Contents
Displaying 71-80 of 24912 results.
Content:
144
Category: 6
Sub Category:
Heading: നമ്മുടെ കൈവശം ഉള്ളത് അത് എത്രകുറവായാലും ദൈവത്തിന് കൊടുക്കുക, അപ്പോൾ ദൈവത്തിന് അത് വർദ്ധിപ്പിച്ചു തരുവാൻ സാധിക്കും.
Content: “യേശു ഭൗതികമായ വിശപ്പിനെ മാത്രമല്ല, പ്രത്യുത മനുഷ്യന്റെയുള്ളിൽ അന്തർലീനമായി കിടക്കുന്ന ജീവിതത്തിന്റെ അർത്ഥം എന്താണെന്നറിയുവാനുള്ള, മറ്റെല്ലാ വിശപ്പിനേക്കാളും ഉദാത്തമായ ദൈവത്തിനുവേണ്ടിയുള്ള വിശപ്പിനേയും സംതൃപ്തമാക്കുന്നു.” ഫ്രാൻസിസ് മാർപാപ്പ ജൂലൈ 26 ന് തന്റെ സന്ധ്യാ പ്രാർത്ഥനയ്ക്കു മുൻപായി പറഞ്ഞു. "ദൈവത്തിന്റെ കരുണയുടെ ശക്തമായ സ്പർശം മനുഷ്യനിൽ പ്രവർത്തിക്കുന്നു. ദൈവത്തിന്റെ കരുണ എല്ലാ തിന്മകളേയും സൗഖ്യപ്പെടുത്തുന്നു." പാപ്പ കൂട്ടിച്ചേർത്തു. ഫ്രാൻസിസ് പാപ്പ ഞായറാഴ്ചത്തെ സുവിശേഷവായനയുടെ ഭാഗമായി വിശുദ്ധയോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കി സാന്ദർഭികമായി പറഞ്ഞത് “ഒരു വലിയ ജനാവലി യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു, എന്നാൽ അവർക്കുള്ള ഭക്ഷണത്തിൽ കുറവുണ്ടായിരുന്നു. അവർക്ക് ഭക്ഷണം നല്കുവാനുള്ള ഉദ്യമത്തിൽ ഇവർക്കെല്ലാവർക്കും നല്കാൻ തക്കവണ്ണം ഭക്ഷണം അവിടെ ഇല്ലായെന്ന് ശിക്ഷ്യനായ ഫീലിപ്പോസ് മനസ്സിലാക്കുന്നു. ഇതു വ്യക്തമാക്കുന്നത് ആ ശിക്ഷ്യരുടെ ഭൗതികമായ യുക്തിയുടെ പ്രതിഫലനമാണ്. "വാങ്ങിക്കുക, സ്വീകരിക്കുക എന്നുള്ള സ്വാർത്ഥമായ യുക്തിക്കു പകരം യേശു പഠിപ്പിക്കുന്നത് നല്കുക, ദാനം ചെയ്യുക എന്ന സ്നേഹത്തിന്റെ യുക്തിയാണ്. ഒരു ബാലൻ തന്റെ കൈവശം ഉണ്ടായിരുന്ന അഞ്ചപ്പവും രണ്ട് മീനും, ഈ ജനത്തിനു തീരെ പരിമിതമായിരുന്നെങ്കിലും, അതു നല്കുവാൻ സന്നദ്ധനായപ്പോൾ യേശു അതു സ്വീകരിച്ചു. ദൈവത്തിന് കൃതജ്ഞത അർപ്പിച്ച് ആ ജനത്തിന് ഭക്ഷിക്കുവാൻ നല്കി, അവർ ഭക്ഷിച്ചശേഷം പന്ത്രണ്ട് കുട്ട ബാക്കിയായി, ഇല്ലായ്മയിൽ നിന്ന് സമ്രുദ്ധിയിലേക്ക്! “ഈ അത്ഭുതം യേശുവിന്റെ അന്ത്യ അത്താഴത്തിലേക്കാണ് നമ്മെ നയിക്കുക” പാപ്പ പറഞ്ഞു. ദൈവത്തിന്റെ ജീവനുള്ള അപ്പം യേശുതന്നെയാണ്. യേശുവുമായിട്ടുള്ള ഐക്യത്തിലൂടെ യേശുവിന്റെ ജീവൻ സ്വീകരിക്കുകയും സ്വർഗ്ഗസ്തനായ പിതാവിന്റെ മക്കളായി തീരുകയും ചെയ്യുന്നു. “ഉദ്ദിതനും യാധാർദ്ധ്യവുമായ യേശുവിനെ നമ്മൾ കാണുന്നു അനുഭവിക്കുന്നു.” ദിവ്യകാരുണ്യത്തിൽ സംബന്ധിക്കുന്നത് നമ്മൾ യേശുവിന്റെ മുക്തിയിലേക്ക് പ്രവേശിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. യേശുക്രിസ്തുവിലുള്ള ഐക്യത്തിലൂടെ ക്രൈസ്തവർക്ക് ലഭിക്കുന്ന കൃപ തനിക്കുള്ളത് മറ്റുള്ളവരുമായി പങ്കുവെക്കലാണ്. പാപ്പ വിശദീകരിച്ചു. തന്റെ കൈലുണ്ടായിരുന്ന ആ പരിമിതമായ ഭക്ഷണം പങ്കുവെച്ചപ്പോൾ ആയിരങ്ങൾക്ക് അത് സംതൃപ്തി നല്കി. ബാലന്റെ ആ പങ്കുവെക്കലിന്റെ നല്ല മാതൃക അനുകരിക്കാൻ ക്രൈസ്തവരോട് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു. ജീവിതത്തിൽ നൊമ്പരങ്ങളും, ഏകാന്തതയും, ദാരിദ്ര്യവും, കഷ്ടപ്പാടുകളുമൊക്കെ മുഖാമുഖം ദർശിക്കുമ്പോൾ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും? പാപ്പ ചോദിക്കുന്നു. പരിഭവങ്ങളും കുറ്റാരോപണങ്ങളും യാതൊന്നിനും പരിഹാരം അല്ല പക്ഷെ നമുക്ക് ചെയ്യാൻ സാധിക്കുന്നത് നമ്മുടെ കൈവശം ഉള്ള, അതൊരുപക്ഷേ നമ്മുടെ ജീവിതത്തിന്റെ കുറേ മണിക്കൂറുകളോ, കഴിവുകളോ, വിജ്ഞാനമോ ആയിരിക്കാം, എന്തുമാകട്ടെ കൊടുക്കുവാൻ തയ്യാറാവുക. യേശുവിന്റെ കരങ്ങളിലേക്ക് അവ സമർപ്പിക്കുവാൻ നാം തയ്യാറാകുമ്പോൾ ഈ ലോകത്തിലേക്ക് നമ്മുടെയൊക്കെ ജീവിതത്തിലേക്ക് കുറേക്കൂടി സ്നേഹവും സമാധാനവും, നീതിയും ആഹ്ലാദവുമൊക്കെ കൊണ്ടുവരുവാൻ നമുക്കു കഴിയും. നമ്മളുടെ ചെറുതും, പരിമിതവുമായ പ്രശ്നങ്ങളെ സ്വീകരിച്ച് അവിടുത്തെ ഉദാത്തമായ ദാനത്തിന് നമ്മെ പങ്കുകാരാക്കാൻ ദൈവത്തിനു സാധിക്കും. പാപ്പ കൂട്ടിച്ചേർത്തു.
Image: /content_image/Meditation/Meditation-2015-08-02-11:44:08.jpg
Keywords:
Category: 6
Sub Category:
Heading: നമ്മുടെ കൈവശം ഉള്ളത് അത് എത്രകുറവായാലും ദൈവത്തിന് കൊടുക്കുക, അപ്പോൾ ദൈവത്തിന് അത് വർദ്ധിപ്പിച്ചു തരുവാൻ സാധിക്കും.
Content: “യേശു ഭൗതികമായ വിശപ്പിനെ മാത്രമല്ല, പ്രത്യുത മനുഷ്യന്റെയുള്ളിൽ അന്തർലീനമായി കിടക്കുന്ന ജീവിതത്തിന്റെ അർത്ഥം എന്താണെന്നറിയുവാനുള്ള, മറ്റെല്ലാ വിശപ്പിനേക്കാളും ഉദാത്തമായ ദൈവത്തിനുവേണ്ടിയുള്ള വിശപ്പിനേയും സംതൃപ്തമാക്കുന്നു.” ഫ്രാൻസിസ് മാർപാപ്പ ജൂലൈ 26 ന് തന്റെ സന്ധ്യാ പ്രാർത്ഥനയ്ക്കു മുൻപായി പറഞ്ഞു. "ദൈവത്തിന്റെ കരുണയുടെ ശക്തമായ സ്പർശം മനുഷ്യനിൽ പ്രവർത്തിക്കുന്നു. ദൈവത്തിന്റെ കരുണ എല്ലാ തിന്മകളേയും സൗഖ്യപ്പെടുത്തുന്നു." പാപ്പ കൂട്ടിച്ചേർത്തു. ഫ്രാൻസിസ് പാപ്പ ഞായറാഴ്ചത്തെ സുവിശേഷവായനയുടെ ഭാഗമായി വിശുദ്ധയോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കി സാന്ദർഭികമായി പറഞ്ഞത് “ഒരു വലിയ ജനാവലി യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു, എന്നാൽ അവർക്കുള്ള ഭക്ഷണത്തിൽ കുറവുണ്ടായിരുന്നു. അവർക്ക് ഭക്ഷണം നല്കുവാനുള്ള ഉദ്യമത്തിൽ ഇവർക്കെല്ലാവർക്കും നല്കാൻ തക്കവണ്ണം ഭക്ഷണം അവിടെ ഇല്ലായെന്ന് ശിക്ഷ്യനായ ഫീലിപ്പോസ് മനസ്സിലാക്കുന്നു. ഇതു വ്യക്തമാക്കുന്നത് ആ ശിക്ഷ്യരുടെ ഭൗതികമായ യുക്തിയുടെ പ്രതിഫലനമാണ്. "വാങ്ങിക്കുക, സ്വീകരിക്കുക എന്നുള്ള സ്വാർത്ഥമായ യുക്തിക്കു പകരം യേശു പഠിപ്പിക്കുന്നത് നല്കുക, ദാനം ചെയ്യുക എന്ന സ്നേഹത്തിന്റെ യുക്തിയാണ്. ഒരു ബാലൻ തന്റെ കൈവശം ഉണ്ടായിരുന്ന അഞ്ചപ്പവും രണ്ട് മീനും, ഈ ജനത്തിനു തീരെ പരിമിതമായിരുന്നെങ്കിലും, അതു നല്കുവാൻ സന്നദ്ധനായപ്പോൾ യേശു അതു സ്വീകരിച്ചു. ദൈവത്തിന് കൃതജ്ഞത അർപ്പിച്ച് ആ ജനത്തിന് ഭക്ഷിക്കുവാൻ നല്കി, അവർ ഭക്ഷിച്ചശേഷം പന്ത്രണ്ട് കുട്ട ബാക്കിയായി, ഇല്ലായ്മയിൽ നിന്ന് സമ്രുദ്ധിയിലേക്ക്! “ഈ അത്ഭുതം യേശുവിന്റെ അന്ത്യ അത്താഴത്തിലേക്കാണ് നമ്മെ നയിക്കുക” പാപ്പ പറഞ്ഞു. ദൈവത്തിന്റെ ജീവനുള്ള അപ്പം യേശുതന്നെയാണ്. യേശുവുമായിട്ടുള്ള ഐക്യത്തിലൂടെ യേശുവിന്റെ ജീവൻ സ്വീകരിക്കുകയും സ്വർഗ്ഗസ്തനായ പിതാവിന്റെ മക്കളായി തീരുകയും ചെയ്യുന്നു. “ഉദ്ദിതനും യാധാർദ്ധ്യവുമായ യേശുവിനെ നമ്മൾ കാണുന്നു അനുഭവിക്കുന്നു.” ദിവ്യകാരുണ്യത്തിൽ സംബന്ധിക്കുന്നത് നമ്മൾ യേശുവിന്റെ മുക്തിയിലേക്ക് പ്രവേശിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. യേശുക്രിസ്തുവിലുള്ള ഐക്യത്തിലൂടെ ക്രൈസ്തവർക്ക് ലഭിക്കുന്ന കൃപ തനിക്കുള്ളത് മറ്റുള്ളവരുമായി പങ്കുവെക്കലാണ്. പാപ്പ വിശദീകരിച്ചു. തന്റെ കൈലുണ്ടായിരുന്ന ആ പരിമിതമായ ഭക്ഷണം പങ്കുവെച്ചപ്പോൾ ആയിരങ്ങൾക്ക് അത് സംതൃപ്തി നല്കി. ബാലന്റെ ആ പങ്കുവെക്കലിന്റെ നല്ല മാതൃക അനുകരിക്കാൻ ക്രൈസ്തവരോട് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു. ജീവിതത്തിൽ നൊമ്പരങ്ങളും, ഏകാന്തതയും, ദാരിദ്ര്യവും, കഷ്ടപ്പാടുകളുമൊക്കെ മുഖാമുഖം ദർശിക്കുമ്പോൾ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും? പാപ്പ ചോദിക്കുന്നു. പരിഭവങ്ങളും കുറ്റാരോപണങ്ങളും യാതൊന്നിനും പരിഹാരം അല്ല പക്ഷെ നമുക്ക് ചെയ്യാൻ സാധിക്കുന്നത് നമ്മുടെ കൈവശം ഉള്ള, അതൊരുപക്ഷേ നമ്മുടെ ജീവിതത്തിന്റെ കുറേ മണിക്കൂറുകളോ, കഴിവുകളോ, വിജ്ഞാനമോ ആയിരിക്കാം, എന്തുമാകട്ടെ കൊടുക്കുവാൻ തയ്യാറാവുക. യേശുവിന്റെ കരങ്ങളിലേക്ക് അവ സമർപ്പിക്കുവാൻ നാം തയ്യാറാകുമ്പോൾ ഈ ലോകത്തിലേക്ക് നമ്മുടെയൊക്കെ ജീവിതത്തിലേക്ക് കുറേക്കൂടി സ്നേഹവും സമാധാനവും, നീതിയും ആഹ്ലാദവുമൊക്കെ കൊണ്ടുവരുവാൻ നമുക്കു കഴിയും. നമ്മളുടെ ചെറുതും, പരിമിതവുമായ പ്രശ്നങ്ങളെ സ്വീകരിച്ച് അവിടുത്തെ ഉദാത്തമായ ദാനത്തിന് നമ്മെ പങ്കുകാരാക്കാൻ ദൈവത്തിനു സാധിക്കും. പാപ്പ കൂട്ടിച്ചേർത്തു.
Image: /content_image/Meditation/Meditation-2015-08-02-11:44:08.jpg
Keywords:
Content:
145
Category: 1
Sub Category:
Heading: കത്തോലിക്കരും പെന്തക്കോസ്തരും തമ്മിലുള്ള സ്വാധീന സംവാദം സമാപിച്ചു.
Content: ആഗോള കത്തോലിക്കാ സഭയും പെന്തകോസ്തു സഭയും തമ്മിൽ നാലു പതിറ്റാണ്ടുകളായി നടന്നുവരുന്ന, എങ്ങനെ രണ്ടു വിഭാഗങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സൗഹൃദമാക്കാൻ കഴിയുമെന്ന അന്തർദേശീയ സംവാദത്തിന്റെ ആറാം ഘട്ടം പര്യവസ്സാനിച്ചു. അന്തർദേശീയ കത്തോലിക്ക - പെന്തകോസ്ത് സഭകളുടെ ആറാം ഘട്ടത്തിന്റെ അഞ്ചാമത്തെ സമ്മേളനം ജൂലൈ 10 മുതൽ 17 വരെ ഇറ്റലിയിലെ റോമിൽ നടക്കുകയുണ്ടായി. കത്തോലിക്കാസഭയുടെ മാർപ്പാപ്പ ഭരണസമിതി നിയമിച്ചിട്ടുള്ളവരും ചില പെന്തികോസ്തു സഭായോഗ്യരേയും, നേതാകളും ഈ സംവാദത്തിൽ പങ്ക് ചേർന്നു. സമ്മേളനത്തിലെ മുഖ്യ സംവാദ വിഷയം സഭയുടെ സ്വാധീനം, അരൂപിയുടെ മാനം, കാര്യബോധം, ഇടയബന്ധം ഇവയത്രേ. കഴിഞ്ഞ നാല് സമ്മേളനങ്ങളിൽ ചർച്ചാവിഷയമാക്കിയിരുന്നത്. പൊതുവിൽ നിലവിലുള്ള സ്ഥിതി(2011), സ്വാധീനശക്തി (2012), രോഗശാന്തി(2013), പ്രവചനം (2014) എന്നിവയായിരുന്നു. 2016ൽ പ്രസിദ്ധീകരിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള റിപ്പോർട്ടിന്റെ ക്രോഡീകരണത്തിനു വേണ്ടി 2015 ലെ സമ്മേളനം വിനിയോഗിക്കപ്പെട്ടു. വിശ്വാസവും അവയുടെ പ്രയോഗവും പരസ്പര ബഹുമാനത്തിലും ധാരണയിലും പ്രോത്സാഹിപ്പിക്കുവാനും, അഭിവൃദ്ധിപ്പെടുത്തുവാനും വേണ്ടി 1972 ൽ ആരംഭിച്ചതാണ് ഈ സംവാദം. രണ്ട് പാരമ്പര്യങ്ങളെ സംബന്ധിച്ച സത്യസന്ധമായ തുറന്ന ആശയവിനിമയ ചർച്ചയും, അവയെ നയിക്കുന്ന മൂല്യങ്ങളും, ഇട വിട്ട ദിനങ്ങളിൽ ഇരുവിഭാഗത്തിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രാർത്ഥനാ ശുശ്രൂഷകളും ഈ അന്തർദേശീയ സംവാദത്തിന്റെ നേട്ടങ്ങളായി നിലകൊള്ളുന്നു. യു എസ്സ് എ, നോർത്ത് കരോളിനാ റേലേ രൂപതാദ്ധ്യക്ഷൻ, ബിഷപ്പ് മൈക്കേൽ ബെർബിസ്ജ് സംവാദത്തിന്റെ കത്തോലിക്കാ സഭ സഹനേതൃത്വവും, സഭാചരിത്രകാരനും, കാലിഫോർണീയായിലെ ഫുള്ളർ മതപഠന സർവകലാശാലാ അദ്ധ്യാപകനും,സഭാ ഐക്യപങ്കാളിയുമായ റവ. സിസിൽ, ദൈവസഭാസമാജത്തിന്റെ സഹ-നേതൃത്വവും നിർവ്വഹിച്ചു. റോമിൽ നടന്ന പ്രവർത്തന യോഗത്തിൽ,ക്രൈസ്തവ ഐക്യത്തിനുവേണ്ടി നിലകൊള്ളുന്ന കത്തോലിക്കാ പൊന്തിഫിക്കൽ കൗൺസിലിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ കോച്ച് സമ്മേളനത്തിൽ പങ്കെടുത്തവരുമായി സംഭാഷണത്തിൽ ഏർപ്പെടുകയും , വീക്ഷണങ്ങൾ ശേഖരിക്കുകയും, ചോദ്യങ്ങൾക്ക് മറുപടി നല്കുകയും ചെയ്തു. പൊന്തിഫിക്കൽ കൗൺസിൽ സെക്രട്ടറി, മെത്രാൻ ബ്രയിൻ ഫാരലുമ്മയി അനൗപചാരിക കൂടിക്കാഴ്ചയും സമ്മേളനത്തിൽ പങ്കെടുക്കുന്നവർ നടത്തുകയുണ്ടായി. "അന്തർദ്ദേശീയ കത്തോലിക്ക പെന്തക്കോസ്തു സംവാദത്തിന്റെ സഹനേതൃത്വം വഹിക്കാൻ ലഭിച്ച വിശേഷ അധികാരത്തേയും, രണ്ട് വിഭാഗങ്ങളിലുള്ള സമർപ്പിത സഹപ്രവർത്തകരുടെ ആത്മീയ ഭാവത്തെ ദർശിക്കാൻ കഴിഞ്ഞു. പരസ്പര ബഹുമാനത്തോടുള്ള ചർച്ചകളും സത്യസന്ധമായതും പാണ്ഡ്യത്തവുമുള്ള പ്രബന്ധങ്ങളുടെ അവതരണവും സമ്മേളനങ്ങളിൽ ഉടനീളം നില നിന്നു. രണ്ട് നേതൃത്വങ്ങളുടേയും ഇടവിട്ട ദിവസങ്ങളിലെ പ്രാർത്ഥനാ ശുശ്രൂഷകൾ കൂടുതൽ വികാരനിർഭയവും, അഭിപ്രായങ്ങൾ പരസ്പരം മനസ്സിലാക്കാനും, യോജിപ്പിലെത്താൻ കഴിയുന്ന കാര്യങ്ങളെ സ്വാധീനിക്കാനും, രോഗശാന്തിയും, പ്രവചനവും, വിവേകവും, അതോടൊപ്പം യോജിക്കാൻ കഴിയാത്ത കാര്യങ്ങളോടുള്ള സമീപനവും ഇടയവെല്ലുവിളികളേയും സന്ദർഭാനുകൂല്യങ്ങളേയും നേരിട്ട് നയിക്കാനുള്ള ശക്തി പരിശുദ്ധാത്മാവിന്റെ ഗാഡമായ ആശ്രയത്തിലൂടെ വരദാനമായി ലഭിക്കണമെന്ന തിരിച്ചറിവ് ഞങ്ങൾക്ക് ഉണ്ടായി" ബെർബിസ്ജ് മെത്രാൻ അഭിപ്രായപ്പെട്ടു.
