജർ ആർച്ചുബിഷപ്‌സ് ഹൗസിൽ നടക്കും. കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ മുഖ്യാതിഥി ആയിരിക്കും.
Image: /content_image/India/India-2016-08-20-04:34:27.jpg
Keywords: UN, Malanakara Social Service Society
Category: 18
Sub Category:
Heading: മലങ്കര സോഷ്യൽ സർവ്വീസ് സൊസൈറ്റിയെ ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തിക സാമൂഹിക സമിതി പ്രത്യേക ഉപദേശക പദവിയിലേക്ക് ഉയർത്തി
Content: തിരുവനന്തപുരം: മലങ്കര സോഷ്യൽ സർവ്വീസ് സൊസൈറ്റിയെ ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തിക സാമൂഹിക സമിതി പ്രത്യേക ഉപദേശക പദവിയിലേക്ക് ഉയർത്തി. ഇതുവഴി ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക സാമൂഹിക സമിതിയിലും, മറ്റ് അനുബന്ധ സംഘടനകളുടെയും യു.എൻ ജനറൽ അസംബ്ലിയുടെയും വിവിധ പരിപാടികളിലും, സാമ്പത്തിക സഹായ പദ്ധതികളിലും പങ്കാളികൾ ആകുന്നതിന് സാധിക്കും. പ്രത്യേക വിഷയങ്ങളിൽ ഐക്യരാഷ്ട്ര സംഘടനയുടെ വിവിധ തലങ്ങളിൽ നടക്കുന്ന ചർച്ചകൾ, പ്രമേയങ്ങൾ, വികസന പരിപാടികൾ, നയരൂപീകരണം എന്നീ മേഖലകളിൽ പ്രത്യേക അഭ്യർത്ഥന അനുസരിച്ച് ആശയ രൂപീകരണം നടത്തുന്നതിന് അനുമതി ലഭിക്കും. ഇതു സംബന്ധിച്ച അറിയിപ്പ് ഐക്യരാഷ്ട്ര സംഘടന സാമൂഹിക സാമ്പത്തിക കൗൺസിൽ ഓഫീസിലെ ആക്ടിംഗ് ചീഫ് ആൽബർട്ടോ പാദുവായിൽ നിന്നും മലങ്കര സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ. ബോവസ് മാത്യുവിന് ലഭിച്ചു. ഇതിനോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക സമ്മേളനം 23 ന് 3 മണിക്ക് പട്ടം മേജർ ആർച്ചുബിഷപ്‌സ് ഹൗസിൽ നടക്കും. കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ മുഖ്യാതിഥി ആയിരിക്കും.
Image: /content_image/India/India-2016-08-20-04:34:27.jpg
Keywords: UN, Malanakara Social Service Society
Content:
2291
Category: 1
Sub Category:
Heading: എമിരിറ്റസ് ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ പഠിപ്പിച്ച വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക സമ്മേളനം ഈ മാസം നടക്കും
Content: വത്തിക്കാന്‍: എമിരിറ്റസ് ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ പഠിപ്പിച്ച വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക സംഗമം ഈ മാസം അവസാനം ചേരും. യൂറോപ്പിന്റെ ആത്മീയ പ്രതിസന്ധിയെ പറ്റിയായിരിക്കും ഈ വര്‍ഷം വിദ്യാര്‍ത്ഥികളുടെ സംഗമം ചര്‍ച്ച ചെയ്യുക. 1978-ല്‍ ആണ് 'ദ റാറ്റ്‌സിംഗര്‍ ഷുവലര്‍ക്രീഷ്' എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മ തുടങ്ങിയത്. ബനഡിക്ടറ്റ് പതിനാറാമന്‍ ഒരു ബിഷപ്പായി സ്ഥാനമേറ്റതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ ഇത്തരം ഒരു കൂട്ടായ്മ ആരംഭിച്ചത്. ദൈവശാസ്ത്രപരമായും സഭാപരമായുമുള്ള വിഷയങ്ങളാണ് കൂട്ടായ്മ ചര്‍ച്ച ചെയ്യുന്നത്. ഈ മാസം 26 മുതല്‍ 28 വരെയായിരിക്കും വാര്‍ഷിക സമ്മേളനം നടക്കുക എന്ന് 1971 മുതല്‍ 1977 വരെ ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ അക്കാഡമിക് അസിസ്റ്റന്‍ഡായി റീഗന്‍സ്ബര്‍ഗ് സര്‍വകലാശാലയില്‍ സേവനം ചെയ്ത ഫാദര്‍ ഹോണ്‍ അറിയിച്ചു. അഭിഭാഷകനായ ജോസഫ് എച്ച്.എച്ച്. വീലറും, സജീവ സേവനത്തില്‍ നിന്നും വിരമിച്ച ബിഷപ്പ് ഇഗോണ്‍ കപ്പാലാരിയായുമാണ് ഈ വര്‍ഷം വിദ്യാര്‍ത്ഥി സംഗമത്തിലെ മുഖ്യ പ്രാസംഗികര്‍. ദൈവശാസ്ത്ര കുടുംബം എന്നതാണ് 'ഷുവലര്‍ക്രീഷ്' എന്ന പദത്തിന്റെ അര്‍ത്ഥം. 1977-ല്‍ മ്യൂണിച്ച് ബിഷപ്പായി ജോസഫ് റാറ്റ്‌സിംഗര്‍ എന്ന തങ്ങളുടെ അധ്യാപകന്‍ ഉയര്‍ത്തപ്പെട്ടപ്പോഴാണ് അന്നത്തെ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് 'ദ റാറ്റ്‌സിംഗര്‍ ഷുവലര്‍ക്രീഷ്' എന്ന കൂട്ടായ്മയ്ക്ക് രുപം നല്‍കിയത്. 1981-ല്‍ റോമിലെ സേവനങ്ങള്‍ക്കായി പോയപ്പോഴും ആര്‍ച്ച് ബിഷപ്പ് ജോസഫ് റാറ്റ്‌സിംഗര്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ വാര്‍ഷിക സമ്മേളനത്തിനായി എത്തുകയും ശിഷ്യരോട് ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷവും വിദ്യാര്‍ത്ഥി സംഗമത്തില്‍ എത്തുവാന്‍ ബനഡിക്ട്റ്റ് പതിനാറാമന്‍ മാര്‍പാപ്പ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 2008-ല്‍ പുതിയ ഒരു സംഘം ദൈവശാസ്ത്ര വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തി ഈ കൂട്ടായ്മ വിപുലീകരിച്ചിരുന്നു. എമിരിറ്റസ് ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും, പ്രബോധനങ്ങളെ കുറിച്ചും ആഴത്തില്‍ ഗവേഷണം നടത്തുന്നവരാണ് പുതിയതായി എത്തിയ വിദ്യാര്‍ത്ഥികള്‍. 2013-ല്‍ സ്ഥാനത്യാഗം ചെയ്ത ശേഷം കൂട്ടായ്മകളിലെ ചര്‍ച്ചയ്ക്ക് ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ എത്തിയിരുന്നില്ല. കൂട്ടായ്മയുടെ അവസാന ദിവസം നടക്കുന്ന വിശുദ്ധ ബലിയ്ക്ക് മാത്രം നേതൃത്വം നല്‍കുകയാണ് ബനഡിക്ട്റ്റ് പതിനാറാമന്‍ ചെയ്തിരുന്നത്. എന്നാല്‍, ഇത്തവണത്തെ സമാപന ദിവസം വിശുദ്ധ ബലിക്ക് നേതൃത്വം നല്‍കുക അദ്ധേഹമായിരിക്കില്ല. പകരം 26-ാം തീയതി വൈകുന്നേരം നടക്കുന്ന യോഗത്തില്‍ അദ്ദേഹം നേരിട്ട് വന്ന് സംബന്ധിക്കും. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-20-04:45:46.jpg
Keywords: Benedict,XVI's,students,discussion,crisis,in,Europe
Category: 1
Sub Category:
Heading: എമിരിറ്റസ് ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ പഠിപ്പിച്ച വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക സമ്മേളനം ഈ മാസം നടക്കും
Content: വത്തിക്കാന്‍: എമിരിറ്റസ് ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ പഠിപ്പിച്ച വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക സംഗമം ഈ മാസം അവസാനം ചേരും. യൂറോപ്പിന്റെ ആത്മീയ പ്രതിസന്ധിയെ പറ്റിയായിരിക്കും ഈ വര്‍ഷം വിദ്യാര്‍ത്ഥികളുടെ സംഗമം ചര്‍ച്ച ചെയ്യുക. 1978-ല്‍ ആണ് 'ദ റാറ്റ്‌സിംഗര്‍ ഷുവലര്‍ക്രീഷ്' എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മ തുടങ്ങിയത്. ബനഡിക്ടറ്റ് പതിനാറാമന്‍ ഒരു ബിഷപ്പായി സ്ഥാനമേറ്റതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ ഇത്തരം ഒരു കൂട്ടായ്മ ആരംഭിച്ചത്. ദൈവശാസ്ത്രപരമായും സഭാപരമായുമുള്ള വിഷയങ്ങളാണ് കൂട്ടായ്മ ചര്‍ച്ച ചെയ്യുന്നത്. ഈ മാസം 26 മുതല്‍ 28 വരെയായിരിക്കും വാര്‍ഷിക സമ്മേളനം നടക്കുക എന്ന് 1971 മുതല്‍ 1977 വരെ ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ അക്കാഡമിക് അസിസ്റ്റന്‍ഡായി റീഗന്‍സ്ബര്‍ഗ് സര്‍വകലാശാലയില്‍ സേവനം ചെയ്ത ഫാദര്‍ ഹോണ്‍ അറിയിച്ചു. അഭിഭാഷകനായ ജോസഫ് എച്ച്.എച്ച്. വീലറും, സജീവ സേവനത്തില്‍ നിന്നും വിരമിച്ച ബിഷപ്പ് ഇഗോണ്‍ കപ്പാലാരിയായുമാണ് ഈ വര്‍ഷം വിദ്യാര്‍ത്ഥി സംഗമത്തിലെ മുഖ്യ പ്രാസംഗികര്‍. ദൈവശാസ്ത്ര കുടുംബം എന്നതാണ് 'ഷുവലര്‍ക്രീഷ്' എന്ന പദത്തിന്റെ അര്‍ത്ഥം. 1977-ല്‍ മ്യൂണിച്ച് ബിഷപ്പായി ജോസഫ് റാറ്റ്‌സിംഗര്‍ എന്ന തങ്ങളുടെ അധ്യാപകന്‍ ഉയര്‍ത്തപ്പെട്ടപ്പോഴാണ് അന്നത്തെ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് 'ദ റാറ്റ്‌സിംഗര്‍ ഷുവലര്‍ക്രീഷ്' എന്ന കൂട്ടായ്മയ്ക്ക് രുപം നല്‍കിയത്. 1981-ല്‍ റോമിലെ സേവനങ്ങള്‍ക്കായി പോയപ്പോഴും ആര്‍ച്ച് ബിഷപ്പ് ജോസഫ് റാറ്റ്‌സിംഗര്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ വാര്‍ഷിക സമ്മേളനത്തിനായി എത്തുകയും ശിഷ്യരോട് ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷവും വിദ്യാര്‍ത്ഥി സംഗമത്തില്‍ എത്തുവാന്‍ ബനഡിക്ട്റ്റ് പതിനാറാമന്‍ മാര്‍പാപ്പ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 2008-ല്‍ പുതിയ ഒരു സംഘം ദൈവശാസ്ത്ര വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തി ഈ കൂട്ടായ്മ വിപുലീകരിച്ചിരുന്നു. എമിരിറ്റസ് ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും, പ്രബോധനങ്ങളെ കുറിച്ചും ആഴത്തില്‍ ഗവേഷണം നടത്തുന്നവരാണ് പുതിയതായി എത്തിയ വിദ്യാര്‍ത്ഥികള്‍. 2013-ല്‍ സ്ഥാനത്യാഗം ചെയ്ത ശേഷം കൂട്ടായ്മകളിലെ ചര്‍ച്ചയ്ക്ക് ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ എത്തിയിരുന്നില്ല. കൂട്ടായ്മയുടെ അവസാന ദിവസം നടക്കുന്ന വിശുദ്ധ ബലിയ്ക്ക് മാത്രം നേതൃത്വം നല്‍കുകയാണ് ബനഡിക്ട്റ്റ് പതിനാറാമന്‍ ചെയ്തിരുന്നത്. എന്നാല്‍, ഇത്തവണത്തെ സമാപന ദിവസം വിശുദ്ധ ബലിക്ക് നേതൃത്വം നല്‍കുക അദ്ധേഹമായിരിക്കില്ല. പകരം 26-ാം തീയതി വൈകുന്നേരം നടക്കുന്ന യോഗത്തില്‍ അദ്ദേഹം നേരിട്ട് വന്ന് സംബന്ധിക്കും. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-20-04:45:46.jpg
Keywords: Benedict,XVI's,students,discussion,crisis,in,Europe
Content:
2292
Category: 1
Sub Category:
Heading: നല്ല വൈദികനാകണമെന്ന് മദര്‍തെരേസ ആശംസിച്ച പാക്കിസ്ഥാന്‍ സ്വദേശിയായ വ്യക്തിയുടെ ജീവിതത്തിലെ ദൈവീക ഇടപെടല്‍
Content: ഫൈസലാബാദ്: "കൊള്ളാം താങ്കള്‍ ഒരു വൈദികനാകുകയാണ്, എന്നാല്‍ വെറും ഒരു വൈദികനായാല്‍ പോരാ. ഒരു നല്ല വൈദികനായി മാറണം". 1991-ല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വൈദികനാകുവാന്‍ പോകുന്ന പാക്കിസ്ഥാനിയായ ജോസഫ് അര്‍ഷാദിനോട് മദര്‍തെരേസ പറഞ്ഞ വാക്കുകളാണ് ഇത്. ഈ വാക്കുകള്‍ എന്നും മനസില്‍ സൂക്ഷിച്ചിരുന്ന ജോസഫ് അര്‍ഷാദ് പിന്നീട് ഒരു നല്ല വൈദികന്‍ മാത്രമല്ല ആയത്. ദൈവകൃപയാല്‍ ഫൈസലാബാദ് രൂപതയുടെ അധ്യക്ഷനായി അദ്ദേഹം ഉയര്‍ത്തപ്പെട്ടു. മദര്‍തെരേസയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുമ്പോള്‍ റോമിലേക്ക് ആ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ ക്ഷണം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് ബിഷപ്പ് ജോസഫ് അര്‍ഷാദ്. "വൈദികനായി ഞാന്‍ തിരുപട്ടമേല്‍ക്കുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പാണ് മഹാ മനുഷ്യസ്‌നേഹിയായ മദര്‍ തെരേസ പാക്കിസ്ഥാനില്‍ എത്തിയത്. മദറിന്റെ ആദ്യത്തെ പാക്കിസ്ഥാന്‍ സന്ദര്‍ശനമായിരുന്നു അത്. ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ വൈദികനാകുവാന്‍ പോകുകയാണെന്ന സന്തോഷ വാര്‍ത്ത ഞാന്‍ മദറിനോട് അറിയിച്ചു. അപ്പോഴാണ് ഇത്തരം ഒരു ഉപദേശവും തന്റെ കൈയിലെ കൊച്ചു ബാഗില്‍ നിന്നും കന്യകാമറിയത്തിന്റെ ഒരു തിരുരൂപവും എനിക്ക് മദര്‍ സമ്മാനിച്ചത്. മദറിന്റെ വാക്കുകളും സമ്മാനവും ഞാന്‍ ഇന്നും എന്നോടൊപ്പം സൂക്ഷിക്കുന്നു". ബിഷപ്പ് ജോസഫ് അര്‍ഷാദ് പറയുന്നു. ലാഹോറില്‍ എത്തിയ മദര്‍തെരേസ അവിടെ മിഷ്‌നറീസ് ഓഫ് ചാരിറ്റിയുടെ ഒരു സ്‌നേഹ ഭവനം കൂടി തുറന്നിരുന്നതായും സെന്റ് മേരീസ് സെമിനാരി സന്ദര്‍ശിച്ചിരുന്നതായും ബിഷപ്പ് ജോസഫ് അര്‍ഷാദ് ഓര്‍ക്കുന്നു. "പാക്കിസ്ഥാനിലെ മുസ്ലീം സഹോദരര്‍ക്കും മദര്‍തെരേസയോട് വലിയ സ്‌നേഹവും ബഹുമാനവുമായിരുന്നു. മദര്‍തെരേസ ഓഫ് പാക്കിസ്ഥാന്‍ എന്ന് അറിയപ്പെടുന്ന അബ്ദല്‍ സത്താര്‍ ഇദിയേ പോലെയുള്ളവര്‍ക്ക് പ്രചോദനമായ വ്യക്തിത്വമാണ് മദറിന്റേത്. ദീര്‍ഘനാളത്തെ മനുഷ്യസേവനത്തിന് ശേഷം കഴിഞ്ഞ ജൂലൈയിലാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തേ പോലെ തന്നെ ആയിരങ്ങളെ മദര്‍തെരേസ ഈ രാജ്യത്തും വ്യക്തിപരമായി സ്വാധീനിച്ചിരുന്നു. ദൈവത്തെ സ്‌നേഹിക്കുന്നുവെന്ന് പറയുന്നവര്‍ ദൈവസൃഷ്ടിയായ മനുഷ്യനെ ഉപാധികള്‍ ഒന്നും കൂടാതെ സ്‌നേഹിക്കണമെന്ന് മദര്‍ എപ്പോഴും പറയുമായിരുന്നു". ബിഷപ്പ് ജോസഫ് അര്‍ഷാദ് ഏഷ്യന്യൂസിനോട് പറഞ്ഞു. സെപ്റ്റംബര്‍ നാലാം തീയതി വത്തിക്കാനില്‍ നടക്കുന്ന വിശുദ്ധ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുന്ന ബിഷപ്പ് സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ വച്ച് മിഷ്‌നറീസ് ഓഫ് ചാരിറ്റി സിസ്റ്ററുമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സെപ്റ്റംബര്‍ 11-ാം തീയതി ഫൈസലാബാദിലെ വിശുദ്ധ പത്രോസ്, പൗലോസ് ഗ്ലീഹന്‍മാരുടെ കത്തീഡ്രല്‍ പള്ളിയില്‍ മദര്‍തെരേസയെ അനുസ്മരിച്ച് പ്രത്യേക വിശുദ്ധ കുര്‍ബാനയും നടക്കും. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-20-06:36:20.jpg
Keywords: Bishop,Joseph,Arshad,Faisalabad,mother,Teresa,visit,Pakistan
Category: 1
Sub Category:
Heading: നല്ല വൈദികനാകണമെന്ന് മദര്‍തെരേസ ആശംസിച്ച പാക്കിസ്ഥാന്‍ സ്വദേശിയായ വ്യക്തിയുടെ ജീവിതത്തിലെ ദൈവീക ഇടപെടല്‍
Content: ഫൈസലാബാദ്: "കൊള്ളാം താങ്കള്‍ ഒരു വൈദികനാകുകയാണ്, എന്നാല്‍ വെറും ഒരു വൈദികനായാല്‍ പോരാ. ഒരു നല്ല വൈദികനായി മാറണം". 1991-ല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വൈദികനാകുവാന്‍ പോകുന്ന പാക്കിസ്ഥാനിയായ ജോസഫ് അര്‍ഷാദിനോട് മദര്‍തെരേസ പറഞ്ഞ വാക്കുകളാണ് ഇത്. ഈ വാക്കുകള്‍ എന്നും മനസില്‍ സൂക്ഷിച്ചിരുന്ന ജോസഫ് അര്‍ഷാദ് പിന്നീട് ഒരു നല്ല വൈദികന്‍ മാത്രമല്ല ആയത്. ദൈവകൃപയാല്‍ ഫൈസലാബാദ് രൂപതയുടെ അധ്യക്ഷനായി അദ്ദേഹം ഉയര്‍ത്തപ്പെട്ടു. മദര്‍തെരേസയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുമ്പോള്‍ റോമിലേക്ക് ആ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ ക്ഷണം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് ബിഷപ്പ് ജോസഫ് അര്‍ഷാദ്. "വൈദികനായി ഞാന്‍ തിരുപട്ടമേല്‍ക്കുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പാണ് മഹാ മനുഷ്യസ്‌നേഹിയായ മദര്‍ തെരേസ പാക്കിസ്ഥാനില്‍ എത്തിയത്. മദറിന്റെ ആദ്യത്തെ പാക്കിസ്ഥാന്‍ സന്ദര്‍ശനമായിരുന്നു അത്. ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ വൈദികനാകുവാന്‍ പോകുകയാണെന്ന സന്തോഷ വാര്‍ത്ത ഞാന്‍ മദറിനോട് അറിയിച്ചു. അപ്പോഴാണ് ഇത്തരം ഒരു ഉപദേശവും തന്റെ കൈയിലെ കൊച്ചു ബാഗില്‍ നിന്നും കന്യകാമറിയത്തിന്റെ ഒരു തിരുരൂപവും എനിക്ക് മദര്‍ സമ്മാനിച്ചത്. മദറിന്റെ വാക്കുകളും സമ്മാനവും ഞാന്‍ ഇന്നും എന്നോടൊപ്പം സൂക്ഷിക്കുന്നു". ബിഷപ്പ് ജോസഫ് അര്‍ഷാദ് പറയുന്നു. ലാഹോറില്‍ എത്തിയ മദര്‍തെരേസ അവിടെ മിഷ്‌നറീസ് ഓഫ് ചാരിറ്റിയുടെ ഒരു സ്‌നേഹ ഭവനം കൂടി തുറന്നിരുന്നതായും സെന്റ് മേരീസ് സെമിനാരി സന്ദര്‍ശിച്ചിരുന്നതായും ബിഷപ്പ് ജോസഫ് അര്‍ഷാദ് ഓര്‍ക്കുന്നു. "പാക്കിസ്ഥാനിലെ മുസ്ലീം സഹോദരര്‍ക്കും മദര്‍തെരേസയോട് വലിയ സ്‌നേഹവും ബഹുമാനവുമായിരുന്നു. മദര്‍തെരേസ ഓഫ് പാക്കിസ്ഥാന്‍ എന്ന് അറിയപ്പെടുന്ന അബ്ദല്‍ സത്താര്‍ ഇദിയേ പോലെയുള്ളവര്‍ക്ക് പ്രചോദനമായ വ്യക്തിത്വമാണ് മദറിന്റേത്. ദീര്‍ഘനാളത്തെ മനുഷ്യസേവനത്തിന് ശേഷം കഴിഞ്ഞ ജൂലൈയിലാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തേ പോലെ തന്നെ ആയിരങ്ങളെ മദര്‍തെരേസ ഈ രാജ്യത്തും വ്യക്തിപരമായി സ്വാധീനിച്ചിരുന്നു. ദൈവത്തെ സ്‌നേഹിക്കുന്നുവെന്ന് പറയുന്നവര്‍ ദൈവസൃഷ്ടിയായ മനുഷ്യനെ ഉപാധികള്‍ ഒന്നും കൂടാതെ സ്‌നേഹിക്കണമെന്ന് മദര്‍ എപ്പോഴും പറയുമായിരുന്നു". ബിഷപ്പ് ജോസഫ് അര്‍ഷാദ് ഏഷ്യന്യൂസിനോട് പറഞ്ഞു. സെപ്റ്റംബര്‍ നാലാം തീയതി വത്തിക്കാനില്‍ നടക്കുന്ന വിശുദ്ധ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുന്ന ബിഷപ്പ് സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ വച്ച് മിഷ്‌നറീസ് ഓഫ് ചാരിറ്റി സിസ്റ്ററുമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സെപ്റ്റംബര്‍ 11-ാം തീയതി ഫൈസലാബാദിലെ വിശുദ്ധ പത്രോസ്, പൗലോസ് ഗ്ലീഹന്‍മാരുടെ കത്തീഡ്രല്‍ പള്ളിയില്‍ മദര്‍തെരേസയെ അനുസ്മരിച്ച് പ്രത്യേക വിശുദ്ധ കുര്‍ബാനയും നടക്കും. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-20-06:36:20.jpg