Image: /content_image/News/News-2015-08-02-20:04:31.jpg
Keywords:
Category: 1
Sub Category:
Heading: കത്തോലിക്കരും പെന്തക്കോസ്തരും തമ്മിലുള്ള സ്വാധീന സംവാദം സമാപിച്ചു.
Content: ആഗോള കത്തോലിക്കാ സഭയും പെന്തകോസ്തു സഭയും തമ്മിൽ നാലു പതിറ്റാണ്ടുകളായി നടന്നുവരുന്ന, എങ്ങനെ രണ്ടു വിഭാഗങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സൗഹൃദമാക്കാൻ കഴിയുമെന്ന അന്തർദേശീയ സംവാദത്തിന്റെ ആറാം ഘട്ടം പര്യവസ്സാനിച്ചു. അന്തർദേശീയ കത്തോലിക്ക - പെന്തകോസ്ത് സഭകളുടെ ആറാം ഘട്ടത്തിന്റെ അഞ്ചാമത്തെ സമ്മേളനം ജൂലൈ 10 മുതൽ 17 വരെ ഇറ്റലിയിലെ റോമിൽ നടക്കുകയുണ്ടായി. കത്തോലിക്കാസഭയുടെ മാർപ്പാപ്പ ഭരണസമിതി നിയമിച്ചിട്ടുള്ളവരും ചില പെന്തികോസ്തു സഭായോഗ്യരേയും, നേതാകളും ഈ സംവാദത്തിൽ പങ്ക് ചേർന്നു. സമ്മേളനത്തിലെ മുഖ്യ സംവാദ വിഷയം സഭയുടെ സ്വാധീനം, അരൂപിയുടെ മാനം, കാര്യബോധം, ഇടയബന്ധം ഇവയത്രേ. കഴിഞ്ഞ നാല് സമ്മേളനങ്ങളിൽ ചർച്ചാവിഷയമാക്കിയിരുന്നത്. പൊതുവിൽ നിലവിലുള്ള സ്ഥിതി(2011), സ്വാധീനശക്തി (2012), രോഗശാന്തി(2013), പ്രവചനം (2014) എന്നിവയായിരുന്നു. 2016ൽ പ്രസിദ്ധീകരിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള റിപ്പോർട്ടിന്റെ ക്രോഡീകരണത്തിനു വേണ്ടി 2015 ലെ സമ്മേളനം വിനിയോഗിക്കപ്പെട്ടു. വിശ്വാസവും അവയുടെ പ്രയോഗവും പരസ്പര ബഹുമാനത്തിലും ധാരണയിലും പ്രോത്സാഹിപ്പിക്കുവാനും, അഭിവൃദ്ധിപ്പെടുത്തുവാനും വേണ്ടി 1972 ൽ ആരംഭിച്ചതാണ് ഈ സംവാദം. രണ്ട് പാരമ്പര്യങ്ങളെ സംബന്ധിച്ച സത്യസന്ധമായ തുറന്ന ആശയവിനിമയ ചർച്ചയും, അവയെ നയിക്കുന്ന മൂല്യങ്ങളും, ഇട വിട്ട ദിനങ്ങളിൽ ഇരുവിഭാഗത്തിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രാർത്ഥനാ ശുശ്രൂഷകളും ഈ അന്തർദേശീയ സംവാദത്തിന്റെ നേട്ടങ്ങളായി നിലകൊള്ളുന്നു. യു എസ്സ് എ, നോർത്ത് കരോളിനാ റേലേ രൂപതാദ്ധ്യക്ഷൻ, ബിഷപ്പ് മൈക്കേൽ ബെർബിസ്ജ് സംവാദത്തിന്റെ കത്തോലിക്കാ സഭ സഹനേതൃത്വവും, സഭാചരിത്രകാരനും, കാലിഫോർണീയായിലെ ഫുള്ളർ മതപഠന സർവകലാശാലാ അദ്ധ്യാപകനും,സഭാ ഐക്യപങ്കാളിയുമായ റവ. സിസിൽ, ദൈവസഭാസമാജത്തിന്റെ സഹ-നേതൃത്വവും നിർവ്വഹിച്ചു. റോമിൽ നടന്ന പ്രവർത്തന യോഗത്തിൽ,ക്രൈസ്തവ ഐക്യത്തിനുവേണ്ടി നിലകൊള്ളുന്ന കത്തോലിക്കാ പൊന്തിഫിക്കൽ കൗൺസിലിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ കോച്ച് സമ്മേളനത്തിൽ പങ്കെടുത്തവരുമായി സംഭാഷണത്തിൽ ഏർപ്പെടുകയും , വീക്ഷണങ്ങൾ ശേഖരിക്കുകയും, ചോദ്യങ്ങൾക്ക് മറുപടി നല്കുകയും ചെയ്തു. പൊന്തിഫിക്കൽ കൗൺസിൽ സെക്രട്ടറി, മെത്രാൻ ബ്രയിൻ ഫാരലുമ്മയി അനൗപചാരിക കൂടിക്കാഴ്ചയും സമ്മേളനത്തിൽ പങ്കെടുക്കുന്നവർ നടത്തുകയുണ്ടായി. "അന്തർദ്ദേശീയ കത്തോലിക്ക പെന്തക്കോസ്തു സംവാദത്തിന്റെ സഹനേതൃത്വം വഹിക്കാൻ ലഭിച്ച വിശേഷ അധികാരത്തേയും, രണ്ട് വിഭാഗങ്ങളിലുള്ള സമർപ്പിത സഹപ്രവർത്തകരുടെ ആത്മീയ ഭാവത്തെ ദർശിക്കാൻ കഴിഞ്ഞു. പരസ്പര ബഹുമാനത്തോടുള്ള ചർച്ചകളും സത്യസന്ധമായതും പാണ്ഡ്യത്തവുമുള്ള പ്രബന്ധങ്ങളുടെ അവതരണവും സമ്മേളനങ്ങളിൽ ഉടനീളം നില നിന്നു. രണ്ട് നേതൃത്വങ്ങളുടേയും ഇടവിട്ട ദിവസങ്ങളിലെ പ്രാർത്ഥനാ ശുശ്രൂഷകൾ കൂടുതൽ വികാരനിർഭയവും, അഭിപ്രായങ്ങൾ പരസ്പരം മനസ്സിലാക്കാനും, യോജിപ്പിലെത്താൻ കഴിയുന്ന കാര്യങ്ങളെ സ്വാധീനിക്കാനും, രോഗശാന്തിയും, പ്രവചനവും, വിവേകവും, അതോടൊപ്പം യോജിക്കാൻ കഴിയാത്ത കാര്യങ്ങളോടുള്ള സമീപനവും ഇടയവെല്ലുവിളികളേയും സന്ദർഭാനുകൂല്യങ്ങളേയും നേരിട്ട് നയിക്കാനുള്ള ശക്തി പരിശുദ്ധാത്മാവിന്റെ ഗാഡമായ ആശ്രയത്തിലൂടെ വരദാനമായി ലഭിക്കണമെന്ന തിരിച്ചറിവ് ഞങ്ങൾക്ക് ഉണ്ടായി" ബെർബിസ്ജ് മെത്രാൻ അഭിപ്രായപ്പെട്ടു.
Image: /content_image/News/News-2015-08-02-20:04:31.jpg
Keywords:
Content:
146
Category: 4
Sub Category:
Heading: യോഗയും റെയ്ക്കിയും : ഒന്നാം പ്രമാണത്തിന്റെ ലംഘനം.
Content: Part-1 യോഗയും റെയ്ക്കിയും ക്രിസ്തീയവിശ്വാസങ്ങളോട് ചേർന്ന് പോകുന്നവ തന്നെയാണെന്ന് നിർഭാഗ്യവശാൽ പലരും കരുതുന്നു പല സമൂഹങ്ങളിലും "ക്രിസ്ത്യൻ" യോഗയും റെയ്ക്കിയും പരിശീലിപ്പിക്കുന്നുണ്ടാവാം എന്നാൽ ഈ പ്രവർത്തനങ്ങൾ ഒന്നാം പ്രാമാണത്തിനു തന്നെ എതിരാണ്. യോഗയും റെയ്ക്കിയും പഠിപ്പിക്കുന്നത് മാനുഷിക ചിന്തയിൽ വിരിയുന്ന തലത്തിന്റെ താഴെ തട്ടിലേക്ക് നീങ്ങുവാനാണ് - ദൈവത്തിൽ നിന്നും ഉള്ള ചിന്തകളിലേക്കല്ല. യോഗീവര്യന്മാരേയും ഗുരുക്കളേയും ശ്രവിച്ചാൽ യോഗ, റെയ്ക്കി കേന്ദ്രീകൃതപ്രാർത്ഥന അതീന്ത്രിയ ധ്യാനം പോലെയുള്ള രീതികൾ അല്ലെങ്കിൽ പരിശീലനങ്ങൾ നമ്മളെ സ്വയം സംതൃപ്തിയിലേക്കോ , സ്വയം പ്രകാശത്തിലേക്കോ നയിക്കുന്നു. കത്തോലിക്ക മതബോധനം പഠിപ്പിക്കുന്നത്- എല്ലാ വിധത്തിലുമുള്ള മന്ത്രവാദം ,ആഭിചാരപ്രവർത്തികൾ, സാത്താൻ സേവ ഇവ പരിശീലിക്കുന്നത്- ഇവ മൂലം മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിക്കാനോ അതല്ല സ്വന്തം ആരോഗ്യം വീണ്ടെടുക്കുവാൻ ആണെങ്കിൽ പോലും അവ സഭയുടെ പഠിപ്പിക്കലിനെതിരെ ഗുരുതരമായ പ്രവർത്തിയിലാണ് CCC2117 “വിഗ്രഹാരാധന” ഒന്നാം പ്രമാണത്തിന്റെ ലംഘനമാണ്. ദൈവം അല്ലാത്തതിന് ദൈവത്തിന്റെ പരിവേഷം നല്കപ്പെടുന്നു. എപ്പഴെല്ലാം നാം സൃഷ്ടിയെ വന്ദിക്കുകയും ഇവയ്ക്ക് ദൈവത്തിന്റെ സ്ഥാനം നല്കുകയും ചെയ്യുന്നുവോ അപ്പോഴെല്ലാം നാം ഒന്നാം പ്രമാണം ലംഘിക്കുന്നു. എന്നാൽ ഈ നവയുഗ തത്വശാസ്ത്രം സ്വയം ദൈവപരിവേഷം ചാർത്തലിനെയൊക്കെ പ്രോത്സാഹിപ്പിക്കുന്നു. കേന്ദ്രീകരിത പ്രാർത്ഥന -ഒരു വിശദീകരണം യോഗയുടെ ആദർശങ്ങൾ തന്നെയാണ് കേന്ദ്രീകൃത പ്രാർത്ഥനയുടെ ആധാരം. കേന്ദ്രീകരിത പ്രാർത്ഥന ക്രിസ്ത്യൻ പ്രാർത്ഥനനകളിൽ നിന്നും വിഭിന്നമാണ്. കാരണം ഇതു പരിശീലിക്കുന്ന വ്യക്തി അവനിലേക്കും അവന്റെ അഹത്തിലേക്കും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ അവൻ സങ്കല്പ്പിക്കേണ്ടതും അനുഭവിക്കേണ്ടതും അവന്റെ ഉള്ളിൽ കുടികൊള്ളുന്ന ദൈവ സാന്നിദ്ധ്യമാണ്. എന്നാൽ ക്രിസ്ത്യൻ പ്രാർത്ഥന കേന്ദ്രീകരിക്കുന്നത് വ്യക്തിപരമായ ഒരു ബന്ധത്തിലേക്കാണ്, ക്രിസ്തു എന്ന വ്യക്തിയിലേക്കാണ്- ദൈവസാന്നിദ്ധ്യത്തിലേക്കാണ്. ക്രിസ്ത്യൻ പ്രാർത്ഥനയിലൂടെ ദൈവം ഒരുവന്റെ അഹത്തെ മാത്രമല്ല അവനെ സമൂലം പ്രാർത്ഥനയുടെ ഫലമായി അനുഗ്രഹിക്കുന്നു. എന്നാൽ കേന്ദ്രീകരിത പ്രാർത്ഥനയിൽ (യോഗയിൽ) ദൈവത്തെ എപ്രകാരമെങ്കിലും മനുഷ്യന്റെ സാങ്കേതിക വിദ്യയിലേക്കും, അനുഭവത്തിലേക്കും കൊണ്ടുവരുവാൻ ശ്രമിക്കുന്നു. കേന്ദ്രീകരിത പ്രാർത്ഥനയുടെ സ്വഭാവം, സ്വയം മോഹന നിദ്രയാണ്. (സെൽഫ് ഹിപ്നോട്ടിസം) ഇവിടെ ഒരു മന്ത്രം നിരന്തരം ഉരുവിട്ടുകൊണ്ട് അഹത്തിലേക്ക് കേന്ദ്രീകരിക്കുന്നു. ഇതിന്റെ ഫലമായി ആ വ്യക്തി ഒരു സ്വയം മോഹനനിദ്രയിലാകുന്നു. ഒരു വസ്തുവിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു ശേഷിച്ചതൊന്നും ശ്രദ്ധയിൽ പെടുന്നില്ല . അപ്പോൾ കിട്ടുന്ന അഭിപ്രായങ്ങൾക്ക് മനസ്സിന് വലിയ തുറവി കൊടുക്കുന്നു. ശാരീരികമായിട്ടും, മാനസികമായിട്ടും ഏതാണ്ട് നിദ്രയിലാകുന്ന അവസ്ഥ സ്വയബോധം ഉൾവലിഞ്ഞ് മനസ്സ് അഭിപ്രായത്തിന് അടിമയാകുന്നു. ഇത്തരത്തിലുള്ള “പ്രാർത്ഥന” അല്ലെങ്കിൽ ധ്യാനം ഒരുതരത്തിലുള്ള സ്വയം മോഹന നിദ്രയാണ്. പല തരത്തിലുള്ള പഠനങ്ങളും ഇതു തെളിയിച്ചിട്ടുണ്ട്. മനശാസ്ത്രവിദഗ്ദന്മാർ അവർ പല പരീക്ഷണങ്ങളും നടത്തി ഈ പഠനങ്ങളെ സ്ഥിരീകരിച്ചിട്ടുണ്ട്. സ്വയം മോഹന നിദ്രയുടെ അവസ്ഥയിൽ ധ്യാനത്തിലായിട്ടുള്ളവർ യോഗ പരിശീലിക്കുമ്പോൾ , ശരീരത്തിൽ ആരോഗ്യപരമായ വ്യതിയാനങ്ങൾ സംഭവിക്കുന്നു. രക്തസമ്മർദ്ദത്തിൽ കുറവ് ശ്വസോഛ്വാസം ക്രമമില്ലാതെ, രക്തത്തിൽ പാലിന്റെ ഗുണങ്ങൾ പുറപ്പെടുവിക്കുന്ന ലവണങ്ങളുടെ കുറവ് പിന്നെ ത്വക്കിന്റെ സ്പർശന വാഹക ശക്തിയേയും ബാധിക്കുന്നു. ക്രിസ്തുമതവും പൗരസ്ത്യ ആത്മീയ പ്രത്യയശാസ്ത്രങ്ങളും തമ്മിലുള്ള വ്യത്യാസം. കത്തോലിക്ക വിശ്വാസം പഠിപ്പിക്കുന്നതനുസരിച്ച്, എല്ലാ മനുഷ്യരും സൃഷ്ടികളാണ്. ഒരു ക്രിസ്ത്യാനിക്ക് അവന്റെ ജീവം ക്രിസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രിസ്തുവില്ലാതെ ക്രിസ്തുവിലല്ലാതെ അവനു നിലനില്പ്പില്ല. ഒരു ക്രിസ്ത്യാനിയുടെ ജീവിതം ക്രിസ്തുവിൽ പുനസൃഷ്ടിക്കപ്പെട്ടതാണ്. അവൻ ക്രിസ്തുവിൽ ജീവിക്കുന്നു, കൃപയുടെ അവസ്ഥയിലാണെങ്കിൽ എങ്ങനെ ജീവിക്കണം എന്നുള്ള തീരുമാനം അവന്റേതാണ്. കാരണം ആ സ്വാതന്ത്ര്യം ദൈവം അവന് കൊടുത്തിരിക്കുന്നു, സ്വതന്ത്രമായ ഒരു മനസ്സും. പൗരസ്ത്യ മതങ്ങൾ ദൈവത്തെ കാണുവാൻ ശ്രമിക്കുന്നത് ഈ പ്രപഞ്ചത്തിന്റെ ഒരു ഭാഗമായിട്ടാണ്, അല്ലാതെ സൃഷ്ടാവായിട്ടല്ല. എല്ലാ യാഥാർത്യങ്ങളും ഒന്നാണ് എന്ന് അവർ വിശ്വസിക്കുന്നു. മനുഷ്യനെപ്പോലെ ദൈവവും ഈ യാഥാർത്യങ്ങളുടെ ഒരു ഭാഗം മാത്രമാണെന്നും, ഈ യാഥാർത്യങ്ങൾക്ക് അപ്പുറത്തേക്ക് സഞ്ചരിച്ചാൽ മാത്രമേ ആത്മീയലോകത്തിലേക്ക് എത്തിപ്പെടാൻ സാധിക്കൂ എന്നും ഇവർ വിശ്വസിക്കുന്നു. ഇക്കൂട്ടർക്ക് ദൈവം വെറും ഒരു അവസ്ഥ മാത്രമാണ്, "മനസ്സിന്റെ ഒരു അവസ്ഥ" മാത്രം അല്ലെങ്കിൽ "ഒരവസ്ഥാ വിശേഷം മാത്രം". എന്നാൽ ക്രിസ്ത്യാനികൾക്ക് ദൈവം തികച്ചും യാഥാർത്ഥ്യമാണ്. എല്ലാ സൃഷ്ടികളും നില നില്ക്കുന്നത് ദൈവത്തെ സേവിക്കുവാനാണ്. ക്രിസ്തീയ ചിന്തയിൽ ഈ പ്രപഞ്ചവും അതിലുള്ള സമസ്തവും നിലനിക്കുന്നത് പിതൃത്വമായ ദൈവസ്നേഹത്തിലാണ്, നമ്മോടുള്ള സ്നേഹത്തിൽ . അതുകൊണ്ട് പൗരസ്ത്യസിദ്ധാന്തങ്ങൾ ദൈവത്തിങ്കലേക്ക് അടുക്കുവാൻ മാനുഷികമായ “ഉപാധികൾ” തേടുന്നു. എന്നാൽ ക്രിസ്ത്യാനി അന്വേഷിക്കുന്നത് ദൈവവുമായി ഇടപഴുകാനും തമ്മിൽ സംസാരിക്കുവാനുമാണ്. ഈ ഇടപെഴകലിലൂടെ ഒരു ക്രിസ്ത്യാനി ആഗ്രഹിക്കുന്നത് ദൈവീകമായ സ്വഭാവത്തിലേക്കുള്ള മാറ്റമാണ്, പങ്കുചേരലാണ്; മറുവശത്ത് പൗരസ്ത്യ ആത്മീയത ദൈവത്തെ അഹത്തിൽ കണ്ടെത്തുവാനും, പുറം ലോകത്തിന്റെ യാഥാർത്ഥ്യങ്ങളിൽ നിന്നും രക്ഷപെടുവനുമായിട്ടാണ് പലപ്പോഴും ശ്രമിക്കുന്നത്. അതിനായി പലവിധത്തിലുള്ള മാനസികവും, ശാരീരികവുമായ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു. അതല്ലാതെ ദൈവത്തെ വ്യക്തിപരമായി അഭിമുഖീകരിക്കാൻ ശ്രമിക്കുന്നില്ല. പൗരസ്ത്യമതങ്ങൾ ദൈവം ആണ് എല്ലാത്തിന്റെയും അധിപനെന്ന് വിശ്വസിക്കുന്നില്ല; മറിച്ച് ഈ പ്രപഞ്ചത്തിന്റെയും തങ്ങളുടെ തന്നെയും ഒരു ഭാഗം മാത്രമാണ് ദൈവം എന്നാണവർ കരുതുന്നത്. നമ്മൾ ഒരു വിധത്തിലും ദൈവവുമായി സാമ്യമുള്ളവരല്ല; കാരണം ദൈവം ഈ പ്രപഞ്ചവും അതിലുള്ള സകലതിന്റെയും സൃഷ്ടാവാണ്. ഈ വസ്തുത നമുക്കൊരിക്കലും വളച്ചൊടിക്കാനാവില്ല. ഒരു കത്തോലിക്കൻ കൃപയുടെ വിശദീകരണം എന്നുദ്ദേശിക്കുമ്പോൾ അവൻ അർത്ഥമാക്കുന്നത് ദൈവവുമായുള്ള കൂടിച്ചേരലിന്റെ കൃപയെന്നാണ്, ദൈവത്തിന്റെ വിശുദ്ധിയിൽ നമ്മളെയും ഭാഗഭാക്കുകാരാക്കുന്നു. ഇത് നമ്മളിലേക്ക് ഇറങ്ങി വരുന്ന ദൈവത്തിന്റെ സ്നേഹം ആണ്. ഈ കൃപ നമ്മളുടെ ദൈനം ദിന ജീവിതത്തിൽ നാം പ്രായോഗികമാക്കുമ്പോൾ നമ്മൾ മാറ്റത്തിന്റെ പാതയിലാണ് കത്തോലിക്കർ എന്ന നിലയിൽ ആന്തരികമായ സമാധാനം വ്യക്തിക്കുമാത്രമല്ല മറിച്ച് ലോകം മുഴുവൻ അനുഭവിക്കണം എന്നാൽ പൗരസ്ത്യ തത്വശാസ്ത്രം അവകാശപ്പെടുന്നത് ആന്തരിക സമാധാനം തനിക്ക് മാത്രം, ജീവിതത്തിന്റെ മറ്റുയാഥാർത്ഥ്യങ്ങളോ ഒന്നും കണക്കിലെടുക്കുന്നില്ല.
Image: /content_image/Mirror/Mirror-2015-08-02-20:19:40.jpg
Keywords: യോഗയും
Category: 4
Sub Category:
Heading: യോഗയും റെയ്ക്കിയും : ഒന്നാം പ്രമാണത്തിന്റെ ലംഘനം.
Content: Part-1 യോഗയും റെയ്ക്കിയും ക്രിസ്തീയവിശ്വാസങ്ങളോട് ചേർന്ന് പോകുന്നവ തന്നെയാണെന്ന് നിർഭാഗ്യവശാൽ പലരും കരുതുന്നു പല സമൂഹങ്ങളിലും "ക്രിസ്ത്യൻ" യോഗയും റെയ്ക്കിയും പരിശീലിപ്പിക്കുന്നുണ്ടാവാം എന്നാൽ ഈ പ്രവർത്തനങ്ങൾ ഒന്നാം പ്രാമാണത്തിനു തന്നെ എതിരാണ്. യോഗയും റെയ്ക്കിയും പഠിപ്പിക്കുന്നത് മാനുഷിക ചിന്തയിൽ വിരിയുന്ന തലത്തിന്റെ താഴെ തട്ടിലേക്ക് നീങ്ങുവാനാണ് - ദൈവത്തിൽ നിന്നും ഉള്ള ചിന്തകളിലേക്കല്ല. യോഗീവര്യന്മാരേയും ഗുരുക്കളേയും ശ്രവിച്ചാൽ യോഗ, റെയ്ക്കി കേന്ദ്രീകൃതപ്രാർത്ഥന അതീന്ത്രിയ ധ്യാനം പോലെയുള്ള രീതികൾ അല്ലെങ്കിൽ പരിശീലനങ്ങൾ നമ്മളെ സ്വയം സംതൃപ്തിയിലേക്കോ , സ്വയം പ്രകാശത്തിലേക്കോ നയിക്കുന്നു. കത്തോലിക്ക മതബോധനം പഠിപ്പിക്കുന്നത്- എല്ലാ വിധത്തിലുമുള്ള മന്ത്രവാദം ,ആഭിചാരപ്രവർത്തികൾ, സാത്താൻ സേവ ഇവ പരിശീലിക്കുന്നത്- ഇവ മൂലം മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിക്കാനോ അതല്ല സ്വന്തം ആരോഗ്യം വീണ്ടെടുക്കുവാൻ ആണെങ്കിൽ പോലും അവ സഭയുടെ പഠിപ്പിക്കലിനെതിരെ ഗുരുതരമായ പ്രവർത്തിയിലാണ് CCC2117 “വിഗ്രഹാരാധന” ഒന്നാം പ്രമാണത്തിന്റെ ലംഘനമാണ്. ദൈവം അല്ലാത്തതിന് ദൈവത്തിന്റെ പരിവേഷം നല്കപ്പെടുന്നു. എപ്പഴെല്ലാം നാം സൃഷ്ടിയെ വന്ദിക്കുകയും ഇവയ്ക്ക് ദൈവത്തിന്റെ സ്ഥാനം നല്കുകയും ചെയ്യുന്നുവോ അപ്പോഴെല്ലാം നാം ഒന്നാം പ്രമാണം ലംഘിക്കുന്നു. എന്നാൽ ഈ നവയുഗ തത്വശാസ്ത്രം സ്വയം ദൈവപരിവേഷം ചാർത്തലിനെയൊക്കെ പ്രോത്സാഹിപ്പിക്കുന്നു. കേന്ദ്രീകരിത പ്രാർത്ഥന -ഒരു വിശദീകരണം യോഗയുടെ ആദർശങ്ങൾ തന്നെയാണ് കേന്ദ്രീകൃത പ്രാർത്ഥനയുടെ ആധാരം. കേന്ദ്രീകരിത പ്രാർത്ഥന ക്രിസ്ത്യൻ പ്രാർത്ഥനനകളിൽ നിന്നും വിഭിന്നമാണ്. കാരണം ഇതു പരിശീലിക്കുന്ന വ്യക്തി അവനിലേക്കും അവന്റെ അഹത്തിലേക്കും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ അവൻ സങ്കല്പ്പിക്കേണ്ടതും അനുഭവിക്കേണ്ടതും അവന്റെ ഉള്ളിൽ കുടികൊള്ളുന്ന ദൈവ സാന്നിദ്ധ്യമാണ്. എന്നാൽ ക്രിസ്ത്യൻ പ്രാർത്ഥന കേന്ദ്രീകരിക്കുന്നത് വ്യക്തിപരമായ ഒരു ബന്ധത്തിലേക്കാണ്, ക്രിസ്തു എന്ന വ്യക്തിയിലേക്കാണ്- ദൈവസാന്നിദ്ധ്യത്തിലേക്കാണ്. ക്രിസ്ത്യൻ പ്രാർത്ഥനയിലൂടെ ദൈവം ഒരുവന്റെ അഹത്തെ മാത്രമല്ല അവനെ സമൂലം പ്രാർത്ഥനയുടെ ഫലമായി അനുഗ്രഹിക്കുന്നു. എന്നാൽ കേന്ദ്രീകരിത പ്രാർത്ഥനയിൽ (യോഗയിൽ) ദൈവത്തെ എപ്രകാരമെങ്കിലും മനുഷ്യന്റെ സാങ്കേതിക വിദ്യയിലേക്കും, അനുഭവത്തിലേക്കും കൊണ്ടുവരുവാൻ ശ്രമിക്കുന്നു. കേന്ദ്രീകരിത പ്രാർത്ഥനയുടെ സ്വഭാവം, സ്വയം മോഹന നിദ്രയാണ്. (സെൽഫ് ഹിപ്നോട്ടിസം) ഇവിടെ ഒരു മന്ത്രം നിരന്തരം ഉരുവിട്ടുകൊണ്ട് അഹത്തിലേക്ക് കേന്ദ്രീകരിക്കുന്നു. ഇതിന്റെ ഫലമായി ആ വ്യക്തി ഒരു സ്വയം മോഹനനിദ്രയിലാകുന്നു. ഒരു വസ്തുവിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു ശേഷിച്ചതൊന്നും ശ്രദ്ധയിൽ പെടുന്നില്ല . അപ്പോൾ കിട്ടുന്ന അഭിപ്രായങ്ങൾക്ക് മനസ്സിന് വലിയ തുറവി കൊടുക്കുന്നു. ശാരീരികമായിട്ടും, മാനസികമായിട്ടും ഏതാണ്ട് നിദ്രയിലാകുന്ന അവസ്ഥ സ്വയബോധം ഉൾവലിഞ്ഞ് മനസ്സ് അഭിപ്രായത്തിന് അടിമയാകുന്നു. ഇത്തരത്തിലുള്ള “പ്രാർത്ഥന” അല്ലെങ്കിൽ ധ്യാനം ഒരുതരത്തിലുള്ള സ്വയം മോഹന നിദ്രയാണ്. പല തരത്തിലുള്ള പഠനങ്ങളും ഇതു തെളിയിച്ചിട്ടുണ്ട്. മനശാസ്ത്രവിദഗ്ദന്മാർ അവർ പല പരീക്ഷണങ്ങളും നടത്തി ഈ പഠനങ്ങളെ സ്ഥിരീകരിച്ചിട്ടുണ്ട്. സ്വയം മോഹന നിദ്രയുടെ അവസ്ഥയിൽ ധ്യാനത്തിലായിട്ടുള്ളവർ യോഗ പരിശീലിക്കുമ്പോൾ , ശരീരത്തിൽ ആരോഗ്യപരമായ വ്യതിയാനങ്ങൾ സംഭവിക്കുന്നു. രക്തസമ്മർദ്ദത്തിൽ കുറവ് ശ്വസോഛ്വാസം ക്രമമില്ലാതെ, രക്തത്തിൽ പാലിന്റെ ഗുണങ്ങൾ പുറപ്പെടുവിക്കുന്ന ലവണങ്ങളുടെ കുറവ് പിന്നെ ത്വക്കിന്റെ സ്പർശന വാഹക ശക്തിയേയും ബാധിക്കുന്നു. ക്രിസ്തുമതവും പൗരസ്ത്യ ആത്മീയ പ്രത്യയശാസ്ത്രങ്ങളും തമ്മിലുള്ള വ്യത്യാസം. കത്തോലിക്ക വിശ്വാസം പഠിപ്പിക്കുന്നതനുസരിച്ച്, എല്ലാ മനുഷ്യരും സൃഷ്ടികളാണ്. ഒരു ക്രിസ്ത്യാനിക്ക് അവന്റെ ജീവം ക്രിസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രിസ്തുവില്ലാതെ ക്രിസ്തുവിലല്ലാതെ അവനു നിലനില്പ്പില്ല. ഒരു ക്രിസ്ത്യാനിയുടെ ജീവിതം ക്രിസ്തുവിൽ പുനസൃഷ്ടിക്കപ്പെട്ടതാണ്. അവൻ ക്രിസ്തുവിൽ ജീവിക്കുന്നു, കൃപയുടെ അവസ്ഥയിലാണെങ്കിൽ എങ്ങനെ ജീവിക്കണം എന്നുള്ള തീരുമാനം അവന്റേതാണ്. കാരണം ആ സ്വാതന്ത്ര്യം ദൈവം അവന് കൊടുത്തിരിക്കുന്നു, സ്വതന്ത്രമായ ഒരു മനസ്സും. പൗരസ്ത്യ മതങ്ങൾ ദൈവത്തെ കാണുവാൻ ശ്രമിക്കുന്നത് ഈ പ്രപഞ്ചത്തിന്റെ ഒരു ഭാഗമായിട്ടാണ്, അല്ലാതെ സൃഷ്ടാവായിട്ടല്ല. എല്ലാ യാഥാർത്യങ്ങളും ഒന്നാണ് എന്ന് അവർ വിശ്വസിക്കുന്നു. മനുഷ്യനെപ്പോലെ ദൈവവും ഈ യാഥാർത്യങ്ങളുടെ ഒരു ഭാഗം മാത്രമാണെന്നും, ഈ യാഥാർത്യങ്ങൾക്ക് അപ്പുറത്തേക്ക് സഞ്ചരിച്ചാൽ മാത്രമേ ആത്മീയലോകത്തിലേക്ക് എത്തിപ്പെടാൻ സാധിക്കൂ എന്നും ഇവർ വിശ്വസിക്കുന്നു. ഇക്കൂട്ടർക്ക് ദൈവം വെറും ഒരു അവസ്ഥ മാത്രമാണ്, "മനസ്സിന്റെ ഒരു അവസ്ഥ" മാത്രം അല്ലെങ്കിൽ "ഒരവസ്ഥാ വിശേഷം മാത്രം". എന്നാൽ ക്രിസ്ത്യാനികൾക്ക് ദൈവം തികച്ചും യാഥാർത്ഥ്യമാണ്. എല്ലാ സൃഷ്ടികളും നില നില്ക്കുന്നത് ദൈവത്തെ സേവിക്കുവാനാണ്. ക്രിസ്തീയ ചിന്തയിൽ ഈ പ്രപഞ്ചവും അതിലുള്ള സമസ്തവും നിലനിക്കുന്നത് പിതൃത്വമായ ദൈവസ്നേഹത്തിലാണ്, നമ്മോടുള്ള സ്നേഹത്തിൽ . അതുകൊണ്ട് പൗരസ്ത്യസിദ്ധാന്തങ്ങൾ ദൈവത്തിങ്കലേക്ക് അടുക്കുവാൻ മാനുഷികമായ “ഉപാധികൾ” തേടുന്നു. എന്നാൽ ക്രിസ്ത്യാനി അന്വേഷിക്കുന്നത് ദൈവവുമായി ഇടപഴുകാനും തമ്മിൽ സംസാരിക്കുവാനുമാണ്. ഈ ഇടപെഴകലിലൂടെ ഒരു ക്രിസ്ത്യാനി ആഗ്രഹിക്കുന്നത് ദൈവീകമായ സ്വഭാവത്തിലേക്കുള്ള മാറ്റമാണ്, പങ്കുചേരലാണ്; മറുവശത്ത് പൗരസ്ത്യ ആത്മീയത ദൈവത്തെ അഹത്തിൽ കണ്ടെത്തുവാനും, പുറം ലോകത്തിന്റെ യാഥാർത്ഥ്യങ്ങളിൽ നിന്നും രക്ഷപെടുവനുമായിട്ടാണ് പലപ്പോഴും ശ്രമിക്കുന്നത്. അതിനായി പലവിധത്തിലുള്ള മാനസികവും, ശാരീരികവുമായ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു. അതല്ലാതെ ദൈവത്തെ വ്യക്തിപരമായി അഭിമുഖീകരിക്കാൻ ശ്രമിക്കുന്നില്ല. പൗരസ്ത്യമതങ്ങൾ ദൈവം ആണ് എല്ലാത്തിന്റെയും അധിപനെന്ന് വിശ്വസിക്കുന്നില്ല; മറിച്ച് ഈ പ്രപഞ്ചത്തിന്റെയും തങ്ങളുടെ തന്നെയും ഒരു ഭാഗം മാത്രമാണ് ദൈവം എന്നാണവർ കരുതുന്നത്. നമ്മൾ ഒരു വിധത്തിലും ദൈവവുമായി സാമ്യമുള്ളവരല്ല; കാരണം ദൈവം ഈ പ്രപഞ്ചവും അതിലുള്ള സകലതിന്റെയും സൃഷ്ടാവാണ്. ഈ വസ്തുത നമുക്കൊരിക്കലും വളച്ചൊടിക്കാനാവില്ല. ഒരു കത്തോലിക്കൻ കൃപയുടെ വിശദീകരണം എന്നുദ്ദേശിക്കുമ്പോൾ അവൻ അർത്ഥമാക്കുന്നത് ദൈവവുമായുള്ള കൂടിച്ചേരലിന്റെ കൃപയെന്നാണ്, ദൈവത്തിന്റെ വിശുദ്ധിയിൽ നമ്മളെയും ഭാഗഭാക്കുകാരാക്കുന്നു. ഇത് നമ്മളിലേക്ക് ഇറങ്ങി വരുന്ന ദൈവത്തിന്റെ സ്നേഹം ആണ്. ഈ കൃപ നമ്മളുടെ ദൈനം ദിന ജീവിതത്തിൽ നാം പ്രായോഗികമാക്കുമ്പോൾ നമ്മൾ മാറ്റത്തിന്റെ പാതയിലാണ് കത്തോലിക്കർ എന്ന നിലയിൽ ആന്തരികമായ സമാധാനം വ്യക്തിക്കുമാത്രമല്ല മറിച്ച് ലോകം മുഴുവൻ അനുഭവിക്കണം എന്നാൽ പൗരസ്ത്യ തത്വശാസ്ത്രം അവകാശപ്പെടുന്നത് ആന്തരിക സമാധാനം തനിക്ക് മാത്രം, ജീവിതത്തിന്റെ മറ്റുയാഥാർത്ഥ്യങ്ങളോ ഒന്നും കണക്കിലെടുക്കുന്നില്ല.