Keywords: Bishop,Joseph,Arshad,Faisalabad,mother,Teresa,visit,Pakistan
Content:
2293
Category: 6
Sub Category:
Heading: ജീവിതത്തിന്റെ ശരിയായ അര്‍ത്ഥം
Content: ''യേശു സ്‌നേഹപൂര്‍വം അവനെ കടാക്ഷിച്ചു കൊണ്ട് പറഞ്ഞു: നിനക്ക് ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക'' (മര്‍ക്കോസ് 10:21). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 20}# യേശുവിന്റെ ഈ വാക്കുകളില്‍ പ്രകടമാകുന്നത് മഹത്തായ ഒരു പാഠമെന്നും ഈ ആധുനിക ലോകത്തില്‍ സുപ്രധാന പ്രശ്‌നങ്ങള്‍ക്കും മൗലിക ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമെന്നും ഈ വചനത്തെ വിശേഷിപ്പിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ജീവിതത്തിന്റെ ശരിയായ അര്‍ത്ഥത്തെപ്പറ്റി ഇന്ന്‍ ഏറെ സംശയം വെച്ചു പുലര്‍ത്തുന്നു. നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം? പലരിലും ഉയരുന്ന ചോദ്യമാണിത്. സത്യത്തോടും, നന്മയോടുമുള്ള ഈ തുറന്ന സമീപനത്തില്‍ ഒരാള്‍ക്ക് അവനെ തന്നെ കണ്ടെത്താന്‍ കഴിയും. യേശുവിന്റെ സ്നേഹത്തെയും അവിടുത്തെ കാരുണ്യത്തെയും തുറന്ന മനസ്സോടെ നോക്കി കാണാന്‍ നമ്മുക്ക് സാധിക്കുകയാണെങ്കില്‍ നമ്മുടെ ജീവിതത്തിനു യഥാര്‍ത്ഥ മൂല്യമുണ്ടാകും. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ബോസ്റ്റണ്‍, 1.10.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-20-07:54:18.jpg
Keywords: ജീവിതം
Category: 6
Sub Category:
Heading: ജീവിതത്തിന്റെ ശരിയായ അര്‍ത്ഥം
Content: ''യേശു സ്‌നേഹപൂര്‍വം അവനെ കടാക്ഷിച്ചു കൊണ്ട് പറഞ്ഞു: നിനക്ക് ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക'' (മര്‍ക്കോസ് 10:21). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 20}# യേശുവിന്റെ ഈ വാക്കുകളില്‍ പ്രകടമാകുന്നത് മഹത്തായ ഒരു പാഠമെന്നും ഈ ആധുനിക ലോകത്തില്‍ സുപ്രധാന പ്രശ്‌നങ്ങള്‍ക്കും മൗലിക ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമെന്നും ഈ വചനത്തെ വിശേഷിപ്പിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ജീവിതത്തിന്റെ ശരിയായ അര്‍ത്ഥത്തെപ്പറ്റി ഇന്ന്‍ ഏറെ സംശയം വെച്ചു പുലര്‍ത്തുന്നു. നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം? പലരിലും ഉയരുന്ന ചോദ്യമാണിത്. സത്യത്തോടും, നന്മയോടുമുള്ള ഈ തുറന്ന സമീപനത്തില്‍ ഒരാള്‍ക്ക് അവനെ തന്നെ കണ്ടെത്താന്‍ കഴിയും. യേശുവിന്റെ സ്നേഹത്തെയും അവിടുത്തെ കാരുണ്യത്തെയും തുറന്ന മനസ്സോടെ നോക്കി കാണാന്‍ നമ്മുക്ക് സാധിക്കുകയാണെങ്കില്‍ നമ്മുടെ ജീവിതത്തിനു യഥാര്‍ത്ഥ മൂല്യമുണ്ടാകും. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ബോസ്റ്റണ്‍, 1.10.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-20-07:54:18.jpg
Keywords: ജീവിതം
Content:
2294
Category: 1
Sub Category:
Heading: നല്ല വൈദികനാകണമെന്ന് മദര്‍തെരേസ ആശംസിച്ച ജോസഫ് അര്‍ഷാദിന്റെ ജീവിതത്തിലെ ദൈവീക ഇടപെടല്‍
Content: ഫൈസലാബാദ്: "കൊള്ളാം താങ്കള്‍ ഒരു വൈദികനാകുകയാണ്, എന്നാല്‍ വെറും ഒരു വൈദികനായാല്‍ പോരാ. ഒരു നല്ല വൈദികനായി മാറണം". 1991-ല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വൈദികനാകുവാന്‍ പോകുന്ന പാക്കിസ്ഥാനിയായ ജോസഫ് അര്‍ഷാദിനോട് മദര്‍തെരേസ പറഞ്ഞ വാക്കുകളാണ് ഇത്. ഈ വാക്കുകള്‍ എന്നും മനസില്‍ സൂക്ഷിച്ചിരുന്ന ജോസഫ് അര്‍ഷാദ് പിന്നീട് ഒരു നല്ല വൈദികന്‍ മാത്രമല്ല ആയത്. ദൈവകൃപയാല്‍ ഫൈസലാബാദ് രൂപതയുടെ അധ്യക്ഷനായി അദ്ദേഹം ഉയര്‍ത്തപ്പെട്ടു. മദര്‍തെരേസയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുമ്പോള്‍ റോമിലേക്ക് ആ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ ക്ഷണം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് ബിഷപ്പ് ജോസഫ് അര്‍ഷാദ്. "വൈദികനായി ഞാന്‍ തിരുപട്ടമേല്‍ക്കുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പാണ് മഹാ മനുഷ്യസ്‌നേഹിയായ മദര്‍ തെരേസ പാക്കിസ്ഥാനില്‍ എത്തിയത്. മദറിന്റെ ആദ്യത്തെ പാക്കിസ്ഥാന്‍ സന്ദര്‍ശനമായിരുന്നു അത്. ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ വൈദികനാകുവാന്‍ പോകുകയാണെന്ന സന്തോഷ വാര്‍ത്ത ഞാന്‍ മദറിനോട് അറിയിച്ചു. അപ്പോഴാണ് ഇത്തരം ഒരു ഉപദേശവും തന്റെ കൈയിലെ കൊച്ചു ബാഗില്‍ നിന്നും കന്യകാമറിയത്തിന്റെ ഒരു തിരുരൂപവും എനിക്ക് മദര്‍ സമ്മാനിച്ചത്. മദറിന്റെ വാക്കുകളും സമ്മാനവും ഞാന്‍ ഇന്നും എന്നോടൊപ്പം സൂക്ഷിക്കുന്നു". ബിഷപ്പ് ജോസഫ് അര്‍ഷാദ് പറയുന്നു. ലാഹോറില്‍ എത്തിയ മദര്‍തെരേസ അവിടെ മിഷ്‌നറീസ് ഓഫ് ചാരിറ്റിയുടെ ഒരു സ്‌നേഹ ഭവനം കൂടി തുറന്നിരുന്നതായും സെന്റ് മേരീസ് സെമിനാരി സന്ദര്‍ശിച്ചിരുന്നതായും ബിഷപ്പ് ജോസഫ് അര്‍ഷാദ് ഓര്‍ക്കുന്നു. "പാക്കിസ്ഥാനിലെ മുസ്ലീം സഹോദരര്‍ക്കും മദര്‍തെരേസയോട് വലിയ സ്‌നേഹവും ബഹുമാനവുമായിരുന്നു. മദര്‍തെരേസ ഓഫ് പാക്കിസ്ഥാന്‍ എന്ന് അറിയപ്പെടുന്ന അബ്ദല്‍ സത്താര്‍ ഇദിയേ പോലെയുള്ളവര്‍ക്ക് പ്രചോദനമായ വ്യക്തിത്വമാണ് മദറിന്റേത്. ദീര്‍ഘനാളത്തെ മനുഷ്യസേവനത്തിന് ശേഷം കഴിഞ്ഞ ജൂലൈയിലാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തേ പോലെ തന്നെ ആയിരങ്ങളെ മദര്‍തെരേസ ഈ രാജ്യത്തും വ്യക്തിപരമായി സ്വാധീനിച്ചിരുന്നു. ദൈവത്തെ സ്‌നേഹിക്കുന്നുവെന്ന് പറയുന്നവര്‍ ദൈവസൃഷ്ടിയായ മനുഷ്യനെ ഉപാധികള്‍ ഒന്നും കൂടാതെ സ്‌നേഹിക്കണമെന്ന് മദര്‍ എപ്പോഴും പറയുമായിരുന്നു". ബിഷപ്പ് ജോസഫ് അര്‍ഷാദ് ഏഷ്യന്യൂസിനോട് പറഞ്ഞു. സെപ്റ്റംബര്‍ നാലാം തീയതി വത്തിക്കാനില്‍ നടക്കുന്ന വിശുദ്ധ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുന്ന ബിഷപ്പ് സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ വച്ച് മിഷ്‌നറീസ് ഓഫ് ചാരിറ്റി സിസ്റ്ററുമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സെപ്റ്റംബര്‍ 11-ാം തീയതി ഫൈസലാബാദിലെ വിശുദ്ധ പത്രോസ്, പൗലോസ് ഗ്ലീഹന്‍മാരുടെ കത്തീഡ്രല്‍ പള്ളിയില്‍ മദര്‍തെരേസയെ അനുസ്മരിച്ച് പ്രത്യേക വിശുദ്ധ കുര്‍ബാനയും നടക്കും. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-20-11:29:06.jpg
Keywords:
Category: 1
Sub Category:
Heading: നല്ല വൈദികനാകണമെന്ന് മദര്‍തെരേസ ആശംസിച്ച ജോസഫ് അര്‍ഷാദിന്റെ ജീവിതത്തിലെ ദൈവീക ഇടപെടല്‍
Content: ഫൈസലാബാദ്: "കൊള്ളാം താങ്കള്‍ ഒരു വൈദികനാകുകയാണ്, എന്നാല്‍ വെറും ഒരു വൈദികനായാല്‍ പോരാ. ഒരു നല്ല വൈദികനായി മാറണം". 1991-ല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വൈദികനാകുവാന്‍ പോകുന്ന പാക്കിസ്ഥാനിയായ ജോസഫ് അര്‍ഷാദിനോട് മദര്‍തെരേസ പറഞ്ഞ വാക്കുകളാണ് ഇത്. ഈ വാക്കുകള്‍ എന്നും മനസില്‍ സൂക്ഷിച്ചിരുന്ന ജോസഫ് അര്‍ഷാദ് പിന്നീട് ഒരു നല്ല വൈദികന്‍ മാത്രമല്ല ആയത്. ദൈവകൃപയാല്‍ ഫൈസലാബാദ് രൂപതയുടെ അധ്യക്ഷനായി അദ്ദേഹം ഉയര്‍ത്തപ്പെട്ടു. മദര്‍തെരേസയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുമ്പോള്‍ റോമിലേക്ക് ആ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ ക്ഷണം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് ബിഷപ്പ് ജോസഫ് അര്‍ഷാദ്. "വൈദികനായി ഞാന്‍ തിരുപട്ടമേല്‍ക്കുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പാണ് മഹാ മനുഷ്യസ്‌നേഹിയായ മദര്‍ തെരേസ പാക്കിസ്ഥാനില്‍ എത്തിയത്. മദറിന്റെ ആദ്യത്തെ പാക്കിസ്ഥാന്‍ സന്ദര്‍ശനമായിരുന്നു അത്. ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ വൈദികനാകുവാന്‍ പോകുകയാണെന്ന സന്തോഷ വാര്‍ത്ത ഞാന്‍ മദറിനോട് അറിയിച്ചു. അപ്പോഴാണ് ഇത്തരം ഒരു ഉപദേശവും തന്റെ കൈയിലെ കൊച്ചു ബാഗില്‍ നിന്നും കന്യകാമറിയത്തിന്റെ ഒരു തിരുരൂപവും എനിക്ക് മദര്‍ സമ്മാനിച്ചത്. മദറിന്റെ വാക്കുകളും സമ്മാനവും ഞാന്‍ ഇന്നും എന്നോടൊപ്പം സൂക്ഷിക്കുന്നു". ബിഷപ്പ് ജോസഫ് അര്‍ഷാദ് പറയുന്നു. ലാഹോറില്‍ എത്തിയ മദര്‍തെരേസ അവിടെ മിഷ്‌നറീസ് ഓഫ് ചാരിറ്റിയുടെ ഒരു സ്‌നേഹ ഭവനം കൂടി തുറന്നിരുന്നതായും സെന്റ് മേരീസ് സെമിനാരി സന്ദര്‍ശിച്ചിരുന്നതായും ബിഷപ്പ് ജോസഫ് അര്‍ഷാദ് ഓര്‍ക്കുന്നു. "പാക്കിസ്ഥാനിലെ മുസ്ലീം സഹോദരര്‍ക്കും മദര്‍തെരേസയോട് വലിയ സ്‌നേഹവും ബഹുമാനവുമായിരുന്നു. മദര്‍തെരേസ ഓഫ് പാക്കിസ്ഥാന്‍ എന്ന് അറിയപ്പെടുന്ന അബ്ദല്‍ സത്താര്‍ ഇദിയേ പോലെയുള്ളവര്‍ക്ക് പ്രചോദനമായ വ്യക്തിത്വമാണ് മദറിന്റേത്. ദീര്‍ഘനാളത്തെ മനുഷ്യസേവനത്തിന് ശേഷം കഴിഞ്ഞ ജൂലൈയിലാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തേ പോലെ തന്നെ ആയിരങ്ങളെ മദര്‍തെരേസ ഈ രാജ്യത്തും വ്യക്തിപരമായി സ്വാധീനിച്ചിരുന്നു. ദൈവത്തെ സ്‌നേഹിക്കുന്നുവെന്ന് പറയുന്നവര്‍ ദൈവസൃഷ്ടിയായ മനുഷ്യനെ ഉപാധികള്‍ ഒന്നും കൂടാതെ സ്‌നേഹിക്കണമെന്ന് മദര്‍ എപ്പോഴും പറയുമായിരുന്നു". ബിഷപ്പ് ജോസഫ് അര്‍ഷാദ് ഏഷ്യന്യൂസിനോട് പറഞ്ഞു. സെപ്റ്റംബര്‍ നാലാം തീയതി വത്തിക്കാനില്‍ നടക്കുന്ന വിശുദ്ധ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുന്ന ബിഷപ്പ് സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ വച്ച് മിഷ്‌നറീസ് ഓഫ് ചാരിറ്റി സിസ്റ്ററുമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സെപ്റ്റംബര്‍ 11-ാം തീയതി ഫൈസലാബാദിലെ വിശുദ്ധ പത്രോസ്, പൗലോസ് ഗ്ലീഹന്‍മാരുടെ കത്തീഡ്രല്‍ പള്ളിയില്‍ മദര്‍തെരേസയെ അനുസ്മരിച്ച് പ്രത്യേക വിശുദ്ധ കുര്‍ബാനയും നടക്കും. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-20-11:29:06.jpg
Keywords:
Content:
2295
Category: 1
Sub Category:
Heading: ഫാ.ടോം ഉഴുന്നാലിലിന്റെ മോചനം: ക്യാംപെയിന് പിന്തുണയുമായി കൂടുതൽ സംഘടനകൾ
Content: കല്‍പ്പറ്റ: യെമനിലെ ഏഡനില്‍ ഭീകരര്‍ തട്ടികൊണ്ട് പോയ ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കുന്നതിന് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ 'പ്രവാചക ശബ്ദം' നടത്തുന്ന ക്യാംപെയിന് പിന്തുണയുമായി കൂടുതൽ സംഘടനകൾ. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയം കാണാത്ത സാഹചര്യത്തിലാണ് യുഎന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് 4 ആഴ്ചകള്‍ക്ക് മുന്‍പ് 'പ്രവാചക ശബ്ദം' ക്യാമ്പയിന്‍ ആരംഭിച്ചത്. ഇതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് നിരവധി സംഘടനകളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളും രംഗത്തു വന്നിരുന്നു. ഇതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വന്‍ ഒപ്പുശേഖരണം നടത്തുന്നു. ജില്ലയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രാര്‍ഥനാ ദിനമായി ആചരിക്കാനും ഒപ്പുശേഖരണം നടത്താനുമാണ് ജില്ലാ കമ്മിറ്റി തീരുമാനം. ഇടവക വികാരിമാരും സിസിഎഫ് ഭാരവാഹികളും ഒപ്പു ശേഖരണത്തിനും ഭീമഹര്‍ജി തയാറാക്കുന്നതിനും ഇടവകകളില്‍ നേതൃത്വം നല്‍കും. ജില്ലയിലെ ഇടവകകളില്‍ നിന്നും ശേഖരിക്കുന്ന ഭീമാ ഹര്‍ജികള്‍ മുഖ്യമന്ത്രി വഴിയാണ് യുഎന്നിനു സമര്‍പ്പിക്കുന്നത്. ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും നിവേദനം സമർപ്പിക്കാന്‍ മുന്‍കൈ എടുത്ത 'പ്രവാചക ശബ്ദത്തിന്റെ' ദൗത്യത്തില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഭീമഹര്‍ജി തയാറാക്കാന്‍ പദ്ധതിയിട്ടതെന്ന് ക്രിസ്ത്യന്‍ കല്‍ച്ചറല്‍ ഫോറത്തിന്റെ ജില്ലാ ചെയര്‍മാന്‍ സാലു എബ്രഹാം മേച്ചേരില്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ഈ ഓണ്‍ലൈന്‍ പെറ്റീഷന്‍ അനേകരിലേക്ക് എത്തിക്കുവാനും പദ്ധതി തയാറാക്കുമെന്ന് സാലു ഏബ്രഹാം കൂട്ടിചേര്‍ത്തു കേവലം 4 ആഴ്ചകള്‍ മുന്‍പ് ആരംഭിച്ച ഈ ക്യാംപെയിനില്‍ 5600-ല്‍ അധികം പെറ്റീഷന്‍ ഇതുവരെ ഫയല്‍ ചെയ്തിട്ടുണ്ട്. ഫാ.ടോമിന്റെ മോചനത്തിനായി അന്താരാഷ്ട്ര തലത്തില്‍ നിന്നും പോലും പെറ്റീഷന്‍ sign ചെയ്യാന്‍ പലരും തയറാകുന്നുവെന്നത് ശ്രദ്ധേയമാണ്. #{green->n->n->#SaveFrTom }# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-20-14:31:21.jpg
Keywords: Father Tom Uzhunnalil, Campaign , Pravachaka sabdam
Category: 1
Sub Category:
Heading: ഫാ.ടോം ഉഴുന്നാലിലിന്റെ മോചനം: ക്യാംപെയിന് പിന്തുണയുമായി കൂടുതൽ സംഘടനകൾ
Content: കല്‍പ്പറ്റ: യെമനിലെ ഏഡനില്‍ ഭീകരര്‍ തട്ടികൊണ്ട് പോയ ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കുന്നതിന് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ 'പ്രവാചക ശബ്ദം' നടത്തുന്ന ക്യാംപെയിന് പിന്തുണയുമായി കൂടുതൽ സംഘടനകൾ. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയം കാണാത്ത സാഹചര്യത്തിലാണ് യുഎന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് 4 ആഴ്ചകള്‍ക്ക് മുന്‍പ് 'പ്രവാചക ശബ്ദം' ക്യാമ്പയിന്‍ ആരംഭിച്ചത്. ഇതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് നിരവധി സംഘടനകളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളും രംഗത്തു വന്നിരുന്നു. ഇതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വന്‍ ഒപ്പുശേഖരണം നടത്തുന്നു. ജില്ലയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രാര്‍ഥനാ ദിനമായി ആചരിക്കാനും ഒപ്പുശേഖരണം നടത്താനുമാണ് ജില്ലാ കമ്മിറ്റി തീരുമാനം. ഇടവക വികാരിമാരും സിസിഎഫ് ഭാരവാഹികളും ഒപ്പു ശേഖരണത്തിനും ഭീമഹര്‍ജി തയാറാക്കുന്നതിനും ഇടവകകളില്‍ നേതൃത്വം നല്‍കും. ജില്ലയിലെ ഇടവകകളില്‍ നിന്നും ശേഖരിക്കുന്ന ഭീമാ ഹര്‍ജികള്‍ മുഖ്യമന്ത്രി വഴിയാണ് യുഎന്നിനു സമര്‍പ്പിക്കുന്നത്. ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും നിവേദനം സമർപ്പിക്കാന്‍ മുന്‍കൈ എടുത്ത 'പ്രവാചക ശബ്ദത്തിന്റെ' ദൗത്യത്തില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഭീമഹര്‍ജി തയാറാക്കാന്‍ പദ്ധതിയിട്ടതെന്ന് ക്രിസ്ത്യന്‍ കല്‍ച്ചറല്‍ ഫോറത്തിന്റെ ജില്ലാ ചെയര്‍മാന്‍ സാലു എബ്രഹാം മേച്ചേരില്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ഈ ഓണ്‍ലൈന്‍ പെറ്റീഷന്‍ അനേകരിലേക്ക് എത്തിക്കുവാനും പദ്ധതി തയാറാക്കുമെന്ന് സാലു ഏബ്രഹാം കൂട്ടിചേര്‍ത്തു കേവലം 4 ആഴ്ചകള്‍ മുന്‍പ് ആരംഭിച്ച ഈ ക്യാംപെയിനില്‍ 5600-ല്‍ അധികം പെറ്റീഷന്‍ ഇതുവരെ ഫയല്‍ ചെയ്തിട്ടുണ്ട്. ഫാ.ടോമിന്റെ മോചനത്തിനായി അന്താരാഷ്ട്ര തലത്തില്‍ നിന്നും പോലും പെറ്റീഷന്‍ sign ചെയ്യാന്‍ പലരും തയറാകുന്നുവെന്നത് ശ്രദ്ധേയമാണ്. #{green->n->n->#SaveFrTom }# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-20-14:31:21.jpg
Keywords: Father Tom Uzhunnalil, Campaign , Pravachaka sabdam
Content:
2296
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്ക് 21 രാജ്യങ്ങളില്‍ നിന്ന് 515 പ്രതിനിധികളെത്തും
Content: കൊടകര : ഓഗസ്റ്റ് 25 മുതല്‍ 28 വരെ ഇരിങ്ങാലക്കുട രൂപതയിലെ കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളജില്‍ നടക്കുന്ന സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ത്യയുള്‍പ്പടെ 21 രാജ്യങ്ങളില്‍ നിന്നുള്ള 515 പ്രതിനിധികളെ വരവേല്‍ക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് സജ്ജമാകുന്നത്. 25ന് വൈകുന്നേരം അഞ്ചിനു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെയാണ് അസംബ്ലിയ്ക്കു തുടക്കമാകുന്നത്. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് ഞെരളക്കാട്ട് എന്നിവര്‍ സഹകാര്‍മികരാകും. തുടര്‍ന്നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് അധ്യക്ഷത വഹിക്കും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ, കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മദ്രാസ് മെത്രാപ്പാലീത്ത ഡോ. യൂഹാനോന്‍ മാര്‍ ഡയസ്‌കോറോസ്, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവര്‍ പങ്കെടുക്കും. സീറോ മലബാര്‍ സിനഡ് സെക്രട്ടറിയും മെല്‍ബണ്‍ രൂപത മെത്രാനുമായ മാര്‍ ബോസ്‌കോ പുത്തൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. അസംബ്ലി സെക്രട്ടറി റവ.ഡോ. ഷാജി കൊച്ചുപുരയില്‍, ഫാ. ആന്റു ആലപ്പാടന്‍ എന്നിവര്‍ പ്രസംഗിക്കും. സഭയിലെ നാലാമത്തെ അസംബ്ലിയാണ് ഇക്കുറി നടക്കുന്നത്. ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നീ വിഷയങ്ങളാണ് അസംബ്ലി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. വര്‍ത്തമാനകാല വെല്ലുവിളികളോടു സഭയുടെ പ്രത്യുത്തരമെന്ന നിലയിലാണു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. റവ.ഡോ. ടോണി നീലങ്കാവില്‍, റവ.ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, റവ.ഡോ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ എന്നിവര്‍ പ്രബന്ധാവതരണങ്ങള്‍ നടത്തും. ചര്‍ച്ചകള്‍, ഓപ്പണ്‍ഫോറം, പ്രാര്‍ഥനാശുശ്രൂഷകള്‍ എന്നിവയും മൂന്നു ദിവസങ്ങളിലായി നടക്കും. മലയാളത്തിനു പുറമേ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ സെഷനുകളുണ്ടാകും. സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ, സേവേറിയോസ് മാര്‍ കുര്യാക്കോസ് വലിയ മെത്രാപ്പോലീത്ത, ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത, ആര്‍ച്ച്ബിഷപ് മാര്‍ അപ്രേം, ആര്‍ച്ച്ബിഷപ് മാത്യൂസ് മാര്‍ അപ്രേം തുടങ്ങി വിവിധ ക്രൈസ്തവ സഭാധ്യക്ഷന്മാരും വിവിധ ദിവസങ്ങളില്‍ അസംബ്ലിയില്‍ സന്ദര്‍ശനം നടത്തും. സീറോ മലബാര്‍ സഭയിലെ 50 മെത്രാന്മാര്‍ അസംബ്ലിയില്‍ ഉണ്ടാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിവിധ സീറോ മലബാര്‍ രൂപതകളെയും സമര്‍പ്പിതസമൂഹങ്ങളെയും പ്രതിനിധീകരിച്ചു തെരഞ്ഞെടുക്കപ്പെട്ട 175 വൈദികരും 70 സന്യാസിനികളും 220 അല്മായരും ഉള്‍പ്പടെ 515 പ്രതിനിധികളാണ് അസംബ്ലിയില്‍ പങ്കെടുക്കുന്നത്. 28നു രാവിലെ ഒമ്പതിനു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയോടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്കു കൊടിയിറങ്ങും. സുപ്രീം കോടതി ജസ്റ്റീസ് കുര്യന്‍ ജോസഫ് സന്ദേശം നല്‍കും. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സീറോ മലബാര്‍ അസംബ്ലിയിലൂടെ, സഭാശുശ്രൂഷകളുടെയും സേവനങ്ങളുടെയും വിവിധ മേഖലകള്‍ പുനരവലോകനം ചെയ്ത് കൂടുതല്‍ ഫലപ്രദമായ അജപാലനശൈലികള്‍ രൂപപ്പെടുത്തുകയാണു ലക്ഷ്യം. മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ക്കിടയില്‍ നിലവിലിരുന്ന 'യോഗം' എന്നു വിളിക്കപ്പെടുന്ന പുരാതന സഭാസംവിധാനത്തിന്റെ നവീകൃത രൂപമാണു സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി. സഭയുടെ ആത്മവിചിന്തനത്തിനും, വ്യക്തികള്‍, കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍, സമൂഹങ്ങള്‍ എന്നീ തലങ്ങളിലെ നവീകരണത്തിനുമായി നടക്കുന്ന അസംബ്ലി, ദൈവജനത്തിന്റെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള സഭയുടെ ആഗ്രഹം വെളിപ്പെടുത്തുന്നതാണ്. സീറോ മലബാര്‍ സിനഡിന്റെ തീരുമാനപ്രകാരം വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തോളം നീണ്ട ഒരുക്കങ്ങള്‍ക്കൊടുവിലാണ് അംസംബ്ലി ആരംഭിക്കുന്നത്. അസംബ്ലിയിലെ ചര്‍ച്ചാവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള മാര്‍ഗരേഖ വിവിധ ഭാഷകളില്‍ തയാറാക്കിയിരുന്നു. ഇതിനെ ആധാരമാക്കി രൂപതകളിലും സന്യാസസമൂഹങ്ങളിലും സഭയുടെ വിവിധ തലങ്ങളിലും പഠനങ്ങളും ചര്‍ച്ചകളും നടന്നു. അസംബ്ലിയ്ക്കായി പ്രത്യേക ഗാനവും പ്രാര്‍ഥനയും തയാറാക്കി. ഇതാദ്യമായാണു സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്കു, സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിനു പുറത്തു വേദിയൊരുങ്ങുന്നത്. കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളജ് ഓഡിറ്റോറിയമാണ് അസംബ്ലിയുടെ പ്രധാന വേദി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അസംബ്ലിയില്‍ പങ്കെടുക്കാനെത്തുന്ന മെത്രാന്മാരെയും വൈദികരെയും സമര്‍പ്പിതരെയും അല്മായ പ്രതിനിധികളെയും വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ഇരിങ്ങാലക്കുട രൂപതയിലും കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളജിലും പൂര്‍ത്തിയാവുന്നത്. ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കണ്‍വീനറും റവ.ഡോ. ഷാജി കൊച്ചുപുരയില്‍ സെക്രട്ടറിയുമായി 75 അംഗ കമ്മിറ്റി അസംബ്ലിയുടെ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യക്കു പുറമേ, ഇറ്റലി, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ, ഓസ്ട്രിയ, സിംഗപ്പൂര്‍, ന്യൂസിലാന്‍ഡ്, അയര്‍ലന്‍ഡ്, സൗത്ത് ആഫ്രിക്ക, നൈജീരിയ, വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും അസംബ്ലിയിലേക്കു പ്രതിനിധികളെത്തും.