Image: /content_image/Mirror/Mirror-2015-08-02-20:19:40.jpg
Keywords: യോഗയും
Content:
147
Category: 1
Sub Category:
Heading: കരുണാമയനായ ഒരു പിതാവിനെയാണ് കുമ്പസാരമെന്ന കൂദാശയിൽ നമ്മൾ കണ്ടുമുട്ടുന്നത് : ഫ്രാൻസിസ് മാർപാപ്പ.
Content: കുമ്പസാരം എന്ന കൂദാശ ദൈവത്തിന്റെ അനന്ത കാരുണ്യം അനുഭവവേദ്യമാക്കുന്ന നിമിഷമാണെന്നും അതിൽ ലജ്ജിക്കേണ്ടതായി ഒന്നുമില്ലെന്നും ഞായറാഴ്ച സെന്റ് പീറ്റേർസ് സ്ക്വയറിൽ നടത്തിയ പ്രഭാഷണത്തിൽ ജനകൂട്ടത്തോട് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയതു. കഠിനമായ ചൂടും വെയിലും വകവെയ്ക്കാതെ തടിച്ചുകൂടിയ ജനകൂട്ടത്തോട് മാർപാപ്പ പറഞ്ഞു: ശിക്ഷാവിധികൾ കൽപിക്കുന്ന ക്രൂധനായ ഒരു തമ്പുരാനെയല്ല, പ്രത്യത കരുണാമയനായ ഒരു പിതാവിനെയാണ് കുമ്പസാരമെന്ന കൂദാശയിൽ നമ്മൾ കണ്ടുമുട്ടുന്നത് എന്നത് വിസ്മരിച്ച് ഭയപ്പാടോടെയാണ് പലരും കുമ്പസാരത്തെ സമീപിക്കുന്നത് ചെയ്തു പോയ പാപങ്ങളോർത്ത് ലജ്ജിച്ച് കുനിഞ്ഞ ശിരസോടെയാണ് നമ്മളെല്ലാം കുമ്പസാരത്തെ സമീപിക്കുന്നത്. പക്ഷേ, പാപത്തോടുള്ള ആ ലജ്ജ നിങ്ങളെ ദൈവത്തിന് പ്രീ യമുള്ളവരാകുന്നു. എല്ലാം ക്ഷമിക്കുവാൻ ദൈവം സദാ സന്നദ്ധനാണ്. അതിന് യോഗ്യരാകുവാൻ നമ്മൾ പാപത്തിൽ ലജ്ജീതരായാൽ മാത്രം മതി! മാലാഖമാരുടെ രാജ്ഞിയുടെ ദിനമാഘോഷിക്കുന്ന ആ സുദിനത്തിൽ (ആഗസ്റ്റ് 2) കുമ്പസാരമെന്ന കൂദാശയുടെ മഹത്വത്തെ പറ്റി പരിശുദ്ധ പിതാവ് വീണ്ടും വീണ്ടും ആ ജനകൂട്ടത്തെ ഓർമിപ്പിച്ചു. "എന്റെ ദേവാലയം പുനർനിർമ്മിക്കുക" എന്ന യേശുവിന്റെ കല്പന അനുസരിച്ച് കൊണ്ട് അസീസ്സി പുണ്യവാളൻ പുനർനിർമ്മിച്ച ദേവാലയങ്ങളിൽ ഒന്നായ 'ലീറ്റിൽ പോർഷൻ' എന്ന ഇടവകയുടെ സമർപ്പണത്തിന്റെ ദിനഘോഷ വേളയിൽ കരുണയുടെ പാതയിൽ നമ്മൾ ചേർന്നു നിൽക്കണമെന്നും ദിവ്യകാരുണ്യം സ്വീകരിച്ച് ദൈവത്തോട് അടുക്കണമെന്നും വിശ്വാസികളോട് ആഹ്വാനം ചെയ്തു. ക്രിസ്തുവിൽ നിത്യസംരക്ഷണം ലഭിക്കേണ്ടതിലേക്കായി "ജീവന്റെ അപ്പം'' സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം പരിശുദ്ധ പിതാവ് എടുത്തു പറഞ്ഞു. അഞ്ചപ്പവും രണ്ടു മീനും കൊണ്ട് ആയിരങ്ങളെ തീറ്റി പോറ്റിയ ദൈവസ്നേഹത്തെ പറ്റി ഓർമിപ്പിച്ചു കൊണ്ട് പരിശുദ്ധ പിതാവ് പറഞ്ഞു : അന്നു ഗലീലിയോ തീരത്തു കൂടിയ ജന കുട്ടം അപ്പത്തിന്റെ രുചിയിൽ ദായകന്റെ പങ്ക് വിസ്മരിച്ചു. ഈ ആത്മീയ അന്ധത നിങ്ങൾ മനസ്സിലാക്കണം. "ദൈവം ദായകനും ജീവനുള്ള അപ്പവുമാകുന്നു." ദൈവം നമുക്ക് വേണ്ടി കരുതിയിരിക്കുന്ന അപ്പം ഒരിക്കലും കെട്ടുപോകുകയില്ല. അത് ജീവിനുള്ള അപ്പമാകുന്നു. അത് നിത്യജീവൻ നൽകുന്നു. പരിശുദ്ധ പിതാവ് പറഞ്ഞു. " നീങ്ങൾ മോചനം നേടുക ! ദൈവത്തെ കണ്ടറിയുക." "ശരീരത്തിന് ഭക്ഷണം ആവശ്യം തന്നെയാണ്. എന്നാൽ അതിനേക്കൾ തീവ്രമായി അഭിലഷിക്കേണ്ടത് നിത്യജീവിതമാണ്. ദൈനംദിനമായി നമ്മൾ നെറ്റിയിലെ വീയർപ്പ് ചീന്തി നേടേണ്ട ഭക്ഷണം നമ്മൾ നേടുക തന്നെ വേണം. സുഖദുഃഖസമ്മിശ്രമായ ഇഹലോകജീവിതം അന്തിമമായി ദൈവ സമക്ഷത്തിലേക്ക് നമ്മെ നയിക്കുമെന്ന് ഓർത്തിരിക്കുക! ആ ഓർമ്മ നമ്മുടെ ജീവിതത്തെ പ്രകാശഭരിതമാക്കുന്നു." നിത്യ ജീവിതത്തിലേക്കുള്ള നമ്മുടെ യാത്രയിൽ പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചു കൊണ്ട് മാർപാപ്പ സെന്റ് പീറ്റ ർ സ്ക്വയറിൽ ഒത്തുകൂടിയ ജനക്കൂട്ടത്തെ അനുഗ്രഹിച്ചു.
Image: /content_image/News/News-2015-08-03-06:28:39.jpg
Keywords: Confession, Pope Francis, Pravachaka sabdam
Category: 1
Sub Category:
Heading: കരുണാമയനായ ഒരു പിതാവിനെയാണ് കുമ്പസാരമെന്ന കൂദാശയിൽ നമ്മൾ കണ്ടുമുട്ടുന്നത് : ഫ്രാൻസിസ് മാർപാപ്പ.
Content: കുമ്പസാരം എന്ന കൂദാശ ദൈവത്തിന്റെ അനന്ത കാരുണ്യം അനുഭവവേദ്യമാക്കുന്ന നിമിഷമാണെന്നും അതിൽ ലജ്ജിക്കേണ്ടതായി ഒന്നുമില്ലെന്നും ഞായറാഴ്ച സെന്റ് പീറ്റേർസ് സ്ക്വയറിൽ നടത്തിയ പ്രഭാഷണത്തിൽ ജനകൂട്ടത്തോട് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയതു. കഠിനമായ ചൂടും വെയിലും വകവെയ്ക്കാതെ തടിച്ചുകൂടിയ ജനകൂട്ടത്തോട് മാർപാപ്പ പറഞ്ഞു: ശിക്ഷാവിധികൾ കൽപിക്കുന്ന ക്രൂധനായ ഒരു തമ്പുരാനെയല്ല, പ്രത്യത കരുണാമയനായ ഒരു പിതാവിനെയാണ് കുമ്പസാരമെന്ന കൂദാശയിൽ നമ്മൾ കണ്ടുമുട്ടുന്നത് എന്നത് വിസ്മരിച്ച് ഭയപ്പാടോടെയാണ് പലരും കുമ്പസാരത്തെ സമീപിക്കുന്നത് ചെയ്തു പോയ പാപങ്ങളോർത്ത് ലജ്ജിച്ച് കുനിഞ്ഞ ശിരസോടെയാണ് നമ്മളെല്ലാം കുമ്പസാരത്തെ സമീപിക്കുന്നത്. പക്ഷേ, പാപത്തോടുള്ള ആ ലജ്ജ നിങ്ങളെ ദൈവത്തിന് പ്രീ യമുള്ളവരാകുന്നു. എല്ലാം ക്ഷമിക്കുവാൻ ദൈവം സദാ സന്നദ്ധനാണ്. അതിന് യോഗ്യരാകുവാൻ നമ്മൾ പാപത്തിൽ ലജ്ജീതരായാൽ മാത്രം മതി! മാലാഖമാരുടെ രാജ്ഞിയുടെ ദിനമാഘോഷിക്കുന്ന ആ സുദിനത്തിൽ (ആഗസ്റ്റ് 2) കുമ്പസാരമെന്ന കൂദാശയുടെ മഹത്വത്തെ പറ്റി പരിശുദ്ധ പിതാവ് വീണ്ടും വീണ്ടും ആ ജനകൂട്ടത്തെ ഓർമിപ്പിച്ചു. "എന്റെ ദേവാലയം പുനർനിർമ്മിക്കുക" എന്ന യേശുവിന്റെ കല്പന അനുസരിച്ച് കൊണ്ട് അസീസ്സി പുണ്യവാളൻ പുനർനിർമ്മിച്ച ദേവാലയങ്ങളിൽ ഒന്നായ 'ലീറ്റിൽ പോർഷൻ' എന്ന ഇടവകയുടെ സമർപ്പണത്തിന്റെ ദിനഘോഷ വേളയിൽ കരുണയുടെ പാതയിൽ നമ്മൾ ചേർന്നു നിൽക്കണമെന്നും ദിവ്യകാരുണ്യം സ്വീകരിച്ച് ദൈവത്തോട് അടുക്കണമെന്നും വിശ്വാസികളോട് ആഹ്വാനം ചെയ്തു. ക്രിസ്തുവിൽ നിത്യസംരക്ഷണം ലഭിക്കേണ്ടതിലേക്കായി "ജീവന്റെ അപ്പം'' സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം പരിശുദ്ധ പിതാവ് എടുത്തു പറഞ്ഞു. അഞ്ചപ്പവും രണ്ടു മീനും കൊണ്ട് ആയിരങ്ങളെ തീറ്റി പോറ്റിയ ദൈവസ്നേഹത്തെ പറ്റി ഓർമിപ്പിച്ചു കൊണ്ട് പരിശുദ്ധ പിതാവ് പറഞ്ഞു : അന്നു ഗലീലിയോ തീരത്തു കൂടിയ ജന കുട്ടം അപ്പത്തിന്റെ രുചിയിൽ ദായകന്റെ പങ്ക് വിസ്മരിച്ചു. ഈ ആത്മീയ അന്ധത നിങ്ങൾ മനസ്സിലാക്കണം. "ദൈവം ദായകനും ജീവനുള്ള അപ്പവുമാകുന്നു." ദൈവം നമുക്ക് വേണ്ടി കരുതിയിരിക്കുന്ന അപ്പം ഒരിക്കലും കെട്ടുപോകുകയില്ല. അത് ജീവിനുള്ള അപ്പമാകുന്നു. അത് നിത്യജീവൻ നൽകുന്നു. പരിശുദ്ധ പിതാവ് പറഞ്ഞു. " നീങ്ങൾ മോചനം നേടുക ! ദൈവത്തെ കണ്ടറിയുക." "ശരീരത്തിന് ഭക്ഷണം ആവശ്യം തന്നെയാണ്. എന്നാൽ അതിനേക്കൾ തീവ്രമായി അഭിലഷിക്കേണ്ടത് നിത്യജീവിതമാണ്. ദൈനംദിനമായി നമ്മൾ നെറ്റിയിലെ വീയർപ്പ് ചീന്തി നേടേണ്ട ഭക്ഷണം നമ്മൾ നേടുക തന്നെ വേണം. സുഖദുഃഖസമ്മിശ്രമായ ഇഹലോകജീവിതം അന്തിമമായി ദൈവ സമക്ഷത്തിലേക്ക് നമ്മെ നയിക്കുമെന്ന് ഓർത്തിരിക്കുക! ആ ഓർമ്മ നമ്മുടെ ജീവിതത്തെ പ്രകാശഭരിതമാക്കുന്നു." നിത്യ ജീവിതത്തിലേക്കുള്ള നമ്മുടെ യാത്രയിൽ പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചു കൊണ്ട് മാർപാപ്പ സെന്റ് പീറ്റ ർ സ്ക്വയറിൽ ഒത്തുകൂടിയ ജനക്കൂട്ടത്തെ അനുഗ്രഹിച്ചു.
Image: /content_image/News/News-2015-08-03-06:28:39.jpg
Keywords: Confession, Pope Francis, Pravachaka sabdam
Content:
148
Category: 17
Sub Category:
Heading: കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെ വീണ് ശരീരം തളർന്നു പോയ ഈ കുടുംബനാഥനെയും കുടുംബത്തെയും നമുക്ക് സഹായിക്കാം.
Content: കൊല്ലം രൂപതയിലെ കരിത്തുറ ഇടവകാംഗമായ സൈമൺ ഒരു ഫാക്ടറി തൊഴിലാളിയായിരുന്നു. തന്റെജോലിയിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ഭാര്യയേയും സ്കൂളിൽ പഠിക്കുന്ന രണ്ടു മക്കളേയും പരിപാലിച്ചു പോന്നിരുന്നു. ഏഴുമാസം മുൻപ് സൈമണിന്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്ന ദുരന്തം ആ കുടുബത്തെ ആകെ തളർത്തിക്കളഞ്ഞു. ഒരു ബഹുനില കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ നിന്നും താഴേയ്ക്ക് വീണ അദ്ദേഹത്തെ അതീവഗുരുതരമായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരുപാടു ചികിൽസകൾ നടത്തി. ഇപ്പോഴും ആശുപത്രിയിൽത്തന്നെ കഴിയുന്ന അദ്ദേഹത്തിന്റെ ശരീരത്തിന്റെഅരഭാഗത്തുനിന്നും താഴേക്ക് തളർന്നുകിടക്കുകയാണ്. നിർധനരായ ഈ കുടുംബാംഗങ്ങൾ ഇന്ന് അവരുടെ നിത്യചിലവിനായും ചികിൽസക്കായും മറ്റുള്ളവരുടെ മുൻപിൽ കൈകൾ നീട്ടുകയാണ്. സൈമണീന്റെ ഭാര്യ ജാക്വിലിൻ സദാ സമയവും അദ്ദേഹത്തെ ശുശ്രൂഷിക്കുവാനായി ആശുപത്രിയിൽതന്നെ കഴിയുന്നതിനാൽ മക്കൾ രണ്ടുപേരും മറ്റുബന്ധുക്കളുടെ ഭവനങ്ങളിലാണ് താമസിക്കുന്നത്. ജീവിതം വഴിമുട്ടിനിക്കുന്ന ഈ കുടുംബത്തെ യേശുക്രിസ്തുവിന്റെ നാമത്തിൽ സഹായിക്കുവാൻ താല്പര്യം ഉള്ളവർക്കായി സൈമണിന്റെ ഭാര്യ ജാക്വിലിന്റെ CONTACT DETAILS താഴെ കൊടുത്തിരിക്കുന്നു. Name: Jaquline Simon Mobile No: 00919744032997 Account No: 11430100380258 IFSC Code: FDRL0001143
Image: /content_image/Charity/Charity-2015-08-03-09:21:04.jpg
Keywords:
Category: 17
Sub Category:
Heading: കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെ വീണ് ശരീരം തളർന്നു പോയ ഈ കുടുംബനാഥനെയും കുടുംബത്തെയും നമുക്ക് സഹായിക്കാം.
Content: കൊല്ലം രൂപതയിലെ കരിത്തുറ ഇടവകാംഗമായ സൈമൺ ഒരു ഫാക്ടറി തൊഴിലാളിയായിരുന്നു. തന്റെജോലിയിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ഭാര്യയേയും സ്കൂളിൽ പഠിക്കുന്ന രണ്ടു മക്കളേയും പരിപാലിച്ചു പോന്നിരുന്നു. ഏഴുമാസം മുൻപ് സൈമണിന്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്ന ദുരന്തം ആ കുടുബത്തെ ആകെ തളർത്തിക്കളഞ്ഞു. ഒരു ബഹുനില കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ നിന്നും താഴേയ്ക്ക് വീണ അദ്ദേഹത്തെ അതീവഗുരുതരമായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരുപാടു ചികിൽസകൾ നടത്തി. ഇപ്പോഴും ആശുപത്രിയിൽത്തന്നെ കഴിയുന്ന അദ്ദേഹത്തിന്റെ ശരീരത്തിന്റെഅരഭാഗത്തുനിന്നും താഴേക്ക് തളർന്നുകിടക്കുകയാണ്. നിർധനരായ ഈ കുടുംബാംഗങ്ങൾ ഇന്ന് അവരുടെ നിത്യചിലവിനായും ചികിൽസക്കായും മറ്റുള്ളവരുടെ മുൻപിൽ കൈകൾ നീട്ടുകയാണ്. സൈമണീന്റെ ഭാര്യ ജാക്വിലിൻ സദാ സമയവും അദ്ദേഹത്തെ ശുശ്രൂഷിക്കുവാനായി ആശുപത്രിയിൽതന്നെ കഴിയുന്നതിനാൽ മക്കൾ രണ്ടുപേരും മറ്റുബന്ധുക്കളുടെ ഭവനങ്ങളിലാണ് താമസിക്കുന്നത്. ജീവിതം വഴിമുട്ടിനിക്കുന്ന ഈ കുടുംബത്തെ യേശുക്രിസ്തുവിന്റെ നാമത്തിൽ സഹായിക്കുവാൻ താല്പര്യം ഉള്ളവർക്കായി സൈമണിന്റെ ഭാര്യ ജാക്വിലിന്റെ CONTACT DETAILS താഴെ കൊടുത്തിരിക്കുന്നു. Name: Jaquline Simon Mobile No: 00919744032997 Account No: 11430100380258 IFSC Code: FDRL0001143
Image: /content_image/Charity/Charity-2015-08-03-09:21:04.jpg
Keywords:
Content:
149
Category: 17
Sub Category:
Heading: ഭർത്താവ് ഉപേക്ഷിച്ചു പോയ, സ്വന്തമായി ഒരു വീട് പോലുമില്ലാത്ത ഒരു അമ്മയും രണ്ടു മക്കളും നമ്മുടെ മുമ്പിൽ കൈകൾ നീട്ടുന്നു.
Content: കോട്ടപ്പുറം രൂപതയിലെ ഗോതുരുത്ത് ഇടവകാംഗം ആയ ജോൺസിയും രണ്ട് മക്കളും സഹായത്തിനായി നിങ്ങളുടെ മുൻപിൽ കൈകൾ നീട്ടുന്നു. ഭർത്താവ് ഉപേക്ഷിച്ചുപോയ ഈ സ്ത്രീ തന്റെ മക്കളെ വളർത്തുവാൻ നന്നേ പാടുപെടുന്നു. സ്വന്തമായി ഒരു കിടപ്പാടം പോലും ഇല്ലാതിരുന്ന അവസ്ഥയിലാണ് ഭർത്താവ് ജോൺസിയെ ഉപേക്ഷിച്ചു പോകുന്നത്. ആ അവസ്ഥയിൽ തന്റെരണ്ട് മക്കളേയും ചേർത്ത് പിടിച്ച് ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് ജീവിച്ച ജോൺസിയുടെ അവസ്ഥ കണ്ട് മറ്റുള്ളവർ സഹായിച്ചപ്പോൾ അവർക്ക് രണ്ട് സെന്റു ഭൂമി വാങ്ങുവാൻ സാധിച്ചു. ഇനി ആ സ്ഥലത്ത് തനിയ്ക്കും മക്കൾക്കും തലചായ്ക്കുവാൻ ഒരു ചെറിയ ഭവനം പണിയണം. മക്കളെ സ്കൂളിൽ അയച്ചതിനുശേഷം ചെറിയ ജോലികൾ ചെയ്ത ഉപജീവനം കഴിയുന്ന ആ കുടുംബത്തിന്റെ മുമ്പിൽ ഒരു ഭവനം പണിയുക എന്നത് സ്വപ്നം മാത്രമായി അവശേഴിക്കുന്നു. ഈ രണ്ട് സെന്റു ഭൂമിയിൽ ഒരു കുടിൽ കെട്ടിയാണ് ഈ കുടുംബം ഇപ്പോൾ താമസ്സിക്കുന്നത്. മഴവെള്ളം ചോർന്നിറങ്ങുന്ന യാതൊരു സുരക്ഷിതത്വവുമില്ലാത്ത ഭവനത്തിൽ കഴിയുന്ന ഈ കുടുംബത്തെ യേശുക്രിസ്തുവിന്റെ നാമത്തിൽ നമുക്ക് സഹായിക്കാം. Contact Details: Name: Johncy Sebastian Mobile No: 00919645365130 Account No: 67208039480 IFSC Code: SBTR0000153
Image: /content_image/Charity/Charity-2015-08-03-09:23:43.jpg
Keywords:
Category: 17
Sub Category:
Heading: ഭർത്താവ് ഉപേക്ഷിച്ചു പോയ, സ്വന്തമായി ഒരു വീട് പോലുമില്ലാത്ത ഒരു അമ്മയും രണ്ടു മക്കളും നമ്മുടെ മുമ്പിൽ കൈകൾ നീട്ടുന്നു.
Content: കോട്ടപ്പുറം രൂപതയിലെ ഗോതുരുത്ത് ഇടവകാംഗം ആയ ജോൺസിയും രണ്ട് മക്കളും സഹായത്തിനായി നിങ്ങളുടെ മുൻപിൽ കൈകൾ നീട്ടുന്നു. ഭർത്താവ് ഉപേക്ഷിച്ചുപോയ ഈ സ്ത്രീ തന്റെ മക്കളെ വളർത്തുവാൻ നന്നേ പാടുപെടുന്നു. സ്വന്തമായി ഒരു കിടപ്പാടം പോലും ഇല്ലാതിരുന്ന അവസ്ഥയിലാണ് ഭർത്താവ് ജോൺസിയെ ഉപേക്ഷിച്ചു പോകുന്നത്. ആ അവസ്ഥയിൽ തന്റെരണ്ട് മക്കളേയും ചേർത്ത് പിടിച്ച് ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് ജീവിച്ച ജോൺസിയുടെ അവസ്ഥ കണ്ട് മറ്റുള്ളവർ സഹായിച്ചപ്പോൾ അവർക്ക് രണ്ട് സെന്റു ഭൂമി വാങ്ങുവാൻ സാധിച്ചു. ഇനി ആ സ്ഥലത്ത് തനിയ്ക്കും മക്കൾക്കും തലചായ്ക്കുവാൻ ഒരു ചെറിയ ഭവനം പണിയണം. മക്കളെ സ്കൂളിൽ അയച്ചതിനുശേഷം ചെറിയ ജോലികൾ ചെയ്ത ഉപജീവനം കഴിയുന്ന ആ കുടുംബത്തിന്റെ മുമ്പിൽ ഒരു ഭവനം പണിയുക എന്നത് സ്വപ്നം മാത്രമായി അവശേഴിക്കുന്നു. ഈ രണ്ട് സെന്റു ഭൂമിയിൽ ഒരു കുടിൽ കെട്ടിയാണ് ഈ കുടുംബം ഇപ്പോൾ താമസ്സിക്കുന്നത്. മഴവെള്ളം ചോർന്നിറങ്ങുന്ന യാതൊരു സുരക്ഷിതത്വവുമില്ലാത്ത ഭവനത്തിൽ കഴിയുന്ന ഈ കുടുംബത്തെ യേശുക്രിസ്തുവിന്റെ നാമത്തിൽ നമുക്ക് സഹായിക്കാം. Contact Details: Name: Johncy Sebastian Mobile No: 00919645365130 Account No: 67208039480 IFSC Code: SBTR0000153
Image: /content_image/Charity/Charity-2015-08-03-09:23:43.jpg
Keywords:
Content:
150
Category: 17
Sub Category:
Heading: ക്യാൻസർ രോഗം പിടിപെട്ട മകനെ ചികിത്സിക്കാനായി കഷ്ടപ്പെടുന്ന ഈ പിതാവിനെ നമുക്ക് സഹായിക്കാം.
Content: കൊല്ലം രൂപതയിലെ കരിത്തുറ ഇടവകാംഗമായ BASIL GALIO എന്ന കുടുംബനാഥൻ തൻറെ മകൻറെ ചികിത്സക്കായി നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. സ്വന്തമായി ഭവനം ഇല്ലാതെ വാടകവീട്ടിൽ താമസ്സിക്കുന്ന തൻറെ കുടുംബത്തെ വളരെ തുച്ഛമായ ശമ്പളം മാത്രമുള്ള ജോലിയിലൂടെ സംരക്ഷിച്ചുവരികയായിരുന്നു. 2012 ഫെബ്രുവരിയിൽ അദ്ദേഹത്തിൻറെ മകൻ സാജൻ ഗാലിയോയ്ക്ക് ക്യാൻസർ രോഗം പിടിപെടുകയും ചികിത്സക്കായി ഒരുപാടു പണം ചെലവിടുകയും ചെയ്തു. കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിലും കോട്ടയത്തെ കാരിത്താസ് ആശുപതിയിലുമായി ചികിൽസയിലായിരുന്ന സാജൻ ഗാലിയോ 2015 മെയ് മാസം മുതൽ ലേക്ഷോർ ആശുപത്രിയിൽ അഡ്മിറ്റായി ചികിൽസയിലാണ്. തൻറെ മകൻറെ ചികിത്സിക്കാനായി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഈ പിതാവിനെയും കുടുംബത്തേയും നമുക്ക് സഹായിക്കാം. ദിവസേന ഡയാലിസ്സിസ്സിനും മറ്റ് ചികിൽസകൾക്കുമായി ഭാരിച്ച തുക തന്നെ മുടക്കേണ്ടതായി വരുന്നു. മറ്റ് വരുമാന മാർഗ്ഗങ്ങളൊന്നും ഇല്ലാത്ത ഈ കുടുംബം മറ്റുള്ളവരുടെ സഹായം കൊണ്ട് മാത്രം ആണ് ഇത്രയും നാൾ തള്ളി നീക്കിയത്. Contact Details: Name: Basil Galio Mobile No: 00919895495902 Account No: 20008507489 IFSC Code: SBIN0000903
Image: /content_image/Charity/Charity-2015-08-03-09:26:23.jpg
Keywords:
Category: 17
Sub Category:
Heading: ക്യാൻസർ രോഗം പിടിപെട്ട മകനെ ചികിത്സിക്കാനായി കഷ്ടപ്പെടുന്ന ഈ പിതാവിനെ നമുക്ക് സഹായിക്കാം.
Content: കൊല്ലം രൂപതയിലെ കരിത്തുറ ഇടവകാംഗമായ BASIL GALIO എന്ന കുടുംബനാഥൻ തൻറെ മകൻറെ ചികിത്സക്കായി നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. സ്വന്തമായി ഭവനം ഇല്ലാതെ വാടകവീട്ടിൽ താമസ്സിക്കുന്ന തൻറെ കുടുംബത്തെ വളരെ തുച്ഛമായ ശമ്പളം മാത്രമുള്ള ജോലിയിലൂടെ സംരക്ഷിച്ചുവരികയായിരുന്നു. 2012 ഫെബ്രുവരിയിൽ അദ്ദേഹത്തിൻറെ മകൻ സാജൻ ഗാലിയോയ്ക്ക് ക്യാൻസർ രോഗം പിടിപെടുകയും ചികിത്സക്കായി ഒരുപാടു പണം ചെലവിടുകയും ചെയ്തു. കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിലും കോട്ടയത്തെ കാരിത്താസ് ആശുപതിയിലുമായി ചികിൽസയിലായിരുന്ന സാജൻ ഗാലിയോ 2015 മെയ് മാസം മുതൽ ലേക്ഷോർ ആശുപത്രിയിൽ അഡ്മിറ്റായി ചികിൽസയിലാണ്. തൻറെ മകൻറെ ചികിത്സിക്കാനായി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഈ പിതാവിനെയും കുടുംബത്തേയും നമുക്ക് സഹായിക്കാം. ദിവസേന ഡയാലിസ്സിസ്സിനും മറ്റ് ചികിൽസകൾക്കുമായി ഭാരിച്ച തുക തന്നെ മുടക്കേണ്ടതായി വരുന്നു. മറ്റ് വരുമാന മാർഗ്ഗങ്ങളൊന്നും ഇല്ലാത്ത ഈ കുടുംബം മറ്റുള്ളവരുടെ സഹായം കൊണ്ട് മാത്രം ആണ് ഇത്രയും നാൾ തള്ളി നീക്കിയത്. Contact Details: Name: Basil Galio Mobile No: 00919895495902 Account No: 20008507489 IFSC Code: SBIN0000903
Image: /content_image/Charity/Charity-2015-08-03-09:26:23.jpg
Keywords:
Content:
151
Category: 1
Sub Category:
Heading: ക്രിസ്തുവിന്റെ വചനത്തെ മറക്കാതെയുള്ള കുടുബ പ്രശ്ന പരിഹാരം: സിനഡിന്റെ ചിന്താവിഷയത്തെ പറ്റി കർദ്ദിനാൾ മുളളർ
Content: ഒക്ടോബറിൽ നടക്കാനിരിക്കുന്ന കുടുബസംബന്ധിയായ സിനഡിൽ കുടുബ പ്രശ്നങ്ങൾക്ക് സമൂഹത്തിലൂന്നിയ പരിഹാരങ്ങൾ കണ്ടുപിടിക്കേണ്ടതുണ്ടെന്നും അത് ക്രിസ്തുവിന്റെ വചനത്തെയും സഭയേയും വിസ്മരിച്ചുകൊണ്ടുള്ളതാകരുതെന്നും പരിശുദ്ധ പിതാവ് അഭിപ്രായപ്പെട്ടതിനെ പറ്റി കർഡിനാൾ ജെർഹാർഡ് ലുഡ് വിഗ് മുളളർ പറഞ്ഞു: "അത് സഭയുടെ പുതിയ വിമോചന ദൗത്യമാണ്." ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രീക ലേഖനങ്ങളെയും അദ്ദേഹത്തിന്റെ ലാറ്റിൻ അമേരിക്കൻ സന്ദർശനത്തെയും പുകഴ്ത്തികൊണ്ട് വിശ്വാസ സമൂഹത്തിന്റെ പ്രീഫെക്ട് ആയ കർഡിനാൾ മുള്ളർ തനിക്ക് മാർപാപ്പയോടുള്ള വിധേയത്വം ജീവിതത്തിൽ ഉടനീളം കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു. "വിവാഹവും കുടുബവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് വളരെ കൂടുതൽ പ്രാധാന്യമുള്ള ഒരു കാലഘട്ടമാണിത്. വിവാഹത്തിന്റെ വിപുലമായ അര്‍ത്ഥതലങ്ങൾ യുവജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുവാനുള്ള ബാധ്യത സഭയ്ക്കുണ്ട്. സഭയും കുടുംബവുമായി ഒരു പുതു സമന്വയത്തിന് സമയമായിരിക്കുന്നു; സഭയുടെയും സമൂഹത്തിന്റെയും ഭാവിയിലെ പ്രധാന ഘടകം കുടുബമാണെന്ന് നാം തിരിച്ചറിയണം" കർഡിനാൾ മുള്ളർ അഭിപ്രായപ്പെട്ടു. സമൂഹത്തിനും മനുഷ്യരാശിക്കു മുഴുവനായും പ്രയോജനം ചെയ്യുന്ന ഒരു വിമോചന ദൈവശാസ്ത്രത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ട്. താനും പെറുവിലെ ദൈവശാസ്ത്രജ്ഞൻ Gustavo Gutierrez - ഉം ചേർന്ന് രചിച്ച് മാർപാപ്പ ആമുഖം എഴുതിയ പുസ്തകം ആ ദിശയിലേക്കുള്ള ഒരു ചുവടുവെയ്പ്പാണെന്ന് കർഡിനാൾ മുള്ളർ അറിയിച്ചു. വിശ്വാസ സമൂഹത്തിന്റെ അദ്ധ്യക്ഷനായ കർഡിനാൾ മുള്ളർ മാർപാപ്പയുടെ ഓഫീസിനെ ദൈവശാസ്ത്രപരമായി പുന:സംഘടിപ്പിക്കേണ്ടത് എന്ന സ്വന്തം അഭിപ്രായത്തെ പറ്റി ഇങ്ങനെ പറഞ്ഞു : "പരിശുദ്ധ പിതാവിനു വേണ്ടി വിശ്വസത്തിനും ധാർമ്മികതയ്ക്കും ഉതകുന്ന ദൈവശാസ്ത്രം രൂപപ്പെടുത്തുക എന്നുള്ളതാണ് വിശ്വാസ സമൂഹത്തിന്റെ ( Congregation for the Doctrine of the Faith) കർത്തവ്യം. തങ്ങളുടെ ഓഫീസ് വിശ്വാസ സംബന്ധമായ രേഖകൾ തെയ്യാറാക്കാൻ മാർപാപ്പയെ സഹായിക്കുന്നു." മാർപാപ്പയോടുള്ള വിധേയത്വം അദ്ദേഹം വീണ്ടും എടുത്തു പറഞ്ഞു. മാർപാപ്പയുടെ 'പരിസ്ഥിതി ലേഖനം' സംബന്ധിയായി , അത് ഒരു സാമൂഹ്യ ലേഖനമാണെന്നും പരിശുദ്ധ പിതാവിനോട് പ്രസ്തുത ലേഖനത്തിന്റെ പേരിൽ നന്ദി പ്രകടിപ്പിക്കുന്നുവെന്നും കർഡിനാൾ പറഞ്ഞു. ഇടതു പക്ഷ ചിന്താഗതിയുള്ളവരുമായി സഭ നടത്തുന്ന ആശയ വിനിമയം പരിശുദ്ധ പിതാവിന്റെ പ്രോൽസാഹനത്തിന്റെ പിൻബലത്തിലാണെന്നും അത് ക്ഷമയോടെയും എന്നാൽ തീവ്രമായും തുടരാൻ പിതാവ് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു. പാരമ്പര്യവാദികളിലെ തീവ്ര വിഭാഗവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യമായ ഒരു വിശ്വാസമാർഗ്ഗരേഖ രൂപീകരണ ഘട്ടത്തിലാണെന്നും. കർഡിനാൾ മുള്ളർ അറിയിച്ചു. ബോസ്നിയയിലെ മെജ്യഗോറിയിലെ(Medjugorje) പരിശുദ്ധമാതാവിന്റെ പ്രത്യക്ഷീകരണത്തെക്കുറിച്ച് കർഡിനാൾ കാമില്ലോ റൂണി അദ്ധ്യക്ഷനായ കമ്മീഷൻ പഠനം നടത്തിവരികയാണെന്നും അതിന്റെ രേഖകൾ വിശ്വാസ സമൂഹം പരിശോധിച്ച് തീരുമാനങ്ങൾ എടുക്കാൻ പരിശുദ്ധ പിതാവിനെ സഹായിക്കുമെന്നും കാർഡിനൾ മുളളർ മാദ്ധ്യമങ്ങളെ അറിയിച്ചു. US - ൽ സന്യാസിനീ സമൂഹത്തിന്റെ നേതൃത്വ കോൺഫ്രസിൽ ( LCWR - Leadership Conference of Women Religious) മാർപാപ്പയുടെ സന്ദർശനം അനുകൂലമായ ചലനമുണ്ടാക്കിയതായും കർഡിനാൾ മുളളർ വെളിപ്പെടുത്തി. (Vatican Insider)
Image: /content_image/News/News-2015-08-04-09:22:11.jpg
Keywords:
Category: 1
Sub Category:
Heading: ക്രിസ്തുവിന്റെ വചനത്തെ മറക്കാതെയുള്ള കുടുബ പ്രശ്ന പരിഹാരം: സിനഡിന്റെ ചിന്താവിഷയത്തെ പറ്റി കർദ്ദിനാൾ മുളളർ