Image: /content_image/India/India-2016-08-20-14:38:58.jpg
Keywords: syro malabar, episcopal meet, pravachaka sabdam
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്ക് 21 രാജ്യങ്ങളില്‍ നിന്ന് 515 പ്രതിനിധികളെത്തും
Content: കൊടകര : ഓഗസ്റ്റ് 25 മുതല്‍ 28 വരെ ഇരിങ്ങാലക്കുട രൂപതയിലെ കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളജില്‍ നടക്കുന്ന സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ത്യയുള്‍പ്പടെ 21 രാജ്യങ്ങളില്‍ നിന്നുള്ള 515 പ്രതിനിധികളെ വരവേല്‍ക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് സജ്ജമാകുന്നത്. 25ന് വൈകുന്നേരം അഞ്ചിനു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെയാണ് അസംബ്ലിയ്ക്കു തുടക്കമാകുന്നത്. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് ഞെരളക്കാട്ട് എന്നിവര്‍ സഹകാര്‍മികരാകും. തുടര്‍ന്നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് അധ്യക്ഷത വഹിക്കും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ, കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മദ്രാസ് മെത്രാപ്പാലീത്ത ഡോ. യൂഹാനോന്‍ മാര്‍ ഡയസ്‌കോറോസ്, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവര്‍ പങ്കെടുക്കും. സീറോ മലബാര്‍ സിനഡ് സെക്രട്ടറിയും മെല്‍ബണ്‍ രൂപത മെത്രാനുമായ മാര്‍ ബോസ്‌കോ പുത്തൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. അസംബ്ലി സെക്രട്ടറി റവ.ഡോ. ഷാജി കൊച്ചുപുരയില്‍, ഫാ. ആന്റു ആലപ്പാടന്‍ എന്നിവര്‍ പ്രസംഗിക്കും. സഭയിലെ നാലാമത്തെ അസംബ്ലിയാണ് ഇക്കുറി നടക്കുന്നത്. ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നീ വിഷയങ്ങളാണ് അസംബ്ലി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. വര്‍ത്തമാനകാല വെല്ലുവിളികളോടു സഭയുടെ പ്രത്യുത്തരമെന്ന നിലയിലാണു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. റവ.ഡോ. ടോണി നീലങ്കാവില്‍, റവ.ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, റവ.ഡോ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ എന്നിവര്‍ പ്രബന്ധാവതരണങ്ങള്‍ നടത്തും. ചര്‍ച്ചകള്‍, ഓപ്പണ്‍ഫോറം, പ്രാര്‍ഥനാശുശ്രൂഷകള്‍ എന്നിവയും മൂന്നു ദിവസങ്ങളിലായി നടക്കും. മലയാളത്തിനു പുറമേ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ സെഷനുകളുണ്ടാകും. സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ, സേവേറിയോസ് മാര്‍ കുര്യാക്കോസ് വലിയ മെത്രാപ്പോലീത്ത, ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത, ആര്‍ച്ച്ബിഷപ് മാര്‍ അപ്രേം, ആര്‍ച്ച്ബിഷപ് മാത്യൂസ് മാര്‍ അപ്രേം തുടങ്ങി വിവിധ ക്രൈസ്തവ സഭാധ്യക്ഷന്മാരും വിവിധ ദിവസങ്ങളില്‍ അസംബ്ലിയില്‍ സന്ദര്‍ശനം നടത്തും. സീറോ മലബാര്‍ സഭയിലെ 50 മെത്രാന്മാര്‍ അസംബ്ലിയില്‍ ഉണ്ടാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിവിധ സീറോ മലബാര്‍ രൂപതകളെയും സമര്‍പ്പിതസമൂഹങ്ങളെയും പ്രതിനിധീകരിച്ചു തെരഞ്ഞെടുക്കപ്പെട്ട 175 വൈദികരും 70 സന്യാസിനികളും 220 അല്മായരും ഉള്‍പ്പടെ 515 പ്രതിനിധികളാണ് അസംബ്ലിയില്‍ പങ്കെടുക്കുന്നത്. 28നു രാവിലെ ഒമ്പതിനു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയോടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്കു കൊടിയിറങ്ങും. സുപ്രീം കോടതി ജസ്റ്റീസ് കുര്യന്‍ ജോസഫ് സന്ദേശം നല്‍കും. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സീറോ മലബാര്‍ അസംബ്ലിയിലൂടെ, സഭാശുശ്രൂഷകളുടെയും സേവനങ്ങളുടെയും വിവിധ മേഖലകള്‍ പുനരവലോകനം ചെയ്ത് കൂടുതല്‍ ഫലപ്രദമായ അജപാലനശൈലികള്‍ രൂപപ്പെടുത്തുകയാണു ലക്ഷ്യം. മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ക്കിടയില്‍ നിലവിലിരുന്ന 'യോഗം' എന്നു വിളിക്കപ്പെടുന്ന പുരാതന സഭാസംവിധാനത്തിന്റെ നവീകൃത രൂപമാണു സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി. സഭയുടെ ആത്മവിചിന്തനത്തിനും, വ്യക്തികള്‍, കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍, സമൂഹങ്ങള്‍ എന്നീ തലങ്ങളിലെ നവീകരണത്തിനുമായി നടക്കുന്ന അസംബ്ലി, ദൈവജനത്തിന്റെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള സഭയുടെ ആഗ്രഹം വെളിപ്പെടുത്തുന്നതാണ്. സീറോ മലബാര്‍ സിനഡിന്റെ തീരുമാനപ്രകാരം വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തോളം നീണ്ട ഒരുക്കങ്ങള്‍ക്കൊടുവിലാണ് അംസംബ്ലി ആരംഭിക്കുന്നത്. അസംബ്ലിയിലെ ചര്‍ച്ചാവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള മാര്‍ഗരേഖ വിവിധ ഭാഷകളില്‍ തയാറാക്കിയിരുന്നു. ഇതിനെ ആധാരമാക്കി രൂപതകളിലും സന്യാസസമൂഹങ്ങളിലും സഭയുടെ വിവിധ തലങ്ങളിലും പഠനങ്ങളും ചര്‍ച്ചകളും നടന്നു. അസംബ്ലിയ്ക്കായി പ്രത്യേക ഗാനവും പ്രാര്‍ഥനയും തയാറാക്കി. ഇതാദ്യമായാണു സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്കു, സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിനു പുറത്തു വേദിയൊരുങ്ങുന്നത്. കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളജ് ഓഡിറ്റോറിയമാണ് അസംബ്ലിയുടെ പ്രധാന വേദി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അസംബ്ലിയില്‍ പങ്കെടുക്കാനെത്തുന്ന മെത്രാന്മാരെയും വൈദികരെയും സമര്‍പ്പിതരെയും അല്മായ പ്രതിനിധികളെയും വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ഇരിങ്ങാലക്കുട രൂപതയിലും കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളജിലും പൂര്‍ത്തിയാവുന്നത്. ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കണ്‍വീനറും റവ.ഡോ. ഷാജി കൊച്ചുപുരയില്‍ സെക്രട്ടറിയുമായി 75 അംഗ കമ്മിറ്റി അസംബ്ലിയുടെ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യക്കു പുറമേ, ഇറ്റലി, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ, ഓസ്ട്രിയ, സിംഗപ്പൂര്‍, ന്യൂസിലാന്‍ഡ്, അയര്‍ലന്‍ഡ്, സൗത്ത് ആഫ്രിക്ക, നൈജീരിയ, വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും അസംബ്ലിയിലേക്കു പ്രതിനിധികളെത്തും.