Content: ഒക്ടോബറിൽ നടക്കാനിരിക്കുന്ന കുടുബസംബന്ധിയായ സിനഡിൽ കുടുബ പ്രശ്നങ്ങൾക്ക് സമൂഹത്തിലൂന്നിയ പരിഹാരങ്ങൾ കണ്ടുപിടിക്കേണ്ടതുണ്ടെന്നും അത് ക്രിസ്തുവിന്റെ വചനത്തെയും സഭയേയും വിസ്മരിച്ചുകൊണ്ടുള്ളതാകരുതെന്നും പരിശുദ്ധ പിതാവ് അഭിപ്രായപ്പെട്ടതിനെ പറ്റി കർഡിനാൾ ജെർഹാർഡ് ലുഡ് വിഗ് മുളളർ പറഞ്ഞു: "അത് സഭയുടെ പുതിയ വിമോചന ദൗത്യമാണ്." ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രീക ലേഖനങ്ങളെയും അദ്ദേഹത്തിന്റെ ലാറ്റിൻ അമേരിക്കൻ സന്ദർശനത്തെയും പുകഴ്ത്തികൊണ്ട് വിശ്വാസ സമൂഹത്തിന്റെ പ്രീഫെക്ട് ആയ കർഡിനാൾ മുള്ളർ തനിക്ക് മാർപാപ്പയോടുള്ള വിധേയത്വം ജീവിതത്തിൽ ഉടനീളം കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു. "വിവാഹവും കുടുബവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് വളരെ കൂടുതൽ പ്രാധാന്യമുള്ള ഒരു കാലഘട്ടമാണിത്. വിവാഹത്തിന്റെ വിപുലമായ അര്‍ത്ഥതലങ്ങൾ യുവജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുവാനുള്ള ബാധ്യത സഭയ്ക്കുണ്ട്. സഭയും കുടുംബവുമായി ഒരു പുതു സമന്വയത്തിന് സമയമായിരിക്കുന്നു; സഭയുടെയും സമൂഹത്തിന്റെയും ഭാവിയിലെ പ്രധാന ഘടകം കുടുബമാണെന്ന് നാം തിരിച്ചറിയണം" കർഡിനാൾ മുള്ളർ അഭിപ്രായപ്പെട്ടു. സമൂഹത്തിനും മനുഷ്യരാശിക്കു മുഴുവനായും പ്രയോജനം ചെയ്യുന്ന ഒരു വിമോചന ദൈവശാസ്ത്രത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ട്. താനും പെറുവിലെ ദൈവശാസ്ത്രജ്ഞൻ Gustavo Gutierrez - ഉം ചേർന്ന് രചിച്ച് മാർപാപ്പ ആമുഖം എഴുതിയ പുസ്തകം ആ ദിശയിലേക്കുള്ള ഒരു ചുവടുവെയ്പ്പാണെന്ന് കർഡിനാൾ മുള്ളർ അറിയിച്ചു. വിശ്വാസ സമൂഹത്തിന്റെ അദ്ധ്യക്ഷനായ കർഡിനാൾ മുള്ളർ മാർപാപ്പയുടെ ഓഫീസിനെ ദൈവശാസ്ത്രപരമായി പുന:സംഘടിപ്പിക്കേണ്ടത് എന്ന സ്വന്തം അഭിപ്രായത്തെ പറ്റി ഇങ്ങനെ പറഞ്ഞു : "പരിശുദ്ധ പിതാവിനു വേണ്ടി വിശ്വസത്തിനും ധാർമ്മികതയ്ക്കും ഉതകുന്ന ദൈവശാസ്ത്രം രൂപപ്പെടുത്തുക എന്നുള്ളതാണ് വിശ്വാസ സമൂഹത്തിന്റെ ( Congregation for the Doctrine of the Faith) കർത്തവ്യം. തങ്ങളുടെ ഓഫീസ് വിശ്വാസ സംബന്ധമായ രേഖകൾ തെയ്യാറാക്കാൻ മാർപാപ്പയെ സഹായിക്കുന്നു." മാർപാപ്പയോടുള്ള വിധേയത്വം അദ്ദേഹം വീണ്ടും എടുത്തു പറഞ്ഞു. മാർപാപ്പയുടെ 'പരിസ്ഥിതി ലേഖനം' സംബന്ധിയായി , അത് ഒരു സാമൂഹ്യ ലേഖനമാണെന്നും പരിശുദ്ധ പിതാവിനോട് പ്രസ്തുത ലേഖനത്തിന്റെ പേരിൽ നന്ദി പ്രകടിപ്പിക്കുന്നുവെന്നും കർഡിനാൾ പറഞ്ഞു. ഇടതു പക്ഷ ചിന്താഗതിയുള്ളവരുമായി സഭ നടത്തുന്ന ആശയ വിനിമയം പരിശുദ്ധ പിതാവിന്റെ പ്രോൽസാഹനത്തിന്റെ പിൻബലത്തിലാണെന്നും അത് ക്ഷമയോടെയും എന്നാൽ തീവ്രമായും തുടരാൻ പിതാവ് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു. പാരമ്പര്യവാദികളിലെ തീവ്ര വിഭാഗവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യമായ ഒരു വിശ്വാസമാർഗ്ഗരേഖ രൂപീകരണ ഘട്ടത്തിലാണെന്നും. കർഡിനാൾ മുള്ളർ അറിയിച്ചു. ബോസ്നിയയിലെ മെജ്യഗോറിയിലെ(Medjugorje) പരിശുദ്ധമാതാവിന്റെ പ്രത്യക്ഷീകരണത്തെക്കുറിച്ച് കർഡിനാൾ കാമില്ലോ റൂണി അദ്ധ്യക്ഷനായ കമ്മീഷൻ പഠനം നടത്തിവരികയാണെന്നും അതിന്റെ രേഖകൾ വിശ്വാസ സമൂഹം പരിശോധിച്ച് തീരുമാനങ്ങൾ എടുക്കാൻ പരിശുദ്ധ പിതാവിനെ സഹായിക്കുമെന്നും കാർഡിനൾ മുളളർ മാദ്ധ്യമങ്ങളെ അറിയിച്ചു. US - ൽ സന്യാസിനീ സമൂഹത്തിന്റെ നേതൃത്വ കോൺഫ്രസിൽ ( LCWR - Leadership Conference of Women Religious) മാർപാപ്പയുടെ സന്ദർശനം അനുകൂലമായ ചലനമുണ്ടാക്കിയതായും കർഡിനാൾ മുളളർ വെളിപ്പെടുത്തി. (Vatican Insider)
Image: /content_image/News/News-2015-08-04-09:22:11.jpg
Keywords:
Content:
152
Category: 13
Sub Category:
Heading: ഒരു മനുഷ്യന് സമ്പന്നനാകാം. നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നതിനായി ദൈവം അത് അവന് നല്കുന്നതാണ് : എൻറിക് ഷോയുടെ നാമകരണത്തെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ
Content: ആർജെന്റീനയിലെ ബിസിനസ്സ്കാരനായിരുന്ന എൻറിക് ഷോയുടെ നാമകരനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നതായി സി.എന്‍.എ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഫ്രാന്സി്സ് മാർപാപ്പ ബ്യൂണസ് അയേഴ്സിലെ ആർച്ച് ബിഷപ്പ് ആയിരുന്ന സമയത്താണ് നാമകരണത്തിനുള്ള നടപടികൾ ആ രംഭിച്ചത്. തന്റെ ഈ അധികാര പരിധിയിൽ നിന്നുകൊണ്ട് അദ്ദേഹമാണ് ഈ നാമകരണ നടപടികള്‍ തുടങ്ങുന്നതിന് റോമിനോടാവശ്യപ്പെട്ടത്. ആർച്ച് ബിഷപ്പ് മാരിയോ പോളിയുടെ കീഴിൽ 2013-ൽ ആണ് അതിരൂപതാ തലത്തിലുള്ള നാമകരണ നടപടികൾ പൂർത്തിയായത്. അതിനുശേഷം ‘വിശുദ്ധരെ പ്രഖ്യാപിക്കുന്ന സമിതിയുടെ’ പരിഗണനക്കായി വിടുകയും ഈ വർഷം സമിതി അതിനു നിയമപരമായ സാധുത നല്കു കയും ചെയ്തു. മാർച്ചിൽ Mexican TV station Televisa ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഫ്രാൻസിസ് പാപ്പ ഇപ്രകാരം പറഞ്ഞു “എനിക്ക് ധനികരായ മനുഷ്യരെ അറിയാം, ഞാന്‍ ആർജെന്റീനയിലെ ഈ ധനികനായ കച്ചവടക്കാരനെ വിശുദ്ധനാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. എൻറിക് ഷോ ധനികനായിരുന്നു, പക്ഷെ വിശുദ്ധത ഉള്ളവനായിരുന്നു. ഒരു മനുഷ്യന് സമ്പന്നനാകാം. നല്ല രീതിയില്കൈനകാര്യം ചെയ്യുന്നതിനായി ദൈവം അത് അവന് നല്കു്ന്നതാണ്. എൻറിക് ഷോ തന്റെയ സമ്പത്ത് നല്ല രീതിയില്കൈ കാര്യം ചെയ്തു. പൈതൃകമായി തുടർന്നു വന്ന രീതിയിലല്ല മറിച്ച് സഹായം ആവശ്യമുള്ളവരെ സഹായിക്കുവാനുള്ള മനോഭാവം ഉയർത്തി പ്പിടിച്ചുകൊണ്ടാണ്.” ഷോയെ വിശുദ്ധനാക്കുന്നതിനുള്ള നടപടികള്‍ റോമിൽ പോസ്റ്റുലേറ്റർ സില്വിളയ കൊറീലെ യുടെ കീഴിൽ പുരോഗമിക്കുകയാണ്, കൊറീലെ ഇപ്പോള്‍ റിപ്പോര്ട്ടിം ഗ് കമ്മിറ്റിക്കു വേണ്ടി, സാക്ഷ്യം വഹിക്കുന്നവരെയും, അവരുടെ സാക്ഷ്യംങ്ങളും കൂടാതെ ഷായുടെ ജീവിതത്തിലെ പ്രധാന മൂഹൂർത്തങ്ങള്‍, ജീവിത മൂല്യങ്ങള്‍, എഴുത്തുകള്‍. എന്നിവയെപ്പറ്റിയുള്ള വിശദമായ റിപ്പോർട്ട് തയ്യാറാക്കി വരികയാണ്. 1921-ല്‍ ആണ് ഷോ ജനിച്ചത്, ചെറുപ്പത്തില്‍ തന്നെ നാവിക സേനയിൽ ചേർന്നു . രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് അദ്ദേഹം തന്റെ കച്ചവടം ആരംഭിക്കുന്നത്. 1952-ല്‍ അദ്ദേഹം ‘ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് ബിസിനസ്സ് എക്സിക്യുട്ടീവ്സ്’ എന്ന സഘടന സ്ഥാപിച്ചു. ഇതു കൂടാതെ ‘കത്തോലിക്ക് യുണിവേഴ്സിറ്റി’, ‘ക്രിസ്ത്യന്‍ ഫമിലിയർ മൂവ്മെന്റ്’ എന്നിവയുടെ സ്ഥാപകരിൽ ഇദ്ദേഹവും പെടുന്നു. ഇതുനു പുറമേ ‘ആർജെന്റീനയിലെ കത്തോലിക്ക് ആക്ഷന്റെ അദ്ധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. 1955-ല്‍, ജുവാന്പെ റോണ്സിടന്റെ ഭരണത്തിന്റെ ആദ്യ കാലഘട്ടത്തിലുണ്ടായ കത്തോലിക്കർക്കെതിരായ നീക്കങ്ങളുടെ ഒരിരയായി തീർന്നിട്ടുണ്ട്. അറസ്റ്റിനു ശേഷവും അദ്ദേഹം പരോപകാര തൽപരനായിരുന്നു. തനിക്ക് വേണ്ടി കുടുംബത്തില്‍ നിന്നു കൊണ്ടുവന്ന ഭക്ഷണവും, കിടക്കയും മറ്റും അദ്ദേഹം തന്റെ സഹ തടവുകാർക്ക് ദാനം ചെയ്യുമായിരുന്നു. ഷോ ആരംഭിച്ച ‘ക്ഷേമ പദ്ധതി’, ‘ആരോഗ്യ സംരക്ഷണ പദ്ധതി’ എന്നിവ വഴി ഏതാണ്ട് 3,400 ഓളം തൊഴിലാളികള്‍ക്ക് വൈദ്യ സഹായം, രോഗാവസ്ഥയിലുള്ള സാമ്പത്തിക സഹായം, വിവാഹം, ജനനം, മരണം തുടങ്ങിയ അവസരങ്ങളിലുള്ള വായ്പകള്‍ എന്നിവ ഏർപ്പെടുത്തി. 1961-ല്‍ ഷോ തന്റെ ബിസിനസ്സ് സ്ഥാപനങ്ങള്‍ ഒരു അമേരിക്കൻ ട്രസ്റ്റ്‌ഫണ്ടിനു വില്ക്കു കയും അവർ ഏതാണ്ട് 1,200 ഓളം തൊഴിലാളികളെ പിരിച്ചുവിടുന്നതിന് തീരുമാനിക്കുകയും ചെയ്തു. ഇതിനോടകം തന്നെ ഷോ ക്യാൻസർ എന്ന രോഗത്തിന്റെ പിടിയിലമർന്നിരുന്നു. ഇത് അടുത്ത വർഷം അദ്ദേഹത്തിന്റെ് മരണത്തിന് കാരണമായി. എന്നിരുന്നാലും കമ്പനി അടച്ചിടുന്നതിനെതിരെയും, നിർത്തലാക്കിയ തൊഴിലാളി ക്ഷേമ പദ്ധതികൾ തിരിച്ചു കൊണ്ടുവരുന്നതിനും അദ്ദേഹം തന്റെ മരണം വരെ പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ പെണ്മക്കളില്‍ ഒരാളായ സാറ ഷോ സി.എന്‍.എ യോടു പറഞ്ഞു, തന്റെ പിതാവിനെ കുറിച്ച് അവർ ഏറ്റവും അധികം ഓർത്തിരിക്കുന്നത് “പിതാവ് വിട്ടിലേക്ക് വരുമ്പോള്‍ ഞങ്ങള്‍ ഒരുപാട് ആനന്ദിച്ചിരുന്നു. ചൂളമടിച്ചു കൊണ്ടായിരുക്കും അദ്ദേഹം വീടിലേക്ക് വരിക..ഞങ്ങള്‍ കുട്ടികള്‍ ഓടി പിതാവിന്റെം അടുത്തെത്തും. അദ്ദേഹം വരുമ്പോള്‍ കുടുംബത്തിലെ അന്തരീക്ഷം പാടെ മാറും. ജോലി കഴിള്ള അദ്ദേഹത്തിന്റെ തരിച്ചു വരവ് ഞങ്ങള്‍ക്കെല്ലാം ഒരാഘോഷം പോലെയായിരുന്നു. തന്റെ കുടുംബജീവിതം അദ്ദേഹം ശരിക്കും ആഘോഷിച്ചിരുന്നു” “അദ്ദേഹത്തിനോരുപക്ഷേ പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാം, പക്ഷെ അതൊരിക്കലും ഞങ്ങളെ കാണിച്ചിരുന്നില്ല. തന്റെ നോട്ടത്തിലോ സംസരത്തിലോ അതൊരിക്കലും പ്രതിഫലിപ്പിച്ചിരുന്നില്ല. അമ്മയോടു ഒരുപക്ഷെ എല്ലാം പറയുമായിരിക്കാം. പക്ഷെ കുട്ടികളായ ഞങ്ങള്‍ അദ്ദേഹത്തെ എപ്പോഴും സന്തോഷവാനായിട്ടേ കണ്ടിട്ടുള്ളു” അവര്‍ കൂട്ടി ചേർത്തു. നിരവധി ആള്ക്കാർ തന്നോട് പറഞ്ഞിട്ടുണ്ട് തന്റെ പിതാവ് സുഹൃത്തുക്കളുടെ അത്താഴ വിരുന്നിനുള്ള കഷണങ്ങൾ പലപ്പോഴും നിരസിക്കുമായിരുന്നു എന്ന്‍. അതിന് കാരണമായി അദ്ദേഹം പറഞ്ഞിരുന്നത് "ഒരു പ്രധാനപ്പെട്ട കാര്യം തനിക്ക് ചെയ്യാനുണ്ട്" എന്നാണ്. എന്നാല്‍ ഈ പ്രധാനപ്പെട്ട കാര്യം വീട്ടില്‍ നേരത്തേ വന്ന് തങ്ങളോടൊപ്പമുള്ള അത്താഴം കഴിക്കലായിരുന്നു എന്ന്അവർ കൂട്ടിച്ചേർത്തു. കുടുംബത്തിലെ ഭക്തിപരമായ കാര്യങ്ങളിലൊന്ന്‍ പതിവായുള്ള ജപമാലയായിരുന്നു. “അദ്ദേഹം ഞങ്ങളെ കൊന്തയെത്തിക്കുന്നതിനും, ഞങ്ങളുടെ അപേക്ഷകൾ ഉച്ചത്തിൽ ദൈവത്തിന് സമർപ്പിക്കുന്നതിനും പഠിപ്പിച്ചു..കുര്‍ബ്ബാനക്ക് നേരത്തെ എത്തുന്നതിനായി ഞങ്ങള്പതള്ളിയിലേക്ക് നേരത്തെതന്നെ നടക്കുമായിരുന്നു” “വി. കുര്ബ്ബാ ന സ്വീകരണത്തിനുശേഷം അദ്ദേഹം ഞങ്ങളെ മാറോടു ചേർ ത്തു പിടിച്ച് ‘അനിമാ ക്രിസ്റ്റി’ ചോല്ലുമായിരുന്നു. അത് വളരെ മനോഹരമായിരുന്നു, വി. കുര്ബ്ബാ ന സ്വീകരണത്തിനുശേഷം അദ്ദേഹം ഞങ്ങളെ കൊണ്ട് നന്ദി പ്രകാശനം ചൊല്ലിപ്പിച്ചിരുന്നത് പലരും ഇന്നും ഓർക്കുന്നു” ഷോയുടെ ബിസിനസ് ലോകത്തിനിടക്കുള്ള ക്രൈസ്തവ ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോള്‍, തന്റെ നാവികസേന ജീവിതത്തിലുൾപ്പെടെയുള്ള സഹപ്രവർത്തകരോട് വളരെ നല്ല ബന്ധങ്ങൾ അദ്ദേഹം സൂക്ഷിച്ചിരുന്നു. “അവര്‍ അദ്ദേഹത്തെ വളരെ നന്നായി ഇപ്പോഴും ഓർക്കുന്നു. അവരെ ആകർഷിച്ച ഘടകം എന്തെന്നാൽ അദ്ദേഹം വളരെ ശാന്തനായിരുന്നെങ്കിലും തന്റെ പ്രവർത്തികളിലും തന്റെ വിശ്വാസത്തിലും അദ്ദേഹം അടിയുറച്ചു നിന്നിരുന്നു” ഒരു ബിസിനസ്കാരനും ‘ക്രിസ്ത്യന്‍ അസ്സോസിയേഷൻ ഓഫ് ബിസിനസ്സ് എക്സിക്യുട്ടീവ്’ അംഗവും ആയിരുന്നു Fernán de Elizalde നാമകരണ പദ്ധതിയിലെ വൈസ് പോസ്റ്റുലേറ്റര്‍ ആണ്. അദ്ദേഹം സി.എന്‍.എ യോട് പറഞ്ഞു “ഷോ ഓരു വിശുദ്ധനായ മനുഷ്യനാനെന്ന്‍ എനിക്ക് നേരത്തേ മനസ്സിലായിരുന്നു, ഭാവിയില്‍ ഒരു പക്ഷെ നമ്മൾക്ക് ലോകത്തെ ആദ്യത്തെ ബിസിനസ്സ് കാരനായ വിശുദ്ധനെ ലഭിക്കുവാൻ ഇടയുണ്ട്” “ഞാനും അദ്ദേഹത്തെ പോലെ ബിസിനസ്സ് കാരനാണ്, ഈ വൈസ് പോസ്റ്റുലേറ്റര്‍ പദവി ഞാനേറ്റെടുത്തിരിക്കുന്നത്, തന്റെ സഭയുടെ സാമൂഹിക പ്രബോധനങ്ങള്ക്കെനുസരണനായി നിന്നുകൊണ്ട് തന്റെ ബിസിനസ്‌നടത്തികൊണ്ട് പോകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നുള്ളത് ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ്. എനിക്കിത് മനസ്സിലായത് രണ്ടു വർഷത്തിനു ശേഷമാണ്, അദ്ദേഹത്തിന്റെ കച്ചവട സ്ഥലങ്ങൽ സന്ദർശിക്കുകയും, അദ്ദേഹം അദ്ധ്യക്ഷനാവുകയോ അല്ലെങ്കില്‍ അംഗമാവുകയോ ചെയ്തിട്ടുള്ള സമിതികള്‍ സന്ദർശിക്കുക വഴിയും ഞാനത് ആഴത്തിൽ മനസ്സിലാക്കിയപ്പോള്‍, വളരെ അത്ഭുതപ്പെടുത്തുന്ന ഒരു മനുഷ്യനെയാണ് ഞാൻ കണ്ടത്” De Elizalde, എൻറിക് ഷോക്ക് തന്റെ് തൊഴിലാളികളോടും അവർക്ക് തിരിച്ചും ഉണ്ടായിരുന്ന സ്നേഹത്തെ കുറിക്കുന്ന ഒരു സംഭവം ഓർമ്മിച്ചെടുക്കുകയുണ്ടായി. “അദ്ദേഹത്തിന്റെ് അവസാന നാളുകളില്‍ തന്റെ പ്രധാനപ്പെട്ട കമ്പനിയിലെ ഒരു തൊഴിലാളിൽ നിന്നും രക്തം സ്വീകരിക്കണ്ടതായി വന്നു. ആ ആശുപത്രിയിലെ ജോലിക്കാര്‍ അദ്ദേഹത്തിന് രക്തം നല്കായി നിൽക്കുന്നവരുടെ നീണ്ട നിര കണ്ട് അത്ഭുതപ്പെട്ടു. അദ്ദേഹം ഒരു യുണിയന്‍ അംഗമായിരിക്കാമെന്നാണ് അവർ വിചാരിച്ചത്. അദ്ദേഹം ഒരു കമ്പനിയുടമയാണെന്ന് അവർ ഒരിക്കലും കരുതിയില്ല” “ഞാന്‍ വളരെ സന്തോഷവാനാണ്, കാരണം എന്റെ സിരകളിലൂടെ ഒഴുകുന്നത് ഒരു തൊഴിലാളിയുടെ രക്തമാണ്," എന്നതായിരുന്നു തന്റെ അവസാന നിമിഷങ്ങളിൽ അദ്ദേഹം പറഞ്ഞ വാക്കുകളില്‍ ഒന്ന്‍.