Image: /content_image/India/India-2016-08-20-14:38:58.jpg
Keywords: syro malabar, episcopal meet, pravachaka sabdam
Content:
2297
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭയ്ക്ക് 32 രൂപതകള്‍, 59 മെത്രാന്മാര്‍
Content: കൊച്ചി : ലോകമെമ്പാടും അമ്പതു ലക്ഷത്തോളം വിശ്വാസികളുള്ള സീറോ മലബാര്‍ സഭയ്ക്ക്, ഗ്രേറ്റ് ബ്രിട്ടണിലെ പ്രസ്റ്റണ്‍ ആസ്ഥാനമായി പുതിയ രൂപത നിലവില്‍ വന്നതോടെ, ആകെ രൂപതകളുടെ എണ്ണം 32 ആയി ഉയര്‍ന്നു. പുതിയ രണ്ടു മെത്രാന്മാര്‍ നിയുക്തരായതോടെ സഭയിലെ മെത്രാന്മാരുടെ എണ്ണം 59 ആയി. കാനഡയില്‍ മിസിസാഗ ആസ്ഥാനമായി സഭയ്ക്ക് എക്‌സാര്‍ക്കേറ്റുണ്ട്. ഇന്ത്യയിലും ന്യൂസിലാന്‍ഡിലും യൂറോപ്പിലും ഇപ്പോള്‍ സഭയ്ക്ക് അപ്പസ്‌തോലിക് വിസിറ്റേറ്റര്‍മാരുമുണ്ട്. ഇന്ത്യയ്ക്കുള്ളില്‍ 29 രൂപതകളാണു സഭയ്ക്കുള്ളത്. ചിക്കാഗോ, മെല്‍ബണ്‍, പ്രിസ്റ്റണ്‍ എന്നിവയാണു ഇന്ത്യയ്ക്കു പുറത്തുള്ള സീറോ മലബാര്‍ രൂപതകള്‍. ഇന്ത്യയ്ക്കു പുറത്ത് ആറു മെത്രാന്മാര്‍ ശുശ്രൂഷ ചെയ്യുന്നു. ഇന്ത്യയില്‍ സീറോ മലബാര്‍ രൂപതാതിര്‍ത്തികള്‍ക്കു പുറത്തുള്ള മേഖലകളുടെ ചുമതലയുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ തൃശൂര്‍ സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലാണ്. മെല്‍ബണ്‍ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരിനു ന്യൂസിലാന്‍ഡിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററുടെ ചുമതലയുണ്ട്. അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, ഇറ്റലി, അയര്‍ലന്‍ഡ്, ഓസ്ട്രിയ, ഫ്രാന്‍സ്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയുള്‍പ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ സഭയുടെ അജപാലന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. അദിലാബാദ്, ബല്‍ത്തങ്ങാടി, ഭദ്രാവതി, ബിജ്‌നോര്‍, ഛാന്ദ, ചെങ്ങനാശേരി, എറണാകുളം-അങ്കമാലി, ഫരീദാബാദ്, ഖരക്പൂര്‍, ഇടുക്കി, ഇരിങ്ങാലക്കുട, ജഗദല്‍പുര്‍, കല്യാണ്‍, കാഞ്ഞിരപ്പിള്ളി, കോതമംഗലം, കോട്ടയം, മാനന്തവാടി, മാണ്ഡ്യ, പാല, പാലക്കാട്, രാജ്‌കോട്ട്, രാമനാഥപുരം, സാഗര്‍, സത്‌ന, തലശേരി, താമരശേരി, തക്കല, തൃശൂര്‍, ഉജ്ജയിന്‍ എന്നിവയാണ് ഇന്ത്യയിലെ സീറോ മലബാര്‍ രൂപതകള്‍. പുതിയതായി രൂപീകൃതമായ പ്രസ്റ്റണ്‍ ഒഴികെയുള്ള രൂപതകളിലായി 49.21 ലക്ഷം വിശ്വാസികളാണു ഔദ്യോഗിക കണക്കുകള്‍ പ്രകാരം സഭയ്ക്കുള്ളത്. എറണാകുളം-അങ്കമാലി അതിരൂപതയിലാണ് ഏറ്റവുമധികം വിശ്വാസികള്‍ (585000). ചെങ്ങനാശേരി അതിരൂപതയില്‍ 396500 പേരുണ്ട്. 2875 ഇടവകകള്‍ സഭയിലുണ്ട്. 4065 രൂപത വൈദികരും 3540 സന്യാസസമൂഹങ്ങളിലെ വൈദികരും 36000 സന്യാസിനികളും സീറോ മലബാര്‍ സഭയില്‍ ശുശ്രൂഷ ചെയ്യുന്നു. സഭയിലെ 5048 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും 3141 സന്നദ്ധസ്ഥാപനങ്ങളുടെയും സേവനം ജാതിമതഭേദമന്യേയുള്ള ജനങ്ങള്‍ക്കു ലഭിക്കുന്നുണ്ട്. ഗള്‍ഫിലും മറ്റു രാജ്യങ്ങളിലും സഭയുടെ അജപാലനശുശ്രൂഷയ്ക്കു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Image: /content_image/India/India-2016-08-20-14:49:51.jpg
Keywords: syro malabar church, pravachaka sabdam
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭയ്ക്ക് 32 രൂപതകള്‍, 59 മെത്രാന്മാര്‍
Content: കൊച്ചി : ലോകമെമ്പാടും അമ്പതു ലക്ഷത്തോളം വിശ്വാസികളുള്ള സീറോ മലബാര്‍ സഭയ്ക്ക്, ഗ്രേറ്റ് ബ്രിട്ടണിലെ പ്രസ്റ്റണ്‍ ആസ്ഥാനമായി പുതിയ രൂപത നിലവില്‍ വന്നതോടെ, ആകെ രൂപതകളുടെ എണ്ണം 32 ആയി ഉയര്‍ന്നു. പുതിയ രണ്ടു മെത്രാന്മാര്‍ നിയുക്തരായതോടെ സഭയിലെ മെത്രാന്മാരുടെ എണ്ണം 59 ആയി. കാനഡയില്‍ മിസിസാഗ ആസ്ഥാനമായി സഭയ്ക്ക് എക്‌സാര്‍ക്കേറ്റുണ്ട്. ഇന്ത്യയിലും ന്യൂസിലാന്‍ഡിലും യൂറോപ്പിലും ഇപ്പോള്‍ സഭയ്ക്ക് അപ്പസ്‌തോലിക് വിസിറ്റേറ്റര്‍മാരുമുണ്ട്. ഇന്ത്യയ്ക്കുള്ളില്‍ 29 രൂപതകളാണു സഭയ്ക്കുള്ളത്. ചിക്കാഗോ, മെല്‍ബണ്‍, പ്രിസ്റ്റണ്‍ എന്നിവയാണു ഇന്ത്യയ്ക്കു പുറത്തുള്ള സീറോ മലബാര്‍ രൂപതകള്‍. ഇന്ത്യയ്ക്കു പുറത്ത് ആറു മെത്രാന്മാര്‍ ശുശ്രൂഷ ചെയ്യുന്നു. ഇന്ത്യയില്‍ സീറോ മലബാര്‍ രൂപതാതിര്‍ത്തികള്‍ക്കു പുറത്തുള്ള മേഖലകളുടെ ചുമതലയുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ തൃശൂര്‍ സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലാണ്. മെല്‍ബണ്‍ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരിനു ന്യൂസിലാന്‍ഡിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററുടെ ചുമതലയുണ്ട്. അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, ഇറ്റലി, അയര്‍ലന്‍ഡ്, ഓസ്ട്രിയ, ഫ്രാന്‍സ്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയുള്‍പ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ സഭയുടെ അജപാലന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. അദിലാബാദ്, ബല്‍ത്തങ്ങാടി, ഭദ്രാവതി, ബിജ്‌നോര്‍, ഛാന്ദ, ചെങ്ങനാശേരി, എറണാകുളം-അങ്കമാലി, ഫരീദാബാദ്, ഖരക്പൂര്‍, ഇടുക്കി, ഇരിങ്ങാലക്കുട, ജഗദല്‍പുര്‍, കല്യാണ്‍, കാഞ്ഞിരപ്പിള്ളി, കോതമംഗലം, കോട്ടയം, മാനന്തവാടി, മാണ്ഡ്യ, പാല, പാലക്കാട്, രാജ്‌കോട്ട്, രാമനാഥപുരം, സാഗര്‍, സത്‌ന, തലശേരി, താമരശേരി, തക്കല, തൃശൂര്‍, ഉജ്ജയിന്‍ എന്നിവയാണ് ഇന്ത്യയിലെ സീറോ മലബാര്‍ രൂപതകള്‍. പുതിയതായി രൂപീകൃതമായ പ്രസ്റ്റണ്‍ ഒഴികെയുള്ള രൂപതകളിലായി 49.21 ലക്ഷം വിശ്വാസികളാണു ഔദ്യോഗിക കണക്കുകള്‍ പ്രകാരം സഭയ്ക്കുള്ളത്. എറണാകുളം-അങ്കമാലി അതിരൂപതയിലാണ് ഏറ്റവുമധികം വിശ്വാസികള്‍ (585000). ചെങ്ങനാശേരി അതിരൂപതയില്‍ 396500 പേരുണ്ട്. 2875 ഇടവകകള്‍ സഭയിലുണ്ട്. 4065 രൂപത വൈദികരും 3540 സന്യാസസമൂഹങ്ങളിലെ വൈദികരും 36000 സന്യാസിനികളും സീറോ മലബാര്‍ സഭയില്‍ ശുശ്രൂഷ ചെയ്യുന്നു. സഭയിലെ 5048 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും 3141 സന്നദ്ധസ്ഥാപനങ്ങളുടെയും സേവനം ജാതിമതഭേദമന്യേയുള്ള ജനങ്ങള്‍ക്കു ലഭിക്കുന്നുണ്ട്. ഗള്‍ഫിലും മറ്റു രാജ്യങ്ങളിലും സഭയുടെ അജപാലനശുശ്രൂഷയ്ക്കു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Image: /content_image/India/India-2016-08-20-14:49:51.jpg
Keywords: syro malabar church, pravachaka sabdam
Content:
2298
Category: 10
Sub Category:
Heading: 100% ജീസസ്: ഒളിമ്പ്ക്സില്‍ ഇത് നെയ്മറിന്റെ ക്രിസ്തീയ സാക്ഷ്യം
Content: റിയോ∙ ചരിത്ര നേട്ടത്തിലേക്ക് ബ്രസീല്‍ ഫുട്ബോള്‍ ടീമിനെ കൈപിടിച്ചുയര്‍ത്തി വീര നായകനായി മടങ്ങുമ്പോള്‍ വിജയം പൂര്‍ണ്ണമായും ക്രിസ്തുവിന് സമര്‍പ്പിച്ച് നെയ്മര്‍. മാറക്കാന സ്റ്റേഡിയത്തില്‍ ജര്‍മനിക്കെതിരെ നേടിയ സുവര്‍ണ്ണ വിജയത്തിനു ശേഷം ‘100% ജീസസ്’ എന്ന ബാന്‍ഡ് തന്റെ നെറ്റിയിൽ അണിഞ്ഞ നെയ്മർ സ്റ്റേഡിയത്തില്‍ തടിച്ച് കൂടിയ ഫുട്ബോള്‍ പ്രേമികള്‍ക്ക് നല്കിയത് ക്രിസ്തീയ വിശ്വാസത്തിന്റെ മറ്റൊരു സാക്ഷ്യം. താന്‍ കാണിക്കുന്ന മികവ് പൂര്‍ണ്ണമായും യേശു നല്‍കിയതാണെന്നുള്ള വലിയ സാക്ഷ്യമാണ് ഈ ബാന്‍ഡിലൂടെ നെയ്മര്‍ ലോകത്തോട് വിളിച്ച് പറഞ്ഞത്. ആദ്യ പകുതിയിലെ ഗോളും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നിര്‍ണായകമായ അവസാന ഗോളും നേടിയ നെയ്മര്‍ '100% ജീസസ്' എന്നെഴുതിയ ബാന്‍റ് തലയില്‍ കെട്ടി സ്റ്റേഡിയത്തെ വലം വെച്ചപ്പോള്‍ ഈ ക്രിസ്തീയ സാക്ഷ്യം 100% വേറിട്ടതാണെന്ന് സോഷ്യല്‍ മീഡിയയായില്‍ പലരും അഭിപ്രായം രേഖപ്പെടുത്തുന്നു. സ്‌കോട്‌ലന്റിലെ സോക്കർ ക്ലബ് കത്തോലിക്കാ വിശ്വാസികളെ ക്ലബിൽ ചേർക്കില്ലെന്ന് വാദിച്ചപ്പോഴും പ്രാർത്ഥനകൾ നിരോധിച്ചപ്പോഴും പല രാജ്യങ്ങളിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ചു കേട്ടപ്പോഴും നെയ്മർ തന്റെ എതിർപ്പ് തുറന്നു പറയുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നേരത്തെ ജൂൺ 6 ന് ചാംപ്യൻസ് ലീഗ് ട്രോഫിയുടെ ഫൈനലിൽ നെയ്മറുൾപ്പെടുന്ന ബാഴ്‌സലോണ വിജയികളായപ്പോൾ ‘100% ജീസസ്’ എന്ന ഇതേ ബാന്‍ഡ് നെയ്മര്‍ നെറ്റിയിൽ അണിഞ്ഞിരിന്നു. അന്ന്‍ ബെർലിൻ ഒളിംപിക് സ്‌റ്റേഡിയത്തിൽ തടിച്ച് കൂടിയ 75,000 ഓളം വരുന്ന കാണികൾക്ക് മുമ്പിലും ടെലിവിഷനിലൂടെയും മറ്റും കളി നിരീക്ഷിച്ച കോടിക്കണക്കിന് ജനങ്ങളുടെ മുമ്പിലും തന്റെ ക്രിസ്തീയ വിശ്വാസം പങ്കുവച്ചത് നിരവധി മാധ്യമങ്ങളില്‍ വാര്‍ത്തയായിരിന്നു. മൂന്നാമത്തെ ഗോൾ നേടി തന്റെ ടീമിനെ ജയിപ്പിച്ച ശേഷമായിരുന്നു ഇത്. ബ്രസീലിന് ഒളിമ്പിക്‌സ് ചരിത്രത്തിലെ ആദ്യ ഫുട്‌ബോള്‍ സ്വര്‍ണം നേടിക്കൊടുത്തതിന് പിന്നാലെ അദ്ദേഹം ഫുട്ബോൾ ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു.