Image: /content_image/News/News-2015-08-05-08:10:46.jpg
Keywords: wealthy man, pravachaka sabdam
Category: 13
Sub Category:
Heading: ഒരു മനുഷ്യന് സമ്പന്നനാകാം. നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നതിനായി ദൈവം അത് അവന് നല്കുന്നതാണ് : എൻറിക് ഷോയുടെ നാമകരണത്തെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ
Content: ആർജെന്റീനയിലെ ബിസിനസ്സ്കാരനായിരുന്ന എൻറിക് ഷോയുടെ നാമകരനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നതായി സി.എന്‍.എ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഫ്രാന്സി്സ് മാർപാപ്പ ബ്യൂണസ് അയേഴ്സിലെ ആർച്ച് ബിഷപ്പ് ആയിരുന്ന സമയത്താണ് നാമകരണത്തിനുള്ള നടപടികൾ ആ രംഭിച്ചത്. തന്റെ ഈ അധികാര പരിധിയിൽ നിന്നുകൊണ്ട് അദ്ദേഹമാണ് ഈ നാമകരണ നടപടികള്‍ തുടങ്ങുന്നതിന് റോമിനോടാവശ്യപ്പെട്ടത്. ആർച്ച് ബിഷപ്പ് മാരിയോ പോളിയുടെ കീഴിൽ 2013-ൽ ആണ് അതിരൂപതാ തലത്തിലുള്ള നാമകരണ നടപടികൾ പൂർത്തിയായത്. അതിനുശേഷം ‘വിശുദ്ധരെ പ്രഖ്യാപിക്കുന്ന സമിതിയുടെ’ പരിഗണനക്കായി വിടുകയും ഈ വർഷം സമിതി അതിനു നിയമപരമായ സാധുത നല്കു കയും ചെയ്തു. മാർച്ചിൽ Mexican TV station Televisa ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഫ്രാൻസിസ് പാപ്പ ഇപ്രകാരം പറഞ്ഞു “എനിക്ക് ധനികരായ മനുഷ്യരെ അറിയാം, ഞാന്‍ ആർജെന്റീനയിലെ ഈ ധനികനായ കച്ചവടക്കാരനെ വിശുദ്ധനാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. എൻറിക് ഷോ ധനികനായിരുന്നു, പക്ഷെ വിശുദ്ധത ഉള്ളവനായിരുന്നു. ഒരു മനുഷ്യന് സമ്പന്നനാകാം. നല്ല രീതിയില്കൈനകാര്യം ചെയ്യുന്നതിനായി ദൈവം അത് അവന് നല്കു്ന്നതാണ്. എൻറിക് ഷോ തന്റെയ സമ്പത്ത് നല്ല രീതിയില്കൈ കാര്യം ചെയ്തു. പൈതൃകമായി തുടർന്നു വന്ന രീതിയിലല്ല മറിച്ച് സഹായം ആവശ്യമുള്ളവരെ സഹായിക്കുവാനുള്ള മനോഭാവം ഉയർത്തി പ്പിടിച്ചുകൊണ്ടാണ്.” ഷോയെ വിശുദ്ധനാക്കുന്നതിനുള്ള നടപടികള്‍ റോമിൽ പോസ്റ്റുലേറ്റർ സില്വിളയ കൊറീലെ യുടെ കീഴിൽ പുരോഗമിക്കുകയാണ്, കൊറീലെ ഇപ്പോള്‍ റിപ്പോര്ട്ടിം ഗ് കമ്മിറ്റിക്കു വേണ്ടി, സാക്ഷ്യം വഹിക്കുന്നവരെയും, അവരുടെ സാക്ഷ്യംങ്ങളും കൂടാതെ ഷായുടെ ജീവിതത്തിലെ പ്രധാന മൂഹൂർത്തങ്ങള്‍, ജീവിത മൂല്യങ്ങള്‍, എഴുത്തുകള്‍. എന്നിവയെപ്പറ്റിയുള്ള വിശദമായ റിപ്പോർട്ട് തയ്യാറാക്കി വരികയാണ്. 1921-ല്‍ ആണ് ഷോ ജനിച്ചത്, ചെറുപ്പത്തില്‍ തന്നെ നാവിക സേനയിൽ ചേർന്നു . രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് അദ്ദേഹം തന്റെ കച്ചവടം ആരംഭിക്കുന്നത്. 1952-ല്‍ അദ്ദേഹം ‘ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് ബിസിനസ്സ് എക്സിക്യുട്ടീവ്സ്’ എന്ന സഘടന സ്ഥാപിച്ചു. ഇതു കൂടാതെ ‘കത്തോലിക്ക് യുണിവേഴ്സിറ്റി’, ‘ക്രിസ്ത്യന്‍ ഫമിലിയർ മൂവ്മെന്റ്’ എന്നിവയുടെ സ്ഥാപകരിൽ ഇദ്ദേഹവും പെടുന്നു. ഇതുനു പുറമേ ‘ആർജെന്റീനയിലെ കത്തോലിക്ക് ആക്ഷന്റെ അദ്ധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. 1955-ല്‍, ജുവാന്പെ റോണ്സിടന്റെ ഭരണത്തിന്റെ ആദ്യ കാലഘട്ടത്തിലുണ്ടായ കത്തോലിക്കർക്കെതിരായ നീക്കങ്ങളുടെ ഒരിരയായി തീർന്നിട്ടുണ്ട്. അറസ്റ്റിനു ശേഷവും അദ്ദേഹം പരോപകാര തൽപരനായിരുന്നു. തനിക്ക് വേണ്ടി കുടുംബത്തില്‍ നിന്നു കൊണ്ടുവന്ന ഭക്ഷണവും, കിടക്കയും മറ്റും അദ്ദേഹം തന്റെ സഹ തടവുകാർക്ക് ദാനം ചെയ്യുമായിരുന്നു. ഷോ ആരംഭിച്ച ‘ക്ഷേമ പദ്ധതി’, ‘ആരോഗ്യ സംരക്ഷണ പദ്ധതി’ എന്നിവ വഴി ഏതാണ്ട് 3,400 ഓളം തൊഴിലാളികള്‍ക്ക് വൈദ്യ സഹായം, രോഗാവസ്ഥയിലുള്ള സാമ്പത്തിക സഹായം, വിവാഹം, ജനനം, മരണം തുടങ്ങിയ അവസരങ്ങളിലുള്ള വായ്പകള്‍ എന്നിവ ഏർപ്പെടുത്തി. 1961-ല്‍ ഷോ തന്റെ ബിസിനസ്സ് സ്ഥാപനങ്ങള്‍ ഒരു അമേരിക്കൻ ട്രസ്റ്റ്‌ഫണ്ടിനു വില്ക്കു കയും അവർ ഏതാണ്ട് 1,200 ഓളം തൊഴിലാളികളെ പിരിച്ചുവിടുന്നതിന് തീരുമാനിക്കുകയും ചെയ്തു. ഇതിനോടകം തന്നെ ഷോ ക്യാൻസർ എന്ന രോഗത്തിന്റെ പിടിയിലമർന്നിരുന്നു. ഇത് അടുത്ത വർഷം അദ്ദേഹത്തിന്റെ് മരണത്തിന് കാരണമായി. എന്നിരുന്നാലും കമ്പനി അടച്ചിടുന്നതിനെതിരെയും, നിർത്തലാക്കിയ തൊഴിലാളി ക്ഷേമ പദ്ധതികൾ തിരിച്ചു കൊണ്ടുവരുന്നതിനും അദ്ദേഹം തന്റെ മരണം വരെ പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ പെണ്മക്കളില്‍ ഒരാളായ സാറ ഷോ സി.എന്‍.എ യോടു പറഞ്ഞു, തന്റെ പിതാവിനെ കുറിച്ച് അവർ ഏറ്റവും അധികം ഓർത്തിരിക്കുന്നത് “പിതാവ് വിട്ടിലേക്ക് വരുമ്പോള്‍ ഞങ്ങള്‍ ഒരുപാട് ആനന്ദിച്ചിരുന്നു. ചൂളമടിച്ചു കൊണ്ടായിരുക്കും അദ്ദേഹം വീടിലേക്ക് വരിക..ഞങ്ങള്‍ കുട്ടികള്‍ ഓടി പിതാവിന്റെം അടുത്തെത്തും. അദ്ദേഹം വരുമ്പോള്‍ കുടുംബത്തിലെ അന്തരീക്ഷം പാടെ മാറും. ജോലി കഴിള്ള അദ്ദേഹത്തിന്റെ തരിച്ചു വരവ് ഞങ്ങള്‍ക്കെല്ലാം ഒരാഘോഷം പോലെയായിരുന്നു. തന്റെ കുടുംബജീവിതം അദ്ദേഹം ശരിക്കും ആഘോഷിച്ചിരുന്നു” “അദ്ദേഹത്തിനോരുപക്ഷേ പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാം, പക്ഷെ അതൊരിക്കലും ഞങ്ങളെ കാണിച്ചിരുന്നില്ല. തന്റെ നോട്ടത്തിലോ സംസരത്തിലോ അതൊരിക്കലും പ്രതിഫലിപ്പിച്ചിരുന്നില്ല. അമ്മയോടു ഒരുപക്ഷെ എല്ലാം പറയുമായിരിക്കാം. പക്ഷെ കുട്ടികളായ ഞങ്ങള്‍ അദ്ദേഹത്തെ എപ്പോഴും സന്തോഷവാനായിട്ടേ കണ്ടിട്ടുള്ളു” അവര്‍ കൂട്ടി ചേർത്തു. നിരവധി ആള്ക്കാർ തന്നോട് പറഞ്ഞിട്ടുണ്ട് തന്റെ പിതാവ് സുഹൃത്തുക്കളുടെ അത്താഴ വിരുന്നിനുള്ള കഷണങ്ങൾ പലപ്പോഴും നിരസിക്കുമായിരുന്നു എന്ന്‍. അതിന് കാരണമായി അദ്ദേഹം പറഞ്ഞിരുന്നത് "ഒരു പ്രധാനപ്പെട്ട കാര്യം തനിക്ക് ചെയ്യാനുണ്ട്" എന്നാണ്. എന്നാല്‍ ഈ പ്രധാനപ്പെട്ട കാര്യം വീട്ടില്‍ നേരത്തേ വന്ന് തങ്ങളോടൊപ്പമുള്ള അത്താഴം കഴിക്കലായിരുന്നു എന്ന്അവർ കൂട്ടിച്ചേർത്തു. കുടുംബത്തിലെ ഭക്തിപരമായ കാര്യങ്ങളിലൊന്ന്‍ പതിവായുള്ള ജപമാലയായിരുന്നു. “അദ്ദേഹം ഞങ്ങളെ കൊന്തയെത്തിക്കുന്നതിനും, ഞങ്ങളുടെ അപേക്ഷകൾ ഉച്ചത്തിൽ ദൈവത്തിന് സമർപ്പിക്കുന്നതിനും പഠിപ്പിച്ചു..കുര്‍ബ്ബാനക്ക് നേരത്തെ എത്തുന്നതിനായി ഞങ്ങള്പതള്ളിയിലേക്ക് നേരത്തെതന്നെ നടക്കുമായിരുന്നു” “വി. കുര്ബ്ബാ ന സ്വീകരണത്തിനുശേഷം അദ്ദേഹം ഞങ്ങളെ മാറോടു ചേർ ത്തു പിടിച്ച് ‘അനിമാ ക്രിസ്റ്റി’ ചോല്ലുമായിരുന്നു. അത് വളരെ മനോഹരമായിരുന്നു, വി. കുര്ബ്ബാ ന സ്വീകരണത്തിനുശേഷം അദ്ദേഹം ഞങ്ങളെ കൊണ്ട് നന്ദി പ്രകാശനം ചൊല്ലിപ്പിച്ചിരുന്നത് പലരും ഇന്നും ഓർക്കുന്നു” ഷോയുടെ ബിസിനസ് ലോകത്തിനിടക്കുള്ള ക്രൈസ്തവ ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോള്‍, തന്റെ നാവികസേന ജീവിതത്തിലുൾപ്പെടെയുള്ള സഹപ്രവർത്തകരോട് വളരെ നല്ല ബന്ധങ്ങൾ അദ്ദേഹം സൂക്ഷിച്ചിരുന്നു. “അവര്‍ അദ്ദേഹത്തെ വളരെ നന്നായി ഇപ്പോഴും ഓർക്കുന്നു. അവരെ ആകർഷിച്ച ഘടകം എന്തെന്നാൽ അദ്ദേഹം വളരെ ശാന്തനായിരുന്നെങ്കിലും തന്റെ പ്രവർത്തികളിലും തന്റെ വിശ്വാസത്തിലും അദ്ദേഹം അടിയുറച്ചു നിന്നിരുന്നു” ഒരു ബിസിനസ്കാരനും ‘ക്രിസ്ത്യന്‍ അസ്സോസിയേഷൻ ഓഫ് ബിസിനസ്സ് എക്സിക്യുട്ടീവ്’ അംഗവും ആയിരുന്നു Fernán de Elizalde നാമകരണ പദ്ധതിയിലെ വൈസ് പോസ്റ്റുലേറ്റര്‍ ആണ്. അദ്ദേഹം സി.എന്‍.എ യോട് പറഞ്ഞു “ഷോ ഓരു വിശുദ്ധനായ മനുഷ്യനാനെന്ന്‍ എനിക്ക് നേരത്തേ മനസ്സിലായിരുന്നു, ഭാവിയില്‍ ഒരു പക്ഷെ നമ്മൾക്ക് ലോകത്തെ ആദ്യത്തെ ബിസിനസ്സ് കാരനായ വിശുദ്ധനെ ലഭിക്കുവാൻ ഇടയുണ്ട്” “ഞാനും അദ്ദേഹത്തെ പോലെ ബിസിനസ്സ് കാരനാണ്, ഈ വൈസ് പോസ്റ്റുലേറ്റര്‍ പദവി ഞാനേറ്റെടുത്തിരിക്കുന്നത്, തന്റെ സഭയുടെ സാമൂഹിക പ്രബോധനങ്ങള്ക്കെനുസരണനായി നിന്നുകൊണ്ട് തന്റെ ബിസിനസ്‌നടത്തികൊണ്ട് പോകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നുള്ളത് ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ്. എനിക്കിത് മനസ്സിലായത് രണ്ടു വർഷത്തിനു ശേഷമാണ്, അദ്ദേഹത്തിന്റെ കച്ചവട സ്ഥലങ്ങൽ സന്ദർശിക്കുകയും, അദ്ദേഹം അദ്ധ്യക്ഷനാവുകയോ അല്ലെങ്കില്‍ അംഗമാവുകയോ ചെയ്തിട്ടുള്ള സമിതികള്‍ സന്ദർശിക്കുക വഴിയും ഞാനത് ആഴത്തിൽ മനസ്സിലാക്കിയപ്പോള്‍, വളരെ അത്ഭുതപ്പെടുത്തുന്ന ഒരു മനുഷ്യനെയാണ് ഞാൻ കണ്ടത്” De Elizalde, എൻറിക് ഷോക്ക് തന്റെ് തൊഴിലാളികളോടും അവർക്ക് തിരിച്ചും ഉണ്ടായിരുന്ന സ്നേഹത്തെ കുറിക്കുന്ന ഒരു സംഭവം ഓർമ്മിച്ചെടുക്കുകയുണ്ടായി. “അദ്ദേഹത്തിന്റെ് അവസാന നാളുകളില്‍ തന്റെ പ്രധാനപ്പെട്ട കമ്പനിയിലെ ഒരു തൊഴിലാളിൽ നിന്നും രക്തം സ്വീകരിക്കണ്ടതായി വന്നു. ആ ആശുപത്രിയിലെ ജോലിക്കാര്‍ അദ്ദേഹത്തിന് രക്തം നല്കായി നിൽക്കുന്നവരുടെ നീണ്ട നിര കണ്ട് അത്ഭുതപ്പെട്ടു. അദ്ദേഹം ഒരു യുണിയന്‍ അംഗമായിരിക്കാമെന്നാണ് അവർ വിചാരിച്ചത്. അദ്ദേഹം ഒരു കമ്പനിയുടമയാണെന്ന് അവർ ഒരിക്കലും കരുതിയില്ല” “ഞാന്‍ വളരെ സന്തോഷവാനാണ്, കാരണം എന്റെ സിരകളിലൂടെ ഒഴുകുന്നത് ഒരു തൊഴിലാളിയുടെ രക്തമാണ്," എന്നതായിരുന്നു തന്റെ അവസാന നിമിഷങ്ങളിൽ അദ്ദേഹം പറഞ്ഞ വാക്കുകളില്‍ ഒന്ന്‍.
Image: /content_image/News/News-2015-08-05-08:10:46.jpg
Keywords: wealthy man, pravachaka sabdam
Content:
154
Category: 1
Sub Category:
Heading: "ക്രിസതുവിനെ നിങ്ങളുടെ അടുക്കൽ വരുവാൻ അനുവദിക്കുക": അൾത്താര ബാലകരോട് ഫ്രാൻസിസ് മാർപാപ്പ
Content: "യേശു അകലെയുള്ള ഒരു പ്രകാശനാളമല്ല, പ്രത്യുത: പരിശുദ്ധ കുർബാനയിലും മറ്റ് കൂദാശകളിലും നമ്മുടെ കൂടെ തന്നെയുള്ള ഒരു സാന്നിദ്ധ്യമാണ് " ,ഫ്രാൻസിസ് മാർപാപ്പ ഈ മാസത്തെ ആദ്യ പൊതു പ്രഭാഷണത്തിൽ 12000 വരുന്ന അൾത്താര ബാലകരുടെ തീർത്ഥാടനടസംഘത്തോട് പറഞ്ഞു. "യേശുവിനെ കണ്ടുമുട്ടാൻ നിങ്ങൾ കണ്ണുകൾ ആകാശത്തിലെ സിംഹാസനത്തിലേക്ക് ഉയർത്തേണ്ടതില്ല; വിശുദ്ധ കുർബാനയിൽ അർപ്പിക്കുന്ന അപ്പത്തിലും വീഞ്ഞിലും അവിടുന്ന് അടങ്ങിയിരിക്കുന്നു.. അവിടുത്തെ വാക്കുകൾ കല്ലേൽ പിളർക്കുന്നതല്ല, പ്രത്യുത ഹൃദയത്തെ തലോടുന്നതാണ് " "നിങ്ങൾ യേശുവിനെ തടയാതിരുന്നാൽ മാത്രം മതി. അവിടുന്ന് തന്റെ അപാരസ്നേഹത്താൽ നിങ്ങളെ സ്പർശിക്കും! ഏശയ്യപ്രവാചകനെ ആ സ്നേഹം സ്പർശിച്ചപ്പോൾ സംഭവിച്ച പോലെ അത് നിങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കും. നിങ്ങളുടെ സഹോദരങ്ങളുടെ ഹൃദയത്തിലേക്കുള്ള യേശുവിന്റെ വഴിയായി നിങ്ങൾ രൂപാന്തരപ്പെടും! ദുർബലരായ നമ്മുടെ ജീവിതയാത്രയിലെ കഠിന പരീക്ഷകൾ അതിജീവിക്കുവാൻ യേശുവിന്റെ സഹായം തനിക്കുണ്ടെന്ന വിശ്വാസം തന്നെ നമ്മുടെ മനസ്സിൽ സന്തോഷം നിറയ്ക്കുന്നു" 12000 അൾത്താര ബലകരsങ്ങുന്ന തീർത്ഥാടക സംഘത്തോടൊത്ത് പരിശുദ്ധ പിതാവ് പ്രാർത്ഥിച്ചു. ഈ വർഷത്തെ തീർത്ഥാടനത്തിന്റെ പ്രമേയം ഏശയ്യാ പ്രവാചകൻ ദൈവത്തോടു പറഞ്ഞ വാക്കുകളാണ്." ഇതാ ഞാൻ! എന്നെ അയച്ചാലും!" ജർമ്മനി, ഓസ്ട്രീയ, ഫ്രാൻസ്, പോർട്ടുഗൽ, സ്വിസ്സർലണ്ട്, ഹംഗറി, സെർബിയ, ഇറ്റലി എന്നീ രാജ്യങ്ങളിലെ അൾത്താര ബാലകരടങ്ങിയ സംഘം ആഗസ്റ്റ് 3-6 തീയതികളിൽ നടക്കുന്ന കോൺഫ്രൻസിൽ പങ്കെടുക്കാനായാണ് നിത്യ നഗരത്തിൽ എത്തിയത്. അൾത്താര ബാലകരുടെ അന്താരാഷ്ട്ര യൂണിയന്റെ പ്രസിഡന്റായ ബിഷപ്പ് Ladislav Nemet - ന്റെ നേതൃത്വത്തിലാണ് തീർത്ഥാടനം സംഘടിപ്പിച്ചിട്ടുള്ളത്. ഏശയ്യായ്ക്ക് ദൈവം പ്രത്യക്ഷപ്പെട്ടത് ഉദ്ധരിച്ചു കൊണ്ട് പരിശുദ്ധ പിതാവ് ദൈവസ്റ്റേഹത്തെ പറ്റി പ്രതിപാദിച്ചു. "ഏശയ്യ അത്ഭുതപ്പെട്ടു. താൻ ദൈവത്തിന്റെ അടുക്കൽ പോയില്ല. ദൈവം തന്നെ അന്വേഷിച്ചു വന്നിരിക്കുന്നു! തന്റെ ദൗർബല്യങ്ങൾ ഒന്നും കണക്കിലെടുക്കാതെ ദൈവം ഏശയ്യയുടെ ജീവിതത്തിൽ പ്രവർത്തിച്ചു. ദൈവത്തിന്റെ സ്നേഹം ഏശയ്യയുടെ മേൽ പ്രവർത്തിച്ചപ്പോൾ ഏശയ്യ എന്ന ദുർബലനായ മനുഷ്യൻ ഏശയ്യാ പ്രവാചകനായി രൂപാന്തരപ്പെട്ടു." "നിങ്ങൾ ഏശയ്യയേക്കാൾ ഭാഗ്യവാന്മാരാണ് " പിതാവ് പറഞ്ഞു. "കാരണം കുർബാനയും മറ്റു കൂദാശകളും നിങ്ങൾ സ്വീകരിച്ചു കഴിഞ്ഞവരാണ്. നാം ഇപ്പോൾ തന്നെ ദൈവത്തിന് പ്രിയംകരരാണ്. നാം ദൈവത്തിന്റെ സാമീപ്യം, അവിടുത്തെ സ്നേഹത്തിന്റെ മാധുര്യം, അവിടുത്തെ ശക്തി എല്ലാം അനുഭവിച്ചറിയുന്നു." ' ദുർഘട സമയങ്ങളിൽ ഭൂഗർഭ അറകളിൽ ഒളിക്കാതെ ലോകത്തെ അഭിമുഖീകരിക്കാനുള്ള ശക്തി യേശുവിലൂടെ നമുക്ക് ലഭിക്കുന്നു" "നമ്മൾ അനുഭവിച്ചറിയുന്ന ദൈവസ്നേഹവും ദൈവപരിപാലനവും നമ്മുടെ അയൽക്കാരുമായി പങ്കുവെയ്ക്കുക എന്നുള്ളതാണ് നമ്മുടെ ദൈവീക ദൗത്യം" " സ്വന്തം സ്വകാര്യതയിൽ ഒളിക്കാതെ ലോകത്തെ അഭിമുഖീകരിക്കാനും സുവിശേഷകരായി വർത്തിക്കുവാനും വിശ്വാസം നമ്മെ യോഗ്യരാക്കുന്നു." "നാം അൾത്താരയുമായി എത്ര അടുത്തിരിക്കുന്നുവോ അത്രത്തോളം നമ്മൾ ദൈവസാന്നിദ്ധ്യത്താൽ സമ്പന്നരാക്കപ്പെടുന്നു." പരിശുദ്ധ പിതാവ് അൾത്താര ബാലകരോടുള്ള തന്റെ പ്രഭാഷണം അവസാനിപ്പിച്ചു കൊണ്ട് പറഞ്ഞു, ' ഏശയ്യ ദൈവത്തോട് പറഞ്ഞതുപോലെ നമുക്കും പറയാം- "ഞാൻ ഇതാ എത്തിയിരിക്കുന്നു! എന്നെ അയച്ചാലും!"
Image: /content_image/News/News-2015-08-06-00:59:09.jpg
Keywords: pope, alter boys
Category: 1
Sub Category:
Heading: "ക്രിസതുവിനെ നിങ്ങളുടെ അടുക്കൽ വരുവാൻ അനുവദിക്കുക": അൾത്താര ബാലകരോട് ഫ്രാൻസിസ് മാർപാപ്പ
Content: "യേശു അകലെയുള്ള ഒരു പ്രകാശനാളമല്ല, പ്രത്യുത: പരിശുദ്ധ കുർബാനയിലും മറ്റ് കൂദാശകളിലും നമ്മുടെ കൂടെ തന്നെയുള്ള ഒരു സാന്നിദ്ധ്യമാണ് " ,ഫ്രാൻസിസ് മാർപാപ്പ ഈ മാസത്തെ ആദ്യ പൊതു പ്രഭാഷണത്തിൽ 12000 വരുന്ന അൾത്താര ബാലകരുടെ തീർത്ഥാടനടസംഘത്തോട് പറഞ്ഞു. "യേശുവിനെ കണ്ടുമുട്ടാൻ നിങ്ങൾ കണ്ണുകൾ ആകാശത്തിലെ സിംഹാസനത്തിലേക്ക് ഉയർത്തേണ്ടതില്ല; വിശുദ്ധ കുർബാനയിൽ അർപ്പിക്കുന്ന അപ്പത്തിലും വീഞ്ഞിലും അവിടുന്ന് അടങ്ങിയിരിക്കുന്നു.. അവിടുത്തെ വാക്കുകൾ കല്ലേൽ പിളർക്കുന്നതല്ല, പ്രത്യുത ഹൃദയത്തെ തലോടുന്നതാണ് " "നിങ്ങൾ യേശുവിനെ തടയാതിരുന്നാൽ മാത്രം മതി. അവിടുന്ന് തന്റെ അപാരസ്നേഹത്താൽ നിങ്ങളെ സ്പർശിക്കും! ഏശയ്യപ്രവാചകനെ ആ സ്നേഹം സ്പർശിച്ചപ്പോൾ സംഭവിച്ച പോലെ അത് നിങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കും. നിങ്ങളുടെ സഹോദരങ്ങളുടെ ഹൃദയത്തിലേക്കുള്ള യേശുവിന്റെ വഴിയായി നിങ്ങൾ രൂപാന്തരപ്പെടും! ദുർബലരായ നമ്മുടെ ജീവിതയാത്രയിലെ കഠിന പരീക്ഷകൾ അതിജീവിക്കുവാൻ യേശുവിന്റെ സഹായം തനിക്കുണ്ടെന്ന വിശ്വാസം തന്നെ നമ്മുടെ മനസ്സിൽ സന്തോഷം നിറയ്ക്കുന്നു" 12000 അൾത്താര ബലകരsങ്ങുന്ന തീർത്ഥാടക സംഘത്തോടൊത്ത് പരിശുദ്ധ പിതാവ് പ്രാർത്ഥിച്ചു. ഈ വർഷത്തെ തീർത്ഥാടനത്തിന്റെ പ്രമേയം ഏശയ്യാ പ്രവാചകൻ ദൈവത്തോടു പറഞ്ഞ വാക്കുകളാണ്." ഇതാ ഞാൻ! എന്നെ അയച്ചാലും!" ജർമ്മനി, ഓസ്ട്രീയ, ഫ്രാൻസ്, പോർട്ടുഗൽ, സ്വിസ്സർലണ്ട്, ഹംഗറി, സെർബിയ, ഇറ്റലി എന്നീ രാജ്യങ്ങളിലെ അൾത്താര ബാലകരടങ്ങിയ സംഘം ആഗസ്റ്റ് 3-6 തീയതികളിൽ നടക്കുന്ന കോൺഫ്രൻസിൽ പങ്കെടുക്കാനായാണ് നിത്യ നഗരത്തിൽ എത്തിയത്. അൾത്താര ബാലകരുടെ അന്താരാഷ്ട്ര യൂണിയന്റെ പ്രസിഡന്റായ ബിഷപ്പ് Ladislav Nemet - ന്റെ നേതൃത്വത്തിലാണ് തീർത്ഥാടനം സംഘടിപ്പിച്ചിട്ടുള്ളത്. ഏശയ്യായ്ക്ക് ദൈവം പ്രത്യക്ഷപ്പെട്ടത് ഉദ്ധരിച്ചു കൊണ്ട് പരിശുദ്ധ പിതാവ് ദൈവസ്റ്റേഹത്തെ പറ്റി പ്രതിപാദിച്ചു. "ഏശയ്യ അത്ഭുതപ്പെട്ടു. താൻ ദൈവത്തിന്റെ അടുക്കൽ പോയില്ല. ദൈവം തന്നെ അന്വേഷിച്ചു വന്നിരിക്കുന്നു! തന്റെ ദൗർബല്യങ്ങൾ ഒന്നും കണക്കിലെടുക്കാതെ ദൈവം ഏശയ്യയുടെ ജീവിതത്തിൽ പ്രവർത്തിച്ചു. ദൈവത്തിന്റെ സ്നേഹം ഏശയ്യയുടെ മേൽ പ്രവർത്തിച്ചപ്പോൾ ഏശയ്യ എന്ന ദുർബലനായ മനുഷ്യൻ ഏശയ്യാ പ്രവാചകനായി രൂപാന്തരപ്പെട്ടു." "നിങ്ങൾ ഏശയ്യയേക്കാൾ ഭാഗ്യവാന്മാരാണ് " പിതാവ് പറഞ്ഞു. "കാരണം കുർബാനയും മറ്റു കൂദാശകളും നിങ്ങൾ സ്വീകരിച്ചു കഴിഞ്ഞവരാണ്. നാം ഇപ്പോൾ തന്നെ ദൈവത്തിന് പ്രിയംകരരാണ്. നാം ദൈവത്തിന്റെ സാമീപ്യം, അവിടുത്തെ സ്നേഹത്തിന്റെ മാധുര്യം, അവിടുത്തെ ശക്തി എല്ലാം അനുഭവിച്ചറിയുന്നു." ' ദുർഘട സമയങ്ങളിൽ ഭൂഗർഭ അറകളിൽ ഒളിക്കാതെ ലോകത്തെ അഭിമുഖീകരിക്കാനുള്ള ശക്തി യേശുവിലൂടെ നമുക്ക് ലഭിക്കുന്നു" "നമ്മൾ അനുഭവിച്ചറിയുന്ന ദൈവസ്നേഹവും ദൈവപരിപാലനവും നമ്മുടെ അയൽക്കാരുമായി പങ്കുവെയ്ക്കുക എന്നുള്ളതാണ് നമ്മുടെ ദൈവീക ദൗത്യം" " സ്വന്തം സ്വകാര്യതയിൽ ഒളിക്കാതെ ലോകത്തെ അഭിമുഖീകരിക്കാനും സുവിശേഷകരായി വർത്തിക്കുവാനും വിശ്വാസം നമ്മെ യോഗ്യരാക്കുന്നു." "നാം അൾത്താരയുമായി എത്ര അടുത്തിരിക്കുന്നുവോ അത്രത്തോളം നമ്മൾ ദൈവസാന്നിദ്ധ്യത്താൽ സമ്പന്നരാക്കപ്പെടുന്നു." പരിശുദ്ധ പിതാവ് അൾത്താര ബാലകരോടുള്ള തന്റെ പ്രഭാഷണം അവസാനിപ്പിച്ചു കൊണ്ട് പറഞ്ഞു, ' ഏശയ്യ ദൈവത്തോട് പറഞ്ഞതുപോലെ നമുക്കും പറയാം- "ഞാൻ ഇതാ എത്തിയിരിക്കുന്നു! എന്നെ അയച്ചാലും!"
Image: /content_image/News/News-2015-08-06-00:59:09.jpg
Keywords: pope, alter boys