Image: /content_image/News/News-2016-08-21-02:10:04.jpg
Keywords: ഫുട്ബോ
Category: 10
Sub Category:
Heading: 100% ജീസസ്: ഒളിമ്പ്ക്സില്‍ ഇത് നെയ്മറിന്റെ ക്രിസ്തീയ സാക്ഷ്യം
Content: റിയോ∙ ചരിത്ര നേട്ടത്തിലേക്ക് ബ്രസീല്‍ ഫുട്ബോള്‍ ടീമിനെ കൈപിടിച്ചുയര്‍ത്തി വീര നായകനായി മടങ്ങുമ്പോള്‍ വിജയം പൂര്‍ണ്ണമായും ക്രിസ്തുവിന് സമര്‍പ്പിച്ച് നെയ്മര്‍. മാറക്കാന സ്റ്റേഡിയത്തില്‍ ജര്‍മനിക്കെതിരെ നേടിയ സുവര്‍ണ്ണ വിജയത്തിനു ശേഷം ‘100% ജീസസ്’ എന്ന ബാന്‍ഡ് തന്റെ നെറ്റിയിൽ അണിഞ്ഞ നെയ്മർ സ്റ്റേഡിയത്തില്‍ തടിച്ച് കൂടിയ ഫുട്ബോള്‍ പ്രേമികള്‍ക്ക് നല്കിയത് ക്രിസ്തീയ വിശ്വാസത്തിന്റെ മറ്റൊരു സാക്ഷ്യം. താന്‍ കാണിക്കുന്ന മികവ് പൂര്‍ണ്ണമായും യേശു നല്‍കിയതാണെന്നുള്ള വലിയ സാക്ഷ്യമാണ് ഈ ബാന്‍ഡിലൂടെ നെയ്മര്‍ ലോകത്തോട് വിളിച്ച് പറഞ്ഞത്. ആദ്യ പകുതിയിലെ ഗോളും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നിര്‍ണായകമായ അവസാന ഗോളും നേടിയ നെയ്മര്‍ '100% ജീസസ്' എന്നെഴുതിയ ബാന്‍റ് തലയില്‍ കെട്ടി സ്റ്റേഡിയത്തെ വലം വെച്ചപ്പോള്‍ ഈ ക്രിസ്തീയ സാക്ഷ്യം 100% വേറിട്ടതാണെന്ന് സോഷ്യല്‍ മീഡിയയായില്‍ പലരും അഭിപ്രായം രേഖപ്പെടുത്തുന്നു. സ്‌കോട്‌ലന്റിലെ സോക്കർ ക്ലബ് കത്തോലിക്കാ വിശ്വാസികളെ ക്ലബിൽ ചേർക്കില്ലെന്ന് വാദിച്ചപ്പോഴും പ്രാർത്ഥനകൾ നിരോധിച്ചപ്പോഴും പല രാജ്യങ്ങളിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ചു കേട്ടപ്പോഴും നെയ്മർ തന്റെ എതിർപ്പ് തുറന്നു പറയുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നേരത്തെ ജൂൺ 6 ന് ചാംപ്യൻസ് ലീഗ് ട്രോഫിയുടെ ഫൈനലിൽ നെയ്മറുൾപ്പെടുന്ന ബാഴ്‌സലോണ വിജയികളായപ്പോൾ ‘100% ജീസസ്’ എന്ന ഇതേ ബാന്‍ഡ് നെയ്മര്‍ നെറ്റിയിൽ അണിഞ്ഞിരിന്നു. അന്ന്‍ ബെർലിൻ ഒളിംപിക് സ്‌റ്റേഡിയത്തിൽ തടിച്ച് കൂടിയ 75,000 ഓളം വരുന്ന കാണികൾക്ക് മുമ്പിലും ടെലിവിഷനിലൂടെയും മറ്റും കളി നിരീക്ഷിച്ച കോടിക്കണക്കിന് ജനങ്ങളുടെ മുമ്പിലും തന്റെ ക്രിസ്തീയ വിശ്വാസം പങ്കുവച്ചത് നിരവധി മാധ്യമങ്ങളില്‍ വാര്‍ത്തയായിരിന്നു. മൂന്നാമത്തെ ഗോൾ നേടി തന്റെ ടീമിനെ ജയിപ്പിച്ച ശേഷമായിരുന്നു ഇത്. ബ്രസീലിന് ഒളിമ്പിക്‌സ് ചരിത്രത്തിലെ ആദ്യ ഫുട്‌ബോള്‍ സ്വര്‍ണം നേടിക്കൊടുത്തതിന് പിന്നാലെ അദ്ദേഹം ഫുട്ബോൾ ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു.
Image: /content_image/News/News-2016-08-21-02:10:04.jpg
Keywords: ഫുട്ബോ
Content:
2299
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോക്ഷത്തിനായി ബര്‍ത്തലോമിയോ അര്‍പ്പിച്ച 100 കുര്‍ബാന
Content: “സാലേം രാജാവായ മെല്‍ക്കിസെദെക്ക് അപ്പവും, വീഞ്ഞും കൊണ്ടു വന്നു. അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു അവന്‍” (ഉല്‍പ്പത്തി 14:18). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-21}# 1879-ല്‍ അയര്‍ലന്‍ഡിലെ ക്നോക്കില്‍ പരിശുദ്ധ കന്യകാ മാതാവ് പ്രത്യക്ഷപ്പെട്ട ദേവാലയത്തിലെ പുരോഹിതനായിരുന്നു ബര്‍ത്തലോമിയോ കാവന. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോക്ഷത്തിനായി സദാ പ്രയത്നിച്ച് കൊണ്ടിരിന്ന ഒരു വ്യക്തി കൂടിയായിരിന്നു അദ്ദേഹം. മാതാവിന്റെ പ്രത്യക്ഷപ്പെടലിന് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി നൂറോളം വിശുദ്ധ കുര്‍ബ്ബാനകള്‍ അര്‍പ്പിക്കുവാന്‍ തുടങ്ങിയിരുന്നു. തന്റെ നൂറാമത്തെ കുര്‍ബ്ബാന അര്‍പ്പിക്കുന്ന ദിവസമായ 1879 ഓഗസ്റ്റ് 21-നാണ് ക്നോക്കില്‍ പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ടത്.” #{red->n->n->വിചിന്തനം:}# വിശുദ്ധ കുര്‍ബാനയുടെ ശക്തിയും പ്രാധാന്യവും വാക്കുകളില്‍ ഒതുക്കാവുന്നതല്ല. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കും, ലോക സമാധാനത്തിനുമായി നിങ്ങളുടെ കുറെ സുഹൃത്തുക്കളെയും സംഘടിപ്പിച്ച് നൂറ് വിശുദ്ധ കുര്‍ബ്ബാനകള്‍ അര്‍പ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-21-06:13:46.jpg
Keywords: ബര്‍ത്തലോമ
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോക്ഷത്തിനായി ബര്‍ത്തലോമിയോ അര്‍പ്പിച്ച 100 കുര്‍ബാന
Content: “സാലേം രാജാവായ മെല്‍ക്കിസെദെക്ക് അപ്പവും, വീഞ്ഞും കൊണ്ടു വന്നു. അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു അവന്‍” (ഉല്‍പ്പത്തി 14:18). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-21}# 1879-ല്‍ അയര്‍ലന്‍ഡിലെ ക്നോക്കില്‍ പരിശുദ്ധ കന്യകാ മാതാവ് പ്രത്യക്ഷപ്പെട്ട ദേവാലയത്തിലെ പുരോഹിതനായിരുന്നു ബര്‍ത്തലോമിയോ കാവന. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോക്ഷത്തിനായി സദാ പ്രയത്നിച്ച് കൊണ്ടിരിന്ന ഒരു വ്യക്തി കൂടിയായിരിന്നു അദ്ദേഹം. മാതാവിന്റെ പ്രത്യക്ഷപ്പെടലിന് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി നൂറോളം വിശുദ്ധ കുര്‍ബ്ബാനകള്‍ അര്‍പ്പിക്കുവാന്‍ തുടങ്ങിയിരുന്നു. തന്റെ നൂറാമത്തെ കുര്‍ബ്ബാന അര്‍പ്പിക്കുന്ന ദിവസമായ 1879 ഓഗസ്റ്റ് 21-നാണ് ക്നോക്കില്‍ പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ടത്.” #{red->n->n->വിചിന്തനം:}# വിശുദ്ധ കുര്‍ബാനയുടെ ശക്തിയും പ്രാധാന്യവും വാക്കുകളില്‍ ഒതുക്കാവുന്നതല്ല. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കും, ലോക സമാധാനത്തിനുമായി നിങ്ങളുടെ കുറെ സുഹൃത്തുക്കളെയും സംഘടിപ്പിച്ച് നൂറ് വിശുദ്ധ കുര്‍ബ്ബാനകള്‍ അര്‍പ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-21-06:13:46.jpg
Keywords: ബര്‍ത്തലോമ